Saturday, June 28, 2025

സജസ് ശുദ്ധിയാക്കൽ

 


*സജസ് ശുദ്ധിയാക്കൽ*


ചോദ്യം :

ലഘുവായ നജസ് ഏത് ?

ചെറിയ ആൺകുട്ടികളുടെ മൂത്ര മായ വസ്തു ശുദ്ധിയാക്കൽ എങ്ങനെ ?


ഉത്തരം:

രണ്ടു വയസ് തികയാത്ത പാലല്ലാത്ത ഭക്ഷിക്കാത്ത ചെറിയ ആൺകുട്ടികളുടെ മൂത്രം ശുദ്ധിയാക്കേണ്ട രൂപം

ആദ്യമായി വസ്ത്രത്തിൽ നിന്നും  മൂത്രം പിഴിഞ്ഞ് ഒഴിവാക്കുക 

തറയിൽ മൂത്രം കെട്ടി നിൽക്കുന്നുണ്ടങ്കിൽ അത് തുടച്ചുനീക്കുക ശേഷം

 മൂത്രമായ എല്ലാ സ്ഥലത്തും എത്തുന്ന വിധത്തിൽ ഒരു തവണ വെള്ളം തെളിക്കുക

ഒലിപ്പിക്കൽ നിർബന്ധമില്ല.

മറ്റു നജസുകൾ നീക്കും പോലെ രുചി നിറം വാസന എന്നിവ നീങ്ങുന്നത് വരെ ഒലിപ്പിച്ച്  കഴുകലും നിർബന്ധമില്ല.

രണ്ടു വയസ്സ് തികയാത്ത പാലല്ലാത്തത് ഭക്ഷിക്കാത്ത ആൺകുട്ടികളെ മൂത്രം ലഘുവായ നജസ് ആയതുകൊണ്ടാണ് ഇങ്ങനെ ഇളവ് നൽകപ്പെട്ടത്

ഒരിക്കൽ തിരുനബിയുടെ അരികിലേക്ക് ഉമ്മു ഖൈസ് എന്ന സ്ത്രീ തൻറെ ചെറിയ

പാലല്ലാതെ 

 ഭക്ഷണം കഴിക്കാത്ത  ആൺകുട്ടിയുമായി വന്നു.

അല്ലാഹുവിൻറെ റസൂൽ ആ കുഞ്ഞിനെ തൻറെ മടിയിൽ ഇരുത്തി.കുഞ്ഞ് അവിടത്തെ മടിയിൽ മൂത്രമൊഴിച്ചു തിരുനബി വെള്ളം കൊണ്ടുവരാൻ പറഞ്ഞു മൂത്രമായ സ്ഥലത്ത് വെള്ളംചേർത്തു മറ്റു വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കും പോലെ കഴുകി വൃത്തിയാക്കിയില്ല.


പാലല്ലാത്ത മറ്റു ഭക്ഷണം ഭക്ഷിക്കുന്ന ആൺകുട്ടിയുടെ മൂത്രം കൊണ്ടും രണ്ട് വയസിന് ശേഷമുള്ള കുട്ടിയുടെ മൂത്രം കൊണ്ടും രണ്ട് വയസിന് മുമ്പാണങ്കിലും പെൺകുട്ടിയുടെ മൂത്രം കൊണ്ടും നജസായ  വസ്തു

മറ്റു നജസുകൾ വൃത്തിയാക്കും പോലെ തന്നെ വൃത്തിയാക്കേണ്ടതാണ്.


ചോദ്യം : മറ്റു  നജസായ വസ്തു എങ്ങനെയാണ് വൃത്തിയാക്കേണ്ടത് ?


പാലല്ലാത്തത് ഭക്ഷിക്കാത്ത ആൺകുട്ടിയുടെ മൂത്രം കൊണ്ടും നായ പന്നി എന്നിവ കൊണ്ടും  നജസായ വസ്തുവും വൃത്തിയാക്കേണ്ട രൂപം താഴെ വിവരിക്കുന്നു -


ആദ്യമായി നജസിന്റെ തടി നീക്കം ചെയ്യേണ്ടതാണ്.

അതായത് വസ്ത്രത്തിൽ മൂത്രമായി കഴിഞ്ഞാൽ  മൂത്രത്തിന്റെ തടി പിഴിഞ്ഞ് ഒഴിവാക്കേണ്ടതാണ്.

തറയിലോ മറ്റോ കെട്ടിനിൽക്കുന്ന മൂത്രമുണ്ടങ്കിൽ തുടച്ചു കൊണ്ടോ മറ്റോ മൂത്രം നീക്കേണ്ടതാണ്.

 കാഷ്ടമോ മറ്റോ ആണങ്കിൽ ആ തടി അവിടെനിന്ന് നീക്കം ചെയ്യേണ്ടതാണ്.

ശേഷം അതിൻറെ മൂന്ന് വിശേഷണങ്ങൾ അതായത് നിറം വാസന രുചി എന്നിവ നീങ്ങുന്നത് വരെ കഴുകി വൃത്തിയാക്കേണ്ടതാണ്.

സോപ്പോ മറ്റോ ഉപയോഗിക്കേണ്ടി വന്നാൽ അത് ഉപയോഗിക്കേണ്ടതാണ്.

നജസായ വസ്തുവിനെ നിറം നീക്കാൻ പ്രയാസമാണെങ്കിൽ രുചിയും വാസനയും മാത്രം നീക്കിയാലും മതിയാകുന്നതാണ്.

ഉദാഹരണത്തിന് രക്തം പോലെയുള്ളതിന്റെ നിറം നീക്കം ചെയ്യൽ പ്രയാസകരമായാൽ വാസനയും രുചിയും നീക്കിയാൽ മതിയാകുന്നതാണ്.

അപ്രകാരം നീക്കൽ പ്രയാസമായ വാസന ബാക്കിയാവുകയും നിറവും രുചിയും നീക്കുകയും ചെയ്താൽ മതിയാവുന്നതാണ്.

ഉദാഹരണത്തിന് ചില നജസുകൾ എത്ര നീക്കിയാലും വാസന പോയി കിട്ടുകയില്ല എങ്കിൽ നിറവും രുചിയും നീക്കി മതിയാക്കാവുന്നതാണ്.

എന്നാൽ  രുചി  ഒരു എത്ര പ്രയാസമുണ്ടെങ്കിലും നീക്കൽ നിർബന്ധമാണ് .അപ്പോൾ ശേഷിക്കുകയും നിറവും വാസനയും നീക്കുകയും ചെയ്താലും ശുദ്ധിയാവുകയില്ല.

പ്രയാസകരമായ നിറമോ അല്ലെങ്കിൽ വാസനയോ ഏതെങ്കിലും ഒന്ന് ബാക്കിയാവുന്നത് മാത്രമേ മാപ്പ് ഉള്ളൂ. നിറവും വാസനയും രണ്ടും കൂടി ബാക്കിയാവുകയും രുചി നീക്കുകയും ചെയ്താൽ സ്ഥലം ശുദ്ധിയാവുകയില്ല



വസ്ത്രം പോലോത്ത കഴുകുമ്പോൾ വെള്ളം ഒഴിച്ച് കഴുകൽ നിർബന്ധമാണ്.


കുളം പുഴ പോലെയുള്ള രണ്ട് ഖുല്ലത്ത്  (191 ലിറ്റർ)വെള്ളം ഉണ്ടെങ്കിൽനജസായ വസ്തു അതിൽ ഇട്ടു കഴുകാവുന്നതാണ്.


എന്നാൽ രണ്ട് ഖുല്ലത്തിന് താഴെയുള്ള  (1 91 ലിറ്റർ ന് താഴെയുള്ള  )  വെള്ളത്തിൽ നജസായ വസ്തു ഇട്ടു കഴുകിയാൽ വെള്ളം മുഴുവനും നജസ് ആകുന്നതാണ് : ഉദാഹരണം 191ലിറ്റർ താഴെയുള്ള ഒരു പാത്രത്തിൽ നജസായ വസ്തു ഇട്ടാൽ വെള്ളം മുഴുവനും നജസ് ആയി മാറുന്നതാണ് .

ഒരിക്കലും ആ വസ്തു അതുകൊണ്ട് ശുദ്ധിയാവുകയില്ല.

മറിച്ച് വെള്ളം നജസായ വസ്തുവിലേക്ക് ഒഴിച്ച് കഴുകൽ നിർബന്ധമാണ്.


നമ്മുടെ വീടിന്റെയും മറ്റോ നിലം നജസ് ആയി കഴിഞ്ഞാൽ അത് മൂത്രം പോലെയുള്ള നജസ് ആണെങ്കിൽ അത് വറ്റിയിട്ടില്ലെങ്കിൽ ആ നിലത്തു നിന്ന് മൂത്രം തുടച്ചെടുക്കുകയോ മറ്റു മാർഗ്ഗത്തിലൂടെ നീക്കം ചെയ്യുകയോ ചെയ്യുക അതിനുശേഷം നിറവും വാസനയും രുചിയും നീങ്ങുന്നത് വരെ വെള്ളമൊഴിച്ച് കഴുകേണ്ടതാണ്.

ഷീല കൊണ്ട് തുടച്ചത് കൊണ്ട് മാത്രം സ്ഥലം വൃത്തിയാവുകയില്ല.

നജസ് ആയ വസ്തു തുടച്ച ശീല ചെറിയ ബക്കറ്റിലുള്ള വെള്ളത്തിൽ കഴുകിയാൽ

ശീല ഒരിക്കലും വൃത്തിയാവുകയില്ല.

 ആ ബക്കറ്റിലെ വെള്ളം മുഴുവനും നജസ് ആവുകയും ചെയ്യും.

നജസ്സായ ശീല ബക്കറ്റിലിട്ട് കഴുകിയതിന് ശേഷം ആ ശീല കൊണ്ട് വീണ്ടും നിലം തുടച്ചാൽ നിലം മുഴുവനും നജസായി മാറും .ആ നിലം ഉണങ്ങിയാലും അവിടെ നജസ് ഉണ്ട് .വെള്ളമൊഴിച്ച് വൃത്തിയാക്കിയാലല്ലാതെ അത് ശുദ്ധിയാവുകയില്ല.ഉണങ്ങിയ നജസുള്ള നിലത്തിലൂടെ നനഞ്ഞ കാലുകൊണ്ട് നടന്നാൽ കാലും നജസായി മാറും. അങ്ങനെ നജസായ കാലുകൾ വൃത്തിയാക്കാതെ നിസ്കരിച്ചാൽ നിസ്കാരം ബാത്വിലാണ് .നജസ്സായ കാല് മുസ്വല്ലയിൽ ചവിട്ടിയാൽ മുസ്വല്ല നജസായി മാറും. ഇത്തരം കാര്യങ്ങളൊക്കെ പലപ്പോഴും അശ്രദ്ധയായി സംഭവിക്കാറുണ്ട്. ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടായിരിക്കണം നാം കർമ്മങ്ങൾ ചെയ്യുന്നത്.അല്ലാ എങ്കിൽ നമ്മുടെ ഇബാദത്തുകൾ എല്ലാം ബാത്വിലായി പോകും.

അതുകൊണ്ട് ചെറിയ കുട്ടികളുള്ള വീട്ടിലും മറ്റും നജസ് ആയാൽ വളരെ ശ്രദ്ധിക്കേണ്ടതാണ്.

നമ്മുടെ വീടും നിലവും എല്ലാം കഴുകി വൃത്തിയാകേണ്ടതാണ്.

നജസ് ഉണ്ടെങ്കിൽ ശീല കൊണ്ട് തുടച്ചത് കൊണ്ട് മാത്രം വൃത്തിയാവുകയില്ല.


മൂത്രമായ വസ്തു ഉണങ്ങുകയും നിറമോ വാസനയോ രുചിയോ ഇല്ലാതിരിക്കുകയും ചെയ്താൽ അവിടെ വെള്ളം ഒഴിക്കൽ കൊണ്ട് അത് വൃത്തിയാക്കുന്നതാണ്.


നജസ്സായ വസ്തുവിന്റെ മേൽ വെള്ളം ഒഴിച്ച് കഴുകൽ നിർബന്ധമായതുകൊണ്ടാണ് വസ്ത്രം അലക്കുമ്പോൾ മേൽവെള്ളം പാരാൻ ശ്രദ്ധിക്കണം എന്ന് മുൻഗാമികൾ പറയുന്നത്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm



Friday, June 27, 2025

മുഹറം ശ്രേഷ്ടതകൾ*

 *മുഹറം ശ്രേഷ്ടതകൾ*


 നബി 

صلى الله عليه وسلم

പറഞ്ഞു: മുഹറമിൽ നീ നോമ്പനുഷ്ടിക്കുക അത് അല്ലാഹുവിൻറെ മാസമാണ് ഒരു ജനതയ്ക്ക് അല്ലാഹു ആ മാസത്തിൽ തൗബ സ്വീകരിച്ചിട്ടുണ്ട് മറ്റു ധാരാളം പേർക്ക് തൗബ സ്വീകരിക്കുകയും ചെയ്യും .ഇമാം അഹ്മദ് തിർമതി റ


നബി 

صلى الله عليه وسلم

റമദാനിനു ശേഷം നോമ്പനുഷ്ഠിക്കൽ ഏറ്റവും ശ്രേഷ്ഠതമുള്ള മാസം മുഹറമാണ്.

ഫർള് നിസ്കാരത്തിനു ശേഷം ഏറ്റവും ശ്രേഷ്ഠമായ നിസ്കാരം രാത്രിയിലെ നിസ്കാരം ആണ് .

(മുസ്ലിം)

قال صلى الله عليه وسلم: فصم المحرم شهر الله، وفيه يوم تاب فيه على قوم، ويتاب فيه على آخرين. رواه أحمد والترمذي وحسنه.

قال صلى الله عليه وسلم: أفضل الصيام بعد رمضان شهر الله المحرم، وأفضل الصلاة بعد الفريضة صلاة الليل. رواه مسلم وأحمد وغيرهما.

Aslam Kamil Saquafi parappanangadi


പലിശ മഹാ പാതകം

 📚

*പലിശ മഹാ പാതകം*


_അഷ്റഫ് സഖാഫി, പള്ളിപ്പുറം_ 

_______________________________



'പോത്ത്' ഭക്ഷ്യയോഗ്യമാണ് - എന്നത് കൊണ്ട് 'ചെമ്പോത്ത്' തിന്നാൻ പറ്റുമെന്ന് പറയാൻ പാടില്ല. രണ്ടും ഒരേ വർഗ്ഗമാണെന്ന്, കേട്ടാൽ തോന്നുമെങ്കിലും ചേർത്ത് പറയാനാവാത്ത വിധം വ്യത്യാസമുണ്ട്. ഈ രണ്ടിനെയും വേർതിരിച്ച് അറിഞ്ഞിട്ട് മാത്രമേ നിയമം പറയാവൂ. ഇസ്‌ലാമിൻ്റെ നിയമങ്ങൾ അല്ലാഹുവിൻ്റെ നിയമങ്ങളാണ്. അവ തെറ്റിച്ച് പറഞ്ഞാൽ അത് അല്ലാഹുവിൻ്റെ മേൽ കളവ് പറഞ്ഞ അപരാധമാണുണ്ടാവുക. ഇങ്ങനെ കർമ്മ കാര്യങ്ങളിലെ വിധി പ്രസ്താവ്യം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയും വേണമെന്ന് ഖുർആൻ അധ്യാപനത്തിൽ നിന്ന് തന്നെ വായിക്കാം:


{  وَلا تَقولوا لِما تَصِفُ أَلسِنَتُكُمُ الكَذِبَ هذا حَلالٌ وَهذا حَرامٌ لِتَفتَروا عَلَى اللَّهِ الكَذِبَ إِنَّ الَّذينَ يَفتَرونَ عَلَى اللَّهِ الكَذِبَ لا يُفلِحونَ }[ النحل:  ١١٦ ]


പറഞ്ഞു വരുന്നത്, പലിശ എന്ന മഹാപാപത്തെ സംബന്ധിച്ചാണ്. ജനങ്ങൾ പറഞ്ഞു വരുന്നതെല്ലാം ഇസ്‌ലാമിലെ പലിശയാവില്ലെന്നും, പൊതുവെ മിക്കപേരും അശ്രദ്ധരായ, ഇസ്‌ലാമിലെ പലിശയുടെ ഇനങ്ങളെക്കുറിച്ചും കൃത്യമായി ബോധവൽക്കരണം അത്യാവശ്യമാണ്. വിശ്വാസികൾ, പേരിലും കാര്യത്തിൻ്റെ കൃത്യതയിലും ശ്രദ്ധിച്ചേ മതിയാവൂ എന്നതിനാണ് 'പോത്തും' 'ചെമ്പോത്തും' ഉദാഹരിച്ചത്. ഇസ്‌ലാമിൽ പലിശയാവാത്തത് പലിശയാണെന്ന് തെറ്റിദ്ധരിക്കുന്നതിലെ അപകടവുമാണ് ഉണർത്തിയത്. അതിനാൽ രിബാ ഹറാമാണ് എന്ന് പഠിക്കുന്ന പോലെ, എന്താണ് രിബാ, ഏതൊക്കെയാണ് ഇവയിൽ ഉൾപെടുക എന്നും കൃത്യമാക്കേണ്ടതുണ്ട്.


ഉമർ(റ) പറയാറുണ്ടായിരുന്നു:


  لَا يَتَّجِرْ فِي سُوقِنَا إلَّا مَنْ فَقِهَ أَكْلَ الرِّبَا. اهـ


"പലിശയുടെ നിയമങ്ങൾ അറിഞ്ഞിട്ടല്ലാതെ  കച്ചവടത്തിനിറങ്ങരുത്."


അലി (റ) പറഞ്ഞതിങ്ങനെ:


 مَنْ اتَّجَرَ قَبْلَ أَنْ يَتَفَقَّهَ ارْتَطَمَ فِي الرِّبَا ثُمَّ ارْتَطَمَ ثُمَّ ارْتَطَمَ أَيْ وَقَعَ وَارْتَبَكَ وَنَشَبَ. اهـ


" ഇസ്‌ലാമിലെ ഇടപാടു സംബന്ധിച്ച നിയമങ്ങൾ അറിയാതിരുന്നാൽ പലിശയിൽ ചെന്ന് വീഴും. അത് ആവർത്തിച്ച് ഗൗരവമേറിയ തെറ്റുകളിൽ പെട്ടുപോകാൻ കാരണമാകും "


*പലിശയുടെ ഗൗരവം*


വിശുദ്ധ ഖുർആനിൽ, അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ച ഒരേയൊരു വിഭാഗം പലിശക്കാരാണ്.


{ فَإِن لَم تَفعَلوا فَأذَنوا بِحَربٍ مِنَ اللَّهِ وَرَسولِهِ وَإِن تُبتُم فَلَكُم رُءوسُ أَموالِكُم لا تَظلِمونَ وَلا تُظلَمونَ(٢٧٨)  فَإِن لَم تَفعَلوا فَأذَنوا بِحَربٍ مِنَ اللَّهِ وَرَسولِهِ وَإِن تُبتُم فَلَكُم رُءوسُ أَموالِكُم لا تَظلِمونَ وَلا تُظلَمونَ }[البقرة:  ٢٧٨ - ٢٧٩ ]


അല്ലാഹുവിൻ്റെ ഔലിയാക്കളെ വേദനിപ്പിച്ചും മറ്റും ബുദ്ധിമുട്ടാക്കുന്നവരോടും യുദ്ധം ചെയ്യുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. വഫാതായ മഹാന്മാരെ പ്രയാസപ്പെടുത്തുന്നതും ഈ ശിക്ഷയർഹിക്കുമെന്ന് ഇമാമുകൾ പറയുന്നു. ഇതിന്റെ ഭവിഷത്ത് മരണസമയത്തെ അപകടാവസ്ഥയാണെന്നും, അത് പലിശക്കാരുടെ മേൽ കൂടുതൽ സാധ്യതയുണ്ടെന്നും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മുൻ കഴിഞ്ഞ ഒരു സമുദായത്തിലും പലിശ അനുവദിച്ചു നൽകിയിട്ടില്ല. മാനവ കുലത്തിൽ തന്നെ തെറ്റായ കാര്യമാണിതെന്ന് സാരം.

( തുഹ്ഫഃ, ശർവാനി സഹിതം - 4/272 )


ഇമാം മാലിക്(റ) പറഞ്ഞു: കള്ള് അകത്താകുന്നതിനേക്കാൾ അപകടമാണ് പലിശ മുഖേന തിന്നുന്നത്. (മുഗ്‌നി - 2/ 364)


*ഇസ്‌ലാമിലെ പലിശ*


ഖുത്വുബഃ ഒരു പ്രസംഗമാണെങ്കിലും എല്ലാ പ്രസംഗവും ഖുത്വുബഃയാവുന്നില്ല. നോമ്പ്, ഭക്ഷണം കഴിക്കാതിരിക്കലാണെങ്കിലും എല്ലാ പട്ടിണിയും നോമ്പാവുന്നില്ല. ഇനി, എല്ലാവരും ഉപയോഗിക്കുന്ന 'കളക്ടർ' എന്ന വാക്കിനർത്ഥം, ശേഖരിക്കുന്നവൻ, സ്വരൂപിക്കുന്നവൻ എന്നാണ്. ഇത് ആക്രി പെറുക്കുന്നവന് വെച്ച് കൊടുത്താലോ ?  അഥവാ, പദത്തിന് ഭാഷാർത്ഥമുണ്ടെങ്കിലും സാങ്കേതികമായി ഉപയോഗിക്കുമ്പോൾ അതിന് പ്രത്യേകമായ നിർവ്വചനവും കണ്ടീഷനുകളും വരുന്നു. തൽഫലം ഭാഷാർത്ഥത്തേക്കാൾ സങ്കുചിതമായ പ്രത്യേക അർത്ഥം ലഭിക്കുന്നു. ഇത് സാങ്കേതിക നാമങ്ങളുടെ പ്രത്യേകതയാണെന്ന് ഇബ്നു ഹജർ(റ) പറഞ്ഞിട്ടുണ്ട്: 


شَأْنُ الْمُصْطَلَحَاتِ الْعُرْفِيَّةِ مُخَالَفَتُهَا لِلْحَقَائِقِ اللُّغَوِيَّةِ  وَكَوْنُهَا أَخَصَّ مِنْهَا كَالْحَمْدِ وَالصَّلَاةِ عُرْفًا. اه‍ـ (تحفة: ١/١٨)


വളരെ വ്യക്തമായ ഇക്കാര്യം, പലിശയുടെ കാര്യത്തിലുമുണ്ട്. ഇതിനെ ശരീഅതിലെ ഒരു സാങ്കേതിക പദമായിട്ട് തന്നെ കാണണം.


കടം നൽകിയ വ്യക്തി, സ്വത്ത് തിരിച്ചു തരുന്നതിന് പുറമെ, തനിക്ക് എന്തെങ്കിലും ഒരു ഉപകാരം നിബന്ധന വെക്കുന്നത് പലിശയാണ്. ആ ഇടപാട് നിഷിദ്ധവും, ആ ഉപകാരം സ്വീകരിക്കുന്നത് പലിശ വാങ്ങലുമാണ്. 'കടപ്പലിശ' എന്ന പേരിലുള്ള ഈ ഒരെണ്ണം മാത്രമേ പലരും മനസ്സിലാക്കിയിട്ടുള്ളൂ. പലിശയെക്കുറിച്ച് പ്രത്യേകം ഹെഡ്ഡിംഗ് നൽകി വിവരിച്ചത് വേറെയുണ്ട്. നോക്കാം:


*പലിശകൾ മൂന്ന് തരം*


രിബാ നസാഅ്‌

രിബാ യദ്

രിബാ ഫള്ല്


സ്വർണ്ണം - വെള്ളി - ഭക്ഷ്യവസ്തുക്കൾ; ഈ മൂന്ന് കാര്യങ്ങളിൽ ഇടപാട് നടത്തുമ്പോൾ നിർബന്ധമായും പാലിച്ചിരിക്കേണ്ട കണ്ടീഷനുകളുണ്ട്. അവ പാലിക്കാതെ ഇടപാട് നടത്തുമ്പോൾ വരുന്നതാണ് മേൽ പറഞ്ഞ പലിശകൾ. 


സ്വർണ്ണം, വെള്ളി, ഭക്ഷ്യ വസ്തുക്കളായ അരി, ഗോതമ്പ്, ഈത്തപ്പഴം, മുന്തിരി, ഉപ്പ്, മാംസം, വെള്ളം, മരുന്ന് തുടങ്ങിയവ പരസ്പരം കൈമാറ്റം ചെയ്യുന്നു, ഇരു ഭാഗത്തും ഒരേ ഇനങ്ങളുമാണ് (ഉദാ: സ്വർണ്ണം സ്വർണ്ണത്തിന് പകരം, അരി അരിക്ക് പകരം) എങ്കിൽ

 നിർബന്ധമായും പാലിക്കേണ്ട ശർത്വുകൾ മൂന്നെണ്ണമാണ്:


حلول 

അവധി നിശ്ചയിക്കാതിരിക്കുക

مماثلة 

അളവിൽ തുല്യമായിരിക്കുക

تقابض 

ഇടപാട് നടത്തിയ സ്ഥലത്ത് വെച്ച് തന്നെ കൈമാറ്റം നടത്തുക.

ഇവ ഇടപാടിൻ്റെ നേരത്ത് (സ്വുൽബുൽ അഖ്ദിൽ) പാലിക്കാനാണ് നിർദേശം. തത്സമയത്ത് ഇവ വ്യത്യാസപ്പെടുത്തിയാൽ പലിശയായി. അഥവാ, അവധി പറഞ്ഞാൽ 'രിബാ നസാഅ്‌', അളവിൽ വ്യത്യാസം വന്നാൽ 'രിബാ ഫള്ല്', സ്ഥലത്ത് നിന്ന് വസ്തു കൈപറ്റാതെ പോയാൽ 'രിബാ യദ്‌'. 

'കടപ്പലിശ' യഥാർത്ഥത്തിൽ അളവിൽ വ്യത്യാസം വരുത്തുന്നു എന്നതിനാൽ അവയെ 'രിബാ ഫള്ലി'ൽ ചേർത്തിയാണ് പറയുക. 


ഇനി മേൽ പറഞ്ഞവയിൽ, ഇനം വ്യത്യാസപ്പെട്ട് കൈമാറ്റം ചെയ്യുമ്പോൾ ( ഉദാ: സ്വർണ്ണം വെള്ളിക്ക് പകരം, അരി ഗോതമ്പിന് പകരം ) മേൽ പറഞ്ഞ രണ്ട് നിബന്ധനകളേ ഇടപാടിൻ്റെ നേരത്ത് പാലിക്കേണ്ടതുള്ളൂ:


حلول 

അവധി നിശ്ചയിക്കാതിരിക്കുക

تقابض 

ഇടപാട് നടത്തിയ സ്ഥലത്ത് വെച്ച് തന്നെ കൈമാറ്റം നടത്തുക.


ഇവയിൽ വ്യത്യാസപ്പെടുത്തിയാൽ മേൽ പറഞ്ഞ പലിശ വരികയും ഇടപാട് നിഷിദ്ധമാവുകയും ചെയ്യും. എന്നാൽ, സ്വർണ്ണം / വെള്ളി ഇവയും, മറ്റു ഭക്ഷ്യ വസ്തുക്കളും തമ്മിൽ കൈമാറ്റം ചെയ്യുമ്പോൾ ഈ മൂന്ന് കണ്ടീഷനുകളും ബാധകമല്ല. പലിശ വരുന്നതുമല്ല. ഇടപാടുകൾ ഹറാമാകുന്ന ചതി, വഞ്ചന, സ്വന്തം ഉടമസ്ഥയിലില്ലാത്തത് വിൽക്കുക, അളവും തൂക്കവും നിർണ്ണയിക്കാതിരിക്കുക തുടങ്ങിയ എല്ലാ കച്ചവടങ്ങൾക്കുമുള്ള കണ്ടീഷനുകൾ ശ്രദ്ധിക്കണമെന്ന് മാത്രം.


_അവധി നിശ്ചയിക്കൽ_


ഇടപാടിൻ്റെ നേരത്ത് കുറഞ്ഞ സമയത്തിനാണെങ്കിൽ പോലും അവധി പറയാൻ പറ്റില്ല. ഇരുവരും സദസ്സ് പിരിയും മുമ്പ് കൈമാറ്റം നടത്തിയിട്ടുണ്ടെങ്കിലും അതിന് മുമ്പ് അവധി നിശ്ചയിച്ചത് പ്രശ്നമാകും.

ഉദാ: A സ്വർണ്ണം B ക്ക് വിൽക്കുന്നു, B പകരം നൽകുന്ന സ്വർണ്ണം / വെള്ളി അഞ്ച് മിനിറ്റ് കഴിഞ്ഞേ തരികയുള്ളൂ എന്ന് പറയുന്നു. ഈ സമയം നിശ്ചയിക്കൽ പ്രശ്നമാണ്. അത് പരിഗണിക്കാതെ, ഉടനെ തന്നെ B തരാമെന്നേറ്റ സ്വർണ്ണം / വെള്ളി നൽകിയാലും, 

حلول

എന്ന കണ്ടീഷൻ തെറ്റിച്ചതിനാൽ പലിശ വരുന്നു.


_അളവിൽ തുല്യമാവൽ_


സ്വർണ്ണവും വെള്ളിയും തൂക്കത്തിലും, ഭക്ഷ്യവസ്തുക്കൾ ലിറ്റർ അളവിലുമാണ് ഇസ്‌ലാം പരിഗണിക്കുന്നത്. ഇക്കാലത്ത് ഭക്ഷണ സാധനങ്ങളെല്ലാം തൂക്കം അടിസ്ഥാനമാക്കി കച്ചവടം ചെയ്യുന്നുവെങ്കിലും അത് തെറ്റല്ല. പലിശ വരുമോ ഇല്ലേ എന്നതിലെ അടിസ്ഥാനം നിർണ്ണയിക്കപ്പെട്ട അളവുകളായിരിക്കണം. മൂല്യം, പണിക്കൂലി എന്നിവ മേൽ അളവിനോടൊപ്പം പരിഗണിക്കുകയില്ല. സ്വർണത്തിലും വെള്ളിയിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണിത് (തുഹ്ഫഃ - 4/279)


ചെറു വിവരണമേ ഉദ്ദേശിച്ചുള്ളൂ. വിശദീകരണം വേണ്ടവർ അറിവുള്ളവരെ സമീപിച്ച് പഠിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


അല്ലാഹു അവന്റെ ഇഷ്ടക്കാരിൽ നമ്മെ ചേർക്കട്ടെ - ആമീൻ.

 

💫

Wednesday, June 25, 2025

തൽഖീൻ ചൊല്ലിക്കൊടുക്കൽ

 തൽഖീൻ ചൊല്ലിക്കൊടുക്കൽ 🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 സുന്നത്താണ്.

ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിൽ പറയുന്നു

മയ്യത്ത് മറമാടിയ ഉടനെ

തൽ ഖീൻ ചൊല്ലൽ 

നമ്മുടെ പണ്ഡിതന്മാരിൽ പെട്ടവർ സുന്നത്താണെന്ന് പറഞ്ഞു. ::::

അപ്പോൾ ഈ തൽ ഖീൻ സുന്നത്താണ് .


 

(الرَّابِعَةُ) قَالَ جَمَاعَاتٌ مِنْ أَصْحَابِنَا يُسْتَحَبُّ تَلْقِينُ

الْمَيِّتِ عَقِبَ دَفْنِهِ فَيَجْلِسُ عِنْدَ رَأْسِهِ إنْسَانٌ وَيَقُولُ يَا فُلَانَ ابْنَ فُلَانٍ وَيَا عَبْدَ اللَّهِ ابن أَمَةِ اللَّهِ اُذْكُرْ الْعَهْدَ الَّذِي خَرَجْت عَلَيْهِ مِنْ الدُّنْيَا شَهَادَةَ أَنْ لا اله وَحْدَهُ لَا شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ الْجَنَّةَ حَقٌّ وَأَنَّ النَّارَ حَقٌّ وأن البعث حق وأن الساعة آتية لاريب فِيهَا وَأَنَّ اللَّهَ يَبْعَثُ مَنْ فِي الْقُبُورِ وَأَنَّك رَضِيت بِاَللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَبِيًّا وَبِالْقُرْآنِ إمَامًا وَبِالْكَعْبَةِ قِبْلَةً وَبِالْمُؤْمِنِينَ إخْوَانًا زَادَ الشَّيْخُ نَصْرٌ ربي الله لا إله الا هو عله تَوَكَّلْت وَهُوَ رَبُّ الْعَرْشِ الْعَظِيمِ فَهَذَا التَّلْقِينُ عندهم مستحب 

അത് സുന്നത്താണെന്ന് ഇമാം ഖാളി ഹുസൈൻ ഇമാം മുതവല്ലി ഇമാം ശൈഖ് നസ്വര് ഇമാം റാഫിഇ എന്നിവരും മറ്റും رضي الله عنهم

വെക്തമായി പറഞ്ഞിട്ടുണ്ട് -

ശൈഖ് ഇമാം ഇബ്നു സ്വലാഹ്رَحِمَهُ اللَّهُ عَنْهُ

എന്നവരോട് തൽഖീനിനെ പറ്റിചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ചെല്ലണമെന്ന് തന്നെയാണ് നാം പ്രബലപ്പെടുത്തുന്നതും പ്രവർത്തിക്കുന്നതും.

ആ വിഷയത്തിൽ അബൂ ജമാമ എന്നവരുടെ ഹദീസ് ഉണ്ട് ആ ഹദീസിന് വിവിധ സാക്ഷികളെ കൊണ്ട് ശക്തിയാക്കപ്പെട്ടിട്ടുണ്ട് പഴയ കാലം മുതൽ ശ്യാമ കാരുടെ പ്രവർത്തനവും അതിന് ശക്തി നൽകുന്നുണ്ട്.അതുകൊണ്ട് ഹദീസിന്റെ ന്യൂനത പരിഹരിക്കുന്നതാണ് ഇതല്ലാംഇമാം ഇബ്നു സലാഹ് റ പറഞ്ഞതാണ് .



ممن نَصَّ عَلَى اسْتِحْبَابِهِ الْقَاضِي حُسَيْنٌ وَالْمُتَوَلِّي وَالشَّيْخُ نَصْرٌ الْمَقْدِسِيُّ وَالرَّافِعِيُّ وَغَيْرُهُمْ وَنَقَلَهُ الْقَاضِي حُسَيْنٌ عَنْ أَصْحَابِنَا مُطْلَقًا وَسُئِلَ الشَّيْخُ أَبُو عَمْرِو بْنُ الصَّلَاحِ رَحِمَهُ اللَّهُ عَنْهُ فَقَالَ التَّلْقِينُ هُوَ الَّذِي نَخْتَارُهُ وَنَعْمَلُ بِهِ قَالَ وَرَوَيْنَا فِيهِ حَدِيثًا مِنْ حَدِيثِ أَبِي أُمَامَةَ لَيْسَ إسْنَادُهُ بِالْقَائِمِ لَكِنْ اُعْتُضِدَ بِشَوَاهِدَ وَبِعَمَلِ أَهْلِ الشَّامِ قَدِيمًا هَذَا كَلَامُ أَبِي عَمْرٍو

ഞാൻ (ഇമാം നവവി )

പറയുന്നു അബുമാമയുടെ ഹദീസ് ഇമാം ത്വബ്റാനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ ഹദീസ് ചെറിയ ന്യൂനത ഉണ്ടെങ്കിലും തെളിവിന് അവലംബിക്കാവുന്നതാണ്.പുണ്യ കർമ്മങ്ങളിലും നന്മയെ പ്രേരിപ്പിക്കുന്നതിലും തിന്മയെ തടയുന്നതിലും ഉള്ള ഹദീസുകളിൽ (നൂന്യത ഉണ്ടങ്കിലും)വിട്ടുവീഴ്ച ഉണ്ട് എന്ന് മുഹദ്ദിസുകളും മറ്റുമായ എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിട്ടുണ്ട്.

പ്രത്യേകിച്ച് ഈ ഹദീസിൽ വിവിധ സാക്ഷികളെ കൊണ്ട് ശക്തിയാക്കപ്പെട്ടിട്ടുണ്ട്.



 قُلْت حَدِيثُ أَبِي أُمَامَةَ رَوَاهُ أَبُو الْقَاسِمِ الطَّبَرَانِيُّ فِي مُعْجَمِهِ بِإِسْنَادٍ ضَعِيفٍ وَلَفْظُهُ عَنْ سَعِيدِ بْنِ عَبْدِ اللَّهِ الْأَزْدِيِّ قَالَ " شَهِدْتُ أَبَا أُمَامَةَ رَضِيَ اللَّهُ عَنْهُ وَهُوَ فِي النَّزْعِ فَقَالَ إذَا مِتُّ فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ إذَا مَاتَ أَحَدٌ مِنْ إخْوَانِكُمْ فَسَوَّيْتُمْ التُّرَابَ عَلَى قَبْرِهِ فَلْيَقُمْ أَحَدُكُمْ عَلَى رَأْسِ قَبْرِهِ ثُمَّ لِيَقُلْ يَا فُلَانَ ابْنَ فُلَانَةَ فَإِنَّهُ يَسْمَعُهُ وَلَا يُجِيبُ ثُمَّ يَقُولُ يَا فُلَانَ ابْنَ فُلَانَةَ فَإِنَّهُ يَسْتَوِي قَاعِدًا ثُمَّ يَقُولُ يا فلان ابن فُلَانَةَ فَإِنَّهُ يَقُولُ أَرْشِدْنَا رَحِمَك اللَّهُ وَلَكِنْ لا تشعرون فَلْيَقُلْ اُذْكُرْ مَا خَرَجْت عَلَيْهِ مِنْ الدُّنْيَا شَهَادَةِ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّك رَضِيت بِاَللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ نَبِيًّا وَبِالْقُرْآنِ إمَامًا فَإِنَّ مُنْكَرًا وَنَكِيرًا يَأْخُذُ كُلُّ وَاحِدٍ مِنْهُمَا بِيَدِ صَاحِبِهِ وَيَقُولُ انْطَلِقْ بِنَا مَا نَقْعُدُ عِنْدَ مَنْ لُقِّنَ حُجَّتَهُ فَقَالَ رَجُلٌ يَا رَسُولَ اللَّهِ فَإِنْ لَمْ نَعْرِفْ أُمَّهُ قَالَ فَيَنْسُبُهُ إلَى أُمِّهِ حَوَّاءَ يَا فُلَانَ ابْنَ حَوَّاءَ " قُلْتُ فَهَذَا الْحَدِيثُ وَإِنْ كَانَ ضَعِيفًا فَيُسْتَأْنَسُ بِهِ وَقَدْ اتَّفَقَ عُلَمَاءُ الْمُحَدِّثِينَ وَغَيْرُهُمْ عَلَى الْمُسَامَحَةِ فِي أَحَادِيثِ الْفَضَائِلِ وَالتَّرْغِيبِ وَالتَّرْهِيبِ وَقَدْ اُعْتُضِدَ بِشَوَاهِدَ مِنْ الْأَحَادِيثِ 

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

തൽഖീൻ ചൊല്ലൽ: പുത്തൻ വാദികൾക്ക് വായടപ്പൻ മറുപടി

 തൽഖീൻ ചൊല്ലൽ: പുത്തൻ വാദികൾക്ക് വായടപ്പൻ മറുപടി

ഒരാള്‍ മരിച്ചാല്‍ അയാളെ മറമാടിയതിന് ശേഷം തല്‍ഖീന്‍ ചൊല്ലാനായി നബി(സ) പറയുന്നതായി ത്വബ്‌റാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

عَنْ سَعِيدِ بن عَبْدِ اللَّهِ الأَوْدِيِّ، قَالَ: شَهِدْتُ أَبَا أُمَامَةَ وَهُوَ فِي النَّزْعِ، فَقَالَ: إِذَا أَنَا مُتُّ، فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ نصْنَعَ بِمَوْتَانَا، أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ:"إِذَا مَاتَ أَحَدٌ مِنْ إِخْوَانِكُمْ، فَسَوَّيْتُمِ التُّرَابَ عَلَى قَبْرِهِ، فَلْيَقُمْ أَحَدُكُمْ عَلَى رَأْسِ قَبْرِهِ، ثُمَّ لِيَقُلْ: يَا فُلانَ بن فُلانَةَ، فَإِنَّهُ يَسْمَعُهُ وَلا يُجِيبُ، ثُمَّ يَقُولُ: يَا فُلانَ بن فُلانَةَ، فَإِنَّهُ يَسْتَوِي قَاعِدًا، ثُمَّ يَقُولُ: يَا فُلانَ بن فُلانَةَ، فَإِنَّهُ يَقُولُ: أَرْشِدْنَا رَحِمَكَ اللَّهُ، وَلَكِنْ لا تَشْعُرُونَ، فَلْيَقُلْ: اذْكُرْ مَا خَرَجْتَ عَلَيْهِ مِنَ الدُّنْيَا شَهَادَةَ أَنْ لا إِلَهَ إِلا اللَّهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَأَنَّكَ رَضِيتَ بِاللَّهِ رَبًّا، وَبِالإِسْلامِ دِينًا، وَبِمُحَمَّدٍ نَبِيًّا، وَبِالْقُرْآنِ إِمَامًا، فَإِنَّ مُنْكَرًا وَنَكِيرًا يَأْخُذُ وَاحِدٌ مِنْهُمْا بِيَدِ صَاحِبِهِ، وَيَقُولُ: انْطَلِقْ بنا مَا نَقْعُدُ عِنْدَ مَنْ قَدْ لُقِّنَ حُجَّتَهُ، فَيَكُونُ اللَّهُ حَجِيجَهُ دُونَهُمَا"، فَقَالَ رَجُلٌ: يَا رَسُولَ اللَّهِ، فَإِنْ لَمْ يَعْرِفْ أُمَّهُ؟ قَالَ:"فَيَنْسُبُهُ إِلَى حَوَّاءَ، يَا فُلانَ بن حَوَّاءَ". (المعجم الكبير للطبراني)

സഅ്ദുബിന്‍ അബ്ദുല്ല (റ)വിനെത്തൊട്ട് അബൂഉമാമ (റ) മരണവേദനയിലായ സമയം ഞാന്‍ അദ്ദേഹത്തെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ മരണപ്പെട്ടാല്‍ മരണപ്പെട്ടവരെക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നബി (സ) ഞങ്ങളോട് കല്‍പിച്ചത് പ്രകാരം എന്നെക്കൊണ്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുക. നബി (സ) ഞങ്ങളോട് കല്‍പിച്ചത്: നിങ്ങളില്‍ ഒരാള്‍ മരിക്കുകയും അവന്റെ മേല്‍ മണ്ണിനെ നിങ്ങള്‍ നിരത്തുകയും ചെയ്താല്‍ ഉടനെ നിങ്ങളില്‍ ഒരാള്‍ അവന്റെ ഖബറിന്റെ തലഭാഗത്ത് നിന്ന് ഇങ്ങനെ പറയട്ടെ.... (ത്വബ്‌റാനി) ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇബ്‌നുല്‍ ഖയ്യിം(റ) പറയുന്നു:

فصل ويدل على هذا أيضا ما جرى عليه عمل الناس قديما وإلى الآن......... فهذا الحديث وإن لم يثبت فإتصال العمل به في سائر الأمصار والأعصار من غير انكار كاف في العمل به (الروح - ابن قيم الجوزية)

ഈ ഹദീസ് കുറ്റമറ്റതല്ലെങ്കിലും ഇതിനോട് എല്ലാ കാലത്തും എല്ലാ സ്ഥലത്തുമുള്ളവരുടെ പ്രവര്‍ത്തനം ചേര്‍ന്നുവരിക എന്നുള്ളത് ഈ ഹദീസുകൊണ്ട് പ്രവര്‍ത്തിക്കാമെന്നതിന് മതിയായ തെളിവാണ്. (റൂഹ് : 22)

وفيه إيماء إلى تلقين الميت بعد تمام دفنه وكيفيته مشهورة ، وهو سنة على المعتمد من مذهبنا خلافا لمن زعم أنه بدعة ، كيف وفيه حديث صريح يعمل به في الفضائل اتفاقا بل اعتضد بشواهد يرتقي بها إلى درجة الحسن (مرقاة المفاتيح)

മയ്യത്തിനെ മറമാടിയതിന് ശേഷമുള്ള തല്‍ഖീനിലേക്ക് ഇതില്‍ സൂചനയുണ്ടെന്ന് ഇബ്‌നു ഹജര്‍(റ) പറഞ്ഞിരിക്കുന്നു. തല്‍ഖീനിന്റെ രൂപം പ്രസിദ്ധിയാര്‍ജിച്ചതാണ്. നമ്മുടെ മദ്ഹബില്‍ പ്രബലമായ അഭിപ്രായം അത് സുന്നത്താണെന്നുള്ളതാണ്. അത് ബിദ്അത്താണെന്ന വാദിച്ചവരോട് എതിരായ നിലക്കാണത്. പണ്ഡിതന്മാരുടെ ഏകോപനമുള്ള നിലയില്‍ ഇബാദത്തുകളുടെ ശ്രേഷ്ഠതയില്‍ പ്രവര്‍ത്തിക്കപ്പെടാന്‍ പറ്റുന്ന രൂപത്തിലുള്ള വ്യക്തമായ ഹദീസുകള്‍ ആ വിഷയത്തിലുണ്ടായിരിക്കെ അതെങ്ങനെ ബിദ്അത്താകും. (മിര്‍ഖാത് 1/173) ചുരുക്കത്തില്‍ ഇവര്‍ സമ്മതിക്കുന്ന ഇബ്‌നുഖയ്യിം, മുല്ല അലിയ്യുല്‍ ഖാരി പോലെയുള്ള പണ്ഡിതന്മാര്‍ തന്നെ ഹദീസുകള്‍ ഉദ്ധരിച്ച് തല്‍ഖീന്‍ ചൊല്ലല്‍ സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ട്. കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ നോക്കിയാല്‍ തെളിവുകള്‍ ധാരാളം കാണാന്‍ കഴിയും.

Tuesday, June 24, 2025

പെരുന്നാൾ മസ്അലകൾ

 🌷 *പെരുന്നാൾ മസ്അലകൾ*🌷  


👉🏼പെരുന്നാൾ ഖുതുബകൾക്ക് മുമ്പ് ഖത്തീബ് മിമ്പറിൽ ഇരിക്കൽ സുന്നത്ത് (നിഹായ 2/392)ഈ ഇരുത്തം ഒരു ബാങ്കിനവശ്യമായ സമയമാണ് (മുഗ് നി 1/423)


👉🏼മിമ്പറിൽ കയറുമ്പോൾ ഇഷ്ട്ടമുള്ള കാൽ മുന്തിക്കാവുന്നതാണ്.  (തുഹ്ഫ 1/159)


👉🏼മിമ്പറിൽ കയറുമ്പോൾ ഓരോ പടിയിലും നിൽക്കേണ്ടതില്ല. സാധാരണ നടക്കും പോലെ ഓരോ കാൽ വെച്ചാണു കയറേണ്ടത് (ശർവാനി 2/462)


👉🏼ഒന്നാം ഖുതുബയുടെ  തുടക്കത്തിൽ ഒമ്പതുo രണ്ടിൽ ഏഴുo തക്ബീർ സുന്നത്ത് .ഈ തക്ബീറുകൾ ഓരോന്നും മുറിച്ചു മുറിച്ചാണ് ഉത്തമം ..

(അല്ലാഹു അക്ബ൪, അല്ലാഹു അക്ബ൪...എന്നിങ്ങനെ )(തുഹ്ഫ,ശ൪വാനി 3/46) അപ്പോൾ അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു എന്നിങ്ങനെ ചേർത്തല്ല ചൊല്ലേണ്ടത് എന്നു മനസ്സിലായി


👉🏼ഖുതുബക്കിടയിൽ ഖത്തീബിനു തക്ബീറുകൾ ധാരാളം സുന്നത്ത്..എന്നാൽ ഈ തക്ബീർ  സദസ്യർക്ക് സുന്നത്തില്ല (ഫത്ഹുൽ മുഈ൯) 



👉🏼പെരുന്നാൾ നിസ്കാരത്തിലെ ആദ്യത്തെ ഏഴു൦ അഞ്ചും  തക്ബീറുകൾ  ഉറക്കയാക്കൽ മഅമൂമിനുo സുന്നത്തുണ്ട് (തുഹ്ഫ,ശ൪വാനി3/41 )



👉🏼പെരുന്നാൾ നിസ്കാരം നഷ്ട്ടപ്പെട്ടവർക്ക് ഖളാ വീട്ടൽ സുന്നത്ത് (തുഹ്ഫ 2/237)


👉🏼 "അസ്സലാതു ജാമിഅ" എന്നു കേൾക്കുമ്പോൾ, ലാ ഹൌല വലാ ഖുവ്വത......എന്ന ദിക്ർ  ചൊല്ലൽ സുന്നത്ത് (ശർവാനി1/461)


👉🏼പെരുന്നാൾ നിസ്കാരം എന്നുമാത്രം നിയ്യത്ത് ചെയ്താൽ മതിയാവില്ല..മറിച്ച് വലിയ പെരുന്നാൾ എന്നോ ചെറിയ പെരുന്നാൾ എന്നോ നിർണ്ണയിക്കണം (ഫത്ഹുൽ മുഈ൯)


👉🏼ബലിപെരുന്നാൾ നിസ്കാരത്തിനു മുമ്പ് *വല്ലതും കഴിക്കലും കുടിക്കലും കറാഹത്.* ചെറുപെരുന്നാളിനു സുന്നത്ത്.വിശിഷ്യാ ഈത്തപ്പഴം (തുഹ്ഫ3/50, നിഹായ 2/396 കാണുക )


👉🏼ദുൽഹിജ്ജ 9 സുബ്‌ഹ്‌ മുതൽ 13 അസ്ർ ഉൾപ്പെടെ എല്ലാ നിസ്കാര ശേഷവും,( *പെരുന്നാൾ നിസ്ക്കാരം, റവാതിബ്*  പോലുള്ള മുഴുവൻ സുന്നത്തു നിസ്കാരങ്ങൾ ഉൾപ്പെടെ ) സലാം വീട്ടിയ ഉടനെ നിസ്കാരത്തിന്റെ ദിക്റുകൾക്ക് മുമ്പ്, തക്ബീർ സുന്നത്ത്.. 

(തുഹ്ഫ 3/53, ശർവാനി 3/51) 


ഈ തക്ബീറുകൾ നിസ്കരിച്ച ഉടനെ വിട്ടുപോയാൽ പിന്നീട്, -അയ്യാമുതശ്‌രീഖ്‌ അവസാനിക്കും വരെ- വീണ്ടെടുക്കാവുന്നതാണ് (തുഹ്ഫ 3/54, ബുശ്റൽ കരീം )


====================


👉🏼നിർണ്ണിത മൃഗത്തെ നേർച്ചയാക്കിയവരല്ലാത്തവർ ഉള്ഹിയത്തിനു നിയ്യത്ത് ചെയ്യണം. നിയ്യത്ത് ഇല്ലെങ്കിൽ ഉള്ഹിയത്തായി പരിഗണിക്കുകയില്ല *(ഷെയർ ചേർന്ന് ഉള്ഹിയ നിർവഹിക്കുന്ന പലരും നിയ്യത്തിന്റ കാര്യം ശ്രദ്ധിക്കാറില്ല )*

സുന്നത്തായ ഉള്ഹിയത്തിന്റെ നിയ്യത്ത് 

ﻧﻮﻳﺖ اﻷﺿﺤﻴﺔ اﻟﻤﺴﻨﻮﻧﺔ، ﺃﻭ ﺃﺩاء ﺳﻨﺔ اﻟﺘﻀﺤﻴﺔ.

(സുന്നത്തായ ഉള്ഹിയതിനെ ഞാൻ കരുതി /സുന്നത്തായ ഉള്ഹിയതിനെ നിർവഹിക്കാൻ ഞാൻ കരുതി) പോലുള്ളവയാണ്  (ഇആനത് കാണുക )


മൃഗത്തെ നിർണ്ണയിച്ചതു മുതൽ അറവ് നടക്കും വരെയാണ്  നിയ്യത്തിന്റെ സമയം . 

നിയ്യത്ത് ചെയ്യാൻ മറ്റൊരാളെ ഏൽപ്പിക്കാവുന്നതുമാണ് (ജർഹസി, തുഹ്ഫ കാണുക )


👉🏼ഒരു ജീവിയെ അറുത്ത കത്തി കഴുകാതെ മറ്റൊന്നിനെ അറവുനടത്തൽ  അനുവദനീയം (തുഹ്ഫ 1/176)


===================


👉🏼പെരുന്നാൾ ആശംസ അറിയിക്കൽ സുന്നത്ത്.. (تقبل الله منا ومنكمഎന്നോ *തുല്യമായ മറ്റു വാചകങ്ങളോ പറയാം* 

(ശർവാനി 3/56)  


*عيد مبارك*

 എന്നു പറയുന്ന പതിവ് പഴയ കാലത്തു തന്നെ ഉണ്ട് (റദ്ദുൽ മുഹ്താർ(ഹനഫി) 2/169 കാണുക )   

ദുൽ ഹിജ്ജ,ഒന്നു മുതൽ പത്തുവരെ *എല്ലാ ദിവസവും സൂറതുൽ ഫജ്ർ* പാരായണം ചെയ്യൽ

 🔹ദുൽ ഹിജ്ജ,ഒന്നു മുതൽ പത്തുവരെ *എല്ലാ ദിവസവും സൂറതുൽ ഫജ്ർ*  പാരായണം ചെയ്യൽ സുന്നതാണ്.(ഫത്ഹുൽ മുഈൻ)


🔹പ്രസ്തുത ദിനങ്ങളിൽ ആടു മാടുകളെ കാണുമ്പോൾ/ അവയുടെ ശബ്ദം കേൾക്കുമ്പോൾ തക്ബീർ സുന്നതാണ്.. *_അല്ലാഹു അക്ബർ എന്ന് ഒരു തവണ_* യാണ് ചൊല്ലേണ്ടത് (ശർവാനി)


🔹ദുൽ ഹിജ്ജ 1 മുതൽ 9 വരെ നോമമ്പെടുക്കൽ ശക്തമായ സുന്നതുണ്ട്. ഒൻപതു കൂടുതൽ ശക്തമാണ്. (തുഹ്ഫ)


➖️➖️➖️➖️


 *_വൽ ഫജ്ർ ഓതാം.._*


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

وَالْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍ ﴿٢﴾ وَالشَّفْعِ وَالْوَتْرِ ﴿٣﴾ وَاللَّيْلِ إِذَا يَسْرِ ﴿٤﴾ هَلْ فِي ذَٰلِكَ قَسَمٌ لِّذِي حِجْرٍ ﴿٥﴾ أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ﴿٦﴾ إِرَمَ ذَاتِ الْعِمَادِ ﴿٧﴾ الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ ﴿٨﴾ وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ ﴿٩﴾ وَفِرْعَوْنَ ذِي الْأَوْتَادِ ﴿١٠﴾ الَّذِينَ طَغَوْا فِي الْبِلَادِ ﴿١١﴾ فَأَكْثَرُوا فِيهَا الْفَسَادَ ﴿١٢﴾ فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ﴿١٣﴾ إِنَّ رَبَّكَ لَبِالْمِرْصَادِ ﴿١٤﴾ فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ ﴿١٥﴾ وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ ﴿١٦﴾ كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ ﴿١٧﴾ وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ ﴿١٨﴾ وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا ﴿١٩﴾ وَتُحِبُّونَ الْمَالَ حُبًّا جَمًّا ﴿٢٠﴾كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا ﴿٢١﴾ وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا ﴿٢٢﴾ وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّىٰ لَهُ الذِّكْرَىٰ ﴿٢٣﴾ يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي ﴿٢٤﴾ فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ ﴿٢٥﴾ وَلَا يُوثِقُ وَثَاقَهُ أَحَدٌ ﴿٢٦﴾ يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ﴿٢٧﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ﴿٢٨﴾ فَادْخُلِي فِي عِبَادِي ﴿٢٩﴾ وَادْخُلِي جَنَّتِي ﴿٣٠﴾


➖➖➖➖➖➖

🔹........ﻭﺃﻥ ﻳﻮاﻇﺐ ﻛﻞ ﻳﻮﻡ ﻋﻠﻰ ﻗﺮاءﺓ ﺁﻟﻢ، اﻟﺴﺠﺪﺓ، ﻭﻳﺲ، ﻭاﻟﺪﺧﺎﻥ، ﻭاﻟﻮاﻗﻌﺔ، ﻭﺗﺒﺎﺭﻙ، ﻭاﻟﺰﻟﺰﻟﺔ، ﻭاﻟﺘﻜﺎﺛﺮ ﻭﻋﻠﻰ اﻻﺧﻼﺹ ﻣﺎﺋﺘﻲ ﻣﺮﺓ، *ﻭاﻟﻔﺠﺮ ﻓﻲ ﻋﺸﺮ ﺫﻱ اﻟﺤﺠﺔ* الخ....

(فتح المعين)

🔹(ﻭﻳﺴﺘﺤﺐ ﺇﻟﺦ) ، ﻭﺇﺫا ﺭﺃﻯ ﺷﻴﺌﺎ ﻣﻦ اﻟﻨﻌﻢ ﻭﻫﻲ اﻹﺑﻞ ﻭاﻟﺒﻘﺮ ﻭاﻟﻐﻨﻢ ﻓﻲ ﻋﺸﺮ ﺫﻱ اﻟﺤﺠﺔ ﻛﺒﺮ ﻧﺪﺑﺎ ﻣﻐﻨﻲ ﻭﺷﺮﺡ ﺑﺎﻓﻀﻞ ﺯاﺩ اﻟﻨﻬﺎﻳﺔ ﻭﻇﺎﻫﺮ ﺃﻥ ﻣﻦ ﻋﻠﻢ ﻛﻤﻦ ﺭﺃﻯ اﻩـ ﻗﺎﻝ ﻋ ﺷ ﻗﻮﻟﻪ مر ﻛﺒﺮ *ﺃﻱ ﻳﻘﻮﻝ اﻟﻠﻪ ﺃﻛﺒﺮ ﻓﻘﻂ ﻣﺮﺓ* ﻋﻠﻰ اﻟﻤﻌﺘﻤﺪ اﻩـ

(شرواني ٣/٥٤)


🔹(ﻭ) ﻳﺴﻦ ﺑﻞ ﻳﺘﺄﻛﺪ ﺻﻮﻡ ﺗﺴﻊ اﻟﺤﺠﺔ......ﻭﺁﻛﺪﻫﺎ ﺗﺎﺳﻌﻬﺎ ...(تحفة المحتاج ٣/٤٥٤)



ഇ കെ ഹസൻ മുസ്‌ലിയാർ (ന:മ

 *സൈഫുൽ ഇസ്‌ലാം*

*ഇ കെ ഹസൻ മുസ്‌ലിയാർ (ന:മ)*

====================


*പുഴ നീന്തിക്കടന്ന് ഒരു പ്രസംഗയാത്ര*


✍️

മിഖ്ദാദ് ബാഖവി ചുങ്കത്തറ



1969-70 കളിലാണെന്നാണ് ഓർമ്മ. ഞാൻ മരുതയിൽ (നിലമ്പൂരിൻ്റെ മലമടക്കുകളിൽ വിദൂരമായ ഒരു സ്ഥലം) മുതഅല്ലിമായി ജീവിച്ചു കൊണ്ടി‌രിക്കുന്ന കാലം. അവിടെ വഹാബികൾ പ്രസംഗ പരമ്പര നടത്തി.


നാട്ടിലെ കാരണവന്മാർ അവർക്ക് മറുപടി പറയാൻ മറ്റു 

പലരുടേയും കൂട്ടത്തിൽ മർഹൂം ഹസൻ മുസ്‌ലിയാരെ (ന:മ) യും ക്ഷണിക്കാൻ തീരുമാനിച്ചു. ക്ഷണിക്കാൻ പോകാൻ മുതഅല്ലിമായ എന്നെയും നാട്ടിലെ പച്ചപ്പാവമായ ഒരു സാധാരണക്കാര നെയും ആണ് നിശ്ചയിച്ചത്.


ഞങ്ങൾ ഉസ്താദിൻ്റെ അടുക്കലെത്തി. നേരത്തേ ഉണ്ടായിരുന്ന എന്റെ ധാരണയെല്ലാം തിരുത്തപ്പെട്ടു. ഗൗരവം സ്‌ഫുരിക്കുന്ന മുഖഭാവമാണെങ്കിലും സ്നേഹനിധിയായ പിതാവിനെ പോലെയാണ് ഞങ്ങളോട് സംസാരിച്ചത്.


അന്നൊക്കെ പ്രസംഗത്തിന് ബസിലാണല്ലോ വരാറുണ്ടായിരുന്നത്. പരിപാടി നിശ്ചയിക്കപ്പെട്ട ദിവസം ബസ് പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടു. അതിനാൽ തലേദിവസം തന്നെ എന്റെ ഉസ്താദ് (വണ്ടൂർ ഖാസിയായി വഫാത്തായ അന്ന് മരുതയിൽ മുദരിസായിരുന്ന മർഹൂം അലവി മുസ്‌ലിയാർ) ഒരു മുതഅല്ലിമിനെ അങ്ങോട്ട് പറഞ്ഞയച്ചു. പക്ഷെ ആ വ്യക്തി രാത്രി അവിടെ എത്തുന്നതിന് മുമ്പ് തന്നെ പിറ്റേന്നത്തെ പ്രസംഗത്തിന് തടസം നേരിടരുതെന്ന് കരുതി വൈകുന്നേരം തന്നെ അവർ അവിടെ നിന്ന് പുറപ്പെട്ടിരുന്നു. മരുത എന്ന പേരല്ലാതെ എവിടെയാണ് ഈ സ്ഥലമെന്നോ മറ്റോ അവർക്കറിയുമായിരുന്നില്ല. പക്ഷെ, മർഹൂം സ്വദഖത്തുല്ലാഹ് മുസ്‌ലിയാരുടെ ഖാസി സ്ഥാനമുള്ള സ്ഥലമാണെന്ന് അവർ എങ്ങനെയോ അറിഞ്ഞിരുന്നു. അങ്ങനെ ജീപ്പിലും മറ്റും തൂങ്ങിപ്പിടിച്ച് ഉച്ചയാകുമ്പോഴേക്ക് അവർ സ്വാഖതുല്ലാഹ് ഉസ്‌താദിൻ്റെ അടുത്തെത്തി അവരോട് കാര്യം പറഞ്ഞപ്പോൾ അതെന്റെ മഹല്ലാണ്. വഴി കാട്ടാൻ ഞാൻ കുട്ടികളെ വിട്ടു തരാം എന്ന് അവർ പറഞ്ഞു. കുട്ടികളെയൊന്നും പറഞ്ഞയക്കേണ്ട ഉസ്‌താദ് പ്രതികരിച്ചു. എനിക്ക് വഴി പറഞ്ഞു തന്നാൽ മതി ഞാൻ തനിയെ പോയിക്കോള്ളാം.


വാഹനങ്ങളൊന്നും സുലഭമല്ലാതിരുന്ന ആ കാലത്ത് ആളുകളെ കുത്തി നിറച്ച് പോകുന്ന ജീപ്പിൽ തൂങ്ങിപിടിച്ചുകൊണ്ട് നാലുമണി ആകുമ്പോഴേക്ക് മണിമൂളി പഞ്ചായത്ത് സ്റ്റോപ്പിലെത്തി ഇനി അവിടെ നിന്ന് മരുതയിലെത്തണമെങ്കിൽ ഏകദേശം ആറുകിലോമീറ്റർ മഴപെയ്‌താൽ മുട്ടുവരെ ചെളിയും ഇല്ലെങ്കിൽ അതുപോലെ പൊടിയുമുള്ള ചെമ്മൺ പാതയിലൂടെ നടക്കുക തന്നെ ചെയ്യണം. രണ്ട് പുഴയും കടക്കണം.


മഹാനവർകൾ അവിടെ വന്നിറങ്ങിയതോടു കൂടി അതിഘോരമായ വേനൽ മഴപെയ്‌തു. മലകളുടെ താഴ്‌വാരത്തുള്ള പുഴയാ കയാൽ മഴ പെയ്യുമ്പോൾ പെട്ടന്നു നിറഞ്ഞു കവിഞ്ഞ് വരും. ഏതാനും സമയം കൊണ്ട് അതങ്ങനെ ഒഴുകിപ്പോവുകയും ചെയ്യും. കുടയൊന്നും അവരുടെ കൈവശം ഉണ്ടായിരുന്നില്ല. മഴകൊണ്ട് പുഴ വക്കത്ത് വരുമ്പോൾ നിറഞ്ഞ് കവിഞ്ഞ പുഴയാണ് കാണുന്നത്. അവർ സ്‌തബ്‌ധരായിനിന്നു. പ്രസംഗം 

മുടങ്ങാതിരിക്കാൻ ഇത്രയെല്ലാം ത്യാഗം സഹിച്ച് ഇവിടെ എത്തിയപ്പോൾ ഇതാണല്ലോ സ്ഥിതി. ഇനി എന്തു ചെയ്യും എന്ന് ചിന്തിച്ചു കൊണ്ട് അക്കരെ കടക്കാൻ എന്താണ് വഴിയെന്ന് അവിടുണ്ടായി രുന്ന ആളുകളോട് അവർ അന്വേഷിച്ചു. അൽപ സമയം കൊണ്ട് വെള്ളം കുറയുമെന്ന് ആളുകൾ പറഞ്ഞപ്പോൾ കുറയുന്നത് വരെ അവിടെ കാത്തുനിന്നു.


മരുതയിലുള്ള ഞങ്ങളെല്ലാവരും പരിപാടി മുടങ്ങിയതിൽ നിരാശപ്പെട്ടുകൊണ്ട് നിൽക്കുകയാണ്. അതിനിടയിൽ അങ്ങകലെനിന്നതാ ഒരു വെളുത്തരൂപം നടന്നടുത്തുവരുന്നു. അടുത്തെത്തുമ്പോൾ ഞങ്ങൾക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. മഹാനായ ശൈഖുനയായിരുന്നു അത്. മഗ്‌രിമ്പിൻ്റെ ഏതാനും മിനിറ്റുകൾക്ക് മുമ്പ് കാളപൂട്ട് കണ്ടത്തിൽ നിന്ന് കയറിവരുന്ന രൂപത്തിൽ ചെളി പുരണ്ട വസ്ത്രങ്ങളുമായി ആ മഹാവ്യക്തിത്വം അതാ പളളിയുടെ മുറ്റത്ത് വന്ന് നിൽക്കുന്നു. മുറ്റത്തു തന്നെ നിൽക്കാൻ കാരണം പള്ളിയിലേക്ക് കയറാൻ പറ്റാത്ത രൂപത്തിൽ ചെളിയിൽ പുതഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഉസ്‌താദിന്റെ ഡ്രസ് തൽകാലം വാങ്ങി അത് ധരിച്ചുകൊണ്ടാണ് അന്ന് പ്രസംഗിച്ചത്.


ആത്മാർത്ഥത എന്നോ ആദർശ പ്രതിബദ്ധത എന്നോ ഉള്ള വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്ത അസാധാരണത്വത്തിൻ്റെ കലവറയാണ് ഇ.കെ.ഹസൻ മുസ്‌ലിയാർ.


(ഇ കെ ഹസൻ മുസ്‌ലിയാർ ചരിത്ര ജീവിതം, ഹസനിയ്യ പാലക്കാട് )

====================


------------------------------

കുട്ടിയും പള്ളിയും



*കുട്ടിയും പള്ളിയും*


പെരുന്നാൾ പോലുള്ള സന്ദർഭങ്ങളിലും മറ്റും വകതിരിവ് ആവാത്ത കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുവരുന്ന പ്രവണതയുണ്ട്.. അതു ശരിയല്ല..


_*വകതിരിവ് ആവാത്ത കുട്ടികൾ പള്ളിയിൽ നജസാക്കുമെന്ന മികച്ചധാരണയുണ്ടെങ്കിൽ ,അവരെ  പള്ളിയിൽപ്രവേശിപ്പിക്കൽ ഹറാമും അല്ലെങ്കിൽ കറാഹതുമാണ്*_(ശർവാനി)


ﺧﺎﺗﻤﺔ) ﻓﻲ ﺃﺣﻜﺎﻡ اﻟﻤﺴﺠﺪ ﻳﺤﺮﻡ ﺗﻤﻜﻴﻦ اﻟﺼﺒﻴﺎﻥ ﻏﻴﺮ اﻟﻤﻤﻴﺰﻳﻦ ﻭاﻟﻤﺠﺎﻧﻴﻦ ﻭاﻟﺒﻬﺎﺋﻢ ﻭاﻟﺤﻴﺾ ﻭﻧﺤﻮﻫﻦ ﻭاﻟﺴﻜﺮاﻥ ﻣﻦ ﺩﺧﻮﻟﻪ ﺇﻥ ﻏﻠﺐ ﺗﻨﺠﻴﺴﻬﻢ ﻭﺇﻻ ﻛﺮﻩ ﻛﻤﺎ ﻳﻌﻠﻢ ﻣﻤﺎ ﺳﻴﺄﺗﻲ ﻓﻲ اﻟﺸﻬﺎﺩاﺕ


شرواني ٢/١٦٨



▪️▪️▪️▪️▪️▪️



പെരുന്നാൾ മസ്അലകൾ


🌷 *പെരുന്നാൾ മസ്അലകൾ*🌷  


👉🏼പെരുന്നാൾ ഖുതുബകൾക്ക് മുമ്പ് ഖത്തീബ് മിമ്പറിൽ ഇരിക്കൽ സുന്നത്ത് (നിഹായ 2/392)

ഈ ഇരുത്തം ഒരു ബാങ്കിനവശ്യമായ സമയമാണ് (മുഗ് നി 1/423)


👉🏼മിമ്പറിൽ കയറുമ്പോൾ ഇഷ്ട്ടമുള്ള കാൽ മുന്തിക്കാവുന്നതാണ്.  (തുഹ്ഫ 1/159)


👉🏼മിമ്പറിൽ കയറുമ്പോൾ ഓരോ പടിയിലും നിൽക്കേണ്ടതില്ല. സാധാരണ നടക്കും പോലെ ഓരോ കാൽ വെച്ചാണു കയറേണ്ടത് (ശർവാനി 2/462)


👉🏼ഒന്നാം ഖുതുബയുടെ  തുടക്കത്തിൽ ഒമ്പതുo രണ്ടിൽ ഏഴുo തക്ബീർ സുന്നത്ത് .ഈ തക്ബീറുകൾ ഓരോന്നും മുറിച്ചു മുറിച്ചാണ് ഉത്തമം ..

(അല്ലാഹു അക്ബ൪ - അല്ലാഹു അക്ബ൪...എന്നിങ്ങനെ )(തുഹ്ഫ,ശ൪വാനി 3/46) അപ്പോൾ അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു എന്നിങ്ങനെ ചേർത്തല്ല ചൊല്ലേണ്ടത് എന്നു മനസ്സിലായി


👉🏼ഖുതുബക്കിടയിൽ ഖത്തീബിനു തക്ബീറുകൾ ധാരാളം സുന്നത്ത്..എന്നാൽ ഈ തക്ബീർ  സദസ്യർക്ക് സുന്നത്തില്ല (ഫത്ഹുൽ മുഈ൯) 



👉🏼പെരുന്നാൾ നിസ്കാരത്തിലെ ആദ്യത്തെ ഏഴു൦ അഞ്ചും  തക്ബീറുകൾ  ഉറക്കയാക്കൽ മഅമൂമിനുo സുന്നത്തുണ്ട് (തുഹ്ഫ,ശ൪വാനി3/41 )


👉🏻ഈ താക്ബീറുകൾ മറന്നു ഫാത്തിഹയിൽ പ്രവേശിച്ചാൽ അതിന്റെ ചാൻസ് നഷ്ടപ്പെട്ടു. പിന്നെ വീണ്ടെടുക്കരുത്  (തുഹ്ഫ  3/44)

തക്ബീർ മറന്നാൽ സഹ്‌വിന്റെ സുജൂദ് ഇല്ല.

താക്ബീറിലേക്ക് മടങ്ങിയാൽ നിസ്കാരം ബാഥ്വിലാവില്ല.


👉🏻പെരുന്നാൾ ദിവസം കുളിക്കൽ സ്ത്രീകൾക്കും സുന്നതാണ് (ശർവാനി 3/47) പെരുന്നാൾ ദിനത്തിലെ കുളി നിർവഹിക്കുന്നു എന്നു നിയ്യത്ത് ചെയ്താൽ മതി


👉🏼പെരുന്നാൾ നിസ്കാരം നഷ്ട്ടപ്പെട്ടവർക്ക് ഖളാ വീട്ടൽ സുന്നത്ത് (തുഹ്ഫ 2/237)


👉🏻പെരുന്നാൾ നിസ്കാരം ഒരുതവണ(തനിച്ചോ, ജമാഅതായോ) നിസ്കരിച്ച വ്യക്തിക്ക് വീണ്ടും *ജമാഅതായി* ആവർത്തിക്കാവുന്നതാണ് (തുഹ്ഫ2/263)


👉🏼 "അസ്സലാതു ജാമിഅ" എന്നു കേൾക്കുമ്പോൾ, ലാ ഹൌല വലാ ഖുവ്വത......എന്ന ദിക്ർ  ചൊല്ലൽ സുന്നത്ത് (ശർവാനി1/461)


👉🏼പെരുന്നാൾ നിസ്കാരം എന്നുമാത്രം നിയ്യത്ത് ചെയ്താൽ മതിയാവില്ല..മറിച്ച് വലിയ പെരുന്നാൾ എന്നോ *ചെറിയ പെരുന്നാൾ* എന്നോ നിർണ്ണയിക്കണം (ഫത്ഹുൽ മുഈ൯)


👉🏼ചെറിയ പെരുന്നാൾ നിസ്കാരത്തിനു മുമ്പ് വല്ലതും കഴിക്കൽ സുന്നത്ത്.വിശിഷ്യാ ഈത്തപ്പഴം (തുഹ്ഫ3/50)



===================


👉🏼പെരുന്നാൾ ആശംസ അറിയിക്കൽ സുന്നത്ത്.. (تقبل الله منا ومنكمഎന്നോ *തുല്യമായ മറ്റു വാചകങ്ങളോ പറയാം* 

(ശർവാനി 3/56)  


*عِيد مُبَارَك*

 എന്നു പറയുന്ന പതിവ് പഴയ കാലത്തു തന്നെ ഉണ്ട് (റദ്ദുൽ മുഹ്താർ(ഹനഫി) 2/169 കാണുക )   


✍🏼 9961303786

ഫർള് നഷ്ട്ടപ്പെട്ടവന്റെ തറാവീഹ്*

 *ഫർള് നഷ്ട്ടപ്പെട്ടവന്റെ തറാവീഹ്*


ഫർള് നിസ്കാരം അകാരണമായി നഷ്ടപ്പെട്ടവർ, തന്റെ ആശ്രിതരുടെ നിർബന്ധ ചിലവിന് വേണ്ടിയുള്ള അധ്വാനം പോലുള്ള  അനിവാര്യമായ കാര്യങ്ങൾ കഴിഞ്ഞു, ബാക്കി മുഴുവൻ സമയവും ഫർള് ഖളാ വീട്ടാൻ  ഉപയോഗിക്കൽ നിർബന്ധമാണ്. സുന്നത്ത് നിസ്കാരം പോലും പാടില്ല, എന്നാണ് നിയമം  ( ഫത്ഹുൽ മുഈൻ, ഇആനത് ).


 എന്നാൽ "എനിക്ക് ഫർള് വീട്ടാനുണ്ട്" എന്ന കാരണം പറഞ്ഞുകൊണ്ട് തറാവീഹ് പോലുള്ള സുന്നത്ത് നിസ്കാരങ്ങളിൽ നിന്നും, ചിലർ മാറി നിൽക്കാറുണ്ട്.എന്നിട്ട് പ്രസ്തുത സമയം ഖളാ വീട്ടാൻ വിനിയോഗിക്കുകയുമില്ല.അത്തരക്കാർ, -തറാവീഹ് പോലുള്ള സുന്നതുകൾ എടുക്കലോടെ, പരമാവധി ഫർള് ഖളാ വീട്ടലാണ്- *ഫർളും സുന്നത്തുമില്ലാതെ കൂടുതൽ മോശപ്പെട്ട അവസ്ഥയിൽ നിലനിൽക്കുന്നതിനേക്കാൾ നല്ലത്.*

➖➖➖➖➖➖➖➖

 .....فمن كان لا يتوجه الى تفريغ الذمة عن القضاء ويمتنع عن النوافل وفروض الكفاية مُعلِّلا بأنّ عليَّ فوائتَ فالأولى له أن لا يمتنعَ عن النوافل وفروض الكفايات بل يفعلها ويتوجه إلى قضاء الفوائت أيضا حسب ما أمكن فلأَنْ يكونَ عند المرإ حاصل  خير من أن يكون عنده لا حاصل  وخير الخير ما هو عاجل فليتق الله ولا يقنط عن رحمته وليبادر الى طاعته ولا يأمن عن نقمته، وإلى هذا ذهب جمع من العلماء واختاره غير واحد من الفضلاء اهل المذاهب والترجيح...الخ (الفتاوى الأزهرية للعلامة الشالياتي رحمه الله تعالى ٨٣)



നോമ്പും കുളിയും*

 *നോമ്പും കുളിയും*


⭕️കുളിക്കുന്ന സമയത്ത്, ചെവിയിലൂടെയോ മറ്റോ അനിയന്ത്രിതമായി, വെള്ളം  ഉള്ളിൽ പ്രവേശിക്കുമെന്ന് ഭയമുള്ള നോമ്പുകാരനു, സ്വപ്നസ്ഖലനം പോലുള്ള കാരണം കൊണ്ട് കുളി നിർബന്ധമായാലല്ലാതെ പകൽ സമയം കുളിക്കാൻ പാടില്ല.


മേൽ പറഞ്ഞ ഭയമുള്ളവന്ന് *ജുമുഅക്കു വേണ്ടിയോ മറ്റോ പകൽ സമയം കുളിക്കൽ സുന്നതില്ല.  കുളിക്കൽ തെറ്റാണ്. കുളിയിൽ,ഉള്ളിൽ വെള്ളം പ്രവേശിച്ചാൽ നോമ്പ് നഷ്ടപ്പെടുന്നതുമാണ്*


എന്നാൽ,മേൽ പറഞ്ഞ ഭയം ഇല്ലാത്തവൻ സുന്നതായ കുളി നിർവഹിക്കുമ്പോഴോ,സ്വപ്ന സ്ഖലനം പോലുള്ളതുകൊണ്ട് പകൽ സമയത്ത് കുളി നിർബന്ധമായവൻ കുളിക്കുമ്പോഴോ,അനിയന്ത്രിതമായി വെള്ളം ഉള്ളിൽ പ്രവേശിച്ചാൽ നോമ്പ് നഷ്ടപ്പെടുകയില്ല.


⭕️ റമളാനിൽ *എല്ലാ രാത്രിയിലും* കുളിക്കൽ പ്രത്യേകം സുന്നത്തുണ്ട് . ഈ കുളിയുടെ സമയം മഗ് രിബ് മുതൽ സുബ്ഹ് വരെയാണ്.



*ﻭﻳﻨﺒﻐﻲ ﻟﺼﺎﺋﻢ ﺧﺸﻲ ﻣﻨﻪ ﻣﻔﻄﺮا ﺗﺮﻛﻪ ﻭﻛﺬا ﺳﺎﺋﺮ اﻻﻏﺘﺴﺎﻝ اﻟﻤﺴﻨﻮﻧﺔ.*

(فتح المعين ، باب الجمعة)

➖➖➖➖➖➖➖


(ﻗﻮﻟﻪ: ﻭﻳﻨﺒﻐﻲ اﻟﺦ)..........

*ﻭاﻟﻈﺎﻫﺮ ﺃﻥ اﻟﻤﺮاﺩ ﺑﺎﻻﻧﺒﻐﺎء اﻟﻮﺟﻮﺏ.*

(ﻗﻮﻟﻪ: ﺧﺸﻲ ﻣﻨﻪ ﻣﻔﻄﺮا) ﺃﻱ ﺧﺎﻑ ﻣﻦ اﻟﻐﺴﻞ ﻣﻔﻄﺮا، ﺑﺄﻥ ﻳﺴﺒﻖ اﻟﻤﺎء ﺇﻟﻰ ﺟﻮﻓﻪ ﻓﻴﻔﻄﺮ ﺑﻪ.

(ﻭﻗﻮﻟﻪ: ﺗﺮﻛﻪ) ﺃﻱ اﻟﻐﺴﻞ، ﻭﻫﻮ ﻓﺎﻋﻞ ﻳﻨﺒﻐﻲ.

(ﻗﻮﻟﻪ: ﻭﻛﺬا ﺳﺎﺋﺮ اﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ) ﺃﻱ ﻭﻛﺬﻟﻚ ﻳﻨﺒﻐﻲ ﺗﺮﻛﻬﺎ ﻟﻠﺼﺎﺋﻢ ﺇﺫا ﺧﺸﻲ ﻣﻨﻬﺎ ﻣﻔﻄﺮا.

ﻭﺧﺮﺝ ﺑﺎﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ اﻷﻏﺴﺎﻝ اﻟﻮاﺟﺒﺔ، ﻓﻼ ﻳﺘﺮﻛﻬﺎ ﺇﺫا ﺧﺸﻲ ﻣﻨﻬﺎ ﺫﻟﻚ.

ﻓﻠﻮ اﻏﺘﺴﻞ ﻭﺳﺒﻘﻪ اﻟﻤﺎء ﺇﻟﻰ ﺟﻮﻓﻪ، ﻻ ﻳﻔﻄﺮ، ﺑﺨﻼﻓﻪ ﻓﻲ اﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ، ﻓﺈﻧﻪ ﻳﻔﻄﺮ، ﻛﻤﺎ ﺳﻴﺼﺮﺡ ﺑﻪ ﻓﻲ ﺑﺎﺏ اﻟﺼﻮﻡ.

(إعانة الطالبين)

➖➖➖➖➖➖➖

  ......ﻭﻟﻜﻞ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ

(نهاية المحتاج)


(ﻗﻮﻟﻪ: ﻭﻟﻜﻞ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ) ﺃﻱ ﻳﺪﺧﻞ ﻭﻗﺘﻪ ﺑﺎﻟﻐﺮﻭﺏ ﻭﻳﺨﺮﺝ ﺑﻄﻠﻮﻉ اﻟﻔﺠﺮ.

(شبرا ملسي ٢/٣٣٢)



യാസീനും ആർത്തവകാരിയും

 *യാസീനും ആർത്തവകാരിയും*


വലിയ അശുദ്ധിയുള്ളവർക്ക് ഖുർആനാണെന്ന ഉദ്ദേശ്യമില്ലാതെ വിശുദ്ധ ഖുർആനിലെ ഏത് ഭാഗവും ഓതാമെന്ന് നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ഉദാ:ശർവാനി1/272)


  വാഹനത്തിൽ കയറുമ്പോൾ 

 سُبْحَانَ الَّذِي سَخَّرَ لَنَا....

വിപത്തു വരുമ്പോൾ ഇന്നാ ലില്ലാഹി.... 

പോലുള്ള ആയത്തുകൾ ചൊല്ലാവുന്നതാണ്.. കാരണം ഇതെല്ലാം പ്രസ്തുത വേളകളിൽ ദിക്റായിട്ടാണ് നിർവഹിക്കപ്പെടുന്നത്..


*അതേസമയം സൂറതുൽ ഇഖ്ലാസ് പോലുള്ളവ, വിശുദ്ധ ഖുർആനാണെന്ന ഉദ്ദേശ്യമില്ലാതെ ഓതിയാലും ഹറാമാണെന്ന് ചില ഇമാമുകൾക്ക് അഭിപ്രായമുണ്ട്.* ഹറാമാണോ എന്നതിൽ,അഭിപ്രായവ്യത്യാസമുള്ളത് ചെയ്യൽ *കറാഹത്ത് വരുമെന്ന്* ഇമാമുകൾ വിവരിച്ചിട്ടുണ്ട്..(തുഹ്ഫ)

അങ്ങിനെ വരുമ്പോൾ "ഖുർആൻ ഒതുക" എന്ന കരുത്തില്ലാതെ യാസീൻ പോലുള്ളവ പാരായണം ചെയ്താൽ പ്രബല വീക്ഷണമനുസരിച്ച് ഹറാമില്ലെങ്കിലും *കറാഹത്ത് വരുമെന്ന്* മനസ്സിലാക്കാവുന്നതാണ്. കറാഹത്ത്   ചെയ്യരുത് എന്നാണല്ലോ മത കല്പന.ചെയ്യാതിരിക്കൽ പ്രതിഫലാർഹവുമാണ്.


 അങ്ങനെ വരുമ്പോൾ ആർത്തവകാരിയും മറ്റു വലിയ അശുദ്ധിയുള്ള വരും ഖുർആനാണെന്ന കരുത്തില്ലാതെ  യാസീൻ പോലുള്ളവ ഓതാതിരിക്കുകയും ഓതുന്നതിനെ നിരുത്സാഹപ്പെടുത്തുകയുമാണ് വേണ്ടത്.


 *വലിയ ശുദ്ധിയുള്ളവർ "ഖുർആനെന്ന കരുത്തില്ലാതെ" വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യാമോ... എന്ന ചോദ്യത്തിനു* മറുപടിയായി,സൂറതു ൽ കഹ്ഫ് പോലുള്ളത് ഓതുമ്പോൾ "ഖുർആൻ ഓതുകയാണ്" എന്ന കരുത്ത് മനസ്സിൽ വരാതെ ഓതാൻ സാധിക്കില്ല എന്ന് ഇമാം സുയൂത്വി (റ) ഫത് വ നൽകിയിട്ടുണ്ട്..


 എങ്കിലും അപാരമായ മനക്കരുത്തുള്ള ഒരു വ്യക്തിക്ക്,തീരെ ത്തന്നെ ഖുർആനാണെന്ന് ഉദ്ദേശ്യമില്ലാതെ യാസീനോ മറ്റോ ഓതാൻ സാധിക്കുമെങ്കിൽ അവിടെ ഹറാമില്ലെങ്കിലും മേൽപ്പറഞ്ഞതനുസരിച്ചു കറാഹത്ത് വരുമെന്ന് മനസ്സിലാക്കാം..


 കൂടാതെ ഖുർആൻ ഓതുക എന്ന ഉദ്ദേശ്യം ഇല്ലെങ്കിലും *സൂറതുൽ ഇഖ്ലാസ് പോലുള്ളവ  കറാഹത്താണെന്ന് ബുശ്റർ കരീമിലും തർശീഹിലും വ്യക്തമായിത്തന്നെ പറഞ്ഞിട്ടുമുണ്ട്..*


 ഇഖ്ലാസും യാസീനും വാഖിഅയും തബാറകയും മറ്റും പതിവാക്കിയവർക്ക് മെൻസസ് സമയത്ത് പ്രസ്തുത സൂറത്തുകൾ ഓതാൻ സാധിക്കാത്തതിൽ അസ്വസ്ഥത ആവശ്യമില്ല.  നിസ്കാരം പോലും ആ സമയത്ത് വേണ്ടെന്നാണല്ലോ റബ്ബിന്റെ തീരുമാനം. 


 എന്നാൽ അശുദ്ധി സമയത്ത്,വിശുദ്ധ ഖുർആനിലെ സൂറത്തുകളല്ലാത്ത മറ്റു ദിക്റുകൾ  സ്വലാതുകൾ ദുആകൾ  എന്നിവകൊണ്ട് ധന്യമാക്കി റബ്ബിലേക്ക് അടുക്കാമല്ലോ...


🔷 (وَتَحِلُّ) لِجُنُبٍ وَحَائِضٍ وَنُفَسَاءَ (أَذْكَارُهُ) وَمَوَاعِظُهُ وَقَصَصُهُ وَأَحْكَامُهُ (لَا بِقَصْدِ قُرْآنٍ) سَوَاءٌ أَقَصَدَ الذِّكْرَ وَحْدَهُ أَمْ أَطْلَقَ؛ لِأَنَّهُ أَيْ عِنْدَ وُجُودِ قَرِينَةٍ تَقْتَضِي صَرْفَهُ عَنْ مَوْضُوعِهِ كَالْجَنَابَةِ هُنَا لَا يَكُونُ قُرْآنًا إلَّا بِالْقَصْدِ *وَذَهَبَ جَمْعٌ مُتَقَدِّمُونَ إلَى أَنَّ مَا لَا يُوجَدُ نَظْمُهُ إلَّا فِي الْقُرْآنِ كَالْإِخْلَاصِ يَحْرُمُ مُطْلَقًا وَهُوَ مُتَّجَهٌ مُدْرَكًا* وَمِنْ ثَمَّ اخْتَارَ جَمْعٌ الْحُرْمَةَ فِي حَالَةِ الْإِطْلَاقِ مُطْلَقًا لَكِنْ تَسْوِيَةُ الْمُصَنِّفِ بَيْنَ أَذْكَارِهِ وَغَيْرِهَا مِمَّا ذُكِرَ صَرِيحٌ فِي جَوَازِ كُلِّهِ بِلَا قَصْدٍ وَاعْتَمَدَهُ غَيْرُ وَاحِدٍ (تحفة المحتاج ١/٢٧١,٢٧٢)


🔷 وَيُسَنُّ أَنْ) تُخْرَجَ يَوْمَ الْعِيدِ لَا قَبْلَهُ وَأَنْ يَكُونَ إخْرَاجُهَا قَبْلَ صَلَاتِهِ وَهُوَ قَبْلَ الْخُرُوجِ إلَيْهَا مِنْ بَيْتِهِ أَفْضَلُ لِلْأَمْرِ الصَّحِيحِ بِهِ وَأَنْ (لَا تُؤَخَّرَ عَنْ صَلَاتِهِ) بَلْ يُكْرَهُ ذَلِكَ لِلْخِلَافِ الْقَوِيِّ فِي الْحُرْمَةِ حِينَئِذٍ *وَقَدْ صَرَّحُوا بِأَنَّ الْخِلَافَ فِي الْوُجُوبِ يَقْتَضِي كَرَاهَةَ التَّرْكِ فَهُوَ فِي الْحُرْمَةِ يَقْتَضِي كَرَاهَةَ الْفِعْلِ* ( تحفة المحتاج ٣/٣٠٨)


🔷 مسألة: هل يجوز للجنب قراءة سورة الكهف لا بقصد القرآن؟ .

الجواب: يجوز للجنب إيراد شيء من القرآن إذا لم يقصد القرآن، بل قصد الذكر، أو الوعظ، أو الإخبار مثل ﴿يايحيى خذ الكتاب﴾ ونحو ذلك، أما قراءة سورة الكهف لا بقصده فإن ذلك لا يتصور إيراده بلا قصد القرآن ; لأنه إنما يظهر الخلو عن قصد القرآن في آية، أو نحوها، أما مثل سورة كاملة ; فإنها لا يتصور فيها ذلك ; لأنها لا يقصد منها كلها شيء مما ذكر، واللفظ موضوع للتلاوة. (الحاوي  للفتاوى ١/١٠)


 🔷 وإنما تحرم القراءة بشروط منها: كونها (بقصد القراءة) وحدها أو مع غيرها؛ لخبر: «لا يقرأ الجنب ولا الحائض شيئًا من القرآن»، فإن لم يقصدها، بأن قصد نحو ذكره أو مواعظه أو قصصه أو التحفظ أو التحصن، ولم يقصد معها القراءة .. لم يحرم، وكذا إن أطلق؛ لأنه عند وجود قرينة تقتضي صرفه عن موضوعه كالجنابة لا يكون قرآنًا إلاَّ بقصد، *ولو بما لا يوجد نظمه في غير القرآن كسورة الإخلاص، لكن تكره به،* وفي حالة الإطلاق

( بشرى الكريم و ترشيح المستفيدين)


സ്ത്രീയുടെ മുഖം മറക്കൽ

 *സ്ത്രീയുടെ മുഖം മറക്കൽ*



അന്യപുരുഷന് മുന്നിൽ സ്ത്രീയുടെ മുഖം മറക്കണോ ?


മറുപടി


ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം ഇബ്നു ഹജർ റ

പറയുന്നു 

പ്രായപൂർത്തിയായ ബുദ്ധിയുള്ള പുരുഷൻ ഇഷ്ടപ്രകാരം അന്യ സ്ത്രീയുടെ ഔറത്തിലേക്ക് നോക്കൽ ഹറാമാണ്.

നബിയെ സത്യവിശ്വാസികളായ പുരുഷൻമാരോട്  പറയൂ 

അവരുടെ കണ്ണുകൾ താഴ്ത്തി ഇടുക - എന്ന ആശയമുള്ള ആയത്താണ് അതിന്റെ തെളിവ് -

ഫിത്ന ഭയപ്പെടുമ്പോൾ സ്ത്രീയുടെ മുഖവും മുൻ കൈയ്യും ഇപ്രകാരമാണ് -

നോക്കൽ ഹറാമാണ് അതിൽ ഇജ്മാഉണ്ട്.

ഫിത്ന നിർഭയമാണങ്കിലും ആനന്ദത്തോടെ വൈകാരികമായ നോട്ടവും ഹറാമാണ്.

സ്വഹീഹായ അഭിപ്രായപ്രകരം വികാരത്തോടെ അല്ലങ്കിലും ഫിത്ന നിർഭയമായാലും ഹറാമാണ്


 ( وَيَحْرُمُ نَظَرُ فَحْلٍ ) وَخَصِيٍّ وَمَجْبُوبٍ وَخُنْثَى  إذْ هُوَ مَعَ النِّسَاءِ كَرَجُلٍ وَعَكْسُهُ فَيَحْرُمُ ....... ( بَالِغٍ ) وَلَوْ شَيْخَاهُمَا وَمُخَنَّثًا ، وَهُوَ الْمُتَشَبِّهُ بِالنِّسَاءِ عَاقِلٍ مُخْتَارٍ ( إلَى عَوْرَةِ حُرَّةٍ ) خَرَجَ مِثَالُهَا فَلَا يَحْرُمُ نَظَرُهُ فِي نَحْوِ مِرْآةٍ كَمَا أَفْتَى بِهِ غَيْرُ وَاحِدٍ وَيُؤَيِّدُهُ قَوْلُهُمْ لَوْ عَلَّقَ الطَّلَاقَ بِرُؤْيَتِهَا لَمْ يَحْنَثْ بِرُؤْيَةِ خَيَالِهَا فِي نَحْوِ مِرْآةٍ ؛ لِأَنَّهُ لَمْ يَرَهَا وَمَحَلُّ ذَلِكَ كَمَا هُوَ ظَاهِرٌ حَيْثُ لَمْ يَخْشَ فِتْنَةً وَلَا شَهْوَةً وَلَيْسَ مِنْهَا الصَّوْتُ فَلَا يَحْرُمُ سَمَاعُهُ إلَّا إنْ خَشِيَ مِنْهُ فِتْنَةٌ وَكَذَا إنْ الْتَذَّ بِهِ كَمَا بَحَثَهُ الزَّرْكَشِيُّ وَمِثْلُهَا فِي ذَلِكَ الْأَمْرَدُ ( كَبِيرَةٍ ) وَلَوْ شَوْهَاءَ بِأَنْ بَلَغَتْ حَدًّا تُشْتَهَى فِيهِ لِذَوِي الطِّبَاعِ السَّلِيمَةِ لَوْ سَلِمَتْ مِنْ مُشَوَّهٍ بِهَا كَمَا يَأْتِي ( أَجْنَبِيَّةٍ ) ، وَهِيَ مَا عَدَا وَجْهَهَا وَكَفَّيْهَا بِلَا خِلَافٍ لِقَوْلِهِ تَعَالَى { قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ } ؛ وَلِأَنَّهُ إذَا حَرُمَ نَظَرُ الْمَرْأَةِ إلَى عَوْرَةِ مِثْلِهَا  كَمَا فِي الْحَدِيثِ الصَّحِيحِ فَأَوْلَى الرَّجُلُ .


( وَكَذَا وَجْهُهَا ) أَوْ بَعْضُهُ وَلَوْ بَعْضَ عَيْنِهَا ، أَوْ مِنْ وَرَاءِ نَحْوِ ثَوْبٍ يُحْكَى مَا وَرَاءَهُ ( وَكَفُّهَا ) ، أَوْ بَعْضُهُ أَيْضًا ، وَهُوَ مِنْ رَأْسِ الْأَصَابِعِ إلَى الْكُوعِ ( عِنْدَ خَوْفِ الْفِتْنَةِ ) إجْمَاعًا مِنْ دَاعِيَةٍ نَحْوَ مَسٍّ لَهَا ، أَوْ خَلْوَةٍ بِهَا وَكَذَا عِنْدَ النَّظَرِ بِشَهْوَةٍ بِأَنْ يَلْتَذَّ بِهِ ، وَإِنْ أَمِنَ الْفِتْنَةَ قَطْعًا ( وَكَذَا عِنْدَ الْأَمْنِ ) مِنْ الْفِتْنَةِ [ ص: 193 ] فِيمَا يَظُنُّهُ مِنْ نَفْسِهِ وَبِلَا شَهْوَةٍ ( عَلَى الصَّحِيحِ )


അതിന് ഇമാമുൽ ഹറമൈനി കാരണം പറഞ്ഞത് മുഖം തുറന്നിട്ട് സ്ത്രീകൾ പുറത്ത് പോകുന്നത്ത് തടയേണ്ടതാണന്നതിൽ മുസ്ലിമീങ്ങൾ ഏകോപിച്ചിരിക്കുന്നു എന്നതതും

നോട്ടം ഫിത്നയുടെ ഭാവനാ സ്ഥലമാണ് എന്നതും വികാരത്തെ ഇളക്കുമെന്നതുമാണ് - അത് കൊണ്ട് ശരീഅത്തിന്റെ നന്മയോട് അനുയോജ്യമായത് നോട്ടത്തിന്റെ കവാടം തന്നെ അടക്കലാണ് .


 وَوَجَّهَهُ الْإِمَامُ بِاتِّفَاقِ الْمُسْلِمِينَ عَلَى مَنْعِ النِّسَاءِ أَنْ يَخْرُجْنَ سَافِرَاتِ الْوُجُوهِ وَلَوْ جُلَّ النَّظَرُ لَكِنَّ كَالْمُرْدِ وَبِأَنَّ النَّظَرَ مَظِنَّةٌ لِلْفِتْنَةِ وَمُحَرِّكٌ لِلشَّهْوَةِ فَاللَّائِقُ بِمَحَاسِنِ الشَّرِيعَةِ سَدُّ الْبَابِ وَالْإِعْرَاضُ عَنْ تَفَاصِيلِ الْأَحْوَالِ كَالْخَلْوَةِ بِالْأَجْنَبِيَّةِ


 وَبِهِ انْدَفَعَ مَا يُقَالُ هُوَ غَيْرُ عَوْرَةٍ فَكَيْفَ حَرُمَ نَظَرُهُ وَوَجْهُ انْدِفَاعِهِ أَنَّهُ مَعَ كَوْنِهِ غَيْرَ عَوْرَةٍ نَظَرُهُ مَظِنَّةٌ لِلْفِتْنَةِ ، أَوْ الشَّهْوَةِ فَفَطَمَ النَّاسَ عَنْهُ احْتِيَاطًا عَلَى أَنَّ السُّبْكِيَّ قَالَ الْأَقْرَبُ إلَى صَنِيعِ الْأَصْحَابِ أَنَّ وَجْهَهَا وَكَفَّيْهَا عَوْرَةٌ فِي النَّظَرِ

ഇമാമുൽ ഹറമൈനി റ സ്ത്രീകൾ തുറന്നിട്ട് യാത്ര ചെയ്യൽ തടയണമെന്ന് ഏകോപനമുണ്ടന്ന് പറഞ്ഞതും ഖാളി ഇയാള് റ മുഖം മറക്കൽ നിർബന്ധമില്ല എന്ന് ഇജ്മാഉണ്ട് എന്ന് പറഞ്ഞതും എതിരില്ല.

സ്ത്രീ മുഖം തുറക്കൽ കറാഹത്താണന്ന് വെച്ചാലും ഭരണാധികാരി തടയേണ്ടിവരും പൊതുനന്മക്ക് വേണ്ടി കറാഹത്തിനെ തൊട്ടു ഭരണാധികാരി തടയുന്നതാണ്. ഇതിനാൽ (അന്യപുരുഷൻ നോക്കുന്നില്ലങ്കിൽ ) മറക്കൽ നിർബന്ധമാണന്ന് വരുന്നില്ല.


എന്നാൽ അന്യപുരുഷൻ അവളെ നോക്കൽ  ഉറപ്പുണ്ടങ്കിൽ അവനെ തൊട്ട് അവളുടെ മുഖം മറക്കൽ നിർബന്ധമാണ് - മുഖം മറച്ചില്ലങ്കിൽ അവൾ ഹറാമിന്റെ മേൽ സഹായിക്കുന്നവളാവും. അപ്പോൾ അവൾ കുറ്റക്കാരിയാവും

(തുഹ്ഫതുൽ മുഹ്താജ്)



 وَلَا يُنَافِي مَا حَكَاهُ الْإِمَامُ مِنْ الِاتِّفَاقِ نَقْلُ الْمُصَنِّفِ عَنْ عِيَاضٍ الْإِجْمَاعَ عَلَى أَنَّهُ لَا يَلْزَمُهَا فِي طَرِيقِهَا سَتْرُ وَجْهِهَا  وَإِنَّمَا هُوَ سُنَّةٌ وَعَلَى الرِّجَالِ غَضُّ الْبَصَرِ عَنْهُنَّ لِلْآيَةِ ؛ لِأَنَّهُ لَا يَلْزَمُ مِنْ مَنْعِ الْإِمَامِ لَهُنَّ مِنْ الْكَشْفِ لِكَوْنِهِ مَكْرُوهًا وَلِلْإِمَامِ الْمَنْعُ مِنْ الْمَكْرُوهِ لِمَا فِيهِ مِنْ الْمَصْلَحَةِ الْعَامَّةِ وُجُوبُ السَّتْرِ عَلَيْهِنَّ بِدُونِ مَنْعٍ مَعَ كَوْنِهِ غَيْرَ عَوْرَةٍ وَرِعَايَةُ الْمَصَالِحِ الْعَامَّةِ مُخْتَصَّةٌ بِالْإِمَامِ وَنُوَّابِهِ


نَعَمْ مَنْ تَحَقَّقَتْ نَظَرَ أَجْنَبِيٍّ لَهَا يَلْزَمُهَا سَتْرُ وَجْهِهَا عَنْهُ وَإِلَّا كَانَتْ مُعِينَةً لَهُ عَلَى حَرَامٍ فَتَأْثَمُ . تحفة المحتاج

ചുരുക്കത്തിൽ ശാഫിഈ മദ്ഹബിൽ ഇമാം ഇബ്ൻ ഹജറ് റ യുടെ അഭിപ്രായത്തിൽ


സ്വഹാബി സ്ത്രീകൾ മുഖം മറച്ചിരുന്നു എന്ന് വ്യക്തമാണ്

ഇമാം ബുഖാരി  റ റിപ്പോർട്ട് ചെയ്യുന്നു

ആഇശ ബീവി പറയുന്ന ഹദീസിൽ ഇങ്ങനെ കാണാം


(പുരുഷൻ എൻറെ മുന്നിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ ) എൻറെ മുഖംമൂടി കൊണ്ട് ഞാൻ മുഖം മറച്ചു (സ്വഹീഹുൽ ബുഖാരി)

അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം

ആഇശാബീവി പറയുന്നു.

ഞങ്ങൾ ഹജ്ജിന് പോകുമ്പോൾ പുരുഷന്മാർ ഞങ്ങളിൽ ഒരു സ്ത്രീയുടെ അരികിലൂടെ നടക്കുമ്പോൾ അവൾ അവളുടെ  മൂട് വസ്ത്രം  അവളുടെ  മുഖത്തിന് മേൽ താഴ്ത്തി ഇടുമായിരുന്നു -പുരുഷന്മാർ അകന്നു കഴിഞ്ഞാൽ തുറക്കുകയും ചെയ്യും.


قالت: "فكانت إحدانا إذا دنا منها الرجال؛ سدلت جلبابها على وجهها، فإذا بعد الرجال؛ كشفن"


Aslam Kamil Saquafi parappanangadi

Saturday, June 21, 2025

നബി തങ്ങൾക്ക് പിഴവ് പറ്റിയിട്ടുണ്ടെന്ന് വഹാബീമതം!

 


നബി തങ്ങൾക്ക് പിഴവ് പറ്റിയിട്ടുണ്ടെന്ന് വഹാബീമതം!


പുണ്യ റബീഇലും അല്ലാത്തപ്പോഴും മുസ്ലിംകൾ മുത്തു നബിയുടെ മദ്ഹ് പാടുകയും പറയുകയും അത്തരം സദസുകൾ സംഘടിപ്പിക്കുകയും ചെയ്യും.ഇത് ശിർക്കും ബിദ്അത്തുമാക്കുന്ന വഹാബീ മുന്നണി ചെയ്യുന്ന കർമ്മങ്ങൾ എന്താണെന്ന് കണ്ടോളൂ.... നബി തങ്ങളുടെ വീക്ഷണങ്ങളിൽ പിഴവ് പറ്റി, ഉമർ [റ] നബിയുടെ സുന്നത്തിനെതിര് വിധിച്ചു, സഹാബികൾ ദീനിൽ തെളിവല്ല......... ഇല്ല.... ഈ ലിസ്റ്റ് അവസാനിക്കുന്നില്ല!.ഇത്തരം കാര്യങ്ങൾ ഉള്ളിൽ കിടക്കുമ്പോൾ ഇവർക്കെങ്ങിനെ തിരുനബിയുടെ മദ്ഹ് പറയാൻ മനസുവരും? ശെരിക്കും മുത്തു നബിയുടെ ശത്രുക്കളല്ലേ എന്ന് ആരായാലും സംശയിച്ച് പോകും. അത്തരത്തിലാണിവരുടെ പ്രവൃത്തികൾ!


നബി(സ) യുടെ ചില വീക്ഷണങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ട് (അല്‍മനാർ ജൂലൈ 1 /2010)


പ്രാവചകന്മാർ പ്രാവാചകശ്രേഷ്ഠനായ മുഹമ്മദ് നബിപോലും അളളാഹുവിന് കീഴ്പ്പെടുന്ന വിഷയത്തില്‍ വളരെ വീഴ്ച്ച വരുത്തിയവരാണന്ന് കുറ്റബോധപൂർവ്വം സമ്മതിക്കുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുന്നവരായിരിന്നു

അത് അവരുടെ പ്രധാന ഇബാദത്തുമായിരിന്നു .

മുഹമ്മദ് നബി ദിവസേനെ എഴുപതു പ്രവിശ്യം ഒരു റിപ്പോർട്ട് പ്രകാരം 100 പ്രവിശ്യം അല്ലാഹുവിനെ കൊള്ളെ തൗബചൈതു മടങ്ങുകയും മാപ്പിരക്കുകയും ചെയ്യുക പതിവായിരുന്നു ( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , ലക്കം 3 , പേജ് 33 )



" മുഹമ്മദ് നബിക്ക് പോലും ഭൂമി മുഴുവൻ നീതി കൊണ്ട് നിറക്കുവാൻ സാധിച്ചിട്ടില്ല."

[ ഇസ് ലാമിൽ സ്ഥിരപ്പെട്ട സുന്നത്തു നമസ്കാരങ്ങൾ  , പേജ് :18

എ . അബ്ദു സലാം സുല്ലമി ]

ഇങ്ങനെ കരുതുന്ന,

അത് എഴുതി വിടുന്ന

 പ്രസ്ഥാനമാണ്

മുജാഹിദ് .


സഹാബികളെയും വഹാബികൾ വെറുതെ വിടുന്നില്ല!


നബി(സ)യുടെ സുന്നത്തിനെതിരെ ഉമർ(റ) വിധിച്ചത്രെ ...

--------------------

വഹാബികളാണത്രെ അത് കണ്ട് പിടിച്ചത്.😜 അക്കാലത്തുള്ള സ്വഹാബികൾക്കും പിന്നെ വന്ന താബിഉകൾക്കു മൊന്നും ഉമർ (റ) നബി(സ)യുടെ സുന്നത്തിനെതിര് വിധിച്ചത് മനസിലായില്ല പോൽ! 

ഇവരേതാ ജാതി


മൗലവി

മങ്കട അബ്ദുൽ അസീസ്

മുസ്ലിം ചിന്താ



സഹാബികൾ ദീനിൽ തെളിവല്ലെന്ന് വഹാബികൾ


സഹാബികൾ ദീനിൽ തെളിവല്ല- പുസ്തകം - ജുമുഅ ഖുതുബ ,രചന -എം ടി അബ്ദുല്ല മൗലവി ,പേജ് 84



സഹാബത്തിന്റെ വാക്കും പ്രവൃത്തനങ്ങളും ദീനിൽ തെളിവല്ല- ഇസ് ലാഹ് മാസിക-ഡിസംബർ-5


ജമാഅത്ത് കാരണന്റെ പ്രബോധനത്തിന്റെ വക വേറെയും !

പ്രവാചക-തിരുശരീരം ജീർണ്ണിക്കുമത്രെ!


“പ്രവാചകന്മാര്‍ക്ക് മരിക്കാമെങ്കില്‍, അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടുകയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണില്‍ ചേരാതെയിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണുമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെ ളിയിലിരുന്ന് ജീര്‍ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടണ്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ മൃതദേഹം ജീര്‍ണിക്കുന്നതിന് സൌകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ദേശ്യം. പ്രവാചകന്റെ ശരീരം ജീര്‍ണിക്കുകയില്ലെങ്കില്‍ അവ മറമാടേണ്ട ആവശ്യമെന്താണ്? പുറത്ത് തന്നെ സൂക്ഷിച്ചാല്‍ പോരേ?” (പ്രബോധനം 1987 ജനു).


പ്രവാചക ശരീരങ്ങള്‍ ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നും അവ ഭൂമിയില്‍ ദ്ര വിക്കുകയില്ലെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). മൂസാനബി ഖബ്റില്‍ നി സ്കരിക്കുന്നത് കണ്ടതായും ഹദീസിലുണ്ട്. മരണപ്പെട്ടു പോയ പ്രവാചകന്മാര്‍ക്ക് ഇമാമായി ആകാശലോകത്ത് വച്ച് നബി(സ്വ) നിസ്കരിച്ചതായും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജീര്‍ണിച്ച ശരീരങ്ങളോടെയായിരിക്കുമോ ഇതെല്ലാം? 


നബി തങ്ങൾ ,സാധാരണ മനുഷ്യരെപ്പോലെ ജനിച്ച് - സാധാരണ മനുഷ്യരെപ്പോലെ ജീവിച്ച് - സാധാരണ മനുഷ്യർ മരണപ്പെടുന്നത് പോലെ മരിച്ചത്രെ!


“മുഹമ്മദ് നബി(സ്വ) അബ്ദുല്ല എന്ന പുരുഷന്റേയും ആമിന എന്ന സ്ത്രീയുടെയും മ കനായിട്ടാണ് ജനിച്ചത്. (അബ്ദുല്ല പുരുഷനും ആമിന സ്ത്രീയുമാണെന്ന് ‘ഇസ്ലാമിക പ്രസ്ഥാനം’(?) കണ്ടെത്തിയിരിക്കുന്നു.) സാധാരണ മനുഷ്യരെപ്പോലെ തന്നെയാണ് അ ദ്ദേഹവും ജനിച്ചത്. വളര്‍ന്ന് വലുതായതും അങ്ങനെ തന്നെ. മുന്‍ പ്രവാചകന്മാരെപ്പോലെ അദ്ദേഹവും പ്രവാചകനായി നിയോഗിക്കപ്പെട്ടു. അല്ലാഹുവിന്റെ അവധിയെത്തി യപ്പോള്‍ സാധാരണ മനുഷ്യര്‍ മരണപ്പെടുന്നത് പോലെ അദ്ദേഹവും മരണപ്പെട്ടു. ഇ തൊക്കെ അവിതര്‍ക്കിതമായ ചരിത്ര യാഥാര്‍ഥ്യങ്ങളാണ്.” (പ്രബോധനം 1981 ഡിസം.).


https://visionofahlussunna.blogspot.com/2017/12/1971.html?m=1

.

Friday, June 13, 2025

ഇൽഹാം പ്രമാണമാണോ ?

 ചോദ്യം :ഇൽഹാം പ്രമാണമാണോ ?

الالهام


മറുപടി :


ഔലിയാക്കൾക്കും അല്ലാഹു ഇഷ്ടപെട്ട മഹന്മാർക്കും ഇൽ ഹാം  ഉണ്ടാകാം പക്ഷേ 

ശറഇന് വിരുദ്ദമായ ഒരു ഇൽ ഹാമും ഒരിക്കലും പ്രമാണമല്ല.


സകരിയൽ അൻസ്വാരി റ പറയുന്നു.

ഹൃദയം അടക്കം ലഭിക്കുന്ന 

വിധത്തിൽ ഹൃദയത്തിൽ ചില ആശയങ്ങൾ ഇട്ടു തരുന്നതിനാണ് ഇൽഹാം എന്ന് പറയുന്നത്.

അല്ലാഹു തെരഞ്ഞെടുത്ത ചിലർക്ക് അതുകൊണ്ട് അല്ലാഹു പ്രത്യേകമാക്കും പാപ്പസുരക്ഷതരല്ലാത്തവരിൽ (അതായത് അമ്പിയാക്കൾ ഒഴികെയുള്ളവരിൽ )അത് പ്രമാണമല്ല . (അൽ ഹുദൂദുൽ അനീഫ 68 )


وقال زكريا الأنصاري رحمه الله: (الإلهام إلقاء معنى في القلب يطمئن له الصدر يخص الله به بعض أصفيائه، وليس بحجة من غير معصوم) انتهى من "الحدود الأنيقة" ص(68)


ഇബ്നു ഹജർ അസ്ഖലാനി  റ പറയുന്നു.

പുതിയൊരു നബി ഉണ്ടാവലിനെ തൊട്ട് അല്ലാഹു ഉമ്മത്തിനെ ഖുർആൻ മുഖേന ഐശ്വര്യം ആക്കിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇല്ഹാം നൽകപ്പെടുന്നവർ ഉമ്മത്തിൽ ഉണ്ടായാൽ അവർക്ക് നൽകുന്ന ഇലാഹാമ് കൊണ്ട് വിധി പറയാൻ പാടില്ല. എന്നല്ല ഇൽഹാമിനെ ഖുർആനിനോടും സുന്നത്തിനോടും തട്ടിച്ചുനോക്കി യോജിച്ചു വന്നാൽ മാത്രം സ്വീകരിക്കപ്പെടുകയുള്ളൂ. അവയോട് യോജിച്ചിട്ടില്ലെങ്കിൽ അത് ഉപേക്ഷിക്കപ്പെടേണ്ടതാണ്.

ഫത്ഹുൽ ബാരി 63


، وَاحْتَمَلَ عِنْدَهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنْ لَا تَحْتَاجَ هَذِهِ الْأُمَّةُ إِلَى ذَلِكَ لِاسْتِغْنَائِهَا بِالْقُرْآنِ عَنْ حُدُوثِ نَبِيٍّ ، وَقَدْ وَقَعَ الْأَمْرُ كَذَلِكَ

.

 حَتَّى إِنَّ الْمُحَدَّثَ مِنْهُمْ إِذَا تَحَقَّقَ وُجُودُهُ لَا يَحْكُمُ بِمَا وَقَعَ لَهُ بَلْ لَا بُدَّ لَهُ مِنْ عَرْضِهِ عَلَى الْقُرْآنِ ، [ ص: 63 ] فَإِنْ وَافَقَهُ أَوْ وَافَقَ السُّنَّةَ عَمِلَ بِهِ وَإِلَّا تَرَكَهُ فتح الباري


ഇബ്നു ഹജർ അൽ ഹൈതമി  റ തുഹ്ഫയിൽ പറയുന്നു,

ഇമാം ഗസ്സാലി റ  പറഞ്ഞു,

നിസ്കാരം പോലോത്തത് ഒഴിവാക്കുന്നതോ ( നിർ ബന്ധ കാര്യങ്ങൾ ഉപേക്ഷിക്കൽ )

 മദ്യപാനം ഹറാമാകൽ ഒഴിവാക്കുന്നതോ (പുരുഷന്മാർ സ്വർണം ധരിക്കൽ അനുവധനീയമാക്കൽ പോലെ )

ആയ ഒരു അവസ്ഥ അല്ലാഹുവിനോട് കൂടെ ഒരാൾക്കുണ്ടെന്ന് ഒരാൾ വാദിച്ചാൽ അവനെ വധിച്ചു കളയൽ ഇസ്ലാമിക കോടതിക്ക് നിർബന്ധമാണ്.

അവനെപ്പോലോത്തവനെ വധം നടപ്പാക്കൽ അവിശ്വാസിയായ നൂറ് ശത്രുവിനെ വധിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്. കാരണം അവന്റെ അപകടമാണ് കൂടുതൽ.

പരസ്യമായി നിർബന്ധമാണെന്ന് അറിയപ്പെട്ടതിനെ നിഷേധിക്കുകയും ഹറാമാണെന്ന് അറിയപ്പെട്ടതിനെ ഹലാലാക്കുകയും ചെയ്തതിനുവേണ്ടി അവൻ ഇസ്ലാമിൽ നിന്നും പുറത്തു പോയവനാണ് .

അതുകൊണ്ടുതന്നെ അവൻ ശാശ്വതമായ നരകത്തിലാണെന്ന് അൻവാറിൽ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.


ഇതിനെതിരെയുള്ള വാദം പിഴവാണ് അല്ലെങ്കിൽ വ്യാഖ്യാനിക്കേണ്ടതാണ്.

ഇതിനെതിരെ ഇൽഹാം  ഒരിക്കലും ഇമാമുമാരുടെ അരികിൽ  പ്രമാണം അല്ല .

കാരണം പാപത്തെ തൊട്ട് സുരക്ഷിതരല്ലാത്ത ഒരാളുടെ മനസ്സിൽ വരുന്ന ഉദിക്കലുകളും ചിന്തകളും  വിശ്വാസമല്ല.

ഒറ്റപ്പെട്ട അഭിപ്രായപ്രകാരം

ഇൽഹാമ് പ്രമാണം ആണെന്നത്  ശരീഅത്തിന്റെ വ്യക്തമായ നിലപാട് അതിനു വിരുദ്ധംആവാതിരിക്കുമ്പോഴാണ് .

പുരുഷന് പട്ട് ധരിക്കാൻ പാടില്ല എന്നതിൽ ഇജ്മാ ഉണ്ട് .

وفي تحفة المحتاج

قَالَ الْغَزَالِيُّ مَنْ زَعَمَ أَنَّ لَهُ مَعَ اللَّهِ حَالًا أَسْقَطَ عَنْهُ نَحْوَ الصَّلَاةِ أَوْ تَحْرِيمَ شُرْبِ الْخَمْرِ  وَجَبَ قَتْلُهُ وَإِنْ كَانَ فِي الْحُكْمِ بِخُلُودِهِ فِي النَّارِ نَظَرٌ وَقَتْلُ مِثْلِهِ أَفْضَلُ مِنْ قَتْلِ مِائَةِ كَافِرٍ ؛ لِأَنَّ ضَرَرَهُ أَكْثَرُ انْتَهَى وَلَا نَظَرَ فِي خُلُودِهِ ؛ لِأَنَّهُ مُرْتَدٌّ لِاسْتِحْلَالِهِ مَا عُلِمَتْ حُرْمَتُهُ أَوْ نَفْيِهِ وُجُوبَ مَا عُلِمَ وُجُوبُهُ ضَرُورَةً فِيهِمَا وَمِنْ ثَمَّ جَزَمَ فِي الْأَنْوَارِ بِخُلُودِهِ وَوَقَعَ لِلْيَافِعِيِّ مَعَ جَلَالَتِهِ فِي رَوْضِهِ لَوْ أَذِنَ اللَّهُ تَعَالَى لِبَعْضِ عِبَادِهِ أَنْ يَلْبَسَ ثَوْبَ حَرِيرٍ مَثَلًا وَعَلِمَ الْإِذْنَ يَقِينًا فَلَبِسَهُ  لَمْ يَكُنْ مُنْتَهِكًا لِلشَّرْعِ وَحُصُولُ الْيَقِينِ لَهُ مِنْ حَيْثُ حُصُولُهُ لِلْخَضِرِ بِقَتْلِهِ لِلْغُلَامِ إذْ هُوَ وَلِيٌّ لَا نَبِيٌّ عَلَى الصَّحِيحِ انْتَهَى وَقَوْلُهُ مَثَلًا رُبَّمَا يَدْخُلُ فِيهِ مَا زَعَمَهُ بَعْضُ الْمُتَصَوِّفَةِ الَّذِي ذَكَرَهُ الْغَزَالِيُّ [ ص: 89 ] وَبِفَرْضِ أَنَّ الْيَافِعِيَّ لَمْ يُرِدْ بِمَثَلًا إلَّا مَا هُوَ مِثْلُ الْحَرِيرِ فِي أَنَّ اسْتِحْلَالَهُ غَيْرُ مُكَفِّرٍ لِعَدَمِ عِلْمِهِ ضَرُورَةً



فَإِنْ أَرَادَ بِعَدَمِ انْتِهَاكِهِ لِلشَّرْعِ أَنَّ لَهُ نَوْعَ عُذْرٍ ، وَإِنْ كُنَّا نَقْضِي عَلَيْهِ بِالْإِثْمِ بَلْ وَالْفِسْقِ إنْ أَدَامَ ذَلِكَ فَلَهُ نَوْعُ اتِّجَاهٍ أَوْ أَنَّهُ لَا حُرْمَةَ عَلَيْهِ فِي لُبْسِهِ كَمَا هُوَ الظَّاهِرُ مِنْ سِيَاقِ كَلَامِهِ فَهُوَ زَلَّةٌ مِنْهُ ؛ لِأَنَّ ذَلِكَ الْيَقِينَ إنَّمَا يَكُونُ بِالْإِلْهَامِ ، وَهُوَ لَيْسَ بِحُجَّةٍ عِنْدَ الْأَئِمَّةِ ؛ إذْ لَا ثِقَةَ بِخَوَاطِرِ مَنْ لَيْسَ بِمَعْصُومٍ وَبِفَرْضِ أَنَّهُ حُجَّةٌ فَشَرْطُهُ عِنْدَ مَنْ شَذَّ بِالْقَوْلِ بِهِ أَنْ لَا يُعَارِضَهُ نَصٌّ شَرْعِيٌّ كَالنَّصِّ بِمَنْعِ لُبْسِ الْحَرِيرِ  الْمُجْمَعِ عَلَيْهِ إلَّا مَنْ شَذَّ مِمَّنْ لَا يُعْتَدُّ بِخِلَافِهِ فِيهِ


ഖളിർ നബി عليه السلامയുടെ സംഭവം ഒരിക്കലും ഇലാഹമുകാർക്ക് പ്രമാണമല്ല.

ഖളർ -അ -നബിയായിരുന്നു എന്നതാണ് ഏറ്റവും പ്രബല വീക്ഷണം.ഇനി വലിയാണെന്ന് സമ്മതിച്ചാൽ പോലും ആ കാലഘട്ടത്തിൽ ഇലഹാമ് പ്രമാണം ആവാൻ സാധ്യതയുണ്ട്. (നമ്മുടെ ശരീരത്തിൽ അല്ല )

ഇനി ആ കാലഘട്ടത്തിൽ അത് പ്രമാണമല്ല എന്ന സങ്കൽപ്പന പ്രകാരം ആ കാലഘട്ടത്തിൽ ധാരാളം അമ്പിയാക്കൾ ഉണ്ടായിരുന്നു കുട്ടിയെ കൊല്ലാനുള്ള അനുമതി ആ നബിമാരിൽ ആരോടെങ്കിലും വഹിയ് മുഖേന വന്നതായിരിക്കും.


 وَبِتَسْلِيمِ أَنَّ الْخَضِرَ وَلِيٌّ وَإِلَّا فَالْأَصَحُّ أَنَّهُ نَبِيٌّ فَمِنْ أَيْنَ لَنَا أَنَّ الْإِلْهَامَ لَمْ يَكُنْ حُجَّةً فِي ذَلِكَ الزَّمَنِ وَبِفَرْضِ أَنَّهُ غَيْرُ حُجَّةٍ فَالْأَنْبِيَاءُ فِي زَمَنِهِ مَوْجُودُونَ فَلَعَلَّ الْإِذْنَ فِي قَتْلِ الْغُلَامِ جَاءَ إلَيْهِ عَلَى يَدِ أَحَدِهِمْ



فَإِنْ قُلْت قَضِيَّةُ هَذَا أَنَّ عِيسَى صَلَّى اللَّهُ عَلَى نَبِيِّنَا وَعَلَيْهِ وَسَلَّمَ لَوْ أَخْبَرَ بَعْدَ نُزُولِهِ أَحَدًا بِأَنَّ لَهُ اسْتِعْمَالَ الْحَرِيرِ جَازَ لَهُ ذَلِكَ قُلْتُ هَذَا لَا يَقَعُ لِأَنَّهُ يَنْزِلُ بِشَرِيعَةِ نَبِيِّنَا صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَدْ اسْتَقَرَّ فِيهَا تَحْرِيمُ الْحَرِيرِ عَلَى كُلِّ مُكَلَّفٍ لِغَيْرِ حَاجَةٍ أَوْ ضَرُورَةٍ فَلَا يُغَيِّرُهُ أَبَدًا لَا يُقَالُ يُتَأَوَّلُ لِلْيَافِعِيِّ بِأَنَّ الْإِذْنَ فِي الْحَرِيرِ وَقَعَ تَدَاوِيًا مِنْ عِلَّةٍ عَلِمَهَا الْحَقُّ مِنْ ذَلِكَ الْعَبْدِ كَمَا تَأَوَّلَ هُوَ وَغَيْرُهُ مَا وَقَعَ لِوَلِيٍّ أَنَّهُ لَمَّا اشْتَهَرَتْ وِلَايَتُهُ بِبَلَدٍ خَافَ عَلَى نَفْسِهِ الْفِتْنَةَ فَدَخَلَ الْحَمَّامَ وَلَبِسَ ثِيَابَ الْغَيْرِ وَخَرَجَ مُتَرَفِّقًا فِي مَشْيِهِ لِيُدْرِكُوهُ فَأَدْرَكُوهُ وَأَوْجَعُوهُ ضَرْبًا وَسَمَّوْهُ لِصَّ الْحَمَّامِ فَقَالَ الْآنَ طَابَ الْمُقَامُ عِنْدَهُمْ بِأَنَّ فِعْلَهُ لِذَلِكَ إنَّمَا وَقَعَ تَدَاوِيًا كَمَا يُتَدَاوَى بِالْخَمْرِ عِنْدَ الْغَصِّ وَمَفْسَدَةُ لُبْسِ ثِيَابِ الْغَيْرِ سَاعَةً أَخَفُّ مِنْ مَفْسَدَةِ الْعُجْبِ وَنَحْوِهِ مِنْ قَبَائِحِ النَّفْسِ ؛ لِأَنَّا نَقُولُ ذَلِكَ الْإِذْنُ الَّذِي لِلتَّدَاوِي لَيْسَ إلَّا بِإِلْهَامٍ وَقَدْ اتَّضَحَ بُطْلَانُ الِاحْتِجَاجِ بِهِ


وَفَرْقٌ وَاضِحٌ بَيْنَ مَسْأَلَتِنَا وَمَسْأَلَةِ ذَلِكَ الْوَلِيِّ فَإِنَّ الْحَرِيرَ لَا يُتَصَوَّرُ حِلُّهُ لِغَيْرِ حَاجَةٍ وَاسْتِعْمَالُ مَالِ الْغَيْرِ يَجُوزُ مَعَ ظَنِّ رِضَاهُ  وَمِنْ أَيْنَ لَنَا أَنَّ ذَلِكَ الْوَلِيَّ مَا عَرَفَ مَالِكَ الثِّيَابِ وَلَا ظَنَّ رِضَاهُ وَبِفَرْضِ جَهْلِهِ بِهِ هُوَ يَظُنُّ رِضَاهُ بِفَرْضِ اطِّلَاعِهِ عَلَى أَنَّهُ إنَّمَا فَعَلَهُ لِذَلِكَ الْقَصْدِ إذْ كُلُّ مَنْ اطَّلَعَ عَلَى بَاطِنِ فَاعِلِ ذَلِكَ يَرْضَى بِهِ ، وَإِنْ كَانَ مَنْ كَانَ وَمَرَّ فِي الْوَلِيمَةِ أَنَّ ظَنَّ الْغَيْرِ يُبِيحُ مَالَهُ فَهِيَ وَاقِعَةٌ مُحْتَمِلَةٌ لِلْحِلِّ مِنْ غَيْرِ طَرِيقِ الْإِلْهَامِ كَوَاقِعَةِ الْخَضِرِ وَمَسْأَلَةُ الْحَرِيرِ لَا تَحْتَمِلُهُ مِنْ غَيْرِ طَرِيقِ الْإِلْهَامِ بِوَجْهٍ فَتَأَمَّلْهُ تحفة المحتاج

ഒരു വലിയ്യ് മറ്റൊരാളുടെ വസ്ത്രം ധരിച്ച് കുളിമുറിയിൽ കയറിയ ഒരു സംഭവമുണ്ട്.

ഒരിക്കലും ശരീരത്തിന് വിരുദ്ധമായ പ്രവർത്തി ഔലിയാക്കൾക്ക് ചെയ്യാമെന്നതിന് തെളിവല്ല

കാരണംവസ്ത്രത്തിന്റെ ഉടമസ്ഥനെ വലിയ്യിന് അറിയുകയോ അദ്ദേഹത്തിൻറെ തൃപ്തിയുണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്തതിനാലായിരിക്കാം ഇങ്ങനെ അദ്ധേഹം വസ്ത്രം ധരിച്ചത് -

(തുഹ്‌ഫതുൽ മുഹ്താജ്)


*സഹീഹുൽ ബുഖാരിയുടെ ശറഹ് ഫത്ഹുൽ ബാരി പറയുന്നു*

.

ഇബ്നു സംആനീ പറഞ്ഞു.

ഇൽഹാമിനെ നിഷേധിക്കൽ തള്ളപ്പെടുന്നതാണ്.

അല്ലാഹു ഇഷ്ടപ്പെട്ട അടിമയെ അല്ലാഹു ബഹുമാനിച്ചുകൊണ്ട് നൽകുന്നത് അനുവദനീയമാണ്.

പക്ഷേ സത്യമായതും അസത്യമായതുമായ ഇൽ ഹാം തമ്മിൽ വേർതിരിക്കേണ്ടതാണ്.

മുഹമ്മദ് നബി صلي الله عليه وسلم

യുടെ ശരീഅത്തിന്റെ മേലിൽ യോജിച്ചതും ഖുർആനിലും സുന്നത്തിലും എതിരല്ലാത്തതും ആണെങ്കിൽ അത് മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ. ഇല്ലെങ്കിൽ ആ ഇൽഹാം തള്ളപ്പെടുന്നതാണ് .അത് പൈശാചിക വസ് വാസിനാലും ശരീരത്തിൻറെ തോന്നലുകളും ആണ് .



ഇബ്നു സംആനി റ പറയുന്നു .

ചിന്തക്ക് വർദ്ധനവ് ലഭിക്കുന്നതും അഭിപ്രായത്തിനു ശക്തി നൽകുന്നതുമായ പ്രകാശത്തിന്റെ വർദ്ധനവ് കൊണ്ട് ഒരു അടിമയെ അല്ലാഹു ബഹുമാനിക്കുന്നതിനെ നാം നിഷേധിക്കുന്നില്ല.

അടിസ്ഥാനം അറിയപ്പെടാത്ത വാക്കുകൾ ഹൃദയത്തിലേക്ക് വരുന്നത് നാം നിഷേധിക്കുക തന്നെ ചെയ്യും.

ഇൽഹാം ശറഇയ്യായ പ്രമാണമാണ് എന്ന് നാം വാദിക്കുന്നില്ല.അല്ലാഹുവിൻറെ ഇഷ്ടദാസന്മാർക്ക് അല്ലാഹു ബഹുമാനിച്ചു നൽകുന്ന ഒരു പ്രകാശമാണത്.

അത് ശറഇനോട് യോജിച്ചാൽ ഷറആണ് പ്രമാണം (ഇൽ ഹാമല്ല )

(ഫത്ഹുൽ ബാരി)

ഇതിൽ നിന്നും മുമ്പ് ഉണർത്തിയ ഒരു കാര്യം പിടിക്കപ്പെടും.അത് ഒരാൾ തിരു നബിയെ സ്വപ്നം കാണുന്നു അവിടുന്ന് വല്ലതും കൽപ്പിച്ചാൽ അത് വഴിപ്പെടൽ നിർബന്ധമുണ്ടോ അല്ലെങ്കിൽ പ്രത്യക്ഷമായ ശരീഅത്തിന്റെ മേലിൽ തട്ടിച്ചു നോക്കേണ്ടതുണ്ടോ ?രണ്ടാമത്തതാണ് അവല മ്പ്യമായ വീക്ഷണം.

-ഫത്ഹുൽ ബാരി -


وفي فتح الباري


وقال ابن السمعاني وإنكار الالهام مردود ويجوز أن يفعل الله بعبده ما يكرمه به ولكن التمييز بين الحق والباطل في ذلك أن كل ما استقام على الشريعة المحمدية ولم يكن في الكتاب والسنة ما يرده فهو مقبول وإلا فمردود يقع من حديث النفس ووسوسة الشيطان ثم قال ونحن لا ننكر أن الله يكرم عبده بزيادة نور منه يزداد به نظره ويقوي به رأيه وانما ننكر ان يرجع إلى قلبه بقول لا يعرف أصله ولا نزعم أنه حجة شرعية وانما هو نور يختص الله به من يشاء من عباده فان وافق الشرع كان الشرع هو الحجة انتهى


 ويؤخذ من هذا ما تقدم التنبيه عليه أن النائم لو رأى النبي صلى الله عليه وسلم يأمره بشئ هل يجب عليه امتثاله ولا بد أو لا بد أن يعرضه على الشرع الظاهر فالثاني هو المعتمد فتح الباري


ഇമാം സർക്കാനി റ മുവത്വയുടെ ശറഹിൽ പറയുന്നു.

ഒരാൾ തിരു നബി

صلى الله عليه وسلم


യെ സ്വപ്നം കണ്ടു. തിരുനബി പറഞ്ഞു .

ഇന്ന സ്ഥലത്ത് നീ പോവുകയും അവിടെ കുഴിക്കുകയും ചെയ്താൽ അവിടെ നിധി ലഭിക്കും.അത് നിനക്ക് എടുക്കാവുന്നതാണ് അതിൽ നീ സകാത്ത് നൽകേണ്ടതില്ല.

നേരം പുലർന്നപ്പോൾ അയാൾ ആ സ്ഥലത്ത് പോകുകയും കുഴിക്കുകയും നിധി ലഭിക്കുകയും ചെയ്തു. ആ കാലത്തുള്ള ചില  പണ്ഡിതന്മാരോട് അയാൾ ഫത് വ ചോദിച്ചപ്പോൾ അവർ ചിലർ സ്വപ്നം ശരിയായതുകൊണ്ട് നീ സക്കാത്ത് നൽകേണ്ടതില്ല എന്ന് ഫത്‌വ  നൽകി ,

എന്നാൽ   സുൽത്താനുൽ ഉലമ ഇസ്സ് ബ്നു അബ്ദുസ്സലാം റ എന്നവർ സക്കാത്ത് നൽകണമെന്നും ഫത് വ  നൽകി.അദ്ദേഹം പറഞ്ഞു ഏറിയാൽ സ്വപ്നം ഒരു ഹദീസിന്റെ സ്ഥാനത്ത് ആക്കാം എന്ന് വച്ചാൽ പോലും നിധിയിൽ സക്കാത്ത് ഉണ്ടെന്ന് ഏറ്റവും സ്വഹീഹായ ഹദീസ് ഇതിന് വിരുദ്ധമായിട്ടുണ്ട്.

ശറഹുൽ മുവത്വ 150


ചുരുക്കത്തിൽ  ശരീഅത്തിന് വിരുദ്ധമായ സ്വപ്നത്തിലൂടെ നിർദ്ദേശിച്ചതായി കണ്ടാലും നിർദ്ദേശം സ്വീകാര്യമല്ല കാരണം അവിടുന്ന് ജീവിതകാലത്ത് പഠിപ്പിച്ചതിന് വിരുദ്ധമായി സ്വപ്നത്തിലൂടെ പറഞ്ഞതായി കണ്ടാൽ അത് അസ്വീകാര്യമാണ്.


وفي شرح الموطا للزركاني. ص: 150 

لطيفة : وقع أن رجلا رأى النبي - صلى الله عليه وسلم - في النوم فقال له : اذهب إلى موضع كذا فاحفره فإن فيه ركازا فخذه لك ولا خمس عليك فيه ، فلما أصبح ذهب إلى ذلك الموضع فحفره فوجد الركاز فيه فاستفتى علماء عصره فأفتوه بأنه لا خمس عليه لصحة الرؤيا ، وأفتى العز بن عبد السلام بأن عليه الخمس وقال : أكثر ما ينزل منامه منزلة حديث روي بإسناد [ ص: 150 ] صحيح وقد عارضه ما هو أصح منه وهو حديث : " في الركاز الخمس 


ശറഹുൽ മുഹദ്ദബ് ഇമാം  നവവി പറയുന്നു.


ശഅ്ബാൻ മുപ്പതാം രാവ് എത്തുകയും ആരും മാസപ്പിറവി ദർശിക്കുകയും ചെയ്തില്ല .അങ്ങനെയിരിക്കെ ഒരാൾ സ്വപ്നത്തിൽ തിരുനബിയെ കണ്ടു ഇന്ന് രാത്രി റമദാൻ ആദ്യ രാവാണെന്ന് പറഞ്ഞാൽ ആ സ്വപ്നം കൊണ്ട് നോമ്പ് അനുഷ്ഠിക്കൽ സ്വഹീഹല്ല.സ്വപ്നക്കാരനും പറ്റില്ല മറ്റുള്ളവർക്കും പറ്റില്ല. ഇത് ഖാസി ഹുസൈൻ എന്നവർ ഫത്താവയിലും നമ്മുടെ മറ്റു പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.

ഇമാം ഖാസി ഇയാള് എന്നവർ

അതിൽ ഇജ്മാഇനെ ഉദ്ധരിച്ചിട്ടുണ്ട് അതിൻറെ പ്രമാണങ്ങളെല്ലാം സ്വഹീഹ് മുസ്ലിമിൻറെ ശറഹിൽ ആദ്യഭാഗത്ത് ഞാൻ പറഞ്ഞിട്ടുണ്ട്.

അതിൻറെ ചുരുക്കം ഇങ്ങനെയാണ്  റാവിയാവട്ടെ

വാർത്ത പറയുന്നയാളാവട്ടെ സാക്ഷിയാവട്ടെ അവരുടെയൊക്കെ നിബന്ധന അത് വഹിക്കുമ്പോൾ ഉണർവുള്ളവരാവണം.

ഇതിൽ ഏകോപനമുണ്ട്. ഉറക്ക് ഉണർവിൽ അല്ല എന്നത് ഉറപ്പാണ്. ഉറക്കിൽ കൃത്യത ലഭിക്കുകയുമില്ല.

അതുകൊണ്ട് ഈ ഉറക്കം കൊണ്ട് പ്രവർത്തിക്കൽ ഉപേക്ഷിക്കേണ്ടതാണ്.റിപ്പോർട്ട് ചെയ്തയാൾ കൃത്യത ഇല്ലാത്തതുകൊണ്ടാണ്. തിരു നബിയെ  صلي الله عليه وسلم

സ്വപ്നം കണ്ടതിൽ സംശയമുള്ളതുകൊണ്ടല്ല.

അല്ലാഹുവിൻറെ റസൂൽ പറഞ്ഞതായി സ്വഹീഹായ റിപ്പോർട്ടിൽ എങ്ങനെയുണ്ട്.

വല്ലവനും എന്നെ സ്വപ്നം കണ്ടാൽ അവൻ എന്നെ തന്നെയാണ് കണ്ടത് പിശാച് എൻറെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയില്ല.

(ശറഹുൽ മുഹദ്ധബ് 292)


وفي شرح المهذب ص: 292 ] 


( فرع ) لو كانت ليلة الثلاثين من شعبان ، ولم ير الناس الهلال ، فرأى إنسان النبي صلى الله عليه وسلم في المنام فقال له : الليلة أول رمضان لم يصح الصوم بهذا المنام لا لصاحب المنام ولا لغيره ، ذكره القاضي الحسين في الفتاوى وآخرون من أصحابنا ونقل القاضي عياض الإجماع ، عليه وقد قررته بدلائله في أول شرح صحيح مسلم ، ومختصره أن شرط الراوي والمخبر والشاهد أن يكون متيقظا في حال التحمل ، وهذا مجمع عليه ، ومعلوم أن النوم لا تيقظ فيه ، ولا ضبط ، فترك العمل بهذا المنام لاختلال ضبط الراوي لا للشك في الرؤية فقد صح عن رسول الله صلى الله عليه وسلم أنه قال : { من رآني في المنام فقد رآني حقا فإن الشيطان لا يتمثل في صورتي } والله تعالى أعلم .





ഇൽഹാമുമായി ബന്ധപ്പെട്ട ചർച്ചയിൽ

ഇബ്ൻ ഹജർ റ ഫത്ഹുൽ ബാരിയിൽ പറയുന്നു.


മഅരിഫത്തിന്റെ മഹാന്മാർ പറയുന്നത് .മനസ്സിലെ ചിന്തകൾ

അല്ലാഹുവിൽ നിന്നുള്ളതാണങ്കിൽ അത് സ്ഥിരമായി നിൽക്കും പിടക്കുകയില്ല.പിശാചിൽ നിന്നുള്ളതാണെങ്കിൽ അത് പിടക്കും സ്ഥിരമാവുകയില്ല.അതോടുകൂടെ ഇമാമുമാർ വ്യക്തമാക്കിയ കാര്യം ശറഇയായ വിധികൾ കൊണ്ട് സ്ഥിരം ആവുകയില്ല.

ഫത്ഹുൽ ബാരി 12/387


وفي فتح الباري

وذكر الشيخ أبو محمد بن أبي جمرة ما ملخصه أنه يؤخذ من قوله فان الشيطان لا يتمثل بي أن من تمثلت صورته صلى الله عليه وسلم في خاطره من أرباب القلوب وتصورت له في عالم سره أنه يكلمه أن ذلك يكون حقا بل ذلك أصدق من مراي غيرهم لما من الله به عليهم من تنوير قلوبهم انتهى وهذا المقام الذي أشار إليه هو الالهام وهو من جملة أصناف الوحي إلى الأنبياء ولكن لم أر في شئ من الأحاديث وصفه بما وصفت به الرؤيا أنه جزء من النبوة وقد قيل في الفرق بينهما إن المنام يرجع إلى قواعد مقررة وله تأويلات مختلفة ويقع لكل أحد بخلاف الالهام فإنه لا يقع إلا للخواص ولا يرجع إلى قاعدة يميز بها بينه وبين لمة الشيطان


 وتعقب بأن أهل المعرفة بذلك ذكروا أن الخاطر الذي يكون من الحق يستقر ولا يضطرب والذي يكون من الشيطان يضطرب ولا يستقر فهذا إن ثبت كان فارقا واضحا


 ومع ذلك فقد صرح الأئمة بأن الأحكام الشرعية لا تثبت بذلك


وقال ابن السمعاني وإنكار الالهام مردود ويجوز أن يفعل الله بعبده ما يكرمه به ولكن التمييز بين الحق والباطل في ذلك أن كل ما استقام على الشريعة المحمدية ولم يكن في الكتاب والسنة ما يرده فهو مقبول وإلا فمردود يقع من حديث النفس ووسوسة الشيطان ثم قال ونحن لا ننكر أن الله يكرم عبده بزيادة نور منه يزداد به نظره ويقوي به رأيه وانما ننكر ان يرجع إلى قلبه بقول لا يعرف أصله ولا نزعم أنه حجة شرعية وانما هو نور يختص الله به من يشاء من عباده فان وافق الشرع كان الشرع هو الحجة انتهى ويؤخذ من هذا ما تقدم التنبيه عليه أن النائم لو رأى النبي صلى الله عليه وسلم يأمره بشئ هل يجب عليه امتثاله ولا بد أو لا بد أن يعرضه على الشرع الظاهر فالثاني هو المعتمد 


فتح الباري 387/١٢


جمعه محمد اسلم الثقافي الكاملي المليباري البربننغادي


Muhammed Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Wednesday, June 11, 2025

കറാമത്തിനേക്കാൾ വലുത് ഇസ്തിഖാമ - ശരീഅത്ത് അനുസരിച്ചുള്ള ജീവിതം

 


*കറാമത്തിനേക്കാൾ വലുത് ഇസ്തിഖാമ - ശരീഅത്ത് അനുസരിച്ചുള്ള ജീവിതം*


റബ്ബിനെ ഓർത്തും സൽകർമ്മങ്ങൾ ചെയ്തും വിശ്വാസവൈകല്യങ്ങളില്ലാതെ തെറ്റുകൾ ചെയ്യാതെയുള്ള ജീവിതത്തിനാണ് ആയിരം തവണ കറാമത് കാണിക്കുന്നതിനേക്കാൾ ഉത്തമമെന്നാണ് മഹാന്മാർ പറഞ്ഞിട്ടുള്ളത്.



الِاسْتِقَامَةَ خَيْرٌ مِنْ أَلْفِ كَرَامَةٍ وَهِيَ الثَّبَاتُ عَلَى الْعَقِيدَةِ الصَّحِيحَةِ. وَالْمُدَاوَمَةُ عَلَى الْعِلْمِ النَّافِعِ وَالْعَمَلِ الصَّالِحِ، وَالْإِخْلَاصُ الْخَالِصُ، وَالْحُضُورُ مَعَ اللَّهِ وَالْغَيْبَةُ عَنْ شُهُودِ مَا سِوَاهُ. اه‍


(مرقاة المفاتيح شرح المشكاة: ١/٣٣٦)



ഇമാം നവവി(റ) പറയുന്നു:

قال القشيري واعلم أن من أجل الكرامات التي تكون للأولياء دوام التوفيق للطاعة والعصمة من المعاصي والمخالفات قد يدخل في المخالفات ما ليس معصية كالمكروه كراهة التنزيه وكترك الشهوات التي يستحب تركها. اه‍

(بستان العارفين - ص: ٦٨)



"..ഇമാം ഖുശൈരീ(റ) പറയുന്നു:ഏറ്റവും വലിയ കറാമത് തെറ്റുകൾ ചെയ്യാതെ ദേഹേച്ഛകൾ ഒഴിവാക്കി സൽകർമ്മങ്ങൾ ചെയ്യാനുള്ള തൗഫീഖ് ലഭിക്കലാണ്.." 



ഇമാം ഇബ്നു ഹജർ(റ) പറഞ്ഞത് നോക്കൂ:


لا عِبْرَةَ بِقُدْرَةِ وَلِيٍّ عَلَى الْوُصُولِ إلَى مَكَّةَ وَعَرَفَةَ فِي لَحْظَةِ كَرَامَةٍ، وَإِنَّمَا الْعِبْرَةُ بِالْأَمْرِ الظَّاهِرِ الْعَادِيِّ فَلَا يُخَاطَبُ ذَلِكَ الْوَلِيُّ بِالْوُجُوبِ إلَّا إنْ قَدَرَ كَالْعَادَةِ. اه‍


(تحفة: ٤/١٢)

"..ഹജ്ജ് നിർബന്ധമാവണമെങ്കിൽ, മക്കയിലേക്ക് എത്തിച്ചേരാൻ സാധാരണ ഗതിയിലുള്ള കഴിവ് ഉണ്ടായിരിക്കണം. അപ്പോൾ ഒരു വലിയ്യിന് കറാമത് മുഖേന മക്കയിലേക്ക് പെട്ടെന്ന് പോകാൻ കഴിയുമെങ്കിലും ഹജ്ജ് നിർബന്ധമില്ല.."



നോക്കൂ, വലിയ്യിന്റെ കറാമതുകൾക്ക് ശരീഅത്തിനേക്കാൾ പരിഗണനയില്ല അപ്രകാരം, ലൈലതുൽ ഖദ്ർ - അതിന്റെ അടയാളങ്ങൾ കൊണ്ട് മനസ്സിലായാൽ അത് പരസ്യമാക്കാതിരിക്കലാണ് സുന്നത്:

Aslam Kamil Saquafi parappanangadi


തിരുനബി കൽപ്പിക്കുന്നതയി സ്വപ്നം കണ്ടാൽ*

 *ശറഇന് വിരുദ്ധമായത് തിരുനബി  കൽപ്പിക്കുന്നതയി സ്വപ്നം കണ്ടാൽ*

Aslam Kamil Saquafi parappanangadi


ചോദ്യം:ശറഇന് വിരുദ്ധമായത് തിരുനബി  കൽപ്പിക്കുന്നതയി സ്വപ്നം കണ്ടാൽ സ്വീകാര്യമാണോ?


മറുപടി :

ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി റ പറയുന്നു.


ഇൽഹാം ശറഇയ്യായ പ്രമാണമാണ് എന്ന് നാം വാദിക്കുന്നില്ല.അല്ലാഹുവിൻറെ ഇഷ്ടദാസന്മാർക്ക് അല്ലാഹു ബഹുമാനിച്ചു നൽകുന്ന ഒരു പ്രകാശമാണത്.

അത് ശറഇനോട് യോജിച്ചാൽ ഷറആണ് പ്രമാണം (ഇൽ ഹാമല്ല )


ഇതിൽ നിന്നും മുമ്പ് ഉണർത്തിയ ഒരു കാര്യം പിടിക്കപ്പെടും.അത് ഒരാൾ തിരു നബിയെ സ്വപ്നം കാണുന്നു അവിടുന്ന് വല്ലതും കൽപ്പിച്ചാൽ അത് വഴിപ്പെടൽ നിർബന്ധമുണ്ടോ അല്ലെങ്കിൽ പ്രത്യക്ഷമായ ശരീഅത്തിന്റെ മേലിൽ തട്ടിച്ചു നോക്കേണ്ടതുണ്ടോ ?രണ്ടാമത്തതാണ് അവല മ്പ്യമായ വീക്ഷണം.

-ഫത്ഹുൽ ബാരി -

وفي فتح الباري

وقال ابن السمعاني وإنكار الالهام مردود ويجوز أن يفعل الله بعبده ما يكرمه به ولكن التمييز بين الحق والباطل في ذلك أن كل ما استقام على الشريعة المحمدية ولم يكن في الكتاب والسنة ما يرده فهو مقبول وإلا فمردود يقع من حديث النفس ووسوسة الشيطان ثم قال ونحن لا ننكر أن الله يكرم عبده بزيادة نور منه يزداد به نظره ويقوي به رأيه وانما ننكر ان يرجع إلى قلبه بقول لا يعرف أصله ولا نزعم أنه حجة شرعية وانما هو نور يختص الله به من يشاء من عباده فان وافق الشرع كان الشرع هو الحجة انتهى


 ويؤخذ من هذا ما تقدم التنبيه عليه أن النائم لو رأى النبي صلى الله عليه وسلم يأمره بشئ هل يجب عليه امتثاله ولا بد أو لا بد أن يعرضه على الشرع الظاهر فالثاني هو المعتمد فتح الباري


ഇമാം സർക്കാനി റ മുവത്വയുടെ ശറഹിൽ പറയുന്നു.

ഒരാൾ തിരു നബി

صلى الله عليه وسلم


യെ സ്വപ്നം കണ്ടു. തിരുനബി പറഞ്ഞു .

ഇന്ന സ്ഥലത്ത് നീ പോവുകയും അവിടെ കുഴിക്കുകയും ചെയ്താൽ അവിടെ നിധി ലഭിക്കും.അത് നിനക്ക് എടുക്കാവുന്നതാണ് അതിൽ നീ സകാത്ത് നൽകേണ്ടതില്ല.

നേരം പുലർന്നപ്പോൾ അയാൾ ആ സ്ഥലത്ത് പോകുകയും കുഴിക്കുകയും നിധി ലഭിക്കുകയും ചെയ്തു. ആ കാലത്തുള്ള ചില  പണ്ഡിതന്മാരോട് അയാൾ ഫത് വ ചോദിച്ചപ്പോൾ അവർ ചിലർ സ്വപ്നം ശരിയായതുകൊണ്ട് നീ സക്കാത്ത് നൽകേണ്ടതില്ല എന്ന് ഫത്‌വ  നൽകി ,

എന്നാൽ   സുൽത്താനുൽ ഉലമ ഇസ്സ് ബ്നു അബ്ദുസ്സലാം റ എന്നവർ സക്കാത്ത് നൽകണമെന്നും ഫത് വ  നൽകി.അദ്ദേഹം പറഞ്ഞു ഏറിയാൽ സ്വപ്നം ഒരു ഹദീസിന്റെ സ്ഥാനത്ത് ആക്കാം എന്ന് വച്ചാൽ പോലും നിധിയിൽ സക്കാത്ത് ഉണ്ടെന്ന് ഏറ്റവും സ്വഹീഹായ ഹദീസ് ഇതിന് വിരുദ്ധമായിട്ടുണ്ട്.

ശറഹുൽ മുവത്വ 150


ചുരുക്കത്തിൽ  ശരീഅത്തിന് വിരുദ്ധമായ സ്വപ്നത്തിലൂടെ നിർദ്ദേശിച്ചതായി കണ്ടാലും നിർദ്ദേശം സ്വീകാര്യമല്ല കാരണം അവിടുന്ന് ജീവിതകാലത്ത് പഠിപ്പിച്ചതിന് വിരുദ്ധമായി സ്വപ്നത്തിലൂടെ പറഞ്ഞതായി കണ്ടാൽ അത് അസ്വീകാര്യമാണ്.


وفي شرح الموطا للزركاني. ص: 150 

لطيفة : وقع أن رجلا رأى النبي - صلى الله عليه وسلم - في النوم فقال له : اذهب إلى موضع كذا فاحفره فإن فيه ركازا فخذه لك ولا خمس عليك فيه ، فلما أصبح ذهب إلى ذلك الموضع فحفره فوجد الركاز فيه فاستفتى علماء عصره فأفتوه بأنه لا خمس عليه لصحة الرؤيا ، وأفتى العز بن عبد السلام بأن عليه الخمس وقال : أكثر ما ينزل منامه منزلة حديث روي بإسناد [ ص: 150 ] صحيح وقد عارضه ما هو أصح منه وهو حديث : " في الركاز الخمس 


ശറഹുൽ മുഹദ്ദബ് ഇമാം  നവവി പറയുന്നു.


ശഅ്ബാൻ മുപ്പതാം രാവ് എത്തുകയും ആരും മാസപ്പിറവി ദർശിക്കുകയും ചെയ്തില്ല .അങ്ങനെയിരിക്കെ ഒരാൾ സ്വപ്നത്തിൽ തിരുനബിയെ കണ്ടു ഇന്ന് രാത്രി റമദാൻ ആദ്യ രാവാണെന്ന് പറഞ്ഞാൽ ആ സ്വപ്നം കൊണ്ട് നോമ്പ് അനുഷ്ഠിക്കൽ സ്വഹീഹല്ല.സ്വപ്നക്കാരനും പറ്റില്ല മറ്റുള്ളവർക്കും പറ്റില്ല. ഇത് ഖാസി ഹുസൈൻ എന്നവർ ഫത്താവയിലും നമ്മുടെ മറ്റു പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.

ഇമാം ഖാസി ഇയാള് എന്നവർ

അതിൽ ഇജ്മാഇനെ ഉദ്ധരിച്ചിട്ടുണ്ട് അതിൻറെ പ്രമാണങ്ങളെല്ലാം സ്വഹീഹ് മുസ്ലിമിൻറെ ശറഹിൽ ആദ്യഭാഗത്ത് ഞാൻ പറഞ്ഞിട്ടുണ്ട്.

അതിൻറെ ചുരുക്കം ഇങ്ങനെയാണ്  റാവിയാവട്ടെ

വാർത്ത പറയുന്നയാളാവട്ടെ സാക്ഷിയാവട്ടെ അവരുടെയൊക്കെ നിബന്ധന അത് വഹിക്കുമ്പോൾ ഉണർവുള്ളവരാവണം.

ഇതിൽ ഏകോപനമുണ്ട്. ഉറക്ക് ഉണർവിൽ അല്ല എന്നത് ഉറപ്പാണ്. ഉറക്കിൽ കൃത്യത ലഭിക്കുകയുമില്ല.

അതുകൊണ്ട് ഈ ഉറക്കം കൊണ്ട് പ്രവർത്തിക്കൽ ഉപേക്ഷിക്കേണ്ടതാണ്.റിപ്പോർട്ട് ചെയ്തയാൾ കൃത്യത ഇല്ലാത്തതുകൊണ്ടാണ്. തിരു നബിയെ  صلي الله عليه وسلم

സ്വപ്നം കണ്ടതിൽ സംശയമുള്ളതുകൊണ്ടല്ല.

അല്ലാഹുവിൻറെ റസൂൽ പറഞ്ഞതായി സ്വഹീഹായ റിപ്പോർട്ടിൽ എങ്ങനെയുണ്ട്.

വല്ലവനും എന്നെ സ്വപ്നം കണ്ടാൽ അവൻ എന്നെ തന്നെയാണ് കണ്ടത് പിശാച് എൻറെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയില്ല.

(ശറഹുൽ മുഹദ്ധബ് 292)


وفي شرح المهذب ص: 292 ] 


( فرع ) لو كانت ليلة الثلاثين من شعبان ، ولم ير الناس الهلال ، فرأى إنسان النبي صلى الله عليه وسلم في المنام فقال له : الليلة أول رمضان لم يصح الصوم بهذا المنام لا لصاحب المنام ولا لغيره ، ذكره القاضي الحسين في الفتاوى وآخرون من أصحابنا ونقل القاضي عياض الإجماع ، عليه وقد قررته بدلائله في أول شرح صحيح مسلم ، ومختصره أن شرط الراوي والمخبر والشاهد أن يكون متيقظا في حال التحمل ، وهذا مجمع عليه ، ومعلوم أن النوم لا تيقظ فيه ، ولا ضبط ، فترك العمل بهذا المنام لاختلال ضبط الراوي لا للشك في الرؤية فقد صح عن رسول الله صلى الله عليه وسلم أنه قال : { من رآني في المنام فقد رآني حقا فإن الشيطان لا يتمثل في صورتي } والله تعالى أعلم .


ഇൽഹാമുമായി ബന്ധപ്പെട്ട ചർച്ചയിൽ

ഇബ്ൻ ഹജർ റ ഫത്ഹുൽ ബാരിയിൽ പറയുന്നു.


മഅരിഫത്തിന്റെ മഹാന്മാർ പറയുന്നത് .മനസ്സിലെ ചിന്തകൾ

അല്ലാഹുവിൽ നിന്നുള്ളതാണങ്കിൽ അത് സ്ഥിരമായി നിൽക്കും പിടക്കുകയില്ല.പിശാചിൽ നിന്നുള്ളതാണെങ്കിൽ അത് പിടക്കും സ്ഥിരമാവുകയില്ല.

അതോടുകൂടെ ഇമാമുമാർ വ്യക്തമാക്കിയ കാര്യം ശറഇയായ വിധികൾ ഇൽ ഹാം കൊണ്ട് സ്ഥിരമാവുകയില്ല.

ഫത്ഹുൽ ബാരി 12/387


وفي فتح الباري

وذكر الشيخ أبو محمد بن أبي جمرة ما ملخصه أنه يؤخذ من قوله فان الشيطان لا يتمثل بي أن من تمثلت صورته صلى الله عليه وسلم في خاطره من أرباب القلوب وتصورت له في عالم سره أنه يكلمه أن ذلك يكون حقا بل ذلك أصدق من مراي غيرهم لما من الله به عليهم من تنوير قلوبهم انتهى وهذا المقام الذي أشار إليه هو الالهام وهو من جملة أصناف الوحي إلى الأنبياء ولكن لم أر في شئ من الأحاديث وصفه بما وصفت به الرؤيا أنه جزء من النبوة وقد قيل في الفرق بينهما إن المنام يرجع إلى قواعد مقررة وله تأويلات مختلفة ويقع لكل أحد بخلاف الالهام فإنه لا يقع إلا للخواص ولا يرجع إلى قاعدة يميز بها بينه وبين لمة الشيطان


 وتعقب بأن أهل المعرفة بذلك ذكروا أن الخاطر الذي يكون من الحق يستقر ولا يضطرب والذي يكون من الشيطان يضطرب ولا يستقر فهذا إن ثبت كان فارقا واضحا


 ومع ذلك فقد صرح الأئمة بأن الأحكام الشرعية لا تثبت بذلك


وقال ابن السمعاني وإنكار الالهام مردود ويجوز أن يفعل الله بعبده ما يكرمه به ولكن التمييز بين الحق والباطل في ذلك أن كل ما استقام على الشريعة المحمدية ولم يكن في الكتاب والسنة ما يرده فهو مقبول وإلا فمردود يقع من حديث النفس ووسوسة الشيطان ثم قال ونحن لا ننكر أن الله يكرم عبده بزيادة نور منه يزداد به نظره ويقوي به رأيه وانما ننكر ان يرجع إلى قلبه بقول لا يعرف أصله ولا نزعم أنه حجة شرعية وانما هو نور يختص الله به من يشاء من عباده فان وافق الشرع كان الشرع هو الحجة انتهى ويؤخذ من هذا ما تقدم التنبيه عليه أن النائم لو رأى النبي صلى الله عليه وسلم يأمره بشئ هل يجب عليه امتثاله ولا بد أو لا بد أن يعرضه على الشرع الظاهر فالثاني هو المعتمد 


فتح الباري 387/١٢


جمعه محمد اسلم الثقافي الكاملي المليباري البربننغادي


Muhammed Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...