Tuesday, March 20, 2018

*റജബിലെ നോമ്പും അസ്ഖലാനി ഇമാമും മുജായിദുകളുടെ കാപട്യവും*


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അസ്ഖലാനി ഇമാമും റജബ് നോമ്പും വഹാബി കാപട്യവും
♦🔷_____________♦🔷
*റജബിലെ നോമ്പും അസ്ഖലാനി ഇമാമും മുജായിദുകളുടെ കാപട്യവും*
______✍🏻 24/04/17
*Siddeequl misbah*
🔵
*റജബ് മാസം വന്നാൽ മാത്രം അസ്ഖലാനി ഇമാമിനെ കൂട്ട് പിടിച്ച് നന്മ മുടക്കികളായ മുജായിദുകളുടെ ഈ കാപട്യം എല്ലാവരും തിരിച്ചറിയുക*
🔻
പാരമ്പര്യമായി ചെയ്ത് വരുന്ന ഒരു പുണ്യ കർമ്മമാണ് റജബ് 27 ലെ സുന്നത്ത് നോമ്പ് , ഹബീബ് സ്വ യുടെ ജീവിതത്തിൽ നടന്ന ഏറ്റവും വലിയ അൽഭുത സംഭവം നടന്നതും അല്ലാഹുവിങ്കൽ നിന്ന് ഈ ഉമ്മത്തിന്ന് സമ്മാനമായി അല്ലാഹു നൽകിയ നിസ്ക്കാരത്തിന്റെ വാർഷിക മാസവുമാകുന്നു റജബ് മാസം മുഹ്മിനീങ്ങൾ ഈ മാസത്തിൽ ആരാധനയാൽ വ്യാപ്ർതമാകുന്നത് ഒരുപാട് പ്രത്യേകതയുള്ള ദിനങ്ങളായത് കൊണ്ട് തന്നെയാണ് എന്നാൽ റജബിലെ നോമ്പാകുന്ന പുണ്യ കർമ്മത്തെ മുടക്കികളായിക്കൊണ്ട് കേരളത്തിലെ വഹാബികൾ കഷ്ടപ്പെടുകയാണ് ഇവരെ സംബന്ധിച്ചടുത്തോളം പൊതുവെ നന്മ മുടക്കികളാണല്ലോ ഇതിന്ന് വേണ്ടി റജബ് മാസത്തിലേക്കായി മാത്രം ഇസ്തിഗാസ നടത്തിയ , മൗലിദാഘോഷത്തിന്റെ അസ് ല് സുന്നത്താണെന്ന് പഠിപ്പിച്ച ശാഫിഈ മദ് ഹബുകാരനുമായ സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാതാവ് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിനെ കൂട്ട് പിടിക്കുന്നു.
🔻
അസ്ഖലാനി ഇമാമിന്റെ തബ്യീനുൽ അജബ് എന്ന കിതാബിലെ ഉദ്ധരണിയാണ് കൊണ്ട് വന്ന് പോസ്റ്ററൊട്ടിച്ചത് , അതിലാകട്ടെ ഒന്നുമില്ലതാനും കാരണം അസ്ഖലാനി ഇമാം ഷുറൂഹുൽ ഹദീസിന്റെ പണ്ടിതനാണ് ഹദീസുകളുടെ ദുർബ്ബലത അത് ഉള്ളത് പോലെ പറയും ,  !? മാത്രവുമല്ല മുജായിദുകൾ ഉദ്ധരിച്ച ഇബാറത്തിൽ തന്നെ ഫളാഇലുൽ അഹ്മാലിന്ന് ളഈഫായ ഹദീസ് പറ്റുമെന്ന കാര്യം അസ്ഖലാനി ഇമാം സമ്മതിക്കുകയും ചെയ്യുന്നുണ്ട് . കൂടാതെ ളഈഫായ മുർസലായ മൗഖൂഫായ ഹദീസുകൾ ഫളാഇലുൽ അഹ്മാലിന്ന് പറ്റുമെന്ന സ്തിരപ്പെട്ട നിയമം പണ്ടിതർക്കിടയിൽ ഇത്തിഫാഖുണ്ടെന്നും , ഇജ്മാഉമാണെന്ന ഇമാം നവവി (റ) വിൽ നിന്ന് ഇതേ അസ്ഖലാനി ഇമാം തന്നെ മറ്റ് കിതാബുകളിൽ കൊണ്ട് വരുന്നുമുണ്ട്
🔻
റജബിലെ നോമ്പ് എന്നത് കർമ്മപരമായ കാര്യമാകുന്നു അഖീദയുടെ വിഷയമല്ല അത് കൊണ്ട് തന്നെ കർമ്മ പരമായ വിഷയങ്ങളിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും , അത് ഇജ്തിഹാദിയ്യായ വിഷയങ്ങളാണ് ഇത് റജബ് നോമ്പിൽ മാത്രമുള്ള കാര്യമല്ല , നാല് മദ് ഹബിലേയും കർമ്മ പരമായ വിഷയങ്ങൾ നോക്കിയാൽ തന്നെ മതി , സുബ് ഹിക്ക് ഖുനൂത് ഓതൽ ശാഫിഈ മദ് ഹബിൽ സുന്നത്തും ഹനഫി മദ് ഹബിൽ ഇല്ലതാനും എന്നത് കൊണ്ട് പരസ്പരം ഹനഫികൾ ശാഫികൾ ചെയ്യുന്നത് തെറ്റാണെന്നോ ബിദ് അത്തെന്നോ പറയാറില്ല കാരണം രണ്ടിന്നും അതിന്റേതായ പ്രാമാണിക ന്യായമുണ്ട്
🔻
ഇത് പോലെ റജബിലെ നോമ്പ് സുന്നത്തെന്ന് പറയുന്നവർക്ക് വ്യക്തമായ പ്രമാണമുണ്ട് അത് പോലെ സുന്നത്തില്ലാ എന്ന് പറയുന്നവർക്കും അതിന്റേതായ ന്യായമുണ്ടാകാം ഇതൊക്കെ ഇജ്തിഹാദിയ്യായ വിഷയങ്ങൾ മാത്രം പക്ഷെ ഇന്ന് കേരള വഹാബികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ തീർത്തും മതത്തിന്ന് നിരക്കാത്തതാണ് , കാരണം ഈ ഒരു സൽകർമ്മം ചെയ്യുന്നവർക്ക് ഇസ്ലാമിക ചതുർ പ്രമാണത്തിൽ വ്യക്തമായ പ്രമാണമുണ്ട് കാരണം ഇസ്ലാമിൽ കർമ്മപരമായ കാര്യങ്ങൾ പറയേണ്ടതും അതിന്റെ വിധി പറയേണ്ടതുമായ യോഗ്യതയുള്ള ഫുഖഹാക്കളാണ് പ്രസ്തുത നോമ്പ് സുന്നത്താണെന്ന് ഫിഖ് ഹിന്റെ കിതാബുകളിൽ രേഖപ്പെടുത്തി വെക്കുന്നത് , എന്നാൽ വഹാബികൾ ഇത് ബിദ് അത്തെന്ന് പറയുന്നത് ഇസ്ലാമിക നന്മകൾ മുടക്കാനുള്ള അപകടകരമായ വാദമാണെന്ന് എല്ലാവരും മനസ്സിലാക്കുക ഈ വാദമുന്നയിക്കുന്നവർ കിടന്ന് കൊണ്ട് മേല്പോട്ട് തുപ്പുകയാണെന്ന് ഓർക്കുക കാരണം ഇക്കൂട്ടർ ചെയ്യുന്ന കർമ്മപരമായ കാര്യങ്ങളിൽ മാത്രമല്ല അഖീദയിലുള്ള അതായത് തൗഹീദ് വിഷയത്തിൽ തന്നെ അഭിപ്രായ വ്യത്യാസം നിറഞ്ഞൊഴുകുകയാണെന്ന യാഥാർത്ത്യം മറച്ച് വെക്കുകയാണ് , അപ്പോൾ ഇവരേയൊക്കെ ബിദ് അത്തിലോ അതോ മറ്റേതെങ്കിലും ഗണത്തിൽ പെടുത്തണോ
🔻
റജബ് നോമ്പുമായി ബന്ധപ്പെട്ട ഹദീസുകളുടെ ദുർബ്ബലത പറഞ്ഞ അസ്ഖലാനി ഇമാമിന്റെ ഉദ്ധരണിയും പൊക്കിപ്പിടിച്ച് കൊണ്ടാണ് കേരള മുജായിദുകൾ ലോക മുസ്ലിമീങ്ങൾ പാരമ്പര്യമായി ചെയ്ത് വരുന്ന റജബിലെ നോമ്പ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഈ നന്മ മുടക്കികളായ മുജായിദുകളുടെ ഇത്തരം കാപട്യത്തിൽ പെട്ട് പോകാതിരിക്കുക , കാരണം ഇവർ ഇസ്ലാമിന്റെ ഷിആറുകളെ നശിപ്പിക്കാനും പാരമ്പര്യ ആദർശത്തെ ഇല്ലായ്മ ചെയ്ത് നന്മ മുടക്കികളായി മുസ്ലിം ഉമ്മത്തിനെ ആത്മീയതയിൽ നിന്ന് അകറ്റി നിർത്തി മെല്ലെ മെല്ലെ ഇസ്ലാമിനെ തകർക്കുക എന്ന സൊയോണിസ്റ്റ് നിഘൂട അജണ്ടയല്ലേ നടപ്പിലാക്കുന്നതെന്ന് സംശയിച്ച് പോകുന്നു
🔻
എന്നാൽ ഈ ഒരു കിതാബിന്റെ ആധികാരികത എത്രത്തോളമുണ്ടെന്നത് അന്വേഷണവിധേയമാക്കേണ്ടതുമാണ് , കാരണം മഹാനായ സുയൂത്വി ഇമാമിന്റെ പേരിൽ പോലും ഇസ്തിഗാസ എതിർക്കാൻ സ്വന്തം നേതാവായ ഇബ്നു തയ്മിയ്യയുടെ അഖീദയുടെ കിതാബിൽ നിന്ന് അപ്പിടി തിരുകിക്കയറ്റി ഒരു കിതാബ് മഹാനവർകളുടെ പേരിൽ അടിച്ചിറക്കിയ ടീമല്ലേ എന്നിട്ടല്ലെ ഇതും , മാത്രവുമല്ല ഇതേ അസ്ഖലാനി ഇമാമിന്റെ ഫത് ഹുൽ ബാരിയടക്കമുള്ള ധാരാളം മറ്റ് കിതാബുകളിൽ കൈകടത്തലുകൾ നടത്തിയ ഒരു വിഭാഗമായത് കൊണ്ട് തന്നെ ഉദ്ധരിക്കുന്ന കിതാബുകളുടെ ആധികാരികത ഒരു പ്രാവശ്യമല്ല ഒരു അഞ്ച് തവണം പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
🔻
ഇത് പ്രത്യേകമായി പറയാൻ കാരണം ശാഫിഈ പണ്ഡിതനായ അസ്ഖലാനി ഇമാമിന്റെയും നവവി ഇമാമിന്റേയൊക്കെ കിതാബുകളും അഖീദയൊക്കെ നമ്മേക്കാളൊക്കെ മനസ്സിലാക്കിയ ആധികാരിക കർമ്മ ശാസ്ത്ര പണ്ഡിതൻ ഇബ്നു ഹജർ ഹൈത്തമി (റ) അവിടത്തെ ഫതാവൽ കുബ്റയിൽ റജബ് നോമ്പിനെ എതിർക്കുന്ന പണ്ഡിതനെപ്പറ്റിയും റജബുമായി ബന്ധപ്പെട്ട ഹദീസുകൾ മൗളൂആണെന്നൊക്കെ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്ന് മഹാനവർകൾ നൽകുന്ന മറുപടിയുടെ തുടക്കത്തിൽ തന്നെ നോക്കാം 🔻
🔷( ﻓَﺄَﺟَﺎﺏَ ‏) - ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻪُ - ﺑِﺄَﻧِّﻲ ﻗَﺪَّﻣْﺖ ﻟَﻜُﻢْ ﻓِﻲ ﺫَﻟِﻚَ ﻣَﺎ ﻓِﻴﻪِ ﻛِﻔَﺎﻳَﺔ،
ﻭَﺃَﻣَّﺎ ﺍﺳْﺘِﻤْﺮَﺍﺭُ ﻫَﺬَﺍ ﺍﻟْﻔَﻘِﻴﻪِ ﻋَﻠَﻰ ﻧَﻬْﻲِ ﺍﻟﻨَّﺎﺱِ ﻋَﻦْ ﺻَﻮْﻡِ ﺭَﺟَﺐ ﻓَﻬُﻮَ ﺟَﻬْﻞٌ ﻣِﻨْﻪُ ﻭَﺟُﺰَﺍﻑٌ ﻋَﻠَﻰ ﻫَﺬِﻩِ ﺍﻟﺸَّﺮِﻳﻌَﺔِ ﺍﻟْﻤُﻄَﻬَّﺮَﺓِ ﻓَﺈِﻥْ ﻟَﻢْ ﻳَﺮْﺟِﻊ ﻋَﻦْ ﺫَﻟِﻚَ ﻭَﺇِﻟَّﺎ ﻭَﺟَﺐَ ﻋَﻠَﻰ ﺣُﻜَّﺎﻡِ ﺍﻟﺸَّﺮِﻳﻌَﺔِ ﺍﻟْﻤُﻄَﻬَّﺮَﺓِ ﺯَﺟْﺮُﻩُ ﻭَﺗَﻌْﺰِﻳﺮُﻩُ ﺍﻟﺘَّﻌْﺰِﻳﺮَ ﺍﻟْﺒَﻠِﻴﻎَ ﺍﻟْﻤَﺎﻧِﻊَ ﻟَﻪُ ﻭَﻟِﺄَﻣْﺜَﺎﻟِﻪِ ﻣِﻦْ ﺍﻟْﻤُﺠَﺎﺯَﻓَﺔِ ﻓِﻲ ﺩِﻳﻦِ ﺍﻟﻠَّﻪِ ﺗَﻌَﺎﻟَﻰ
റജബ് നോമ്പിനെ വിരോധിച്ച് കൊണ്ട് ഒരു പണ്ടിതൻ ജനങ്ങളെ ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ
അത് വിവരക്കേട് തന്നെയാണ് പരിശുദ്ധ ശരീ അത്തിൻ മേൽ അയാൾ കടന്നാക്രമിക്കുകയാണ് ചെയ്യുന്നത് അയാൾ അതിൽ നിന്നും മടങ്ങുന്നില്ലെങ്കിൽ
ശരീ അത്തിന്റെ വിധി കർത്താക്കൾക്ക് ഭരണാധികാരികൾക്ക് ഇത്തരം റജബ് നോമ്പിനെ എതിർക്കുന്നവർക്ക് ശക്തമായ ശിക്ഷ നടപടിയെടുക്കൽ നിർബന്ധമാണ് ഇത്തരം നല്ല കാര്യങ്ങളെ തടയാൻ വേണ്ടി വരുന്നവരെ മുഴുവനും ശിക്ഷയേർപ്പെടുത്തണം
--- (ഫതാവൽ കുബ്റ - ഇബ്നു ഹജർ ഹൈത്തമി (റ ‏) ‏) ----
അത് പോലെ ത്തന്നെ ഇതേ ഫതാവയിൽ ബഹുമാനപ്പെട്ട ഹിജ്റ 577 ൽ ജനിച്ച് 660 ൽ വഫാത്തായ അക്കാലത്തെ സുൽത്വാനുൽ ഉലമയെന്ന് അപര നാമത്തിൽ അറിയപ്പെട്ടിരുന്ന ബഹുമാനപ്പെട്ട ഇസ്സുദ്ധീനുബ്നു അബ്ദുസ്സലാം (റ) വിനോട് റജബ് നോമ്പിനെപ്പറ്റിയും , ആ നോമ്പ് നേർച്ചയാക്കുന്നതിനെപ്പറ്റിയും ചോദ്യമുണ്ടായപ്പോൾ മഹാനവർകൾ നൽകുന്ന മറുപടി
🔷 ﻓَﻘَﺎﻝَ ﻓِﻲ ﺟَﻮَﺍﺑِﻪِ
(സുൽത്വാനുൽ ഉലമ) ഇസ്സിദ്ദീനുബ്നു അബ്ദുസ്സലാം (റ) മറുപടി പറഞ്ഞു
ﺫَﻛَﺮُﻩُ ﺍﻟﺸَّﻴْﺦُ ﺃَﺑُﻮ ﻋَﻤْﺮِﻭ ﺑْﻦِ ﺍﻟﺼَّﻠَﺎﺡِ ﻭَﻧَﺎﻫِﻴﻚَ ﺑِﻪِ ﺣِﻔْﻈًﺎ ﻟِﻠﺴُّﻨَّﺔِ ﻭَﺟَﻠَﺎﻟَﺔً ﻓِﻲ ﺍﻟْﻌُﻠُﻮﻡِ ﻭَﻳُﻮَﺍﻓِﻘﻪُ ﺇﻓْﺘَﺎﺀُ ﺍﻟْﻌِﺰِّ ﺑْﻦِ ﻋَﺒْﺪِ ﺍﻟﺴَّﻠَﺎﻡِ ﻓَﺈِﻧَّﻪُ ﺳُﺌِﻞَ ﻋَﻤَّﺎ ﻧُﻘِﻞَ ﻋَﻦْ ﺑَﻌْﺾِ ﺍﻟْﻤُﺤَﺪِّﺛِﻴﻦَ ﻣِﻦْ ﻣَﻨْﻊِ ﺻَﻮْﻡِ ﺭَﺟَﺐ ﻭَﺗَﻌْﻈِﻴﻢِ ﺣُﺮْﻣَﺘِﻪِ ﻭَﻫَﻞْ ﻳَﺼِﺢُّ ﻧَﺬْﺭُ ﺻَﻮْﻡِ ﺟَﻤِﻴﻌِﻪِ ﻓَﻘَﺎﻝَ ﻓِﻲ ﺟَﻮَﺍﺑِﻪِ ﻧَﺬْﺭُ ﺻَﻮْﻣِﻪِ ﺻَﺤِﻴﺢٌ ﻟَﺎﺯِﻡٌ ﻳَﺘَﻘَﺮَّﺏُ ﺇﻟَﻰ
ﺍﻟﻠَّﻪِ ﺗَﻌَﺎﻟَﻰ ﺑِﻤِﺜْﻠِﻪِ ﻭَﺍَﻟَّﺬِﻱ ﻧَﻬَﻰ ﻋَﻦْ ﺻَﻮْﻣِﻪِ ﺟَﺎﻫِﻞٌ ﺑِﻤَﺄْﺧَﺬِ ﺃَﺣْﻜَﺎﻡِ ﺍﻟﺸَّﺮْﻉِ ﻭَﻛَﻴْﻒ ﻳَﻜُﻮﻥُ ﻣُﻨْﻬَﻴَﺎ ﻋَﻨْﻪُ ﻣَﻊَ ﺃَﻥَّ ﺍﻟْﻌُﻠَﻤَﺎﺀَ ﺍﻟَّﺬِﻳﻦَ ﺩَﻭَّﻧُﻮﺍ ﺍﻟﺸَّﺮِﻳﻌَﺔَ ﻟَﻢْ ﻳَﺬْﻛُﺮ ﺃَﺣَﺪٌ ﻣِﻨْﻬُﻢْ ﺍﻧْﺪِﺭَﺍﺟَﻪُ ﻓِﻴﻤَﺎ ﻳُﻜْﺮَﻩ ﺻَﻮْﻣُﻪُ ﺑَﻞْ ﻳَﻜُﻮﻥُ ﺻَﻮْﻣُﻪُ ﻗُﺮْﺑَﺔً ﺇﻟَﻰ ﺍﻟﻠَّﻪِ ﺗَﻌَﺎﻟَﻰ ﻟِﻤَﺎ ﺟَﺎﺀَ ﻓِﻲ ﺍﻟْﺄَﺣَﺎﺩِﻳﺚِ ﺍﻟﺼَّﺤِﻴﺤَﺔِ ﻣِﻦْ ﺍﻟﺘَّﺮْﻏِﻴﺐِ ﻓِﻲ ﺍﻟﺼَّﻮْﻡِ ﻣِﺜْﻞُ ﻗَﻮْﻟِﻪِ - ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ‏« ﻳَﻘُﻮﻝُ ﺍﻟﻠَّﻪُ ﻛُﻞُّ ﻋَﻤَﻞِ ﺍﺑْﻦِ ﺁﺩَﻡَ ﻟَﻪُ ﺇﻟَّﺎ ﺍﻟﺼَّﻮْﻡَ ‏» ، ﻭَﻗَﻮْﻟُﻪُ - ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ‏« ﻟَﺨُﻠُﻮﻑُ ﻓَﻢِ ﺍﻟﺼَّﺎﺋِﻢِ ﺃَﻃْﻴَﺐُ ﻋِﻨْﺪَ ﺍﻟﻠَّﻪِ ﻣِﻦْ ﺭِﻳﺢِ ﺍﻟْﻤِﺴْﻚِ ‏» ، ﻭَﻗَﻮْﻟُﻪُ ‏« ﺇﻥَّ ﺃَﻓْﻀَﻞَ ﺍﻟﺼِّﻴَﺎﻡِ ﺻِﻴَﺎﻡُ ﺃَﺧِﻲ ﺩَﺍﻭُﺩ ﻛَﺎﻥَ ﻳَﺼُﻮﻡُ ﻳَﻮْﻣًﺎ ﻭَﻳُﻔْﻄِﺮُ ﻳَﻮْﻣًﺎ ‏» ﻭَﻛَﺎﻥَ ﺩَﺍﻭُﺩ ﻳَﺼُﻮﻡُ ﻣِﻦْ ﻏَﻴْﺮِ ﺗَﻘْﻴِﻴﺪٍ ﺑِﻤَﺎ ﻋَﺪَﺍ ﺭَﺟَﺒًﺎ ﻣِﻨْﺎﻟﺸُّﻬُﻮﺭِ ﻭَﻣَﻦْ ﻋَﻈَّﻢَ ﺭَﺟَﺒًﺎ ﺑِﺠِﻬَﺔٍ ﻏَﻴْﺮِ ﻣَﺎ ﻛَﺎﻧَﺖْ ﺍﻟْﺠَﺎﻫِﻠِﻴَّﺔُ ﻳُﻌَﻈِّﻤُﻮﻧَﻪُ ﺑِﻪِ ﻓَﻠَﻴْﺲَ ﻣُﻘْﺘَﺪِﻳًﺎ ﺑِﻬِﻢْ ﻭَﻟَﻴْﺲَ ﻛُﻞُّ ﻣَﺎ ﻓَﻌَﻠُﻮﻩُ ﻣَﻨْﻬِﻴًّﺎ ﻋَﻦْ ﻓِﻌْﻠِﻪِ ﺇﻟَّﺎ ﺇﺫَﺍ ﻧَﻬَﺖْ ﺍﻟﺸَّﺮِﻳﻌَﺔُ ﻋَﻨْﻪُ ﺃَﻭْ ﺩَﻟَّﺖْ ﺍﻟْﻘَﻮَﺍﻋِﺪُ ﻋَﻠَﻰ ﺗَﺮْﻛِﻪِ ﻭَﻟَﺎ ﻳُﺘْﺮَﻙُ ﺍﻟْﺤَﻖُّ ﻟِﻜَﻮْﻥِ ﺃَﻫْﻞِ ﺍﻟْﺒَﺎﻃِﻞِ ﻓَﻌَﻠُﻮﻩُ ﻭَﺍَﻟَّﺬِﻱ ﻳَﻨْﻬَﻰ ﻋَﻦْ ﺻَﻮْﻣِﻪِ ﺟَﺎﻫِﻞٌ ﻣَﻌْﺮُﻭﻑٌ ﺑِﺎﻟْﺠَﻬْﻞِ ﻭَﻟَﺎ ﻳَﺤِﻞُّ ﻟِﻤُﺴْﻠِﻢٍ ﺃَﻥْ ﻳُﻘَﻠِّﺪَﻩُ ﻓِﻲ ﺩِﻳﻨِﻪِ ﺇﺫْ ﻟَﺎ ﻳَﺠُﻮﺯُ ﺍﻟﺘَّﻘْﻠِﻴﺪُ ﺇﻟَّﺎ ﻟِﻤَﻦْ ﺍُﺷْﺘُﻬِﺮَ ﺑِﺎﻟْﻤَﻌْﺮِﻓَﺔِ ﺑِﺄَﺣْﻜَﺎﻡِ ﺍﻟﻠَّﻪِ ﺗَﻌَﺎﻟَﻰ ﻭَﺑِﻤَﺂﺧِﺬِﻫَﺎ ﻭَﺍَﻟَّﺬِﻱ ﻳُﻀَﺎﻑ ﺇﻟَﻴْﻪِ ﺫَﻟِﻚَ ﺑَﻌِﻴﺪٌ ﻋَﻦْ ﻣَﻌْﺮِﻓَﺔِ ﺩِﻳﻦِ ﺍﻟﻠَّﻪِ ﺗَﻌَﺎﻟَﻰ ﻓَﻠَﺎ ﻳُﻘَﻠِّﺪ ﻓِﻴﻪِ ﻭَﻣَﻨْﻘَﻠَّﺪَﻩُ ﻏُﺮَّ ﺑِﺪِﻳﻨِﻪِ ﺍﻫـ ﺟَﻮَﺍﺑُﻪُ ﻓَﺘَﺄَﻣَّﻞْ ﻛَﻠَﺎﻡَ ﻫَﺬَﺍ ﺍﻟْﺈِﻣَﺎﻡِ
🔻☝🏻
"റജബ് നോമ്പ് നേർച്ചയാക്കൽ സ്വഹീഹാണ്
നേർച്ചയാക്കൽ ലാസിമാണ് അത് അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതാണ്
റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് , ശറ ഇന്റെ ഹുക്മുകൾ എങ്ങനെ തെളിവ് പിടിക്കണമെന്ന് അവന്ന് അറിയില്ല
ഇത് വിരോധിക്കാൻ എന്ത് ന്യായമാണ് അത്തരക്കാർക്കുള്ളത്,
ശരീഅത്തിനെ ക്രോടീകരിച്ച ഉലമാക്കൾ പറയുന്നു
റജബ് നോമ്പിനെ കറാഹത്തെന്നത് പണ്ഡിതരിൽ ഒരാളും പറഞ്ഞിട്ടില്ല
റജബ് നോമ്പ് അല്ലാഹുവിലേക്കടുപ്പിക്കുന്ന പുണ്യ കർമ്മമാണ്
ഇത് സ്വഹീഹായ ഹദീസിൽ തന്നെ വന്നിട്ടുമുണ്ട്,
നോമ്പിനെ പ്രേരിപ്പിക്കുന്ന ഹദീസുകൾ തന്നെ ഉണ്ട്
ദാവൂദ് നബി (അസ) മൊക്കെ റജബിനെ ഒഴിവാക്കിയിട്ടല്ല നോമ്പ് നോറ്റിട്ടുള്ളത്
ജാഹിലിയ്യാ കാലത്ത് റജബിനെ ബഹുമാനിച്ചു എന്നത് കൊണ്ട് നമുക്ക് ബഹുമാനിക്കാൻ പാടില്ലാ എന്ന് വരുകയില്ല അവർ ബഹുമാനിച്ച ആ സ്ഥിതിയിൽ നമ്മൾ ബഹുമാനിക്കണ്ട എന്നേ ഉള്ളൂ
നമ്മൾ അവരോട് തുടർന്ന് കൊണ്ടല്ല ചെയ്യുന്നത്
ജാഹിലിയ്യ കാലത്ത് ചെയ്തതൊക്കെ പ്രവർത്തിക്കൽ പാടില്ലെന്നതുണ്ടൊ അങ്ങനെയൊന്നില്ലല്ലോ?
നമ്മളുടെ ശരീഅത്ത് വിരോധിക്കണ്ടെ ??
നമ്മുടെ ശരീഅത്തിന്റെ നിയമം അതുപേക്ഷിക്കണമെന്നത് അറിയിക്കണ്ടെ ?!
തിന്മയുടെ ആളുകൾ പണ്ട് ചെയ്തിരുന്നു എന്നത് കൊണ്ട് ഹഖിനെ ഉപേക്ഷിക്കാൻ പാടില്ലല്ലോ"
റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് , വിവരക്കേട് കൊണ്ട് മഹ് റൂഫായവൻ ആണ് ,
അവനെ ദീനിൽ തഖ് ലീദ് ചെയ്യാനോ സ്വീകരിക്കാനോ പറ്റില്ല
ആരെങ്കിലും പറയുന്നത് കേട്ട് കൊണ്ട് തഖ്ലീദ് ചെയ്യലല്ല
അല്ലാഹുവിന്റെ വിധിതീർപ്പുകളെ അറിയൽ കൊണ്ട് പ്രശസ്തിയാർജ്ജിച്ചവരെയാണ് തഖ് ലീദ് ചെയ്യേണ്ടത്
അതിൽ നിന്ന് പിടിക്കേണ്ടതും തഥൈവ
ഈ റജബ് നോമ്പിനെ വിരോധിക്കുന്നവർ അല്ലാന്റെ ദീനറിയൽനെ തൊട്ട് വിദൂരമാണ്
അവനെ തഖ്ലീദ് ചെയ്യരുത്
അങ്ങനെയുള്ളവരെ തഖ്ലീദ് ചെയ്താൽ ദീനിൽ ചതിയിലകപ്പെടും
ഇതാണ് സുൽത്വാനുൽ ഉലമ ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം (റ) വിന്റെ മുകളിലുള്ള മറുപടി എടുത്തുദ്ധരിച്ച് കൊണ്ട് ഇബ്നു ഹജർ തങ്ങൾ ഫതാവ നൽകി സുൽത്വാനുൽ ഉലമയുടെ ഫത് വ നമുക്ക് ചിന്തിക്കാനുള്ളതാണെന്നുമാണ്"
(ഫതാവൽ കുബ്റ)-----------------🔻
ഇബ്നു ഹജർ (റ) ഇത്രയും വ്യക്തമായി ശാഫിഈ മദ് ഹബിൽ ആധികാരികമായിത്തന്നെ പറയലോടെ മദ് ഹബിലെ മുഖല്ലിദീങ്ങളായ കേരളത്തിലെ ശാഫിഈക്കാരായ സുന്നികൾക്ക് പിന്നെ മറ്റൊരു തെളിവ് തേടി പോകേണ്ടതില്ല. 🔵🔽🔽🔽🔽🔽🔽
എന്നാൽ റജബ് മാസത്തിലേക്കായി മാത്രം അസ്ഖലാനി ഇമാമിനെ കൂട്ട് പിടിക്കുന്ന വഹാബികൾ താഴെയുള്ള കുറച്ച് ചോദ്യങ്ങൾക്ക് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു, അസ്ഖലാനി ഇമാമിന്റെ ഈ അഖീദ അംഗീകരിക്കുമോ ???
❓👇🏻
1) വഫാത്തായ നബി സ്വ യുടെ ഖബറിങ്കൽ ഹിജ്റ 17 ൽ ചെന്ന് ഇസ്തിഗാസ നടത്തിയ സംഭവവും അത് സ്വഹീഹാണെന്നും വന്നയാൾ സ്വഹാബി വര്യനായ ബിലാലുബ്നു ഹാരിസ് റ ആണെന്ന് സൈഫ് (റ) വിൽ നിന്നുദ്ധരിക്കുകയും ചെയ്ത ഉദ്ധരണി അസ്ഖലാനി ഇമാമിന്റെ ഏറ്റവും മഷ് ഹൂറായ ഷറഹ് കിതാബായ ഫത് ഹുൽ ബാരിയിൽ കൊണ്ട് വരുന്നു ഇതെന്ത് കൊണ്ട് നിങ്ങൾ അംഗീകരിക്കുന്നില്ല , നിങ്ങളുടെ വിശ്വാസത്തിന്ന് നിരക്കുന്നത് വരുമ്പോ അസ്ഖലാനി ഇമാമിനെ കൂട്ട് പിടിക്കുകയും നിരക്കാത്തതാണെങ്കിൽ പച്ചയായി പാളക്കിതാബെന്ന് പറഞ്ഞ് തള്ളുന്നത് വ്യക്തമായ കാപട്യമല്ലേ !?????
👇🏻❓
2) അത് പോലെ അസ്ഖലാനി ഇമാമിന്റെ സ്വന്തം കിതാബായ ദീവാനു ഇബ്നു ഹജർ അസ്ഖലാനി യിൽ വഫാത്തായ ഹബീബ് സ്വ യോട് സ്വർഗ്ഗവും , പാപ മോചനത്തിന്ന് ശുപാർഷയും തേടുന്നു ഈ അസ്ഖലാനി ഇമാമിന്റെ വിശ്വാസം ശരിയോ തെറ്റോ ??
നിങ്ങളുടെ ഭാഷയിൽ ഷിർക്കല്ലെ ഇത്തരം ഷിർക്ക് ചെയ്ത ഒരാളുടെ കിതാബിൽ നിന്ന് നിങ്ങൾക്കെങ്ങനെ തെളിവാകും ???
❓👇🏻
3) പ്ലേഗ് രോഗം വന്നപ്പോൾ നബി സ്വ യെക്കൊണ്ട് ശഫാ അത്ത് തേടിയതും , ശൈഖ് ജീലാനിയെക്കൊണ്ട് ധാരാളം തവസ്സുൽ ചെയ്തതുമൊക്കെ അവിടത്തെ ധാരാളം ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും ഇതൊക്കെ നിങ്ങൾ അംഗീകരിക്കുന്നുണ്ടൊ ?????
🔻അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ പണ്ഡിതന്മാർ അവരുടെ ഇജ്തിഹാദിയ്യായ വിഷയങ്ങളിൽ ഖിലാഫുള്ളതും ഇല്ലാത്തതും ഒക്കെയുണ്ടാവും അതിൽ തന്നെ മുഹ്തമദുണ്ടാകും ഒറ്റപ്പെട്ടതുമുണ്ടാകും, എന്നാൽ ഇവിടെ മുജായിദുകൾ ചെയ്യുന്നത് വ്യക്തമായ കാപട്യമാണ് കാരണം സ്വന്തം സംഘടനക്ക് നിരക്കാത്ത കാര്യമാണോ എന്നാൽ മറ്റ് ഇമാമീങ്ങളുടെ ധാരാളം കിതാബുകളിൽ തെളിവുകൾ ഉണ്ടെങ്കിൽ പോലും ഒറ്റപ്പെട്ട അതു വരെ എതിർത്ത് വന്നിരുന്ന ഇമാമിന്റെ കിതാബിൽ തന്റെ ആശയത്തിന്ന് വല്ല തെളിവുമുണ്ടോ എന്നാൽ ഈ ഇമാമിനെ ഒരു ഉളുപ്പുമില്ലാതെ കൂട്ട് പിടിച്ച് തന്റെ ആശയം സ്ഥാപിക്കാൻ പെടാപാട് പെടുന്നു ഈ കാപട്യം എല്ലാവരും തിരിച്ചറിയുക.
🔵
റജബിലെ നോമ്പ് സുന്നത്താണെന്നതിന്ന് ഒരുപാട് ഹദീസുകൾ തെളിവിന്ന് പിടിക്കാറുണ്ട് അതിൽ സ്വഹീഹായ ഒരു പ്രധാന ഹദീസാണ് അബൂദാവൂദും ഇബ്നു മാജയും മറ്റുള്ളവരൊക്കെ റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉണ്ട് നബി സ്വ യുടെ അടുത്ത് ബാഹിലി (റ) ചെന്ന് കൊണ്ട് നോമ്പിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ യുദ്ധം ഹറാമായ മാസങ്ങളിൽ നോമ്പ് അനുഷ്ടിച്ചോളൂ എന്നാണ് നബി സ്വ മറുപടി നൽകിയത് , ഈ മാസത്തിൽ ഏറ്റവും സ്രേഷ്ടമായ മാസമാണല്ലോ റജബ്
🔷♦
കൂടാതെ മിഹ്റാജ് ദിനത്തിൽ തന്നെ നോമ്പ് സുന്നത്താണെന്നത് കർമ്മശാസ്ത്ര പണ്ഡിതരിൽ നിന്ന് ചില ഉദ്ധരണികളുടെ കിതാബും നംബറും കൊടുക്കാം
🔷♦
ﻭﻳﺴﺘﺤﺐ ﺻﻮﻡ ﻳﻮﻡ ﺍﻟﻤﻌﺮﺍﺝ } ﻓﺘﺢ ﺍﻟﻌﻼﻡ 208/2 ﻭﺑﺎﺟﻮﺭﻱ 392/1 ﻭﺇﻋﺎﻧﺔ 270/2 ﻭﻓﺘﺎﻭﻱ ﺍﻟﺸﺎﻟﻴﺎﺗﻲ {135
ﻭﻳﺴﺘﺤﺐ ﺻﻮﻡ ﻳﻮﻡ ﺍﻟﻤﻌﺮﺍﺝ
ﺣﺎﺷﻴﺔﺍﻟﺠﻤﻞ ٣ / ٤٦٨
ﻭﻳﺴﺘﺤﺐ ﺻﻮﻡ ﻳﻮﻡ ﺍﻟﻤﻌﺮﺍﺝ .
ﻧﺰﻫﺔﺍﻟﻤﺠﺎﻟﺲ ١ / ٢٠٨
ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ‏( ﺭ ‏) ﻋﻦ ﺍﻟﻨﺒﻲ ‏( ﺹ ‏) ﻗﺎﻝ ﻣﻦ
ﺻﺎﻡ ﻳﻮﻡ ﺍﻟﺴﺎﺑﻊ ﻭﺍﻟﻌﺸﺮﻳﻦ ﻣﻦ ﺭﺟﺐ ﻛﺘﺐ ﻟﻪ ﺛﻮﺍﺏ ﺻﻴﺎﻡ ﺳﺘﻴﻦ ﺷﻬﺮﺍ} ﺍﻟﻐﻨﻴﺔ 182/1 ﻭﺍﺣﻴﺎﺀ 328/1 {
അബൂഹുറൈറ( റ)തൊട്ട് വന്ന റിപ്പോർട്ടിൽ
നബി ﺻﻞ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ
പറഞ്ഞു 'ആരെങ്കിലും റജബ്27 ന് നോബ് നോറ്റാൽ 60മാസം നോബ് നോറ്റ പ്രതിഫലം അവനിക്ക് രേഖപ്പെടുത്തും
🔷♦
അത് പോലെ എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില് നോമ്പ് ,സുന്നത്താണ്
ﻭَﻳُﺴَﻦُّ ﺃَﻳْﻀًﺎ ﺻَﻮْﻡُ ﺍﻟﺴَّﺎﺑِﻊِ ﻭَﺍﻟْﻌِﺸْﺮِﻳﻦَ ﻭَﺗَﺎﻟِﻴَﻴْﻪِ ﻭَﺗُﺴَﻤَّﻰ ﺍﻟْﺄَﻳَّﺎﻡَ ﺍﻟﺴُّﻮﺩَ
‏( ﻓﺘﺎﻭﻯ ﺍﻟﻜﺒﺮﻯ ﻻﺑﻦ ﺣﺠﺮ )
ﻭَﻳُﺴَﻦُّ ﺻَﻮْﻡُ ﺃَﻳَّﺎﻡِ ﺍﻟﻠَّﻴَﺎﻟِﻲ ﺍﻟﺴُّﻮﺩِ،
‏( ﻣﻐﻨﻲ ‏)
ﻭَﻳُﺴَﻦُّ ﺻَﻮْﻡُ ﺍﻟﺴَّﺎﺑِﻊُ ِﻭَﺍﻟْﻌِﺸْﺮِﻳﻦَ
‏( ﺣﺎﺷﻴﺔ ﻗﻠﻴﻮﺑﻲ ‏)
🏻☝ ഈ നിലയിലും റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം. അതിനു പുറമേ മി'അ്റാജ് ദിനത്തില് നോമ്പ് സുന്നത്താണെന്ന് കര്മശാസ്ത്ര ഇമാമുകള് വ്യകതമാക്കിയ ഉദ്ധരണി മുകളിൽ ആദ്യമായി കൊടുത്തത് നോക്കുക.
🔻
അല്ലാഹു ഹഖിനെ മനസ്സിലാക്കി അവന്ന് ആത്മാർത്ഥമായി ഇബാദത്ത് ചെയ്യാൻ തൗഫീഖ് നൽകുമാറാകട്ടെ , വഹാബികൾ പോലുള്ള നന്മ മുടക്കികളുടെ ഷറിൽ നിന്ന് അല്ലാഹു നമ്മെയെല്ലാവരേയും കാക്കുമാറാകട്ടെ ആമീൻ 😰_______
✍🏻 *Siddeequl Misbah*

മആശിറ വിളി

*മആശിറ വിളി

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


* പുത്തനാശയക്കാർ തള്ളിക്കഞ്ഞ നിരവധി സുന്നത്തുകളിൽ ഒന്നാണ് വെള്ളിയാഴ്ച ജുമുഅ:യിലെ മആശിറ വിളി.ഖത്തീബ് ഹുതുബ നിർവഹിക്കുന്നതിന് മുമ്പ് ശ്രോതാക്കളുടെ ശ്രെദ്ധ ക്ഷണിക്കുക എന്നതാണ് മആശിറ കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകപണ്ഡിതനായ ഇബ്നുഹജറുൽ ഹൈതമി (റ) മആശിറ സുന്നത്താണെന്ന് തന്റെ പ്രസിദ്ധ ഗ്രന്ഥാമായ തുഹ്ഫയിൽ (2-462) വ്യെക്തമാക്കിയിട്ടുണ്ട്.
      ജരീർ (റ) പറയുന്നു; 'ഹജ്ജത്വഉൽ വദാഇൽ' നബി (സ്വ) ഹുതുബ നിർവഹിക്കുന്നതിന് മുമ്പ് എന്നോട് പറഞ്ഞു :  നീ ആളുകളോട് അടങ്ങി ഇരിക്കാനും ശ്രെദ്ദിക്കാനും പറയുക. ശേഷം നബി (സ്വ) ലാ തർജിഊ ബഅദീ എന്നു തുടങ്ങുന്ന ഹുതുബ നിർവഹിച്ചു(ബുഹാരി). ഈ ഹദീസിൽ നിന്നും മനസിലാകുന്നത് പ്രെധാനപ്പെട്ട എല്ലാ ഹുതുബയുടെ മുമ്പും ജനങ്ങളുടെ ശ്രെദ്ധക്ഷണിക്കാൻ മആശിറ വിളി സമ്പത്താണെന്നാണ്. എന്നല്ലാതെ, ഈ വിളിക്കുള്ള നിർദേശം ഹജ്ജത്തുൽ വദാഇൽ മാത്രം പരിമിതമാണെന്ന് ഗ്രെഹിക്കുന്നത് ശരിയല്ല.സാമാന്യ ബുദ്ധി ഉള്ളവർ ആരും അങ്ങിനെ മനസിലാക്കുകയുമില്ല.അപ്പോൾ ആ ഹദീസിന്റെ പ്രാപ്തി ഉൾപ്പെട്ടത് എന്ന നിലക്ക് ഹുതുബക്ക് മുമ്പ് മആശിറ വിളി സുന്നത്താണ്. അത് നബി (സ്വ)യുടെ ഉപദേശം സ്വീകരിക്കലുമാണ്. ഉദാഹരണമായി നബി (സ്വ)യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ എപ്പോഴും പുണ്യമുള്ളതാണെന്ന് ഖുർആനും സുന്നത്തും നിർദേശിച്ചതാണ്. ഈ വ്യാപ്തിയിൽ ഉൾപ്പെട്ടു എന്ന നിലക്ക് തറാവീഹ് നിസ്കാരത്തിന്റെ രണ്ടു റെക്അത്തുകൾക്കിടയിൽ സ്വലാത്ത് ചൊല്ലുന്നതും സുന്നത്താണ്. ഈ നിലക്ക് ആണ് പണ്ഡിതന്മാർ മആശിറ വിളിയും സുന്നത്താണെന്ന് പറഞ്ഞത്. ഇതുകൊണ്ട് ആണ് പ്രസ്‌തുത ഹദീസ് മആശിറ വിളിക്ക് തെളിവാണെന്ന് ലോക പണ്ഡിതനായ ഇബ്നു ഹജറുൽ ഹൈതമി (റ) രേഖപ്പെടുത്തിയത്. (തുഹ്ഫ 2-461)ജുമുഅ ഹുതുബ ഒരു സാദാരണ പ്രസംഗമായി വ്യാഖ്യനിക്കുന്നവർക് അതിന് മുമ്പ് ഒരു സ്വാഗത പ്രസംഗം നടത്തുന്നതിൽ തെറ്റുണ്ടാക്കിയിരിക്കുകയില്ലല്ലോ.

    നബി (സ്വ) റമളാനിലെ ചില രാത്രികളിൽ മാത്രമാണ് തറാവീഹ് ജമാഅത്തായി നിസ്കരിച്ചിട്ടുള്ളത് . അതിന്റെ സന്ദർഭത്തിന്റെ വ്യാപ്തിയിൽ നിന്ന് റമളാനിലെ എല്ലാ രാത്രിയിലും തറാവീഹ് ജമാഅത്തായി നിസ്കരിക്കൽ സുന്നത്താണെന്ന് ഗ്രഹിക്കാവുന്നത് ആണ്. അതേ സമയം നബി (സ്വ )എല്ലാ രാത്രികളിലും ജമാഅത്തായി നിസ്കരിച്ചിട്ടില്ല എന്ന നിലയിൽ ജമാഅത്ത് ഭാഷാർത്തിയുള്ള ബിദ്അത് (പുതിയത്) ആകുന്നത്. ഉമർ (റ) അതിനെ കുറിച്ച് ബിദ്അത് എന്ന് പറയാനുള്ള കാരണമിതാണ്. സാങ്കേതിക അർത്ഥത്തിൽ ഇതേക്കുറിച്ചു ബിദ്അത്ത് (അനാചാരം) എന്ന് പറയാൻ നിർവാഹമില്ല. കാരണം, അത് ഹദീസിന്റെ വ്യാപ്തിയിൽ ഉൾപെട്ടതായതുകൊണ്ട് തന്നെ.നബി (സ്വ)ചില രാത്രികളിൽ ജമാഅത്തായുള്ള തറാവീഹ് ഒഴിവാക്കിയത് വാജിബ് അല്ലെന്നു പഠിപ്പിക്കാൻ വേണ്ടിയാണ്. ഇതുപോലെ എപ്പോഴെങ്കിലും മആശിറ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അതു വാജിബ് അല്ലെന്നു പഠിപ്പിക്കാൻ വേണ്ടി ആണെന്ന് മനസ്സിലാക്കണം. നബി (സ്വ) ഒരിക്കൽ ചെയ്തു എന്നത് തന്നെ അത് സുന്നത്താണ് എന്നതിന് തെളിവാണ്

      ഏതെങ്കിലും ഒരുകാര്യം ഉദ്ധരിച്ചു നബി (സ്വ)അത് ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും ഇല്ല എന്ന മറുപടിയും പറഞ്ഞത് ഇത് ബിദ്അത്താണ് , എല്ലാ ബിദ്അത്തും നരകത്തിലാണ് (ഉമർ (റ), ഉസ്മാൻ (റ), അവരെ അംഗീകരിച്ച സ്വഹാബത്തും) എന്നാണ് പുത്തനാശയക്കാർ സമര്ഥിക്കാറുള്ളത്.ഇത് അപകടമാണ്. ബിദ്അത്തിന്റെ സാങ്കേതിക അർഥം മനസ്സിലാക്കാത്തതാണ് ഇതിനു കാരണം. ഇസ്ലാമിക പ്രമാണങ്ങൾക് വിരുദ്ധമായി നബി(സ്വ)യുടെ കാലശേഷം പുതുതായി ഉണ്ടായത് എന്നാണ് ബിദ്അത്തിന്റെ സാങ്കേതിക അർത്ഥം (ഫത്ഹുൽബാരി :17-9).
അഥവാ നബി (സ്വ)യുടെ കാലശേഷം ഉണ്ടായതും ഖുർആൻ,ഹദീസ് , ഇജ്മാഅ ,സ്വഹാബത്തിന്റ ചര്യ എന്നിവയിൽ ഏതെങ്കിലും ഒന്നിനോട് എതിരായ ആചാരമാണ് ദുർമാർഗ്ഗമായ ബിദ്അത്ത്(രിസാലതുശ്ശാഫിഈ). അപ്പോൾ ഹദീസിന്റെ വ്യാപ്തിയിൽ ഉൾപ്പെട്ട കാര്യം ഇസ്ലാമിക തെളിവുകൾക് എതിരല്ലെങ്കിൽ ബിദ്അതാവുകയില്ല. അതുതന്നെയാണ്  റമളാനിലെ എല്ലാ രാത്രികളിലും ജമാഅത്തായുള്ള തറാവീഹ് നിസ്കാരം ബിദ്അതാവത്തിക്കാൻ കാരണം.

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
8129469 100
മുഹമ്മദ് വടകര

കഅബയിൽ ഹതീമിൽ രണ്ടു കബർ

Shihab Pmk
Just now

●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

🕋🕌🕋കഅബയിൽ ഹതീമിൽ രണ്ടു കബർ സ്ഥിതി ചെയുന്നു എന്നുള്ളത്തിനുള്ള പ്രമാണങ്ങൾ വിമർശകർക്ക് മുൻപിൽ നിരത്തിയപ്പോൾ അത് സഹീഹല്ല അത് നബിﷺ പഠിപ്പിക്കപ്പെടാത്ത പ്രമാണമാണ് എന്ന് നൈസായി തട്ടി വിട്ടു.🌬🌬🌬

എന്നാൽ പ്രമാണങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പത്രാധിപർ ഹുസൈൻ സലഫിയായ വഹ്ഹാബികളുടെ മുഖപത്രം ""ഇസ്ലാഹ് മാസിക 2007 ഒക്ടോബർ ലക്കം"" പറയുന്നു....
കഅബയുടെ പരിസരത്ത് 1000 കണക്കിന് പ്രവാചകന്മാരും മഹത്തുക്കളും അന്ത്യവിശ്രമം കൊള്ളുന്നു എന്നും അതിൽ മഹത്തുക്കളായ ഇസ്മായിൽ നബി, ഹാജറ ബിബി, ആദം നബി എന്നിവരുടെ കബറും അവിടെ ഉണ്ട് എന്നും എഴുതുകയുണ്ടായി.

അതിനു മറു ചോതിയതിനു കൂറേ തെറി അഭിഷേകവും🎤, പിന്നെ ബ... ബാ.... എരുമ രാഗവും🎼🎼
ഇവർക്ക് ഇവരുടെ അത്രശത്തിലും ആശയത്തിലും, നേതൃത്വത്തിലും തന്നെ വിശ്വാസമില്ല. എന്നിട്ടു പൊതു മധ്യത്തിൽ വന്നു ഇളിമ്പ്യാരാകുന്നു.
അവിടെ ഇവരുടെ കബർ ഇല്ല എന്നുള്ളതിന് വല്ല സഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിച്ചാൽ മിണ്ടാട്ടം ഇല്ല.

ഇസ്ലാമിൽ നബിﷺ പറയാത്തതും ചെയ്യാത്തതും ഹറാമോ,കറാഹത്തോ, പാടില്ലാത്തതു എന്ന് ഉണ്ടോ...?❓⁉
ഇസ്ലാമിന്റെ ശറഇന്റെ അടിസ്ഥന പ്രമാണം വരുന്നത് .

1 ➖ഖുർആൻ തിരു സുന്നത്തു
2 ➖പണ്ഡിതന്മാർ ഏകോപിച്ച അഭിപ്രായം (ഇജിമാഗ്)
3 ➖ഹദീസിന്റെ നിതാന ശാസ്ത്രം (ഖിയാസ് )
4 ➖കവല് സ്വഹാബി
5 ➖സബ്‌ദ ശരീങ്ങ
6 ➖അമലു അഹ്‌ലീൽ മദീന
7 ➖ഹദീസുൽ മുർസൽ
8 ➖ഇസ്തിഹ് സാൻ
9 ➖ഹദീസ് ളഈഫ്
10 ➖ങ്ങുർ
11 ➖അൽ മാസാ ഇലുൽ മുർസല
ഈ അടിസ്ഥാനത്തിലാണ് ഇസ്ലാമിന്റെ പ്രമാണങ്ങൾക്ക് വ്യക്തമായ രൂപത്തിൽ ഇമാമീങ്ങളും, പഠിപ്പിച്ചിട്ടുള്ളത് അതൊന്നു അറിയാതെ എവിടെന്നോ കിട്ടിയ ചില കട്ട് പീസുകൾ മറ്റു യോചിക്കാത്ത പീസുമായി യോചിപ്പിച്ചു പൊതു സമൂഹത്തിൽ വന്നു പൊട്ടത്തരം പറയുന്നു

ഇമാമീങ്ങളുടെ ചില വിശതീകരണം ഇങ്ങനെ പറയുന്നു.

""ഇമാം സർകഷി റലിയല്ലാഹു അന്ഹുവിന്റെ ഇഹ്‌ലമു സാജിദ്"" എന്ന കിതാബിൽ പറയുന്നുണ്ട് ഹിജ്‌റ് ഇസ്മൈലിന്റെയും സംസം കിണറിന്റെയും ഇടയിൽ ""77 നബിമരുടെ ഖബർ"" ഉണ്ട് എന്ന് അത്പോലെ തന്നെ ""അത്തശ്ഫീഖ് ഇലാ ബൈത്തുൽ അതീഖ്"" എന്ന ഗ്രന്ദത്തിൽ ""ഇമാം മുഹിബി തബ്‌റിയും"" ഇത് തന്നെ പറയുന്നുണ്ട്....
അത് പോലെ തന്നെ മറ്റു ഇമാമീങ്ങളും,ചരിത്ര പണ്ഡിതന്മാരും അവരുടെ ഗ്രന്തത്തിൽ വിവരിക്കുന്നു
1 അലമാ ഇബ്നു കസീർ തങ്ങൾ (അൽബിദയ വൻന്നിഹായ)  📚
2 അല്ലാമാ ഇബ്നു ജെഒസി (അൽ മുൻതളീം)📚
3 ഇബ്നു സങ് ദ് (തബകത്തു )📚
4 ഇബ്നുൽ അഫീർ (അൽകാമില് ബിതരിഹ്)📚
5 അല്ലാമാ ഇബ്നു ഹിഷാം (സീറ യിൽ )📚
6 ഇമാമ് തബരി തങ്ങൾ (തരിഹ് തബരി )📚
7 ഇബ്നു ജൂരീർ തങ്ങൾ (താരീഹ് റസൂൽ വൽ മുൽക്ക് )📚
8 മുസന്ന അബ്ദു റസാക്ക് 📚
9 ഇമാമ് അൽ ഫാകിഹി (റ)📚

ഇവിടെ കഅബ യിൽ കബറുണ്ടെന്നു പറഞ്ഞത് ശരിതന്നെ മുമ്പുള്ള കഅബയുടെ രൂപമല്ല ഇപ്പോൾ. ഖുറേഷികൾ പണി തീർത്തതിന് ശേഷം ഹദീ (ഹിജ്ർ ഇസ്‌മയിൽ ) വേറെ തിരിച്ചതായിരുന്നു
ഇസ്ലാമിൽ കബറുമായി പറഞ്ഞ അടിസ്ഥാനത്തിൽ നമ്മൾ സുജൂദ് ചെയ്യാൻ കഴിയുമോ എന്നാണ് ചിലരുടെ ചോത്യം.
ഇവിടെ മനസിലാക്കേണ്ടത് ഇസ്ലാമിൽ കർമത്തിന് മാത്രമല്ല സ്ഥാനം വിശ്വാസത്തിനും അതിലേറെ സ്ഥാനമുണ്ട്.ശരീഅത്തും ഹകീകത്തും കൂടി ആത്മാവിനെ അല്ലാഹുവിനു സമർപ്പിക്കണം. ഈ സമർപ്പണം അള്ളാ എന്ന വഹ് ദാനിയത്തിൽ തുടികൊള്ളുമ്പോൾ കഅബലയത്തെ അതിന്റെ സ്ഥാനത്തും ഖബറിനെ അതിന്റെ സ്‌ഥാനത്തു മനസിലാക്കാൻ കഴിയണം.
കഅബ ഇസ്ലാമിന്റെ ഖിബ്ലയാണ്
മുഹമ്മദ് ഈമാനിന്റെ ഖിബ്‌ലയുമാണ്..... ഈ ഒരു ഫോർമുല മനസിൽ ഉള്ളപ്പോൾ വിശ്വാസി ആരുടെയും മുന്നിൽ വഞ്ചിതരാവില്ല

നീ കഅബയെ ആണോ ആരാധിക്കുന്നത് എങ്കിൽ കഅബയിൽ കബറുണ്ടായാൽ അത് ശിർക്കാണ്‌.
നീ അല്ലാഹുവിനെയാണോ ആരാധിക്കുന്നത് എങ്കിൽ കഅബയിലുള്ള ഖബറിനെ ആദരവായി കണക്കാക്കിയാൽ തീരുന്നതേ ഉള്ളു.

കഅബ അല്ലാഹുവിന്റെ ഭവനമാണ് ആ ഭവനത്തെ അറിയണമെങ്കിൽ ആദരവ് ആത്മാവിന് ആവശ്യമാണ്. ആ പാഠമായിരുന്നു ആദംനബിയുടെ മുമ്പിൽ സൂജൂദ് ചെയ്യാൻ കല്പിച്ചതു മുതൽ മുഹമ്മദ് നബി ﷺ വരെ ഉള്ള ദൗഹീദിന്റെ പ്രധാന പരിപൂർണത. കാരണം അല്ലാഹുവിന്റെ ഒളിവു മുഹമ്മദിൽ ﷺ പ്രബഞ്ചം
സൃഷ്ടിക്കുന്നതിന് മുൻപ് സംവിധാനിച്ചിട്ടുണ്ട് ആ ഒളിവിനെ ആദരിക്കലും പ്രകീർത്തനം ചെയ്യലും സൃഷ്ടാവ് സൃഷ്ടിപ്പിന്റെ മേൽ കല്പിച്ചതാണ്.

 ❌❌❌എല്ലാ പ്രവാചകരും ഒരുപോലെയാണ് ,എല്ലാ മഹാന്മാരും ഒരുപോലെയാണ്, എല്ലാ കബർ ഒരുപോലെയാണ്,
എല്ലാ ആശയവും ഞങ്ങളെ പോലെയാവാണം എന്നുള്ള അബോക്ക വാദമാണ് നിങ്ങളെ പറ്റിച്ചത് ⚠⚠⚠⚠⚠

Monday, March 19, 2018

പള്ളി വിറ്റ് കാശക്കിയ ഒരേ ഒരു ടീം അതാണ് വഹാബിസം കണ്ടു നോക്കു ഈ വിഡിയോ ?

https://youtu.be/3fZLob2-Db4
[ ലോകത്തിൽ പള്ളി വിറ്റ് കാശക്കിയ ഒരേ ഒരു ടീം അതാണ് വഹാബിസം കണ്ടു നോക്കു ഈ വിഡിയോ ?
ആത്മീയ ചൂഷണവുമായി മുജാഹിദുകൾ❗പള്ളിയും മദ്റസയും വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചു❗❗❗
ആത്മീയ ചൂഷണവുമായി മുജാഹിദുകൾ❗പള്ളിയും മദ്റസയും വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചു❗❗❗
https://youtu.be/Pagy2qpJUvo

കുത്താറാത്തീബ്

അസാധാരണ സംഭവങ്ങൾ നാലിനമാണ്.
(ഒന്ന്) പ്രവാചകത്വവാദവുമായി അന്നരിച്ചുവന്ന അമാനുഷിക സിദ്ദി. അതെനെ എതിർക്കാൻ ഒരാൾക്കും സാധ്യമല്ല. പഠനം മുഖേനയോ മറ്റോ അത് സമ്പാദിചെടുക്കുവാനും സാധ്യമല്ല.
(രണ്ട്) കറാമത്ത് : പഠനം മുഖേനയോ ചിലപ്രതെക പ്രവർത്തികൾ മുഖേനയോ അല്ലാതെ,പരിപൂരണമായി പ്രവാചകരോട് പിന്തുടരുന്നവനിൽ നിന്ന് പ്രകടമാകുന്നത്. ഇതിനെ രണ്ടായി തരം തിരിക്കാം .പ്രവാചകത്വം വാദിക്കുന്നതിനു മുംബ് പ്രവാചകനിൽ പ്രകടമാകുന്ന അസാധാരണ സംഭവമാണ് ഒന്ന്. ഇതിനെ  "ഇർഹാസ്വ്" എന്ന് പറയുന്നു. തെമ്മാടിയല്ലാത്ത ഒരു സത്യാ വിസ്വാസിയിൽ നിന്ന് പ്രകടമാകുന്നതാണ് മറ്റൊന്ന്. അസാധാരണ സംഭവം വെളിവായതിന്റെ പേരില് അവൻ ചതിയിൽപ്പെട്ടു പോകുന്നില്ല.ഇതിനെ 'മഊനത്ത്' എന്ന് വിളിക്കുന്നു.

(മൂന്ന്) ഇസ്തിദ്റാജ്. അസാധാരണ സംഭവം വെളിവായതിന്റെ പേരിൽ ചതിയിൽ അകപ്പെട്ടുപോയ ഫാസിഖിൽ നിന്ന് പ്രകടമാകുന്നത്.
(നാല്) സിഹ്റു. ചില കാരണങ്ങള ചെയ്യുന്നതിനെ തുടർന്ന്  തെമ്മാടിയുടെയോ സത്യനിശേദിയുടെയോ കരങ്ങളിളുടെ പുറത്ത് വരുന്നത്. പഠനത്തിളുടെ ആര്ക്കും കരസ്തമാക്കാവുന്ന ഒന്നാണിത്.

കണ്കെട്ട് ഇതിനു ഉദാഹരണമായെടുക്കാം. ഒരു പ്രവർത്തിചെയ്യാനുള്ള കൈകടുപ്പമാണ് അതിലുള്ളത്. സര്പ്പങ്ങളെ ചുമക്കുക,അവയെകൊണ്ട് കൊത്തിക്കുക. ഉപദ്രവം ഏല്ക്കാതെ തീ കൊണ്ട് കളിക്കുക. നിഷിദ്ദമായ മന്ത്രപ്രയോകത്തിനു വേണ്ടിയുള്ള എഴുത്തുകളും വരകളുമെല്ലാം  ഇതിൽപ്പെടുന്നു.

എന്ന് വരുമ്പോൾ ഷൈഖ് രിഫായീ (റ) യുടെ ഷൈഖ് അഹ്മദുബ്നു അൽവാനീ(റ) ന്റെയോ  മറ്റു ഔലിയാക്കളുടെയോ ആളുകളാണെന്ന് അവകാശപ്പെട്ടു ഹൃദയങ്ങളിൽ മൊട്ടു സൂചിയോ കത്തിയോ ഉപയോഗിച്ച് കുത്തുക, തീ ചുമക്കുക, തീ തിന്നുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന ചിലരുണ്ട്. അത്തരക്കാർ  ശരീഅത്തിന്റെ   വിധി വിലക്കുകൽ അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട്‌ ജീവിക്കുന്നവരും വ്യക്തിപരമായി ബാധ്യതയുള്ള കാര്യങ്ങൾ ഏതെല്ലാമാണെന്നറിഞ്ഞ്  പ്രവർത്തിക്കുന്നവരും  അത്തരം അസാധാരണ സംഭവങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് പഠനത്തിളുടെ ആർജ്ജിച്ചവരല്ലെന്നു ബോധ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അവ കറാമത്തിന്റെ ഇനത്തിൽ ഉള്പ്പെടുന്നതാണ്. മറിച്ചാണെങ്കിൽ സിഹ്റിന്റെ ഇനത്തിലും. കാരണം തെമ്മാടിയുടെ കറാമത്ത്  പ്രകടമാകുകയില്ലെന്നും പ്രത്യേക വാക്കുകളും പ്രവർത്തികളും പഠിച്ച കൊണ്ട് വരാവുന്ന ഒന്നല്ല. കര്രാമാത്തെന്നും പണ്ടിതലോകം എകോപ്പിച്ചുപറഞ്ഞ കാര്യമാണ്.(ബിഗ്‌ യത്തുൽ  മുസ്തർഷിദീൻ: പേ: 299)

അത്തരം അത്ഭുത കാര്യങ്ങൾ അവരുടെ കറാമത്തായി പരിഗണിക്കാനുള്ള നിബന്ധനയാണ് പ്രസ്തുത ഇബാരത്തിൽ പറഞ്ഞിട്ടുള്ളത്. അതെ സമയം ഒരു പ്രവാചകന്റെയോ  യഥാർത്ഥ വലിയ്യിന്റെയോ മുഅജിസത്തും കറാമത്തും മറ്റൊരാലിളുടെ പ്രകടമാക്കാനുള്ള നിബന്ധനയല്ല. അത് തെമ്മാടിയിലുടെയും സത്യാ നിശേദിയിലൂടെയും എന്നല്ല ഇതര ജീവികളിലൂടെയുമെല്ലാം പ്രകടമാകാവുന്നതാണ്.

ഇവ്വിഷയകമായി ഇബ്നുഹജറുൽ ഹൈതാമി(റ) എഴുതുന്നു:

وقد تظهر الكرامة على يد فاسق بل كافر كالسامري فإنه رأى فرس جبريل عليه السلام حتى أخذ من تراب حافرها وجعله في العجل فخار(الفتاوي الكبري : ٣٥٢/٤)


ചിലപ്പോൽ തെമ്മാടിയിലുടെയും  സത്യാ നിശേദിയിലൂടെയും കറാമത്ത് പ്രകടമാവാം. സാമിരി ഇതിനുദാഹരണമാണ്‌.ജിബ്രീൽ (അ) ന്റെ കുതിരയുടെ കുളമ്പ് തട്ടിയ മണ്ണെടുത്ത് (അവൻനിർമ്മിച്ച) പശുക്കുട്ടിയിൽ വെച്ചപ്പോൾ അത് ശബ്ദിച്ചു വല്ലോ. (ഫതാവൽ കുബ്റാ: 4/352)

ഇബ്നുഹജറിന്റെ പരത്ത പ്രസ്താവം എടുത്ത് വെച്ച് ഹനഫീ മദ്ഹബിലെ കർമശാസ്ത്ര ഗ്രന്ഥമായ  'അൽബഹ്റൂറാഇഖ്'- ഇൽ എഴുതുന്നു :

ولا شيئ من فواعدنا يأباه(البحر الرئق، باب من تقبل شهادته)



നമ്മുടെ പൊതുതത്ത്വങ്ങളിലൊന്നും അതിനെതിരല്ല.(അൽബഹ്റൂറാഇഖ്)

ഇമാം ഗസാലി(റ) യുടെ പരമാർശം കാണുക.

وإن لم تكن دعوى فقد يجوز ظهور ذالك علي يد فاسق، لأنّه مقدور في نفسه(الإقتصاد في الإعتقاد : ٦٣/١)


(വലിയ്യാണെന്നോ മറ്റോഉള്ള) വാദമൊന്നുമില്ലെങ്കിൽ തെമ്മാടിയിലുടെയും അത് പ്രകടമാക്കാവുന്നതാണ്. കാരണം, അസംഭവ്യമായ ഒന്നല്ലല്ലോ അത്. (അൽഇഖ്തിസ്വാദു ഫിൽഇഅതിഖാദ്  : 1/63)


ചുരുക്കത്തിൽ കറാമത്ത് പ്രകടമായ വ്യക്തി ശരീഅത്തിന്റെ വിധി വിലക്കുകൽ ജീവിതത്തിൽ പകർത്തിയവനാനെങ്കിൽ അവനിലൂടെ പ്രകടമാകുന്ന കറാമത്ത് അവന്റെ കറാമത്തായി പരിഗണിക്കുന്നതാണ്. അല്ലാത്ത പക്ഷം അത്ഭുത പ്രകടിപ്പിക്കാനുള്ള കാര്യങ്ങൾ പടിച്ചവനാനെങ്കിൽ അതിനെ സിഹ്രായും പരിഗണിക്കുന്നതാണ്. ഈ രണ്ടു രൂപത്തിലും പെടാത്തവനിൽനിന്നാണ് അസാധാരണ സംഭവം പ്രകടമാകുന്നതെങ്കിൽ അവൻ ഏതെങ്കിലും ഒരു പ്രവാചകനിലെക്കോ വലിയ്യിലെക്കോ ചെർത്തപെടുന്നവനാനെങ്കിൽ അവനിലുടെ പ്രകടമായ  അസാധാരണ സംഭവം ആ പ്രവാചകന്റെ മുഅജിസത്തോ വലിയ്യിന്റെ കറാമത്തൊ ആയി പരിഗണിക്കുന്നതാണ്. അല്ലാത്ത പക്ഷം ഇസ്തിദ്റാജ്മാണ്‌.

: ولا يحرم من الطاهر إلا نحو حجر وتراب ومنه مدر وطفل لمن يضره وعليه يحمل إطلاق جمع متقدمين حرمته، بخلاف من لا يضره كما قاله جمع متقدمون واعتمده السبكي وغيره وسم وإن قل إلا لمن لا يضره (٣٨٧/٩ تحفة المحتاج)


കല്ല്‌,മണ്ണ് പോലെയുള്ള ശുദ്ടിയുള്ള വസ്തുക്കൾ കഴിച്ചാൽ ബുദ്ദിമുട്ടുണ്ടാകുന്നവർക്ക് അവ കഴിക്കൽ നിഷിദ്ദമാണ്. അവ കഴിക്കൽ നിരുപാധികം നിഷിദ്ദമാനെന്നു ഒരു കൂട്ടം പൂർവ സൂരികൾ പറഞ്ഞതിന് ഈ വിശദീകരണം നൽകൽ ആവശ്യമാണ്‌. അവ കഴിക്കുന്നതിനാൽ ബുദ്ദിമുട്ടില്ലാത്തവർക്കു അവ കഴിക്കൽ നിഷിദ്ദമല്ല. ഒരു കൂട്ടം പൂർവസൂരികൾ ഇക്കാര്യം പ്രസ്താവിക്കുകയും ഇമാം സുബ്കി (റ) യും മറ്റും അത് പരബലമാനെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിഷം എത്ര കുറച്ചാനെങ്കിലും കഴിക്കൽ നിഷിദ്ദമാണ്. എന്നാൽ വിഷം കഴിച്ചാൽ ബുദ്ദിമുട്ടില്ലാത്തവർക്കു വിഷം കഴിക്കൽ നിഷിദ്ദമല്ല.(തുഹ്ഫ :9/387).

മഹനായ ഖാലിദുബ്നുൽവലീദ് (റ) ശത്രുക്കളുടെ മുമ്പിൽ വെച്ച് വിഷം കഴിച്ച് അത്ഭുതം പ്രകടിപ്പിച്ചതായി പ്രഭാലമായ ഹദീസിൽ വന്നിട്ടുണ്ട്.ഇബ്നുഅബീശൈബ (റ) നിവേദനം ചെയ്യുന്നു:


حدثنا  جعفر بن عون قال أخبرنا  يونس عن  أبي السفر قال : لما قدم  خالد بن الوليد إلى الحيرة نزل على بني المرازبة ، قال : فأتي بالسم فأخذه فجعله في راحته وقال : بسم الله ، فاقتحمه ، فلم يضره بإذن الله شيئا (المصنف ٦/٨)



അബുസ്സഫറി(റ) ൽ നിന്ന് നിവേദനം: ഖാലിദുബ്നുൽ വലീദ് (റ) പേർഷ്യയിലെ ഹീറത്തിൽ ചെന്നപ്പോൾ സൈനികമെധാവികൾക്കിടയിൽ ചെന്നിറങ്ങിയ അദ്ദേഹത്തിൻറെ മുമ്പിൽ വിഷം കൊണ്ടുവന്നപ്പോൾ അത് വാങ്ങി ബിസ്മി ചൊല്ലി അദ്ദേഹം അത് കുടിച്ചു. അല്ലാഹുവിന്റെ അനുമതി പ്രകാരം അത് അദ്ദേഹത്തിനു യാതൊരു വിധ ഉപദ്രവവും എല്പ്പിച്ച്ചില്ല. (മുസ്വന്നഫ്:8/6)
[കുത്താറാത്തീബ് എന്നത് അനുവദനീയമാണ്. ചില പ്രത്യേക കീര്ത്തനങ്ങളും ദിക്റുകളും ദുആകളുമടങ്ങുന്ന പ്രത്യേക റാതീബ് ആണ് അത്. റാതിബ് എന്നാല് പതിവായി ചൊല്ലുന്നത് എന്നാണ് അര്ത്ഥം. കൂത്താറാതീബില് ദേഹത്ത് പരിക്കേല്പിക്കുകയും മേല്പറഞ്ഞ റാതിബിലൂടെ അത് ഭേദമാക്കുകയും ചെയ്യലാണ് നടക്കുന്നത്. ആവശ്യമില്ലാതെ ദേഹത്തില് പരിക്കേല്പിക്കുക എന്നതാണ് നിഷിദ്ധമായിട്ടുള്ളത്. ചികില്സയുടെ ഭാഗമായി ശരീരഭാഗങ്ങള് കീറിമുറിച്ച് ഓപ്പറേഷന് ചെയ്യുന്നത് ആരും എതിര്ക്കാറില്ലല്ലോ. എന്നത് പോലെ, ആത്മീയമായ സംശയങ്ങള്ക്കുള്ള ചികില്സയാണ് കുത്ത്റാത്തീബിലൂടെ നടക്കുന്നത്. പ്രവാചകന്മാരുടെ മുഅ്ജിസതുകളും ഔലിയാക്കളുടെ കറാമതുകളും നിര്വ്വഹിച്ച ധര്മ്മവും അതായിരുന്നല്ലോ. മഹാന്മാരായ ഔലിയാക്കളുടെ കറാമതുകളാണ് കുത്ത് റാത്തീബ് നടത്തുന്നവരിലൂടെ പ്രകടമാവുന്നത്. സ്വഹാബാക്കളുടെ മഹത്വങ്ങള് പറയുന്നിടത്ത് ഇമാം അഹ്മദുബ്നുഹമ്പല് (റ) ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്, ഇറാഖിലെ ഹീറ പട്ടണത്തിലേക്ക് ധര്മ്മയുദ്ധത്തിനായി ചെന്ന ഖാലിദ് (റ)വിനോട്, അവിടത്തുകാര് വിഷം തന്ന് താങ്കളെ വകവരുത്തുന്നത് സൂക്ഷിക്കണമെന്ന് പറയപ്പെട്ടു. അപ്പോള് അദ്ദേഹം പറഞ്ഞു, നിങ്ങള് വിഷം കൊണ്ടുവരിക. അത് കൊണ്ടുവരപ്പെട്ടപ്പോള് അദ്ദേഹം ബിസ്മില്ലാഹിറഹ്മാനിറഹീം എന്ന് ചൊല്ലി അത് കുടിച്ചു. അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. അപകടകരമെന്ന് തോന്നുന്ന കാര്യങ്ങളും വിശ്വാസം സ്ഥിരപ്പെടുത്താനായി ചെയ്യാമെന്ന് ഇതില്നിന്ന് വ്യക്തമായല്ലോ. അതേസമയം, ഇന്ന് കുത്ത്റാത്തീബ് എന്ന പേരില് പലരും പലതും ചെയ്ത് കൂട്ടുന്നുണ്ട്. അതെല്ലാം ശരിയാണെന്ന് പറയാവുന്നതുമല്ല.

        



🕋🕌🕋കഅ്ബയിൽ ഹതീമിൽ രണ്ടു കബർ സ്ഥിതി ചെയ്യുന്നു എന്നുള്ളത്തിനുള്ള പ്രമാണങ്ങൾ വിമർശകർക്ക് മുൻപിൽ നിരത്തിയപ്പോൾ -അത് സഹീഹല്ല -അത് നബി ﷺ പഠിപ്പിക്കാത്ത പ്രമാണമാണ് -എന്നൊക്കെയാണ് വഹാബികളുടെ ഏറ്റവും പുതിയതായി ലോഞ്ച് ചെയ്ത വാദം!
എന്നാൽ പ്രമാണങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പത്രാധിപർ ഹുസൈൻ സലഫിയായ വഹ്ഹാബികളുടെ മുഖപത്രം ""ഇസ്ലാഹ് മാസിക 2007 ഒക്ടോബർ ലക്കം"" പറയുന്നു....
ആയിരക്കണക്കിന് പ്രവാചകന്മാരും മഹത്വുക്കളും അന്ത്യവിശ്രമം കൊള്ളുന്ന പ്രത്യേകിച്ച് ഇസ്മാഇൗല് നബി (അ) , ഹാജറ (റ) , ആദം നബി (അ) തുടങ്ങിയവരെല്ലാം മറമാടപ്പെട്ടത് കഅ്ബയിലാണ് എന്ന് ! ഒരു സ്ഥലത്ത് വഹാബി എതിർക്കുന്നു - സ്വന്തം പുസ്തകത്തില് അതേ കാര്യം എഴുതുകയും പഠിപ്പിക്കുകയും ചെയ്യുന്നു!വിരോദാഭാസമേ നിന്റെ പേരോ വഹാബിസം!
( മുജാഹിദ് പുസ്തകം :- ഇസ്ലാഹ് മാസിക
ഒക്ടോബർ 07 :- 2007
പേജ് :- 2 )




 
ചോദ്യം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ചോദ്യം
കഅബാ ശരീഫിനു ചുറ്റും അമ്പിയാക്കളുടെ ഖബറുകളുണ്ടന്നും
 ഹിജിറിൽ ഇസ്മാഈൽ നബിയുടേയും ഉമ്മ ഹാജറ ബീവിയുടേയും ഖബറുകളുണ്ടന്നും വല്ല ഗ്രന്തത്തിലുമുണ്ടോ?


ഉത്തരം 'മുസ്വന്നഫിൽ പറയുന്നു.

 صالح قال حدثني أبي قال حدثنا يحيى بن سليم عن عبد الله بن عثمان عن عبد الرحمن بن سابط عن عبد الله بن ضمرة السلولي قال: ما بين المقام إلى الركن إلى زمزم إلى الحجر قبر تسعة وتسعين نبيا جاؤوا حاجين فقبروا هنالك. (مسائل الإمام أحمد برواية ابنه صالح:ص/94)و(مصنف عبد الرزاق:5/120)



അബ്ദുല്ലാ ബൻ ളംറത്ത് സ്വലൂലി പറയുന്നു.
മഖാമിന്റെ ഇടയിൽ നിന്ന് റുക്ന് വരെയും സംസം വരേയും ഹിജ്റ് വരേയും തൊന്നൂറ്റി ഒമ്പത് നബിമാരുടെ ഖബറുണ്ട്' അവർ ഹജ്ജിന് വരികയും അവിടെ ഖബറടക്കുകയും ചെയ്തു.

മുസന്ന ഫ് അബ്ദുറസാഖ് 5/120

സർകശി റ പറയുന്നു
 اشتهر أن قبراسماعيل وأمه في الحجر.(إعلام الساجد بأحكام المساجد194)للامام الزركشي-794هـ

ഇസ്മാഈൽ നബിയുടെയും ഉമ്മ യുടെയും ഖബർ ഹിജ്റിലാണ് എന്ന് പ്രശസ്തമാണ്. (ഇ അലാ മുസ്സാജിദ് ഇമാം സർകശി 194)

[ من الأنبياء عليهم الصلاة والسلام إذا كذبه قومه خرج من بين أظهرهم إلى مكة، وما من نبي هرب من أمته إلاّ هرب إلى مكة فعبد الله تعالى بها عند الكعبة حتى أتاه اليقين، وهو الـموت "وإنّ حول الكعبة قبر ثلاثمـائة نبي وما بين الركن اليماني والركن الأسود قبر سبعين نبيا كلهم قتلهم الـجوع والـقمل . وقبر إسماعيل وأمّه هاجر صلى الله عليهما وسلم في الحجر تحت الـميزاب. وقبر نوح وهود وشعيب وصالح صلى الله على نبينا وعليهم وسلم فيما بين زمزم والـمقام. (فضائل مكة:ص/63) للامام الحسن البصري رحمه الله
കഅബയുടെ ചുറ്റും മുന്നൂർ നബിമാരുടെ ഖബറുണ്ട്: റുക്നൽ യമാനിയുടെയും റുക്നുൽ അസ്വദി ന്നു മിടയിൽ എഴുപത്
നബിമാരുടെ ഖബറുണ്ട്:ഇസ്മാഈൽ നബിയുടെയും ഉമ്മ യുടെയും ഖബർ മീസാബിൻറ താഴേ ഹിജ്റിലാണ് ' ഫളാ ഇലുമക്ക 63

ശുഅയ്ബ് നബിയുടേയും കൂടെയുള്ള വിശ്വാസി  കളുടേയും ഖബറുകൾ ബനൂ സഹ്മിന്റെയും ദാറുന്നദ് വയുടേയും ഇടയിലാണ്.
ഇബ്ന് അബ്ബാസ് റ പറയുന്നു .
മസ്ജിദുൽ ഹറാമിൽ ഇസ്മാഈൽ നബിയുടേയും ശുഅയ്ബ് നബി യു ടേയും ഖബറുണ്ട്'
ഇസ്മാഈൽ നബി ഹിജ്റിലാണ് ശു അയ്ബ് നബി ഹജറുൽ അസ്വദിന് നേരെയും -അബ്ദുല്ലാ ബൻ ളംറത്ത് സ്വലൂലി പറയുന്നു.
മഖാമിന്റെ ഇടയിൽ നിന്ന് റുക്ന് വരെയും സംസം വരേയും ഹിജ്റ് വരേയും തൊന്നൂറ്റി ഒമ്പത് നബിമാരുടെ ഖബറുണ്ട് അവർ ഹജ്ജിന് വരികയും അവിടെ ഖബറടക്കുകയും ചെയ്തു.
ഖുർ തുബി ഫ്സീർ 2 / 100

 وهب أنّ شعيبا ما بمكة هو ومن معه من المؤمنين فقبورهم في غربي مكة بين دار الندوة وبين بني سهم. وقال ابن عباس: في المسجد الحرام قبران ليس فيه غيرهما، قبر إسماعيل وقبر شعيب عليهما السلام، فقبر إسماعيل في الحجر وقبر شعيب مقابل الحجر الأسود. وقال عبد الله بن ضمرة الشلوبي: ما بين الركن والمقام إلى زمزم قبور تسعة وتسعين نبيّا جاؤوا حجّاجا فقُبِروا هنالك. صلوات الله عليهم أجمعين  ( تفسيرالقرطبي: 2/100-101)مجلد/1

നബി സ്വ പറയുന്നു. മസ്ജിദുൽ ഖൈ ഫിൽ എഴുപത് നബിമാരുടെ ഖബറുണ്ട് ത്വബ്റാനി റിപ്പോർട്ട് ചെയ്തു.
ബസ്സാറിൽ നിന്ന് ഹൈസമി  റിപ്പോർട്ട് ചെയ്തു രാവിമാർ വിശ്വസ്തരാണ് ന്ന് പറയുകയും ചെയ്തു മജ്മഅസ്സവാഇദ്
1/297
 رسول الله صلي الله عليه وسلم في مسجد الخيف قبر سبعين نبيا :رواه الطبراني، أخرجه الهيثمي عن البزار وقال رجاله ثقات (مجمع الزوائد:1/297)

ذكره الطبرانيُّ في معجمه الكبير، فقال: حدثنا عبدان بن أحمد، ثنا عيسى بن شاذان، ثنا أبو همامٍ الدلال، ثنا إبراهيم بن طهمان، عن منصورٍ، عن مجاهدٍ، عن ابن عمر، قال: قال رسول الله صلى الله عليه وسلم: "في مسجد الخيف قبرُ سبعين نبيًّا"[3].


وذكَره الفاكهي في أخبار مكة، فقال: حدثنا محمد بن صالحٍ، قال: ثنا أبو همامٍ الدلال، قال: ثنا إبراهيم بن طهمان، عن منصورٍ، عن مجاهدٍ، عن ابن عمر رضي الله عنهما، قال: قال رسول الله صلى الله عليه وسلم: "في مسجد الخيف قبر سبعين نبيًّا"[4].


وذكره شهابُ الدين البوصيري في إتحاف الخِيرة، فقال: رواه أبو يعلى الموصلي، ثنا الإيادي أبو بكرٍ، ثنا أبو همامٍ الدلال، ثنا إبراهيم بن طهمان، عن مجاهدٍ، عن ابن عمر، قال: قال رسول الله صلى الله عليه وسلم:"بمسجد الخيف قبرُ سبعين نبيًّا"[5].


وذكره ابن حجر في المطالب العالية، فقال: قال أبو يعلى: حدثنا الرمادي أبو بكرٍ، ثنا أبو همامٍ الدلال، ثنا إبراهيم بن طهمان عن منصورٍ، عن مجاهدٍ، عن ابن عمر رضي الله عنهما، قال: قال رسول الله صلى الله عليه وسلم: "مسجد الخيف قبر سبعين نبيًّا"[6].


وذكره نور الدين الهيثمي في كشف الأستار، فقال: حدثنا إبراهيم بن المستمر العروقي، ثنا محمد بن محببٍ أبو همامٍ، ثنا إبراهيم بن طهمان ، عن منصورٍ ، عن مجاهدٍ، عن ابن عمر: أن النبيَّ صلى الله عليه وسلم، قال: "في مسجد الخيف قُبِرَ سبعون نبيًّا"[7].

ഇനിയും വിവിധ റിപ്പോർട്ട് കൾ മുകളിൽ

في (سيرة ابن هشام) (1/ 111) :" قال ابن اسحاق: وكان عمر اسماعيل فيما يذكرون مائة سنة وثلاثين سنة ثم مات رحمة الله وبركاته عليه ودفن في الحجر مع أمه هاجر رحمهم الله تعالى "
وذكر نحو ذلك ابن سعد في (طبقاته) (1/ 52) ، والذهبي في (تاريخ الإسلام) (1/ 20) وابن خلدون في (تاريخه) (2/ 44) .
وفي (أخبار مكة) للأزرقي (1/ 81):" وكان من حديث جرهم وبني إسماعيل أن إسماعيل لما توفي دفن مع أمه في الحجر  ".
وهഇനിയും വിവിധ റിപ്പോർട്ട് കൾ മുകളിൽ


Shihab Pmk
Just now
🕋🕌🕋കഅബയിൽ ഹതീമിൽ രണ്ടു കബർ സ്ഥിതി ചെയുന്നു എന്നുള്ളത്തിനുള്ള പ്രമാണങ്ങൾ വിമർശകർക്ക് മുൻപിൽ നിരത്തിയപ്പോൾ അത് സഹീഹല്ല അത് നബിﷺ പഠിപ്പിക്കപ്പെടാത്ത പ്രമാണമാണ് എന്ന് നൈസായി തട്ടി വിട്ടു.🌬🌬🌬

എന്നാൽ പ്രമാണങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പത്രാധിപർ ഹുസൈൻ സലഫിയായ വഹ്ഹാബികളുടെ മുഖപത്രം ""ഇസ്ലാഹ് മാസിക 2007 ഒക്ടോബർ ലക്കം"" പറയുന്നു....
കഅബയുടെ പരിസരത്ത് 1000 കണക്കിന് പ്രവാചകന്മാരും മഹത്തുക്കളും അന്ത്യവിശ്രമം കൊള്ളുന്നു എന്നും അതിൽ മഹത്തുക്കളായ ഇസ്മായിൽ നബി, ഹാജറ ബിബി, ആദം നബി എന്നിവരുടെ കബറും അവിടെ ഉണ്ട് എന്നും എഴുതുകയുണ്ടായി.

അതിനു മറു ചോതിയതിനു കൂറേ തെറി അഭിഷേകവും🎤, പിന്നെ ബ... ബാ.... എരുമ രാഗവും🎼🎼 
ഇവർക്ക് ഇവരുടെ അത്രശത്തിലും ആശയത്തിലും, നേതൃത്വത്തിലും തന്നെ വിശ്വാസമില്ല. എന്നിട്ടു പൊതു മധ്യത്തിൽ വന്നു ഇളിമ്പ്യാരാകുന്നു.
അവിടെ ഇവരുടെ കബർ ഇല്ല എന്നുള്ളതിന് വല്ല സഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിച്ചാൽ മിണ്ടാട്ടം ഇല്ല.

ഇസ്ലാമിൽ നബിﷺ പറയാത്തതും ചെയ്യാത്തതും ഹറാമോ,കറാഹത്തോ, പാടില്ലാത്തതു എന്ന് ഉണ്ടോ...?❓⁉
ഇസ്ലാമിന്റെ ശറഇന്റെ അടിസ്ഥന പ്രമാണം വരുന്നത് .

1 ➖ഖുർആൻ തിരു സുന്നത്തു 
2 ➖പണ്ഡിതന്മാർ ഏകോപിച്ച അഭിപ്രായം (ഇജിമാഗ്)
3 ➖ഹദീസിന്റെ നിതാന ശാസ്ത്രം (ഖിയാസ് )
4 ➖കവല് സ്വഹാബി 
5 ➖സബ്‌ദ ശരീങ്ങ 
6 ➖അമലു അഹ്‌ലീൽ മദീന 
7 ➖ഹദീസുൽ മുർസൽ 
8 ➖ഇസ്തിഹ് സാൻ
9 ➖ഹദീസ് ളഈഫ് 
10 ➖ങ്ങുർ
11 ➖അൽ മാസാ ഇലുൽ മുർസല
ഈ അടിസ്ഥാനത്തിലാണ് ഇസ്ലാമിന്റെ പ്രമാണങ്ങൾക്ക് വ്യക്തമായ രൂപത്തിൽ ഇമാമീങ്ങളും, പഠിപ്പിച്ചിട്ടുള്ളത് അതൊന്നു അറിയാതെ എവിടെന്നോ കിട്ടിയ ചില കട്ട് പീസുകൾ മറ്റു യോചിക്കാത്ത പീസുമായി യോചിപ്പിച്ചു പൊതു സമൂഹത്തിൽ വന്നു പൊട്ടത്തരം പറയുന്നു

ഇമാമീങ്ങളുടെ ചില വിശതീകരണം ഇങ്ങനെ പറയുന്നു.

""ഇമാം സർകഷി റലിയല്ലാഹു അന്ഹുവിന്റെ ഇഹ്‌ലമു സാജിദ്"" എന്ന കിതാബിൽ പറയുന്നുണ്ട് ഹിജ്‌റ് ഇസ്മൈലിന്റെയും സംസം കിണറിന്റെയും ഇടയിൽ ""77 നബിമരുടെ ഖബർ"" ഉണ്ട് എന്ന് അത്പോലെ തന്നെ ""അത്തശ്ഫീഖ് ഇലാ ബൈത്തുൽ അതീഖ്"" എന്ന ഗ്രന്ദത്തിൽ ""ഇമാം മുഹിബി തബ്‌റിയും"" ഇത് തന്നെ പറയുന്നുണ്ട്....
അത് പോലെ തന്നെ മറ്റു ഇമാമീങ്ങളും,ചരിത്ര പണ്ഡിതന്മാരും അവരുടെ ഗ്രന്തത്തിൽ വിവരിക്കുന്നു 
1 അലമാ ഇബ്നു കസീർ തങ്ങൾ (അൽബിദയ വൻന്നിഹായ)  📚
2 അല്ലാമാ ഇബ്നു ജെഒസി (അൽ മുൻതളീം)📚
3 ഇബ്നു സങ് ദ് (തബകത്തു )📚
4 ഇബ്നുൽ അഫീർ (അൽകാമില് ബിതരിഹ്)📚
5 അല്ലാമാ ഇബ്നു ഹിഷാം (സീറ യിൽ )📚
6 ഇമാമ് തബരി തങ്ങൾ (തരിഹ് തബരി )📚
7 ഇബ്നു ജൂരീർ തങ്ങൾ (താരീഹ് റസൂൽ വൽ മുൽക്ക് )📚
8 മുസന്ന അബ്ദു റസാക്ക് 📚
9 ഇമാമ് അൽ ഫാകിഹി (റ)📚

ഇവിടെ കഅബ യിൽ കബറുണ്ടെന്നു പറഞ്ഞത് ശരിതന്നെ മുമ്പുള്ള കഅബയുടെ രൂപമല്ല ഇപ്പോൾ. ഖുറേഷികൾ പണി തീർത്തതിന് ശേഷം ഹദീ (ഹിജ്ർ ഇസ്‌മയിൽ ) വേറെ തിരിച്ചതായിരുന്നു 
ഇസ്ലാമിൽ കബറുമായി പറഞ്ഞ അടിസ്ഥാനത്തിൽ നമ്മൾ സുജൂദ് ചെയ്യാൻ കഴിയുമോ എന്നാണ് ചിലരുടെ ചോത്യം.
ഇവിടെ മനസിലാക്കേണ്ടത് ഇസ്ലാമിൽ കർമത്തിന് മാത്രമല്ല സ്ഥാനം വിശ്വാസത്തിനും അതിലേറെ സ്ഥാനമുണ്ട്.ശരീഅത്തും ഹകീകത്തും കൂടി ആത്മാവിനെ അല്ലാഹുവിനു സമർപ്പിക്കണം. ഈ സമർപ്പണം അള്ളാ എന്ന വഹ് ദാനിയത്തിൽ തുടികൊള്ളുമ്പോൾ കഅബലയത്തെ അതിന്റെ സ്ഥാനത്തും ഖബറിനെ അതിന്റെ സ്‌ഥാനത്തു മനസിലാക്കാൻ കഴിയണം.
കഅബ ഇസ്ലാമിന്റെ ഖിബ്ലയാണ് 
മുഹമ്മദ് ഈമാനിന്റെ ഖിബ്‌ലയുമാണ്..... ഈ ഒരു ഫോർമുല മനസിൽ ഉള്ളപ്പോൾ വിശ്വാസി ആരുടെയും മുന്നിൽ വഞ്ചിതരാവില്ല

നീ കഅബയെ ആണോ ആരാധിക്കുന്നത് എങ്കിൽ കഅബയിൽ കബറുണ്ടായാൽ അത് ശിർക്കാണ്‌.
നീ അല്ലാഹുവിനെയാണോ ആരാധിക്കുന്നത് എങ്കിൽ കഅബയിലുള്ള ഖബറിനെ ആദരവായി കണക്കാക്കിയാൽ തീരുന്നതേ ഉള്ളു.

കഅബ അല്ലാഹുവിന്റെ ഭവനമാണ് ആ ഭവനത്തെ അറിയണമെങ്കിൽ ആദരവ് ആത്മാവിന് ആവശ്യമാണ്. ആ പാഠമായിരുന്നു ആദംനബിയുടെ മുമ്പിൽ സൂജൂദ് ചെയ്യാൻ കല്പിച്ചതു മുതൽ മുഹമ്മദ് നബി ﷺ വരെ ഉള്ള ദൗഹീദിന്റെ പ്രധാന പരിപൂർണത. കാരണം അല്ലാഹുവിന്റെ ഒളിവു മുഹമ്മദിൽ ﷺ പ്രബഞ്ചം 
സൃഷ്ടിക്കുന്നതിന് മുൻപ് സംവിധാനിച്ചിട്ടുണ്ട് ആ ഒളിവിനെ ആദരിക്കലും പ്രകീർത്തനം ചെയ്യലും സൃഷ്ടാവ് സൃഷ്ടിപ്പിന്റെ മേൽ കല്പിച്ചതാണ്.

 ❌❌❌എല്ലാ പ്രവാചകരും ഒരുപോലെയാണ് ,എല്ലാ മഹാന്മാരും ഒരുപോലെയാണ്, എല്ലാ കബർ ഒരുപോലെയാണ്, 
എല്ലാ ആശയവും ഞങ്ങളെ പോലെയാവാണം എന്നുള്ള അബോക്ക വാദമാണ് നിങ്ങളെ പറ്റിച്ചത് ⚠⚠⚠⚠⚠      

പരിഭാഷാ വാദികള്‍ അറിയാന്‍)* ---- ആരാണ് മുഫസ്സിര്‍

ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

 *ആരാണ് മുഫസ്സിര്‍...?(പരിഭാഷാ വാദികള്‍ അറിയാന്‍)*
---------------------------------------

മൗലവിമാര്‍ എഴുതിയ പരിഭാഷയാണ് ഖുര്‍ആന്‍ എന്നാണ് ഒരു ആവറേജ് മുജായിദിന്റെ വിശ്വാസം.

ഏത് വിഷയവും ദീനില്‍ ഉള്ളതാണോ എന്ന് മനസ്സിലാക്കാന്‍ ഈ ഖുര്‍ആന്‍ പരിഭാഷ ഒരു തവണ വായിക്കുക.

ആ പരിഭാഷയില്‍  ഉള്ള കാര്യങ്ങള്‍ ഇസ്ലാമികവും അതില്‍ ഇല്ലാത്തതെല്ലാം അനിസ്ലാമികവും ആണെന്നാണ് ഈ സാധുക്കളുടെ വിശ്വാസം.

അതാണ് വഹാബികള്‍ക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തവും...

എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കേണ്ടത് മഹാന്‍മാരായ മുഫസ്സിറുകളുടെ തഫ്സീറുകളുടെ സഹായത്തോടെയാണ്.

അത് എല്ലാവര്‍ക്കും ഒരു പോലെ വായിച്ച് മനസ്സിലാക്കാന്‍ കഴിയില്ലെന്നത് നേരാണ്. കാരണം ലോക പ്രശസ്ത തഫ്സീറുകളെല്ലാം അറബീ ഭാഷയില്‍ തന്നെയാണ് വിരചിതമായിട്ടുള്ളത്.
അത് വായിച്ച് മനസ്സിലാക്കാന്‍ കഴിവില്ലാത്ത സാധാരണക്കാരന്‍ അത് പഠിച്ചവരെ അനുസരിക്കണമെന്നാണ് ദീനിന്റെ താല്‍പര്യം. അതല്ലെങ്കില്‍ അവന്‍ തഫ്സീറുകള്‍ വേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ ആവശ്യമായ മുഴുവന്‍ ഫന്നുകളിലും വിജ്ഞാനം നേടുക. അതിന് ശേഷം തഫ്സീറുകളുടെ സഹായത്തോടെ തന്നെ ഖുര്‍ആന്‍ പഠിക്കുക.

മുജകള്‍ മുറി വൈദ്യന്‍മാരായ മൗലവിമാരുടെ പരിഭാഷകളെ അവലംബിക്കുമ്പോള്‍
നമ്മള്‍ സുന്നികള്‍ അവലംബിക്കുന്നത് തഫ്സീറുകളെയും മഹാന്‍മാരായ മുഫസ്സിറുകളെയുമാണ്.

മുജകള്‍ അവലംബിക്കുന്ന മൗലവിമാരുടെ വിവരം എന്താണെന്ന് ഏത് കുഞ്ഞിനും അറിവുള്ളതാണ്.ഇന്നത്തെ തൗഹീദ് നാളത്തെ ശിര്‍ക്കും ഇന്നലത്തെ ശിര്‍ക്ക് ഇന്നത്തെ തൗഹീദുമാക്കി തൗഹീദിനെ ഒരു ആണ്ട്രോയിഡ് ഒ എസ് കണക്കേ ഉളുപ്പില്ലാതെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന മൗലവിമാരുടെ വിവരം മനസ്സിലാക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിയൊന്നും ആവശ്യമില്ല.

എന്നാല്‍ തഫ്സീറുകളെ പിന്തള്ളി പരിഭാഷയില്‍ ഖുര്‍ആനെ ചുരുട്ടിക്കൂട്ടുന്ന വഹാബികള്‍ എന്താണ് തഫ്സീറെന്നും ആരാണ് ഒരു മുഫസ്സിര്‍ എന്നും മനസ്സിലാക്കേണ്ടതാണ്.

 *ഒരു മുഫസ്സിറിന് ഏറ്റവും കുറഞ്ഞത് 15 വിജ്ഞാനശാഖകളിലെങ്കിലും അഗാഥ ജ്ഞാനം അത്യന്താപേക്ഷിതമാണ്.*

അവ ഏതൊക്കെയാണെന്ന് നോക്കാം
👇👇👇👇
 *1)ഇല്‍മുസ്സ്വര്‍ഫ് (പദോല്‍പത്തി ശാസ്ത്രം)*

 *2)ഇല്‍മുന്നഹ്വ് (വ്യാകരണം)*

 *3)ഇല്‍മുല്‍ ഇശ്തിഖാഖ് (പദാവിഷ്ക്കാര ശാസ്ത്രം)*

 *4)ഇല്‍മു മത്തനില്ലുഗത്ത് (ഭാഷാ പ്രയോഗ ശാസ്ത്രം)*

 *5)ഇല്‍മുല്‍ മആനി (ഭാഷാ ചാതുര്യ ശാസ്ത്രം)*

 *6)ഇല്‍മുല്‍ ബയാന്‍ (വിവരണശാസ്ത്രം)*

 *7)ഇല്‍മുല്‍ ബദീഅ് (ഭാഷാ സൗന്ദര്യ ശാസ്ത്രം)*

 *8)ഇല്‍മുല്‍ അസ്ബാബിന്നുസൂല്‍ (അവതരണ പശ്ചാത്തല ജ്ഞാനം)*

 *9)ഇല്‍മുല്‍ ഹദീസ് (ഹദീസ് നിദാന ശാസ്ത്രം/ഉസൂലുല്‍ ഹദീസ് )*

 *10)ഹദീസ് (ഇല്‍മു മത്നില്‍ ഹദീസ്)*

 *11)ഉസൂലുദ്ദീന്‍ (വിശ്വാസ ശാസ്ത്രം)*

 *12)ഉസൂലുല്‍ ഫിഖ്ഹ് (കര്‍മ്മശാസ്ത്രത്തിന്റെ നിദാന ശാസ്ത്രം)*

 *13)ഫിഖ്ഹ് [ഇല്‍മുല്‍ ഫുറൂഅ്](4 മദ്ഹബും അതിന് പുറത്തുള്ളതും)*

 *14)ഇല്‍മു തസ്വവ്വുഫ് (അദ്ധ്യാത്മ ശാസ്ത്രം)*

 *15)ഇല്‍മുല്‍ ഖിറാഅത്ത് (പാരായണശാസ്ത്രം)*

ഇനി പറയൂ ഈ *പതിനഞ്ചും അതില്‍ കൂടുതലും വിജ്ഞാന ശാഖകളില്‍ അഗാഥ പാണ്ഢിത്യം നേടി ഖുര്‍ആന്‍ വിവരിച്ച മഹാന്‍മാരായ മുഫസ്സിറുകളെയും അവരുടെ തഫ്സീറുകളെയും* അവലംബിക്കണോ❓❓✅✅

അതോ *ആപ്പീസില്‍ നിന്ന് കിട്ടിയ നാല് ചീട്ടും വായിച്ച് ഖുര്‍ആന്‍ പണ്ഡിതനാണെന്ന് സ്വയം ചമയുന്ന വിഡ്ഢികളായ മൗലവിമാരെയുംഅവരുടെ പരിഭാഷകളെയും* അംഗീകരിക്കണോ...❓❓❓❌❌❌
----------------------------------------
കോമണ്‍സെന്‍സ് ഉള്ളവര്‍ ചിന്തിക്കുക....
-------------------------------------
 *77450 വിജ്ഞാനശാഖകള്‍ ഖുര്‍ആനിലുണ്ട് എന്ന് ഇമാം അബൂബകര്‍ ബാഖില്ലാനി (റ) പറഞ്ഞതായി സുയൂഥി ഇമാം അവിടുത്തെ* *അല്‍ ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍* *എന്ന ഗ്രന്ഥത്തില്‍  രേഖപ്പെടുത്തുന്നു.*

ഇതൊക്കെ ഖുര്‍ആനിലുള്ള സിര്‍റുകളാണ്. അത് അറിയേണ്ടവര്‍ അറിയും. അവരുടെ വിജ്ഞാനത്തിന്റെയും തഖ്വയുടെയും മുന്നില്‍ നമ്മള്‍ എത്രയോ നിസാരന്‍മാരാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ വിജ്ഞാനത്തെ അംഗീകരച്ച് ജീവിക്കേണ്ട ബാധ്യത മാത്രമേ നമുക്കുള്ളൂ... അല്ലാതെ പരിഷ്ക്കാരത്തിന്റെ പേരില്‍ ഇല്‍മിന്റെ വന്‍കിട വൃക്ഷങ്ങളെ തള്ളിപ്പറഞ്ഞ് അറബി പോലും മര്യാദക്ക് വായിക്കാന്‍ അറിയാത്ത സഈദിബ്നു ജോര്‍ജ്ജിനെ പോലുള്ള പമ്പര വിഡ്ഢികള്‍ പരിഭാഷ വായിച്ച് ദീന്‍ പറയാന്‍  തുടങ്ങിയാല്‍ തൗഹീദിലെ പിളര്‍പ്പ് എട്ടിലും എണ്‍പത്തി എട്ടിലും നില്‍ക്കാതെ തുടര്‍ന്നു കൊണ്ടേയിരിക്കും. അല്ലാഹു ബോധം നല്‍കട്ടെ...!!

✍ *മുഹമ്മദ് ബുഖാരി കൊല്ലം*

കൂട്ടപ്രാര്‍ഥന

*കൂട്ടപ്രാര്‍ഥന*

●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
👨‍👨‍👦‍👦👨‍👨‍👦‍👦🤲🏻🤲🏻👨‍👨‍👦‍👦👨‍👨‍👦‍👦

ചോദ്യം: നബി(സ) ജമാഅത്ത് നിസ്കാരത്തിനുശേഷം കൂട്ടപ്രാര്‍ഥന നടത്തിയതിന് വല്ല പ്രബലമായ ഹദീസും തെളിവുണ്ടോ?



ഉത്തരം: അഹ്ലുല്‍ ഹദീസുകാരനായ മുബാറക് ഫൂരി എഴുതുന്നു: “ഫര്‍ള് നിസ്കാരാനന്തരം ഇരുകരങ്ങളുമുയര്‍ത്തി ഇമാമ് പ്രാര്‍ഥിക്കുകയും പിന്നിലുള്ള മഅ്മൂമുകള്‍ കരങ്ങളുയര്‍ത്തിക്കൊണ്ട് ആമീന്‍ പറയുകയും ചെയ്യുന്നത് സംബന്ധിച്ച് ഈ കാലഘട്ടത്തിലെ ഹദീസ് പണ്ഢിതന്മാര്‍ അഭിപ്രായ വ്യത്യാസത്തിലായിട്ടുണ്ട്. അത് അനുവദിച്ചുകൂടെന്നാണ് ചിലര്‍ പറയുന്നത്. സ്വഹീഹായ പരമ്പരയിലൂടെ നബി(സ്വ)യില്‍ നിന്ന് അത് സ്ഥിരപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ അത് ബിദ്അത്താണെന്നുമാണ് അവരുടെ ധാരണ. എന്നാല്‍ അത് അനുവദനീയമാണെന്ന് പറയുന്നവര്‍ അഞ്ച് ഹദീസുകള്‍ രേഖയായി അവതരിപ്പിച്ചിരിക്കുന്നു. പ്രസ്തുത അഞ്ച് ഹദീസുകളില്‍ നാലാമത്തേത് അസ്വദുല്‍ ആമുരി(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ്. അവര്‍ പറഞ്ഞു. ഞാന്‍ നബി(സ്വ)യോടൊന്നിച്ച് ഒരു ദിവസം സ്വുബ്ഹി നിസ്കരിച്ചു. സലാം വീട്ടിയ ശേഷം നബി(സ്വ) തിരിഞ്ഞിരുന്ന് ഇരുകരങ്ങളുമുയര്‍ത്തി പ്രാര്‍ഥന നടത്തി. ഈ ഹദീസ് ഹാഫിള് ഇബ്നുഅബീശൈബ(റ) തന്റെ മുസ്വന്നഫില്‍ നിവേദനം ചെയ്തതായി നിവേദക പരമ്പര പറയാതെ ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (മുസ്വന്നഫ് ലഭിക്കാത്തതുകൊണ്ട്) പ്രസ്തുത നിവേദക പരമ്പര എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അത് പ്രബലമോ അപ്രബലമോ എന്നു പറയാനാകില്ല” (തുഹ്ഫതുല്‍ അഹ്വദി – 2/198, 199).
എന്നാല്‍ ഈ ഹദീസ് ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫ് 1/302ല്‍ വ്യക്തമായി കാണാവുന്നതാണ്.
അതിന്റെ നിവേദക പരമ്പര ഇപ്രകാരമാണ്. ഹുശൈമ്, യഅ്ലബ്നു അത്വാഅ്, ജാബിറ്, അദ്ദേഹത്തിന്റെ പിതാവായ യസീദുബ്നുല്‍ അസ്വദില്‍ ആമുരി (റ.ഹും.) ഈ ഹദീസിന്റെ ആദ്യഭാഗം ഇബ്നുസആദ്(റ) ത്വബഖാത് 5/517ലും നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദക പരമ്പര ഇപ്രകാരമാണ്. അബൂദാവൂദ് ത്വയാലിസി, ശുഅ്ബ, യഅ്ലബ് അത്വാഅ്, ജാബിറ്, അദ്ദേഹത്തിന്റെ പിതാവ് യസീദുബ്നുല്‍ അസ്വദില്‍ ആമുരി (റ.ഹും.) രണ്ട് നിവേദക പരമ്പരയിലും നബി(സ്വ)യോടൊന്നിച്ച് ഞങ്ങള്‍ സ്വുബ്ഹി നിസ്കരിച്ചിരുന്നുവെന്ന് പറയുന്നത് യസീദുബ്നുല്‍ അസ്വദില്‍ ആമുരി(റ) തന്നെയാണ്. യസീദിന്റെ പിതാവായ അസ്വദുല്‍ ആമുരിയല്ല. അപ്പോള്‍ പിന്നെ അസ്വദുല്‍ ആമുരി അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന് ഈ ഹദീസുദ്ധരിച്ചുവെന്ന തുഹ്ഫതുല്‍ അഹ്വദിയുടെ പരാമര്‍ശം വ്യക്തമായ പിഴവാണ്. ഇതിന്റെ നിദാനം തുഹ്ഫതുല്‍ അഹ്വദിയുടെ രചയിതാവ് മുബാറക് ഫൂരി ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫ് കണ്ടെത്തിക്കാത്തതാണ്. മാത്രമല്ല അസ്വദിന്റെ പുത്രനായ യാസീദാണ് സ്വഹാബിവര്യന്‍. ഇബ്നുസഅദ്(റ) ത്വബഖാത് 5/517ല്‍ എഴുതുന്നു: “യസീദുബ്നുല്‍ അസ്വദ് ഹുനൈന്‍ യുദ്ധത്തില്‍ ശത്രുപക്ഷത്തോടൊപ്പം പങ്കെടുത്ത വ്യക്തിയായിരുന്നു. പിന്നീട് മുസ്ലിമാവുകയും സ്വഹാബിവര്യനാവുകയും ചെയ്തു.”
ബഹു. ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം. അവര്‍ പറഞ്ഞു: “നബി(സ്വ) ഒരുദിവസം സ്വുബ്ഹി നിസ്കാരം കഴിഞ്ഞ് ജനങ്ങളിലേക്ക് തിരിഞ്ഞിരുന്ന് “അല്ലാഹുവേ, ഞങ്ങളുടെ രാജ്യത്ത് നീ ഞങ്ങള്‍ക്ക് ബറകത് ചെയ്യേണമേ. ഞങ്ങളുടെ മുദ്ദിലും സ്വാഇലും ബറകത് നല്‍കേണമേ.” എന്നിങ്ങനെ തുടങ്ങുന്ന പ്രാര്‍ഥന നടത്തി” (ത്വബ്റാനിയുടെ കബീര്‍).
ഇമാം ത്വബ്റാനി(റ) തന്നെ ഈ ഹദീസ് ഇബ്നുഉമര്‍(റ) വഴിയായി തന്റെ ഔസത്വിലും നിവേദനം ചെയ്തിട്ടുണ്ടെന്നും ഇവ രണ്ടിന്റെയും നിവേദക പരമ്പര യോഗ്യരാണെന്നും ഇമാം സയ്യിദുസ്സുംഹൂദി(റ) വഫാഉല്‍ വഫാ 1/54ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്ന് ഇബ്നു മുര്‍ദൂയഹ്(റ) നിവേദനം: “നബി(സ്വ) നിസ്കാരം കഴിഞ്ഞാല്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു. ‘അല്ലാഹുവേ, നിന്നോട് ചോദിക്കുന്നവരുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു. സമുദ്രത്തിലോ കരയിലോ ഉള്ള വല്ല ഒരുത്തന്റെയും പ്രാര്‍ഥന നീ സ്വീകരിക്കുകയും അപേക്ഷക്കുത്തരം ചെയ്യുകയും ചെയ്യുന്ന പക്ഷം അവര്‍ നിന്നോട് ചോദിക്കുന്ന നല്ല കാര്യങ്ങളില്‍ ഞങ്ങളെയും നീ പങ്കുചേര്‍ക്കേണമേ. അവര്‍ക്കും ഞങ്ങള്‍ക്കും സൌഖ്യം പ്രധാനം ചെയ്യേണമേ. അവരില്‍ നിന്നും ഞങ്ങളില്‍നിന്നും അമലുകള്‍ നീ സ്വീകരിക്കേണമേ. അവരുടെയും ഞങ്ങളുടെയും (പാകപ്പിഴവുകള്‍) മാപ്പുചെയ്യേണമേ. നിശ്ചയം നീ അവതരിപ്പിച്ച ഖുര്‍ആന്‍ കൊണ്ട് ഞങ്ങള്‍ വിശ്വസിക്കുകയും നിന്റെ പ്രവാചകനെ ഞങ്ങള്‍ അനുകരിക്കുകയും ചെയ്തവരാണ്” (അദ്ദുര്‍റുല്‍ മന്‍സൂര്‍ 2/224).
അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്നുതന്നെ ഈ ഹദീസ് ഇമാം ദൈലമി(റ)യും നിവേദനം ചെയ്തതായി അലിയ്യുല്‍ മുത്തഖില്‍ ഹിന്‍ദി(റ) കന്‍സുല്‍ ഉമ്മാല്‍ 1/296ലും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുത ഹദീസുകളിലെല്ലാം നബി(സ്വ) ബഹുവചനമാക്കി പ്രാര്‍ഥിച്ചത് പിന്നിലുള്ള മഅ്മൂമുകളെയും പരിഗണിച്ചായിരുന്നുവെന്ന് വ്യക്തം. കാരണം, കൂടെയുള്ള മഅ്മൂമുകളെ പരിഗണിക്കാതെ ഏകവചനം കൊണ്ട് പ്രാര്‍ഥന നടത്തുന്നത് അവരെ വഞ്ചിക്കലാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഹിര്‍സില്‍ പറയുന്നത് കാണുക. “ഇപ്പറഞ്ഞത് നിസ്കാരാനന്തരവും ബാധകമാണ്. അതുകൊണ്ട് തന്നെയാണ് നബി(സ്വ)യില്‍ നിന്നുദ്ധരിക്കപ്പെട്ട നിസ്കാരാനന്തര പ്രാര്‍ഥനകളില്‍ കുറേ ബഹുവചനമായി വന്നത്” (ഇമാം ജസ്രി(റ)യുടെ ഹിര്‍സ് ഹാമിശുല്‍ ഹിസ്വ്ന്‍ പേജ് 24)
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ ഗ്രാഹ്യമായി.
1) നിസ്കാരാനന്തരം നബി(സ്വ) തിരിഞ്ഞിരിക്കുമായിരുന്നു.
2) ഇരുകരങ്ങളുമുയര്‍ത്തി പ്രാര്‍ഥന നടത്തിയിരുന്നു.
3) പിന്നിലുള്ള മഅ്മൂമുകളെ പരിഗണിച്ച് പ്രാര്‍ഥന ബഹുവചനമാക്കിയിരുന്നു.
ഈ അടിസ്ഥാനത്തിലാണ് യൂസുഫുല്‍ ബിന്നൂരി(റ) ഇപ്രകാരം പറഞ്ഞത്. “ഇവ്വിഷയകമായി വന്നിട്ടുള്ള ഉപര്യുക്ത ഹദീസുകളും അത് പോലെയുള്ള മറ്റു ഹദീസുകളും ജനങ്ങള്‍ നിസ്കാരാനന്തരം പതിവാക്കിപ്പോന്ന കൂട്ടപ്രാര്‍ഥനക്ക് മതിയായ തെളിവാകുന്നു” (ബിന്നൂരി(റ)യുടെ മആരിഫുസ്സുനന്‍ 3/124).

വഹാബിയുടെ തട്ട്*(ന്)👋🏻 *വിഎംഎച്ചിന്റെ വെട്ട്*😃💪🏻🗡 (ഭാഗം 1⃣)

*വഹാബിയുടെ തട്ട്*(ന്)👋🏻
*വിഎംഎച്ചിന്റെ വെട്ട്*😃💪🏻🗡
(ഭാഗം 1⃣)
(മതത്തിലെ
അ *യുക്തി*
വാദികൾക്ക് യുക്തികൊണ്ടെന്നേയൊരുകുത്ത്)

*തട്ട് ഓഫ് വഹാബി നമ്പർ 1⃣*
ജാറാനാചാരങ്ങള്ങ്ങളെ ഔലിയകാണോലോ.. കറാമത്തോണ്ടതങ്ങട്ട് തടഞ്ഞൂടേ മോല്യാരേ...😇

*വെട്ട് ഓഫ് VMH🗡*
ങ്ങടെപളളീത്തെ പെണ്ണ്ങ്ങളെ ങ്ങൾ ബലാൽസംഘം ചെയ്യണതല്ലാഹു കാണുന്നൊറപ്പാണല്ലോ...അത്,ഖുദ്റത്തോണ്ടല്ലാക്കങ്ങട്ട് തടഞ്ഞൂടെ
മൗലബീീീീ🤪🤪💪🏻💪🏻


*തട്ട ഓഫ് വഹാബീ നമ്പര്‍ 2⃣*
ജാറത്തിലെ നേർച്ചപ്പെട്ടി കട്ട്പോയപ്പോങ്ങള് മണ്ടീത് പോലീസ് സ്റ്റേഷനിലേക്കല്ലേ...😇

*വെട്ട് ഓഫ് VMH🗡*
ഇപ്പട്ത്താണല്ലോങ്ങളെ സലപിപ്പളളീത്തെ നേർച്ചപ്പെട്ടിയും കട്ട് കൊണ്ടോയത്..അന്ന്ങ്ങള് മണ്ടീത് പിന്നെ *കംഫർട്ട് സ്റ്റേഷനിലേക്കാണോ*🤪🤪💪🏻💪🏻

*തട്ട്  ഓഫ് വഹാബീ നമ്പര്‍ 3⃣*
ഒരേടൈമിൽ ലക്ഷങ്ങളുടെ വിളികേട്ട് എല്ലാരേം മോയ്തീൻ ശൈഖെങ്ങനെ സഹായിക്കാനാ മോല്യാരേ...😇

*വെട്ട് ഓഫ് VMH🗡*
ഒരേ ടൈമിൽ കോടികളുടെ സലാം അപ്പപ്പോ മടക്കാൻ മുത്ത്നബിക്ക് കഴിയുംന്ന് ങ്ങളെ ചലപീം സമ്മതിച്ചല്ലോ...അയ്മക്കങ്ങട്ട് ഖിയാസ്വാക്കിക്കളാഞ്ചേ മൗലബീീീീ🤪💪🏻💪🏻

(തുടരും..ഇൻശാഅല്ലാഹ്)

പവിത്രമായ രാവുകൾ*

*പവിത്രമായ രാവുകൾ*

اﻋﻠﻢ ﺃﻥ اﻟﻠﻴﺎﻟﻲ اﻟﻤﺨﺼﻮﺻﺔ ﺑﻤﺰﻳﺪ اﻟﻔﻀﻞ اﻟﺘﻲ ﻳﺘﺄﻛﺪ ﻓﻴﻬﺎ اﺳﺘﺤﺒﺎﺏ اﻹﺣﻴﺎء ﻓﻲ اﻟﺴﻨﺔ ﺧﻤﺲ ﻋﺸﺮﺓ ﻟﻴﻠﺔ ﻻ ﻳﻨﺒﻐﻲ ﺃﻥ ﻳﻐﻔﻞ اﻟﻤﺮﻳﺪ ﻋﻨﻬﺎ ﻓﺈﻧﻬﺎ ﻣﻮاﺳﻢ اﻟﺨﻴﺮاﺕ ﻭﻣﻈﺎﻥ اﻟﺘﺠﺎﺭاﺕ ﻭﻣﺘﻰ ﻏﻔﻞ اﻟﺘﺎﺟﺮ ﻋﻦ اﻟﻤﻮاﺳﻢ ﻟﻢ ﻳﺮﺑﺢ ﻭﻣﺘﻰ ﻏﻔﻞ اﻟﻤﺮﻳﺪ ﻋﻦ ﻓﻀﺎﺋﻞ اﻷﻭﻗﺎﺕ ﻟﻢ ﻳﻨﺠﺢ ﻓﺴﺘﺔ ﻣﻦ ﻫﺬﻩ اﻟﻠﻴﺎﻟﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺧﻤﺲ ﻓﻲ ﺃﻭﺗﺎﺭ اﻟﻌﺸﺮ اﻷﺧﻴﺮ ﺇﺫ ﻓﻴﻬﺎ ﻳﻄﻠﺐ ﻟﻴﻠﺔ اﻟﻘﺪﺭ ﻭﻟﻴﻠﺔ ﺳﺒﻊ ﻋﺸﺮﺓ ﻣﻦ ﺭﻣﻀﺎﻥ ﻓﻬﻲ ﻟﻴﻠﺔ ﺻﺒﻴﺤﺘﻬﺎ ﻳﻮﻡ اﻟﻔﺮﻗﺎﻥ ﻳﻮﻡ اﻟﺘﻘﻰ اﻟﺠﻤﻌﺎﻥ ﻓﻴﻪ ﻛﺎﻧﺖ ﻭﻗﻌﺔ ﺑﺪﺭ ﻭﻗﺎﻝ اﺑﻦ اﻟﺰﺑﻴﺮ ﺭﺣﻤﻪ اﻟﻠﻪ ﻫﻲ ﻟﻴﻠﺔ اﻟﻘﺪﺭ ﻭﺃﻣﺎ اﻟﺘﺴﻊ اﻷﺧﺮ ﻓﺄﻭﻝ ﻟﻴﻠﺔ ﻣﻦ اﻟﻤﺤﺮﻡ ﻭﻟﻴﻠﺔ ﻋﺎﺷﻮﺭاء ﻭﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﺟﺐ ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻨﻪ ﻭﻟﻴﻠﺔ ﺳﺒﻊ ﻭﻋﺸﺮﻳﻦ ﻣﻨﻪ ﻭﻫﻲ ﻟﻴﻠﺔ اﻟﻤﻌﺮاﺝ ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻭﻟﻴﻠﺔ ﻋﺮﻓﺔ ﻭﻟﻴﻠﺘﺎ اﻟﻌﻴﺪﻳﻦ
  (احياء علوم الدين- ١/٢٠٢)بحذف .
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഇമാം ഗസ്സാലി (റ) പറയുന്നു:
അല്ലാഹു പ്രത്യേകം അനുഗ്രഹങ്ങൾ ചൊരിഞ്ഞ് തരുന്ന രാത്രികൾ വർഷത്തിൽ  പതിനഞ്ച് രാത്രികളാണ്.
കച്ചവടക്കാരൻ അവന്റെ കച്ചവടത്തിന്റെ seasonൽ  ശ്രദ്ധ കൊടുക്കാതിരുന്നാൽ അവന് നഷ്ടം സംഭവിക്കുന്നത് പോലെ അല്ലാഹുവിലേക്ക് അടുക്കാൻ ആഗ്രഹിക്കുന്നവർ അല്ലാഹു പ്രത്യേകത നൽകിയ സമയങ്ങളിൽ ശ്രദ്ധ ഇല്ലാതിരുന്നാൽ  അവനിക്ക് വലിയ നഷ്ട്ടമാണ് സംഭവിക്കുക.
*അല്ലാഹു പ്രത്യേകത നൽകിയ രാത്രികൾ*

1- റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട അഞ്ച് രാവുകൾ

2- റമളാനിലെ പതിനേഴാം രാവ്. അതിന്റെ പകലിലാണ് ബദ്റ് യുദ്ധം നടന്നത്.

3- മുഹറം ഒന്നാം രാവ്

4- മുഹറം പത്താം രാവ്
(ആശൂറാഅ് ദിനം).

5- *റജബ് ഒന്നിന്റെ രാവ്*.

6- റജബ് പതിനഞ്ചാം രാവ്

7- റജബ് ഇരുപത്തേഴാം രാവ് (മിഅ്റാജ്)

8- ശഅ്ബാൻ പതിനഞ്ചാം രാവ്(ബറാഅത്ത് രാവ്)

9- അറഫാ ദിനത്തിന്റെ രാവ്

10- രണ്ട് പെരുന്നാളിന്റെ രാവുകൾ
(ഇഹ്യാ ഉലൂമുദ്ദീൻ)

തിരിച്ചറിവ് മുജാഹിദുകൾ മാറ്റി പറയുന്നു. നികാഹി ന്റ്ഖുതുബ തസ്ബീഹ് നിസ്കാരം


തിരിച്ചറിവ്
മുജാഹിദുകൾ മാറ്റി പറയുന്നു.

നികാഹി ന്റ്ഖുതുബ തസ്ബീഹ് നിസ്കാരം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
പിന്നൊരു ചോദ്യം, തലമറക്കുന്നതും തൊപ്പി ധരിക്കുന്നതും ഹലാലാണെന്നുള്ളതിന് എന്താണു രേഖ? അതിനു മറുപടി ഒരു കാര്യം ഹലാലാണെന്നതിന് രേഖ ആവശ്യമില്ലെന്നാണ് ഇസ്ലാമിലെ സര്‍വാംഗീകൃതമായ തത്ത്വം. വിരോധിക്കാതിരുന്നാല്‍ മതി. അപ്പോള്‍ ഹലാല്‍ എന്നുവന്നു. തലമറക്കുന്നത് എവിടെയും വിരോധിച്ചിട്ടില്ല.
(കെ ഉമര്‍മൗലവി, സല്‍സബീല്‍ 1999 മെയ് 20, പേ 34)
മുജാഹിദുകള്‍ ഈ തത്ത്വം ഇവിടെ നിറുത്തരുത്. ലോക മുസ്‌ലിംകളുമായി അവര്‍ കലഹിക്കുന്ന മറ്റു കാര്യങ്ങള്‍ കൂടി ഇതുമായൊന്നു തട്ടിച്ചുനോക്കുക, നന്നാവാന്‍ സാധ്യത കാണുന്നു.

പുറത്തുള്ള സ്ത്രീകളുമായിക്കണ്ടു അവരെ സംസ്കരിക്കുവാന്‍ പ്രായം ചെന്ന സ്ത്രീകള്‍ക്കുള്ള സൗകര്യവും സ്വാതന്ത്ര്യവും യുവതികള്‍ക്കില്ല. പ്രായം ചെന്നവരെപ്പോലെ സ്വതന്ത്രമായി പുറത്തിറങ്ങി മറ്റു സ്ത്രീകളെ സമീപിച്ച് അവരെ നന്നാക്കിത്തീര്‍ക്കുവാന്‍ യുവതികളെ ഇസ്‌ലാം അനുവദിക്കുന്നില്ല. അവര്‍ ഇസ്‌ലാം നിശ്ചയിച്ചുകൊടുത്ത പരിധികളില്‍ ഒതുങ്ങി ജീവിക്കേണ്ടതാണ്. നാം നശിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ജാഹിലിയ്യത്ത് മത പ്രബോധനത്തിന്റെ പേരില്‍ നമ്മുടെ സ്ത്രീകളില്‍ പ്രചരിക്കണമെന്ന് നാം ആഗ്രഹിക്കുന്നില്ല.
(മൗദൂദി, മുസ്‌ലിം വനിതകളും ഇസ്ലാമിക പ്രബോധനവും, പേ 49,50)
ആര്‍ക്കുവേണം ആചാര്യന്റെ പഴംപുരാണം! നിറഞ്ഞുതുളുമ്പുന്ന നമ്മുടെ ജിഐഒ മങ്കമാര്‍ എല്ലാ രംഗത്തും തിളങ്ങിനില്‍ക്കുകയല്ലേ. ബാനര്‍ കെട്ടാന്‍ വ്യൈുതിക്കാലിലും ഓണാഘോഷത്തില്‍ യുവകേസരികള്‍ക്കൊപ്പവുമൊക്കെയും അവരുണ്ട്. ഇതല്ലേ ഇസ്‌ലാം; സ്ത്രീ സ്വാതന്ത്ര്യം.

ഇക്കഴിഞ്ഞ റമളാനില്‍ പൊട്ടിപ്പുറപ്പെട്ട ഒരു വിവാദമായിരുന്നു വിത്റിലെ ഖുനൂത്. ലോക സലഫികള്‍ നിരാക്ഷേപം ചൊല്ലുന്നതാണ് വിത്റിലെ ഖുനൂത്. കേരളത്തിലും ചില സലഫി പള്ളികളില്‍ ഇത് ചൊല്ലാന്‍ ആരംഭിച്ചപ്പോള്‍ കോക്കസ് മുരീദുമാര്‍ ഇളകി. “ഇതാ, ജിന്നൂരികള്‍ ഖുറാഫാത്തിലേക്ക് നീങ്ങുന്നു’’ എന്നു പറഞ്ഞായിരുന്നു ഹാലിളക്കം.
(അല്‍ ഇസ്വ്ലാഹ്, 2013 സപ്തം)
ഇതുചൊല്ലാന്‍ ഇപ്പോള്‍ ആരംഭിക്കാന്‍ കാരണം പുതിയ വഹ്യായിരിക്കില്ല. പിന്നെയുള്ള ഏക സാധ്യത അതെക്കുറിച്ചുള്ള ദീനീ നിയമം വൈകി ബോധ്യപ്പെട്ടതാണ്. നേരാംവണ്ണം പഠിച്ചാല്‍ ഇങ്ങനെ ഓരോ ആദര്‍ശവും മാറുകതന്നെ ചെയ്യും. ദ്യേപ്പെടരുത്, ഒന്നുകൂടി ശ്രമിച്ചുനോക്കുമല്ലോ.

നബി(സ്വ) നികാഹ് ഖുതുബ നിര്‍വഹിച്ചുവെന്നോ നികാഹിന്റെ വാക്കുകള്‍ രക്ഷിതാവിനും വരനും ചൊല്ലിക്കൊടുത്തുവെന്നോ പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല
(ശബാബ് 2009 ഒക്ടോ. 16, പേ 21)
മറ്റൊരു ബോധോദയം കൂടി. നബി(സ്വ) നിര്‍വഹിച്ചുവെന്നു തെളിയാത്ത ജുമുഅ ഖുതുബയിലെ സ്വലാത്ത്, ഖബ്റിനരികിലെ തസ്ബീത് പോലെ. ഇതൊക്കെയും ദയനീയമായി വിശ്വസിച്ച് ആചരിക്കുന്ന സ്ഥിതിക്ക് നബി(സ്വ) ചെയ്തിട്ടില്ലെങ്കില്‍ തന്നെയും മറ്റുള്ള ചിലതില്‍ വേണ്ടാത്ത പിടിവാശി എന്തിനാണ്?

കൂട്ടിമുട്ടല്‍
തസ്ബീഹ് നിസ്കാരം ബിദ്അത്താണ്
(ശബാബ് 2010 ഡിസം. 10)
ചിലരൊക്കെ ഈ നിസ്കാരത്തിന്റെ ഹദീസ് സ്ഥിരപ്പെട്ടതാണെന്നും മറ്റും പറയുന്നതുകൊണ്ട് ഈ നമസ്കാരം ബിദ്അത്താണെന്നും ഉറപ്പിച്ചുപറഞ്ഞുകൂടാ.
(അല്‍മുര്‍ശിദ് 1949 ആഗസ്ത്, പേ 11)

ഇസ്തിഗാസ അനുവദനീയമല്ലെങ്കില്‍ ലോകമുസ്‌ലിംകള്‍ മുശ്രിക്കുകള്‍●


ഇസ്തിഗാസ അനുവദനീയമല്ലെങ്കില്‍ ലോകമുസ്‌ലിംകള്‍ മുശ്രിക്കുകള്‍●

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


എഴുപത്തൊന്ന്: അല്ലാമ ഖതീബുശ്ശര്‍ബീനി (മരണം ഹി. 977). പ്രസിദ്ധമായ മുഗ്നിയുടെ കര്‍ത്താവ്. ഗ്രന്ഥകാരന്റെ “ബി മുഹമ്മദിന്‍ വ ആലിഹി’’ എന്ന തവസ്സുല്‍ പരാമര്‍ശത്തിനു പുറമെ അല്ലാമാ ഇസ്സുദ്ദീന്‍ നല്‍കിയ ഫത്വ മുഗ്നിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രത്യേകം സന്ദര്‍ശിക്കേണ്ട മുപ്പത് സ്ഥലങ്ങളുണ്ട് മദീനയില്‍. ഹജ്ജും ഉംറയും കരുതാത്തവനു തന്നെ തിരുനബിയെ സിയാറത്ത് ചെയ്യല്‍ പുണ്യങ്ങളില്‍ ഏറ്റവും ഉത്തമമാകുന്നു. മദീനയിലെത്തിയിട്ടും സിയാറത്ത് ഒഴിവാക്കുന്നത് വൃത്തികെട്ട പണിയാണ്. മറ്റെല്ലാ ശാഫിഈ പണ്ഡിതന്മാരും പറഞ്ഞപോലെ ശര്‍ബീനിയും രേഖപ്പെടുത്തുന്നു: വ തവസ്സുലു ബിഹി ഫീ ഹഖി നഫ്സിഹീ വ യസ്തശ്ഫിഉ ബിഹീ ഇലാ റബ്ബിഹീ… (പഴയ കോപ്പികള്‍ വെച്ച് പരിശോധിക്കുക: ചില കൈക്കടത്തലുകളുടെ “പാടുകള്‍’’ കാണപ്പെടുന്നുണ്ട് മുഗ്നിയുടെ പുതിയ പതിപ്പുകളില്‍).
എഴുപത്തിരണ്ട്: അല്ലാമാ ശംസുദ്ദീന്‍ റംലി (ഹി. 1004). “ചെറിയ ശാഫിഈ’’ എന്നറിയപ്പെട്ട മഹാ പണ്ഡിതന്‍. ഫിഖ്ഹില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. ഇമാം നവവി(റ)യുടെ ഈളാഹിനെഴുതിയ വ്യാഖ്യാനം ശ്രദ്ധേയമാണ്. ഗ്രന്ഥങ്ങളില്‍ പലയിടങ്ങളിലും തവസ്സുല്‍ കാണാം. ഇസ്തിഗാസയെക്കുറിച്ച് ഇമാം റംലി(റ)യോടുണ്ടായ ചോദ്യവും അദ്ദേഹം നല്‍കിയ മറുപടിയും അനുസരണ ശേഷിയുള്ളവര്‍ക്ക് ധാരാളം മതി. പൊതുജനങ്ങള്‍ പ്രയാസ ഘട്ടങ്ങളില്‍ ശൈഖേ, വലിയ്യേ എന്നിങ്ങനെ വിളിച്ചുതേടുന്നു? ഈ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു: അമ്പിയാഇന്റെ മുഅ്ജിസത്തും ഔലിയാഇന്റെ കറാമത്തും മരണശേഷവും നിലനില്‍ക്കുന്നതിനാല്‍ അതനുവദനീയം തന്നെ (ഫതാവാ റംലി).
എഴുപത്തിമൂന്ന്: അല്ലാമാ അബ്ദുറഊഫ് അല്‍മുനാവി (ഹി. 1030). ആധുനികനായ ഖര്‍ളാവിപോലും ഇമാം സുയൂഥി(റ) സമാഹരിച്ച ഹദീസുകളുടെ പൊരുളറിയാനവലംബിക്കേണ്ട ഗ്രന്ഥമെന്നു വിശേഷിപ്പിച്ച ഫൈളുല്‍ ഖദീറിന്റെ കര്‍ത്താവ്. ഇമാം സുയൂഥി(റ)യുടെ ജാമിഉസ്സഗീറിന്റെ വിശദീകരണമാണിത്. പ്രശംസനീയം, അനന്യസാധാരണം. മൂലഗ്രന്ഥകാരന്‍ സുയൂഥി(റ)യുടെയും മറ്റും ഇബ്നു തൈമിയ്യാ ഖണ്ഡനങ്ങള്‍ ഗ്രന്ഥത്തില്‍ പലയിടങ്ങളിലുമുദ്ധരിച്ചു കാണുന്നു.
സുബ്കി ഇമാമിന്റെ പ്രസ്താവന (പൂര്‍വാനുഭവമില്ലാത്ത ഇസ്തിഗാസാ നിഷേധമായിരുന്നു ഇബ്നുതൈമിയ്യയുടേത്) അടിവരയിട്ട് ഉദ്ധരിക്കുന്നു. ഹദീസുകളുടെ വിശദീകരണങ്ങള്‍ക്കിടയില്‍ തവസ്സുല്‍ ഇസ്തിഗാസയുടെ തത്ത്വങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതു കാണാം. “നിങ്ങളെന്റെ ഖബ്റിടം ഒരാഘോഷമാക്കരുത്’’ എന്ന ഹദീസിനെക്കുറിച്ച് പറയവേ, അല്ലാമാ മുനാവി എഴുതി: വര്‍ഷത്തിലൊരിക്കല്‍ തിരിഞ്ഞുനോക്കേണ്ട സ്ഥലമല്ല തിരുനബിയുടെ അന്ത്യവിശ്രമ കേന്ദ്രം. എന്നാല്‍ എല്ലാവര്‍ക്കും ശാരീരികമായി അവിടെയെത്താന്‍ കഴിയില്ലല്ലോ; അതിനാല്‍ ഹദീസിന്റെ തുടര്‍ന്നുള്ള ഭാഗം സ്വലാത്ത് ചൊല്ലുവാനാണ്. സ്വലാത്തുവഴി നബി(സ്വ)യുടെ വിശുദ്ധാത്മാവുമായി വിശ്വാസിക്ക് ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. ശാരീരിക ബന്ധങ്ങളില്‍ നിന്നും മുക്തമാകുന്ന പരിശുദ്ധാത്മാക്കള്‍ക്ക് മലക്കുകളുടെ ലോകത്ത് ബന്ധം ലഭിക്കുന്നു. പിന്നെ അവയ്ക്ക് മറകളില്ല, അവ കാണുന്നു, കേള്‍ക്കുന്നു; നാം കാണുന്നതിലപ്പുറം ഇസ്തിഗാസ നിഷേധത്തെ താത്ത്വികമായി അടിവേരറുക്കുകയാണീ വാക്കുകളില്‍. മുനാവിയുടെ മൗലിദ് ഗ്രന്ഥം സ്മരണീയമാണ്. മനോഹരമായ ഇസ്തിഗാസാ കാവ്യങ്ങള്‍ വിശ്വപ്രസിദ്ധ ഹദീസ് പണ്ഡിതനായ മുനാവിയുടെ മൗലിദിലുണ്ട്. മന്‍ഖൂസ് മൗലിദിലെ വരികളെ നിഷ്പ്രഭമാക്കിക്കളയും വിധം വീര്യമുള്ള ഇസ്തിഗാസ!!
എഴുപത്തിനാല്: അല്ലാമാ ഇബ്നു അല്ലാനുസ്വിദ്ദീഖി (ഹി. 1057). സമീപകാലത്തെ ഏറ്റവും പ്രസിദ്ധനായ ഹദീസ് വിശാരദന്‍. ഇമാം നവവി(റ)യുടെ രിയാളുസ്വാലിഹീന്‍, അദ്കാര്‍ എന്നിവക്കു വിശദീകരണമെഴുതി. ഇമാം സുബ്കി(റ)യുടെ ശിഫാഉസ്സഖാമിന് മറുപടിയെന്ന വിധം ഇബ്നുല്‍ഹാദി എഴുതിയ സ്വാരിമുല്‍ മുല്‍കിയെന്ന ഗ്രന്ഥത്തെ അവസാന വാക്കായി വിഴുങ്ങുന്നവരുണ്ട്. ആ ക്ഷുദ്രകൃതിക്ക് ഹാഫിള് ഇബ്നു അല്ലാനെഴുതിയ മറുപടി, പക്ഷേ, ഒരു നോക്കു കണ്ടിട്ടുപോലുമുണ്ടാവില്ല! അനന്യസാധാരണമായ ആ കൃതിയെ (അല്‍മുബ്രിദുല്‍ മുബ്കീ) പിന്നീടു വന്നവരെല്ലാം പ്രശംസിക്കുകയുണ്ടായി. അല്‍അദ്കാറിലെ ഇസ്തിഗാസാ ഭാഗങ്ങള്‍ വളരെ മനോഹരമായി വ്യാഖ്യാനിച്ചു ഇബ്നു അല്ലാന്‍.
എഴുപത്തിയഞ്ച്: ഇമാം അബ്ദുല്ലാഹിബ്നുല്‍ ഹദ്ദാദ് (ഹി. 1132). കാലഘട്ടത്തിന്റെ ഖുതുബ് എന്നു ശ്രുതിപ്പെട്ട മഹാന്‍. തന്റെ അദ്ദുര്‍റുല്‍ മന്‍ളൂം കാണുക.
എഴുപത്തിയാറ്: അല്ലാമാ ഇസ്മാഈലുല്‍ അജ്ലൂനി (ഹി. 1162). തന്റെ കശ്ഫുല്‍ ഖഫാഅ് പ്രസിദ്ധമാണ്. ഇമാം ബുഖാരി(റ)യുടെ ജീവചിത്രങ്ങള്‍ വരച്ചുവെച്ച അല്‍ ഫവാഇദുദ്ദറാറി ഒരു വിഭിന്ന ഗ്രന്ഥം തന്നെ. ഇമാം സുബ്കി(റ) ത്വബഖാതില്‍ പറഞ്ഞു. ഇമാം ബുഖാരി(റ)യുടെ ജാമിഉസ്വഹീഹ് അനുഭവപ്പെട്ട ഔഷധമാണെന്ന്, അതേക്കുറിച്ച് എഴുതുവാനൊരുങ്ങിയാല്‍ ദീര്‍ഘിക്കുമെന്ന്… വലിയൊരു നഷ്ടമാണാ പിന്മാറല്‍ എന്നു വേദനിച്ചവര്‍ക്കു ആശ്വാസമാണ് അജ്ലൂനിയുടെ അല്‍ഫവാഇദ്. ജാമിഉസ്വഹീഹിന്റെ മഹത്ത്വം പറയാന്‍ നാലഞ്ചു പേജുകള്‍ ഉപയോഗപ്പെടുത്തി.
ഏതു വിഷമങ്ങളുടെയും പരിഹാരമായി ബുഖാരി വായിക്കുകയെന്ന തവസ്സുല്‍ ചെയ്തു വിജയം വരിച്ചവരുടെ അനുഭവങ്ങള്‍. ഒരെണ്ണം മാത്രം കുറിക്കാം. മഹത്തുക്കള്‍ പറയുന്നു: ഖത്മുല്‍ ബുഖാരി സദസ്സില്‍ നബി(സ്വ) പങ്കെടുക്കുന്നതിന് ദൃക്സാക്ഷിയായ ഒന്നിലേറെ മഹത്തുക്കളായ വലിയ്യുമാരെ അവര്‍ക്കറിയാം. ബഹ്ജതുല്‍ മഹാഫില്‍ എന്ന ബൃഹത്തായ നബിചരിത്ര കൃതിയുടെ സംശോധകനും ഫഖീഹുമായ യഹ്യല്‍ ആമിരി, ഒരിക്കല്‍ ഖത്മുല്‍ ബുഖാരി സദസ്സില്‍ എഴുന്നേറ്റുനിന്ന് അവിടെ പങ്കെടുക്കുന്ന മഹാന്മാരുടെ അര്‍വാഹുകള്‍ക്ക് കൈകൊടുത്തു സ്വീകരിക്കുന്നു. കൂട്ടത്തില്‍ മുഹമ്മദ് മുസ്തഫാ(സ്വ)യും മുസ്വാഫഹത്ത് ചെയ്തു സ്വീകരിച്ചു. അതിന്റെ അടയാളം തന്റെ പുറം കൈയില്‍ പതിഞ്ഞു. വെട്ടിത്തിളങ്ങുന്ന പ്രകാശം! ഒടുവില്‍, ശൈഖവര്‍കള്‍ തിളക്കം മറക്കാന്‍ കൈ ടവ്വല്‍ കൊണ്ടു പൊതിഞ്ഞുവെക്കുമായിരുന്നു. വുളൂഅ് സമയത്ത് ടവ്വല്‍ നീക്കിയാല്‍ ചൊരിയുന്ന ജ്വാല കാണാം (അല്‍ഫവാഇദുദ്ദറാറി).
എഴുപത്തിയേഴ്: അല്ലാമാ ബുജൈരിമി (ഹി. 1221).
എഴുപത്തിയെട്ട്: ഇമാം ശബ്റാവി അശ്ശാഫിഈ (ഹി. 1172).
എഴുപത്തൊമ്പത്: അല്ലാമാ അബ്ദുല്‍ ഹമീദ് അശ്ശര്‍വാനി (ഹി. 1292).
എണ്‍പത്: അസ്സയ്യിദുല്‍ ബകരി അദ്ദിംയാഥി (ഹി. 1310).
എണ്‍പത്തൊന്ന്: അല്ലാമാ അല്‍ ജാവി (ഹി. 1315).
എണ്‍പത്തിരണ്ട്: അല്ലാമാ യുസുഫുന്നബ്ഹാനി (ഹി. 1330).
ശാഫിഈ മദ്ഹബ് പണ്ഡിതരായ മേല്‍ വിവരിച്ചവരില്‍ ആരെയാണ് അവഗണിക്കുക? ജ്ഞാനത്തിന്റെയും ആധികാരികതയുടെയും ഉന്നത തലങ്ങളിലുള്ള ഈ മഹാ ജ്ഞാനികളിലൂടെയല്ലാതെ ദീന്‍ ലഭിക്കാന്‍ നമുക്കെന്തു മാര്‍ഗമാണുള്ളത്? ഇസ്തിഗാസ വഴി ഇവരെല്ലാം മുശ്രിക്കുകളാവുമെങ്കില്‍ ഇസ്ലാമിന്റെ ജ്ഞാനലോകം എത്ര വരണ്ടുപോവുമെന്നോര്‍ക്കുക. ഒന്നുകില്‍ ഇസ്തിഗാസ അനുവദനീയം; അല്ലെങ്കില്‍ ലോക മുസ്‌ലിം പണ്ഡിതരെല്ലാം മുശ്രിക്കുകള്‍. മൂന്നാമതൊരു സാധ്യതയില്ലതന്നെ. ഇവിടെ നാം ഏതുപക്ഷത്തു നില്‍ക്കണം?

ഇസ്തിഗാസയും ശാഫിഈ മദ്ഹബും8/മസ്ലൂല്‍

അരീക്കാട് പള്ളി പ്രശ്നം


അരീക്കാട് പള്ളി പ്രശ്നം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

സമസ്തയിലും കീഴ്ഘടകങ്ങളിലും ഏറെ വിവാദമുണ്ടാക്കിയ അരീക്കാട് പള്ളി പ്രശ്നത്തിന് മുപ്പതാണ്ട്. മാസങ്ങള്‍ നീണ്ട ഈ കലക്കുവെള്ളത്തില്‍ മീമ്പിടിക്കാനുള്ള ചിലരുടെ ശ്രമം യുഎഇയിലെ ശൈഖ് അബ്ദുല്ലാ കുലൈബിന്റെ വിശദീകരണം വന്നതോടെ നടക്കാതെപോയി. കുലൈബിക്കും പള്ളി പുനര്‍നിര്‍മാണത്തിനുമിടയില്‍ കണ്ണിയായി വര്‍ത്തിച്ച കാന്തപുരം ഉസ്താദിനെതിരെ സാമ്പത്തികാരോപണമാണ് വിരോധികള്‍ ഉന്നയിച്ചത്. ബിദഇകളും അതേറ്റുപാടി. സംഘടനയിലെ ചില നേതാക്കള്‍ തെറ്റിദ്ധാരണയുമായി മുന്നേറി. 1983നൊടുവിലെയും 84 തുടക്കക്കാലത്തെയും സുന്നിവോയ്സ് ലക്കങ്ങളില്‍ ഇതുസംബന്ധമായ ലേഖനങ്ങള്‍, റിപ്പോര്‍ട്ടുകള്‍, മറുപടികള്‍, വിശദീകരണങ്ങള്‍ കാണാം.
83 ഡിസംബര്‍ 2329 ലക്കത്തില്‍ കാന്തപുരം ഉസ്താദിന്റെ വിശദീകരണം മുഖലിഖിതമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരീക്കാട് പള്ളിയും പത്രവാര്‍ത്തയുമെന്ന് ശീര്‍ഷകം. തുടക്കമിങ്ങനെ: അരീക്കാട് പള്ളി പ്രശ്നം ഏതാനും നാളുകളായി പത്രകോളങ്ങളില്‍ സ്ഥലം പിടിക്കുകയും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും കുഴപ്പവും സൃഷ്ടിക്കാന്‍ കാരണമാവുകയും ചെയ്തിരിക്കുകയാണല്ലോ. അതിനാല്‍ സത്യാവസ്ഥ വിശദമായി ബഹുജനങ്ങളുടെ മുമ്പില്‍ വെക്കാന്‍ ഞാന്‍ ബാധ്യസ്ഥനായതുകൊണ്ട് ഈ കുറിപ്പ് എഴുതുകയാണ്.’
അബ്ദുല്ലാ കുലൈബിയെയും ജപ്പാന്‍ മൗലാനയെയും പരിചയപ്പെടുത്തിയും 77 മുതല്‍ അവരുമായുള്ള ബന്ധവും മര്‍കസ് യതീംഖാനാ സ്ഥാപനവും പരാമര്‍ശിച്ച് വിവാദത്തെക്കുറിച്ചു പറയുന്നു: ‘പ്രസ്തുത സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ അരിശംപൂണ്ട അസൂയാലുക്കള്‍ പ്രവര്‍ത്തനം സ്തംഭിപ്പിക്കുവാനും നല്ലവരായ ദീനീസേവകരുടെ സഹായം നിര്‍ത്തല്‍ ചെയ്യാനും നൂറുകണക്കിന് നുണകള്‍ പ്രചരിപ്പിച്ച് വിജയിക്കാതെ ഹസ്രത്തിലും (ഖേദം) ഖസാറത്തിലും (നഷ്ടം) ആയപ്പോള്‍ മറ്റു മാര്‍ഗങ്ങളിലേക്കും അവര്‍ ചിന്തിക്കുകയുണ്ടായി. അതിന്റെ ഉദാഹരണമാണ് അരീക്കാട്ടെ പള്ളി പ്രശ്നവുമായി മതദ്രോഹികള്‍ രംഗത്തുവന്നത്.’
‘1981ല്‍ ബഹു അബ്ദുല്ലാ കുലൈബ് മര്‍കസില്‍ വന്നു. ഏതാനും ദിവസങ്ങള്‍ താമസിച്ചപ്പോള്‍ നാനാഭാഗത്തുനിന്നും പള്ളി, മദ്റസാ, യതീംഖാന തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സഹായാഭ്യര്‍ത്ഥനയുമായി അദ്ദേഹത്തെ പലരും സമീപിച്ചിട്ടുണ്ടായിരുന്നു. മര്‍കസിന്റെ വൈസ് പ്രസിഡന്‍റും സജീവ സുന്നീ പ്രവര്‍ത്തകനുമായിരുന്ന മുണ്ടോളി ഹൈദര്‍ ഹാജി തന്റെ അടുത്ത പ്രദേശമായ അരീക്കാട് ജുമുഅത്തു പള്ളി പുതുക്കിപ്പണിയാന്‍ സാമ്പത്തിക സഹായം ലഭിക്കണമെന്നും അതിന് ആരെങ്കിലുമൊരാളെ കണ്ടുപിടിച്ചു തരണമെന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഹൈദര്‍ ഹാജിയോടോ മറ്റു അപേക്ഷകരോടോ ഒരു സംഖ്യയും അദ്ദേഹം വാഗ്ദത്തം ചെയ്തിട്ടുണ്ടായിരുന്നില്ല. എല്ലാ അപേക്ഷയും വാങ്ങിവെക്കാന്‍ എന്നോടു പറയുകയും മര്‍കസിന്റെ പണി എവിടെയെങ്കിലും എത്തിയശേഷം കഴിയുന്ന സഹായങ്ങള്‍ നല്‍കാന്‍ നോക്കാമെന്നും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഞാന്‍ അബൂദാബിയിലായിരുന്നപ്പോള്‍ ഹൈദര്‍ ഹാജി മരണപ്പെട്ടു. തദവസരം അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാത്ത അഭിലാഷം എന്ന നിലക്ക് അരീക്കാട്ടെ പള്ളിക്കാര്യം ഞാന്‍ കുലൈബിന്റെ ശ്രദ്ധയില്‍ വീണ്ടും കൊണ്ടുവരികയും അദ്ദേഹം സ്വന്തം നിലയില്‍ എന്തെങ്കിലും ചെയ്യാമെന്നു പറഞ്ഞു സമാധാനിപ്പിക്കുകയും ചെയ്തു.’
‘ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം 28.12.81ന് ജപ്പാന്‍ മൗലാനയുടെ ഒരു കത്തുവന്നു. അഞ്ചുലക്ഷം രൂപയുടെ ഡ്രാഫ്റ്റ് 10 കഷ്ണമായി അടുത്ത ദിവസം അയക്കുന്നുണ്ടെന്നും അത് അരീക്കാട്ടെ പള്ളിക്കും മറ്റുമാണെന്ന് പ്രസ്തുത കത്തിലുണ്ടായിരുന്നു. അതിനുശേഷം 12.1.82ന് ജപ്പാന്‍ മൗലാനയുടെ കത്തും പത്തുകഷ്ണമായി അഞ്ചു ലക്ഷത്തിന്റെ ഡ്രാഫ്റ്റും കണ്ണൂര്‍ ജില്ലക്കാരനായ അബ്ദുല്ല ഹാജി എന്ന ഒരാളുടെ കൈവശത്തില്‍ കൊടുത്തയച്ചു. പ്രസ്തുത കത്തിന്റെ വാചകം ഇപ്രകാരമാണ്: മുമ്പറിയിച്ച ഡ്രാഫ്റ്റ് പത്തു കഷ്ണമാക്കി ഇതാ കൊടുത്തയക്കുന്നു. കോഴിക്കോടുള്ള (അരീക്കാട്) ഹൈദര്‍ ഹാജിയുടെ പള്ളിയും അതുപോലെ മറ്റു സ്ഥാപനങ്ങള്‍ക്കുമായി ചെലവഴിക്കുന്നതിന് ശൈഖ് അബൂബക്കറിനെ സ്വതന്ത്ര വക്കീലാക്കിയിരിക്കുന്നു. കൂടാതെ 28.12.81ന് അശ്റഫ് മൗലവി അയച്ച മറ്റൊരു കത്തിലും ഇപ്രകാരം അറിയിച്ചിട്ടുണ്ട്. ജപ്പാന്‍ മൗലാനയും അദ്ദേഹവും കൂടിയാണ് ഡ്രാഫ്റ്റ് എടുക്കാന്‍ പോയതും കുലൈബിയില്‍ നിന്ന് ഡ്രാഫ്റ്റ് വാങ്ങി അയച്ചുതന്നതും. ഡ്രാഫ്റ്റ് ബാങ്കില്‍ ഇട്ടശേഷം അരീക്കാട്ടെ പള്ളിക്ക് അമ്പതിനായിരം ഉറുപ്പിക ഒന്നാം ഗഢുവായി ചെക്ക് എഴുതിക്കൊടുത്തത്, തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിയുടെ സ്വന്തം പേരിലാണ് ബേങ്കിലിട്ടിട്ടുള്ളതെന്ന് പള്ളിക്കമ്മിറ്റിയുടെ അഡ്വൈസറി ബോര്‍ഡ് അംഗമായ ഞാന്‍ ഉള്‍പ്പെടെയുള്ള യോഗത്തില്‍ വെളിവായപ്പോള്‍ പള്ളിക്കമ്മിറ്റിയുടെ പേരില്‍ തന്നെ അക്കൗണ്ട് തുടങ്ങുവാനും കമ്മിറ്റിയുടെ പേരിലേക്ക് തുക മാറ്റാനും നിര്‍ദേശിച്ചു. പിന്നീട് റിട്ടയര്‍ ചെയ്ത എഞ്ചിനീയര്‍ സി മുഹമ്മദ് ഹാജിയുടെ ശീട്ടുപ്രകാരം പള്ളിപ്പണിക്ക് വേണ്ടി മൂന്നുലക്ഷം രൂപ പലപ്പോഴായി കൊടുക്കുകയും ചെയ്തു. അത് അവര്‍ നിഷേധിക്കാത്ത സ്ഥിതിക്ക് പ്രത്യേക കണക്ക് ഉദ്ധരിക്കേണ്ടതില്ല.’
ശേഷം സംഭാവന കൊടുത്ത പതിനാലു പള്ളികളുടെ പേരും സഖ്യയും പരാമര്‍ശിക്കുന്നു. ലേഖനം തുടരുന്നു:
‘മേല്‍പ്രകാരമാണ് അഞ്ചുക്ഷം രൂപ കൊടുത്തിട്ടുള്ളത്. ഇതിനെല്ലാം ശരിയായ കണക്കുകള്‍ ഉണ്ട്. കൂടാതെ കേന്ദ്രഗവണ്‍മെന്‍റിന്റെ സിബിഐ വകുപ്പിലും ഈ കണക്കുകള്‍ വിശദമായി ബോധിപ്പിച്ചിട്ടുള്ളതാണ്. ഇത്രയും വ്യക്തമായ യാഥാര്‍ത്ഥ്യങ്ങള്‍ നിലവിലിരിക്കെ കുപ്രചരണങ്ങളുമായി രംഗത്തു വരുന്നവര്‍ സുന്നത്ത് ജമാഅത്തിന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും ശത്രുക്കളാണെന്നു മാത്രമേ പറയുന്നുള്ളൂ. എനിക്കു പറയാനുള്ള യാഥാര്‍ത്ഥ്യം ഞാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അംഗമായ ചിലരുടെ പ്രസ്താവന കൂടി വന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തി വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും എന്റെ പേരില്‍ കുറ്റം തെളിയുന്നപക്ഷം സമസ്ത മുശാവറയുടെ ഏതു തീരുമാനങ്ങളും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണെന്നും അറിയിച്ചുകൊണ്ട് സമസ്തയിലേക്ക് ഞാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നു. അവന്‍ സത്യത്തെ വിജയിപ്പിക്കുകയും ബാത്വിലിനെ പരാജയപ്പെടുകയും ചെയ്യുമാറാകട്ടെ.’
ഡിസംബര്‍ 22ന് എസ്എസ്എഫിന്റെ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് നടന്നു. അതിന്റെ റിപ്പോര്‍ട്ട് ജനുവരി 612 ലക്കത്തിലുണ്ട്. അതില്‍ ഉസ്താദ് നടത്തിയ പ്രസംഗത്തിന്റെ റിപ്പോര്‍ട്ടിലും ഈ പ്രശ്നം പരാമര്‍ശിച്ചു കാണുന്നു: ‘തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ സത്യാവസ്ഥയും വിശദമായ കണക്കും പുര്‍ണമായി ഞാന്‍ പത്രങ്ങള്‍ക്കു കൊടുത്തിട്ടുണ്ട്. ചില പത്രങ്ങള്‍ അതു പ്രസിദ്ധീകരിച്ചു. മറ്റു ചിലര്‍ അതു മൂടിവെച്ചു. പ്രസിദ്ധീകരിച്ചവര്‍ക്കു നന്ദി പറയുന്നു എപി വികാരഭരിതനായി പറഞ്ഞു.’
ഇതേ ലക്കത്തില്‍ മുശാവറ അറിയിപ്പും കാണാം. എപി ഉസ്താദിന്റെ കത്ത് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ സെക്രട്ടറി ഇകെ അബൂബക്കര്‍ മുസ്ലിയാര്‍ വിദേശത്തുനിന്നു തിരിച്ചെത്തിയ ശേഷം മുശാവറ ചേരുമെന്നാണ് അറിയിപ്പിലുള്ളത്. തൊട്ടടുത്തുതന്നെ എഡിറ്ററുടെ നിഷേധക്കുറിപ്പുമുണ്ട്. ചന്ദ്രികയില്‍ വന്ന ലേഖനത്തില്‍ കെകെ ഹസ്രത്ത് പള്ളിപ്രശ്നത്തെക്കുറിച്ച് സുന്നിവോയ്സിന് അയച്ച വിശദീകരണം പ്രസിദ്ധീകരിച്ചില്ലെന്ന ആരോപണമാണ് എഡിറ്റര്‍ നിഷേധിക്കുന്നത്. ‘ഇതു സംബന്ധമായി കെകെ ഹസ്രത്ത് യാതൊരു കുറിപ്പും സുന്നിവോയ്സിലേക്ക് അയച്ചുതന്നിട്ടില്ല. അയച്ചതായി അദ്ദേഹം ഇതുവരെ അവകാശപ്പെട്ടിട്ടുമില്ല.’