Tuesday, July 16, 2024

മായാവിക്കഥകളുമായി വഹാബികൾ ഫണം വിടർത്തുമ്പോൾ...🤭*

 *മായാവിക്കഥകളുമായി വഹാബികൾ ഫണം വിടർത്തുമ്പോൾ...🤭*

👇👇👇👁️👁️👁️

https://www.facebook.com/share/p/vsBk7DKrGnRkZWm1/?mibextid=oFDknk

✍️മഹത്തുക്കളുടെ കറാമത്തുകളെ മായാവിക്കഥകളായി ആക്ഷേപിച്ച് മടുത്തപ്പോൾ, കൂടും കുടുക്കയും മാന്ത്രിക ദണ്ടുമായി വഹാബികൾ  കളത്തിലിറങ്ങി... മഴ നിർത്തിച്ച മായാവിക്കഥയുമായി കേരളാ വഹാബികളുടെ നേതാവ് എ പി അബ്ദുൽ ഖാദർ മൗലവി മാന്ത്രിക ദണ്ടെടുത്ത് വീശിയത് വഹാബികളുടെ കുട്ടിപ്പൊത്തകത്തിൽ വായിച്ചത് ഈ അടുത്ത്...😄[ഇസ്‌ലാഹി പ്രസ്ഥാനം പേജ് 141. KNM പ്രസിദ്ധീകരണം]


          ഇപ്പോളിതാ അടുത്ത മായാവിക്കഥ...🤭 കഥ പറയുന്നത്  വഹാബികളുടെ  സ്വന്തം ആഗോള നേതാവ് സാക്ഷാൽ ഇബ്നു തൈമിയ്യ, അൽഫുർഖാൻ എന്ന സ്വന്തം പുസ്തകത്തിൻ്റെ 165 ആമത്തെ പേജിൽ ... ''രണ്ട് മാസം ഭക്ഷണം കഴിക്കാതെ ജീവിക്കുന്നയാൾ...മണ്ണ് വാരി സഞ്ചിയിലിട്ട് ചുവന്ന ധാന്യമാക്കി മാറ്റുന്ന ലോക പ്രസിദ്ധ മാന്ത്രികൻ''...🤭 ...നാളെ മുതൽ സഞ്ചിയുമായി നടക്കുന്ന വഹാബികളെക്കണ്ടാൽ ആർക്കും ഒന്നും തോന്നരുത്... പുതിയ മായാവിക്കഥകളുണ്ടാക്കാനുള്ള യാത്രയിലാണവർ... മാന്ത്രിക ദണ്ടും മുദ്രയും ആപ്പീസിൽ റെഡിയാക്കി വച്ചിട്ടുണ്ട്. എല്ലാ വഹാബികളും എത്രയും വേഗമവ കൈപ്പറ്റേണ്ടതാണ്. ജിന്നുള്ള വഹാബികൾ ഒരെണ്ണം കൂടുതൽ എടുക്കാവുന്നതാണ്. 


                      ഇബ്നു തൈമിയ്യ "ലൗഹുല്‍ മഹ്ഫൂളില്‍'' നോക്കി ഗ്വൈബുകള്‍ പറഞ്ഞിരുന്നുവെന്നും, ഡമസ്ക്കസിലെ ജയിലില്‍ അടക്കപ്പെട്ട സമയത്ത് എല്ലാ വഖ്ത്തിലും മൂപ്പര്  കറാമത്തായി പള്ളിയില്‍ എത്തിയിരുന്നുവെന്നും തുടങ്ങി  വഹാബീ മായാവിക്കഥകളിൽ നിന്ന്  ഇനിയും പലതും പറവാനുണ്ട്.വഹിപ്പാൻ വഹാബികൾക്ക് കഴിവില്ലാത്തതിനാൽ തത്ക്കാലം ഇതിൽ നിർത്തുന്നു.അതുവരെ ,മായാവിക്കഥകളുടെ മുന്തിരി വള്ളികളിൽ  തൂങ്ങി വഹാബികൾ ആർത്തു രസിക്കട്ടെ...ല്ലേ... 😄

                  മണ്ണ് ഭക്ഷണമാക്കി മാറ്റുന്ന മായാവിക്കഥയുമായി ആഗോള പട്ടിണി മാറ്റാനായി ലോക രാഷ്ട്രങ്ങളെ സമീപിക്കാനുള്ള ശ്രമത്തിലാണ് കേരളാ വഹാബികൾ- എന്നാണ് കേട്ടത്... 😄 എല്ലാം കണ്ടും കേട്ടും  കിളി പോയ പാവം അണികളെ യുക്തിവാദത്തിലേക്ക് ആനയിക്കുന്ന വഹാബിസത്തിന് ഭാവുകങ്ങൾ നേരുന്നു...🤭

*ഖുദ്സി*

12-07 -2024

No comments:

Post a Comment

الحكمة في كثرة أزواجه ﷺ:

  [ 21 ]   والحكمة في كثرة أزواجه ﷺ: أنَّ الأحكام التي ليست ظاهرة يطلعن عليها فينقلنها، وقد جاء عن عائشة من ذلك الكثير الطَّيِّب، ومن ثَمَّ ...