Saturday, May 17, 2025

ചപ്പാരപ്പടവ് മാനന്തേരി ത്വരീഖത്ത്കാരെ കരുതിയിരിക്കുക.. കണ്ണിയായ മൗല

 ചപ്പാരപ്പടവ് മാനന്തേരി ത്വരീഖത്ത്കാരെ കരുതിയിരിക്കുക......

മഹാ അബദ്ധത്തിൽ ചെന്ന് പെടാതിരിക്കുക.......


കേരളത്തിലെ സുന്നി പണ്ഡിതർക്കിടയിൽ ജീവിച്ചു മരിച്ചു പോയ രണ്ട് പണ്ഡിത സഹോദരങ്ങളായ മഹത്തുക്കളാണ് കോട്ടിക്കുളം അബ്ദുൽ അസീസ് ഖാദിരിയും, പിഎ അബ്ദുൽ ഖാദർ മുസ്ലിയാർ അൽ ഖാദിരി പള്ളിപ്പുറവും, ഈ രണ്ടു പണ്ഡിതരും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ യഥാർത്ഥ അഖീദയിൽ അടിയുറച്ചു നിൽക്കുകയും അഹ്ലുസ്സുന്നയുടെ യഥാർത്ഥ പാതയിൽ പ്രവർത്തിക്കുകയും, പ്രബോധന രംഗത്ത് അതുല്യമായ സേവനങ്ങൾ നടത്തുകയും ചെയ്ത പ്രതിഭാശാലികളായ മഹാന്മാരാണ്. പ്രത്യേകിച്ചും നമ്മുടെ കൊച്ചു ഗ്രാമമായ പള്ളിപ്രവും പരിസരവുമുള്ള മുഅ്മിനീങ്ങൾ ശൈഖുനാ പി എ അബ്ദുൽ ഖാദർ മുസ്ലിയാരുടെ പ്രബോധന പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഇന്നും യഥാർത്ഥ സുന്നി ആശയങ്ങൾ മുറുകെ പിടിക്കുകയും സുന്നി ആചാരങ്ങൾ കൊണ്ട് നടക്കുകയും സുന്നി വിശ്വാസങ്ങളിൽ അടിയുറച്ചു നിൽക്കുകയും ചെയ്യുന്നത്.

ദുൽഖഅദ് മാസത്തിലാണ്  ശൈഖുനാ പി എ അബ്ദുൽ ഖാദർ മുസ്ലിയാരുടെ ആണ്ട് നടക്കുന്നത്......

മഹാനവർകളുടെ പേരിൽ അവിടുന്ന് പരിപാലിക്കുകയും പ്രബോധന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത പള്ളിപ്രം മഹല്ല് കേന്ദ്രീകരിച്ചു ആണ്ട് അനുസ്മരണ പരിപാടി നടത്തുന്നതായി അറിയാൻ കഴിഞ്ഞു.....

അൽഹംദുലില്ലാ വളരെ സന്തോഷം തന്നെയാണ്....

അനുസ്മരിക്കുകയും ആണ്ട് പരിപാടി നടത്തുകയും ചെയ്യുക എന്നത് അവിടത്തോട് കാക്കുന്ന ബഹുമാനമാണ്/അത് അവരോടുള്ള പ്രതിബദ്ധതയുടെ ഭാഗവുമാണ്....

എന്നാൽ അത്തരം ആണ്ട് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ മഹാൻ അടിയുറച്ചു വിശ്വസിച്ചിരുന്ന യഥാർത്ഥ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദയിൽ നിന്നു കൊണ്ടായിരിക്കണം, അല്ലാതെ കേരളത്തിലെ പ്രഗത്ഭരായ പണ്ഡിതന്മാരും സുന്നി വിഭാഗങ്ങളും തള്ളിപ്പറഞ്ഞ അഖീദ പരമായി നിരവധി പിഴവുകൾ സംഭവിച്ചു കൊണ്ടിരിക്കുന്ന വ്യാജത്വരീഖത്തുകാരുടെ വക്താക്കളെ കൊണ്ടു വന്നാവരുത്.....


പ്രചരണ നോട്ടീസിൽ കണ്ട വ്യക്തികൾ പട്ടിക്കാട് ത്വരീഖത്തിന്റെ ശൃംഖലയിൽ പെട്ടയാളാണെന്നും ചപ്പാരപ്പടവ് മാനന്തേരി ശൈഖിന്റെ പ്രചാരകനുമാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.....


ഇവരുടെ ത്വരീഖത്തിന്റെ ശൃംഖല ചെന്നെത്തുന്നത് പട്ടിക്കാട് ത്വരീഖത്തിലേക്കാണ്, കണ്യാല മൗല എന്നറിയപ്പെടുന്ന വ്യക്തിയെ കേന്ദ്രീകരിച്ചുള്ള ഈ ത്വരീഖത്ത് പിഴച്ച വാദങ്ങൾ ഉള്ളവരാണെന്ന് സമസ്ത കേരള ജംഇയ്യത്തുല് ഉലമ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്......


2003 ജൂലൈ 24 ന്  താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന മുശാവറ ഇതേക്കുറിച്ച് പഠിക്കാൻ ഇന്നത്തെ സമസ്ത പ്രസിഡണ്ട് ശൈഖുന ഇ സുലൈമാൻ ഉസ്താദിനേയും ശൈഖുന പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാരെയും നിയോഗിച്ചു, തുടർന്ന് പല പ്രശ്നങ്ങളും കണ്ടെത്തി....


1) ശൈഖ് മുരീദുമാർക്ക് നൽകുന്ന ദിക്റുകൾ ഹദീസിൽ വന്ന ദിക്റുകളേക്കാൾ ശ്രേഷ്ടമാണ്

2) ഇമാമീങ്ങൾ പഠിപ്പിച്ചു തന്ന വാരിദായ നിസ്കാരത്തിന് ശേഷമുള്ള ദിക്റുകൾ ഒഴിവാക്കി ശൈഖ് തന്ന ദിക്റുകൾ ചൊല്ലണം 

3) ശൈഖ് ദിക്റുകൾ തന്നാൽ അത് നിർബന്ധമായി, പിന്നെ മറ്റുള്ളതൊക്കെ ഒഴിവാക്കണം 

4) ഈ ദിക്റുകൾ ചൊല്ലിത്തീർക്കാൻ ജമാഅത്ത് വരെ ഒഴിവാക്കാവുന്നതാണ്

5) ഇന്നത്തെ പണ്ഡിതന്മാർ ഇബ്ലീസിനേക്കാൾ വഴി പിഴച്ചവരാണ് 

6)ആയത്തുൽ കുർസിയ്യ് ഓതിയാൽ ഇബ്‌ലീസിന്റെ ശർറ് നീങ്ങും പക്ഷെ പണ്ഡിതരുടെ ശർറ് നീങ്ങൂല

7) കറുപ്പ് വസ്ത്രമാണ് ഏറ്റവും ഉത്തമം (ശറഇൽ മുത്ത് നബി പഠിപ്പിച്ചത് വെള്ള വസ്ത്രമാണ്)

8) കുഞ്ഞിപ്പോക്കർ മുസ്‌ലിയാർ അടക്കം സമസ്തയുടെ ആലിമീങ്ങൾ വിട്ട് നിൽക്കണമെന്ന് പറഞ്ഞ ചേറ്റൂർ ശൈഖ് മഹാനാണെന്ന് പ്രഖ്യാപിച്ചു

9) ദിക്റ് ചൊല്ലലാണ് ഇൽമ് പഠിക്കലും പഠിപ്പിക്കലിനേക്കാളും മഹത്വമുള്ള കാര്യം എന്ന് പറഞ്ഞു, ഒരുപാട് മുതഅല്ലിമുകളെയും മുദരിസ്മാരേയും തദ്രീസ് രംഗത്ത് നിന്നും അകറ്റി നിർത്തി.......

ഇങ്ങനെ തുടങ്ങി മുൻകാലങ്ങളിൽ ഉലമാക്കൾ പഠിപ്പിച്ചിട്ടില്ലാത്ത വാദഗതികൾ കൊണ്ട് വന്നു.....


എന്നാൽ കണ്ണ്യാല മൗലയുടെ ശൃംഖലയിൽ പെട്ട ചപ്പാരപ്പടവ്/ മാനന്തേരി ശൈഖ് ഇതിനേക്കാൾ കഷ്ടമാണ്....

ഇവരുടെയൊക്കെ വിചിത്രമായ വാദങ്ങൾ കേട്ട് എങ്ങനെയാണ് ആളുകൾ കൂടെ കൂടുന്നത് എന്നാണ് മനഹ്സ്സിലാവാത്തത്, ഇസ്ലാമിന്റെ ബാലപാഠങ്ങൾ വരെ അറിയാത്ത ശൈഖും മുരീദുകളും.....


എന്തൊക്കെയാണ് പിഴവുകൾ.....


1) ഹൈന്ദവ മതത്തിലെ ഭജന വാചകമായ " ഓം നമഃ ശിവായ " എന്നത് അല്ലാഹു അക്ബർ എന്ന് പറയുന്നുതിന് തുല്ല്യമാണ്, അത് നമുക്കും ചൊല്ലാവുന്നതാണ് എന്ന് പച്ചയായി വളച്ച് കെട്ടില്ലാതെ പ്രസംഗിച്ചു.....


മറ്റൊരു മതത്തിന്റെ മന്ത്രങ്ങളും വാചകങ്ങളും ചൊല്ലി ആത്മീയത ചമയുന്നുണ്ടെങ്കിൽ അത് ഇബ്‌ലീസ് (ലഅനത്തുല്ലാഹി അലൈഹി)യുടെ കെണി വലയിൽ പെട്ടുപോയി എന്നാണ് അർഥം. അത് ചൊല്ലുന്നവരുടെ വിശ്വാസത്തിന്റെ കാര്യം ആർക്ക് പറയാൻ കഴിയും... 

 

2)സുൽത്താനുൽ ഹിന്ദ് ഖ്വാജാ മുഈനുദ്ധീനുൽ ചിശ്തി അൽ അജ്മീരി(റ) തങ്ങൾ ഇന്ത്യയുടെ നബിയും റസൂലുമാണെന്ന് പ്രസംഗിച്ചു.


ഖാദിയാനികൾ ഇസ്ലാമിൽ നിന്നും പുറത്തു പോകുന്നത് മുത്ത് മുഹമ്മദ് മുസാത്വഫാ നബിക്ക് ശേഷം മിർസ ഗുലാം അഹമദ് ഖാദിയാനി പ്രവാചകനാണെന്ന് വാദിച്ചത് കൊണ്ടാണല്ലോ, لا نبي بعدي (എന്റെ ശേഷം ഒരു പ്രവാചകൻ ഇല്ല) എന്ന തിരുവചനത്തെ വരെ അവർ ദുർവ്യാഖ്യാനം ചെയ്തു, അതേ പണിയാണ് ഈ ത്വരീഖത്ത് കാരും ചെയ്ത് കൊണ്ടിരിക്കുന്നത്.....

ഹഖീഖിയ്യായ മഅന ഉദ്ധേശിച്ചാണ് പറഞ്ഞതെങ്കിൽ മുർത്തദ്ധാവും എന്നതിൽ ഒരു തർക്കവുമില്ല, നേരെ മറിച്ച് മജാസിയ്യായ മഅനക്കാണെങ്കിൽ ഇത് കേൾക്കുന്നവരെ വഴികേടിലാക്കുകയും ചെയ്യുലാണ്.......


3) അല്ലാഹുവിന്റെ സാത്ത് (ذات) ഞാൻ അറിഞ്ഞിട്ടുണ്ട്.....

എനിക്ക് സ്വിഫാത്തുകൾ അറിയേണ്ടതില്ല.....


അല്ലാഹുവിന്റെ സാത്ത് അറിയുക എന്നത് അസാധ്യമാണ്, സ്വിഫത്തുകൾ കൊണ്ടാണ് അല്ലാഹുവിനെ നാം മനസ്സിലാക്കുന്നത്, ഇതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം.....

മഹാനായ അബൂബക്കർ സ്വിദ്ധീഖ് (റ) തന്നെ പറഞ്ഞത് : 

العجز عن درك الإدراك إدراك والبحث عن ذاته كفر وإشراك

അല്ലാഹുവിന്റെ സാത്ത് എന്തെന്ന് അറിയാൻ കഴിയില്ല എന്നതാണ് അതിനെ കുറിച്ചുള്ള അറിവ്......

അല്ലാഹുവിന്റെ സാത്തിനെ കുറിച്ച് അന്വേഷിക്കൽ(അത് ഞാൻ അറിഞ്ഞു എന്നൊക്കെയുള്ള വാദങ്ങൾ) ശിർക്കോ കുഫ്റോ ആയിത്തീരും...

നിരന്തരം ഇത്തരം പ്രഭാഷണങ്ങൾ നടത്തുന്ന ആളാണ് ഈ ചപ്പാരപ്പടവ് ശൈഖ്......


4)1985ൽ ഹജ്ജിന് പോയപ്പോൾ മസ്ജിദുൽ ഖുബായുടെ അടുത്ത് വെച്ച് മഹ്ദി ഇമാമിന്റെ ഉസ്താദായ മിളാഉദ്ധീൻ ഖുറാസാനി എന്ന മഹാനെ കണ്ട്മുട്ടി മുസ്വാഫഹത്ത് ചെയ്തു എന്ന വിചിത്ര വാദം ഉന്നയിച്ചു .....

ഒന്നാമത് മഹ്ദി ഇമാം ആഗമനം ആകണമെങ്കിൽ ഇമാമീങ്ങൾ പഠിപ്പിച്ച പലതും ഇവിടെ വരാനുണ്ട്, 

മറ്റൊന്ന് 1985 ൽ ഹജ്ജിന് പോയപ്പോഴാണ് കണ്ടത് എന്ന് പറഞ്ഞു, അങ്ങനെയെങ്കിൽ ഇദ്ദേഹം കണ്ട് മുട്ടുമ്പോൾ എത്ര വയസ്സായിട്ടുണ്ടാകും , മുത്ത് നബി പഠിപ്പിച്ചത് മഹ്ദി ഇമാം നാൽപത് വയസ്സിലാണ് പ്രത്യക്ഷപ്പെടുക എന്നാണ്..


 عن قتادة عَنْ عَبْدِ اللَّهِ بْنِ الْحَارِثِ رضي الله عنه ، قَالَ : " يَخْرُجُ الْمَهْدِيُّ وَهُوَ ابْنُ أَرْبَعِينَ سَنَةً ، كَأَنَّهُ رَجُلٌ مِنْ بَنِي إِسْرَائِيلَ ".


ഇങ്ങനെ തുടങ്ങിയ വികലമായ വാദങ്ങളും വിശ്വാസങ്ങളും സുന്നി സമൂഹത്തിൽ വിളമ്പാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യാജ ത്വരീഖത്ത് വക്താക്കളെ കൊണ്ടുവന്നിട്ടുള്ള ആണ്ട് അനുസ്മരണ പരിപാടി തീർത്തും അപലപനീയമാണ്.... മഹല്ല് നിവാസികൾ ഇത്തരം ചെയ്തികൾ കണ്ട് മൗനാനുവാദം നൽകുന്നത് ഒട്ടും ഭൂഷണമല്ല.....

കാരണം മഹാനായ പി അബ്ദുൽഖാദർ മുസ്ലിയാർ ഒരിക്കലും അത്തരം വ്യാജത്വത്തികളെയോ പുത്തൻ വാദികളെയോ പ്രമോട്ട് ചെയ്യുകയോ അനുകൂലിക്കുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല അത്തരം അവാന്തര വിഭാഗങ്ങളുടെ വിശ്വാസങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ സംസാരിക്കുകയും അഹ്ലുസ്സുന്നയുടെ വിശ്വാസങ്ങൾ സമൂഹത്തിന് പഠിപ്പിച്ചു കൊടുക്കുകയുമാണ് ചെയ്തത്. സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സമസ്തയും , ചേളാരി സംഘടനയുടെ പണ്ഡിതരും മേൽപ്പറയപ്പെട്ട വ്യാജ ത്വരീഖത്തുകൾക്കെതിരെ നിരന്തരം സംസാരിച്ച സംഭവങ്ങൾ നമുക്ക് അറിയാൻ കഴിയും , നന്തി ദാറുസ്സലാം  പ്രിൻസിപ്പൾ മൂസക്കുട്ടി ഹസ്രത്ത് ജാമിയിൽ നടന്ന അജ്മീർ ഖാജാ പരിപാടിയിൽ വച്ച് ശക്തമായി വിമർശിച്ച് പ്രസംഗിച്ച ഒരു വ്യാജത്വരീഖത്താണ് ചപ്പാരപ്പടവ് മാനന്തേരി ത്വരീഖത്ത് എന്നത്.....


അതിൻറെ അഖീദയിലൊക്കെ വൈകല്യമുള്ള വിശ്വാസങ്ങളാണ് എന്നും ശക്തമായ ഭാഷയിൽ പറയുന്നുണ്ട് ......


എന്നാൽ സാധുക്കളായ പല മഹല്ല് നിവാസികളെ ഇത്തരം ആളുകൾ ആത്മീയ ആചാരന്മാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവരികയും അദ്ദേഹത്തിൻറെ മുരീദുകളാക്കി മാറ്റുകയും ചെയ്യുന്നുണ്ട്......

ഈ പ്രവണത നമ്മുടെ മഹല്ല് നിവാസികളും തിരിച്ചറിയേണ്ടതുണ്ട്...

അല്ലാഹു നമ്മെ കാക്കട്ടെ......


ശൈഖുന പിഎ അബ്ദുൽ ഖാദിർ മുസ്‌ലിയാർ അൽ ഖാദിരിയുടെ വസതിയായ പള്ളിപ്രം ഖാദിരിയ്യയിൽ വെച്ച് മെയ് 19 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് സിയാറത്തോട് കൂടി തുടങ്ങി ബുർദ മജ്‌ലിസ്, മൗലിദ്, യാസീൻ പാരായണം, തഹ്‌ലീൽ , അനുസ്മരണ പ്രഭാഷണം, ദുആ മജ്‌ലിസ് തുടങ്ങിയ പരിപാടികളോടെ  സമാപിക്കന്ന ആണ്ട് അനുസ്മരണ മജ്ലിസിലേക്ക്.....

എല്ലാവരേയും ക്ഷണിക്കുന്നു.....

അല്ലാഹു എല്ലാം ഖൈറിൽ ആക്കി തരുമാറാകട്ടെ ആമീൻ


🖊️ മുഹമ്മദ് റഊഫ് അമാനി അൽ അർശദി നെല്ലിക്കപ്പാലം

Tuesday, May 13, 2025

ഭാര്യ ഭർത്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 


ഭാര്യ ഭർത്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫത്ഹുൽ മുഈനിൽ പറയുന്നു.

പിദ്വാരത്തിൽ ബന്ധപ്പെടൽ ഒഴികയുള്ള
എല്ലാ സുഗാസ്വാദനങ്ങളുംഭാര്യയിൽ നിന്നും ഭർത്താവിന് അനുവദനീയമാണ്.
അത് അവളുടെ കൈകൊണ്ട് സ്ഖലനം ഉണ്ടാക്കൽ ആണെങ്കിലും അനുവദനീയമാണ്.

ഒരു പുരുഷൻ അയാളുടെ കൈകൊണ്ട് സ്ഖലനം ഉണ്ടാക്കൽ അനുവദനീയമല്ല.

എന്നാൽ വ്യഭിചാരം ഭയപ്പെട്ടാൽ അനുവദനീയമാണെന്ന് ഇമാം അഹ്മദ് റ പറഞ്ഞിട്ടുണ്ട്.

ഒരു സ്ത്രീയുടെ കന്യകത്വം വിരൽ കൊണ്ട് പൊട്ടിക്കൽ ഹറാമാണ്.

ഭർത്താവിൻറെ മേലിൽ സുന്നത്തുള്ള കാര്യങ്ങൾ

നേരം പോക്കിന് വേണ്ടി ഭാര്യയുമായി ഭർത്താവ് തമാശ കളിക്കൽ സുന്നത്താണ് .

കാരണമില്ലാതെ എല്ലാ നാല് രാത്രിയിലും ഒരു തവണ സംയോഗത്തെ തൊട്ട് ഒഴിവാവാതിരിക്കൽ സുന്നത്താണ്

അത്തായ സമയത്ത് സംയോഗം ചെയ്യലിനെ പരിഗണിക്കൽ സുന്നത്താണ്

അവൻറെ സ്ഖലനം ആദ്യം സംഭവിച്ചാൽ അവൾ സ്കലിക്കുന്നത് വരെ സാവകാശം നൽകൽ സുന്നത്താണ്

ബന്ധപ്പെടുന്നതിനു മുമ്പ് രണ്ടുപേരും സുഗന്ധം പൂശൽ
സുന്നത്താണ്

കുട്ടിയെ തൊട്ട് നിരാശ ആണെങ്കിൽ പോലും രണ്ടുപേരും താഴെപ്പറയുന്ന ദിക്റ് ചൊല്ലൽ സുന്നത്താണ്
بسم الله اللهم جنبنا الشيطان وجنب الشيطان ما رزقتنا
അർത്ഥം അല്ലാഹുവിൻറെ നാമം കൊണ്ട് അല്ലാഹുവേ ഞങ്ങളെ പിശാചിനെ തൊട്ട് അകറ്റണേ
ഞങ്ങൾക്ക് നീ നൽകുന്നതിനും പിശാചിനെ അകറ്റണേ

സന്താനോല്പാദനം ചാരിത്രശുദ്ധി തുടങ്ങിയ നല്ല കരുത്തോടെ ഹലാലായ മരുന്നുകൾ ഉപയോഗിച്ചുകൊണ്ട് ശക്തി ഉണ്ടാക്കാൻ നല്ലതിലേക്കുള്ള മാധ്യമമാണ്.
നല്ലതിലേക്കുള്ള മാധ്യമം നല്ലതാണ്.

അനുവദനീയമായ  ആസ്വാദനത്തെ  തൊട്ട് ഭാര്യ ഭർത്താവിനെ തടയൽ ഹറാമാണ്.

ആവശ്യമില്ലാതെ ഒരു സ്ത്രീ ഭർത്താവിനോടോ മറ്റോ മറ്റൊരു സ്ത്രീയുടെ വർണ്ണനങ്ങൾ പറയൽ കറാഹത്താണ് .

നമസ്കാരത്തിന്റെ സമയമായെന്നും ആ സമയം നഷ്ടപ്പെടുമെന്നും അറിയുന്നവനും
ഭാര്യ ബന്ധപ്പെട്ടതിനുശേഷം കുളിക്കുകയില്ലെന്നും നിസ്കാരം നഷ്ടപ്പെടുത്തുമെന്നും അറിഞ്ഞാൽ പോലും 
സംയോഗം ചെയ്യൽ ഭർത്താവിന് അനുവദനീയമാണ്.

يجوز للزوج كل تمتع منها بما سوى حلقة دبرها ولو بمص بظرها أو استمناء بيدها لا بيده وإن خاف الزنا خلافا لأحمد ولا افتضاض بأصبع ويسن ملاعبة الزوجة إيناسا وأن لا يخليها عن الجماع كل أربع ليال مرة بلا عذر وأن يتحرى بالجماع وقت السحر وأن يمهل لتنزل إذا تقدم إنزاله وأن يجامعها عند القدوم من سفره وأن يتطيبا للغشيان وأن يقول كل ولو مع اليأس من الولد بسم الله اللهم جنبنا الشيطان وجنب الشيطان ما رزقتنا وأن يناما في فراش واحد والتقوي له بأدوية مباحة بقصد صالح: كعفة ونسل وسيلة لمحبوب فليكن محبوبا فيما يظهر قاله شيخنا.

ويحرم عليها منعه من استمتاع جائز.

ويكره لها أن تصف لزوجها أو غيره امرأة أخرى لغير حاجة.

وله الوطء في زمن يعلم دخول وقت المكتوبة فيه وخروجه قبل وجود الماء وأنها لا تغتسل عقبه وتفوت الصلاة.فتح المعين
CM AL RASHIDA ONLINE DARS

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക അറവ് നടത്തുക എന്നാൽ എന്താണന്ന്

 *ബദ്രീങ്ങളുടെ പേരിലും 


മറ്റു മഹാന്മാരുടെ പേരിലും നേർച്ചയാക്കൽ ഒഹാബി പുരോഹിതന്മാരുടെ തെറ്റിദ്ധരിപ്പിക്കൽന് മറുപടി*


*അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0


🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷


 ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.

#പരിശുദ്ധ_റമദാനിൽ_ബദ്രീങ്ങളുടെ_ആണ്ട്_എന്ന_പേരിൽ_അറവ്_നടത്തുന്നവർ അതിനെ സഹായിക്കുന്നവർ, സഹകരിക്കുന്നവർ കേൾക്കുക നിങ്ങൾ നാളെ റബ്ബിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും.


മറുപടി


ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക അറവ് നടത്തുക എന്നാൽ എന്താണന്ന്


മനസ്സിലാകാത്തത് കൊണ്ടാണ് ഇത്തരം ആരോപണം നടത്തുന്നത് '

താഴെ പറയുന്ന ചോദ്യത്തരം ശ്രദ്ധിച്ചാൽ തെറ്റിദ്ധാരണ നീങ്ങുന്നതാണ് '

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

നേർച്ച


ചോദ്യം


ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?

അത് അനുവദനീയമാണോ?

മഹാൻമാരുടെ പേരിൽ

നേർച്ചയുടെ ലക്ഷ്യം എന്ത് ?അത് ശിർക്കാവുമോ?  നേർച്ച അല്ലാഹു വിന് മാത്രമല്ലേ ചെയ്യേണ്ടത്📚📚


ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?


മറുപടി

സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടി മാത്രമാണ് '

മഹാൻമാരുടെ പേരിൽ  സ്വദഖ ചെയ്യാനോ   ഭക്ഷണം' നൽകാനോ   മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ നേർച്ചയാക്കുക എന്നാൽ  ആ നേർച്ച അല്ലാഹു വിന് വേണ്ടി മാത്രമാണ്.


മരിച്ചവർക്ക് വേണ്ടി സ്വദഖ ചെയ്യൽ അനുവദനീയമാണന്ന്

ഇബ്നു തൈമിയ്യ പോലും പറഞ്ഞിട്ടുണ്ട്

ഇബ്നു തൈമിയ്യ

പറയുന്നു

.قال  ابن تيمية: «فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية، كالصدقة والعتق، فإذا تبرع له الغير بسعيه نفعه الله بذلك، كما ينفعه بدعائه له، والصدقة عنه.

وهو ينتفع بكل ما يصل إليه من كل مسلم، سواء كان من أقاربه، أو غيرهم كما ينتفع بصلاة المصلين عليه، ودعائهم له عند قبره» (مجموع الفتاوى 24/367

അത് ഇജ്മാ കൊണ്ട് സ്ഥിരപെട്ടതാണന്നു ഇമാം നവവി പറയുന്നു'

قال الإمام النووي: «الصدقة عن الميت تنفع الميت، ويصله ثوابها وهو كذلك بإجماع العلماء».

ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്. അതാണ് സത്യവും (ശര്‍ഹുമുസ്‌ലിം).


സ്വദഖ ചെയ്യുക പോലെയുള്ള പുണ്യകർമം നേർച്ചയാക്കുന്നത് പുണ്യമാണ


ഖുർആൻ പറയുന്നു


'നിങ്ങൾ ചെലവഴിക്കുന്ന വസ്തുക്കളും നേർച്ചയാക്കുന്ന നേർച്ചകളും നിശ്ചയം അല്ലാഹു അറിയുന്നുണ്ട്. (അതിന് അവൻ പ്രതിഫലം നൽകുന്നതാണ്) ആക്രമകാരികൾക്ക് സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല"* . (അൽബഖറ 270)


ഖുർആനിൽ മറ്റൊരിടത്ത് സത്യവിശ്വാസികളുടെ സവിശേഷതകൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ അല്ലാഹു പറയുന്നു* 👉👉


*“അവർ നേർച്ചയാക്കിയത് പൂർത്തിയാക്കി വീട്ടുകയും ആപത്തു പടർന്നു പിടിക്കുന്ന ഒരു ദിവസത്തെ അവർ ഭയപെടുകയും ചെയ്യുന്നു”* (ഇൻസാൻ 7)


സഅ്ദുബ്‌നു ഉബാദ(റ)യെ തൊട്ടു നിവേദനം. അദ്ദേഹം പറഞ്ഞു: നബിയേ, സഅ്ദിന്റെ ഉമ്മ മരിച്ചു. അവരുടെ പേരിൽ ഏതാണ്‌ ഏറ്റവും പുണ്യം ലഭിക്കുന്ന ദാനം? നബി(സ) പറഞ്ഞു: വെള്ളം. അങ്ങനെ സഅ്ദ്‌ ഒരു കിണർ കുഴിച്ചു കൊണ്ട്‌ പറഞ്ഞു: ഇത്‌ സഅ്ദിന്റെ ഉമ്മാക്കാണ്‌" (തുർമുദി, അബൂദാവൂദ്‌, നസാഇ, ഇബ്നുമാജ, മുസ്‌നദ്‌ അഹ്‌മദ്‌


 സ്വദഖ എന്ന പുണ്യകർമം നിർബന്ധമായും ' ചെയ്യുമെന്ന് ഏറ്റടുക്കലാണ് ' നേർച്ച


ആ സ്വദഖ യുടെ പ്രതിഫലം മരണപെട്ട മഹാൻമാർക്ക് വേണ്ടിയാക്കിയാൽ അത് മരണപെട്ടവരിലേക്ക് ചേരുമെന്ന് ഇജ്മാ ഇ കൊണ്ട് സ്ഥിരപെട്ടതാണ്.


അത് ഇബ്നു തൈമിയയും അംഗീകരിച്ചിട്ടുണ്ട്. ലോക മുസ്ലിമീങ്ങൾ ഏകോപിച്ച താണ്:

ഇങ്ങനെ മരണപ്പെട്ടു പ്പോയ മഹാൻമാരിലേക്ക് സ്വദഖയുടെയും നേർച്ചയുടെയും പ്രതിഫലം ചേർക്കുന്നത് ' കൊണ്ടന്ന് മഹാൻമാരുടെ പേരിൽ നേർച്ച എന്നു  പറയുന്നത് ഒരിക്കലും തന്നെ ഇവിടെ നേർച്ച അള്ളാഹു അല്ലാത്തവരിലേക്കല്ല നൽക്കുന്നത്.


 സ്വദഖയുടെ പ്രതിഫലമാണ് അവർക്കെത്തുന്നത്. ഇതിനെ


പറ്റി മഹാൻമാരുടെ പേരിൽ നേർച്ച എന്നോ അവർക്ക് നേർച്ചയാക്കി എന്നോ വാചകത്തിൽ പ്രയോഗിച്ചാലും അവിടെ അള്ളാഹുവിന് തന്നെയാണ്  നേർച്ചയാക്കുന്നത്


 അതിന്റെ പ്രതിഫലം മഹാത്മാർക്ക് ഹദിയ ചെയ്യുന്നു എന്ന ഉദ്ധേശത്തിലാണ് അവരുടെ പേരിൽ നേർച്ചയാക്കി എന്ന് പറയുന്നത്.


  ഇത് ശിർക്ക് ആണെന്നോ ഹറാമാണെന്നോ തെളിയിക്കാൻ കഴിയില്ല .

മുസ്ലിമീങ്ങൾ അള്ളാഹുവല്ലാത്തവർക്ക് നേർച്ചയിക്കുന്നു എന്നു പറഞ്ഞ് ലോക മുസ്ലീമങ്ങളെ മേൽ ശിർക്ക് ആരോപിക്കുന്നവർ ആടിനെ പട്ടിയാക്കുകയാണ്  ചെയ്യുന്നത് '


ഒരു മഹാന്റെ പേരിലോ മറ്റോ നേർച്ചയാക്കിയാൽ അതുക്കൊണ്ടുദ്ദേശിക്കുന്നത് ആ  ആ മഹാന്മാരുടെ അനുസ്മരണം നടത്താൻ വേണ്ടിയോ അത് നടത്തുന്ന പള്ളിയിലേക്കോ  അവരെ സ്നേഹിക്കുന്നവർക്കോ സാധുക്കൾക്കോ അവരുടെ ഖബർ പരിപാലനത്തെയോ അവിടെയുള്ള സാധുക്കൾക്കോ മറ്റോസ്വദഖ ചെയ്യുക എന്നും ആസ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ചേരുക എന്നതും ഈ പുണ്യ കർമ്മങ്ങളെ കൊണ്ടും മഹാൻമാരോടുള്ള മഹബ്ബത്തു കൊണ്ടും ആവശ്യ'ങ്ങൾ പൂർത്തികരിക്കുക എന്നതും ആണ് .


മേൽ പറഞ്ഞ വിവരണം താഴെ പറയുന്ന പ്രമാണങ്ങളിൽ നിന്ന് ഗ്രഹിക്കുന്നതാണ്.


ഒരു സുന്നത്തായ കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണല്ലോ നേർച്ച എന്ന്  പറയുന്നത്. ദാനധർമ്മം ഒരു സുന്നതായ കർമമാണ് . അത് മഹാന്മാരുടെ പേരിൽ ചെയ്യാൻ നേർച്ചയാക്കുമ്പോഴും അല്ലാഹുവിനുള്ള ആരാധന തന്നെയാണ് . മഹാന്മാർക്കുള്ള ആരാധനയല്ല. മയ്യിത്തിന്ടെ പേരിലുള്ള നിസ്ക്കാരം മയ്യിത്തിനുള്ള ആരാധനയല്ലല്ലോ . അതിനാൽ അത് ശിർകോ കുഫ്റോ അല്ല .


മഹാനാരുടെ പേരിൽ നേർച്ച നേരുന്നതും അവരുടെ പേരിൽ ദാനം ചെയ്യുന്നതും , അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും വിശുദ്ധ ഇസ്ലാമിന് അവരറ്‌പ്പിച്ച അതിമഹത്തായ സേവനങ്ങളുടെ പേരിൽ അവരോടുള്ള കടപ്പാട് നിറവേറ്റാനും അതുമുഘേന അലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുമാണ് . മഹാന്മാരെ ആധരിക്കുന്നതും അവരുടെ സ്മരണ ലോകത്ത് നിലനിർത്തുന്നതും അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമമാണല്ലോ



മഹാൻമാർക്ക് നേർച്ചയ്ക്കൽ ഖാതിമതുൽ മുഹഖിഖീൽഇബ്നു ഹജർ റ പറയുന്നു.


മഹാൻമാർക്ക് നേർച്ചയ്ക്കൽ

സ്വഹീഹാണ്. അത് കൊണ്ട് ഉദ്ധേശിച്ച പുണ്യ കർമ്മത്തിന് വേണ്ടി അതിനെ ചെലവഴിക്കേണ്ടതാണ്.


ഇനി ഒരു ഉദ്ദേശവും ഇല്ലെങ്കിലും പതിവുപോലെ  നന്മകൾക്ക് വേണ്ടി ചെലവഴിക്കാവുന്നതാണ് ആ വലിയ്യിനെ ആരാധിക്കൽനെ കരുതിയാൽ നേർച്ച പാടില്ല


 ഫതാവൽ കുബ്റാ

وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر

 أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالح أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في °هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو صد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحل ، فإن النذر حينئذ لا ينعقد 

الفتاوي الكبري، 


വലിയ്യിന്റെ പേരിൽ നേര്ച്ച നേരുന്നത് കൊണ്ട് സാധുക്കള്‍ക്ക് ഭക്ഷണം

കൊടുക്കുക അല്ലെങ്കില്‍ വലിയ്യിന്റെ പ്രതിനിധികളേയോ സന്താനങ്ങലെയോ കരുതുക

തുടങ്ങിയ പുണ്യകരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടതിനെ കരുതണം എന്നാണു

മഹാനവര്കള്‍ പറയുന്നത്, കാരണം അതെല്ലാം അല്ലാഹുനികള്‍ നിന്നും പ്രതിഫലം

ലഭിക്കുന്ന പുണ്യ കര്‍മ്മങ്ങള്‍ ആണ്.


വീണ്ടും പറയുന്നത് കാണുക

النَّذْرُ لِلْوَلِيِّ إنَّمَا يُقْصَدُ بِهِ غَالِبًا التَّصَدُّقُ عَنْهُ

لِخُدَّامِ قَبْرِهِ وَأَقَارِبِهِ وَفُقَرَائِهِ فَإِنْ قَصَدَ النَّاذِرُ

شَيْئًا مِنْ ذَلِكَ أَوْ أَطْلَقَ صَحَّ

 വലിയ്യിനുള്ള നേര്ച്ച

എന്നത് കൊണ്ട്

ഉദ്ദേശ്യം സാധാരണ ഗതിയില്‍ അദ്ധേഹത്തിന്റെ പേരില്‍ ഖബര

പരിപാലിക്കുന്നവ്ര്‍ക്കും ദരിദ്രര്‍ക്കും ഉള്ള സ്വദഖയാണ്, നേർച്ച നേരുന്ന

വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേർച്ച സ്വഹീഹാകും (ഫതാവല്‍ കുബ്ര)


*ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.*

 مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ 

*അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.*


മറുപടി


ശിർക് മഹാ പാപമാണന്ന് ആർക്കും തർക്കമില്ല


*ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.*

അല്ലാഹു അല്ലാത്തവരുടെ പേരില്‍ ബലികര്‍മ്മവും മറ്റു നേര്‍ച്ചകളും.

{وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ}  : أَيْ ذُبِحَ عَلَى اسْمِ الصَّنَمِ، إذْ الْإِهْلَالُ رَفْعُ الصَّوْتِ وَمِنْهُ فُلَانٌ أَهَلَّ بِالْحَجِّ إذَا لَبَّى وَاسْتَهَلَّ الصَّبِيُّ إذَا صَرَخَ حِينَ وِلَادَتِهِ، وَالْهِلَالُ لِأَنَّهُ يُصْرَخُ عِنْدَ رُؤْيَتِهِ وَكَانُوا يَقُولُونَ عِنْدَ الذَّبْحِ بِاسْمِ اللَّاتِ وَالْعُزَّى فَحُرِّمَ عَلَيْهِمْ. فَمَعْنَى {وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ} وَمَا ذُبِحَ لِلطَّوَاغِيتِ وَالْأَصْنَامِ قَالَهُ جَمْعٌ، وَقَالَ آخَرُونَ: يَعْنِي مَا ذُكِرَ عَلَيْهِ غَيْرُ اسْمِ اللَّهِ. قَالَ الْفَخْرُ الرَّازِيّ وَهَذَا الْقَوْلُ أَوْلَى لِأَنَّهُ أَشَدُّ مُطَابَقَةً لِلَفْظِ الْآيَةِ. قَالَ الْعُلَمَاءُ لَوْ ذَبَحَ مُسْلِمٌ ذَبِيحَةً وَقَصَدَ بِذَبْحِهَا التَّقَرُّبَ بِهَا إلَى غَيْرِ اللَّهِ تَعَالَى صَارَ مُرْتَدًّا وَذَبِيحَتُهُ ذَبِيحَةُ مُرْتَدٍّ

الكتاب: الزواجر عن اقتراف الكبائر (1/362)

 ابن حجر الهيتمي

 "അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്‌" (അല്‍ ബഖറ - 173) എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട്  

റാസി ഇമാം പറയുന്നു: പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു.

"ഒരു മുസ്ലിം  ബലികർമ്മം നിർവ്വഹിക്കുകയും പ്രസ്തുത ബലികർമ്മം കൊണ്ടു അല്ലാഹു അല്ലാത്തവരുടെ സാമീപ്യം ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ട്ടൻ) ആയിതീർന്നു."

(ഇബ്ൻ ഹജർ ഹൈതമി - അസ്സവാഅജീർ- 1/362 )


മറുപടി


മൗലവി പുരോഹിതൻ  ഇബ്നു ഹജർ റ യുടെ മേൽ വാചകത്തിൽ അർഥം പറയാതെ കട്ടഭാഗവും മൗലവി തെറ്റായി അർഥം പറഞ്ഞതും  കൂടി ഞാൻ ശരിയായി അർഥം പറയാം.

ഇബ്നു ഹജർ റ പറയുന്നത് ഇങ്ങനെ യാണ്.


അല്ലാഹു അല്ലാത്തതിന്ന് വേണ്ടി അറുക്കപ്പെട്ടത് എന്ന് പറഞ്ഞാൽ വിഗ്രഹത്തിന്റെ പേര് പറഞ്ഞു അറുക്കപെട്ടത് എന്നാണ് .ലാത്തയുടെയും ഉസ്സയുടെയും പേര് കൊണ്ട് എന്ന് അവർ അറുക്കുമ്പോൾ പറയാറുണ്ടായിരുന്നു.


അപ്പോൾ 

അല്ലാഹു അല്ലാത്തതിന്ന് വേണ്ടി അറുക്കപ്പെട്ടത് എന്ന് പറഞ്ഞാൽ വിഗ്രഹത്തിന്റെ പേര് പറഞ്ഞു അറുക്കപെട്ടത് എന്നാണ് 'ഒരു സംഘം പണ്ഡിതർ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

മറ്റൊരു വിഭാഗം പണ്ഡിതർ പറയുന്നത് അല്ലാഹു അല്ലാത്തവരുടെ പേര് പറഞ്ഞു അറുത്തത് എന്നാണ് ' ഈ അഭിപ്രായം ഏറ്റവും യോജിച്ച അഭിപ്രായമാണ് ' ആയത്തിന്റെ വാചകത്തിനോട് അനുയോജ്യവും ഇതാണ്

പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു.

"ഒരു മുസ്ലിം  ബലികർമ്മം നിർവ്വഹിക്കുകയും പ്രസ്തുത ബലികർമ്മം കൊണ്ടു അല്ലാഹു അല്ലാത്തവരിലേക്ക് സാമീപ്യം (ആരാധന) ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ട്ടൻ) ആയിതീർന്നു."

(ഇബ്ൻ ഹജർ ഹൈതമി - അസ്സവാഅജീർ- 1/362 )


ഇവിടെ പാടില്ലാത്തത് വിഗ്രഹത്തിന് വേണ്ടി അവയ്ക്ക് അരാധനയായി അറുത്തതും


വിഗ്രഹത്തിന്റെ പേര് പറഞ്ഞു അറുക്കപെട്ടതും അല്ലാഹു അല്ലാത്തവരുടെ പേര് പറഞ്ഞു അറുത്തതും എന്നാണ് 'അത് നിശിദ്ധമാവുമെന്നും

അല്ലാഹു അല്ലാത്തവരിലേക്ക് സാമീപ്യം (ആരാധന) ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ട്ടൻ) ആയിതീർന്നു." എന്നുമാണ് ഇതിൽ ആർക്കാണ് തർക്കമുള്ളത് ഒഹാബി

എന്നാൽ ഔലിയാക്കൾക്ക് വേണ്ടി സ്വദഖ ചെയ്യാൻ നേർച്ചയാക്കാമെന്ന് ഇബ്നു ഹജർ റ പറഞ്ഞത് നേരത്തെ ഉദ്ധരിച്ചതാണ്


അവർ പറയുന്നു

النَّذْرُ لِلْوَلِيِّ إنَّمَا يُقْصَدُ بِهِ غَالِبًا التَّصَدُّقُ عَنْهُ

لِخُدَّامِ قَبْرِهِ وَأَقَارِبِهِ وَفُقَرَائِهِ فَإِنْ قَصَدَ النَّاذِرُ

شَيْئًا مِنْ ذَلِكَ أَوْ أَطْلَقَ صَحَّ


 വലിയ്യിനുള്ള നേര്ച്ച എന്നത് കൊണ്ട്

ഉദ്ദേശ്യം സാധാരണ ഗതിയില്‍ അദ്ധേഹത്തിന്റെ പേരില്‍ ഖബര

പരിപാലിക്കുന്നവ്ര്‍ക്കും ദരിദ്രര്‍ക്കും ഉള്ള സ്വദഖയാണ്, നേർച്ച നേരുന്ന

വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേർച്ച സ്വഹീഹാകും (ഫതാവല്‍ കുബ്ര) ________________________________________


*മൗലവി തുടരുന്നു*

 أَنَّ النَّاذِرَ إنْ قَصَدَ تَعْظِيمَ الْبُقْعَةِ أَوْ الْقَبْرِ أَوْ التَّقَرُّبَ إلَى مَنْ دُفِنَ فِيهَا أَوْ مَنْ تُنْسَبُ إلَيْهِ وَهُوَ الْغَالِبُ مِنْ الْعَامَّةِ لِأَنَّهُمْ يَعْتَقِدُونَ أَنَّ لِهَذِهِ الْأَمَاكِنِ خُصُوصِيَّاتٍ لِأَنْفُسِهِمْ وَيَرَوْنَ أَنَّ النَّذْرَ لَهَا مِمَّا يَنْدَفِعُ بِهِ الْبَلَاءُ فَلَا يَصِحُّ النَّذْرُ فِي صُورَةٍ مِنْ هَذِهِ الصُّوَرِ لِأَنَّهُ لَمْ يُقْصَدْ بِهِ التَّقَرُّبُ إلَى اللَّهِ سُبْحَانَهُ وَتَعَالَى 

الكتاب: الفتاوى الفقهية الكبرى (4/268)


ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)

നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ  സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത്.  


മറുപടി


ഇവിടെ ധാരാളം ഭാഗങ്ങൾ ഈ പുരോഹിതൻ കട്ടുവെച്ചിട്ടുണ്ട്

ഈ കട്ടുവെക്കൽ ജൂതന്മാരെ പോലും കടത്തിവെച്ചിരിക്കുന്നു

'ഇബ്നു ഹജർ ഫതാവയിൽ ധാരാളം പേജുകളിൽ മരണപെട്ട ഔലിയാക്കളുടെ പേരിൽ നേർച്ചയാക്കൽ അനുവദനീയമാണന്ന് പറഞ്ഞിട്ടുണ്ട് 'അതല്ലാം മൗലവീസ് കട്ടുവെച്ചച്ചതാണ്


ഇത് ഇബ്ലീസിനെ പോലും നാണിപ്പിക്കുന്നതാണ്

മൗലവി കട്ടുവെച്ച  ഭാക്കി  ഭാഗം താഴെ നൽകുന്നു '


وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالحة أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو قصد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحال ، فإن النذر حينئذ لا ينعقد ، 

وقد ذكر الأذرعي وغيره في نذر نحو الشمع ووقفه على ذلك ما يفيد ما ذكرته ، وحاصله أن من نذر أو وقف ما يشتري من غلته الأسراج للمسجد أو غيره صح إن كان قد يدخله ولو على نذور من ينتفع به من مصل أو نائم وإلا لم يصح ، وكذا إذا قصد بالنذر أو الموقوف من ذلك على المشاهد التنوير على من يسكن البقعة أو يرد إليها ، لأن هذا نوع فرية أما إذا قصد به الإيقاد على القبر ولو مع قصد التنوير فلا يصح ، وكذا إذا قصد به وهو الغالب من العامة تعظيم البقعة أو الغير أو التقرب إلى صاجيه فلا ينعقد لأنهم يعتقدون أن لهذه الأماكن خصوصيات ويرون أن النذر لها مما يندفع به البلاء الفتاوى الكبري 283


അല്ലാമാഇബ്നു ഹജർ റ യോട് ചോദ്യം 

ഔലിയാക്കളിൽ പെട്ട ഒരു വലിയ്യിന് നേർച്ചയാക്കാമോ?


ഉത്തരം.


ഔലിയാക്കളുടെയും ഉലമാ ഇന്റയും മഖ്ബറയിലേക്ക് നേർച്ചയും വഖ്ഫും സ്വഹീഹാണ് 'അവിടെയുള്ള' നിവാസികളെയോ ആ മഖ്ബറയുടെ പരിപാലനത്തിനോ   മറ്റു പുണ്യ കർമത്തിനോ  ചെലവഴിക്കൽ കരുതേണ്ടതാണ് .ഒന്നും കരുതിയില്ലങ്കിലും  അപ്പോഴും മേൽപ്പറഞ്ഞതിലേക്ക് തന്നെയാണ് അതിനെ ചെലവഴിക്കേണ്ടത് 


അവിടെ മറ പെട്ടുകിടക്കുന്ന ആളുകളിലേക്ക് ഖുർബത് (ആരാധനാ കൊണ്ടുള്ള സാമീപ്യം )കരുതാൻ പാടില്ല അപ്പോൾ നേർച്ച സഹീഹ് വകയില്ല


അവിടെ വരുന്നവർക്കോ താമസിക്കുന്നവർക്കോ

ഉപകാരമുണ്ടങ്കിൽ എണ്ണയും നേർച്ചയാക്കാവുന്നതാണ്.


നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ ആരാധന കൊണ്ട്ള്ള സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. (വിവരമില്ലാത്ത ചില നാട്ടിലെ )സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച (അല്ലാഹു അല്ല ) ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത് (.ഫതാവ282)


സുന്നികൾ ഔലിയാക്കളുടെ പേരിൽ സ്വദഖയായി ചെയ്യുന്ന നേർച്ച ഇബ്നു ഹജർ റ  ആദ്യം അങ്ങീകരിച്ചിട്ടുണ്ട് .ആ ഭാഗം ഒഹാബി പുരോഹിതൻ കട്ടുവെച്ചിരിക്കുകയാണ്.


നേർച്ച സ്വയം ആപത്തിനെ തടുക്കുമെന്ന വിശ്വാസത്തിൽ മഹാന്മാരിലേക് ആരാധന (ഖുർബത്ത്) അർപിച്ച് കൊണ്ട് ഏതോ രാജ്യത്ത് വിവരമില്ലാത്ത ചിലർ നടത്തുന്ന നേർച്ചയേയാണ് മഹാനവറുകൾ എത്രിക്കുന്നത് .മഹാന്മാരുടെ പേരിൽ സ്വദഖയായി നടത്തുന്ന നേർച്ചയേ അദ്ധേഹം ഈ ഫത് വയിലും അതിന്റെ തൊട്ടടുത്ത പേജുകളിലും വെക്തമായി ശരിവെച്ചിട്ടുണ്ട്. സ്വദഖ ദുരിദങ്ങൾ നീക്കുമെന്ന് നബി صلى الله عليه وسلم പറഞ്ഞതുമാണല്ലോ


നേർച്ച നടത്തുന്നത് അല്ലാഹുവിലേക്ക് അടുപ്പിക്കാനും അവനുള്ള ആരാധനയായിട്ടുമാണ് . മഹാന്മാരിലേക്ക് അടുപ്പിക്കാനോ അവർക്കുള്ള ആരാധനയായിട്ടല്ല  .നേർച്ച സ്വയം ഒരു ദുരന്തവും തടുക്കുകയില്ല. സ്വദഖയും പുണ്യകർമവും പ്രാർഥനയും കാരണം അല്ലാഹുവാണ് എല്ലാം തടുക്കുന്നത് .


ഒഹാബികൾ കട്ടൂ വെക്കുന്ന ഇബ്നു ഹജർ റ വിന്റെ ഫതാവയുടെ മറ്റു ഭാഗങ്ങൾ കാണുക.


ഔലിയാക്കളുടെ ഖബറിലേക്കോ വഫാത്തിന് ശേഷം മുത്ത് നബി صلى الله عليه وسلم

തങ്ങൾക്കോ നേർച്ചയാക്കുന്നതിന്റെ വിധി എന്ത്?


ഉത്തരം

വലിയ്യുന്നുള്ള നേർച്ച കൊണ്ട് അതികവും ഉദ്ധേശിക്കുന്നത്


അദ്ധേഹത്തിന്റെ ഖബറിന്റെ സേവകന്മാർക്കോ  കുടുംബത്തിനോ സാധുക്കൾക്കോ സ്വദഖ ചെയ്യൽനേയാണ് കരുതാറുള്ളത്.


വലിയ്യിന്റെ പേരിൽ നേർച്ച കൊണ്ട് ഇത്തരം കാര്യങ്ങൾ കരുതുകയോ നിരുപാധികം നേർച്ചയാക്കുകയോ ചെയ്താൽ അത് സ്വഹീഹാണ്


മയ്യത്തിന്റെ തടിയിലേക്ക് ഖുർബത്തിനെ (ഇബാദത്ത് ) കരുതിയാൽ സ്വഹീഹല്ല.

മയ്യത്തിന് നേർച്ച സ്വഹീഹല്ല എന്ന് അബുൽ ഹസനുൽ അർ സഖ് പറഞ്ഞതിനേ ഇതിന്റെ മേൽ (മയ്യത്തിന്റെ തടിയിലേക്ക് ഖുർബത്തിനെ (ഇബാദത്ത് ) കരുതിയാൽ )ചുമത്തണം


ഇമാം റാഫി റ ഇ യുടെ അസീസ് എന്ന ഗ്രന്തത്തിലും മേൽ കാര്യം പറഞ്ഞിട്ടുണ്ട്.

മഖ്ബറ യുടെ ഖാദിമങ്ങൾക്കും അയൽവാസികൾക്കും സ്വദഖ കരുതൽ പതിവുള്ളപ്പോൾ ' അത് സ്വഹീഹാണന്നാണ് റാഫി ഈ റ ഇമാമിന്റെ ഉദ്ധേശം ഖാദിം എന്ന ഗ്രന്തത്തിലും ഇത് പറഞ്ഞിട്ടുണ്ട്


മുത്ത് നബിക്ക്صلي الله عليه وسلم നേർച്ചയാക്കലും മേൽ പ്രകാരം സ്വഹീഹാണ് അവിടത്തെ അയൽവാസികൾക്കൊ മഖ്ബറ യുടെ ഖാദി മുകളെയോ ഉദ്ധേശിച്ച് നേർച്ചയാക്കിയാൽ അങ്ങനെ ചെയ്യണം 'അല്ലങ്കിൽ പതിവ് പോലെ ചെയ്യണം ( ഫതാവ280)

. باب النذر وسئل رحمه الله تعالى بما لفظه ما حاصل أحكام النذر لقبور الأولياء وللمساجد وللنبي  بعد وفاته ، وما حاصل ما يجب في قسمة ذلك النذر هل هو على سكان مشهد المندور له مع التسوية بينهم ومن سبق منهم وأاخذ النذر يفوز به أو يشاركه فيه الباقون ؟ فأجاب نفعنا الله سبحانه وتعالى بعلومه بقوله : النذر للولي إنما يقصد به غالباً التصدق عنه الخدام قبره وأقاربه وفقرائه فإن قصد القادر شيئاً من ذلك أو أطلق صح وإن قصد التقرب لذات الميت كما يفعله أكثر الجهلة لم يصح وعلى هذا الأخير يحمل إطلاق أبي الحسن الأزرق عدم صحة النذر للميت . وفي العزيز في النذر لقبر جرجان ما هو صريح فيما ذكر وحذفه في الروضة لإيهامه صحة النذر للقبر مطلقاً لكن مراد الرافعي كما في الخادم أن العرف اقتضى أن يتصدق به على فقراء جبران مشهده أو خدمته والنذر للمسجد صحيح لأنه حر يملك وحينئذ يصرف لمصالحه كالوقف عليه فلا يعطي خدمته منه شيئاً إلا أن صرح الناذر بأنه قصدهم وحيث صح النذر للقبر عمل في قسمة المندور على الفقراء والخدام والأقارب وغيرهم بالعادة المطردة في ذلك وقت النذر إن علمها النادر أخذاً من كلامهم في باب الوقف من أنه يعمل فيه بالعادة بهذه الشروط ومن ثم قالوا في العادة الموجود فيها هذه الشروط أنها بمنزلة شرط الواقف فكذا نقول هنا العادة المذكورة بمنزلة شرط الناذر فيعمل بجميع ما حكمت به فلو اعتيد أن من خرج وسبق إلى الناذر وأخذ منه فاز به عمل بذلك على ما أفتى به بعضهم . قال السيد السمهوديي رحمة الله تبارك وتعالى بعد ذكره نحو ما قدمته

 وكذا القول فيمن نذر به للنبي فإن قصد النادر خدامه أو جيرانه و عمل به وإن لم يعلم قصده واطرد العرف بشيء من ذلك حمل الندر عليه اهـ ، ولم يقيد هو ولا غيره ذلك بما قدمته أن شرط العمل بالعادة أن يعرفها الناذر حين النذر ولا بد من ذلك لما علمته من كلامهم في الوقف فإن علم من حال الناذر أنه لا يعرف تلك العادة المطردة في وقت أو شك في ذلك فالذي يظهر في حالة الشك حمله على العادة ، لأن الظاهر أن الناذر أحاط بها ، وأما في حالة العلم بعدم معرفته بها فيتردد النظر فيه ولا يبعد أن يقال ينظر لعرف أهل بلد الناذر في نذرهم للقبور فإن لم يعرف بلده أو لم يكن لهم عرف في ذلك اعتبرت العادة التي يقصدها أغلب الناس فتاوى الكبرى 280 .


 ഇബ്നു ഹജർ റ നോട് ചോദ്യം


മുത്ത് നബിക്ക് നേർച്ചയാക്കിയാൽ എന്ത് ചെയ്യണം ?


മറുപടി


റാഫിഈ റ ഇബ്നു അബ്ദുസ്സലാം  റ അദ്റഈ റ

സർകശി റ മറ്റു മഹത്തുകളുടെ വാചകങ്ങളിൽ നിന്നും ഗ്രഹിക്കുന്നത് 

മുത്ത് നബി صلي الله عليه وسلم

യുടെ പേരിൽ  നേർച്ച കൊണ്ട് മുത്ത് നബി صلي الله عليه وسلم


യുടെ പള്ളിയിലേക്കോ അയൽവാസികൾക്കോ മറ്റു പുണ്യകർമത്തിനോ ചിലവയിക്കൽനെ കരുതിയാൽ ആ നേർച്ച സ്വഹീഹാവുന്നതാണ്. മേൽപ്രകാരം ചിലവയിക്കേണ്ടതാണ് .ഒന്നും കരുതാതെ നേർച്ചയാക്കിയാൽ പതിവ് പോലെ ചിലവയിക്കണം

ഒരു പതിവുമില്ലങ്കിൽ സ്വഹീഹല്ല (.ഫതാവ281)

 وسئل إذا نذر شخص نذراً للنبي  هل يملكه  ويرصد لمصالح حجرته أو لمصالح مسجده أو لأهله فإذا صرف فهل يصرف لبنى الحسنين أو لبني هاشم وبني المطلب أو لخدام حجرته أو لخدام مسجده أو لسكان بلده أم لا ؟ وإذا أخذ نذره أحد هؤلاء  المذكورين جاز له ذلك والتصرف فيه أم لا ؟ .

 فأجاب الذي يؤخذ من مجموع كلام الرافعي وأبن عبد السلام والأذرعي والزركشي وغيرهم أن من نذر شيئاً للنبي ؟ فإن قصد صرفه في قرية تتعلق بمسجده أو بجيرانه أو بغير هما صح تذره وعمل فيه بقصده وإن لم يقصد شيئاً فإن أطرد العرف بصرف ما ينذر له و لجهة مخصوصة وعلم الناذر بذلك العرف وقت النذر صح النذر أيضاً ووجب صرفه لتلك الجهة المذكورة وإن لم يطرد بشيء أو جهله الناذر ولا قصد له كما تقرر فالذي يتجه أنه لا يصح النذر لأنه لم يقصد به قربة ولم يوجد عرف ينزل عليه وإذا خرج النذر عن هذين ولم يكن لفظه موضوعاً للقرية كان باطلاًفتاوي280


ഇബ്ൻ ഹജർ റ നോട്  ചോദ്യം

ഔലിയാക്കൾക്ക്‌ നേർച്ച സ്വഹീഹാ ണോ?


മറുപടി 


ജീവിച്ചിരിക്കുന്ന വലിയ്യിന് സ്വഹീഹാണ്  അത് അദ്ധേഹത്തിന് തന്നെ നൽകണം

മരിച്ച വലിയ്യിന് നേർച്ചയിക്കൽ കൊണ്ട് അദ്ധേഹത്തിന്റെ ഖബറിന്നരികിലുള്ള സാധുക്കളെ ഭക്ഷിപ്പിക്കലോ അദ്ധേഹത്തിന്റെ ഖലീഫമാർക്കോ മക്കൾക്കോ നൽകലോ  ആ വലിയുമായി ബന്തപെട്ട മറ്റു പുണ്യകർമങ്ങളോ കരുതിയാൽ 

അത് സ്വഹീഹാണ്

ഒന്നും കരുതിയില്ലങ്കിൽ പതിവ് പോലെ ചിലവാക്കണം

വലിയിലേക്ക് നേരിട്ട് നൽകൽനേ കരുതിയാൽ സ്വഹീഹല്ല

(ഫ്താവ280)

وسئل عن النذر للأولياء هل يصح ويجب تسليم المنذور إليهم إن كانوا أحياء أو لأي فقير أو مسكين كان وإذا كان الولي ميتاً فهل يصرف لمن في ذريته أو أقاربه أو لمن ينهج منهجه أو يجلس في حلقته أو لغيره أو كيف الحال  

. فأجاب بقوله : النذر الولي الحي صحيح ويجب صرفه إليه ولا يجوز صرف شيء منه لغيره ، وأما الندر لولي ميت فإن قصد النادر الميت بطل نذره وإن قصد قرية أخرى كاولاده وخلفائه أو إطعام الفقراء الذين عند قبره أو غير ذلك من القرب المتعلقة بذلك الولي صح النذر ووجب صرفه فيما قصد النادر وإن لم يقصد شيئاً لم يصح إلا أن اطردت عادة الناس في زمن النادر بأنهم يدرون الميت ويريدون جهة مخصوصة مما ذكرناه وعلم النادر بتلك العادة المطردة المستقرة فالظاهر تنزيل نذره علية أخذاً مما ذكروه في الوقت من أن العادة المستقرة المرادة في زمن الواقف تنزل منزلة شرط فتاوي الكبري280


ഇനിയും ധാരാളം ഉദ്ധരണികളും പണ്ഡിത

 വചനങ്ങളും നമുക്ക് കൊണ്ട് വരാൻ കഴിയും ധീർഘം ഭയന്നു ചുരുക്കുന്നു


*ഒഹാബി പുരോഹിതൻ വീണ്ടും തെറ്റിദ്ധരിപ്പിക്കുന്നു.*


ഇമാം നവവി(റ)പറയുന്നു: ''അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നഹദീസിലെ 'അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക' എന്നതിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കലാണ്. 


മറുപടി:


നാം മഹാൻമാരുടെ പേരിൽ അറുക്കുക എന്നതിനാൽ ലക്ഷ്യമാക്കുന്നത് 


അല്ലാഹുവിന് വേണ്ടി അറുത്ത് സാധുക്കൾക്ക് സ്വദഖ ചെയ്യുമ്പോൾ 

ആ സ്വദഖയുടെ പ്രതിഫലം മരണപെട്ടവർക്ക് ഹദിയ ചെയ്യലാണന്ന് നേരത്തെ വിവരിച്ചതാണ്.


ഇത് തെറ്റാണ് ഇമാം നവവിയോ മറ്റു ഒരു പണ്ഡിത നോ പഠിപിച്ചിട്ടുണ്ടങ്കിൽ അതാണ് മൗലവീസ് കൊണ്ട് വരേണ്ടത്.


ഇവിടെ ഇമാം നവവി റ പറയുന്നത്.

അല്ലാഹു വിന്റെ നാമം കൊണ്ട് ഞാൻ അറുക്കുന്നു എന്ന്  അറവിന്റെ സമയത്ത് പറയുന്നതിന് പകരം

ഇന്ന വ്യക്തിയുടെ നാമത്തിൽ അറുക്കുന്നു എന്ന് പറഞ്ഞാൽ അത് ഹറാമാണ് എന്നാണ്.

واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى (شرح مسلم)


ഇവിടെ സുന്നികളാരും അറുക്കുന്ന സമയത്ത് ഏതെങ്കിലും മഹാന്മാരുടെ പേര് ചൊല്ലി അറുക്കാറില്ല.

മഹൻമാരുടെ പേരിൽ സ്വദഖയുടെ പ്രതിഫലം ഹദിയ ചെയ്യുന്നത് കൊണ്ട് 

ചിലർ അതിനെ പ്രയോഗിക്കുമ്പോൾ അവരുടെ പേരിൽ എന്ന് പറയാറുണ്ടങ്കിൽ അതിന്റെ ഉദ്ദേശം

മഹൻമാരുടെ പേരിൽ സ്വദഖയുടെ പ്രതിഫലം ഹദിയ ചെയ്യുന്നു എന്ന് മാത്രമാണ്.

പ്രയോഗത്തിലുള്ള സാമ്യതയുടെ പേരിൽ

പാവപെട്ട ജനങ്ങളെ വിഡ്ഢികളാക്കുകയും,

ആട്ടിനെ പട്ടിയാക്കുകയും ചെയ്യുന്ന വേലയാണ് മൗലവി പുരോഹിതൻ ഫൈസൽ നടത്തുന്നത്.

കബളിപ്പിക്കാതെ ഇവർക്ക് നിലനിൽപില്ലല്ലോ

.........................


واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى كمن ذبح للصنم او الصليب أو لموسى أولعيسى صلى الله عليهما أو للكعبة ونحو ذلك فكل هذا حرام ولاتحل هذه الذبيحة سواء كان الذابح مسلما أو نصرانيا أو يهوديا نص عليه الشافعى واتفق عليه أصحابنا فإن قصد مع ذلك تعظيم المذبوح له غير الله تعالى والعبادة له كان ذلك كفرا فان كان الذابح مسلما قبل ذلك صار بالذبح مرتدا وذكر الشيخ ابراهيم المروزى من أصحابنا أن مايذبح عند استقبال السلطان تقربا إليه أفتى أهل بخارة بتحريمه لأنه مما أهل به لغير الله تعالى قال الرافعى هذا إنما يذبحونه استبشارا بقدومه فهو كذبح العقيقة لولادة المولود ومثل هذا لايوجب التحريم والله أعلم قوله

..........................

 മൗലവി പുരോഹിതൻ നവവി ഇമാമിന്റെ വാചകത്തിന് അർത്ഥം പറയുന്നത് കാണുക.


വിഗ്രഹങ്ങള്‍, കുരിശ്, മൂസാനബി(അ), ഈസാ നബി(അ), കഅ്ബ എന്നിവക്കെല്ലാം അറുക്കുന്നത് പോലെ ഇതെല്ലാം നിഷിദ്ധമാകുന്നു.


മറുപടി:

واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى كمن ذبح للصنم او الصليب أو لموسى أولعيسى صلى الله عليهما أو للكعبة ونحو ذلك فكل هذا حرام

ഇമാം നവവി (റ) യുടെ മേൽ വാചകം കൊണ്ട് വിവക്ഷിക്കുന്നത്,

അല്ലാഹു അല്ലാത്തവർക്ക് അറുക്കൽ എന്ന തിരുവചനത്തിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേര് ചൊല്ലി അറുക്കലാണ് 

'അത് പാടില്ല.


വിഗ്രഹത്തിന് വേണ്ടിയോ ,കുരിശിന് വേണ്ടിയോ, മൂസ നബി (അ) ഈസ നബി (അ) കഅബ എന്നിവക്കോ അവ പോലോത്തതിനോ വേണ്ടിയോ അറുക്കുന്നതും ഹറാമാണ്.

ഇതാണ് ഇമാം നവവി (റ)പറയുന്നത്.

ഇവിടെ സുന്നികൾ ചെയ്യുന്നത് തെറ്റാണന്ന് ഇമാം നവവി (റ) പറയുന്നില്ല.


കാരണം സുന്നികൾ അല്ലാഹുവിന്ന് വേണ്ടി മാത്രമാണ് അറവ് നടത്താറുള്ളത്.

ഏതങ്കിലും മഹാന്മാർക്ക് വേണ്ടിയോ ,വിഗ്രഹത്തിന് വേണ്ടിയോ അറവ് നടത്താറില്ല.

ഉണ്ടന്ന് തെളിയിക്കാനും സാധ്യമല്ല.


നാം മഹാൻമാരുടെ പേരിൽ അറുക്കുക എന്നതിനാൽ ലക്ഷ്യമാക്കുന്നത് 


അല്ലാഹുവിന് വേണ്ടി അറുത്ത് സാധുക്കൾക്ക് സ്വദഖ ചെയ്യുമ്പോൾ 

ആ സ്വദഖയുടെ പ്രതിഫലം മരണപെട്ടവർക്ക് ഹദിയ ചെയ്യലാണന്ന് നേരത്തെ വിവരിച്ചതാണ്.


.............................


മൗലവി പറയുന്നു


അങ്ങനെ അറുക്കപ്പെടല്‍ അനുവദനീയമല്ല താനും. അറുക്കുന്നവന്‍ മുസ്‌ലിമോ ജൂതനോ ക്രിസ്ത്യാനിയോ ആരാണെങ്കിലും ശരി. ഇമാം ശാഫിഈ അത് വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു. 


മറുപടി:


അല്ലാഹു അല്ലാത്തവർക്ക് അറുക്കപ്പെട്ടത് ഹറാമാണന്ന് സർവ പണ്ഡിതന്മാരും  പറഞ്ഞിട്ടുണ്ട് 

അതിൽ  ഇവിടെ ആർക്കും  തർക്കമില്ല.


സുന്നികൾ അല്ലാഹുവിന്ന് വേണ്ടി മാത്രമാണ് അറവ് നടത്താറുള്ളത്.


അറവ് നടത്തി സ്വദഖയുടെ പ്രതിഫലം മഹാന്മാർക്ക് ഹദിയ ചെയ്യാറുണ്ട് അത് തെറ്റാണന്ന് വല്ല തെളിവുമുണ്ടങ്കിൽ കൊണ്ട് വരിക


മൗലവി പുരോഹിതാ.........

.............................


മൗലവി പറയുന്നു


ആരുടെ പേരിലാണോ അറുക്കുന്നത് അവരെ ബഹുമാനിക്കലും, അവര്‍ക്ക് ആരാധന ചെയ്യലുമാണ് ഉദ്ദേശമെങ്കില്‍ അത് അവിശ്വാസമാണ്. അങ്ങനെ അറുത്തവന്‍ അറുക്കുന്നതിന് മുമ്പ് മുസ്‌ലിമായിരുന്നുവെങ്കില്‍ ആ അറവോട് കൂടി അവന്‍ മതഭ്രഷ്ടനായി മാറും'' (ശറഹു മുസ്‌ലിം-ഹദീഥ് നമ്പര്‍: 1978)


മറുപടി :


ഇതിലൊന്നും ഇവിടെ ആർക്കും

തർക്കമില്ല.

ഇങ്ങനെയുള്ള വിശ്വാസം സുന്നികൾക്ക് ഇല്ല മൗലവി,


അല്ലാമ സ്വാവി(റ)

പറയട്ടെ;

وأما إن قصد الذبح لله وثوابه للولي فلا بأس بذلك(۲۳۱/۱)|

അറവ് അല്ലാഹുവിനും അതിന്റെ പ്രതി

ഫലം വലിയ്യിനുമാണ് അവനുദ്ദേശിച്ചതെ

ങ്കിൽ വിരോധമില്ല. (സ്വാവി: 1/231)

സുന്നികൾ മഹാന്മാരുടെ പേരിൽ മൃഗങ്ങളെ നേർച്ചയാക്കുന്നതും, അവയെ അറു

ക്കുന്നതും ഈഉദ്ദേശ്യത്തോടെ മാത്രമാണ് .


*ഒഹാബി മൗലവി പുരോഹിതൻ തുടരുന്നു.*


1⃣. അള്ളാഹു. പറയുന്നു :


” പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. (അവന്ന്‌) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌ ”

(📖കുർ ആൻ -6: 162 , 163)


2⃣. അള്ളാഹു. പറയുന്നു :


” ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക”


(📖 കുർ ആൻ – 108 : 2)

3⃣. അലി (റ)ൽ. നിന്ന്. നിവേദനം :

നാലു. വചനങ്ങൾ. നബി (സ) എന്നോട്‌. പറഞ്ഞിരിക്കുന്നു , ” അള്ളാഹു. അല്ലാത്തവർക്കായി ( പ്രീതിപ്പെടുത്താൻ ) അറുക്കുന്നവനെ. അള്ളാഹു ശപിച്ചിരിക്കുന്നു ,

(📚 ഇമാം മുസ്‌ ലിം ശേഖരിച്ച  നബിവചനം )


അല്ലാഹുവിന്ന് വേണ്ടി തന്നെയാണ് ഞങ്ങൾ നേർച്ചയും അറവും ആരാധനയും കർമങ്ങളും ചെയ്യുന്നത്

അല്ലാഹു അല്ലാത്തവർക്ക് വേണ്ടി സുന്നികൾ ആരാധിക്കുകയോ അവർക്ക് ആരാധനയായി അറവ് നടത്തുകയോ ചെയ്യാറില്ല

വിഗ്രഹാരാധകർ അവരുടെ ദൈവങ്ങളെ ആരാധിച്ചു കൊണ്ട് അറവ് നടത്തിയതിനെ എതിർക്കുന്ന ആയത്തുകളും ഹദീസുകളും കൊണ്ട് വന്നു ആട്ടിനെ പട്ടിയാക്കുന്ന പരിപാടി നിർത്താൻ സമയമായി മൗലവിമാരെ


ഇത്തരം കബളിപ്പിക്കൽ കണ്ടു ഒഹാബി പുരോഹിതന്മാരുടെ ആലയത്തിൽ  പെട്ടു പോയവർ ഇനിയെങ്കിലും ചിന്തിച്ചിരുന്നങ്കിൽ എത്ര നന്നായിരുന്നു

അല്ലാഹു  ഹിദായത്ത് നൽകട്ടെ


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT


 ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0





Monday, May 12, 2025

സ്ഥലകാല അതീതനായ അല്ലഹു

 


സ്ഥലകാല അതീതനായ അല്ലാഹു


ഇമാമു അഹ് ലുസ്സുന്ന അബുൽ ഹസൻ അൽ അശ്അരി رضي الله عنه:

പറയുന്നു :


സ്ഥലമില്ലാത്ത നിലക്ക് അല്ലാഹു ഉണ്ടായിരുന്നു. സ്ഥലത്തിലേക്ക് ആവശ്വമില്ലാത്ത നിലക്ക് അർശും കുർസും അവൻ സൃഷ്ടിച്ചു.

അവൻ സ്ഥലത്തെ സൃഷ്ടിച്ചതിന് ശേഷം

സൃഷ്ടിക്കുന്നതിന്ന്  മുമ്പ് ഉള്ളത് പോലെയുണ്ട് അതായത് അവന്ന് സ്ഥലമില്ല. അർശിലേക്കോ കുർസിലേക്കോ ആവശ്വമുള്ളവനുമല്ല. ഹാഫിളു ബ്നു അസാകിർ റിപ്പോർട്ട്


 (തബ്യീന് കദിബിൽ മുഫ്തരി 150 ഇബ്നു അസാകിർ)


وقال إمام أهل السنة أبو الحسن الأشعري رضي الله عنه: "كان الله ولا مكان فخلق العرش والكرسي ولم يحتج إلى مكان، وهو بعد خلق المكان كما كان قبل خلقه" اهـ أي بلا مكان ومن غير احتياج إلى العرش والكرسي. نقل ذلك عنه الحافظ ابن عساكر نقلا عن القاضي أبي المعالي الجويني.

تبيين كذب المفتري (ص/ 150).



الرَّحْمَـٰنُ عَلَى الْعَرْشِ اسْتَوَىٰ ﴿طه: ٥﴾


"പരമകാരുണികൻ സിംഹാസനത്തിന്റെ മേൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു".


പ്രസ്തുത വചനം വിശദീകരിക്കുന്നിടത്ത് ഇമാം റാസി(റ) എഴുതുന്നു: 


തങ്ങളുടെ ആരാധ്യൻ സിംഹാസനത്തിൽ ഇരിക്കുകയാണെന്ന വാദത്തിന് മുശബ്ബിഹത് ഈ വചനത്തിൽ കടിച്ചുതൂങ്ങുന്നു. ഈ വാദം ബുദ്ദിപരമായും പ്രമാണപരമായും പലതുകൊണ്ടും ബാലിശമാണ്.


1- സിംഹാസനമോ സ്ഥലമോ ഇല്ലാത്തപ്പോഴും അല്ലാഹു ഉണ്ടായിരുന്നു. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോൾ ഒരു സ്ഥലത്തേക്കും അവൻ ആവശ്യമായിട്ടില്ല. മറിച്ച് അതിൽനിന്നെല്ലാം അവൻ ഐശ്വര്യയാവാനാണ്. അതിനാൽ അവൻ എന്നും ഒരു വിശേഷണത്തിൽ തന്നെയാണ്. അല്ലാഹു ഉള്ളപ്പോഴെല്ലാം സിംഹാസനവും ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും ജൽപ്പിച്ചാലൊഴികെ.




അലിയ്യ് (റ) പറയുന്നു:


 അല്ലാഹു അർശിനെ സൃഷ്ടിച്ചത് അവന്റെ ഖുദ്റത്ത് വെളിവാക്കാൻ വേണ്ടിയാണ് അവന്റെ ദാത്തിനുള്ള സ്ഥലമായിട്ടല്ല.


(അൽ ഫർഖു

ബൈ നൽഫിറഖ് 333  അബൂമൻസ്വൂരിൽ ബഗ്ദാദി )


وقال رضي الله عنه أيضا : إن الله تعالى خلق العرش إظهارًا لقدرته لا مكانا لذاته اهـ.

رواه أبو منصور البغدادي في كتابه الفرق بين الفرق " ص / 333 "



അബൂഹുറൈറ(റ) യിൽ നിന്നു നിവേദനം: ഒരാൾ ഒരു കറുത്ത അടിമസ്ത്രീയുമായി നബി(സ)യെ സമീപിച്ച് പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ! ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കാൻ എന്റെ ബാധ്യതയാണ്. അപ്പോൾ ആ സ്ത്രീയോട് നബി(സ) ചോദിച്ചു: "അല്ലാഹു എവിടെ ?". അപ്പോൾ ആ സ്ത്രീ അവളുടെ വിരൽ കൊണ്ട് ആകാശത്തേക്ക് ചൂണ്ടി. അപ്പോൾ നബി(സ) അവളോട്‌ ചോദിച്ചു: "എങ്കിൽ ഞാൻ ആരാണ്?". അപ്പോൾ അവൾ നിങ്ങൾ അല്ലാഹുവിന്റെ റസൂലാണ് എന്ന അർത്ഥത്തിൽ നബി(സ)യിലേക്കും ആകാശത്തിലേക്കും ചൂണ്ടി. അപ്പോൾ നബി(സ) പ്രസ്താവിച്ചു: "താങ്കൾ അവളെ മോചിപ്പിക്കുക. നിശ്ചയം അവൾ വിശ്വാസിനിയാണ്". (അബൂദാവൂദ്: 28/57, മുസ്ലിം: 836)


ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി(റ) എഴുതുന്നു: 


ഈ ഹദീസ് സ്വിഫാത്തിന്റെ ഹദീസുകളിൽ പെട്ടതാണ്. അവയിൽ രണ്ട് വീക്ഷണങ്ങളുണ്ട്. കിതാബിൽ ഈമാനിൽ പല പ്രാവശ്യം അവ വിവരിച്ചിട്ടുള്ളതാണ്.


1- അല്ലാഹുവിന് തുല്യമായി യാതൊന്നുമില്ലെന്നും സൃഷ്ടികളുടെ അടയാളങ്ങളിൽ നിന്നെല്ലാം അല്ലാഹു പരാമപരിശുദ്ധനാണെന്നും വിശ്വസിക്കുന്നതോടപ്പം അതിന്റെ അർത്ഥം പറയാതെ അവ കൊണ്ട് വിശ്വസിക്കുക.


2- അല്ലാഹുവോട് യോജിക്കുന്ന നിലയിൽ അവയെ വ്യാഖ്യാനിക്കുക. ഈ അഭിപ്രായക്കാർ ഈ ഹദീസിനു പറയുന്ന വ്യാഖ്യാനമിതാണ്: നിയന്താവും സൃഷ്ട്ടാവും കർത്താവും അല്ലാഹു മാത്രമാണെന്ന് ആ സ്ത്രീ വിശ്വസിക്കുന്നുണ്ടോ എന്നു പരിശോദിക്കലായിരുന്നു ലക്ഷ്യം. അവനെ വിളിക്കുമ്പോഴാണ് വിളിക്കുന്നവൻ ആകാശത്തേക്ക് തിരിയൽ. നിസ്കരിക്കുന്നയാൾ നിസ്കരിക്കുമ്പോൾ കഅ്ബയിലേക് തിരിയുന്നതുപോലെ. അവൻ ആകാശത്തിൽ പരിമിതമായി എന്നതിന്റെ പേരിലല്ല പ്രവർത്തിക്കുന്നവർ ആകാശത്തിന്റെ ഭാഗത്തേക്ക് തിരിയുന്നത്. നിസ്കരിക്കുന്നവൻ കഅ്ബയിലേക്കും തിരിയുന്നതും അവൻ കഅ്ബയിൽ പരിമിതമായതിന്റെ പേരിലല്ലല്ലോ.   പ്രത്യുത നിസ്കരിക്കുന്നവരുടെ ഖിബ്‌ല കഅ്ബയാണെന്ന പോലെ ദുആ ചെയ്യുന്നവരുടെ ഖിബ്‌ല ആകാശമായതിനാലാണ്. അതല്ല അവരുടെ മുപ്പിലുള്ള വിഗ്രഹങ്ങളെ ആരാധിക്കുന്ന വിഗ്രഹാരാധകരുടെ കൂട്ടത്തിൽ പെട്ടവളാണോ അവൾ. ഇതായിരുന്നു നബി(സ)യുടെ പരിശോധന. അപ്പോൾ അവൾ ആകാശത്തേക്ക് എന്നു പറഞ്ഞപ്പോൾ അവൾ തൗഹീദുള്ളവളാണെന്നും വിഗ്രഹാരാധകയല്ലെന്നും നബി(സ) മനസ്സിലാക്കി. (ശർഹു മുസ്ലിം: 2/298)



ഇമാം അബൂഹനീഫ (റ) പറയുന്നു:


അർശിന്മേൽ സ്ഥിരമാവുകയോ അർശിലേക്ക് ആവശ്യ മാവുകയോ ഇല്ലാതെ പരിശുദ്ധനായ അല്ലാഹു അലൽ അർശിസ്തവാ (ഇതിന്റെ ഭാഹ്യാത്ഥം ഉദ്ധേശമല്ല. എന്ന് സലഫും ഖലഫും ഏകോപിച്ചു എന്ന് ഇമാം നവവി ശറഹു മുസ്ലിം)

അവൻ അർശിനെയും മറ്റുള്ളവയേയും സംരക്ഷിക്കുന്നവനാണ് 'അവൻ ഒന്നിലേക്കും  ആവശ്വമുള്ളവനല്ല '

അവൻ ആവശ്വമുള്ളവനാണങ്കിൽ ലോകത്തെ ഉണ്ടാക്കാനും പരിപാലിക്കാനും  കഴിയാത്തവനാകും ' സൃഷ്ടികൾക്ക് കഴിയാത്തത് പോലെ


അവൻ ഇരിക്കലിലേക്കും സ്ഥിരമാവലിലേക്കും ആവശ്വമായവനാണങ്കിൽ അർശിനെ സ്രഷടിക്കുന്നതിന് മുമ്പ് അവൻ എവിടെയായിരുന്നു.

അതിനെ തൊട്ടല്ലാം അവൻ വളരെ പരിശുദ്ധനാണ്.


 (കിതാബുൽ വസ്വിയ്യ  മജ് മൂഅത്ത് റസാഇല് അബൂഹനീഫ 25)


وقال رضي الله عنه:  نُقِرُ بأن الله سبحانه و تعالى على العرش استوى من غير ان يكون له حاجة اليه واستقرار عليه,وهو حافظ العرش وغير العرش من غير احتياج,فلو كان محتاجا لما قدر على ايجاد العالم وتدبيره كالمخلوقين,ولو كان محتاجا الى الجلوس والقرار فقبل خلق العرش اين كان الله,تعالى الله عن ذلك علوا كبيرا" كتاب الوصية,ضمن مجموعة رسائل ابي حنيفة بتحقيق الكوثري ,وملا علي القاري في شرح الفقه الأكبر.



ഇമാം അഹ്ലസുന്ന അബൂമൻസൂരിനിൽ മാതുരിദി (റ) പറയുന്നു.


 ആകാശത്തേക്ക് കൈ ഉയർത്തുന്നതിന്റെ കാരണം അത് ആരാധനയുടെ ഭാഗമാണ് ' അല്ലാഹു ഉദ്ധേശിച്ച ഭാഗത്തേക്ക് ഉദ്ധേശിച്ചത് പോലെ അവന്റെ അടിമകളെ അവൻ ആരാധന ചെയ്യിപ്പിക്കുന്നു.

അല്ലാഹു ആ ഭാഗത്തായത് കൊണ്ടാണ് അങ്ങോട്ട് കൈ ഉയർത്തുന്നത് എന്ന് വല്ലവനും കരുതുന്നുവെങ്കിൽ നിസ്കാരത്തിലും മറ്റും നെറ്റിത്തടം ഭൂമിയിൽ വെക്കുമ്പോൾ അല്ലാഹു ഭൂമിയുടെ താഴ്ഭാഗത്താണന്ന് വാദിക്കുന്നവൻ കരുതുന്നത് പോലെയാണ്.

നമസ്കാരത്തിൽ കിഴക്കോ പടിഞ്ഞാറോ മുന്നിട്ടുമ്പോഴും ഹജ്ജിന് വേണ്ടി മക്കയിലേക്ക് പുറപ്പെടുമ്പോഴും അല്ലാഹു ആ ഭാഗത്താണന്ന് ഭാവിക്കുന്നവനെ പോലെയുമാണ് '

അല്ലാഹു അതിൽ നിന്നല്ലാം പരിശുദ്ധനാണ്.


(കിതാബ് തൗഹീദ് 75,76

അബൂമൻസൂരിനിൽ മാതുരിദി (റ) )


وقال رضي الله عنه أيضا "وأما رفع الايدي إلى السماء فعلى العبادة، ولله أن يتعبد عباده بما شاء، ويوجههم إلى حيث شاء، وإن ظن من يظن أن رفع الأبصار إلى السماء لأن الله من ذلك الوجه إنما هو كظن من يزعم أنه إلى جهة أسفل الأرض بما يضع عليها وجهه متوجها في الصلاة ونحوها، وكظن من يزعم أنه في شرق الأرض وغربها بما يتوجه إلى ذلك في الصلاة، أو نحو مكة لخروجه إلى الحج، جل الله عن ذلك". كتاب التوحيد (ص/ 75- 76).



تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ (سورة المعارج: ٤)


"മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകും".


പ്രസ്തുത സൂക്തത്തിന്റെ തഫ്സീറിൽ ഇമാം റാസി(റ) എഴുതുന്നു:  

അല്ലാഹു തആല ഒരു സ്ഥലത്തോ ഭാഗത്തോ ആകാൻ പറ്റില്ലെന്ന് പ്രമാണങ്ങൾ കൊണ്ടു സ്ഥിരപ്പെട്ട കാര്യമാണ്. അതിനാൽ ഈ വചനം വ്യാഖ്യാനിച്ചേ മതിയാവൂ.... "മലക്കുകളും ആത്മാവും അവങ്കലിലേക്ക് കയറിപ്പോകും" എന്നതിലെ 'ഇലാ' എന്ന അക്ഷരം സ്ഥലത്തെ കാണിക്കുന്നതാണ്. പ്രത്യുത കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ ഉദ്ദേശത്തിലേക്ക് മടങ്ങുമെന്നാണ് അതിന്റെ വിവക്ഷ. സൂറത്തുൽ ഹൂദ് 123 ആം വചനത്തിൽ അല്ലാഹു പറഞ്ഞുവല്ലോ: "അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും". ആദരവിന്റെയും യോഗ്യതയുടെയും സ്ഥലത്തേക്ക് ചെന്നെത്തുമെന്നാണ് വിവക്ഷ.  "നിശ്ചയം ഞാനെന്റെ രക്ഷിതാവിങ്കലേക്ക് പോകുന്നവനാണ്" എന്നു മറ്റൊരു വചനത്തിൽ പറഞ്ഞുവല്ലോ. ഏറ്റവും ഉന്നതമായ സ്ഥാനം പ്രതിഫലത്തിന്റെ വീടാണ് എന്നതിലേക്കുള്ള സൂചനയാണിത്. (റാസി: 16/20)



അലിയ്യ് (റ) പറയുന്നു:


 ഖിയാമത്ത് നാൾ അടുക്കുമ്പോൾ ഈ ഉമ്മത്തിൽ ഒരു വിഭാഗം വരാനുണ്ട് അവർ സ്രഷ്ടാവിനെ നിഷേധിക്കും അവന്ന് തടിയും അവയവങ്ങളും സ്ഥാപിക്കും'


 (ഇബ്നുൽ മുഅല്ലിം നജ്മുൽ മുഹ്തദി 588 ഇബ്നുൽ മുഅല്ലം)


وقال رضي الله عنه: سيرجع قوم من هذه الأمة عند إقتراب الساعة كفارا يُنكرون خالقهم فيصفونه بالجسم والأعضاء"اهـ. رواه إبن المعلّم القرشي في كتابه نجم المهتدي ورجم المعتدي "ص 588"



ഇമാം അബൂഹനീഫ (റ) പറയുന്നു:


പരിശുദ്ധനായ അല്ലാഹു എവിടെ എന്ന് ചോദിച്ചാൽ  മറുപടി പറയും സൃഷ്ടികളെ സൃഷ്ടിക്കുന്നതിന് മുമ്പ് സ്ഥലത്തല്ലാതെ അവൻ ഉണ്ടായിരുന്നു. സൃഷ്ടികളോ വസ്തുക്കളോ എവിടെ എന്നതൊ ഇല്ലാതിരിക്കെ പരിശുദ്ധനായ അല്ലാഹു ഉണ്ട് 'അവൻ സർവ വസ്തുക്കളേയും സ്രഷടിച്ചവനാണ്.


 ' (അൽ ഫിഖ്ഹുൽ അബ്സത്വ 25)


وقال رضي الله عنه: قلت: أرأيت لو قيل أين الله تعالى؟ فقال: يقال له كان الله تعالى ولا مكان قبل أن يخلق الخلق، وكان الله تعالى ولم يكن أين ولا خلق ولا شىء، وهو خالق كل شىء" الفقه الأبسط ضمن مجموعة رسانل أبي حنيفة بتحقيق الكوثري ص 25



ഇമാം അഹ്ലസുന്ന അബൂമൻസൂരിനിൽ മാതുരിദി (റ) പറയുന്നു.


നിശ്ചയം പരിശുദ്ധനായ അല്ലാഹു സ്ഥലമില്ലാത്ത അവസ്തയിൽ ഉണ്ടായിരുന്നു. അവൻ ഉണ്ടായിരിക്കെ സ്ഥലങ്ങൾ ഇല്ലാതെയാവാൻ പറ്റുന്നതാണ്

അവൻ മുമ്പുള്ളത് പോലെ ഇപ്പോഴും ഉണ്ട്. എപ്പോഴും ഉണ്ട് .അവൻ മാറ്റങ്ങളെ തൊട്ടും നീങ്ങൽനെ തൊട്ടും അസംബവ്യങ്ങളെ തൊട്ടും പരിശുദ്ധനാണ് '

ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറലിനെ തൊട്ട് അവൻ പരിശുദ്ധനാണ്.


(കിതാബ് തൗഹീദ് 69 ഇമാം മാതുരീദി)


قال إمام أهل السنة أبو منصور الماتريدي رضي الله عنه "إن الله سبحانه كان ولا مكان، وجائز ارتفاع الأمكنة وبقاؤه على ما كان، فهو على ما كان، وكان على ما عليه الان، جل عن التغير والزوال والاستحالة" اهـ. يعني بالاستحالة التحول والتطور والتغير من حال إلى حال وهذا منفي عن الله ومستحيل عليه سبحانه وتعالى.

كتاب التوحيد (ص/ 69).


ഇമാം ശാഫിഈ (റ) പറയുന്നു :


പരിശുദ്ധനായ അല്ലാഹു സ്ഥലമില്ലാതിരിക്കെ ഉള്ളവനാണ് '

പിന്നീട് അവൻ സ്ഥലം സൃഷ്ടിച്ചു. അവൻ പണ്ടെയുള്ള വിശേഷണത്തിന് മേലാണ് . സ്ഥലം സൃഷ്ടിക്കുന്നതിന് മുമ്പ് ള്ളത് പോലെ അവനുണ്ട്- അവന്റെ ദാത്തിൽ മാറ്റമുണ്ടാവാനോ സ്വിഫാതിൽ വിത്യാസപെടലോ അനുവദനീയമല്ല


(ഇത്ഹാഫ് ഇമാം സബീദി 2/ 24)


وقال رضي الله عنه: إنه تعالى كان ولا مكان فخلق المكان وهو على صفة الأزلية كما كان قبل خلقه المكان لا يجوز عليه التغيير في ذاته ولا التبديل في صفاته".

رواه الامام الزبيدي في كتاب اتحاف السادة المتقين 2/ 24


وقال رضي الله عنه في كتابه النوادر "من إعتقد أن الله جسم فهو غير عارف بربه وإنه كافر به"


അല്ലാഹു ജിസ് മാണന്ന് വല്ലവനും വിശ്വസിച്ചാൽ അവൻ റബ്ബിനെ അറിഞ്ഞവനല്ല. അവൻറബ്ബിനെ കൊണ്ട് അവിശ്വസിച്ചവനാണ് -


 (കിതാബു ന്നവാദിർ )


وقال رضي الله عنه: "إن الله تعالى لا مكان له" نقلها عنه الحافظ البيهقي في الأسماء والصفات.


നിശ്ചയം പരിശുദ്ധനായ അല്ലാഹുവിന്ന് സ്ഥലം ഇല്ല. (ഹാഫിളുൽ ബൈഹഖി അൽഅസ്മാഉ  വസ്വിഫാത്ത് )


ഇമാം അഹമ്മദ് (റ) പറയുന്നു :

 അർശ് സൃഷ്ടിക്കുന്നതിന് മുമ്പും ശേഷവും മാറ്റമോ വിത്യാസമോ അതിർവരമ്പുകളോ പരിശുദ്ധനായ അല്ലാഹു വിന് ചേരുകയില്ല .


ഇമാം അഹമ്മദ് (റ) 'അല്ലാഹു ദാത്ത് കൊണ്ട് സ്ഥലത്താണെന്ന് പറയുന്നവനെ എതിർക്കാറുണ്ടായിരുന്നു. കാരണം സ്ഥലങ്ങളല്ലാം അതിർ വെക്കപെട്ടതാണ് (അവന്ന് അതിരില്ല).


 ( ഇഅതിഖാദ് അഹമദ്   അബുൽ ഫള്ൽ ഹമ്പലി)


قال الإمام أحمد "والله تعالى لا يلحقه تغير ولا تبدل ولا تلحقه الحدود قبل خلق العرش ولا بعد خلق العرش" ، وكان ينكر- الإمام أحمد – على من يقول إن الله في كل مكان بذاته لأن الأمكنة كلها محدودة" رواه الإمام أبو الفضل التميمي الحنبلي في كتاب إعتقاد الإمام أحمد



അലിയ്യ് (റ) പറയുന്നു:


 അല്ലാഹു ഉണ്ടായിരുന്നു. അന്ന് അവന്ന് സ്ഥലമില്ല . അവൻ ഇപ്പോഴും മുമ്പ്

എങ്ങിനെയാണോ അപ്രകാരം ഉള്ളവനാണ്.


(അൽ ഫർഖു

ബൈനൽ ഫിറഖ് 333 അബൂമൻസ്വൂരിൽ ബഗ്ദാദി)


قال الإمام سيدنا علي بن أبي طالب رضي الله عنه:    كان- الله- ولا مكان، وهو الان على ما- عليه- كان" .

رواه أبو منصور البغدادي في كتابه الفرق بين الفرق  ص / 333 .



ഘനപദാർത്ഥമുള്ള വസ്തുവാകുക, ഒരു സ്ഥലം സ്വീകരിക്കുന്നവനാകുക എന്നിവയിൽ നിന്ന് അല്ലാഹു തആല പരിശുദ്ധനാണെന്ന് ഖണ്ഡിതമായി പ്രമാണങ്ങൾ കൊണ്ടു സ്ഥിരപ്പെട്ട കാര്യമാണ്. അതിനാൽ ഒരു സ്ഥലത്തുനിന്ന് അതിനേക്കാൾ താഴ്ന്ന സ്ഥലത്തേക്കിറങ്ങുകയെന്ന അർത്ഥത്തിലുള്ള ഇറക്കം അല്ലാഹുവെ സംബന്ധിച്ചിടത്തോളം അസംഭവ്യമായ ഒന്നാണ്. അതിനാൽ അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന പ്രകാശം ഇറങ്ങും എന്നാണ് വിവക്ഷ. അഥവാ ദേഷ്യത്തെയും ശിക്ഷ നടപ്പാക്കുന്നതിനെയും തേടുന്ന ജലാലിന്റെ സ്വിഫത്തിൽ നിന്ന് ക്രഫയേയും അനുഗ്രഹത്തെയും തേടുന്ന ആദരിക്കുന്ന സ്വിഫത്തിലേക്കു അല്ലാഹു ഇറങ്ങുമെന്നർത്ഥം. (ഫത്ഹുൽ ബാരി: 4/132)


മുജാഹിദിന്റെ*

*ദൈവ വിശ്വാസം* *No2⃣*


അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കൽ അവനെ

സൃഷ്ടികളോട് തുല്യപ്പെടുത്തലാണ്.


KNM പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയിൽ പഠിപ്പിക്കുന്നു:


"അർശിൽ അവൻ ആരോഹണം ചെയ്തുവെന്ന വാക്യത്തിന്റെ ബാഹ്യർത്ഥം മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ.അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണ വിശേഷണങ്ങളെ നിരാകരിക്കലുമാണത്."


       ഖുർആൻ പരിഭാഷ

       അമാനി മൗലവി

            പേജ്:1102.




അല്ലാഹു പറയുന്നു: "പറയുക, കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു".(ഇഖ്‌ലാസ്: 1) ഈ വചനം മുഹ്‌കമാണെന്നും മുതശാബിഹിൽ പെട്ടതല്ലെന്നും ഉമ്മത്ത് ഏകോപിച്ച് പറയുന്നു. എന്നു വരുമ്പോൾ അല്ലാഹു ഒരു പ്രത്യേക സ്ഥലത്താണെന്ന് പറയുമ്പോൾ അല്ലാഹുവിന്റെ വലതുവശത്തോട് അടുത്തുവരുന്ന സ്ഥലം ഇടതുവശത്തോട് അടുത്തുവരുന്ന സ്ഥലമല്ലെന്നും വരും. അങ്ങനെ വരുമ്പോൾ പലതും കൂടിചേർന്നുണ്ടായവനാണെന്ന് അവൻ ഓഹരിയാകുമെന്നും വരുന്നു. അപ്പോൾ അവൻ യഥാർത്ഥത്തിൽ ഏകനാണെന്നു പറയാൻ പറ്റില്ല. അങ്ങനെ വരുമ്പോൾ, "പറയുക,  കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു".(ഇഖ്‌ലാസ്: 1) എന്ന പ്രസ്താവന ബാലിശമാണെന്നു വരും



ഇബ്ന് ഹജറിന്റെ (അശ്അരി) വിശദീകരണം:


ഫത്ഹുൽ ബാരി (ഹദീസ് ശാര്ഹ്):


> "ليس المقصود تحقيق جهة له، بل هي من أهل الجواب بالإشارة..."

ഇവിടെ ഉദ്ദേശിക്കുന്നത് ദിശാ നിശ്ചയം അല്ല, മറിച്ച് അവളെ പോലെ ശബ്ദബോധം കുറഞ്ഞവർ ഉള്ള വ്യക്തമായ മറുപടി മാത്രം.


---


സംഗ്രഹം:


പദം അശ്അരി വ്യാഖ്യാനം


في السماء ദിശാ സ്ഥാനത്തെ literal അർത്ഥം ഉദ്ദേശിച്ചല്ല – അല്ലാഹുവിന്റെ അതീതത്വം (علو الذات) ആണ് അർത്ഥം

إعتقها فإنها مؤمنة അവളുടെ തൗഹീദ് ശരിയാണെന്ന് തെളിയിച്ചതിനാൽ മോചിപ്പിക്കു

الله في مكان؟ ഇല്ല. അല്ലാഹു സ്ഥലത്തിന് അതീതനാണ് (لا في جهة ولا مكان)


---


നിനക്ക് പ്രായോഗികമായി മനസ്സിലാക്കാൻ:


> ചോദ്യത്തിന് ഉദ്ദേശം 'അല്ലാഹുവിനെ ദൈവമായി അംഗീകരിച്ചിരിക്കുന്നു വോ?' എന്നതാണ്.

അവളെ പോലെ പ്രായമായ ഒരു ദാസിയോട് ഈ ചോദ്യം, അവളുടെ തൗഹീദ് ധാരണയുള്ളതിന്റെ ഉറപ്പ് കണ്ടെത്താനാണ്.



മുജാഹിദുകളുടെ വികലമായ*

*ദൈവ വിശ്വാസം*

*NO:1⃣*

▪▪▪▪▪▪▪▪


മൗലവിമാരുടെ

ചിന്തകൾക്കനുസരിച്ച് അവരുടെ 'അല്ലാഹു'വിനും മാറ്റം വന്നതായി കാണാം.


👇

അല്ലാഹു

ആകാശത്തിൽ.


കെ.ഉമർ മൗലവി എഴുതുന്നു:

"യഥാർത്ഥത്തിൽ

അല്ലാഹു ആകാശത്തിലാണ് എന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു".


    ഫാതിഹയുടെ

    തീരത്ത്.പേജ്126.


👇👇

ഈ വിശ്വാസം ഇസ്ലാമിക

തത്വങ്ങൾക്കെതിര്.


വക്കം മൗലവി

എഴുതുന്നു:

"ദൈവം കാലദേശ സംബ ന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിന് ഒരേ നിലയിലുള്ളതാണെന്നും പ്രത്യേകമായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കല്പിക്കുവാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽപെട്ട സംഗതികളാകുന്നു."

     

       ഇസ്ലാം മത സിദ്ധാന്ത

       സംഗ്രഹം.പേജ്:45,46.



ലോകം ഒരു ഗോളമാണ്. നമ്മെ അപേക്ഷിച്ച മേലെയെന്ന് പറയാവുന്ന ഭാഗം ഭൂഗോളത്തിന്റെ മറുവശത്ത് താമസിക്കുന്നവരെ അപേക്ഷിച്ച് താഴെയാണ്. മറിച്ചും. ആരാധ്യൻ ഒരു പ്രത്യേക ഭാഗത്താണെന്ന് പറയുമ്പോൾ ആ ഭാഗം ചിലരെ അപേക്ഷിച്ച് മേലെആണെങ്കിലും മറ്റു ചിലരെ അപേക്ഷിച്ച് താഴെയാണ്. ആരാധ്യൻ എല്ലാ വസ്തുക്കളുടെയും താഴെയാണെന്നു പറയാൻ പറ്റില്ലെന്നത് ബുദ്ദിമാന്മാരെല്ലാം ഏകോപിച്ച് പറയുന്ന കാര്യമാണ്.


അല്ലാഹു ഒരു സ്ഥലതാണെന്നു

വിശ്വസിക്കൽ കുഫ്റാണ്.


"അല്ലാഹുവിന് ജഡം,രൂപം,ഭാഗം,സ്ഥലം മുതലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കുക.മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക... (ഇത്തരം ആളുകളെ)ഇതിന്

(കാഫിറായ അനാചാരി)

ഉദാഹരണമായെടുക്കാം."

 

       അൽ മനാർ 1952

            ജനുവരി


മുശബ്ബിഹത്തിന്റെ ആരാധ്യൻ ഒന്നുകിൽ എല്ലാ സ്ഥലത്തുമുണ്ടാകും. അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്ഥലത്തുണ്ടാകും. എല്ലാ സ്ഥലത്തും അവനുണ്ടെന്ന് പറയുമ്പോൾ നജസുകളിലും മ്ലേച്ഛവസ്തുക്കളിലും എല്ലാം അവനുണ്ടെന്ന് പറയേണ്ടിവരുമല്ലോ. അങ്ങനെ പറയാൻ ബുദ്ദിയുള്ളവൻ തയ്യാറാവുകയില്ല. ഇനി അവൻ ഒരു പ്രത്യേകസ്ഥലത്താണെന്ന് പറയുന്ന പക്ഷം അവനെ അവിടെകൊണ്ടാക്കിയ ഒന്നിലേക്ക് അവൻ ആവശ്യമായി വരുന്നു. അപ്പോൾ അവൻ മറ്റൊന്നിലേക്ക് ആവശ്യമുള്ളവനാണെന്ന് വരുന്നു. ഇത് അസംഭവ്യമാണ്.


أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ (سورة الملك: ١٦)


 "ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ"


ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം റാസി(റ) എഴുതുന്നു:  


അല്ലാഹുവിനു സ്ഥലമുണ്ടെന്നു സ്ഥിരപ്പെടുത്താൻ മുശബ്ബിഹത്ത് ഈ ആയത്ത് പ്രമാണമായി സ്വീകരിക്കുന്നു. അതിനു പറയാനുള്ള മറുപടി ഈ ആയത്തിനെ അതിന്റെ ബാഹ്യാർത്ഥത്തിൽ വിലയിരുത്താൻ പറ്റുകയില്ലെന്ന് മുസ്ലിംകൾ ഏകോപിച്ചു പറയുന്ന കാര്യമാണ്. കാരണം അല്ലാഹു ആകാശത്തിലാണെന്ന് പറയുമ്പോൾ എല്ലാ ഭാഗങ്ങളിൽ നിന്നും ആകാശം അല്ലാഹുവെ വലയം ചെയ്തിരിക്കുന്നുവെന്ന് വരുന്നു. അപ്പോൾ അല്ലാഹു ആകാശത്തിനേക്കാൾ ചെറുതാണെന്ന് വരും. ആകാശം അർശിനെക്കാൾ എത്രെയോ ചെറുതുമാണല്ലോ. അപ്പോൾ അർശിലേക്കു ചേർത്തി നോക്കിയാൽ അല്ലാഹു എത്രെയോ നിസ്സാരമായ വസ്തുവാണെന്നു വരും. മുസ്ലിംകളുടെ ഏകകണ്ഠമായ അഭിപ്രായം അനുസരിച്ച് അത് അസംഭവ്യമാണ്. മാത്രവുമല്ല  അല്ലാഹു ഇപ്രകാരം പറയുന്നുണ്ട്: "(നബിയേ) ആകാശങ്ങളും ഭൂമിയും ആരുടെ ഉടമയിലുള്ളതാണെന്നു ചോദിക്കുക, പറയുക: അല്ലാഹുവിനുള്ളതാകുന്നു എന്ന്". (അൻആം:12) അപ്പോൾ അല്ലാഹു ആകാശത്തിലാണെന്ന സങ്കല്പപ്രകാരം അല്ലാഹുവിനെ അല്ലാഹു തന്നെ ഉടമയാക്കിയെന്ന് വരുമല്ലോ. അത് അസംഭവ്യമാണ്. അതിനാൽ ഈ ആയത്തിനെ അതിന്റെ ബാഹ്യാർത്ഥത്തിൽ വിലയിരുത്തുവാൻ പറ്റില്ലെന്നും അതിനെ വ്യാഖ്യാനിച്ചേ മതിയാവൂ എന്നും ബോധ്യമായി. പല നിലക്കും ഈ ആയത്തിനെ വ്യാഖ്യാനിക്കാം. 


1- അല്ലാഹുവിന്റെ ശിക്ഷയാണ് വിവക്ഷ. അല്ലാഹുവെ നിഷേധിക്കുകയും അവന്നു എതിർ പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ മേൽ ആകാശത്തുനിന്ന് ശിക്ഷയിറക്കുന്ന പതിവാണ് അല്ലാഹു സ്വീകരിച്ചു വരുന്നത്. അതിനാൽ ആകാശം അല്ലാഹുവിന്റെ അനുഗ്രഹം ഇറങ്ങുന്ന കേന്ദ്രമാണെന്നതുപോലെ അവന്റെ ശിക്ഷയും ഇറങ്ങുന്ന കേന്ദ്രമാണ്.


2- അബൂമുസ്ലിം(റ) പറയുന്നു: ഇലാഹുണ്ടെന്ന് അറബികൾ സമ്മതിച്ചിരുന്നു. പക്ഷെ മുശബ്ബിഹത്ത് പറയുന്നതുപോലെ അവൻ ആകാശത്തിലാണെന്നാണ് അവർ വിശ്വസിച്ചിരുന്നത്. അപ്പോൾ അല്ലാഹു അവരോടു ഇപ്രകാരം പറഞ്ഞതുപോലെ വേണം ഇതിനെ കാണാൻ. ആകാശത്തിലാണെന്ന് നിങ്ങൾ അംഗീകരിക്കുകയും ഉദ്ദേശിച്ചതെല്ലാം പ്രവർത്തിക്കാൻ കഴിയുമെന്ന് നിങ്ങൾ സമ്മതിക്കുകയും ചെയ്യുന്ന ഒരാൾ നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങൾ നിര്ഭയരായിരിക്കുകയാണോ?.  


3- ആകാശത്തിലുള്ളവൻ എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ അധികാരവും കഴിവുമാണ്. ആകാശം പറഞ്ഞത് അല്ലാഹുവിന്റെ അധികാരത്തെയും അവന്റെ കഴിവിനെയും മഹത്വവല്കരിക്കാനാണ്. "അവൻ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാൽ ദൈവം". (അൻആം:3) എന്നും അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. ഒരു വസ്തു ഒരേസമയത്ത്  രണ്ട് സ്ഥലത്താവൽ അസംഭവ്യമാണ്. അതിനാൽ അല്ലാഹു ആകാശങ്ങളിലാണെന്നും ഭൂമിയിലാണെന്നും പറയുന്നതിന്റെ ലക്ഷ്യം അവിടങ്ങളിലെല്ലാം അല്ലാഹുവിന്റെ നിർദ്ദേശവും കഴിവും ഉദ്ദേശ്യവും നടപ്പാക്കുമെന്നാണ് ഈ ആയത്തിന്റെ വിവക്ഷയും തതൈവ.


4- "ആകാശത്തിലുള്ളവൻ" എന്നതിന്റെ വിവക്ഷ ശിക്ഷകൊണ്ട് ഏൽപ്പിക്കപ്പെട്ട മലക്കും ആകാമല്ലോ. അത് ജിബ്‌രീൽ(അ) ആണ്. അപ്പോൾ ആയത്തിനർത്ഥം, അല്ലാഹുവിന്റെ അനുവാദത്തോടെയും അവന്റെ നിർദ്ദേശത്തോടെയും ജിബ്‌രീൽ(അ) നിങ്ങളെ ഭൂമിയിൽ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങൾ നിര്ഭയരായിരിക്കുകയാണോ? എന്നാണ്. (റാസി: 15/417)


Sunday, May 11, 2025

كل شيء هالك إلا وجهه إلا ملكه . و

 28 - سورة القصص كل شيء هالك إلا وجهه إلا ملكه . ويقال : إلا ما أريد به وجه الله . وقال مجاهد : فعميت عليهم الأنباء : الحجج .

قول الله تعالى ولتصنع على عيني تغذى

 باب قول الله تعالى ولتصنع على عيني تغذى وقوله جل ذكره تجري بأعيننا


6972 حدثنا موسى بن إسماعيل حدثنا جويرية عن نافع عن عبد الله قال ذكر الدجال عند النبي صلى الله عليه وسلم فقال إن الله لا يخفى عليكم إن الله ليس بأعور وأشار بيده إلى عينه  وإن المسيح الدجال أعور العين اليمنى كأن عينه عنبة طافية


التالي  السابق


 الشرح 


قوله ( باب قول الله تعالى ولتصنع على عيني : تغذى ) كذا وقع في رواية المستملي والأصيلي بضم التاء وفتح الغين المعجمة بعدها معجمة ثقيلة من التغذية ، ووقع في نسخة الصغاني بالدال المهملة وليس بفتح أوله على حذف إحدى التاءين فإنه تفسير تصنع ، وقد تقدم في تفسير سورة طه قال ابن التين : هذا التفسير لقتادة ، ويقال صنعت الفرس إذا أحسنت القيام عليه .


قوله : وقوله تعالى تجري بأعيننا ) أي بعلمنا وذكر فيه حديثي ابن عمر ثم أنس في ذكر الدجال ، وقد تقدما مشروحين في " كتاب الفتن " وفيهما أن الله ليس بأعور ، وقوله هنا وأشار بيده إلى عينه كذا للأكثر عن موسى بن إسماعيل عن جويرية ، وذكره أبو مسعود في الأطراف عن مسدد بدل موسى والأول هو الصواب ، وقد أخرجه عثمان الدارمي في كتاب الرد على بشر المريسي عن موسى بن إسماعيل مثله . ورواه عبد الله بن محمد بن أسماء عن عمه جويرية بدون الزيادة التي في آخره ، أخرجه أبو يعلى والحسن بن سفيان في مسنديهما عنه ، وأخرجه الإسماعيلي عنهما قال الراغب : العين الجارحة ، ويقال للحافظ للشيء المراعي له : عين ، ومنه فلان بعيني أي أحفظه ، ومنه قوله تعالى واصنع الفلك بأعيننا أي نحن نراك ونحفظك ، ومثله تجري بأعيننا وقوله ولتصنع على عيني أي بحفظي ، قال : وتستعار العين لمعان أخرى كثيرة ، وقال ابن بطال احتجت المجسمة بهذا الحديث ، وقالوا في قوله " وأشار بيده إلى عينه " دلالة على أن عينه كسائر الأعين ، وتعقب باستحالة الجسمية عليه ؛ لأن الجسم حادث وهو قديم ، فدل على أن المراد نفي النقص عنه انتهى . وقد تقدم شيء من هذا في باب قوله تعالى وكان الله سميعا بصيرا وقال البيهقي : منهم من قال العين صفة ذات كما تقدم في الوجه ، ومنهم من قال : المراد بالعين الرؤية ، فعلى هذا قوله ولتصنع على عيني أي لتكون بمرأى مني ، وكذا قوله واصبر لحكم ربك فإنك بأعيننا أي بمرأى منا والنون للتعظيم ، ومال إلى ترجيح الأول ؛ لأنه مذهب السلف ، ويتأيد بما وقع في الحديث وأشار بيده فإن فيه إيماء إلى الرد على من يقول معناها القدرة ، صرح بذلك قول من قال إنها صفة ذات وقال ابن المنير : وجه الاستدلال على إثبات العين لله من حديث الدجال من قوله إن الله ليس بأعور من جهة أن العور عرفا عدم العين وضد العور ثبوت العين ، فلما نزعت هذه النقيصة لزم ثبوت الكمال بضدها وهو وجود العين ، وهو على سبيل التمثيل والتقريب للفهم لا على معنى إثبات الجارحة ، قال : ولأهل الكلام في هذه الصفات كالعين والوجه واليد ثلاثة أقوال : أحدها أنها صفات ذات أثبتها السمع ولا يهتدي إليها العقل ، والثاني أن العين [ ص: 402 ] كناية عن صفة البصر ، واليد كناية عن صفة القدرة ، والوجه كناية عن صفة الوجود ، والثالث إمرارها على ما جاءت مفوضا معناها إلى الله تعالى ، وقال الشيخ شهاب الدين السهروردي في كتاب العقيدة له : أخبر الله في كتابه وثبت عن رسوله الاستواء والنزول والنفس واليد والعين ، فلا يتصرف فيها بتشبيه ولا تعطيل ، إذ لولا إخبار الله ورسوله ما تجاسر عقل أن يحوم حول ذلك الحمى ، قال الطيبي : هذا هو المذهب المعتمد وبه يقول السلف الصالح ، وقال غيره : لم ينقل عن النبي صلى الله عليه وسلم ولا عن أحد من أصحابه من طريق صحيح التصريح بوجوب تأويل شيء من ذلك ولا المنع من ذكره ، ومن المحال أن يأمر الله نبيه بتبليغ ما أنزل إليه من ربه وينزل عليه اليوم أكملت لكم دينكم ثم يترك هذا الباب فلا يميز ما يجوز نسبته إليه مما لا يجوز مع حضه على التبليغ عنه بقوله ليبلغ الشاهد الغائب حتى نقلوا أقواله وأفعاله وأحواله وصفاته وما فعل بحضرته ، فدل على أنهم اتفقوا على الإيمان بها على الوجه الذي أراده الله منها ، ووجب تنزيهه عن مشابهة المخلوقات بقوله تعالى ليس كمثله شيء فمن أوجب خلاف ذلك بعدهم فقد خالف سبيلهم وبالله التوفيق . وقد سئلت هل يجوز لقارئ هذا الحديث أن يصنع كما صنع رسول الله صلى الله عليه وسلم فأجبت وبالله التوفيق إنه إن حضر عنده من يوافقه على معتقده وكان يعتقد تنزيه الله تعالى عن صفات الحدوث وأراد التأسي محضا جاز ، والأولى به الترك خشية أن يدخل على من يراه شبهة التشبيه تعالى الله عن ذلك ، ولم أر في كلام أحد من الشراح في حمل هذا الحديث على معنى خطر لي فيه إثبات التنزيه ، وحسم مادة التشبيه عنه ، وهو أن الإشارة إلى عينه صلى الله عليه وسلم إنما هي بالنسبة إلى عين الدجال فإنها كانت صحيحة مثل هذه ثم طرأ عليها العور لزيادة كذبه في دعوى الإلهية ، وهو أنه كان صحيح العين مثل هذه فطرأ عليها النقص ولم يستطع دفع ذلك عن نفسه .


باب قول الله تعالى كل شيء هالك إلا وجهه

 فتح الباري شرح صحيح البخاري


كتاب التوحيد


باب قول الله تعالى كل شيء هالك إلا وجهه



فتح الباري شرح صحيح البخاري


ابن حجر العسقلاني - أحمد بن علي بن حجر العسقلاني


 


 صفحة 400  جزء 13



باب قول الله تعالى كل شيء هالك إلا وجهه


6971 حدثنا قتيبة بن سعيد حدثنا حماد بن زيد عن عمرو عن جابر بن عبد الله قال لما نزلت هذه الآية قل هو القادر على أن يبعث عليكم عذابا من فوقكم قال النبي صلى الله عليه وسلم أعوذ بوجهك فقال أو من تحت أرجلكم فقال النبي صلى الله عليه وسلم أعوذ بوجهك  قال أو يلبسكم شيعا فقال النبي صلى الله عليه وسلم هذا أيسر


التالي  السابق


 الشرح 


قوله : باب قول الله عز وجل : كل شيء هالك إلا وجهه ) ذكر فيه حديث جابر في نزول قوله تعالى قل هو القادر على أن يبعث عليكم عذابا الآية ، وقد تقدم شرحه في تفسير سورة الأنعام ، وقوله في آخره " هذا أيسر " في رواية ابن السكن " هذه " ، وسقط لفظ الإشارة من رواية الأصيلي والمراد منه قوله فيه " أعوذ بوجهك ، قال ابن بطال : في هذه الآية والحديث دلالة على أن لله وجها وهو من صفة ذاته ، وليس بجارحة ولا كالوجوه التي نشاهدها من المخلوقين ، كما نقول إنه عالم ولا نقول إنه كالعلماء الذين نشاهدهم ، وقال غيره : دلت الآية على أن المراد بالترجمة الذات المقدسة ، ولو كانت صفة من صفات الفعل لشملها الهلاك كما شمل غيرها من الصفات وهو محال ، وقال الراغب : أصل الوجه الجارحة المعروفة ، ولما كان الوجه أول ما يستقبل وهو أشرف ما في ظاهر البدن ، استعمل في مستقبل كل شيء وفي مبدئه وفي إشراقه ، فقيل وجه النهار ، وقيل وجه كذا أي ظاهره ، وربما أطلق الوجه على الذات كقولهم كرم الله وجهه ، وكذا قوله تعالى ويبقى وجه ربك ذو الجلال والإكرام وقوله كل شيء هالك إلا وجهه وقيل : إن لفظ الوجه صلة ، والمعنى كل شيء هالك إلا هو وكذا ويبقى وجه ربك وقيل المراد بالوجه القصد ، أي يبقى ما أريد به وجهه . قلت : وهذا الأخير نقل عن سفيان وغيره وقد تقدم ما ورد فيه في أول تفسير سورة القصص وقال الكرماني قيل المراد بالوجه في الآية والحديث الذات أو الوجود أو لفظه زائد ، أو الوجه الذي لا كالوجوه ، لاستحالة حمله على العضو المعروف ، فتعين التأويل أو التفويض ، وقال البيهقي : تكرر ذكر الوجه في القرآن والسنة الصحيحة ، وهو في بعضها صفة ذات كقوله : إلا رداء الكبرياء على وجهه وهو ما في صحيح البخاري عن أبي موسى ، وفي بعضها بمعنى من أجل كقوله إنما نطعمكم لوجه الله وفي بعضها بمعنى الرضا كقوله يريدون وجهه ، إلا ابتغاء وجه ربه الأعلى [ ص: 401 ] وليس المراد الجارحة جزما والله أعلم .


നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ? ഇമാം നവവി റ പറയുന്നു. പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ് لا الرقص ا...