Skip to main content

Posts

Showing posts from 2021

സമസ്ത.ഉള്ളാൾ തങ്ങൾ എന്തിനിറങ്ങി വന്നു?

 ഉള്ളാൾ തങ്ങൾ എന്തിനിറങ്ങി വന്നു? അംബലക്കടവ് ഫൈസി ഇന്ന് ഫെയ്സ് ബുക്കിലിട്ട ഒരു വീഡിയോ കാണാനിടയായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് ഉള്ളാൾ തങ്ങളും സഹപ്രവർത്തകരും ഇറങ്ങി വന്നത് ശരീഅത്ത് വിവാദ കാലത്ത് 1985 ൽ ഒഹാബി നേതാക്കളുമായി ഇ കെ ഉസ്താദ് വേദി പങ്കിട്ടത് കാരണമാണെന്നാണ് അയാൾ അതിൽ ആമുഖമായി പറയുന്നത്. ഇത് വസ്തുതാ വിരുദ്ധമാണ്. 1985ലാണ് ശരീഅത്ത് പ്രശ്നം. ശാബാനു കേസും സുപ്രീം കോടതി വിധിയും ജീവനാംശ പുകിലുമൊക്കെ .  ആ വിഷയങ്ങൾ 85 ആഗസ്ത് 8 ന് സമസ്ത വിശദമായി ചർച്ച ചെയ്യുകയുണ്ടായി. ഇ കെ ഉസ്താദ് തന്നെ ഈ യോഗത്തിൽ പുത്തനാശയക്കാരുമായി ചേർന്ന് നമുക്ക് ശരീഅത്ത് സംരക്ഷണം നടത്തേണ്ടതില്ലെന്നും അവർ മദ്ഹബിലധിഷ്ഠിതമായ ശരീഅത്ത് വ്യവസ്ഥകൾ അംഗീകരിക്കാത്തവരാണെന്നും വ്യക്തമാക്കുകയുണ്ടായി. മാത്രമല്ല വിവിധ സംഘടനകൾ വെവ്വേറെ പ്രതിഷേധിക്കുമ്പോൾ ഒരു പാട് പ്രതിഷേധ സ്വരങ്ങൾ ഉയരുമെന്നും പറഞ്ഞു.  നമുക്ക് നേരിട്ട് പ്രധാനമന്ത്രിയെ കാണാമെന്നും സമസ്ത തീരുമാനിച്ചു. അതിനായി ഉള്ളാൾ തങ്ങൾ, ഇകെ ഉസ്താദ്, എപി ഉസ്താദ് തുടങ്ങിയവരെ സമസ്ത ചുമതലപ്പെടുത്തി. എപി ഉസ്താദ് ഇസ്മായിൽ വഫയുമായി സംസാരിച്ച് വിശദ നിവേദനം തയ്യാറാക്കി....

ക്രസ്തേനി :വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ

 യേശു പറഞ്ഞു: വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ ✅ "യേശു പറഞ്ഞു: വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ. ശിക്ഷ്യന്‍മ്മാര്‍ പറഞ്ഞു: കര്‍ത്താവേ, ഇതാ, ഇവിടെ രണ്ടു വാളുണ്ട്. യേശു പറഞ്ഞു: മതി." [ലൂക്കാ, 22: 36-38] ❎ "യേശുവിനോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ കൈനീട്ടി, വാള്‍ ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ ചെവി ഛേദിച്ചുകളഞ്ഞു. യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും." [മത്തായി, 26: 51-52] അല്ല കോയ! 🔻 ആദ്യം വാള്‍ വാങ്ങാന്‍ പറഞ്ഞത് 'ഷോകേസില്‍' വക്കാന്‍ ആയിരുന്നോ? 🔻 അതോ ദൈവ പുത്രന് വാളേന്തിയ ശിക്ഷ്യരുടെ സംരക്ഷണം ആവശ്യമായിരുന്നോ? 🔻 അതോ അവരുടെ സംരക്ഷണത്തിന് വേണ്ടി ആയിരുന്നോ? 🔻 അപ്പോള്‍ അവരെ ദൈവം രക്ഷിക്കില്ലേ? ക്വോട്ടേഷന്‍ കൊടുത്തിട്ട് ടൂള്‍സ് എടുത്തപ്പോള്‍ വേണ്ടാന്ന് പറയുന്നത് ഒരുവക മറ്റേടത്തെ ഏര്‍പ്പാടായിപ്പോയി! അല്ലെങ്കില്‍, 🔸 വാള്‍ കൊണ്ട്നടക്കരുതെന്ന് ആദ്യമേ പറയാര്‍ന്നില്ലേ? 🔸 ദൈവം ആയിരുന്നെങ്കില്‍ ഇതൊക്കെ നേരത്തെ അറിയാമായിരുന്നില്ലേ? 🔸 പിന്നെ എന്തിനാണ് അവരോട് ...

ഇസ്ലാം:വിത്യസ്ത തരം ഖുർആനുകളോ?

 വിത്യസ്ത തരം ഖുർആനുകളോ? ഖുർആൻ പാരായങ്ങൾ തമ്മിലുള്ള വ്യത്യാസം യുക്തിവാദികളോ ഇസ്‌ലാം വിരോധികളോ ഗവേഷണം ചെയ്തു കണ്ട് പിടിച്ചതല്ല. വ്യത്യസ്ത ഖിറാഅത്തുകളിലെ വ്യത്യസ്ത പാരായണ രീതികളെക്കുറിച്ച് വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ മുസ്‌ലിം ലോകത്തുണ്ട്. പാരായണ വ്യത്യാസങ്ങളെക്കുറിച്ച അറിവ് സാധാരണക്കാരന് ആവശ്യമില്ലാത്തതു കൊണ്ടാണ് പണ്ഡിതന്മാർ അത് എല്ലാവരെയും പഠിപ്പിക്കാത്തത്. സാധാരണക്കാരുടെ അറിവില്ലായ്മ മുതലെടുത്തതുകൊണ്ട് ഖുർആനിന്റെ അഖണ്ഡതയിൽ സംശയം ജനിപ്പിക്കാനാണ് പാരായണ വ്യത്യാസത്തെ ഇസ്‌ലാമിന്റെ ശത്രുക്കൾ ചർച്ചക്കെടുക്കുന്നത്. ഖുർആനിന്റെ പാരായണ വ്യത്യാസങ്ങൾ അതിന്റെ ദൈവികതയെ ഉജ്ജ്വലമായി വെളുപ്പെടുത്തുന്നവയാണെന്ന് അൽപം ചിന്തിച്ചാൽ ബോധ്യപ്പെടും. മനുഷ്യസമൂഹത്തിന് മുന്നിൽ പാരായണം ചെയ്തു കേൾപ്പിച്ച മുഹമ്മദ് നബി (സ) തന്നെ ഖുർആൻ ഏഴ് ശൈലികളിൽ അവതരിക്കപ്പെട്ടതാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു ജിബ്‌രീലിലൂടെ (അ) നബി (സ)ക്ക് ഏഴു ശൈലികളിൽ (ഹർഫുകൾ) ഖുർആൻ അവതരിപ്പിച്ചതായി സ്വഹീഹായ നിരവധി ഹദീഥുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് വ്യത്യസ്ത ശൈലികളിൽ ഖുർആൻ അവതരിക്കപ്പെട്ടതിനാൽ തന്നെ പലരും പാരായണം ചെയ്തിരുന്നത്...

ക്രസ്തേനിസം:ബൈബിളിലെ 1️⃣0️⃣1️⃣ #വ്യക്തമായ #വൈരുദ്ധ്യങ്ങൾ:

 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺  #ബൈബിളിലെ  1️⃣0️⃣1️⃣ #വ്യക്തമായ  #വൈരുദ്ധ്യങ്ങൾ: 🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀 ➖➖➖➖➖➖➖➖➖➖➖➖➖ 0️⃣1️⃣. യാക്കോബ്  മൽപ്പിടുത്തം നടത്തിയത് ആരുമായി? 'ദൈവവുമായി' - (ഉൽപത്തി 32:22–32) 'മാലാഖയുമായി' -  (ഹോശേയാ 12:4) ➖➖➖➖➖➖➖➖➖➖➖➖➖ 0️⃣2️⃣.ഇസ്രായേലിൽ എത്ര പോരാളികളെ കണ്ടെത്തി? എൺപതിനായിരം (2.ശമൂവേൽ 24: 9) പതിനൊന്നുലക്ഷംപേര്‍ (1.ദിനവൃത്താന്തം 21:5) ➖➖➖➖➖➖➖➖➖➖➖➖➖ 0️⃣3️⃣. യെഹൂദയിൽ എത്ര പോരാളികളെ കണ്ടെത്തി? അഞ്ചുലക്ഷം (2.ശമൂവേൽ 24: 9) നാലുലക്ഷത്തെഴുപതിനായിരം (1.ദിനവൃത്താന്തം 21:5) ➖➖➖➖➖➖➖➖➖➖➖➖➖ 0️⃣4️⃣. യിസ്രായേലിന്റെ യോദ്ധാക്കളെ എണ്ണാൻ ദാവീദിന് തോന്നിച്ചത് ആര്? 'ദൈവം' - (2.സാമൂവേൽ 24:1) 'സാത്താൻ' - (1.ദിനവൃത്താന്തം 21:1) ➖➖➖➖➖➖➖➖➖➖➖➖➖ 0️⃣5️⃣. ദൈവം ഗാദ്പ്രവാചകനെ ദാവീദിന്റെ അടുക്കലേക്ക് അയച്ചത് എത്രവർഷത്തെ ക്ഷാമത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി ഭയപ്പെടുത്താനായിരുന്നു?  ഏഴ് - (2.ശമൂവേൽ 24:13) മൂന്ന് - (1.ദിനവൃത്താന്തം 21:12) ➖➖➖➖➖➖➖➖➖➖➖➖➖ 0️⃣6️⃣. യെരൂശലേം ഭരിക്കാൻ തുടങ്ങിയപ്പോൾ അഹസ്യാവിന് എത്ര വയസ്സായിരുന്നു?*  ഇരുപത്തിരണ്ട് (2.രാജാക്കന...

സ്വഹാബികളെ തള്ളുന്ന വഹാബികൾ

 ജുമുഅക്ക് രണ്ട് ബാങ്ക് വഹാബികൾ കൊടുക്കാത്തത് സഹാബികളെ അംഗീകരിക്കാത്തതിനാലെന്ന് മുജാഹിദ് മൗലവി ജുമുഅക്ക് രണ്ടു ബാങ്ക് കൊടുക്കാത്തതിന്റെ കാരണമെന്താണെന്ന് മുജാഹിദ് മൗലവി തന്നെ പറയട്ടെ! കൂടെക്കിടന്നവർക്കല്ലേ രാപ്പനി അറിയൂ !!! '''സഹാബികളുടെ വീക്ഷണങ്ങളെ മുജാഹിദ് പ്രസ്ഥാനം തെളിവായി അംഗീകരിക്കാത്തതു മൂലമാണ് വെള്ളിയാഴ്ചയിലെ 2 ബാങ്ക് മുത്വലാഖ് തറാവീഹിന്റെ റക്അഅത്തുകളുടെ എണ്ണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ ഗൾഫ് സലഫികളുടെ നിലപാടുകളുമായി വിയോജിച്ചത്'''     എം ഐ മുഹമ്മദലി     സുല്ലമി.     ഗൾഫ് സലഫിസവും     മുജാഹിദ് പ്രസ്ഥാനവും     പേജ്:142,143. മക്കയിലും മദീനയിലും തറാവീഹ് 20 റക്അത്താണെന്ന സകരിയ്യ സലാഹിയുടെ വാക്ക് ഇതിനോട് ചേർത്ത് വായിക്കുക. https://youtu.be/fvrlzFuuxiU അതായത്........ കേരള വഹാബികൾ വെള്ളിയാഴ്ച രണ്ട് ബാങ്ക് കൊടുക്കാത്തതും തറാവീഹ് 20 നിസ്കരിക്കാത്തതും സ്വഹാബികളെ അംഗീകരിക്കാത്ത തിനാൽ... 🔵⚫🔴⚪🔵⚫🔴⚪ എഴുപത്തിമൂന്നിലൊന്നുമാതമേ രക്ഷപ്പെടുകയുള്ളു- ബാക്കി 72 ഉം നരകത്തിലാണെന്ന്  പഠിപ്പിച്ച പ്രവാചകൻ രക്ഷപ്പെടുന്നവരുടെ അടയാളം പറഞ്ഞത് '''നബ...

ഇസ്‌ലാം:ജൂത ശിക്ഷാവിധി: പ്രവാചകരുടേത് നീതിരാഹിത്യമോ?

     ജൂത ശിക്ഷാവിധി: പ്രവാചകരുടേത് നീതിരാഹിത്യമോ? ജൂതഗോത്രമായ ബനൂഖുറൈളക്കെതിരെ നടപടിയെടുത്തത്, അവർ രാഷ്ട്ര സുരക്ഷക്കു വിരുദ്ധമായി നബി(സ്വ)യുമായുണ്ടാക്കിയ കരാർ ലംഘിച്ചതുകൊണ്ടാണെന്ന വാദം ശരിയല്ല; അങ്ങനെയൊരു കരാർ തന്നെ നടന്നിട്ടില്ല എന്നൊക്കെയാണ് ചില വിമർശകർ ആരോപിക്കുന്നത്. തികച്ചും വസ്തുതാ വിരുദ്ധമാണിത്. നേരത്തെ സൂചിപ്പിച്ച പോലെ ജൂതന്മാരോട് രണ്ട് കരാറുകളുണ്ടായിട്ടുണ്ട്. ജൂതന്മാരടങ്ങുന്ന മദീനാനിവാസികളോട് മൊത്തത്തിൽ നടത്തിയ പൊതുവായതാണ് ഒന്ന്. മദീന ചാർട്ടർ എന്ന പേരിൽ വിശ്രുതമായ പ്രസ്തുത ഉടമ്പടി ആരംഭിക്കുന്നതിങ്ങനെ: ‘പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ! അല്ലാഹുവിന്റെ ദൂതൻ മുഹമ്മദും മക്കയിലെ മുഹാജിറുകളും മദീനയിലെ അൻസ്വാറുകളും ജൂതന്മാരും മറ്റു സഹായികളായ ബഹുദൈവാരാധക ഗോത്രങ്ങളുമായി എഴുതിയ ഉടമ്പടി.’ ഈ വ്യവസ്ഥയിൽ 47 ഖണ്ഡികകളുണ്ട്. അവയിൽ നിന്ന് ചിലത് കാണാം: 1. മുകളിൽ പറയപ്പെട്ടവർ ഒരു ഉമ്മത്തായി നിലകൊള്ളും. 2. അല്ലാഹുവിന്റെ സംരക്ഷണം എല്ലാവർക്കുമാണ്. ഈ സംരക്ഷണം സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കും ലഭ്യമാക്കണം. 3. അനുയായികളായ ജൂതന്മാർക്ക് എല്ലാ സഹായവും പിന്തുണയും തുല്യതയു...

തബ്‌ലീഗ് :സിയാറത്ത് യാത്രയിലെ തബ്‌ലീഗ് ഉരുണ്ടുകളി!

     സിയാറത്ത് യാത്രയിലെ തബ്‌ലീഗ് ഉരുണ്ടുകളി! അൽകൗകബുദ്ദുർറിയയിൽ ശാഹ് വലിയുല്ലാഹി(റ)യുടേതായി പറഞ്ഞ അഭിപ്രായത്തെ കുറിച്ച് അടിക്കുറിപ്പിൽ തഖിയുദ്ദീൻ നദ്‌വി രേഖപ്പെടുത്തിത് ശാഹ് വലിയുല്ലാഹി തന്റെ ഹുജ്ജതുല്ലാഹിൽ ബാലിഗയിൽ പറഞ്ഞു എന്നാണ്. യഥാത്ഥത്തിൽ ഹുജ്ജതുല്ലാഹിൽ ബാലിഗയിൽ ശാഹ് വലിയുല്ലാഹി പറഞ്ഞെതെന്ത്, അതിന്റെ ഉദ്ദേശമെന്ത് എന്ന് നോക്കാം. മൂന്ന് പള്ളിയിലേക്കല്ലാതെ വാഹനം കെട്ടി യാത്ര പുറപ്പെടരുത് എന്നർത്ഥം വരുന്ന ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ശാഹ് വലിയുല്ലാഹി പറയുന്നു: ഖബ്ർ, ഔലിയാക്കളുടെ ആരാധനാ സ്ഥലം, ത്വൂർ പർവതം എല്ലാം ഹദീസിൽ വന്ന വിലക്കിൽ സമമാണ് (ഹുജ്ജതുല്ലാഹിൽ ബാലിഗ). ശാഹ് വലിയുല്ലാഹി(റ) പറഞ്ഞതിന്റെ ഉദ്ദേശ്യം റശീദ് അഹ്‌മദ് ഗംഗോഹിയുടെ ഗുരുവും ഇസ്മാഈൽ ദഹ്‌ലവിയെ ശക്തമായി എതിർത്ത സുന്നി പണ്ഡിതനുമായ മുഫ്തി സ്വദ്‌റുദ്ദീൻ ആസുർദ(റ) മുൻതഹൽ മഖാലിൽ രേഖപ്പെടുത്തുന്നു: ശാഹ് വലിയുല്ലാഹി ദഹ്‌ലവി(റ) ഹുജ്ജതുല്ലാഹിൽ ബാലിഗയിൽ വിവരിച്ചു: എന്റെ അടുക്കൾ ശരിയായത്, ഖബ്ർ, ഔലിയാക്കളുടെ ആരാധനാ സ്ഥലം, ത്വൂർ പർവതം എല്ലാം ഹദീസിൽ വന്ന വിലക്കിൽ സമമാണ്. മുവത്വയുടെ വ്യാഖ്യാനമായ മുസ്വഫയിൽ പറയുന്നു: മഹാനായ അബൂ ബസ...

ഇസ്ലാം:തിരുനബി(സ്വ):സഹിഷ്ണുതയുടെ മാതൃക

  ● ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല   തിരുനബി(സ്വ):സഹിഷ്ണുതയുടെ മാതൃക ഒരു സംഘം ജൂതന്മാർ ഒരിക്കൽ നബി(സ്വ)യുടെയടുത്ത് വന്നു. അസ്സലാമു അലൈകും അഥവാ അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ എന്നതിന് പകരം അവർ പറഞ്ഞത് അസ്സാമു അലൈകും അഥവാ നാശവും മരണവും നിന്റെ മേലിലു­ണ്ടാവട്ടെ എന്ന അഭിവാദ്യമായിരുന്നു. അപ്രതീക്ഷിതമായി വന്ന ഈ കടുത്ത വാക്കുകൾ കേട്ടയുടനെത്തന്നെ ആഇശ(റ) ഒരൽപം പരുഷമായി പ്രതികരിച്ചു. ‘നിങ്ങളുടെ മേൽ ശാപവും നാശവുമുണ്ടാവട്ടെ’ എന്നായിരുന്നു ബീവി പ്രതികരിച്ചത്. ഇത് രണ്ടും ശ്രവിച്ച പ്രവാചകർ(സ്വ) ആഇശ(റ)യെ തിരുത്തുകയാണ് ചെയ്തത്. ‘അടങ്ങൂ ആഇശ, അല്ലാഹു എല്ലാ കാര്യങ്ങളിലും മയം ഇഷ്ടപ്പെടുന്നു.’ അവർ പറഞ്ഞത് അങ്ങ് കേട്ടില്ലയോ എന്നായി ബീവി. ‘നിങ്ങളുടെ മേലും എന്ന് ഞാൻ പറഞ്ഞില്ലേ? അത് പോരേ?’ എന്ന് ആഇശ ബീവിയോട് റസൂൽ(സ്വ) മറുപടി സ്വരത്തിൽ പറയുകയും ചെയ്തു. ‘നിങ്ങളുടെ മേലും’ എന്ന് നബി(സ്വ) പറഞ്ഞതിന്റെ ഉദ്ദേശ്യം എനിക്ക് മരണം വരുന്നത് പോലെ നിങ്ങൾക്കും മരണം വരുമെന്ന ഉണർത്തലായിരുന്നുവെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു (ഇർശാദുസ്സാരി: 9/149). മദീനയിലെ അറിയപ്പെട്ട ജൂത പുരോഹിതനായിരുന്ന സൈദ്ബ്‌നു സൻഅ തന്...

ക്ര സ്തേ നിസം:സ്വർണ പശുക്കുട്ടിയെ ഉണ്ടാക്കിയത് സാമിരിയോ ഹാറൂനോ? 

  ● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി    സ്വർണ പശുക്കുട്ടിയെ ഉണ്ടാക്കിയത് സാമിരിയോ ഹാറൂനോ?  Published on17 November 2021 SHARE ARTICLE The post has been shared by 9 people. Facebook9 Twitter Pinterest Mail മോ ശയുടെ സഹോദരൻ അഹറോൻ (ഹാറൂൻ) ആണ് ഇസ്‌റാഈല്യർക്ക് പശുക്കുട്ടിയുടെ സ്വർണവിഗ്രഹം നിർമിച്ചു കൊടുത്തതെന്ന് ബൈബിൾ പറയുന്നു. എന്നാൽ, സാമിരി(ശമരിയക്കാരൻ) ആണെന്നാണ് ഖുർആൻ ഭാഷ്യം. ബൈബിൾ പറഞ്ഞതിന് വിരുദ്ധമായി പിൽക്കാലത്ത് വന്ന ഗ്രന്ഥം പറയുമ്പോൾ ഖുർആൻ പറഞ്ഞത് തെറ്റാണെന്നല്ലേ മനസ്സിലാകുന്നത്? ?? ബൈബിളിൽ (പുറപ്പാട് 32:16) അഹരോനാണ് പശുക്കുട്ടിയെ ഉണ്ടാക്കിതെന്ന് പറയുന്നു. ഖുർആനിൽ (20:88) സാമിരിയാണ് എന്നും പറയുന്നു. ബൈബിളിൽ പറഞ്ഞതു പോലെയല്ല വിശുദ്ധ ഖുർആനിലുള്ളതെന്നത് ഖുർആനിൽ പറഞ്ഞത് തെറ്റാണെന്നതിന്റെ തെളിവാകുന്നതെങ്ങനെയാണ്? അഹരോനാണ് പശുക്കുട്ടിയെ ഉണ്ടാക്കിയതെന്ന് ബൈബിൾ പറയുന്നത് ശരിയാകണമെങ്കിൽ ഒന്നുകിൽ ദൈവം പറയണം, അല്ലെങ്കിൽ അഹറോൻ അത് നിർമിക്കുന്നത് കണ്ടയാൾ പറയണം? പക്ഷേ, ആ ബൈബിൾ രചയിതാവ് ആരാണ്? അയാൾ മോശയുടെ കാലത്ത് ജീവിച്ചയാളാണോ? എന്താണതിന് തെളിവ്? ആണെങ്കിൽ തന്നെ...

മന്ത്രിച്ചു ഊതൽ ഒഹാബി െവരുദ്ധ്യം

 

സിയാറത്ത് ഫീസും* *ഇമാമത് ഫീസും

 🔵 *സിയാറത്ത് ഫീസും* *ഇമാമത് ഫീസും* ➖➖➖➖➖➖➖➖➖ സിയാറത്ത് ചെയ്യാൻ വരുന്നവർക്ക് ദുആ ചെയ്ത് കൊടുക്കാൻ ആളെ നിശ്ചയിക്കുന്നതും ഫീസ് കൊടുക്കുന്നതും തെറ്റാണെങ്കിൽ  മുജാഹിദ് പള്ളികളിൽ നിസ്‌ക്കരിക്കുന്ന (ഇമാം) മൗലവിമാർക്ക്  ശമ്പളം കൊടുക്കലും അവർ അത്‌ സ്വീകരിക്കലും തെറ്റാവുകയില്ലേ..? കാരണം നബി (സ)യോ സഹാബികളോ പള്ളിയിൽ ജോലി ചെയ്ത് ശമ്പളം വാങ്ങിയിട്ടില്ല. നബി(സ)തങ്ങളും സ്വാഹാബികളും ബാങ്ക് വിളിച്ചും ഇമാമത് നിന്നും ശമ്പളം വാങ്ങിയിട്ടില്ല, അത്‌ പിൽക്കാലത്ത് ഉടലെടുത്ത ഒരു 'പുത്തൻ'ആചാരമാണെന്ന്  മുജാഹിദുകൾ തന്നെ സമ്മതിക്കുന്നു.👇👇 "പ്രവാചകന്റെ കാലഘട്ടത്തിൽ ബാങ്ക് കൊടുക്കൽ ഒരു തൊഴിലായിരുന്നില്ല. മറിച് മഹത്തായ ഒരു സ്ഥാനമായിരുന്നു. ബാങ്കിനോ ഇമാമത്തിനോ ഇന്നത്തെ പോലെ ശമ്പളവും ഉണ്ടായിരുന്നില്ല. ബാങ്ക് കൊടുക്കലും ഇമാമത്ത് നിൽക്കലുമൊക്കെ ഒരു തൊഴിലായി പരിണമിക്കുന്നത് പ്രവാചകന്റെ വിയോഗത്തിന് ശേഷം ഒരുപാട് കാലം കഴിഞ്ഞാണ്. അത്‌ വരെ പ്രവാചകനും ശേഷം ഖലീഫമാരും ഗവർണ്ണരുമൊക്കെ അടങ്ങുന്ന ഭരണനേതൃത്വം തന്നെയാണ് നമസ്കാരത്തിന് ഇമാമത് നിർവഹിച്ചിരുന്നത്. അതിനു അവർക്ക് പ്രത്യേകിച്ച് ശമ്പളമൊന്നും ഉണ്ടായിരുന്നില്...

ചാലിലകത്ത് കുഞ്ഞഹമ്മദാജി വഹാബിയല്ല

ചാലിലകത്ത് കുഞ്ഞഹമ്മദാജി വഹാബിയല്ല

കൊണ്ടോട്ടി തങ്ങൾക്കെതിരെ സമസ്ത പ്രസിഡന്റായിരുന്ന പാങ്ങിൽ അഹ്മദ് മുസ്‌ലിയാർ

 കൊണ്ടോട്ടി തങ്ങൾക്കെതിരെ സമസ്ത പ്രസിഡന്റായിരുന്ന പാങ്ങിൽ അഹ്മദ് മുസ്‌ലിയാർ നൽകിയ ഫത് വയുടെ കയ്യെഴുത്തുപ്രതി. മുഹമ്മദ് ശാഹ് പിഴച്ച വാദക്കാരനായിരുന്നുവെന്ന് ഫത് വ നൽകിയ ശൈഖ് ജിഫ് രി തങ്ങൾ, മമ്പുറം തങ്ങൾ, ഉമർ ഖാളി തുടങ്ങിയ മലബാർ, ഉത്തരേന്ത്യ, മക്ക, മദീന, ഈജിപ്ത് തുടങ്ങിയിവിടങ്ങളിലെ പ്രസിദ്ധരായ പണ്ഡിതന്മാരുടെ നാമങ്ങൾ പരാമർശിച്ചാണ് പാങ്ങിൽ ഉസ്താദ് ഈ ഫത് വ തയ്യാറാക്കിയിട്ടുള്ളത്.

ജിന്നിെനെ അടിച്ചിറക്കൽ വഹാബികൾ അംഗീകരിക്കുന്നു.

 

തബ്ലീലീഗ് ജമാഅത്ത്.മുഹന്നദ് തനി കാപട്യമായിരുന്നു.* വികലവാദങ്ങൾ നിറഞ്ഞ

 https://m.facebook.com/story.php?story_fbid=4819163018118579&id=100000747860028 *മുഹന്നദ് തനി കാപട്യമായിരുന്നു.* വികലവാദങ്ങൾ നിറഞ്ഞ  ഗ്രന്ഥങ്ങളുമായി  ഖാസിം നാനൂത്തവി, റഷീദ് ഗാങ്കോഹി, ഖലീൽ അമ്പേട്ടവി ,  ഥാനവി അടങ്ങുന്ന ദേവ്ബന്ദി മൗലവിമാരും , ഇവരുടെ ആചാര്യനായ ഇസ്മാഈൽ ദഹ്ലവിയും രംഗത്ത് വന്നപ്പോൾ ഇവർക്കെതിരെ സമൂഹത്തെ ഉണർത്താൻ ഗ്രന്ഥരചനകളുമായി പണ്ഡിതർ എല്ലാ കാലത്തും രംഗത്ത് വന്നിട്ടുണ്ട്. ഇസ്മാഈൽ  ദഹ്ലവിക്കെതിരെ ശൈഖ് ഫള്ലുൽ ഹഖ് ഖൈറാബാദി (റ)യും , ഗാങ്കോഹി, അമ്പട്ടവിക്കെതിരെ  ഇമാം ഗുലാം ദസ്തക്കീർ ഖുസൂരി (റ)യും , ഇമാം അഹ്മദ് റസഖാൻ ബറേൽവി (റ)യും ഉദാഹരണങ്ങളാണ്. സമൂഹം ദേവ്ബന്ദി മൗലവിമാരുടെ അപകടങ്ങൾ തിരിച്ചറിഞ്ഞതോടെ  പിടിച്ചു നിൽക്കാൻ പറ്റാതെയായി. ഇമാം അഹ്മദ് റസാഖാൻ (റ)ൻ്റെ വഫാത്തിന് ശേഷം ദേവ്ബന്ദി മൗലവി ഖലീൽ അഹ്മദ് അമ്പേട്ടവി ഒരു കപട ഗ്രന്ഥമായ മുഹന്നദുമായി പ്രത്യക്ഷപ്പെട്ടു. ജനങ്ങളെ തെറ്റുദ്ധരിപ്പിക്കലായിരുന്നു ലക്ഷ്യം. വിഷയങ്ങളെ കുറിച്ച് നല്ല അവഗാഹമുള്ള പണ്ഡിതർ മുഹന്നദിൻ്റെ റദ്ദ് അപ്പോൾ തന്നെ രചിക്കുകയുണ്ടായി. അല്ലാമാ സയ്യിദ് നഈമുദ്ദീൻ മുറാദാബാദി (റ) അല്ലാമ...

മന്ത്രിച്ചു ഊതൽ ഭക്ഷണത്തിൽ

 *"ഭക്ഷണത്തിൽ ഊതരുതെന്നാണ് ! ഓതിയൂതരുതെന്നല്ല"*___________⤵️ *വീഡിയോ കാണാൻ* https://youtu.be/AbMVb4cxeIk ഭക്ഷണ മര്യാദ പഠിപ്പിക്കുന്നിടത്ത് ഭക്ഷണത്തിലേക്ക് ശ്വസിക്കരുത്, വെള്ളം കുടിക്കുമ്പോൾ 3 പ്രാവശ്യം ശ്വാസം എടുത്ത് കുടിക്കുക പോലുള്ള കാര്യങ്ങൾ നബി സ്വ പഠിപ്പിച്ചതിന്റെയർത്ഥം ഓതിയൂതരുതെന്നല്ല അങ്ങനെ മന്ത്രിച്ച് ഊതാൻ പാടില്ലെന്ന് മുത്ത് നബി (സ്വ) പഠിപ്പിച്ചിട്ടില്ല , നബി (സ്വ) തന്നെ ഭക്ഷണത്തിലും, രോഗമുണ്ടാകുന്ന സ്ഥലത്തും, സ്വ ശരീരത്തിലും ഒക്കെ മന്ത്രിച്ചൂതിയ ധാരാളം തെളിവുകൾ സ്വഹീഹ് ബുഖാരി മുസ്ലിം പോലുള്ള സ്വഹീഹായ ഹദീസ് കിതാബുകളിൽ കാണാൻ കഴിയും  *ഇതാ⬇️ ഭക്ഷണത്തിലേക്ക് തന്നെ നബി (സ്വ) ഉമിനീരോട് (തുപ്പലോട്)  കൂടി ഊതിയ ഹദീസ്* *ﺻﺤﻴﺢ اﻟﺒﺨﺎﺭﻱ* *- كتاب المغازي* *باب غزوة الخندق وهي الأحزاب*  *صفحة -108* *ഹദീസ് നമ്പർ - 4102* فَقَالَ رَسولُ اللَّهِ صلَّى اللهُ عليه وسلَّمَ: لا تُنْزِلُنَّ بُرْمَتَكُمْ، ولَا تَخْبِزُنَّ عَجِينَكُمْ حتَّى أجِيءَ. فَجِئْتُ وجَاءَ رَسولُ اللَّهِ صلَّى اللهُ عليه وسلَّمَ يَقْدُمُ النَّاسَ حتَّى جِئْتُ امْرَأَتِي، فَقَالَتْ: بكَ وبِكَ، فَقُلتُ: قدْ فَع...