Tuesday, April 28, 2020

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

Sunday, 26 April 2020
തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*


🟩 *العشرون من كلام المحدثين*🟩
        *جمعه ورتبه*
*الفقير/ صديق المصباح المليباري*
*തറാവീഹ്   "20"*
*മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*📚
*തറാവീഹ് 20 റക് അത്ത് എന്നത് മുഹദ്ദിസുകളുടെ ഗ്രന്ഥങ്ങളിൽ നിന്നും ക്രോഡീകരിച്ച് കൊണ്ടുള്ള ലഘു ഗ്രന്ഥമാണിത് വായിക്കുക പ്രചരിപ്പിക്കുക*
                     സിദ്ധീഖുൽ മിസ്ബാഹ് (8891 786 787)
                      published :- റമളാൻ 01 - 2020
റമളാനിൽ മാത്രമായി നടക്കുന്ന സ്പെഷ്യൽ നമസ്ക്കാരമാണ് തറാവീഹ് അതിന്റെ റക് അത്തുകളുടെ എണ്ണം 20 എന്നത്  സ്ഥിരപ്പെടുത്താൻ  സ്വഹാബത്തിന്റെ ഐക്യ ഖണ്ഡേനയുള്ള പ്രവൃത്തിയെ (ഇജ്മാഅ്) തെളിവായി പിടിക്കുന്നു ,  അഥവാ സ്വഹാബത്തിന്റെ  ഇജ്മാഅ്  കൊണ്ട്  ഇമാമീങ്ങൾ സ്ഥിരപ്പെടുത്തുന്നു
(സ്വഹീഹായ ഹദീസും സ്വഹാബത്തിന്റെ ഇജ്മാഉം വന്നാൽ സ്വഹാബത്തിന്റെ ഇജ്മാഇനാണ് മുൻ തൂക്കം കൊടുക്കേണ്ടത്  കാരണം തിരുചര്യ ആദ്യം നടപ്പിൽ വരുത്തിയവർ സ്വഹാബാക്കളാണ് അതിനാൽ ഹദീസിന്റെ വ്യാപ്തിയിൽ അമൽ ചെയ്ത സ്വഹാബത്തിനെ മുന്തിക്കണം)
സ്വഹാബത്തും, താബിഉകളും റമളാനിൽ തറാവീഹ് ഇരുപത് റക് അത്തും, വിത്റും അഞ്ച് തർവീഹാത്തോടെ നിസ്ക്കരിച്ചു എന്ന് ധാരാളം റിപ്പോർടുകൾ മുഹദ്ദിസുകൾ അവരുടെ ഗ്രന്ഥങ്ങളിൽ കൊണ്ട് വരുന്നുണ്ട് , ആയതിനാൽ ഈ കുറിപ്പിലൂടെ ആദ്യം മുഹദ്ദിസുകൾ അവരുടെ  ഗ്രന്ഥങ്ങളിൽ റിപ്പോർട് ചെയ്ത പ്രസ്തുത ഉദ്ധരണികൾ എന്റെ ശ്രദ്ധയിൽ പെട്ടത്  മാത്രം ക്രോഡീകരിക്കുന്നു. ശേഷം ഷുറൂഹുൽ ഹദീസിന്റെ ഗ്രന്ഥങ്ങളിലുള്ളതും, ഫിഖ് ഹീ ഗ്രന്ഥങ്ങളിലുള്ളതും ക്രോഡീകരിക്കാം ഇൻശാ അല്ലാഹ് !
 • (01) *ആദ്യമായി ഇമാം ബുഖാരി (റ) :-* സ്വഹീഹ് ബുഖാരിയിലെ ഹദീസ് ദുർവ്യാഖ്യാനം നടത്തി തറാവീഹ് 11 വാദിക്കുന്നവർക്കുള്ള മറുപടിയായി ഇമാം ബുഖാരി (റ) അവിടത്തെ താരീഖിൽ കൊണ്ട് വരുന്നു  ഖുലഫാഉ റാഷിദീങ്ങളായ സിദ്ധീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) തുടങ്ങിയ സ്വഹാബികളുടെ കൂട്ടുകാരനായ സുവൈദുബ്നു ഗഫ്’ല (റ) (മുഖള്റമീങ്ങളില്‍ - അഥവാ ജാഹിലിയ്യ കാലത്ത് അനേകം വർഷം ജീവിച്ചു ശേഷം ഇസ്‌ലാം പുൽകിയ മഹത്തുക്കളിൽ- പെട്ട മഹാന്‍, ആമുല്‍ ഫിഅ്ലില്‍ വർഷം ജനിച്ചു 130 വർഷം ജീവിച്ച മഹാന്റെ തറാവീഹ് നിസ്ക്കാരം രേഖപ്പെടുത്തുന്നു
قال يحيى بْن مُوسَى : قَالَ : نا جَعْفَر بْن عون ، سَمِعَ أبا الخضيب الجعفِي ، كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة
ഖളീബ് അൽജഹ്ഫിയിൽ നിുന്നും.. റമളാനില്‍ സുവൈദുബ്നു ഗഫ്’ല (റ) ഞങ്ങൾക്ക് ഇമാമായി 20 റക്അത്ത് നിസ്കരിക്കാരുണ്ടായിരുന്നു (താരീഖുല്‍ കബീര്‍- 9/28 – ഹദീസ് ന: 233, അൽ കുനാ)* ______________
*• മുസ്വന്നഫ് ഇബ്നു അബീ ശൈബ (10) റിപ്പോർട്*
    :- ഇമാം ബുഖാരി, മുസ്ലിം, ഇബ്നു മാജ, അബൂദാവൂദ് പോലുള്ള ഹദീസ് ലോകത്തെ വെള്ളി നക്ഷത്രങ്ങളുടെ ഉസ്താദും , ഹദീസ് ലോകത്ത് സയ്യിദുൽ ഹുഫ്ഫാളെന്ന് അറിയപ്പെടുന്ന ഹിജ്റ 235 ൽ വഫാത്തായ ഹാഫിള് അബൂബക്കർ ഇബ്നു അബീ ശൈബ റ അവിടത്തെ മുസ്വന്നഫിൽ
  ﻛﻢ ﻳﺼﻠﻲﻓﻲ ﺭﻣﻀﺎﻥ ﻣﻦ ﺭﻛﻌﺔ
ബാബിൽ   തറാവീഹ് 20 ന്റെ 10 റിപ്പോർടുകൾ കൊണ്ട് വരുന്നു
 • (02) ശുതൈറി ബ്നി ശകൽ (റ) റമളാനിൽ 20  റക് അത് നിസ്ക്കരിക്കാറുണ്ടായിരുന്നു (ശുതൈര്‍(റ) സ്വഹാബിവര്യരായ ‘അലി(റ), ‘അബ്ദുല്ലാഹി(റ) അവരുടെ പിതാവ് തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയും യോഗ്യനുമായിരുന്നുവെന്ന് ഇബ്നു സ’അ്ദ് ത്വബഖ്വാത് 6/181ല്‍ പ്രസ്താവിച്ചിട്ടുണ്ട്.)
  ٧٦٨٠ - حَدَّثَنَا أَبُو بَكْرٍ قَالَ: ثنا وَكِيعٌ، عَنْ سُفْيَانَ، عَنْ أَبِي إِسْحَاقَ، عَنْ عَبْدِ اللَّهِ بْنِ قَيْسٍ، عَنْ شُتَيْرِ بْنِ شَكَلٍ: «أَنَّهُ كَانَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»
 • (03) അലിയ്യ് (റ) 20 നിസ്ക്കരിക്കാൻ ഒരാളോട് കൽപ്പിക്കുന്നു
 ٧٦٨١ - حَدَّثَنَا وَكِيعٌ، عَنْ حَسَنِ بْنِ صَالِحٍ، عَنْ عَمْرِو بْنِ قَيْسٍ، عَنِ ابْنِ أَبِي الْحَسْنَاءِ، «أَنَّ عَلِيًّا أَمَرَ رَجُلًا يُصَلِّي بِهِمْ فِي رَمَضَانَ عِشْرِينَ رَكْعَةً»
 • (04) യഹ്യ ബ്നു സ’ഈദ്(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ഇരുപത് റക്’അത് ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ ‘ഉമര്‍(റ) ഒരു വ്യക്തിയോട് ആജ്ഞാപിച്ചു.” ഈ ഹദീസിന്റെ നിവേദകപരമ്പര യോഗ്യരാണെങ്കിലും യഹ്യബ്നു സ’ഈദ്(റ) ‘ഉമര്‍(റ)വിനെ കണ്ടിട്ടില്ലെന്ന് ശൈഖ് നൈമവി(റ) തഅ്ലീഖു ആസാരിസ്സുനനില്‍ 2/55 പറയുന്നു. അപ്പോള്‍ ഈ ഹദീസിന്റെ പരമ്പര മുറിഞ്ഞുപോയത് കൊണ്ട് രേഖയാക്കാന്‍ പറ്റില്ലെന്നാണ് മുബ്തദി’ആയ മുബാറക്ഫൂരി തന്റെ തുഹ്ഫതുല്‍ അഹ് വദി 2/75ല്‍ പറയുന്നത്. എന്നാല്‍ യഹ്യബ്നു സ’ഈദ്(റ) യോഗ്യനായ താബി’ഇയ്യാണെന്നും സ്വഹാബിയായ സാഇബു ബ്നു യസീദി(റ)ല്‍ നിന്ന് ഹദീസ് കേട്ടിട്ടുണ്ടെന്നും ഖത്വീബുല്‍ ബഗ്ദാദി(റ) താരീഖു ബഗ്ദാദ് 14/101ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
‘ഉമര്‍(റ)വിന്റെ പ്രസ്തുത ഹദീസ് സാഇബു ബ്നുയസീദ്(റ) ആണ് ഉദ്ധരിക്കുന്നതും. അപ്പോള്‍ സാഇബ്(റ)വില്‍ നിന്ന് കേട്ടു തന്നെയാണ് യഹ്യബ്നു സ’ഈദ്(റ) പറയുന്നതെന്ന് വ്യക്തം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കണ്ണിയറ്റ ഹദീസ് രേഖയാക്കാമെന്ന് ഇമാം ബൈഹഖി(റ) തന്റെ ദലാഇലുന്നുബുവ്വ 1/39ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
 ٧٦٨٢ - حَدَّثَنَا وَكِيعٌ، عَنْ مَالِكِ بْنِ أَنَسٍ، عَنْ يَحْيَى بْنِ سَعِيدٍ، «أَنَّ عُمَرَ بْنَ الْخَطَّابِ أَمَرَ رَجُلًا يُصَلِّي بِهِمْ عِشْرِينَ رَكْعَةً»
 • (05) നാഫിഅ് (റ) നിവേദനം :- റമളാനിൽ ഇബ്നു അബീ മുലൈക (റ) ഞങ്ങൾക്ക് ഇമാമായി  20 നിസ്ക്കരിക്കരിച്ചിരുന്നു" (ഈ ഹദീസിന്റെ നിവേദകപരമ്പരസ്വഹീഹാണെന്ന് അശ്ശൈഖുന്നൈമവി(റ) ആസാറുസ്സുനന്‍ 2/56ല്‍ പ്രസ്താവിച്ചിട്ടുണ്ട്. മുപ്പത് സ്വഹാബിവര്യന്മാരുമായി ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഇബ്നു അബീ മുലൈക (റ) എന്നും അദ്ദേഹം യോഗ്യനാണെന്ന് അബൂ ഹാതിമും(റ) അബൂ സര്‍’അ(റ)യും പ്രസ്താവിച്ചിട്ടുണ്ടെന്നും ഹാഫിള്വുല്‍ ഖസ്റജി(റ) ഖുലാസ്വത തദ്ഹീബ് 2/76ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.)
 ٧٦٨٣ - حَدَّثَنَا وَكِيعٌ، عَنْ نَافِعِ بْنِ عُمَرَ، قَالَ: " كَانَ ابْنُ أَبِي مُلَيْكَةَ يُصَلِّي بِنَا فِي رَمَضَانَ عِشْرِينَ رَكْعَةً، وَيَقْرَأُ: بِحَمْدِ الْمَلَائِكَةِ فِي رَكْعَةٍ "
 • (06) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “മദീനയില്‍ വെച്ച് ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഹസന്‍(റ) ഉബയ്യി(റ)നെ കണ്ടിട്ടില്ലാത്തതിനാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പര മുര്‍സല്‍(കണ്ണി മുറിഞ്ഞത്) ആണെങ്കിലും ശക്തിയുള്ളതാണെന്ന് ശൈഖ് നൈമവി(റ)പ്രസ്താവിച്ചിട്ടുണ്ട്.” (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55) "സ്വഹാബാക്കളില്‍ നിന്ന് ആരുടെയും എതിരഭിപ്രായം കൂടാതെ ഇതു തന്നെയാണ് ഉബയ്യ്(റ)വില്‍ നിന്ന് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുള്ളതെന്ന് ഇബ്നു അബ്ദില്‍ബര്‍റ് (റ) പ്രസ്താവിച്ചിട്ടുണ്ട്.” (‘ഉംദതുല്‍ ഖ്വാരി 11/127, ലാമി’ഉദ്ദിറാരി 2/87, ശര്‍ഹുല്‍ മവാഹിബ് 7/420)
٧٦٨٤ - حَدَّثَنَا حُمَيْدُ بْنُ عَبْدِ الرَّحْمَنِ، عَنْ حَسَنٍ، عَنْ عَبْدِ الْعَزِيزِ بْنِ رُفَيْعٍ قَالَ: «كَانَ أُبَيُّ بْنُ كَعْبٍ يُصَلِّي بِالنَّاسِ فِي رَمَضَانَ بِالْمَدِينَةِ عِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ»
 • (07) ഹാരിസ് (റ) റമളാനിലെ രാത്രിയിൽ ജനങ്ങൾക് ഇമാമായി 20 റക് അതും, 03 വിത്റും നിസ്ക്കരിക്കാറുണ്ടായിരുന്നു
٧٦٨٥ - حَدَّثَنَا أَبُو مُعَاوِيَةَ، عَنْ حَجَّاجٍ، عَنْ أَبِي إِسْحَاقَ، عَنِ الْحَارِثِ: «أَنَّهُ كَانَ يَؤُمُّ النَّاسَ فِي رَمَضَانَ بِاللَّيْلِ بِعِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ، وَيَقْنُتُ قَبْلَ الرُّكُوعِ»
 • (08) റബീ’ഇ് (റ)ല്‍ നിന്ന് നിവേദനം: “അബുല്‍ ബഖ്തരി(റ) അഞ്ച് തര്‍വീഹാതും (ഇരുപത് റക്അത്) മൂന്ന് റക്’അത് വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/393), അബുല്‍ ബഖ്തരി(റ) താബി’ഉകളില്‍ ശ്രേഷ്ഠനാണെന്നും അബൂ സര്‍’അ(റ)യും ഇബ്നു മുഈനും(റ) അദ്ദേഹം യോഗ്യനാണെന് പ്രസ്താവിച്ചിട്ടുണ്ടെന്നും ഖസ്റജി(റ)യുടെ ഖുലാസ്വ 1/388ല്‍ കാണാം.
٧٦٨٦ - حَدَّثَنَا غُنْدَرٌ، عَنْ شُعْبَةَ، عَنْ خَلَفٍ، عَنْ رَبِيعٍ، وَأَثْنَى عَلَيْهِ خَيْرًا، عَنْ أَبِي الْبَخْتَرِيِّ: «أَنَّهُ كَانَ يُصَلِّي خَمْسَ تَرْوِيحَاتٍ فِي رَمَضَانَ، وَيُوتِرُ بِثَلَاثٍ»
 • (09) അബ്ദുല്‍മലികി(റ)ല്‍ നിന്ന് നിവേദനം: “വിത്റ് സഹിതം ഇരുപത്തിമൂന്ന് റക്’അതുകള്‍ നിസ്കരിച്ചിരുന്നതായിട്ടാണ് ഞാന്‍ ജനങ്ങളെ  കണ്ടതെന്ന് ‘അത്വാഅ്(റ) പ്രസ്താവിച്ചു."  (ഇബ്നു അബീശൈബ (റ)യുടെ ഈ നിവേദക പരമ്പര ഹസന്‍ ആണെന്ന് ആസാറുസ്സുനന്‍ 2/55ല്‍ കാണാം.
ഇപ്പറഞ്ഞ ‘അത്വാഅ്, ഇബ്നു അബീ റബാഹ്(റ) എന്ന പേരിലറിയപ്പെടുന്ന താബിഈ പണ്ഢിതനാണ്. (കശ്ഫുല്‍ അസ്താര്‍, പേജ് 46 നോക്കുക.) അദ്ദേഹം ധാരാളം ഹദീസുകളുടെ ഉടമയും യോഗ്യനുമായ പണ്ഡിതനായിരുന്നുവെന്ന് ഖസ്റജി(റ) ഖുലാസ്വ 2/230ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
7688 - ﺣﺪﺛﻨﺎ اﺑﻦ ﻧﻤﻴﺮ، ﻋﻦ ﻋﺒﺪ اﻟﻤﻠﻚ، ﻋﻦ ﻋﻄﺎء، ﻗﺎﻝ: «ﺃﺩﺭﻛﺖ اﻟﻨﺎﺱ ﻭﻫﻢ  ﻳﺼﻠﻮﻥ ﺛﻼﺛﺎ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﺑﺎﻟﻮﺗﺮ»
 • (10) സഈദുബ്നു ‘ഉബൈദി(റ)ല്‍ നിന്ന് നിവേദനം: “നിശ്ചയം ‘അലിയ്യുബ്നു റബീ’അ(റ) ജനങ്ങള്‍ക്ക് ഇമാമായി അഞ്ച് തര്‍വീഹാതും വിത്റ് മൂന്ന് റക്’അതും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/394). ‘അലിയ്യുബ്നു റബീ’അ (റ) അബുല്‍ മുഗീറതല്‍ കൂഫി(റ) എന്ന പേരിലറിയപ്പെടുന്ന യോഗ്യനായിരുന്നുവെന്ന് കശ്ഫുല്‍ അസ്താര്‍ പേജ് 76ല്‍ കാണാം. ഈ ഹദീസിന്റെ നിവേദകപരമ്പര സ്വഹീഹാണെന്ന് ആസാറുസ്സുനന്‍ 2/56ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
 ٧٦٩٠ - حَدَّثَنَا الْفَضْلُ بْنُ دُكَيْنٍ، عَنْ سَعِيدِ بْنِ عُبَيْدٍ، «أَنَّ عَلِيَّ بْنَ رَبِيعَةَ كَانَ يُصَلِّي بِهِمْ فِي رَمَضَانَ خَمْسَ تَرْوِيحَاتٍ، وَيُوتِرُ بِثَلَاثٍ»
 • (11) നബി (സ്വ) റമളാനിൽ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് (പ്രസ്തുത ഹദീസ് യോഗ്യരായ റാവിമാരല്ലെങ്കിലും 20 എന്ന ആശയം സ്വഹാബത്തിന്റെയും , താബിഉകളുടെയും പ്രവൃത്തിയിൽ നിന്ന് സ്ഥിരപ്പെടുന്നു)
 ٧٦٩٢ - حَدَّثَنَا يَزِيدُ بْنُ هَارُونَ، قَالَ: أَنَا إِبْرَاهِيمُ بْنُ عُثْمَانَ، عَنِ الْحَكَمِ، عَنْ مِقْسَمٍ، عَنِ ابْنِ عَبَّاسٍ، «أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»
 •  *അബ്ദു റസാഖ് (റ) വിന്റെ മുസ്വന്നഫിൽ 03 റിപ്പോർട്*
 • (12) സാഇബു ബ്നു യസീദി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെയും തമീമുദ്ദാരി(റ)യുടെയും നേതൃത്വത്തിലായി വിത്റ് സഹിതം ഇരുപത്തിയൊന്ന് റക്’അതുകളുടെ മേല്‍ ജനങ്ങളെ സംഘടിപ്പിച്ചു.”
 ٧٧٣٠ - عَنْ دَاوُدَ بْنِ قَيْسٍ، وَغَيْرِهِ، عَنْ مُحَمَّدِ بْنِ يُوسُفَ، عَنِ السَّائِبِ بْنِ يَزِيدَ، " أَنَّ عُمَرَ: جَمَعَ النَّاسَ فِي رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ، وَعَلَى تَمِيمٍ الدَّارِيِّ عَلَى إِحْدَى وَعِشْرِينَ رَكْعَةُ يَقْرَءُونَ بِالْمِئِينَ وَيَنْصَرِفُونَ عِنْدَ فُرُوعِ الْفَجْرِ "
(وهذا سند قوي)
 • (13) സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് നിസ്കാരം കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞുപോകുമ്പോഴേക്ക് നേരം പുലര്‍ച്ചയോടടുക്കുമായിരുന്നു. ഇരുപത്തിമൂന്ന് റക്’അത്തുകളായിരുന്നു നിസ്കരിച്ചിരുന്നത്”(20 + 03 വിത്റ്)
 7733 - ﻋﻦ اﻷﺳﻠﻤﻲ، ﻋﻦ اﻟﺤﺎﺭﺙ ﺑﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﺃﺑﻲ ﺫﺑﺎﺏ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ:  ﻛﻨﺎ ﻧﻨﺼﺮﻑ ﻣﻦ اﻟﻘﻴﺎﻡ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ، ﻭﻗﺪ ﺩﻧﺎ ﻓﺮﻭﻉ اﻟﻔﺠﺮ، ﻭﻛﺎﻥ اﻟﻘﻴﺎﻡ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﺛﻼﺛﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ»
 • (14) ഇസ്മാ’ഈലുബ്നു ‘അബ്ദില്‍ മലികി(റ)ല്‍നിന്ന് നിവേദനം: “സ’ഈദു ബ്നു ജുബൈര്‍(റ) റമള്വാന്‍ മാസത്തില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (മുസ്വന്നഫു അബ്ദു റസ്സാഖ്വ് 4/266) സ’ഈദുബ്നു ജുബൈര്‍(റ) സ്വഹാബിവര്യന്മാരായ ഇബ്നു ‘അബ്ബാസ്, ഇബ്നു ‘ഉമര്‍, ‘അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍, ‘അദിയ്യുബ്നു ഹാതിം (റ.ഹും.) തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയാണെന്നും (വാക്കുകള്‍) രേഖയാക്കാന്‍ പറ്റുന്ന യോഗ്യനായ പണ്ഢിതനാണെന്നും ഖുലാസ്വതുല്‍ ഖസ്റജി 1/374ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
7749 - ﻋﻦ اﻟﺜﻮﺭﻱ، ﻋﻦ ﺇﺳﻤﺎﻋﻴﻞ ﺑﻦ ﻋﺒﺪ اﻟﻤﻠﻚ ﻗﺎﻝ: «ﻛﺎﻥ ﺳﻌﻴﺪ ﺑﻦ ﺟﺒﻴﺮ  ﻳﺆﻣﻨﺎ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ، ﻓﻜﺎﻥ ﻳﻘﺮﺃ ﺑﺎﻟﻘﺮاءﺗﻴﻦ ﺟﻤﻴﻌﺎ، ﻳﻘﺮﺃ ﻟﻴﻠﺔ ﺑﻘﺮاءﺓ اﺑﻦ ﻣﺴﻌﻮﺩ ﻓﻜﺎﻥ ﻳﺼﻠﻲ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ،
*• ഇമാം ബൈഹഖി (റ) സുനനുൽ കുബ്റയിൽ (06) റിപ്പോർടുകൾ*
 • (15) സുവൈദ് ബ്നു ഗഫ് ല (റ) റമളാനിൽ ഇമാമായി 5 തർവീഹാതോട് കൂടി 20 റക് അത് നിസ്ക്കരിച്ചു, അലിയ്യ് (റ) വിന്റെ സ്വാഹിബിൽ പെട്ട  ശുതൈറ് ബ്നു ശകൽ (റ) റമളാനിൽ ഇമാമായി 20 റക് അതും 03 വിത്റും നിസ്ക്കരിച്ചിരുന്നു "  (സുവൈദ്(റ) താബി’ഈ പ്രമുഖരില്‍ ഒരാളായിരുന്നുവെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ് 1/341ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദക പരമ്പര ഹസന്‍ ആണെന്ന് നൈമവി(റ) ആസാറുസ്സുനന്‍ 2/55ല്‍ വ്യക്തമാക്കിയിട്ടുണ്ട്.)
 /٤٢٩٠ - وَأنبأ أَبُو زَكَرِيَّا بْنُ أَبِي إِسْحَاقَ، أنبأ أَبُو عَبْدِ اللهِ مُحَمَّدُ بْنُ يَعْقُوبَ، ثنا مُحَمَّدُ بْنُ عَبْدِ الْوَهَّابِ، أنبأ جَعْفَرُ بْنُ عَوْنٍ، أنبأ أَبُو الْخَصِيبِ قَالَ: " كَانَ يَؤُمُّنَا سُوَيْدُ بْنُ غَفَلَةَ فِي رَمَضَانَ فَيُصَلِّي خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً " وَرُوِّينَا عَنْ شُتَيْرِ بْنِ شَكَلٍ، وَكَانَ مِنْ أَصْحَابِ عَلِيٍّ رَضِيَ اللهُ عَنْهُ " أَنَّهُ كَانَ يَؤُمُّهُمْ فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ " وَفِي ذَلِكَ قُوَّةٌ لِمَا
 • (16) അബ്ദുറഹ്മാനി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) റമള്വാനില്‍ ഓത്തറിയുന്നവരെ വിളിച്ച് അവരില്‍പ്പെട്ട ഒരാളോട് ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്അത് നിസ്കരിക്കാന്‍ ആജ്ഞാപിച്ചു. ‘അലി(റ)വിന്റെ നേതൃത്വത്തില്‍ വിത്റ് നിസ്കാരവും നടക്കുമായിരുന്നു.” (സുനനുല്‍ ബൈഹഖി 2/496) ‘അബ്ദുറഹ്മാന്‍(റ), ‘അലി(റ)വില്‍നിന്ന് ഹദീസ് കേട്ട വ്യക്തിയും ധാരാളം ഹദീസുകളുടെ  റിപ്പോര്‍ട്ടറും യോഗ്യനുമായ പണ്ഢിതനുമായിരുന്നുവെന്ന് ഇബ്നുസ’അ്ദ്(റ) ത്വബഖ്വാത് 6/175ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
 - ٤٢٩١ - أَخْبَرَنَا أَبُو الْحُسَيْنِ بْنُ الْفَضْلِ الْقَطَّانُ بِبَغْدَادَ أنبأ مُحَمَّدُ بْنُ أَحْمَدَ بْنِ عِيسَى بْنِ عَبْدَكَ الرَّازِيُّ، ثنا أَبُو عَامِرٍ عَمْرُو بْنُ تَمِيمٍ، ثنا أَحْمَدُ بْنُ عَبْدِ اللهِ بْنِ يُونُسَ، ثنا حَمَّادُ بْنُ شُعَيْبٍ، عَنْ عَطَاءِ بْنِ السَّائِبِ، عَنْ أَبِي عَبْدِ الرَّحْمَنِ السُّلَمِيِّ، عَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ: " دَعَا الْقُرَّاءَ فِي رَمَضَانَ فَأَمَرَ مِنْهُمْ رَجُلًا يُصَلِّي بِالنَّاسِ عِشْرِينَ رَكْعَةً " قَالَ: وَكَانَ عَلِيٌّ رَضِيَ اللهُ عَنْهُ يُوتِرُ بِهِمْ " وَرُوِيَ ذَلِكَ مِنْ وَجْهٍ آخَرَ، عَنْ عَلِيٍّ وَأَمَّا التَّرَاوِيحُ فَفِيمَا
(മുകളിൽ കൊടുത്ത അലിയ്യ് (റ) 20 കൽപ്പിക്കുന്ന ഈ റിപ്പോർട് പുത്തനാശയക്കാരുടെ ശ്രോതസ്സായ ഇബ്നു തയ്മിയ്യ അദ്ദേഹത്തിന്റെ മിൻ ഹാജുസ്സുന്ന 8/308 ൽ കൊണ്ട് വരുന്നുണ്ട്)
 • (17) ജനങ്ങൾക്ക് അഞ്ച് തർവീഹാതുകളോട് കൂടി 20 റക് അത് നിസ്ക്കരിക്കാൻ അലിയ്യ് (റ) കൽപ്പിച്ചു
 - ٤٢٩٢ - أنبأ أَبُو عَبْدِ اللهِ بْنُ فَنْجَوَيْهِ الدَّيْنَوَرِيُّ، ثنا أَحْمَدُ بْنُ مُحَمَّدِ بْنِ إِسْحَاقَ بْنِ عِيسَى السُّنِّيُّ، أنبأ أَحْمَدُ بْنُ عَبْدِ اللهِ الْبَزَّازُ، ثنا سَعْدَانُ بْنُ يَزِيدَ، ثنا الْحَكَمُ بْنُ مَرْوَانَ السُّلَمِيُّ، أنبأ الْحَسَنِ بْنُ صَالِحٍ، عَنْ أَبِي سَعْدٍ الْبَقَّالِ، عَنْ أَبِي الْحَسْنَاءِ أَنَّ عَلِيَّ بْنَ أَبِي طَالِبٍ " أَمَرَ رَجُلًا أَنْ يُصَلِّيَ، بِالنَّاسِ خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً " [ص: ٧٠٠]
 • (18) നബി (സ്വ) റമളാനിൽ ജമാഅത്തില്ലാതെ 20 റക് അതും വിത് റും നിസ്ക്കരിക്കാറുണ്ടായിരുന്നു
 - 4286 - ﺃﻧﺒﺄ ﺃﺑﻮ ﺳﻌﺪ اﻟﻤﺎﻟﻴﻨﻲ، ﺛﻨﺎ ﺃﺑﻮ ﺃﺣﻤﺪ ﺑﻦ ﻋﺪﻱ اﻟﺤﺎﻓﻆ، ﺛﻨﺎ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ، ﺛﻨﺎ ﻣﻨﺼﻮﺭ ﺑﻦ ﺃﺑﻲ ﻣﺰاﺣﻢ، ﺛﻨﺎ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ ﻗﺎﻝ: " ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ  ﻳﺼﻠﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﻓﻲ ﻏﻴﺮ ﺟﻤﺎﻋﺔ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭاﻟﻮﺗﺮ "
 • (19) സാഇബ് (റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാന്‍ മാസത്തില്‍ ഇരുപത് റക്’അതായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്. ‘ഉസ്മാന്‍(റ)വിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. അവര്‍ നിസ്കാരത്തിന്റെ ദൈര്‍ഘ്യത്താല്‍ വടി ഊന്നിയായിരുന്നു നിന്നിരുന്നത്”(സുനനുല്‍ ബൈഹഖ്വി 2/496) .ഈ ഹദീസ് പ്രബലമാണെന്ന് നിരവദി ഹദീസ് പണ്ഡിതന്മാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബ് 4/32ലും,  ഖുലാസ്വയിലും, ഇബ്നുൽ ഇറാഖി(റ) ത്വർഹുത്തസ് രീബിലും ഇമാം സുയൂതി(റ) മസ്വാബീഹിലും ബദ്രുദ്ദീനുൽഐനി(റ) ഉംദത്തുൽ ഖാരിയിലും അത് പ്രബലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
 - 4288 - ﻭﻗﺪ ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻋﺒﺪ اﻟﻠﻪ اﻟﺤﺴﻴﻦ ﺑﻦ ﻣﺤﻤﺪ ﺑﻦ اﻟﺤﺴﻴﻦ ﺑﻦ ﻓﻨﺠﻮﻳﻪ اﻟﺪﻳﻨﻮﺭﻱ ﺑﺎﻟﺪاﻣﻐﺎﻥ، ﺛﻨﺎ ﺃﺣﻤﺪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ اﻟﺴﻨﻲ، ﺃﻧﺒﺄ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ  اﻟﺒﻐﻮﻱ، ﺛﻨﺎ ﻋﻠﻲ ﺑﻦ اﻟﺠﻌﺪ، ﺃﻧﺒﺄ اﺑﻦ ﺃﺑﻲ ﺫﺋﺐ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: " ﻛﺎﻧﻮا ﻳﻘﻮﻣﻮﻥ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ " ﻗﺎﻝ: " ﻭﻛﺎﻧﻮا ﻳﻘﺮءﻭﻥ ﺑﺎﻟﻤﺌﻴﻦ، ﻭﻛﺎﻧﻮا ﻳﺘﻮﻛﺌﻮﻥ ﻋﻠﻰ ﻋﺼﻴﻬﻢ ﻓﻲ ﻋﻬﺪ ﻋﺜﻤﺎﻥ ﺑﻦ ﻋﻔﺎﻥ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻣﻦ ﺷﺪﺓ اﻟﻘﻴﺎﻡ "
*• ഇമാം ആജൂരി (റ) (01) റിപ്പോർട്*
  , ഹിജ്റ 360 ൽ വഫാത്തായ അക്കാലത്തെ വലിയ മുഹദ്ദിസും, ഫഖീഹുമായിരുന്ന മഹാനവർകളുടെ കിതാബുശ്ശരീഅയിൽ 1240 നമ്പറിൽ ഉദ്ധരിക്കുന്നു
 • (20) ജനങ്ങൾക്ക് 05 തർവീഹാത്തുകളോട് കൂടി 20 നിസ്ക്കരിക്കാൻ അലിയ്യ് (റ)  കൽപ്പിച്ചു
١٢٤٠ - وَحَدَّثَنَا ابْنُ مَخْلَدٍ قَالَ: حَدَّثَنَا عُبَيْدُ اللَّهِ بْنُ جَرِيرِ بْنِ جَبَلَةَ الْعَتَكِيُّ قَالَ: حَدَّثَنَا الْحَكَمُ يَعْنِي ابْنَ مَرْوَانَ قَالَ: حَدَّثَنَا الْحَسَنُ بْنُ صَالِحٍ , عَنْ عَمْرِو بْنِ قَيْسٍ , عَنْ أَبِي الْحَسْنَاءِ , أَنَّ عَلِيًّا رَضِيَ اللَّهُ عَنْهُ «أَمَرَ رَجُلًا أَنْ يُصَلِّيَ بِالنَّاسِ فِي رَمَضَانَ خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً»
*• ഇമാം മാലിക് (റ)  02 റിപ്പോർട്*
 • (21) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്” (മുവത്ത്വഅ് പേജ് 40) , യസീദു ബ്നു റൂമാന്‍(റ) മദീനക്കാരില്‍ എണ്ണപ്പെടുന്നുവെന്ന് ഇമാം ബുഖാരി(റ) താരീഖുല്‍ കബീര്‍ 4/331ല്‍ പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം യോഗ്യനായ മദീനാ നിവാസിയാണെന്ന് സുര്‍ഖ്വാനി(റ) ശര്‍ഹുല്‍ മുവത്ത്വ 1/239ലും പറയുന്നു. , ഈ ഹദീസിന്റെ നിവേദക പരമ്പര ശക്തിയാര്‍ജ്ജിച്ചതാണെങ്കിലും യസീദ്(റ), ‘ഉമര്‍(റ)വിന്റെ കാലത്തില്ലാത്തത് കൊണ്ട് ഈ ഹദീസ് മുര്‍സല്‍ ആണെന്നും എങ്കിലും അറിയപ്പെട്ടൊരു സംഭവം ഒരു താബി’ഇയ്യ് ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിച്ചാല്‍ കണ്ണി മുറിയാത്ത ഹദീസിന്റെ സഥാനം അതിനുണ്ടെന്ന് അല്‍ഹാഫിള്വുല്‍ ഇറാഖ്വി(റ) പ്രസ്താവിച്ചതായി തദ്രീബുര്‍റാവിയില്‍ ഇമാം സുയൂഥ്വി(റ) ഉദ്ധരിച്ചിട്ടുണ്ടെന്നും അശ്ശൈഖുന്നൈമവി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55)
- ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ؛ ﺃﻧﻪ ﻗﺎﻝ: ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ، ﻓﻲ ﺭﻣﻀﺎﻥ، ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ - മുവത്വ
 • (22) സാഇബ് ബ്നു യസീദ് (റ) നിവേദനം ചെയ്യുന്നതിൽ 20 നിസ്ക്കരിച്ചിരുന്നു
-  يَزِيدَ بْنِ خُصَيْفَةَ عَنْ السَّائِبِ بْنِ يَزِيدَ أَنَّهَا عِشْرُونَ رَكْعَةً
ﻭﺭﻭﻯ ﻣﺎﻟﻚ ﻣﻦ ﻃﺮﻳﻖ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻋﺸﺮﻳﻦ ﺭﻛﻌﺔ - فتح الباري
മുവത്വയിൽ മാലികി ഇമാം 20 റക് അത്തിന്റെ റിപ്പോർട് ഉദ്ധരിക്കുന്നു എന്ന് നൈലുൽ ഔത്വാർ  "ബാബു സ്വലാതു ത്തറാവീഹ്" പേജ് 57 ൽ ശൗഖാനി ഇക്കാര്യം രേഖപ്പെടുത്തുന്നു
*• സുനനു അബൂ ദാവൂദ് (01) റിപ്പോർട്*
 • (23) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ജനങ്ങളെ ഉബയ്യുബ്നു ക’അ്ബ്(റ) വിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരത്തിന് വേണ്ടി സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (സുനനു അബീദാവൂദ് 1/202) ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇതുസംബന്ധമായി അബൂദാവൂദ്(റ) ഒന്നും പറയാത്ത സ്ഥിതിക്ക് രേഖയാക്കാന്‍ പറ്റുന്ന ഹസനായ ഹദീസാണെന്നാണ് വെക്കേണ്ടത്. ഇമാം നവവി(റ) പറയുന്നു: “അബൂദാവൂദ്(റ) ബലഹീനമാക്കാത്ത ഹദീസുകള്‍ അവരുടെ അടുക്കല്‍ ഹസനാണെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്.” (ശര്‍ഹുല്‍ മുഹദ്ദബ് 5/8)
 وَفِي "سُنَنِ أَبِي دَاوُدَ" يُوْنُسُ بنُ عُبَيْدٍ، عن الحسن أن عمر بن الخطاب جمع النَّاسَ عَلَى أُبي بنِ كَعْبٍ فِي قِيَامِ رمضان فكان يصلي بهم عشرين ركعة...
[സുനനു അബൂദാവൂദിൽ ഉണ്ടെന്ന് ഹാഫിള് ദഹബി സിയറു അഹ്ലാമിന്നുബലാഅ്  1/400]
*• ഇമാം തുർമ്മുദീ (റ) (01) റിപ്പോർട്*
 • (24) തറാവീഹ് ഇരുപതാണെന്ന് ഉമർ(റ), അലി(റ) തുടങ്ങി നബി(സ)യുടെ അസ്വ് ഹാബിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന അഭിപ്രായമാണ് പണ്ഡിതന്മാരിൽ അധികപേരും സ്വീകരിച്ചിരിക്കുന്നത്. സൗരി(റ), ഇബ്നുൽ മുബാറഖ് (റ), ശാഫിഈ(റ) എന്നിവരുടെയും അഭിപ്രായം അതാണ്‌. ശാഫിഈ(റ) പറയുന്നു: "നമ്മുടെ നാട് മക്കയിൽ ജനങ്ങൾ ഇരുപത് നിസ്കരിക്കുന്നതായി നാം എത്തിച്ചിരിക്കുന്നു".
81 - ﺑﺎﺏ ﻣﺎ ﺟﺎء ﻓﻲ ﻗﻴﺎﻡ ﺷﻬﺮ ﺭﻣﻀﺎﻥ :-
ﻭاﺧﺘﻠﻒ ﺃﻫﻞ اﻟﻌﻠﻢ ﻓﻲ ﻗﻴﺎﻡ ﺭﻣﻀﺎﻥ، ﻓﺮﺃﻯ ﺑﻌﻀﻬﻢ: ﺃﻥ ﻳﺼﻠﻲ ﺇﺣﺪﻯ ﻭﺃﺭﺑﻌﻴﻦ ﺭﻛﻌﺔ ﻣﻊ اﻟﻮﺗﺮ، ﻭﻫﻮ ﻗﻮﻝ ﺃﻫﻞ اﻟﻤﺪﻳﻨﺔ، ﻭاﻟﻌﻤﻞ ﻋﻠﻰ ﻫﺬا ﻋﻨﺪﻫﻢ ﺑﺎﻟﻤﺪﻳﻨﺔ.
 وَأَكْثَرُ أَهْلِ العِلْمِ عَلَى مَا رُوِيَ عَنْ عُمَرَ، وَعَلِيٍّ، وَغَيْرِهِمَا مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِشْرِينَ رَكْعَةً، وَهُوَ قَوْلُ الثَّوْرِيِّ، وَابْنِ الْمُبَارَكِ، وَالشَّافِعِيِّ
وقَالَ الشَّافِعِيُّ: وَهَكَذَا أَدْرَكْتُ بِبَلَدِنَا بِمَكَّةَ يُصَلُّونَ عِشْرِينَ رَكْعَةً.
*• ഇമാം ബൈഹഖി (റ) വിന്റെ ഫളാഇലുൽ ഔഖാതിൽ (02) റിപ്പോർട്*
 • (25) ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് എന്ന് മദീനയിൽ മേയറായിരുന്ന സാഇബ് ബ്നു യസീദ് (റ) പറയുന്നു
  ١٢٧ - أَخْبَرَنَا أَبُو عَبْدِ اللَّهِ الْحُسَيْنُ بْنُ مُحَمَّدِ بْنِ الْحُسَيْنِ الدَّيْنَوَرِيُّ، حَدَّثَنَا أَحْمَدُ بْنُ مُحَمَّدِ بْنِ إِسْحَاقَ السُّنِّيُّ، حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ عَبْدِ الْعَزِيزِ، حَدَّثَنَا عَلِيُّ بْنُ الْجَعْدِ، حَدَّثَنَا ابْنُ أَبِي ذِئْبٍ، عَنْ يَزِيدَ بْنِ خُصَيْفَةَ، عَنِ السَّائِبِ بْنِ يَزِيدَ، قَالَ: كَانُوا يَقُومُونَ عَلَى عَهْدِ عُمَرَ بْنِ الْخَطَّابِ فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً،‌  ﻗﺎﻝ: ﻭﻛﺎﻧﻮا ﻳﻘﺮءﻭﻥ ﺑﺎﻟﻤﺎﺋﺘﻴﻦ، ﻭﻛﺎﻧﻮا ﻳﺘﻮﻛﺌﻮﻥ ﻋﻠﻰ ﻋﺼﻴﻬﻢ ﻓﻲ ﻋﻬﺪ ﻋﺜﻤﺎﻥ ﺑﻦ ﻋﻔﺎﻥ ﻣﻦ ﺷﺪﺓ اﻟﻘﻴﺎﻡ -
 ﻗﺎﻝ اﻟﺸﻴﺦ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ: ﻭﺑﻤﻌﻨﺎﻩ ﺭﻭاﻩ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ ﻋﻦ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﻣﺮﺳﻼ،
 • (26) അലിയ്യ് (റ) വിന്റെ അനുയായികളിൽ പെട്ട ശുതൈറ് ബ്നു ശകൽ (റ) ജനങ്ങൾക്ക് ഇമാമായി 20 റക് അത്തും, 03 വിത്റും നിസ്ക്കരിച്ചു, അത് പോലെ സുവൈദ് ബ്നു ഗഫ് ല(റ) റമളാനിൽ ജനങ്ങൾക്ക് ഇമാമായി അഞ്ച് തർവീഹാത്തുകളോട് കൂടി 20 റക് അത്ത് നിസ്ക്കരിച്ചു
 ﻭﺭﻭﻳﻨﺎ ﻋﻦ ﺷﺘﻴﺮ ﺑﻦ ﺷﻜﻞ ﻭﻛﺎﻥ ﻣﻦ ﺃﺻﺤﺎﺏ ﻋﻠﻲ -
 ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﻧﻪ ﻛﺎﻥ ﻳﺆﻣﻬﻢ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻌﺸﺮﻳﻦ ﺭﻛﻌﺔ ﻭﻳﻮﺗﺮ ﺑﺜﻼﺙ , ﻭﻋﻦ ﺳﻮﻳﺪ ﺑﻦ ﻏﻔﻠﺔ ﺃﻧﻪ ﻛﺎﻥ ﻳﺆﻣﻬﻢ ﻓﻲ ﺭﻣﻀﺎﻥ ﻓﻴﺼﻠﻲ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ
*• *ഇമാം ബൈഹഖി (റ) ശുഅബുൽ ഈമാനിൽ (01) റിപ്പോർട്*
 • (27) യസീദ് ബ്നു റൂമാൻ (റ) പറയുന്നു ജനങ്ങൾ ഉമർ (റ) വിന്റെ കാലത്ത് 23 നിസ്ക്കരിച്ചു (20 + 3 വിത്റ്)
   3000 - ﺃﺧﺒﺮﻧﺎ ﺃﺑﻮ ﺯﻛﺮﻳﺎ ﺑﻦ ﺃﺑﻲ ﺇﺳﺤﺎﻕ، ﺣﺪﺛﻨﺎ ﺃﺑﻮ اﻟﺤﺴﻦ اﻟﻄﺮاﺋﻔﻲ، ﺣﺪﺛﻨﺎ ﻋﺜﻤﺎﻥ ﺑﻦ ﺳﻌﻴﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ ﺑﻦ ﺑﻜﻴﺮ، ﺣﺪﺛﻨﺎ ﻣﺎﻟﻚ، ﻗﺎﻝ: ﻭﺣﺪﺛﻨﺎ اﻟﻘﻌﻨﺒﻲ، ﻓﻴﻤﺎ ﻗﺮﺃ ﻋﻠﻰ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ، ﺃﻧﻪ ﻗﺎﻝ: " ﻛﺎﻥ اﻟﻨﺎﺱ  ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﻦ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻓﻲ ﺭﻣﻀﺎﻥ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ "
(ശുഅബുൽ ഈമാൻ 4/550)
 • *ഇമാം ബൈഹഖി (റ) മഹ് രിഫത്തിസ്സുനനി വൽ ആസാർ (03) റിപ്പോർട്*    ﻗﻴﺎﻡ ﺭﻣﻀﺎﻥ
 • (28) ഇമാം ശാഫിഈ (റ) പറഞ്ഞു :- 20 റക് അത്ത്  ജമാ അത്തായിട്ട് നിസ്ക്കരിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു , 03 വിത്റും
 5403 - ﻗﺎﻝ اﻟﺸﺎﻓﻌﻲ: ﻭﺃﺣﺐ ﺇﻟﻲ ﺇﺫا ﻛﺎﻧﻮا ﺟﻤﺎﻋﺔ ﺃﻥ ﻳﺼﻠﻮا ﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻳﻮﺗﺮﻭﻥ ﺑﺜﻼﺙ.
 • (29) ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് എന്ന് മദീനയിൽ മേയറായിരുന്ന സാഇബ് ബ്നു യസീദ് (റ) പറയുന്നു.
   5409 - ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻃﺎﻫﺮ اﻟﻔﻘﻴﻪ ﻗﺎﻝ: ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻋﺜﻤﺎﻥ اﻟﺒﺼﺮﻱ ﻗﺎﻝ: ﺣﺪﺛﻨﺎ ﺃﺑﻮ ﺃﺣﻤﺪ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻮﻫﺎﺏ ﻗﺎﻝ: ﺃﺧﺒﺮﻧﺎ ﺧﺎﻟﺪ ﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﺟﻌﻔﺮ ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: ﻛﻨﺎ ﻧﻘﻮﻡ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭاﻟﻮﺗﺮ»(ഇത് ബൈഹഖി ഇമാം സുനനു സ്സ്വഗീറിലും 1/297 -  821  ആം നമ്പറായി ഉദ്ധരിച്ചിട്ടുണ്ട്)
 • (30) യസീദ് ബ്നു റൂമാൻ (റ) പറഞ്ഞു ജനങ്ങൾ ഉമർ (റ) വിന്റെ കാലത്ത് 23 നിസ്ക്കരിച്ചു (20 + 3 വിത്റ്)
5411 - ﻗﺎﻝ: ﻭﺣﺪﺛﻨﺎ اﻟﻘﻌﻨﺒﻲ ﻓﻴﻤﺎ ﻗﺮﺃ ﻋﻠﻰ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ، ﺃﻧﻪ ﻗﺎﻝ: «ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﻓﻲ ﺭﻣﻀﺎﻥ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ
قال النووي في الخلاصة: إسناده صحيح......
ഇമാം നൈമവി (റ) പറഞ്ഞു
رجال هذا الاسناد كلهم ثقات
*• ഇമാം ത്വബ് റാനി (റ) മുഹ്ജമുൽ ഔസത്വിൽ 02 റിപ്പോർട്*
 • (31) നബി (സ്വ) റമളാനിൽ 20 റക് അത്ത് നിസ്ക്കരിച്ചു ഈ ഹദീസ് സനദ് യോഗ്യതയില്ല പക്ഷെ ആശയം 20 എന്നത് സ്വഹാബത്തിന്റെ ഇജ്മാഇൽ നിന്ന് സ്ഥിരപ്പെടുന്നു
٧٩٨ - حَدَّثَنَا أَحْمَدُ بْنُ يَحْيَى الْحُلْوَانِيُّ قَالَ: نا عَلِيُّ بْنُ الْجَعْدِ قَالَ: نا أَبُو شَيْبَةَ إِبْرَاهِيمُ بْنُ عُثْمَانَ، عَنِ الْحَكَمِ بْنِ عُتَيْبَةَ، عَنْ مِقْسَمٍ، عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ «يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً سِوَى الْوِتْرِ» [ص: ٢٤٤] لَمْ يَرْوِ هَذَا الْحَدِيثَ عَنِ الْحَكَمِ إِلَّا أَبُو شَيْبَةَ وَلَا يُرْوَى عَنِ ابْنِ عَبَّاسٍ إِلَّا بِهَذَا الْإِسْنَادِ
 • (32) നബി (സ്വ) റമളാനിൽ 20 റക് അത്ത് നിസ്ക്കരിച്ചു എന്ന് മറ്റൊരു സനദിൽ റിപ്പോർട് ചെയ്യുന്നു ഈ ഹദീസും സനദ് യോഗ്യതയില്ല പക്ഷെ ആശയം 20 എന്നത് സ്വഹാബത്തിന്റെ ഇജ്മാഇൽ നിന്ന് സ്ഥിരപ്പെടുന്നു
٥٤٤٠ - حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ الرَّازِيُّ قَالَ: ثَنَا عَلِيُّ بْنُ الْجَعْدِ قَالَ: ثَنَا أَبُو شَيْبَةَ، عَنِ الْحَكَمِ، عَنْ مُقْسَمٍ، عَنِ ابْنِ عَبَّاسٍ قَالَ: «كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»  لَمْ يَرْوِ هَذِهِ الْأَحَادِيثَ عَنِ الْحَكَمِ إِلَّا أَبُو شَيْبَةَ "
*• കൻസുൽ ഉമ്മാൽ 02 റിപ്പോർട്*
 • (33) ഉബയ്യുബ്നു കഅബ്(റ)ൽ നിന്ന് നിന്ന് നിവേദനം: "ഉമറുബ്നുൽ ഖാത്ത്വാബ് (റ) റമളാനിൽ രാത്രി നിസ്കരിക്കാൻ നിർദേശിച്ചു കൊണ്ട് പറഞ്ഞു: "നിശ്ചയം ജനങ്ങൾ പകൽ നോമ്പെടുക്കുന്നു. അവർക്ക് ഖുർആൻ ഒതാനറിയില്ല. അതിനാൽ താങ്കൾ രാത്രി അവരുടെ മേൽ ഖുർആൻ ഓതി നിസ്കരിക്കുകയാണെങ്കിൽ നന്നായിരുന്നു". അപ്പോൾ ഉബയ്യ് (റ) പ്രതിവചിച്ചു: അമീറുൽ മുഅമിനീൻ! ഇത് മുമ്പില്ലാത്ത കാര്യമല്ലേ". അപ്പോൾ ഉമർ(റ) പറഞ്ഞു" "എനിക്കറിയാം പക്ഷെ അത് നല്ല കാര്യമാണ്". തുടർന്ന് ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചു". (കൻസുൽ ഉമ്മാൽ 23471)
  (ﺻﻼﺓ اﻟﺘﺮاﻭﻳﺢ) :-    عن أبي بن كعب أن عمر بن الخطاب أمره أن يصلي بالليل في رمضان ، فقال : إن الناس يصومون النهار ولا يحسنون أن يقرءوا ، فلو قرأت عليهم بالليل ،  يا أمير المؤمنين ، هذا شيء لم يكن ، فقال : قد علمت ولكنه حسن ، فصلى بهم عشرين ركعة(كنز العمال: ٤٠٩/٨-
 • (34) അലിയ്യ് (റ)/20 നിസ്ക്കരിക്കാൻ ഒരാളോട് കല്പിച്ചു
  23474- ﻋﻦ ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻲ ﺑﻦ ﺃﺑﻲ ﻃﺎﻟﺐ ﺃﻣﺮ ﺭﺟﻼ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ.
(കൻസുൽ ഉമ്മാൽ -  8/410)
*• മുസ്നദ് ഇബ്നുൽ ജുഹ്ദ്  01 റിപ്പോർട്*
 • (35) സാഇബ് ബ്നു യസീദ് (റ) പറഞ്ഞു ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്
2825 - ﺣﺪﺛﻨﺎ ﻋﻠﻲ، ﺃﻧﺎ اﺑﻦ ﺃﺑﻲ ﺫﺋﺐ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: «ﻛﺎﻧﻮا  ﻳﻘﻮﻣﻮﻥ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﺇﻥ ﻛﺎﻧﻮا ﻟﻴﻘﺮءﻭﻥ ﺑﺎﻟﻤﺌﻴﻦ ﻣﻦ اﻟﻘﺮﺁﻥ»    مسند ابن الجعد 1/413
*• മുസ്നദ് ശാമീൻ ത്വബ് റാനി നമ്പർ 3/284 ൽ (01) റിപ്പോർട്*
 • (36) സഈദ് ബ്നു ജുബൈർ (റ) റമളാനിൽ ഞങ്ങൾക്ക്   24 റക് അതും, 03 വിത്റോട് കൂടി നിസ്ക്കരിക്കാറുണ്ടായിരുന്നു
- ﺳﻌﻴﺪ ﺑﻦ ﺟﺒﻴﺮ ﻳﺼﻠﻲ ﺑﻨﺎ ﻓﻲ ﺭﻣﻀﺎﻥ ﺃﺭﺑﻌﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻛﺎﻥ ﻳﻮﺗﺮ ﺑﺜﻼﺙ»
*• ഇബാനതുൽ കുബ്റ 8/397 ൽ ഇബ്നു ബത്വ (റ) (02) റിപ്പോർട്*
[الإبانة الكبرى لابن بطة]
المؤلف: أبو عبد الله عبيد الله بن محمد بن محمد بن حمدان العُكْبَري المعروف بابن بَطَّة العكبري (المتوفى: 387هـ)
 • (37) അലിയ്യ് (റ) 20 നിസ്ക്കരിക്കാൻ ആജ്ഞാപിക്കുന്നു
   81 - ﺣﺪﺛﻨﺎ اﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ اﻟﺼﺎﻏﺎﻧﻲ ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺑﻜﻴﺮ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﺴﻦ ﺑﻦ ﺻﺎﻟﺢ ﻋﻦ ﻋﻤﺮﻭ ﺑﻦ ﻗﻴﺲ ﻋﻦ ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻴﺎ ﻋﻠﻴﻪ اﻟﺴﻼﻡ ﺃﻣﺮ ﺭﺟﻼ ﺃﻥ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﻋﺸﺮﻳﻦ ﺭﻛﻌﺔ
 • (38) അലിയ്യ് (റ) 20 കൽപ്പിക്കുന്നു
   82 - ﺣﺪﺛﻨﺎ اﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻋﺒﻴﺪاﻟﻠﻪ ﺑﻦ ﺟﺮﻳﺮ ﺑﻦ ﺟﺒﻠﺔ اﻟﻌﺘﻜﻲ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﻜﻢ ﻳﻌﻨﻲ اﺑﻦ ﻣﺮﻭاﻥ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﺴﻦ ﺑﻦ ﺻﺎﻟﺢ ﻋﻦ ﻋﻤﺮﻭ ﺑﻦ ﻗﻴﺲ ﻋﻦ  ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻴﺎ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﻣﺮ ﺭﺟﻼ ﺃﻥ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﻓﻲ ﺭﻣﻀﺎﻥ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ
*• ഇമാം മഖ് ദീസി (റ) - അഹാദീസിൽ മുഖ്താറ (01) റിപ്പോർട് 3/367*
الْحَافِظُ: ضِيَاءُ الدِّينِ أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ عَبْدِ الْوَاحِدِ بْنِ أَحْمَدَ الْمَقْدِسِيُّ
 • (39) ഉബയ്യുബ്നു കഅബ്(റ)ൽ നിന്ന് നിന്ന് നിവേദനം: "ഉമറുബ്നുൽ ഖാത്ത്വാബ് (റ) റമളാനിൽ രാത്രി നിസ്കരിക്കാൻ നിർദേശിച്ചു കൊണ്ട് പറഞ്ഞു: "നിശ്ചയം ജനങ്ങൾ പകൽ നോമ്പെടുക്കുന്നു. അവർക്ക് ഖുർആൻ ഒതാനറിയില്ല. അതിനാൽ താങ്കൾ രാത്രി അവരുടെ മേൽ ഖുർആൻ ഓതി നിസ്കരിക്കുകയാണെങ്കിൽ നന്നായിരുന്നു". അപ്പോൾ ഉബയ്യ് (റ) പ്രതിവചിച്ചു: അമീറുൽ മുഅമിനീൻ! ഇത് മുമ്പില്ലാത്ത കാര്യമല്ലേ". അപ്പോൾ ഉമർ(റ) പറഞ്ഞു" "എനിക്കറിയാം പക്ഷെ അത് നല്ല കാര്യമാണ്". തുടർന്ന് ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചു".
1161 - أخبرنَا أَبُو عبد الله مَحْمُود بن أَحْمد بن عبد الرَّحْمَن الثَّقَفِيُّ بِأَصْبَهَانَ أَنَّ سَعِيدَ بْنَ أَبِي الرَّجَاءِ الصَّيْرَفِي أخْبرهُم قِرَاءَة عَلَيْهِ أَنا عبد الْوَاحِد بن أَحْمد الْبَقَّال أَنا عبيد الله بْنُ يَعْقُوبَ بْنِ إِسْحَاقَ أَنا جَدِّي إِسْحَاقُ بْنُ إِبْرَاهِيمَ بْنِ مُحَمَّدِ بْنِ جَمِيلٍ أَنا أَحْمَدُ بْنُ مَنِيعٍ أَنا الْحَسَنُ بْنُ مُوسَى نَا أَبُو جَعْفَرٍ الرَّازِيُّ عَنِ الرَّبِيعِ بْنِ أَنَسٍ عَنْ أَبِي الْعَالِيَةِ عَنْ أُبَيِّ بْنِ كَعْبٍ أَنَّ عُمَرَ أَمَرَ أُبَيًّا أَنْ يُصَلِّيَ بِالنَّاسِ فِي رَمَضَانَ فَقَالَ إِنَّ النَّاسَ يَصُومُونَ النَّهَار وَلَا يحسنون أَن (يقرؤا) فَلَوْ قَرَأْتَ الْقُرْآنَ عَلَيْهِمْ بِاللَّيْلِ فَقَالَ يَا أَمِيرَ الْمُؤْمِنِينَ هَذَا (شَيْءٌ) لَمْ يَكُنْ فَقَالَ قَدْ عَلِمْتُ وَلَكِنَّهُ أَحْسَنُ فَصَلَّى بِهِمْ عِشْرِينَ رَكْعَة (إِسْنَاده حسن)
 • (40) ഇമാം ജുർജാനി (റ) വഫാത്ത് ഹിജ്റ - 427  താരീഖ് ജുർജാനിൽ  1/317 ൽ (01) റിപ്പോർട് ഉദ്ധരിക്കുന്നു
556- ﺃﺑﻮ اﻟﺤﺴﻦ ﻋﻠﻲ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺃﺣﻤﺪ ﺑﻦ ﻋﺒﺪ اﻟﻠﻪ اﻟﻔﻘﻴﻪ اﻟﺸﺎﻓﻌﻲ اﻟﺰاﻫﺪ ﺟﺮﺟﺎﻧﻲ ﻛﺎﻥ ﻳﻌﺮﻑ ﺑﺄﺑﻲ اﻟﺤﺴﻦ اﻟﻘﺼﺮﻱ ﻳﻨﺰﻝ ﺑﺒﺎﺏ اﻟﺨﻨﺪﻕ ﻭﺗﻮﻓﻲ ﻓﻲ اﻟﺠﺎﻣﻊ ﻳﻮﻡ اﻟﺠﻤﻌﺔ ﻋﻨﺪ اﻟﻤﺤﺮاﺏ اﻟﻌﺘﻴﻖ ﺑﻌﺪ اﻟﺼﻼﺓ ﻳﻮﻡ ﻋﺎﺷﻮﺭاء ﺳﻨﺔ ﺛﻤﺎﻥ ﻭﺳﺘﻴﻦ ﻭﺛﻼﺛﻤﺎﺋﺔ ﺭﻭﻯ 121/ﺑ ﻋﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﻋﺒﺪ اﻟﻤﺆﻣﻦ ﻭﻋﺎﺻﻢ ﺑﻦ ﺳﻌﻴﺪ ﻭﺃﺣﻤﺪ ﺑﻦ ﻋﺒﺪ اﻟﻜﺮﻳﻢ ﻭاﻟﺒﻐﻮﻱ ﻭاﺑﻦ ﺻﺎﻋﺪ ﻭاﺑﻦ ﺃﺑﻲ ﺩاﻭﺩ ﻭﻏﻴﺮﻫﻢ.  ﺣﺪﺛﻨﺎ ﺃﺑﻮ اﻟﺤﺴﻦ ﻋﻠﻲ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺃﺣﻤﺪ اﻟﻘﺼﺮﻱ اﻟﺸﻴﺦ اﻟﺼﺎﻟﺢ ﺭﺣﻤﻪ اﻟﻠﻪ ﺣﺪﺛﻨﺎ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﻋﺒﺪ اﻟﻤﺆﻣﻦ اﻟﻌﺒﺪ اﻟﺼﺎﻟﺢ ﻗﺎﻝ ﺃﺧﺒﺮﻧﻲ ﻣﺤﻤﺪ ﺑﻦ ﺣﻤﻴﺪ اﻟﺮاﺯﻱ ﺣﺪﺛﻨﺎ ﻋﻤﺮ ﺑﻦ ﻫﺎﺭﻭﻥ ﺣﺪﺛﻨﺎ ﺇﺑﺮاﻫﻴﻢ ﺑﻦ اﻟﺤﻨﺎﺯ1 ﻋﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﻋﻦ ﻋﺒﺪ اﻟﻤﻠﻚ ﺑﻦ ﻋﺘﻴﻚ  ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ ﻗﺎﻝ ﺧﺮﺝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺫاﺕ ﻟﻴﻠﺔ ﻓﻲ ﺭﻣﻀﺎﻥ ﻓﺼﻠﻰ اﻟﻨﺎﺱ ﺃﺭﺑﻌﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭﺃﻭﺗﺮ ﺑﺜﻼﺛﺔ.
*• അബൂ യൂസ്ഫ് ബ്നു സഅ്ദ് ബ്നു ഹിബതതുൽ അൻസ്വാരി (റ) വഫാത്ത് ഹിജ്റ 182 / അൽ ആസാറു അബീ യൂസുഫ് 1/41   ൽ (01) റിപ്പോർട്*
 • (41) ഇബ്രാഹീം (റ) നിവേദനം :- ജനങ്ങൾ അഞ്ച് തർവീഹാതോടെ (20) റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്
211 - ﻋﻦ ﺃﺑﻴﻪ ﻋﻦ ﺃﺑﻲ ﺣﻨﻴﻔﺔ، ﻋﻦ ﺣﻤﺎﺩ، ﻋﻦ ﺇﺑﺮاﻫﻴﻢ، «ﺃﻥ اﻟﻨﺎﺱ ﻛﺎﻧﻮا ﻳﺼﻠﻮﻥ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻓﻲ ﺭﻣﻀﺎﻥ»
*• അബ്ദു ബ്നു ഹുമൈദ്(റ) വഫാത്ത് :- ഹിജ്റ 249 /  മുസ്നദിൽ (01) റിപ്പോർട്*
 • (42) ഇബ്നു അബ്ബാസ്(റ) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപതും മൂന്നു റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു".(മുസ്നദ് 2/271)
653 - ﺣﺪﺛﻨﻲ ﺃﺑﻮ ﻧﻌﻴﻢ ﻗﺎﻝ: ﺣﺪﺛﻨﻲ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ ﻗﺎﻝ: «ﻛﺎﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ  ﻳﺼﻠﻲ ﻓﻲ ﺭﻣﻀﺎﻥ ﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻳﻮﺗﺮ ﺑﺜﻼﺙ»
(مسند عبد ابن حميد: 1/218)
*• മുഹ്യിസ്സുന്ന ഇമാം ബഗ് വി (റ) വഫാത്ത് ഹിജ്റ 516 / ഷറഹുസ്സുന്ന 4/123 (02) റിപ്പോർട്*
 • (43) തറാവീഹ് ഇരുപതാണെന്ന് ഉമർ(റ), അലി(റ) തുടങ്ങി നബി(സ)യുടെ അസ്വ് ഹാബിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന അഭിപ്രായമാണ് പണ്ഡിതന്മാരിൽ അധികപേരും സ്വീകരിച്ചിരിക്കുന്നത്. സൗരി(റ), ഇബ്നുൽ മുബാറഖ് (റ), ശാഫിഈ(റ) എന്നിവരുടെയും അഭിപ്രായം അതാണ്‌. ശാഫിഈ(റ) പറയുന്നു: "നമ്മുടെ നാട് മക്കയിൽ ജനങ്ങൾ ഇരുപത് നിസ്കരിക്കുന്നതായി നാം എത്തിച്ചിരിക്കുന്നു".
وَأَمَّا أَكْثَرُ أَهْلِ الْعِلْمِ، فَعَلَى عِشْرِينَ رَكْعَةً يُرْوَى ذَلِكَ عَنْ عُمَرَ، وَعَلِيٍّ وَغَيْرِهِمَا مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ قَوْلُ الثَّوْرِيِّ، وَابْنِ الْمُبَارَكِ، وَالشَّافِعِيِّ، وَأَصْحَابِ الرَّأْيِ، قَالَ الشَّافِعِيُّ: وَهَكَذَا أَدْرَكْتُ بِبَلَدِنَا بِمَكَّةَ يُصَلُّونَ عِشْرِينَ رَكْعَةً.
وَلَمْ يَقْضِ أَحْمَدُ فِيهِ بِشَيْءٍ.
وَاخْتَارَ ابْنُ الْمُبَارَكِ، وَأَحْمَدُ، وَإِسْحَاقُ، الصَّلاةَ مَعَ الإِمَامِ فِي شَهْرِ رَمَضَانَ.
وَاخْتَارَ الشَّافِعِيُّ أَنْ يُصَلِّيَ وَحْدَهُ إِذَا كَانَ قَارِئًا
 • (44) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്”
ﻭﻗﺎﻝ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ: ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻓﻲ ﺭﻣﻀﺎﻥ.
*•  മുഹമ്മദ് ബ്നു നസ്റുൽ മർവസീ - (റ:അ) വഫാത്ത് ഹിജ്റ - 294 / "മുഖ്തസ്വർ ഖിയാമുല്ലൈൽ  വഖിയാമു റമളാൻ - 1/220/221 ൽ (06) റിപ്പോർട്*
أبو عبد الله محمد بن نصر بن الحجاج المَرْوَزِي (202 - 294 هـ)  مختصر قيام الليل وقيام رمضان وكتاب الوتر
 المؤلف: محمد بن نصر المروزي - أحمد بن علي المقريزي
 • (45) ഉമർ (റ) വിന്റെ കാലത്ത് ജനങ്ങൾ 20 റക് അത്തും 03 വിത്റും നിസ്ക്കരിച്ചിരുന്നു
 وَقَالَ مُحَمَّدُ بْنُ كَعْبٍ الْقُرَظِيُّ: «كَانَ النَّاسُ يُصَلُّونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ فِي رَمَضَانَ عِشْرِينَ رَكْعَةً يُطِيلُونَ فِيهَا الْقِرَاءَةَ وَيُوتِرُونَ بِثَلَاثٍ»
 • (46) സാഇബ് (റ) നിവേദനം : റമളാനിൽ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്
 وَعَنِ السَّائِبِ أَيْضًا: «أَنَّهُمْ كَانُوا يَقُومُونَ فِي رَمَضَانَ بِعِشْرِينَ رَكْعَةً , وَيَقْرَءُونَ بِالْمِئِينَ مِنَ الْقُرْآنِ , وَأَنَّهُمْ كَانُوا يَعْتَمِدُونَ عَلَى الْعِصِيِّ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ»
 • (47) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്”
وَعَنْ يَزِيدَ بْنِ رُومَانَ: «كَانَ النَّاسُ يَقُومُونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ فِي رَمَضَانَ بِثَلَاثٍ وَعِشْرِينَ رَكْعَةً»
 •  (48) അഅ്മശ്(റ) പറയുന്നു:  "ഇബ്നുമസ്ഊദ്(റ) ഇരുപത് റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു"
زَيْدُ بْنُ وَهْبٍ رَحِمَهُ اللَّهُ: كَانَ عَبْدُ اللَّهِ بْنُ مَسْعُودٍ رَضِيَ اللَّهُ عَنْهُ يُصَلِّي بِنَا فِي شَهْرِ رَمَضَانَ فَيَنْصَرِفُ وَعَلَيْهِ لَيْلٌ " قَالَ الْأَعْمَشُ: «كَانَ يُصَلِّي عِشْرِينَ رَكْعَةً وَيُوتِرُ بِثَلَاثٍ»
 • (49) അത്വാഅ്(റ)ൽ നിന്ന് നിവേദനം: "വിത്റടക്കം ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുന്നതായി   ജനങ്ങളെ ഞാനെത്തിച്ചു"
 وَقَالَ عَطَاءٌ: «أَدْرَكْتُهُمْ يُصَلُّونَ فِي رَمَضَانَ عِشْرِينَ رَكْعَةً , وَالْوِتْرُ ثَلَاثُ رَكَعَاتٍ»
 • (50) ശുതൈർ (റ) റമളാനിൽ 20 റക് അതും 03 വിത് റുമായിരുന്നു നിസ്ക്കരിച്ചിരുന്നത്
عَبْدُ اللَّهِ بْنُ قَيْسٍ عَنْ شُتَيْرٍ: وَكَانَ مِنْ أَصْحَابِ عَبْدِ اللَّهِ الْمَعْدُودِينَ أَنَّهُ كَانَ يُصَلِّي بِهِمْ فِي رَمَضَانَ عِشْرِينَ رَكْعَةً وَيُوتِرُ بِثَلَاثٍ "
*•  ഇബ്നു അദ് യ് അൽ ജുർജാനി (റ) വഫാത്ത് ഹിജ്റ 235 - മഹാനവർകളുടെ അൽ കാമിൽ (01) റിപ്പോർട്*
 • (51) നബി (സ്വ) റമളാനിൽ ജമാ അത്ത് കൂടാതെ 20 റക് അത്ത് നിസ്ക്കരിച്ചിരുന്നു
ﺣﺪﺛﻨﺎ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ، ﺣﺪﺛﻨﺎ ﻣﻨﺼﻮﺭ ﺑﻦ ﺃﺑﻲ ﻣﺰاﺣﻢ، ﺣﺪﺛﻨﺎ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ، ﻗﺎﻝ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﺼﻠﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﻓﻲ ﻏﻴﺮ ﺟﻤﺎﻋﺔ، ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭاﻟﻮﺗﺮ.
അൽ കാമിൽ (1/391)
*• ഹാഫിള് ഇബ്നു കസീർ (റ)  മുസ്നദ് ഫാറൂഖ് (ഉമറുബ്നുൽ ഖത്വാബ് (റ)   :- (02) റിപ്പോർട്*
أمير المؤمنين أبي حفص عمر بن الخطاب رضي الله عنه
وأقواله على أبواب العلم
للإمام الحافظ عماد الدين أبي الفداء إسماعيل بن عمر بن كثير القرشي الدمشقي الشافعي
 • (52)
عن السائب بن يزيد: أن الناس كانوا يقومون على عهد عمر -رضي الله عنه- بعشرين ركعة.
 • (53)
عن يزيد بن رومان قال: كان الناس يقومون في زمن عمر -رضي الله عنه- بثلاث وعشرين ركعة.
*ആദർശ പഠനാർത്ഥികൾക്കും , സത്യാന്വേഷകർക്കും ഇതൊരുപകാരമാവട്ടെ , ഈ എളിയവന്റെ ഈ എളിയ അദ്ധ്വാനത്തിന് ദുആ വസ്വിയ്യത്തോടെ*
           
   *✍🏻സിദ്ധീഖുൽ  മിസ്ബാഹ് പടന്നക്കാട്*
            8891 786 787
__________________________💙🌸

ഹദ്ദാദും ഖുര്‍ആന്‍ പാരായണവും● കാന്തപുരം എപി അബൂബക്കര്‍



الفقه الاسلامي الشافعي
https://t.me/alfiqhulshafiiyya

ഇസ്ലാമിക  ഫിഖ്ഹ് മസ്അലകൾ പഠിക്കാൻ

 ആക്രഹിക്കുന്നവർ

ഈ ടെലിഗ്രാം ലിങ്കിലൂടെ വരുക


ഹദീസ് ക്ളാസ്الاحاديث النبوية
https://t.me/kitabthaqveemullisan


ഹദീസ് പഠിക്കാൻ ആക്രഹിക്കുന്നവർ

ഈ ടെലിഗ്രാം ലിങ്കിലൂടെ വരിക

വാട്സാപ്പ്


 WhatsApp group: https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


'


അല്‍ഫതാവാ-10 : റാത്തീബുല്‍ ഹദ്ദാദും ഖുര്‍ആന്‍ പാരായണവും● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍0 COMMENTS

വലിയ അശുദ്ധിയുള്ള സമയത്ത് ഹദ്ദാദില്‍ ചൊല്ലുന്ന സൂറത്തുല്‍ ഫാത്തിഹയും ആയത്തുല്‍ കുര്‍സിയ്യും മറ്റു ഖുര്‍ആന്‍ വചനങ്ങളും പാരായണം ചെയ്യല്‍ അനുവദനീയമാണോ?

അതേ. അനുവദനീയമാണ്. പതിവായി ചൊല്ലുന്ന ദിക്റുകള്‍ ഉപേക്ഷിക്കേണ്ടതില്ല. മാത്രമല്ല ഹദ്ദാദ് പോലുള്ള റാത്തീബുകളിലും വിര്‍ദുകളിലും സൂറത്തുല്‍ ഫാത്തിഹയും ആയത്തുല്‍ കുര്‍സിയ്യും മറ്റു ഖുര്‍ആന്‍ വചനങ്ങളും ദിക്റുകള്‍ തന്നെയാണ്.



അബ്ദുല്ലാഹി ബ്നു അഹ്മദ് പറയുന്നു: റാത്തീബുല്‍ ഹദ്ദാദില്‍ 25 ദിക്റുകളാണുള്ളത്. ഒന്നാമത്തെ ദിക്റ് സൂറത്തുല്‍ ഫാത്തിഹയാണ്. (ദഖീറതുല്‍ മആദ് ബി ശറഹി റാത്തീബില്‍ ഹദ്ദാദ്: 1/56).

അത്കൊണ്ട് തന്നെ സൂറത്തുല്‍ ഫാത്തിഹ ഹദ്ദാദിന്‍റെ ദിക്റുകളുടെ കൂട്ടത്തില്‍ പാരായണം ചെയ്യല്‍ വലിയ അശുദ്ധിയുള്ളവര്‍ക്ക് അനുവദനീയമാണ്.

ഖത്തീബു ശിര്‍ബീനി(റ) കുറിച്ചു: ഖുര്‍ആനാണെന്ന ഉദ്ദേശ്യമില്ലാതെ ഖുര്‍ആനിലെ ദിക്റുകളും ഉല്‍ബോധനങ്ങളും ചരിത്രവര്‍ണനകളും വിധികളുമൊക്കെ അനുവദനീയമാണ്. അതായത് യാത്ര പുറപ്പെടുമ്പോള്‍ ‘സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹൂ മുഖ്രിനീന്‍’ എന്നും വിപത്തുകളുണ്ടാകുമ്പോള്‍ ‘ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍’ എന്നുമൊക്കെ ചൊല്ലല്‍. അതുപോലെ ഖുര്‍ആന്‍ ഉദ്ദേശ്യമില്ലാതെ നാവിലൂടെ കടന്നുവരുന്ന ആയത്തുകളൊക്കെ അനുവദനീയമാണ്.

ഖുര്‍ആന്‍ മാത്രം ഉദ്ദേശിച്ചോ ദിക്റിനോടൊപ്പം ഖുര്‍ആന്‍ കൂടി ഉദ്ദേശിച്ചോ ചെയ്താല്‍ വലിയ അശുദ്ധിക്കാരന് ഹറാമാണ്. എന്നാല്‍ ഒന്നും ഉദ്ദേശിക്കാതെ പാരായണം ചെയ്താല്‍ ഹറാമില്ല. ഇക്കാര്യം അദ്ദഖാഇഖ് എന്ന ഗ്രന്ഥത്തില്‍ ഉണര്‍ത്തിയതായി കാണാം. ഖുര്‍ആന്‍ ഉദ്ദേശിക്കാതിരിക്കുമ്പോള്‍ ഖുര്‍ആനിന്‍റെ പവിത്രതക്ക് ഭംഗംവരില്ല എന്നത് കൊണ്ടാണ് ഹറാമില്ലാത്തത്. കാരണം ഉദ്ദേശ്യമില്ലെങ്കില്‍ അത് ഖുര്‍ആനാവില്ലല്ലോ. ഈ വിഷയം ഇമാം നവവി(റ)വും മറ്റ് പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട് (മുഗ്നില്‍ മുഹ്താജ്: 1/72).



ഇബ്നു ഹജര്‍(റ) പറയുന്നു: ഖുര്‍ആനിലല്ലാതെ ഘടന(പദശൈലി) എത്തിക്കപ്പെടാത്ത സൂറത്തുല്‍ ഇഖ്ലാസ് പോലുള്ള സൂറത്തുകള്‍ പാരായണം ചെയ്യല്‍ നിരുപാധികം ഹറാമാണെന്നാണ് മുന്‍ഗാമികളായ ഒരു സംഘം പണ്ഡിതരുടെ അഭിപ്രായം. ഇത് പ്രമാണബദ്ധമാണുതാനും. ഇതുകൊണ്ടാണ് ഖുര്‍ആനാണെന്നു കരുതിയാലും ഇല്ലെങ്കിലും ഖുര്‍ആന്‍ വാക്യങ്ങള്‍ പാരായണം നിഷിദ്ധമാണെന്ന് ചില പണ്ഡിതര്‍ പ്രബലമാക്കിയത്. അതേസമയം ഖുര്‍ആനിലെ ദിക്റുകളായാലും അല്ലെങ്കിലും ഖുര്‍ആനെന്ന ഉദ്ദേശ്യമില്ലാതെ അവ പാരായണം ചെയ്യല്‍ അനുവദനീയമാണെന്ന് ഇമാം നവവി(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസ്തുത അഭിപ്രായത്തെ അനേകം പണ്ഡിതന്മാര്‍ അവലംബമാക്കുകയും ചെയ്തിട്ടുണ്ട് (തുഹ്ഫതുല്‍ മുഹ്താജ്: 1/288 ശര്‍വാനി ഉള്‍പ്പെടെ കാണുക).



പള്ളിയില്‍ വച്ച് യാചന നടത്തല്‍ കറാഹത്താണല്ലോ. അപ്പോള്‍ അവര്‍ക്ക് പള്ളിയില്‍ വച്ച് ധര്‍മം കൊടുക്കല്‍ നല്ലതാണോ? പള്ളിയില്‍ വച്ച് യാചന നടത്തിയ വ്യക്തിയെ സഹായിക്കല്‍ പള്ളിയില്‍ വച്ചുള്ള യാചനക്ക് പ്രചോദനം നല്‍കലല്ലേ. അതിനാല്‍ ഇത്തരം സഹായങ്ങള്‍ മോശമായി പരിഗണിക്കുമോ?

യാചന മോശമാണെങ്കിലും നല്‍കല്‍ നല്ലകാര്യം തന്നെയാണ്. പ്രസ്തുത സഹായം യാചനക്കാര്‍ക്ക് പ്രചോദനമാകുമെന്ന കാര്യം ഇവിടെ നോട്ടമില്ല. ഇമാം സുയൂഥി(റ) പറയുന്നു: പള്ളിയില്‍ വച്ച് യാചന നടത്തല്‍ കറാഹത്താണെങ്കിലും യാചകന് ദാനധര്‍മങ്ങള്‍ നല്‍കല്‍ പുണ്യകര്‍മവും പ്രതിഫലം ലഭിക്കുന്ന കാര്യവുമാണ് (അല്‍ഹാവീ ലില്‍ ഫതാവാ: 1/87).



നിസ്കരിക്കുന്നവന്‍റെ ശ്രദ്ധയും ഹദ്ദാദും

ഹദ്ദാദ് റാത്തീബ് ചൊല്ലല്‍ നിസ്കരിക്കുന്നവന്‍റെ ശ്രദ്ധ തിരിച്ചുകളയുന്നുവെങ്കില്‍ അത് ചൊല്ലല്‍ വിലക്കപ്പെടുമോ?

ഹദ്ദാദ് ചൊല്ലുന്ന അവസരത്തില്‍ നിസ്കരിക്കുന്നവരുടെ ശ്രദ്ധ തെറ്റിപ്പോവാതിരിക്കാന്‍ അകത്തെ പള്ളിയുടെ വാതിലടച്ച് പുറംപള്ളിയിലോ അല്ലെങ്കില്‍ പള്ളിയുടെ മുകളിലെ നിലയിലോ നിസ്കരിക്കാന്‍ സൗകര്യം ചെയ്തുകൊണ്ട് ഹദ്ദാദ് നിര്‍വഹിക്കുന്നതായി ചില നാട്ടിന്‍പുറങ്ങളില്‍ കാണാറുണ്ട്. അത് ശ്ലാഘനീയമാണ്.



നിസ്കരിക്കുന്നവന്‍റെയോ ഖുര്‍ആന്‍ പാരായണം നടത്തുന്നവന്‍റെയോ ശ്രദ്ധ തിരിച്ചുകളയാത്ത രൂപത്തില്‍ ശബ്ദമുയര്‍ത്തി നല്ല മനസ്സാന്നിധ്യ(ഇഖ്ലാസ്)ത്തോടു കൂടി ഹദ്ദാദ് ചൊല്ലുന്നത് കൊണ്ട് വിരോധമില്ല. എന്നല്ല അത് സുന്നത്തുകൂടിയാണ് (അന്നസ്വാഇഹ് അദ്ദീനിയ്യ: 186).

ശൈഖ് അഹ്മദ് ബാസൂദാന്‍(റ) പറയുന്നു: മഹത്തുക്കളായ ചിലരുടെ ഹദ്ദാദ് റാത്തീബിന്‍റെ കൈയെഴുത്ത് പ്രതികളില്‍ അതിന്‍റെ സമാഹരണം നടന്നത് ലൈലതുല്‍ ഖദ്റിന്‍റെ രാത്രിയില്‍, അഥവാ പരിശുദ്ധ റമളാനിലെ 27-ാം രാവിലാണെന്ന് കാണാനായി. ശൈഖ് അഹ്മദു ബ്നു അബ്ദുല്‍ കരീം(റ) പറയുന്നു: ഇശാ നിസ്കാരവും അതിന്‍റെ ശേഷമുള്ള സുന്നത്ത് നിസ്കാരവും കഴിഞ്ഞതിനു ശേഷമല്ലാതെ ഹദ്ദാദ്(റ)വിന്‍റെ സദസ്സില്‍ ഹദ്ദാദ് റാത്തീബ് നടക്കാറുണ്ടായിരുന്നില്ല. മാത്രമല്ല, ഹദ്ദാദ് റാത്തീബ് നിര്‍വഹിക്കുന്ന അവസരത്തില്‍ അതിന്‍റെ സമീപത്തുവച്ച് നിസ്കരിക്കാന്‍ മഹാനവര്‍കള്‍ സമ്മതിച്ചിരുന്നില്ല. നിസ്കരിക്കാനുദ്ദേശിക്കുന്നവനോട് അല്‍പം അകലെ പോയി നിസ്കരിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നിസ്കരിക്കുന്നവന്‍ ശ്രദ്ധ തിരിക്കാതിരിക്കാനും അവന്‍റെ ശ്രദ്ധ തിരിയാതിരിക്കാനുമായിരിക്കാം ഇത്. അതിനു പുറമെ ഹദ്ദാദ് ചൊല്ലുന്നതിന്‍റെ സമീപത്തുവച്ച് നിസ്കരിച്ചാല്‍ അത് ഹദ്ദാദ് റാത്തീബിനെതൊട്ട് തിരിഞ്ഞ് കളയലാകും. ഈ രീതിയിലുള്ള തിരിഞ്ഞു കളയലിനെ തൊട്ട് ഹദ്ദാദ്(റ) ശക്തമായി താക്കീത് നല്‍കിയിട്ടുണ്ട്. അഹ്മദ് ബ്നു അബ്ദുല്‍ കരീം(റ) തുടരുന്നു: എന്‍റെ ഉപ്പ അബ്ദുല്‍ കരീം(റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഈ റാത്തീബ്(ഹദ്ദാദ്) ആദ്യമായി പതിവാക്കിയത് സുബൈദ് പട്ടണത്തിലെ ചില പള്ളികളിലാണ്. ആ സമയത്ത് അബ്ദുല്ലാഹിബ്നു സുലൈമാന്‍ അല്‍ജര്‍ഹസി(റ) എന്ന മഹാന്‍ അവിടെ മുദരിസായിരുന്നു.

ജര്‍ഹസി(റ) ഹദ്ദാദ് റാത്തീബിന്‍റെ (ദിക്റുകളുടെയും ദുആകളുടെയും) ക്രമീകരണത്തെ സംബന്ധിച്ച് അബ്ദുല്‍ കരീം(റ)നോട് ചോദിച്ചു. നിഷേധാത്മക സ്വഭാവം പ്രകടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രസ്തുത ചോദ്യം. അടുത്ത ദിവസം ജര്‍ഹസി(റ) റാത്തീബുല്‍ ഹദ്ദാദ് എവിടെ നിന്നാണ് സ്വീകരിച്ചതെന്ന് അബ്ദുല്‍ കരീം(റ)വിനോട് ചോദിച്ചു. എന്നാല്‍ അബ്ദുല്‍ കരീം(റ)വിന് ഇതിന്‍റെ അടിസ്ഥാനമെന്താണെന്ന് അറിയില്ലായിരുന്നു. മഹാനവര്‍കള്‍ പിതാവില്‍ നിന്ന് സ്വീകരിച്ചതാണ്. പിതാവ് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ)വില്‍ നിന്നാണ് സ്വീകരിച്ചത്. അബ്ദുല്‍ കരീം(റ) പറയുന്നു: ഞാന്‍ പള്ളിയുടെ ഒരു മൂലയില്‍ അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ)വിനെ കാണാനിടയായി. തദവസരത്തില്‍ എന്‍റെ പിതാവ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഞാനെന്‍റെ പിതാവിനോട് സംസാരിച്ചു. പള്ളിയുടെ മൂലയിലിരിക്കുന്നത് ആരാണെന്ന് ഞാന്‍ ഉപ്പയോട് ചോദിച്ചു. അത് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) ആണെന്ന് ഉപ്പ മറുപടി പറയുകയും ചെയ്തു.



ജര്‍ഹസി(റ)വും അന്ന് രാത്രി ഹദ്ദാദ്(റ) തങ്ങളെ കണ്ടിരിക്കണം. കാരണം, ജര്‍ഹസി(റ) റാത്തീബുല്‍ ഹദ്ദാദ് പാരായണം ചെയ്യുന്ന അവസരത്തില്‍ ചിലര്‍ നിസ്കരിക്കാറുണ്ടായിരുന്നു. മഹാനവര്‍കള്‍ അവരെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ അവര്‍ ഹദ്ദാദ് റാത്തീബ് ചൊല്ലുന്ന സമയത്ത് നിസ്കരിക്കുന്നവരാണെന്ന് മറുപടി പറഞ്ഞു. ഈ സമയത്ത് ജര്‍ഹസി(റ) പറഞ്ഞു: അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) റാത്തീബുല്‍ ഹദ്ദാദിനെ തൊട്ട് തിരിഞ്ഞ് കളയുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. ഹദ്ദാദ് റാത്തീബ്  നന്മയെ തൊട്ട് തടയപ്പെട്ടവരല്ലാതെ ഉപേക്ഷിക്കുകയില്ല (ദഖീറതുല്‍ മആദ് ബി ശറഹി റാത്തീബില്‍ ഹദ്ദാദ്: 55-57).

ശൈഖ് സഈദുബ്നു മുഹമ്മദ്(റ) പറയുന്നു: നിസ്കാരം നിര്‍വഹിച്ചതിനു ശേഷം ഇമാം എഴുന്നേല്‍ക്കുന്നതിനു മുമ്പ് അകാരണമായി മഅ്മൂം എഴുന്നേല്‍ക്കല്‍ കറാഹത്താണ്. ഇമാം ശബ്ദം താഴ്ത്തി ദിക്റ് ചൊല്ലുകയാണെങ്കില്‍ മഅ്മൂം ആ സമയത്ത് ഇമാമിനെ തുടരുകയാണു വേണ്ടത്. ഇപ്രകാരം ഈആബ് എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത് കാണാം (ബിശ്റുല്‍ കരീം: 1/189).

Saturday, April 25, 2020

ഇസ്ലാം:തവും ശാസ്ത്രവും: 8 *ജീവൻ_സൃഷ്ടിച്ചത് അന്യഗ്രഹജീവികളാണെന്ന്_നാസ്തികർ*

ISLAM REAL PATH
https://t.me/islamdeensathyamatham


ഇസ് ലാം വിമർശകർക്ക് വായടപ്പൻ മറുപടി ടെലിഗ്രാം ഗ്രൂപ്പിലേക്ക് കടന്നു വരു

https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



https://www.facebook.com/112137673585520/posts/172388010893819/

മതവും ശാസ്ത്രവും: 8
*ജീവൻ_സൃഷ്ടിച്ചത് അന്യഗ്രഹജീവികളാണെന്ന്_നാസ്തികർ*

ബോധപൂർവമുള്ള ഒരാളുടെ ഇടപെടൽ ഇല്ലാതെ ജീവൻ ഉത്ഭവിക്കുകയില്ലെന്ന ഗവേഷണ ഫലങ്ങൾ ശാസ്ത്രജ്ഞരുടെ കൂട്ടത്തിലെ നാസ്തികരും നിരീശ്വരവാദികളുമായവരെ പ്രതിസന്ധിയിൽ ആഴ്ത്തിയിട്ടുണ്ട്. ദൈവത്തെ അംഗീകരിക്കാനും വയ്യ, ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ വക വെക്കാതിരിക്കാനും വയ്യ, എന്തു ചെയ്യും? ദൈവമല്ലാത്ത മറ്റെന്തെങ്കിലും ശക്തിയെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്!!

യൂടൂബിൽ പ്രശസ്ത നിരീശ്വരവാദി ബയോളജിസ്റ്റായ റിച്ചാർഡ് ഡോക്കിൻസിന്റെ ഒരു അഭിമുഖമുണ്ട്. Richard Dawkins admits to Intelligent Design എന്നാണതിന്റെ തലവാചകം. (കാണാൻ ഈ ലിങ്കിൽ തൊടുക: https://youtu.be/BoncJBrrdQ8 ). ഈ അഭിമുഖത്തിൽ ജീവന്റെ ഉത്ഭവത്തിനു പിന്നിൽ ഒരു higher intelligence - ഉയർന്ന ബുദ്ധി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്കിൻസ് അംഗീകരിക്കുന്നു.

ഡോക്കിൻസും മറ്റു പല പ്രമുഖരായ പല നിരീശ്വരവാദികളും പറയുന്നതനുസരിച്ച് ഈ ബുദ്ധിമാനായ ഏജൻസിയുടെ ഉറവിടം എന്താണ്? ALIENS FROM OUTER SPACE! - സ്പെയ്സിൽ നിന്നുള്ള അന്യഗ്രഹ ജീവികൾ! അല്ലെങ്കിൽ ഡോക്കിൻസിന്റെ തന്നെ വാക്കുകൾ ഉദ്ധരിച്ചാൽ “a higher intelligence from elsewhere in the universe” “പ്രപഞ്ചത്തിലെ മറ്റെവിടെ നിന്നെങ്കിലും ഉയർന്ന ബുദ്ധി”!!.

ബഹിരാകാശത്തെവിടെയോ ഉള്ള അന്യഗ്രഹ ജീവികളാണ് ഭൂമിയിലേക്കു ജീവൻ കൊണ്ടുവന്നതെന്ന അനുമാനത്തെ “directed panspermia” എന്ന് വിളിക്കുന്നു, ഡോക്കിൻസ് മാത്രമല്ല, പ്രമുഖ നിരീശ്വരവാദികളായ ബ്രിട്ടീഷ് രസതന്ത്രജ്ഞൻ ലെസ്‌ലി ഓർഗൽ, ഭൗതികശാസ്ത്രജ്ഞൻ  ഫ്രാൻസിസ് ക്രിക്ക് എന്നിവരെല്ലാം ഇതിനെ അംഗീകരിച്ചിട്ടുണ്ട്!! ( ക്രിക്ക് പിന്തുണയ്ക്കുന്നതു വായിക്കാൻ: https://www.spacedaily.com/news/life-04zzz.html ).

ജീവന്റെ ഉത്ഭവത്തിനു പിന്നിൽ ബഹിരാകാശത്ത് എവിടെയോ ഉള്ള അന്യഗ്രഹജീവികളെ അവരോധിക്കുന്നതിലെ പ്രശ്‌നം ബുദ്ധിയുള്ള വായനക്കാർക്ക് വേഗം മനസ്സിലാകും: ഈ അന്യഗ്രഹജീവികൾക്കും ജീവനുണ്ടായിരുന്നല്ലോ. അപ്പോൾ ചോദ്യം: നിർജ്ജീവമായ ദ്രവ്യത്തിൽ നിന്ന് അന്യഗ്രഹജീവികൾ എങ്ങനെ ഉടലെടുത്തു? ഉപര്യുക്ത അഭിമുഖത്തിൽ ഡോക്കിൻസ് സൂചിപ്പിക്കുന്നത് അന്യഗ്രഹജീവികൾ evolved, by probably some kind of Darwinian means - "ഒരുപക്ഷേ, ഏതോ തരത്തിലുള്ള ഡാർവിനിയൻ മാർഗങ്ങളിലൂടെ പരിണമിച്ചു” എന്നാണ്! ഓർമിക്കുക, ഡാർവിനിയൻ സംവിധാനത്തിൽ ക്രമരഹിതമായ ഉൾപരിവർത്തനവും (random mutation) പ്രകൃതി നിർദ്ധാരണവും (natural selection) ഉണ്ടാവണം. നിർജ്ജീവ വസ്തുവിന് മ്യൂട്ടേഷൻ നടക്കുവാനുള്ള ജീനുകളോ പ്രകൃതി നിർദ്ധാരണത്തിനുള്ള പ്രത്യുത്പാദന സന്തതികളോ ഇല്ല. അതിനാൽ അജ്ഞാതമായ, "𝘴𝘰𝘮𝘦 𝘬𝘪𝘯𝘥 𝘰𝘧 𝘋𝘢𝘳𝘸𝘪𝘯𝘪𝘢𝘯 𝘮𝘦𝘢𝘯𝘴" - ഏതോ തരത്തിലുള്ള ഡാർവിനിയൻ മാർഗങ്ങളിലൂടെ പരിണമിച്ചു എന്നു പറഞ്ഞു തടി തപ്പുകയാണ് അദ്ദേഹം ചെയ്യുന്നത്. നാസ്തികതയുടെ ലോകവീക്ഷണം യുക്തിരഹിതവും ശാസ്ത്ര പിൻബലമില്ലാത്തതും ആണെന്നു പറഞ്ഞു പുറന്തള്ളുന്നതിലുള്ള വൈമുഖ്യം മാത്രമാണിത്.

ഫലത്തിൽ എന്തുണ്ടായെന്നോ? ഭൗമവിതാനത്തിലെ ജീവന്റെ ഉത്ഭവം തേടിയിറങ്ങിയവർ outerspace ൽ ജീവികളുണ്ടെന്നും അവയും പരിണമിച്ചു ഉണ്ടായതാണെന്നും സ്ഥാപിക്കേണ്ട വിധം പ്രഹേളികയിലകപ്പെട്ടിരിക്കുന്നു!

ഒരു സ്രഷ്ടാവുണ്ട് എന്ന വിശ്വാസത്തിനുള്ള തെളിവ്, വ്യത്യസ്ത ജീവജാലങ്ങളുടെ അതിസങ്കീർണ്ണമായ സിസ്റ്റം അവയുടെ പിന്നിൽ ബുദ്ധിയുള്ള ഒരു ശക്തിയുണ്ട് എന്നു അനുമാനിക്കുന്നതിനുള്ള ശാസ്ത്രീയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നു എന്നതു മാത്രമല്ല. ജർമ്മൻ അക്കാദമി ഓഫ് നാച്ചുറൽ സയൻസസിലെ (GANS) അംഗമായ ബെർണാഡ് ഒലാഫ് കുപ്പേഴ്‌സ് തന്റെ Information and the Origin of Life എന്ന പുസ്തകത്തിൽ പ്രസ്താവിക്കുന്നു: The problem of the origin of life is clearly basically equivalent to the problem of the origin of biological information - “ജീവന്റെ ഉത്ഭവം എന്ന പ്രശ്നം അടിസ്ഥാനപരമായി ജൈവശാസ്ത്രപരമായ വിവരങ്ങളുടെ ഉത്ഭവം എന്ന പ്രശ്‌നത്തിന് തുല്യമാണ്.” ജീവന്റെ ഉത്ഭവം ബുദ്ധിശൂന്യമായ ഭൗതികപദാർഥത്തിൽ നിന്നാണ് എന്നു പറയാൻ ശ്രമിക്കുന്നവർ നേരിടുന്ന അടുത്ത പ്രതിസന്ധി ഇതിൽ അടങ്ങിയിരിക്കുന്നു. ഏറ്റവും ചെറുതും ലളിതവുമായ ഒരു ജീവി പോലും ഒരു കമ്പ്യൂട്ടർ ഭാഷയോട് സാമ്യമുള്ള, അല്ലെങ്കിൽ അതിനേക്കാൾ അതിസങ്കീർണ്ണമായ ഒരു ഭാഷയുടെ സങ്കീർണ്ണമായ കോഡിംഗും ഡീകോഡിംഗും ഉപയോഗിക്കുന്ന ഒരു വിവര സംസ്കരണ യന്ത്രമാണ്.

ഡോക്കിൻസ് തന്റെ River Out of Eden: A Darwinian View of Life  ൽ ഇതു ചൂണ്ടിക്കാട്ടുന്നുണ്ട്:

“…The machine code of the genes is uncannily computer-like. Apart from differences in jargon, the pages of a molecular biology journal might be interchanged with those of a computer engineering journal.”

“…ജീനുകളുടെ മെഷീൻ കോഡ്  കമ്പ്യൂട്ടർ പോലെ അതി നിഗൂഢമാണ്. സാങ്കേതിക പദാവലിയിലെ വ്യത്യാസങ്ങൾ മാറ്റി നിർത്തിയാൽ, ഒരു കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ജേണലുമായി പരസ്പരം കൈമാറ്റം ചെയ്യപ്പെടാവുന്ന വിധത്തിലാണ് ഒരു മോളിക്യുലർ ബയോളജി ജേണലിന്റെ പേജുകളുള്ളത്.”

LIFE: A GENE-CENTRIC VIEW എന്ന തലവാചകത്തിൽ മ്യൂണിച്ചിൽ വെച്ച് ജെ. ക്രയ്ഗ് വെന്ററുമായി നടന്ന സംഭാഷണത്തിലും (https://bit.ly/2yK8Ug0) ഡോക്കിൻസ് ഇക്കാര്യം ആവർത്തിക്കുന്നുണ്ട്:
What has happened is that genetics has become a branch of information technology. It is pure information. It's digital information. It's precisely the kind of information that can be translated digit for digit, byte for byte, into any other kind of information and then translated back again. This is a major revolution. I suppose it's probably "the" major revolution in the whole history of our understanding of ourselves. It's something would have boggled the mind of Darwin.

ഇപ്പോൾ സംഭവിച്ചത് ജനിതകശാസ്ത്രം വിവരസാങ്കേതിക വിദ്യയുടെ ഒരു ശാഖയായി മാറി എന്നതാണ്. ജീനുകളിലുള്ളത് ശുദ്ധമായ ഇൻഫർമേഷനാണ്, ഡിജിറ്റൽ ഇൻഫർമേഷൻ. ഇത് അക്കത്തിനു അക്കം ബൈറ്റിനു ബൈറ്റ് കൃത്യമായി മറ്റേതെങ്കിലും രീതിയിലുള്ള വിവരങ്ങളിലേക്ക് വിവർത്തനം ചെയ്യാനും പിന്നീട് തിരിച്ചും വിവർത്തനം ചെയ്യാനും കഴിയുന്ന തരത്തിലുള്ളവയാണ്. ഇതൊരു വലിയ വിപ്ലവം തന്നെ. നമ്മളെക്കുറിച്ചുള്ള നമ്മുടെ മനസ്സിലാക്കലിന്റെ മുഴുവൻ ചരിത്രത്തിലെയും ഏറ്റവും പ്രധാന വിപ്ലവമാണിതെന്ന് ഞാൻ കരുതുന്നു. ഇത് ഡാർവിന്റെ മനസ്സിനെ വല്ലാതെ അങ്കലാപ്പിലാക്കിയിട്ടുണ്ടാകുമായിരുന്നു.

ജീവജാലങ്ങളുടെ വിവര സാങ്കേതിക സ്വഭാവത്തെ ഇതുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രസക്തി എന്താണ് എന്നു ചിന്തിക്കുന്നവരുണ്ടാകും. ആശയവിനിമയത്തിനും വിവര ശേഖരണത്തിനും വേണ്ടി ഒരു അക്ഷരം, വാക്ക്, ശബ്ദം, ഇമേജ് അല്ലെങ്കിൽ ആംഗ്യം പോലെയുള്ള വിവരങ്ങൾ മറ്റൊരു രൂപത്തിലേക്കു പരിവർത്തനം ചെയ്യുന്നതിനുള്ള സംവിധാനമാണല്ലോ കോഡുകൾ. ഒരു ആശയവിനിമയത്തിനുള്ള ചാനൽ വഴി കൈമാറ്റം ചെയ്യുകയോ അല്ലെങ്കിൽ നിശ്ചിത സ്റ്റോറേജിൽ  സംഭരിക്കുകയോ ചെയ്യാം. ഇങ്ങനെ ഒരു ഉറവിടത്തിൽ നിന്നുള്ള വിവരങ്ങൾ ആശയവിനിമയത്തിനായോ സംഭരണത്തിനായോ പ്രതീകങ്ങളായി പരിവർത്തനം ചെയ്യുന്നതിനെ എൻ‌കോഡിംഗ് എന്നും ചിഹ്നങ്ങളെ ഏതെങ്കിലും ഭാഷയിലേക്കോ സ്വീകർത്താവ് ആഗ്രഹിക്കുന്ന മറ്റേതെങ്കിലും രൂപത്തിലേക്കോ തിരികെ പരിവർത്തനം ചെയ്യുന്നതിനെ ഡീകോഡിംഗ് എന്നും പറയും. നാം വാട്സപ്പിൽ ഉപയോഗിക്കുന്ന ഇമോജികൾ ഒരുദാഹരണമാണ്.

ഇത്തരത്തിലുള്ള കോഡഡ് ഇൻഫർമേഷനുകളുടെ വിനിമയം അടിസ്ഥാനപരമായി മനസിന്റെ പ്രകൃതിയാണ്. അഥവാ, ബുദ്ധിയും കാര്യവിവേചന ശേഷിയും ഗ്രാഹ്യശക്തിയുമുള്ളവർക്കു മാത്രമേ അതു സാധ്യമാകൂ. നിശ്ചേതനവും നിർജ്ജീവവുമായ പദാർഥങ്ങളിൽ അതുണ്ടാവുകയില്ല. ഏതു സാഹചര്യത്തിലും അതങ്ങനെ തന്നെ, കാല,ദേശഭേദങ്ങളൊന്നും അതിലില്ല. അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനും റേഡിയോളജിസ്റ്റും ഇൻഫർമേഷൻ സയന്റിസ്റ്റുമായ ഹെന്റി ക്വാസ്റ്റ്‌ലറുടെ ഭാഷയിൽ ചുരുക്കിപ്പറഞ്ഞാൽ: The creation of new information is habitually associated with conscious activity - “പുതിയ വിവരങ്ങളുടെ സൃഷ്ടി പ്രകൃതിപരമായി ബന്ധപ്പെട്ടിരിക്കുന്നത് ബോധപൂർവമായ പ്രവർത്തനവുമായാണ്.”

തീർച്ചയായും നിശ്ചേതനമായ സ്രോതസ്സിൽ നിന്നാണ് ജീവൻ ഉടലെടുത്തിട്ടുണ്ടാവുക എന്ന ധാരണയോട് ഇക്കാര്യങ്ങൾ വിയോജിക്കുന്നു.
(തുടരും)
✍🏻 Muhammad Sajeer Bukhari

Friday, April 24, 2020

അടിമ സമ്പ്രദായം: മുസ്ലിംകൾക്കെന്താ വട്ടുണ്ടോ..?


https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


അടിമ സമ്പ്രദായം:  മുസ്ലിംകൾക്കെന്താ വട്ടുണ്ടോ..? 

യുക്തിവാദികൾ ഇസ്ലാമിക ഗ്രന്ഥങ്ങളിലേക്ക് വെട്ടുകിളികളെ പോലെ ഇറങ്ങി പാരമ്പര്യങ്ങളെ സാഹചര്യസന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ വന്ന് ശകലങ്ങളായി വാരിവിതറി 

തെറ്റിദ്ധാരണയുണ്ടാക്കുന്ന പണിയാരംഭിച്ചിട്ട് കുറച്ച്നാളായി. ഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കുന്നതിൻറെ മെത്തഡോളജി, ചരിത്രബോധം, ലോകവിവരം, ഒന്നും കാര്യമായി ഇല്ലാത്ത ഫെയ്സ്ബുക്കാണ് ഉലകം എന്നും കരുതി നടക്കുന്ന പാവങ്ങളാണ് കൂടുതലും ഇത്തരം വെട്ടുകിളികൾ. ഇസ്ലാമും അടിമസമ്പ്രദായവും തമ്മിലുളള ബന്ധമാണ് അത്തരം വിഷയങ്ങളിലൊന്ന്. 

താത്പര്യമുളളവർക്ക് തുടർന്ന് വായിക്കാം:
ആദ്യമേ പറയട്ടെ, അടിമവ്യവസ്ഥ ഇസ്ലാം ഉണ്ടാക്കിയത് അല്ല. അത് ചരിത്രാതീത കാലം മുതലേ നിലനിന്നു പോന്നത് ആയിരുന്നു. പുരാതന ഈജിപ്ഷ്യൻ, സിറിയൻ, ഗ്രീക്കോ റോമൻ സംസ്കാരങ്ങളിൽ എല്ലാം അത് നിലനിന്നതായി കാണാം. ഈജിപ്തിൽ പിരമിഡ് കളുമായി ബന്ധപ്പെട്ടും, റോമിൽ ഗ്ലാഡിയേറ്റർ കളുമായി ബന്ധപ്പെട്ടും അടിമകൾ അനുഭവിച്ച യാതനകൾ ലോക ചരിത്രത്തിന് സുപരിചിതമാണ്.  പത്തൊമ്പതാം നൂറ്റാണ്ടുവരെ അമേരിക്കയിലും നിലനിന്നു. അതിന്റെ ഒരു ഘട്ടം മാത്രമാണ് അറേബ്യയിൽ ആറാം നൂറ്റാണ്ടിൽ നിലനിന്നത്. അന്നത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയിരുന്നു അടിമ വ്യവസ്ഥ. മാത്രമല്ല, ഗോത്രങ്ങൾ തമ്മിലുള്ള വൈരം കാരണവും, റോമൻ പേർഷ്യ സാമ്രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കാരണവും യുദ്ധം സർവ സാധാരണമായിരുന്നു അറേബ്യയിൽ. യുദ്ധത്തിൽ തടവുകാരായി പിടിക്കുന്ന വരെ അടിമകളാക്കുന്ന രീതിയും പതിവായിരുന്നു. നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ഈ സാമൂഹികവ്യവസ്ഥയെ ആണ് ഇസ്ലാം അഭിമുഖീകരിക്കേണ്ടി വന്നത്. അതിനാൽ  അടിമ സമ്പ്രദായം ഒറ്റയടിക്ക് നിരോധിച്ചാൽ അടിമകൾ നാഥനില്ലതെ തെരുവിൽ അലയും, പട്ടിണി കിടന്നും, തമ്മിൽ തല്ലിയും ചാകുമെന്നല്ലാതെ എന്ത് സംഭവിക്കാൻ? സമൂഹത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമാകും എന്നല്ലാതെ എന്ത് സംഭവിക്കാൻ? അടിമ വ്യാപാരത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന ആളുകളെ അത് പട്ടിണിയിലേക്കും പകയിലേക്കും തള്ളി വിടുകയും, ആ പരിഷ്കാര ത്തിന് എതിരെ പുതിയ ഒരു സംഘർഷം കൂടി ഉണ്ടായി യുദ്ധങ്ങളുടെ എണ്ണം കൂടുമെന്നല്ലാതെ എന്തുണ്ടാവാൻ? അമേരിക്കയിൽ അബ്രഹാം ലിങ്കൺ പൊടുന്നനെ അടിമത്തം നിരോധിച്ചപ്പോൾ നിരവധി അടിമകൾ പട്ടിണിയിലും അരക്ഷിതാവസ്ഥയിലും ആയി, ചിലർ തങ്ങളുടെ യജമാനന്മാരുടെ അടുത്തേക്ക് തന്നെ പോയത് ലോകം കണ്ടതാണ്.  അത് കൊണ്ട് ഒറ്റയടിക്ക് നിരോധിക്കുന്നത് ഒഴിവാക്കി കുറച്ച് കൂടി പ്രായോഗികം ആയി ഇസ്ലാം അതിനെ ഘട്ടം ഘട്ടമായി നിർവീര്യമാക്കി കളഞ്ഞു. എങ്ങനെയെന്നോ? തുടർന്ന് വായിക്കുക:  

1. അടിമയെ മോചിപ്പിക്കുക എന്നത് ഒരു പുണ്യപ്രവർത്തി ആയി ഇസ്ലാം പ്രഖ്യാപിച്ചു.  വിശ്വാസത്തിന്റെ തന്നെ ഭാഗമാക്കി അതിനെ മാറ്റി. (90:12). വേറെ വല്ല മത-രാഷ്ട്രീയ വ്യവസ്ഥകളും ഇങ്ങനെ ചെയ്തിട്ടുണ്ടോ? 

2. സകാത്തിൻറെ വിഹിതം നൽകേണ്ടത് എട്ട് വിഭാഗം ജനങ്ങൾക്ക് ആണ്. കടം കൊണ്ട് വലഞ്ഞവരും, ദരിദ്രരും ഒക്കെ അതിൽപ്പെടും.  അതിലൊന്ന് അടിമകളെ വിമോചിപ്പികാൻ ഉള്ള ചിലവിലേക്ക്‌ ആയിരിക്കണം എന്ന് ഖുർആൻ പ്രഖ്യാപിച്ചു (9:60). വേറെ വല്ല മത രാഷ്ട്രീയ വ്യവസ്ഥകളും ഇതുപോലെയൊരു കാര്യം ചെയ്തിട്ടുണ്ടോ?

3. പ്രവാചകന്‌ മുമ്പുള്ള ആചാരം ആയിരുന്ന "സ്വന്തം ഭാര്യയെ ഇനി മുതൽ ഒരിക്കലും പ്രാപിക്കില്ല" എന്ന് സത്യം ചെയ്യുക (58:4), അല്ലാഹുവിനെ ആണയിട്ട് സത്യം ചെയ്ത കാര്യത്തിന് എതിരായി പ്രവർത്തിക്കുക (5:89) ഒരാളെ മനഃപൂർവം വധിക്കുക (4:92) തുടങ്ങിയ തെറ്റുകൾ ചെയ്താൽ അവക്കെല്ലാം ഉള്ള പ്രായശ്ചിത്തമായി അടിമമോചനത്തേ പ്രഖ്യാപിച്ചു. വേറെ വല്ല മത രാഷ്ട്രീയ വ്യവസ്ഥകളും ഇങ്ങനെ ചെയ്തിട്ടുണ്ടോ?

4. ചരിത്രത്തിൽ ആദ്യമായി അടിമയുമായി ചേർന്ന് കരാറുണ്ടാക്കി ഒരു മോചന പത്രത്തിൽ ഒപ്പിടുന്നത് മറ്റൊരു പുണ്യ പ്രവൃത്തിയായി (മുകാത്തബ) ഇസ്ലാം പ്രഖ്യാപിച്ചു. പ്രസ്തുത കരാർ പ്രകാരം നിശ്ചിത സംഖ്യ ഒരു കാലയളവ് വെച്ച് അടിമ ഒരു ഉടമക്ക് നൽകിയാൽ അവന് പിന്നെ എന്നെന്നേക്കും ആയി സ്വാതന്ത്ര്യം നേടാം. ആ തുക സമ്പാദിക്കാൻ ഒന്നുകിൽ ഉടമ തന്നെ അടിമയെ ജോലിക്ക് വിടണം എന്നും അല്ലെങ്കിൽ  ആ തുക ഉടമ തന്നെ നൽകണം എന്നും ഖുർആൻ ആർജ്ജവത്തോടെ പ്രഖ്യാപിച്ചു 24:33 ഈ സൂക്തത്തിൽ അതു കാണാം. മോചന പത്രം എഴുതാനും, അടിമയെ മോചിപ്പിക്കാനും അറേബ്യയിൽ പിന്നീട് മുസ്‌ലിംകൾ മത്സരിച്ച് രംഗത്ത് വന്നു. 

5. മുസ്‌ലിംകൾ നിസ്കാരത്തിന് സമയമായി എന്നറിയാൻ ഉപയോഗിക്കുന്ന മുന്നറിയിപ്പ് ആണ് വാങ്ക്‌ വിളി.  എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കഅബയുടെ മുകളിൽ കയറിനിന്ന് ചരിത്രത്തിലെ ആദ്യത്തെ വാങ്ക് വിളിക്കാൻ നബി ഏൽപ്പിച്ചത് ആരെയാണെന്നോ?  ബിലാൽ ബിൻ റബാഹ്‌ എന്ന ഇത്യോപ്യൻ അടിമയെ. (ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും ഗുരുവായൂർ ക്ഷേത്രത്തിലോ തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രത്തിലോ അയിത്തജാതിക്കാരനോ ചെറുമനോ പാണനോ പൂജ നടത്തുന്നത് സ്വപ്നം കാണാനാവുമോ) ഇത്രമേൽ അടിമയെ വേറെ വല്ല പ്രത്യയ ശാസ്ത്രവും ചേർത്ത് നിർത്തിയതായി തെളിയിക്കാമോ? 

6. അടിമകൾ സാമൂഹിക, സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയത് കൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ അത് നിരോധിച്ചാൽ നിയമം അങ്ങോട്ട് നടപ്പാകുമെങ്കിലും ആളുകളുടെ മനസ്സിൽ നിന്ന് അടിമകളോടുള്ള മനോഭാവം മാറിക്കിട്ടുമായിരുന്നില്ല. (ജാതീയമായ വേർത്തിരിവുകൾ നിരോധിച്ചിട്ടും ഇന്നും ജാതിയും അയിത്തവും മനസ്സിൽ പേറി നടക്കുന്ന നികൃഷ്ടജീവികൾ നമ്മുടെ നാട്ടിലില്ലേ എന്ന് ചിന്തിക്കുക) എന്നാല് ഇസ്ലാം അടിമകളോടുള്ള മനുഷ്യൻറെ മനോഭാവത്തിൻറെ കടക്കൽ ആണ് ആദ്യം കത്തിവെച്ചത്. അതോടെ ജനങ്ങൾക്ക് അടിമകളും മനുഷ്യരാണ് എന്ന ധാരണ വന്നു. പിന്നീട് മറ്റുള്ള കാര്യങ്ങൾ എളുപ്പം ആയിരുന്നു.

7. അടിമത്തം എന്ന സോഷ്യൽ ഇൻസ്റ്റിറ്റൂഷനെ നേരിട്ട് കൈവെക്കാതെ അടിമകളോട് പുലർത്തിയ മനോഭാവത്തെയാണ് ഇസ്ലാം തിരുത്തിയത്. അതിൻറെ ഫലം ലോകം കണ്ടു. സ്വതന്ത്രരായ അടിമകൾ പിന്നീട് ഇസ്ലാമിക സമൂഹത്തിൽ ഉന്നതസ്ഥാനീയരായി ചരിത്രം രചിച്ചു. നിരവധി പ്രമുഖരുള്ള മുസ്ലിം സേനയുടെ കമാണ്ടറായി പ്രവാചരുടെ അടിമയായിരുന്ന സൈദ് ബിൻ ഹാരിസ നിയമിതനായി. ഒമ്പതാം നൂറ്റാണ്ടിലെ അബ്ബാസീ ഖലീഫ അൽമഅമൂൻ പിതാവ് ഹാറൂൺ റശീദിൻറെ അടിമസ്ത്രീയിലുണ്ടായ പുത്രനായിരുന്നു. ഗ്രീക്ക്-ഇന്ത്യൻ ക്ളാസിക്ക് ഗ്രന്ഥങ്ങളെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്തമായ ട്രാൻസ്ലേഷൻ മൂവ്മെൻറിന് നേതൃത്വം നൽകിയ അദ്ദേഹമാണ് അൽഗോരിതത്തിൻറെ പിതാവായ അൽഖവാരിസ്മിയുടെ ഗ്രന്ഥം പ്രസിദ്ധീകരിച്ച് യൂറോപ്പിന് അൽഗോരിതം പരിചയപ്പെടാൻ വഴിയൊരുക്കിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1206 മുതൽ 1290 വരെ ഒരു നൂറ്റാണ്ടുകാലം ഡൽഹി കേന്ദ്രമാക്കി ഭരിച്ച മംലൂക്കുകൾ അബ്ബാസീ സാമ്രാജ്യത്തിൽ വേരുകളുള്ള ഒരു അടിമവംശമായിരുന്നു എന്ന് എത്രപേർക്കറിയാം..? ഇസ്ലാമിലെ നാല്മദ്ഹബുകളിലൊന്നിൻറെ ഉപജ്ഞാതാവായ ഇമാം മാലിക്കിൻറെ ഗുരു നാഫിഅ് ഒരടിമയായിരുന്നു. എന്നാൽ അമേരിക്കയിലെ സ്വതന്തരായ അടിമകളുടെ പിൻമുറക്കാരുടെ സാമൂഹികാവസ്ഥകൾ നോക്കൂ. അവരിന്നും മുഖ്യധാരക്ക് പുറത്താണ്. അതാണ് വ്യത്യാസം. ഇസ്ലാമിനെ പോലെ അടിമകളുടെ സോഷ്യൽ സ്റ്റാറ്റസ് ഇതുപോലെ ഉയർത്തിയ മറ്റൊരു പ്രത്യയശാസ്ത്രം ലോകത്തുണ്ടോ? 

8. അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച് കൂട്ടികൊടുത്ത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ആചാരം അറേബ്യയിൽ ഉണ്ടായിരുന്നു. അത് ഖുർആൻ കണിശമായി നിരോധിക്കുകയും (24:33), വേശ്യാ വൃത്തി, പീഡനം തുടങ്ങിയ സാഹചര്യങ്ങളിലേക്ക് തള്ളി വിടാതെ ഉടമക്ക് മൂന്ന് ഓപ്ഷൻ ഇസ്ലാം നൽകി: ഒന്നുകിൽ മോചിപ്പിക്കുക, അല്ലെങ്കിൽ  വിവാഹം കഴിക്കുക, അല്ലെങ്കിൽ അടിമയാക്കി നിർത്തുക. ഇതിൽ അടിമയാക്കി വെക്കുമ്പോൾ അവളുമായി ലൈംഗികബന്ധം ആകാവുന്നതാണ്. അതിനെയാണ് യുക്തിവാദികൾ അടിമഭോഗം, അടിമയെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം പ്രോത്സാഹിപ്പിച്ചു എന്ന് പറയുന്നത്. അടിമയുമായുള്ള നൂറുകൂട്ടം വ്യവഹാരങ്ങളിലൊന്ന് മാത്രമാണ് ലൈംഗികബന്ധം. എന്നാൽ പ്രചാരണം കണ്ടാൽ തോന്നുക, ലൈംഗികബന്ധത്തിനായി മാത്രം അടിമകളെ പടച്ചുണ്ടാക്കിയതു പോലെയാണ്. പക്ഷേ, വസ്തുത നേരെ മറിച്ചാണ്. അത് താഴെ വായിക്കാം:  

1. അടിമസ്ത്രീകൾ ഗർഭിണി ആയാൽ പ്രസവിക്കുന്നതോടെ ആ കുഞ്ഞ് സ്വതന്ത്രൻ ആകും എന്നായിരുന്നു ഇസ്ലാം പ്രഖ്യാപിച്ച നിയമം. അതോടെ ആ അടിമ സ്ത്രീയുടെ തലമുറയിൽ നിന്നും അടിമത്തം എന്നെന്നേക്കുമായി കൊഴിഞ്ഞ് പോകുന്നു. പിന്നീട് ഉടമയുടെ മരണത്തോടെ അയാളുടെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയും സ്വാതന്ത്ര്യ ആവുന്നു എന്നാണ് അടുത്ത നിയമം. അതോടെ ആ കണ്ണിയിൽ ഇനിയൊരു അടിമക്ക് ജന്മം നൽകാത്ത വിധം ആ തലമുറയും നിന്ന് പോകുന്നു.  ഇങ്ങനെയുള്ള അടിമ സ്ത്രീകൾക്ക് “ഉമ്മു വലദ്” എന്നാണ് ഇസ്ലാമിക നിയമത്തിൽ പറയുന്നത്. ഇത് യുക്തിവാദിയുടെ ചോദ്യം കേട്ട് ഞെട്ടിയതു കാരണം പുതിയ ന്യായം തളളുകയല്ല, മറിച്ച്, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്ലാമിക നിയമഗ്രന്ഥങ്ങളിലെല്ലാം ഇത് സജീവ ചർച്ചയുണ്ട്. അന്വേഷണകുതുകികൾക്ക് വായിക്കാം. അല്ലാതെ കുയുക്തിവാദികളോട് വേദമോതിയിട്ട് എന്തുകാര്യം.?! 

2. ഇപ്പൊൾ എന്ത് മനസ്സിലായി? അടിമസ്ത്രീയുമായി ലൈംഗികബന്ധം പുലർത്തുക എന്ന സമൂഹത്തിൽ എല്ലാവരും ചെയ്യുന്ന ഒരാചാരത്തെ അടിമവിമോചനം നടപ്പാക്കാനുള്ള മാർഗമായി ഇസ്ലാം ഉപയോഗിക്കുകയായിരുന്നു.  അടിമകളും മനുഷ്യരാണല്ലോ. അതിനാൽ ലൈംഗികത എന്ന അടിസ്ഥാനപരമായ മനുഷ്യൻറെ ആവശ്യം അവർക്കും ഉണ്ടായിരുന്നു. അതിന് അവസരം നൽകുക എന്ന ലക്ഷ്യം കൂടി ഇസ്ലാമിന് ഉണ്ടായിരുന്നു. അങ്ങനെയൊരവസരം നൽകിയിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിക്കുക. ഒന്നുകിൽ അവർ അനിയന്ത്രിതമായ വ്യഭിചാരത്തിൽ ഏർപ്പെടുമായിരുന്നു. അല്ലെങ്കിൽ അവരെ ഉടമകൾ കൂട്ടിക്കൊടുക്കുമായിരുന്നു. ഇതു രണ്ടും ഇസ്ലാം നിരോധിക്കുകയാണ് ചെയ്തത്. മാത്രമല്ല, വിവാഹം ചെയ്ത ഭാര്യമാരിൽ കുഞ്ഞുങ്ങളുണ്ടാവാത്തവർക്ക് വേണ്ടി കുഞ്ഞുണ്ടാവാൻ ഉള്ള സാധ്യത തേടിയും അടിമയുമായി ലൈംഗിക ബന്ധം പുലർത്താമായിരുന്നു. 

3. ഇനി മറ്റൊരു കാര്യം കൂടി പറയട്ടെ. അടിമയെ ലൈംഗികമായി ഉപയോഗിക്കുക എന്നതും ഇസ്ലാം കൊണ്ടു വന്ന ആചാരമല്ല. മറിച്ച്, എല്ലാത്തിനും ഉപയോഗിക്കുന്ന പോലെ തന്നെ ലൈംഗികതക്കും ഉപയോഗിക്കുക എന്നത് ആദ്യമേ സമൂഹത്തിൽ ഉള്ളതായിരുന്നു. എന്നാൽ ഈ ആചാരത്തെ അപ്പടി നിർത്തലാക്കാതെ അതിലേക്ക് വിവാഹമോചനം എന്ന വാതിൽ ഘടിപ്പിക്കുക എന്ന തന്ത്രമാണ് ഇസ്ലാം പ്രയോഗിച്ചത്. അതായത് സമൂഹത്തിൽ മുസ്ലിം-അമുസ്ലിം വ്യത്യാസമില്ലാതെ  എല്ലാവരും ചെയ്തു വരുന്ന ഒരു ആചാരത്തെ അടിമമോചനം എന്ന നിയമം നടപ്പിലാക്കാനുള്ള ഏറ്റവും ഫലപ്രദായ ചാനലാക്കി/ മെക്കാനിസമാക്കി നിശ്ചയിക്കുക എന്ന വിപ്ളവകരമായ പ്രവർത്തനമാണ് ഇസ്ലാം ചെയ്തത്. അതിനാൽ പ്രസ്തുത ആചാരം നിലനിൽക്കുന്നിടത്തോളം കാലം അടിമകൾ സ്വതന്ത്രരായിക്കൊണ്ടേയിരുന്നു. കാലാകാലം അടിമത്തത്തിൽ കഴിയേണ്ടിയിരുന്ന എത്ര അടിമകൾ ഈ നിയമം മൂലം വിമോചിതരായിട്ടുണ്ടാവും എന്ന് ആലോചിച്ച് നോക്കൂ. ഇതൊന്നും പഠിക്കാൻ തയ്യാറാകാതെ ഇസ്ലാമിലെ അടിമത്തം മാത്രം തലക്ക് അടിച്ചുകയറ്റി അപസ്മാരരോഗികളായിത്തീർന്ന യുക്തൻമാരും ജബ്രകളും സ്വതന്ത്രചിന്തകരാണെന്ന് വിശ്വാസിക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?  

4. അടിമകളെ എത്രമാത്രം മനുഷ്യത്വപരമായി കൈകാര്യം ചെയ്യണം എന്ന് ഇതുവരെയുള്ള വരികളിൽ നിന്നും മനസ്സിലായിക്കാണും. കാര്യങ്ങളുടെ നിജസ്ഥിതി ഇതാണെന്നിരിക്കെ അടിമകളുമായുള്ള ഉള്ള ലൈംഗിക ബന്ധം ബലാത്സംഗം ആയി തോന്നുന്നത് വളരെ വിചിത്രമാണ്. പ്രവാചകൻ റോമൻ രാജാവ് ദാനമായി നൽകിയ കോപ്റ്റിക്  വംശജയായ അടിമ മാരിയയെ അദ്ദേഹം ബലാൽസംഗം ചെയ്തു എന്നാണ് പ്രചാരണം. പ്രവാചകന് ഒരേയൊരു ആൺതരിയായ ഇബ്രാഹിം പിറന്നത് മാരിയത്തിലൂടെയാണെന്ന് മനസ്സിലാക്കണം. തൻറെ പുത്രനെ മാതാവായ സ്ത്രീയെ പിന്നീട് മനസ്സ് കൊണ്ട് അടിമയായി കാണാൻ പ്രവാചകന് പോയിട്ട് ആർക്കെങ്കിലും കഴിയുമോ?   

5. ഇനി ബലാൽസംഗം എന്ന പ്രയോഗം കൊണ്ട് ദുഷ്പ്രചാരകർ ഉദ്ദേശിക്കുന്നത് നിർബന്ധിത ലൈംഗിക ബന്ധം ആണെങ്കിൽ അത് അടിമയുടെ കാര്യത്തിൽ മാത്രമല്ല ഭാര്യയുടെ കാര്യത്തിലും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സ്ത്രീകളോട് ഏറ്റവും ഉദാത്തമായി പെരുമാറുന്നവരാണ് നിങ്ങളിൽ ഉത്തമർ (خياركم خياركم لنسائهم) എന്ന് പ്രവാചകൻ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് എത്ര യുക്തിവാദികൾക്ക് അറിയാം. 

6. സമയത്തിന് വിവാഹം കഴിപ്പിക്കാതെ പ്രകൃതിപരമായ ചോദനകൾ അമർത്തി വെപ്പിച്ച് പിന്നെ അത് സിസ്റ്റർ ലൂസിയായും സിസ്റ്റർ ജെസ്മിയായും ഫ്രാങ്കോ മുളക്കൽ ആയൊക്കെ പുറത്തു വരുന്നതും, ഭർത്താവ് ഭരിച്ചാൽ വിധയായി ജീവിതകാലം മുഴുവൻ ഞെരിഞ്ഞ് ജീവിക്കുന്നതും ഇസ്ലാം അംഗീകരിക്കുന്നില്ല. ക്രൈസ്തവ ഹൈന്ദവ സന്യാസ പാരമ്പര്യങ്ങളിൽ ലൈംഗികത ഒരു മോശമായ കാര്യമാണെങ്കിൽ, ഇസ്ലാമിക പാരമ്പര്യത്തിൽ നിയമവിധേനയാണെങ്കിൽ പുണ്യവും നിയമവിധേനയല്ലെങ്കിൽ കൊടിയപാപവും ആണ് ലൈംഗികത. ആ അടിസ്ഥാനപരമായ വ്യത്യാസം മനസ്സിലാക്കാത്തവരാണ് കൊട്ടും കുരവയുമായി നടക്കുന്നത്. ആധുനിക മെഡിക്കൽ സയൻസ് പോലും ആഹാരം, ഉറക്കം, ലൈംഗികത എന്നിവയെ പൊതുവെ മനുഷ്യ പ്രകൃതത്തിൻറെ ഒഴിവാക്കാനാവാത്ത മൂന്ന് നെടുംതൂണുകളായി എണ്ണിയിട്ടുണ്ട്.  

7. പിന്നെ ഇവിടെ ഭീകരമായ മറ്റൊരു കോമഡി കൂടെയുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് വെച്ച് നടന്ന Litmus-2019 എന്ന യുക്തിവാദി സംഗമത്തിൽ വെച്ചാണ് മാതാപ്പിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ രക്തബന്ധുക്കളുമായ ഉഭയസമ്മതം ഉണ്ടെങ്കിൽ ലൈംഗികബന്ധമാവാം എന്ന് പ്രഖ്യാപിച്ചത്. എല്ലാ യുക്തിവാദികളും അതംഗീകരിക്കുന്നില്ല എന്നും പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കണ്ട. യുക്തിവാദികളുടെ ജിഹ്വയായ യുക്തിവിചാരം മാസികയുടെ 2000 ത്തിലെ ലക്കത്തിൽ പോലും ഉഭയസമ്മത പ്രകാരമുള്ള ഏതു ലൈംഗിക ബന്ധത്തെയും യുക്തിവാദി അംഗീകരിച്ചേ തീരൂ എന്നും മറിച്ചുള്ള നിയന്ത്രണങ്ങൾ മതപുരോഹിതർ ഉണ്ടാക്കിയതാണ് എന്നും വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതൊന്നും ചർച്ചചെയ്യാതെ 1400 വർഷം മുമ്പ് നിലനിന്ന അടിമത്ത വ്യവസ്ഥയിലെ ലൈംഗിക സമ്പ്രദായങ്ങളെ അതിൻറെ തന്നെ നിർമാർജ്ജനത്തിന് വേണ്ടി ഉപയോഗിച്ച ഇസ്ലാമിനെ ആക്രമിക്കാൻ ഉറക്കമിളച്ചിരിക്കുന്ന യുക്തൻമാരും ജബ്രകളും സ്വതന്ത്രചിന്തകരാണെന്ന് വിശ്വസി്ക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?   

8. അമേരിക്കയിൽ പോലും പത്തൊമ്പതാം നൂറ്റാണ്ടിൽ 1865 ലാണ് അടിമവ്യാപാരം നിയമവിരുദ്ധമാക്കുന്നത്. അമേരിക്കക്കാർ ആഫ്രിക്കക്കാരെയും ഫ്രഞ്ചുകാർ സ്പെയിൻകാരെയും അടിമകളാക്കി വെച്ചിട്ട് കാലമധികം കഴിഞ്ഞിട്ടില്ല. തമിഴരെയും മലയാളികളെയുമൊക്കെ പരിഷ്കൃത നാട്ടുകാരെന്ന് സ്വയം പൊക്കുന്ന ബ്രിട്ടീഷുകാർ സിങ്കപ്പൂരിലേക്കും ബർമയിലേക്കും മലേഷ്യയിലേക്കും നാടുകടത്തി തോട്ടങ്ങളിലും കടലിലും മറ്റും അടിമപ്പണിയെുപ്പിച്ച് നൂറ് കൊല്ലം തികഞ്ഞിട്ടില്ല. അടിമസമ്പ്രദായം പോയി പിന്നെ കൊളോണിയൽ അടിമത്തം ഇന്ത്യ പോലുള്ള നാടുകളുടെ രക്തമൂറ്റിയാണ് പിൻവാങ്ങിയത്. ഇന്ന് മുതലാളിത്തത്തിൻറെ സാമ്പത്തിക നയങ്ങൾ ദരിദ്രരുടെ രക്തവും മാംസവും മജ്ജയടക്കം ഊറ്റുന്ന തരത്തിലാണ് പുതിയ അടിമത്തം. അടിമത്തം തീർച്ചായും ഒരു മനോഭാവമാണ്. ഇതൊന്നും ചർച്ച ചെയ്യാതെ ആറാം നൂറ്റാണ്ടിൽ അടിമവ്യവസ്ഥയെ നിർവീര്യമാക്കാൻ സ്വന്തം തിയോളജി തന്നെ ഉപയോഗിച്ച് വിപ്ളവകരമായ മുന്നേറ്റങ്ങൾ നടത്തിയ ഇസ്ലാമിനെ കുതിരകയറാൻ ഉറക്കമിളച്ചിരിക്കുന്ന യുക്തന്മാർ മുഴുവൻ സ്വതന്ത്ര ചിന്തകർ ആണെന്ന് വിശ്വസിക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?

*റഷീദ് ഹുദവി ഏലംകുളം*

അടിമ സമ്പ്രദായം: മുസ്ലിംകൾക്കെന്താ വട്ടുണ്ടോ..?


https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


അടിമ സമ്പ്രദായം:  മുസ്ലിംകൾക്കെന്താ വട്ടുണ്ടോ..? 

യുക്തിവാദികൾ ഇസ്ലാമിക ഗ്രന്ഥങ്ങളിലേക്ക് വെട്ടുകിളികളെ പോലെ ഇറങ്ങി പാരമ്പര്യങ്ങളെ സാഹചര്യസന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ വന്ന് ശകലങ്ങളായി വാരിവിതറി 

തെറ്റിദ്ധാരണയുണ്ടാക്കുന്ന പണിയാരംഭിച്ചിട്ട് കുറച്ച്നാളായി. ഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കുന്നതിൻറെ മെത്തഡോളജി, ചരിത്രബോധം, ലോകവിവരം, ഒന്നും കാര്യമായി ഇല്ലാത്ത ഫെയ്സ്ബുക്കാണ് ഉലകം എന്നും കരുതി നടക്കുന്ന പാവങ്ങളാണ് കൂടുതലും ഇത്തരം വെട്ടുകിളികൾ. ഇസ്ലാമും അടിമസമ്പ്രദായവും തമ്മിലുളള ബന്ധമാണ് അത്തരം വിഷയങ്ങളിലൊന്ന്. 

താത്പര്യമുളളവർക്ക് തുടർന്ന് വായിക്കാം:
ആദ്യമേ പറയട്ടെ, അടിമവ്യവസ്ഥ ഇസ്ലാം ഉണ്ടാക്കിയത് അല്ല. അത് ചരിത്രാതീത കാലം മുതലേ നിലനിന്നു പോന്നത് ആയിരുന്നു. പുരാതന ഈജിപ്ഷ്യൻ, സിറിയൻ, ഗ്രീക്കോ റോമൻ സംസ്കാരങ്ങളിൽ എല്ലാം അത് നിലനിന്നതായി കാണാം. ഈജിപ്തിൽ പിരമിഡ് കളുമായി ബന്ധപ്പെട്ടും, റോമിൽ ഗ്ലാഡിയേറ്റർ കളുമായി ബന്ധപ്പെട്ടും അടിമകൾ അനുഭവിച്ച യാതനകൾ ലോക ചരിത്രത്തിന് സുപരിചിതമാണ്.  പത്തൊമ്പതാം നൂറ്റാണ്ടുവരെ അമേരിക്കയിലും നിലനിന്നു. അതിന്റെ ഒരു ഘട്ടം മാത്രമാണ് അറേബ്യയിൽ ആറാം നൂറ്റാണ്ടിൽ നിലനിന്നത്. അന്നത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയിരുന്നു അടിമ വ്യവസ്ഥ. മാത്രമല്ല, ഗോത്രങ്ങൾ തമ്മിലുള്ള വൈരം കാരണവും, റോമൻ പേർഷ്യ സാമ്രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കാരണവും യുദ്ധം സർവ സാധാരണമായിരുന്നു അറേബ്യയിൽ. യുദ്ധത്തിൽ തടവുകാരായി പിടിക്കുന്ന വരെ അടിമകളാക്കുന്ന രീതിയും പതിവായിരുന്നു. നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ഈ സാമൂഹികവ്യവസ്ഥയെ ആണ് ഇസ്ലാം അഭിമുഖീകരിക്കേണ്ടി വന്നത്. അതിനാൽ  അടിമ സമ്പ്രദായം ഒറ്റയടിക്ക് നിരോധിച്ചാൽ അടിമകൾ നാഥനില്ലതെ തെരുവിൽ അലയും, പട്ടിണി കിടന്നും, തമ്മിൽ തല്ലിയും ചാകുമെന്നല്ലാതെ എന്ത് സംഭവിക്കാൻ? സമൂഹത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമാകും എന്നല്ലാതെ എന്ത് സംഭവിക്കാൻ? അടിമ വ്യാപാരത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന ആളുകളെ അത് പട്ടിണിയിലേക്കും പകയിലേക്കും തള്ളി വിടുകയും, ആ പരിഷ്കാര ത്തിന് എതിരെ പുതിയ ഒരു സംഘർഷം കൂടി ഉണ്ടായി യുദ്ധങ്ങളുടെ എണ്ണം കൂടുമെന്നല്ലാതെ എന്തുണ്ടാവാൻ? അമേരിക്കയിൽ അബ്രഹാം ലിങ്കൺ പൊടുന്നനെ അടിമത്തം നിരോധിച്ചപ്പോൾ നിരവധി അടിമകൾ പട്ടിണിയിലും അരക്ഷിതാവസ്ഥയിലും ആയി, ചിലർ തങ്ങളുടെ യജമാനന്മാരുടെ അടുത്തേക്ക് തന്നെ പോയത് ലോകം കണ്ടതാണ്.  അത് കൊണ്ട് ഒറ്റയടിക്ക് നിരോധിക്കുന്നത് ഒഴിവാക്കി കുറച്ച് കൂടി പ്രായോഗികം ആയി ഇസ്ലാം അതിനെ ഘട്ടം ഘട്ടമായി നിർവീര്യമാക്കി കളഞ്ഞു. എങ്ങനെയെന്നോ? തുടർന്ന് വായിക്കുക:  

1. അടിമയെ മോചിപ്പിക്കുക എന്നത് ഒരു പുണ്യപ്രവർത്തി ആയി ഇസ്ലാം പ്രഖ്യാപിച്ചു.  വിശ്വാസത്തിന്റെ തന്നെ ഭാഗമാക്കി അതിനെ മാറ്റി. (90:12). വേറെ വല്ല മത-രാഷ്ട്രീയ വ്യവസ്ഥകളും ഇങ്ങനെ ചെയ്തിട്ടുണ്ടോ? 

2. സകാത്തിൻറെ വിഹിതം നൽകേണ്ടത് എട്ട് വിഭാഗം ജനങ്ങൾക്ക് ആണ്. കടം കൊണ്ട് വലഞ്ഞവരും, ദരിദ്രരും ഒക്കെ അതിൽപ്പെടും.  അതിലൊന്ന് അടിമകളെ വിമോചിപ്പികാൻ ഉള്ള ചിലവിലേക്ക്‌ ആയിരിക്കണം എന്ന് ഖുർആൻ പ്രഖ്യാപിച്ചു (9:60). വേറെ വല്ല മത രാഷ്ട്രീയ വ്യവസ്ഥകളും ഇതുപോലെയൊരു കാര്യം ചെയ്തിട്ടുണ്ടോ?

3. പ്രവാചകന്‌ മുമ്പുള്ള ആചാരം ആയിരുന്ന "സ്വന്തം ഭാര്യയെ ഇനി മുതൽ ഒരിക്കലും പ്രാപിക്കില്ല" എന്ന് സത്യം ചെയ്യുക (58:4), അല്ലാഹുവിനെ ആണയിട്ട് സത്യം ചെയ്ത കാര്യത്തിന് എതിരായി പ്രവർത്തിക്കുക (5:89) ഒരാളെ മനഃപൂർവം വധിക്കുക (4:92) തുടങ്ങിയ തെറ്റുകൾ ചെയ്താൽ അവക്കെല്ലാം ഉള്ള പ്രായശ്ചിത്തമായി അടിമമോചനത്തേ പ്രഖ്യാപിച്ചു. വേറെ വല്ല മത രാഷ്ട്രീയ വ്യവസ്ഥകളും ഇങ്ങനെ ചെയ്തിട്ടുണ്ടോ?

4. ചരിത്രത്തിൽ ആദ്യമായി അടിമയുമായി ചേർന്ന് കരാറുണ്ടാക്കി ഒരു മോചന പത്രത്തിൽ ഒപ്പിടുന്നത് മറ്റൊരു പുണ്യ പ്രവൃത്തിയായി (മുകാത്തബ) ഇസ്ലാം പ്രഖ്യാപിച്ചു. പ്രസ്തുത കരാർ പ്രകാരം നിശ്ചിത സംഖ്യ ഒരു കാലയളവ് വെച്ച് അടിമ ഒരു ഉടമക്ക് നൽകിയാൽ അവന് പിന്നെ എന്നെന്നേക്കും ആയി സ്വാതന്ത്ര്യം നേടാം. ആ തുക സമ്പാദിക്കാൻ ഒന്നുകിൽ ഉടമ തന്നെ അടിമയെ ജോലിക്ക് വിടണം എന്നും അല്ലെങ്കിൽ  ആ തുക ഉടമ തന്നെ നൽകണം എന്നും ഖുർആൻ ആർജ്ജവത്തോടെ പ്രഖ്യാപിച്ചു 24:33 ഈ സൂക്തത്തിൽ അതു കാണാം. മോചന പത്രം എഴുതാനും, അടിമയെ മോചിപ്പിക്കാനും അറേബ്യയിൽ പിന്നീട് മുസ്‌ലിംകൾ മത്സരിച്ച് രംഗത്ത് വന്നു. 

5. മുസ്‌ലിംകൾ നിസ്കാരത്തിന് സമയമായി എന്നറിയാൻ ഉപയോഗിക്കുന്ന മുന്നറിയിപ്പ് ആണ് വാങ്ക്‌ വിളി.  എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കഅബയുടെ മുകളിൽ കയറിനിന്ന് ചരിത്രത്തിലെ ആദ്യത്തെ വാങ്ക് വിളിക്കാൻ നബി ഏൽപ്പിച്ചത് ആരെയാണെന്നോ?  ബിലാൽ ബിൻ റബാഹ്‌ എന്ന ഇത്യോപ്യൻ അടിമയെ. (ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും ഗുരുവായൂർ ക്ഷേത്രത്തിലോ തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രത്തിലോ അയിത്തജാതിക്കാരനോ ചെറുമനോ പാണനോ പൂജ നടത്തുന്നത് സ്വപ്നം കാണാനാവുമോ) ഇത്രമേൽ അടിമയെ വേറെ വല്ല പ്രത്യയ ശാസ്ത്രവും ചേർത്ത് നിർത്തിയതായി തെളിയിക്കാമോ? 

6. അടിമകൾ സാമൂഹിക, സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയത് കൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ അത് നിരോധിച്ചാൽ നിയമം അങ്ങോട്ട് നടപ്പാകുമെങ്കിലും ആളുകളുടെ മനസ്സിൽ നിന്ന് അടിമകളോടുള്ള മനോഭാവം മാറിക്കിട്ടുമായിരുന്നില്ല. (ജാതീയമായ വേർത്തിരിവുകൾ നിരോധിച്ചിട്ടും ഇന്നും ജാതിയും അയിത്തവും മനസ്സിൽ പേറി നടക്കുന്ന നികൃഷ്ടജീവികൾ നമ്മുടെ നാട്ടിലില്ലേ എന്ന് ചിന്തിക്കുക) എന്നാല് ഇസ്ലാം അടിമകളോടുള്ള മനുഷ്യൻറെ മനോഭാവത്തിൻറെ കടക്കൽ ആണ് ആദ്യം കത്തിവെച്ചത്. അതോടെ ജനങ്ങൾക്ക് അടിമകളും മനുഷ്യരാണ് എന്ന ധാരണ വന്നു. പിന്നീട് മറ്റുള്ള കാര്യങ്ങൾ എളുപ്പം ആയിരുന്നു.

7. അടിമത്തം എന്ന സോഷ്യൽ ഇൻസ്റ്റിറ്റൂഷനെ നേരിട്ട് കൈവെക്കാതെ അടിമകളോട് പുലർത്തിയ മനോഭാവത്തെയാണ് ഇസ്ലാം തിരുത്തിയത്. അതിൻറെ ഫലം ലോകം കണ്ടു. സ്വതന്ത്രരായ അടിമകൾ പിന്നീട് ഇസ്ലാമിക സമൂഹത്തിൽ ഉന്നതസ്ഥാനീയരായി ചരിത്രം രചിച്ചു. നിരവധി പ്രമുഖരുള്ള മുസ്ലിം സേനയുടെ കമാണ്ടറായി പ്രവാചരുടെ അടിമയായിരുന്ന സൈദ് ബിൻ ഹാരിസ നിയമിതനായി. ഒമ്പതാം നൂറ്റാണ്ടിലെ അബ്ബാസീ ഖലീഫ അൽമഅമൂൻ പിതാവ് ഹാറൂൺ റശീദിൻറെ അടിമസ്ത്രീയിലുണ്ടായ പുത്രനായിരുന്നു. ഗ്രീക്ക്-ഇന്ത്യൻ ക്ളാസിക്ക് ഗ്രന്ഥങ്ങളെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്തമായ ട്രാൻസ്ലേഷൻ മൂവ്മെൻറിന് നേതൃത്വം നൽകിയ അദ്ദേഹമാണ് അൽഗോരിതത്തിൻറെ പിതാവായ അൽഖവാരിസ്മിയുടെ ഗ്രന്ഥം പ്രസിദ്ധീകരിച്ച് യൂറോപ്പിന് അൽഗോരിതം പരിചയപ്പെടാൻ വഴിയൊരുക്കിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1206 മുതൽ 1290 വരെ ഒരു നൂറ്റാണ്ടുകാലം ഡൽഹി കേന്ദ്രമാക്കി ഭരിച്ച മംലൂക്കുകൾ അബ്ബാസീ സാമ്രാജ്യത്തിൽ വേരുകളുള്ള ഒരു അടിമവംശമായിരുന്നു എന്ന് എത്രപേർക്കറിയാം..? ഇസ്ലാമിലെ നാല്മദ്ഹബുകളിലൊന്നിൻറെ ഉപജ്ഞാതാവായ ഇമാം മാലിക്കിൻറെ ഗുരു നാഫിഅ് ഒരടിമയായിരുന്നു. എന്നാൽ അമേരിക്കയിലെ സ്വതന്തരായ അടിമകളുടെ പിൻമുറക്കാരുടെ സാമൂഹികാവസ്ഥകൾ നോക്കൂ. അവരിന്നും മുഖ്യധാരക്ക് പുറത്താണ്. അതാണ് വ്യത്യാസം. ഇസ്ലാമിനെ പോലെ അടിമകളുടെ സോഷ്യൽ സ്റ്റാറ്റസ് ഇതുപോലെ ഉയർത്തിയ മറ്റൊരു പ്രത്യയശാസ്ത്രം ലോകത്തുണ്ടോ? 

8. അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച് കൂട്ടികൊടുത്ത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ആചാരം അറേബ്യയിൽ ഉണ്ടായിരുന്നു. അത് ഖുർആൻ കണിശമായി നിരോധിക്കുകയും (24:33), വേശ്യാ വൃത്തി, പീഡനം തുടങ്ങിയ സാഹചര്യങ്ങളിലേക്ക് തള്ളി വിടാതെ ഉടമക്ക് മൂന്ന് ഓപ്ഷൻ ഇസ്ലാം നൽകി: ഒന്നുകിൽ മോചിപ്പിക്കുക, അല്ലെങ്കിൽ  വിവാഹം കഴിക്കുക, അല്ലെങ്കിൽ അടിമയാക്കി നിർത്തുക. ഇതിൽ അടിമയാക്കി വെക്കുമ്പോൾ അവളുമായി ലൈംഗികബന്ധം ആകാവുന്നതാണ്. അതിനെയാണ് യുക്തിവാദികൾ അടിമഭോഗം, അടിമയെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം പ്രോത്സാഹിപ്പിച്ചു എന്ന് പറയുന്നത്. അടിമയുമായുള്ള നൂറുകൂട്ടം വ്യവഹാരങ്ങളിലൊന്ന് മാത്രമാണ് ലൈംഗികബന്ധം. എന്നാൽ പ്രചാരണം കണ്ടാൽ തോന്നുക, ലൈംഗികബന്ധത്തിനായി മാത്രം അടിമകളെ പടച്ചുണ്ടാക്കിയതു പോലെയാണ്. പക്ഷേ, വസ്തുത നേരെ മറിച്ചാണ്. അത് താഴെ വായിക്കാം:  

1. അടിമസ്ത്രീകൾ ഗർഭിണി ആയാൽ പ്രസവിക്കുന്നതോടെ ആ കുഞ്ഞ് സ്വതന്ത്രൻ ആകും എന്നായിരുന്നു ഇസ്ലാം പ്രഖ്യാപിച്ച നിയമം. അതോടെ ആ അടിമ സ്ത്രീയുടെ തലമുറയിൽ നിന്നും അടിമത്തം എന്നെന്നേക്കുമായി കൊഴിഞ്ഞ് പോകുന്നു. പിന്നീട് ഉടമയുടെ മരണത്തോടെ അയാളുടെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയും സ്വാതന്ത്ര്യ ആവുന്നു എന്നാണ് അടുത്ത നിയമം. അതോടെ ആ കണ്ണിയിൽ ഇനിയൊരു അടിമക്ക് ജന്മം നൽകാത്ത വിധം ആ തലമുറയും നിന്ന് പോകുന്നു.  ഇങ്ങനെയുള്ള അടിമ സ്ത്രീകൾക്ക് “ഉമ്മു വലദ്” എന്നാണ് ഇസ്ലാമിക നിയമത്തിൽ പറയുന്നത്. ഇത് യുക്തിവാദിയുടെ ചോദ്യം കേട്ട് ഞെട്ടിയതു കാരണം പുതിയ ന്യായം തളളുകയല്ല, മറിച്ച്, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്ലാമിക നിയമഗ്രന്ഥങ്ങളിലെല്ലാം ഇത് സജീവ ചർച്ചയുണ്ട്. അന്വേഷണകുതുകികൾക്ക് വായിക്കാം. അല്ലാതെ കുയുക്തിവാദികളോട് വേദമോതിയിട്ട് എന്തുകാര്യം.?! 

2. ഇപ്പൊൾ എന്ത് മനസ്സിലായി? അടിമസ്ത്രീയുമായി ലൈംഗികബന്ധം പുലർത്തുക എന്ന സമൂഹത്തിൽ എല്ലാവരും ചെയ്യുന്ന ഒരാചാരത്തെ അടിമവിമോചനം നടപ്പാക്കാനുള്ള മാർഗമായി ഇസ്ലാം ഉപയോഗിക്കുകയായിരുന്നു.  അടിമകളും മനുഷ്യരാണല്ലോ. അതിനാൽ ലൈംഗികത എന്ന അടിസ്ഥാനപരമായ മനുഷ്യൻറെ ആവശ്യം അവർക്കും ഉണ്ടായിരുന്നു. അതിന് അവസരം നൽകുക എന്ന ലക്ഷ്യം കൂടി ഇസ്ലാമിന് ഉണ്ടായിരുന്നു. അങ്ങനെയൊരവസരം നൽകിയിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിക്കുക. ഒന്നുകിൽ അവർ അനിയന്ത്രിതമായ വ്യഭിചാരത്തിൽ ഏർപ്പെടുമായിരുന്നു. അല്ലെങ്കിൽ അവരെ ഉടമകൾ കൂട്ടിക്കൊടുക്കുമായിരുന്നു. ഇതു രണ്ടും ഇസ്ലാം നിരോധിക്കുകയാണ് ചെയ്തത്. മാത്രമല്ല, വിവാഹം ചെയ്ത ഭാര്യമാരിൽ കുഞ്ഞുങ്ങളുണ്ടാവാത്തവർക്ക് വേണ്ടി കുഞ്ഞുണ്ടാവാൻ ഉള്ള സാധ്യത തേടിയും അടിമയുമായി ലൈംഗിക ബന്ധം പുലർത്താമായിരുന്നു. 

3. ഇനി മറ്റൊരു കാര്യം കൂടി പറയട്ടെ. അടിമയെ ലൈംഗികമായി ഉപയോഗിക്കുക എന്നതും ഇസ്ലാം കൊണ്ടു വന്ന ആചാരമല്ല. മറിച്ച്, എല്ലാത്തിനും ഉപയോഗിക്കുന്ന പോലെ തന്നെ ലൈംഗികതക്കും ഉപയോഗിക്കുക എന്നത് ആദ്യമേ സമൂഹത്തിൽ ഉള്ളതായിരുന്നു. എന്നാൽ ഈ ആചാരത്തെ അപ്പടി നിർത്തലാക്കാതെ അതിലേക്ക് വിവാഹമോചനം എന്ന വാതിൽ ഘടിപ്പിക്കുക എന്ന തന്ത്രമാണ് ഇസ്ലാം പ്രയോഗിച്ചത്. അതായത് സമൂഹത്തിൽ മുസ്ലിം-അമുസ്ലിം വ്യത്യാസമില്ലാതെ  എല്ലാവരും ചെയ്തു വരുന്ന ഒരു ആചാരത്തെ അടിമമോചനം എന്ന നിയമം നടപ്പിലാക്കാനുള്ള ഏറ്റവും ഫലപ്രദായ ചാനലാക്കി/ മെക്കാനിസമാക്കി നിശ്ചയിക്കുക എന്ന വിപ്ളവകരമായ പ്രവർത്തനമാണ് ഇസ്ലാം ചെയ്തത്. അതിനാൽ പ്രസ്തുത ആചാരം നിലനിൽക്കുന്നിടത്തോളം കാലം അടിമകൾ സ്വതന്ത്രരായിക്കൊണ്ടേയിരുന്നു. കാലാകാലം അടിമത്തത്തിൽ കഴിയേണ്ടിയിരുന്ന എത്ര അടിമകൾ ഈ നിയമം മൂലം വിമോചിതരായിട്ടുണ്ടാവും എന്ന് ആലോചിച്ച് നോക്കൂ. ഇതൊന്നും പഠിക്കാൻ തയ്യാറാകാതെ ഇസ്ലാമിലെ അടിമത്തം മാത്രം തലക്ക് അടിച്ചുകയറ്റി അപസ്മാരരോഗികളായിത്തീർന്ന യുക്തൻമാരും ജബ്രകളും സ്വതന്ത്രചിന്തകരാണെന്ന് വിശ്വാസിക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?  

4. അടിമകളെ എത്രമാത്രം മനുഷ്യത്വപരമായി കൈകാര്യം ചെയ്യണം എന്ന് ഇതുവരെയുള്ള വരികളിൽ നിന്നും മനസ്സിലായിക്കാണും. കാര്യങ്ങളുടെ നിജസ്ഥിതി ഇതാണെന്നിരിക്കെ അടിമകളുമായുള്ള ഉള്ള ലൈംഗിക ബന്ധം ബലാത്സംഗം ആയി തോന്നുന്നത് വളരെ വിചിത്രമാണ്. പ്രവാചകൻ റോമൻ രാജാവ് ദാനമായി നൽകിയ കോപ്റ്റിക്  വംശജയായ അടിമ മാരിയയെ അദ്ദേഹം ബലാൽസംഗം ചെയ്തു എന്നാണ് പ്രചാരണം. പ്രവാചകന് ഒരേയൊരു ആൺതരിയായ ഇബ്രാഹിം പിറന്നത് മാരിയത്തിലൂടെയാണെന്ന് മനസ്സിലാക്കണം. തൻറെ പുത്രനെ മാതാവായ സ്ത്രീയെ പിന്നീട് മനസ്സ് കൊണ്ട് അടിമയായി കാണാൻ പ്രവാചകന് പോയിട്ട് ആർക്കെങ്കിലും കഴിയുമോ?   

5. ഇനി ബലാൽസംഗം എന്ന പ്രയോഗം കൊണ്ട് ദുഷ്പ്രചാരകർ ഉദ്ദേശിക്കുന്നത് നിർബന്ധിത ലൈംഗിക ബന്ധം ആണെങ്കിൽ അത് അടിമയുടെ കാര്യത്തിൽ മാത്രമല്ല ഭാര്യയുടെ കാര്യത്തിലും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സ്ത്രീകളോട് ഏറ്റവും ഉദാത്തമായി പെരുമാറുന്നവരാണ് നിങ്ങളിൽ ഉത്തമർ (خياركم خياركم لنسائهم) എന്ന് പ്രവാചകൻ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് എത്ര യുക്തിവാദികൾക്ക് അറിയാം. 

6. സമയത്തിന് വിവാഹം കഴിപ്പിക്കാതെ പ്രകൃതിപരമായ ചോദനകൾ അമർത്തി വെപ്പിച്ച് പിന്നെ അത് സിസ്റ്റർ ലൂസിയായും സിസ്റ്റർ ജെസ്മിയായും ഫ്രാങ്കോ മുളക്കൽ ആയൊക്കെ പുറത്തു വരുന്നതും, ഭർത്താവ് ഭരിച്ചാൽ വിധയായി ജീവിതകാലം മുഴുവൻ ഞെരിഞ്ഞ് ജീവിക്കുന്നതും ഇസ്ലാം അംഗീകരിക്കുന്നില്ല. ക്രൈസ്തവ ഹൈന്ദവ സന്യാസ പാരമ്പര്യങ്ങളിൽ ലൈംഗികത ഒരു മോശമായ കാര്യമാണെങ്കിൽ, ഇസ്ലാമിക പാരമ്പര്യത്തിൽ നിയമവിധേനയാണെങ്കിൽ പുണ്യവും നിയമവിധേനയല്ലെങ്കിൽ കൊടിയപാപവും ആണ് ലൈംഗികത. ആ അടിസ്ഥാനപരമായ വ്യത്യാസം മനസ്സിലാക്കാത്തവരാണ് കൊട്ടും കുരവയുമായി നടക്കുന്നത്. ആധുനിക മെഡിക്കൽ സയൻസ് പോലും ആഹാരം, ഉറക്കം, ലൈംഗികത എന്നിവയെ പൊതുവെ മനുഷ്യ പ്രകൃതത്തിൻറെ ഒഴിവാക്കാനാവാത്ത മൂന്ന് നെടുംതൂണുകളായി എണ്ണിയിട്ടുണ്ട്.  

7. പിന്നെ ഇവിടെ ഭീകരമായ മറ്റൊരു കോമഡി കൂടെയുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് വെച്ച് നടന്ന Litmus-2019 എന്ന യുക്തിവാദി സംഗമത്തിൽ വെച്ചാണ് മാതാപ്പിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ രക്തബന്ധുക്കളുമായ ഉഭയസമ്മതം ഉണ്ടെങ്കിൽ ലൈംഗികബന്ധമാവാം എന്ന് പ്രഖ്യാപിച്ചത്. എല്ലാ യുക്തിവാദികളും അതംഗീകരിക്കുന്നില്ല എന്നും പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കണ്ട. യുക്തിവാദികളുടെ ജിഹ്വയായ യുക്തിവിചാരം മാസികയുടെ 2000 ത്തിലെ ലക്കത്തിൽ പോലും ഉഭയസമ്മത പ്രകാരമുള്ള ഏതു ലൈംഗിക ബന്ധത്തെയും യുക്തിവാദി അംഗീകരിച്ചേ തീരൂ എന്നും മറിച്ചുള്ള നിയന്ത്രണങ്ങൾ മതപുരോഹിതർ ഉണ്ടാക്കിയതാണ് എന്നും വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതൊന്നും ചർച്ചചെയ്യാതെ 1400 വർഷം മുമ്പ് നിലനിന്ന അടിമത്ത വ്യവസ്ഥയിലെ ലൈംഗിക സമ്പ്രദായങ്ങളെ അതിൻറെ തന്നെ നിർമാർജ്ജനത്തിന് വേണ്ടി ഉപയോഗിച്ച ഇസ്ലാമിനെ ആക്രമിക്കാൻ ഉറക്കമിളച്ചിരിക്കുന്ന യുക്തൻമാരും ജബ്രകളും സ്വതന്ത്രചിന്തകരാണെന്ന് വിശ്വസി്ക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?   

8. അമേരിക്കയിൽ പോലും പത്തൊമ്പതാം നൂറ്റാണ്ടിൽ 1865 ലാണ് അടിമവ്യാപാരം നിയമവിരുദ്ധമാക്കുന്നത്. അമേരിക്കക്കാർ ആഫ്രിക്കക്കാരെയും ഫ്രഞ്ചുകാർ സ്പെയിൻകാരെയും അടിമകളാക്കി വെച്ചിട്ട് കാലമധികം കഴിഞ്ഞിട്ടില്ല. തമിഴരെയും മലയാളികളെയുമൊക്കെ പരിഷ്കൃത നാട്ടുകാരെന്ന് സ്വയം പൊക്കുന്ന ബ്രിട്ടീഷുകാർ സിങ്കപ്പൂരിലേക്കും ബർമയിലേക്കും മലേഷ്യയിലേക്കും നാടുകടത്തി തോട്ടങ്ങളിലും കടലിലും മറ്റും അടിമപ്പണിയെുപ്പിച്ച് നൂറ് കൊല്ലം തികഞ്ഞിട്ടില്ല. അടിമസമ്പ്രദായം പോയി പിന്നെ കൊളോണിയൽ അടിമത്തം ഇന്ത്യ പോലുള്ള നാടുകളുടെ രക്തമൂറ്റിയാണ് പിൻവാങ്ങിയത്. ഇന്ന് മുതലാളിത്തത്തിൻറെ സാമ്പത്തിക നയങ്ങൾ ദരിദ്രരുടെ രക്തവും മാംസവും മജ്ജയടക്കം ഊറ്റുന്ന തരത്തിലാണ് പുതിയ അടിമത്തം. അടിമത്തം തീർച്ചായും ഒരു മനോഭാവമാണ്. ഇതൊന്നും ചർച്ച ചെയ്യാതെ ആറാം നൂറ്റാണ്ടിൽ അടിമവ്യവസ്ഥയെ നിർവീര്യമാക്കാൻ സ്വന്തം തിയോളജി തന്നെ ഉപയോഗിച്ച് വിപ്ളവകരമായ മുന്നേറ്റങ്ങൾ നടത്തിയ ഇസ്ലാമിനെ കുതിരകയറാൻ ഉറക്കമിളച്ചിരിക്കുന്ന യുക്തന്മാർ മുഴുവൻ സ്വതന്ത്ര ചിന്തകർ ആണെന്ന് വിശ്വസിക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?

*റഷീദ് ഹുദവി ഏലംകുളം*

അടിമ സമ്പ്രദായം: മുസ്ലിംകൾക്കെന്താ വട്ടുണ്ടോ..?


https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


അടിമ സമ്പ്രദായം:  മുസ്ലിംകൾക്കെന്താ വട്ടുണ്ടോ..? 

യുക്തിവാദികൾ ഇസ്ലാമിക ഗ്രന്ഥങ്ങളിലേക്ക് വെട്ടുകിളികളെ പോലെ ഇറങ്ങി പാരമ്പര്യങ്ങളെ സാഹചര്യസന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ വന്ന് ശകലങ്ങളായി വാരിവിതറി 

തെറ്റിദ്ധാരണയുണ്ടാക്കുന്ന പണിയാരംഭിച്ചിട്ട് കുറച്ച്നാളായി. ഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കുന്നതിൻറെ മെത്തഡോളജി, ചരിത്രബോധം, ലോകവിവരം, ഒന്നും കാര്യമായി ഇല്ലാത്ത ഫെയ്സ്ബുക്കാണ് ഉലകം എന്നും കരുതി നടക്കുന്ന പാവങ്ങളാണ് കൂടുതലും ഇത്തരം വെട്ടുകിളികൾ. ഇസ്ലാമും അടിമസമ്പ്രദായവും തമ്മിലുളള ബന്ധമാണ് അത്തരം വിഷയങ്ങളിലൊന്ന്. 

താത്പര്യമുളളവർക്ക് തുടർന്ന് വായിക്കാം:
ആദ്യമേ പറയട്ടെ, അടിമവ്യവസ്ഥ ഇസ്ലാം ഉണ്ടാക്കിയത് അല്ല. അത് ചരിത്രാതീത കാലം മുതലേ നിലനിന്നു പോന്നത് ആയിരുന്നു. പുരാതന ഈജിപ്ഷ്യൻ, സിറിയൻ, ഗ്രീക്കോ റോമൻ സംസ്കാരങ്ങളിൽ എല്ലാം അത് നിലനിന്നതായി കാണാം. ഈജിപ്തിൽ പിരമിഡ് കളുമായി ബന്ധപ്പെട്ടും, റോമിൽ ഗ്ലാഡിയേറ്റർ കളുമായി ബന്ധപ്പെട്ടും അടിമകൾ അനുഭവിച്ച യാതനകൾ ലോക ചരിത്രത്തിന് സുപരിചിതമാണ്.  പത്തൊമ്പതാം നൂറ്റാണ്ടുവരെ അമേരിക്കയിലും നിലനിന്നു. അതിന്റെ ഒരു ഘട്ടം മാത്രമാണ് അറേബ്യയിൽ ആറാം നൂറ്റാണ്ടിൽ നിലനിന്നത്. അന്നത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയിരുന്നു അടിമ വ്യവസ്ഥ. മാത്രമല്ല, ഗോത്രങ്ങൾ തമ്മിലുള്ള വൈരം കാരണവും, റോമൻ പേർഷ്യ സാമ്രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കാരണവും യുദ്ധം സർവ സാധാരണമായിരുന്നു അറേബ്യയിൽ. യുദ്ധത്തിൽ തടവുകാരായി പിടിക്കുന്ന വരെ അടിമകളാക്കുന്ന രീതിയും പതിവായിരുന്നു. നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ഈ സാമൂഹികവ്യവസ്ഥയെ ആണ് ഇസ്ലാം അഭിമുഖീകരിക്കേണ്ടി വന്നത്. അതിനാൽ  അടിമ സമ്പ്രദായം ഒറ്റയടിക്ക് നിരോധിച്ചാൽ അടിമകൾ നാഥനില്ലതെ തെരുവിൽ അലയും, പട്ടിണി കിടന്നും, തമ്മിൽ തല്ലിയും ചാകുമെന്നല്ലാതെ എന്ത് സംഭവിക്കാൻ? സമൂഹത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമാകും എന്നല്ലാതെ എന്ത് സംഭവിക്കാൻ? അടിമ വ്യാപാരത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന ആളുകളെ അത് പട്ടിണിയിലേക്കും പകയിലേക്കും തള്ളി വിടുകയും, ആ പരിഷ്കാര ത്തിന് എതിരെ പുതിയ ഒരു സംഘർഷം കൂടി ഉണ്ടായി യുദ്ധങ്ങളുടെ എണ്ണം കൂടുമെന്നല്ലാതെ എന്തുണ്ടാവാൻ? അമേരിക്കയിൽ അബ്രഹാം ലിങ്കൺ പൊടുന്നനെ അടിമത്തം നിരോധിച്ചപ്പോൾ നിരവധി അടിമകൾ പട്ടിണിയിലും അരക്ഷിതാവസ്ഥയിലും ആയി, ചിലർ തങ്ങളുടെ യജമാനന്മാരുടെ അടുത്തേക്ക് തന്നെ പോയത് ലോകം കണ്ടതാണ്.  അത് കൊണ്ട് ഒറ്റയടിക്ക് നിരോധിക്കുന്നത് ഒഴിവാക്കി കുറച്ച് കൂടി പ്രായോഗികം ആയി ഇസ്ലാം അതിനെ ഘട്ടം ഘട്ടമായി നിർവീര്യമാക്കി കളഞ്ഞു. എങ്ങനെയെന്നോ? തുടർന്ന് വായിക്കുക:  

1. അടിമയെ മോചിപ്പിക്കുക എന്നത് ഒരു പുണ്യപ്രവർത്തി ആയി ഇസ്ലാം പ്രഖ്യാപിച്ചു.  വിശ്വാസത്തിന്റെ തന്നെ ഭാഗമാക്കി അതിനെ മാറ്റി. (90:12). വേറെ വല്ല മത-രാഷ്ട്രീയ വ്യവസ്ഥകളും ഇങ്ങനെ ചെയ്തിട്ടുണ്ടോ? 

2. സകാത്തിൻറെ വിഹിതം നൽകേണ്ടത് എട്ട് വിഭാഗം ജനങ്ങൾക്ക് ആണ്. കടം കൊണ്ട് വലഞ്ഞവരും, ദരിദ്രരും ഒക്കെ അതിൽപ്പെടും.  അതിലൊന്ന് അടിമകളെ വിമോചിപ്പികാൻ ഉള്ള ചിലവിലേക്ക്‌ ആയിരിക്കണം എന്ന് ഖുർആൻ പ്രഖ്യാപിച്ചു (9:60). വേറെ വല്ല മത രാഷ്ട്രീയ വ്യവസ്ഥകളും ഇതുപോലെയൊരു കാര്യം ചെയ്തിട്ടുണ്ടോ?

3. പ്രവാചകന്‌ മുമ്പുള്ള ആചാരം ആയിരുന്ന "സ്വന്തം ഭാര്യയെ ഇനി മുതൽ ഒരിക്കലും പ്രാപിക്കില്ല" എന്ന് സത്യം ചെയ്യുക (58:4), അല്ലാഹുവിനെ ആണയിട്ട് സത്യം ചെയ്ത കാര്യത്തിന് എതിരായി പ്രവർത്തിക്കുക (5:89) ഒരാളെ മനഃപൂർവം വധിക്കുക (4:92) തുടങ്ങിയ തെറ്റുകൾ ചെയ്താൽ അവക്കെല്ലാം ഉള്ള പ്രായശ്ചിത്തമായി അടിമമോചനത്തേ പ്രഖ്യാപിച്ചു. വേറെ വല്ല മത രാഷ്ട്രീയ വ്യവസ്ഥകളും ഇങ്ങനെ ചെയ്തിട്ടുണ്ടോ?

4. ചരിത്രത്തിൽ ആദ്യമായി അടിമയുമായി ചേർന്ന് കരാറുണ്ടാക്കി ഒരു മോചന പത്രത്തിൽ ഒപ്പിടുന്നത് മറ്റൊരു പുണ്യ പ്രവൃത്തിയായി (മുകാത്തബ) ഇസ്ലാം പ്രഖ്യാപിച്ചു. പ്രസ്തുത കരാർ പ്രകാരം നിശ്ചിത സംഖ്യ ഒരു കാലയളവ് വെച്ച് അടിമ ഒരു ഉടമക്ക് നൽകിയാൽ അവന് പിന്നെ എന്നെന്നേക്കും ആയി സ്വാതന്ത്ര്യം നേടാം. ആ തുക സമ്പാദിക്കാൻ ഒന്നുകിൽ ഉടമ തന്നെ അടിമയെ ജോലിക്ക് വിടണം എന്നും അല്ലെങ്കിൽ  ആ തുക ഉടമ തന്നെ നൽകണം എന്നും ഖുർആൻ ആർജ്ജവത്തോടെ പ്രഖ്യാപിച്ചു 24:33 ഈ സൂക്തത്തിൽ അതു കാണാം. മോചന പത്രം എഴുതാനും, അടിമയെ മോചിപ്പിക്കാനും അറേബ്യയിൽ പിന്നീട് മുസ്‌ലിംകൾ മത്സരിച്ച് രംഗത്ത് വന്നു. 

5. മുസ്‌ലിംകൾ നിസ്കാരത്തിന് സമയമായി എന്നറിയാൻ ഉപയോഗിക്കുന്ന മുന്നറിയിപ്പ് ആണ് വാങ്ക്‌ വിളി.  എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കഅബയുടെ മുകളിൽ കയറിനിന്ന് ചരിത്രത്തിലെ ആദ്യത്തെ വാങ്ക് വിളിക്കാൻ നബി ഏൽപ്പിച്ചത് ആരെയാണെന്നോ?  ബിലാൽ ബിൻ റബാഹ്‌ എന്ന ഇത്യോപ്യൻ അടിമയെ. (ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും ഗുരുവായൂർ ക്ഷേത്രത്തിലോ തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രത്തിലോ അയിത്തജാതിക്കാരനോ ചെറുമനോ പാണനോ പൂജ നടത്തുന്നത് സ്വപ്നം കാണാനാവുമോ) ഇത്രമേൽ അടിമയെ വേറെ വല്ല പ്രത്യയ ശാസ്ത്രവും ചേർത്ത് നിർത്തിയതായി തെളിയിക്കാമോ? 

6. അടിമകൾ സാമൂഹിക, സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയത് കൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ അത് നിരോധിച്ചാൽ നിയമം അങ്ങോട്ട് നടപ്പാകുമെങ്കിലും ആളുകളുടെ മനസ്സിൽ നിന്ന് അടിമകളോടുള്ള മനോഭാവം മാറിക്കിട്ടുമായിരുന്നില്ല. (ജാതീയമായ വേർത്തിരിവുകൾ നിരോധിച്ചിട്ടും ഇന്നും ജാതിയും അയിത്തവും മനസ്സിൽ പേറി നടക്കുന്ന നികൃഷ്ടജീവികൾ നമ്മുടെ നാട്ടിലില്ലേ എന്ന് ചിന്തിക്കുക) എന്നാല് ഇസ്ലാം അടിമകളോടുള്ള മനുഷ്യൻറെ മനോഭാവത്തിൻറെ കടക്കൽ ആണ് ആദ്യം കത്തിവെച്ചത്. അതോടെ ജനങ്ങൾക്ക് അടിമകളും മനുഷ്യരാണ് എന്ന ധാരണ വന്നു. പിന്നീട് മറ്റുള്ള കാര്യങ്ങൾ എളുപ്പം ആയിരുന്നു.

7. അടിമത്തം എന്ന സോഷ്യൽ ഇൻസ്റ്റിറ്റൂഷനെ നേരിട്ട് കൈവെക്കാതെ അടിമകളോട് പുലർത്തിയ മനോഭാവത്തെയാണ് ഇസ്ലാം തിരുത്തിയത്. അതിൻറെ ഫലം ലോകം കണ്ടു. സ്വതന്ത്രരായ അടിമകൾ പിന്നീട് ഇസ്ലാമിക സമൂഹത്തിൽ ഉന്നതസ്ഥാനീയരായി ചരിത്രം രചിച്ചു. നിരവധി പ്രമുഖരുള്ള മുസ്ലിം സേനയുടെ കമാണ്ടറായി പ്രവാചരുടെ അടിമയായിരുന്ന സൈദ് ബിൻ ഹാരിസ നിയമിതനായി. ഒമ്പതാം നൂറ്റാണ്ടിലെ അബ്ബാസീ ഖലീഫ അൽമഅമൂൻ പിതാവ് ഹാറൂൺ റശീദിൻറെ അടിമസ്ത്രീയിലുണ്ടായ പുത്രനായിരുന്നു. ഗ്രീക്ക്-ഇന്ത്യൻ ക്ളാസിക്ക് ഗ്രന്ഥങ്ങളെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്തമായ ട്രാൻസ്ലേഷൻ മൂവ്മെൻറിന് നേതൃത്വം നൽകിയ അദ്ദേഹമാണ് അൽഗോരിതത്തിൻറെ പിതാവായ അൽഖവാരിസ്മിയുടെ ഗ്രന്ഥം പ്രസിദ്ധീകരിച്ച് യൂറോപ്പിന് അൽഗോരിതം പരിചയപ്പെടാൻ വഴിയൊരുക്കിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1206 മുതൽ 1290 വരെ ഒരു നൂറ്റാണ്ടുകാലം ഡൽഹി കേന്ദ്രമാക്കി ഭരിച്ച മംലൂക്കുകൾ അബ്ബാസീ സാമ്രാജ്യത്തിൽ വേരുകളുള്ള ഒരു അടിമവംശമായിരുന്നു എന്ന് എത്രപേർക്കറിയാം..? ഇസ്ലാമിലെ നാല്മദ്ഹബുകളിലൊന്നിൻറെ ഉപജ്ഞാതാവായ ഇമാം മാലിക്കിൻറെ ഗുരു നാഫിഅ് ഒരടിമയായിരുന്നു. എന്നാൽ അമേരിക്കയിലെ സ്വതന്തരായ അടിമകളുടെ പിൻമുറക്കാരുടെ സാമൂഹികാവസ്ഥകൾ നോക്കൂ. അവരിന്നും മുഖ്യധാരക്ക് പുറത്താണ്. അതാണ് വ്യത്യാസം. ഇസ്ലാമിനെ പോലെ അടിമകളുടെ സോഷ്യൽ സ്റ്റാറ്റസ് ഇതുപോലെ ഉയർത്തിയ മറ്റൊരു പ്രത്യയശാസ്ത്രം ലോകത്തുണ്ടോ? 

8. അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച് കൂട്ടികൊടുത്ത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ആചാരം അറേബ്യയിൽ ഉണ്ടായിരുന്നു. അത് ഖുർആൻ കണിശമായി നിരോധിക്കുകയും (24:33), വേശ്യാ വൃത്തി, പീഡനം തുടങ്ങിയ സാഹചര്യങ്ങളിലേക്ക് തള്ളി വിടാതെ ഉടമക്ക് മൂന്ന് ഓപ്ഷൻ ഇസ്ലാം നൽകി: ഒന്നുകിൽ മോചിപ്പിക്കുക, അല്ലെങ്കിൽ  വിവാഹം കഴിക്കുക, അല്ലെങ്കിൽ അടിമയാക്കി നിർത്തുക. ഇതിൽ അടിമയാക്കി വെക്കുമ്പോൾ അവളുമായി ലൈംഗികബന്ധം ആകാവുന്നതാണ്. അതിനെയാണ് യുക്തിവാദികൾ അടിമഭോഗം, അടിമയെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം പ്രോത്സാഹിപ്പിച്ചു എന്ന് പറയുന്നത്. അടിമയുമായുള്ള നൂറുകൂട്ടം വ്യവഹാരങ്ങളിലൊന്ന് മാത്രമാണ് ലൈംഗികബന്ധം. എന്നാൽ പ്രചാരണം കണ്ടാൽ തോന്നുക, ലൈംഗികബന്ധത്തിനായി മാത്രം അടിമകളെ പടച്ചുണ്ടാക്കിയതു പോലെയാണ്. പക്ഷേ, വസ്തുത നേരെ മറിച്ചാണ്. അത് താഴെ വായിക്കാം:  

1. അടിമസ്ത്രീകൾ ഗർഭിണി ആയാൽ പ്രസവിക്കുന്നതോടെ ആ കുഞ്ഞ് സ്വതന്ത്രൻ ആകും എന്നായിരുന്നു ഇസ്ലാം പ്രഖ്യാപിച്ച നിയമം. അതോടെ ആ അടിമ സ്ത്രീയുടെ തലമുറയിൽ നിന്നും അടിമത്തം എന്നെന്നേക്കുമായി കൊഴിഞ്ഞ് പോകുന്നു. പിന്നീട് ഉടമയുടെ മരണത്തോടെ അയാളുടെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയും സ്വാതന്ത്ര്യ ആവുന്നു എന്നാണ് അടുത്ത നിയമം. അതോടെ ആ കണ്ണിയിൽ ഇനിയൊരു അടിമക്ക് ജന്മം നൽകാത്ത വിധം ആ തലമുറയും നിന്ന് പോകുന്നു.  ഇങ്ങനെയുള്ള അടിമ സ്ത്രീകൾക്ക് “ഉമ്മു വലദ്” എന്നാണ് ഇസ്ലാമിക നിയമത്തിൽ പറയുന്നത്. ഇത് യുക്തിവാദിയുടെ ചോദ്യം കേട്ട് ഞെട്ടിയതു കാരണം പുതിയ ന്യായം തളളുകയല്ല, മറിച്ച്, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്ലാമിക നിയമഗ്രന്ഥങ്ങളിലെല്ലാം ഇത് സജീവ ചർച്ചയുണ്ട്. അന്വേഷണകുതുകികൾക്ക് വായിക്കാം. അല്ലാതെ കുയുക്തിവാദികളോട് വേദമോതിയിട്ട് എന്തുകാര്യം.?! 

2. ഇപ്പൊൾ എന്ത് മനസ്സിലായി? അടിമസ്ത്രീയുമായി ലൈംഗികബന്ധം പുലർത്തുക എന്ന സമൂഹത്തിൽ എല്ലാവരും ചെയ്യുന്ന ഒരാചാരത്തെ അടിമവിമോചനം നടപ്പാക്കാനുള്ള മാർഗമായി ഇസ്ലാം ഉപയോഗിക്കുകയായിരുന്നു.  അടിമകളും മനുഷ്യരാണല്ലോ. അതിനാൽ ലൈംഗികത എന്ന അടിസ്ഥാനപരമായ മനുഷ്യൻറെ ആവശ്യം അവർക്കും ഉണ്ടായിരുന്നു. അതിന് അവസരം നൽകുക എന്ന ലക്ഷ്യം കൂടി ഇസ്ലാമിന് ഉണ്ടായിരുന്നു. അങ്ങനെയൊരവസരം നൽകിയിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിക്കുക. ഒന്നുകിൽ അവർ അനിയന്ത്രിതമായ വ്യഭിചാരത്തിൽ ഏർപ്പെടുമായിരുന്നു. അല്ലെങ്കിൽ അവരെ ഉടമകൾ കൂട്ടിക്കൊടുക്കുമായിരുന്നു. ഇതു രണ്ടും ഇസ്ലാം നിരോധിക്കുകയാണ് ചെയ്തത്. മാത്രമല്ല, വിവാഹം ചെയ്ത ഭാര്യമാരിൽ കുഞ്ഞുങ്ങളുണ്ടാവാത്തവർക്ക് വേണ്ടി കുഞ്ഞുണ്ടാവാൻ ഉള്ള സാധ്യത തേടിയും അടിമയുമായി ലൈംഗിക ബന്ധം പുലർത്താമായിരുന്നു. 

3. ഇനി മറ്റൊരു കാര്യം കൂടി പറയട്ടെ. അടിമയെ ലൈംഗികമായി ഉപയോഗിക്കുക എന്നതും ഇസ്ലാം കൊണ്ടു വന്ന ആചാരമല്ല. മറിച്ച്, എല്ലാത്തിനും ഉപയോഗിക്കുന്ന പോലെ തന്നെ ലൈംഗികതക്കും ഉപയോഗിക്കുക എന്നത് ആദ്യമേ സമൂഹത്തിൽ ഉള്ളതായിരുന്നു. എന്നാൽ ഈ ആചാരത്തെ അപ്പടി നിർത്തലാക്കാതെ അതിലേക്ക് വിവാഹമോചനം എന്ന വാതിൽ ഘടിപ്പിക്കുക എന്ന തന്ത്രമാണ് ഇസ്ലാം പ്രയോഗിച്ചത്. അതായത് സമൂഹത്തിൽ മുസ്ലിം-അമുസ്ലിം വ്യത്യാസമില്ലാതെ  എല്ലാവരും ചെയ്തു വരുന്ന ഒരു ആചാരത്തെ അടിമമോചനം എന്ന നിയമം നടപ്പിലാക്കാനുള്ള ഏറ്റവും ഫലപ്രദായ ചാനലാക്കി/ മെക്കാനിസമാക്കി നിശ്ചയിക്കുക എന്ന വിപ്ളവകരമായ പ്രവർത്തനമാണ് ഇസ്ലാം ചെയ്തത്. അതിനാൽ പ്രസ്തുത ആചാരം നിലനിൽക്കുന്നിടത്തോളം കാലം അടിമകൾ സ്വതന്ത്രരായിക്കൊണ്ടേയിരുന്നു. കാലാകാലം അടിമത്തത്തിൽ കഴിയേണ്ടിയിരുന്ന എത്ര അടിമകൾ ഈ നിയമം മൂലം വിമോചിതരായിട്ടുണ്ടാവും എന്ന് ആലോചിച്ച് നോക്കൂ. ഇതൊന്നും പഠിക്കാൻ തയ്യാറാകാതെ ഇസ്ലാമിലെ അടിമത്തം മാത്രം തലക്ക് അടിച്ചുകയറ്റി അപസ്മാരരോഗികളായിത്തീർന്ന യുക്തൻമാരും ജബ്രകളും സ്വതന്ത്രചിന്തകരാണെന്ന് വിശ്വാസിക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?  

4. അടിമകളെ എത്രമാത്രം മനുഷ്യത്വപരമായി കൈകാര്യം ചെയ്യണം എന്ന് ഇതുവരെയുള്ള വരികളിൽ നിന്നും മനസ്സിലായിക്കാണും. കാര്യങ്ങളുടെ നിജസ്ഥിതി ഇതാണെന്നിരിക്കെ അടിമകളുമായുള്ള ഉള്ള ലൈംഗിക ബന്ധം ബലാത്സംഗം ആയി തോന്നുന്നത് വളരെ വിചിത്രമാണ്. പ്രവാചകൻ റോമൻ രാജാവ് ദാനമായി നൽകിയ കോപ്റ്റിക്  വംശജയായ അടിമ മാരിയയെ അദ്ദേഹം ബലാൽസംഗം ചെയ്തു എന്നാണ് പ്രചാരണം. പ്രവാചകന് ഒരേയൊരു ആൺതരിയായ ഇബ്രാഹിം പിറന്നത് മാരിയത്തിലൂടെയാണെന്ന് മനസ്സിലാക്കണം. തൻറെ പുത്രനെ മാതാവായ സ്ത്രീയെ പിന്നീട് മനസ്സ് കൊണ്ട് അടിമയായി കാണാൻ പ്രവാചകന് പോയിട്ട് ആർക്കെങ്കിലും കഴിയുമോ?   

5. ഇനി ബലാൽസംഗം എന്ന പ്രയോഗം കൊണ്ട് ദുഷ്പ്രചാരകർ ഉദ്ദേശിക്കുന്നത് നിർബന്ധിത ലൈംഗിക ബന്ധം ആണെങ്കിൽ അത് അടിമയുടെ കാര്യത്തിൽ മാത്രമല്ല ഭാര്യയുടെ കാര്യത്തിലും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സ്ത്രീകളോട് ഏറ്റവും ഉദാത്തമായി പെരുമാറുന്നവരാണ് നിങ്ങളിൽ ഉത്തമർ (خياركم خياركم لنسائهم) എന്ന് പ്രവാചകൻ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് എത്ര യുക്തിവാദികൾക്ക് അറിയാം. 

6. സമയത്തിന് വിവാഹം കഴിപ്പിക്കാതെ പ്രകൃതിപരമായ ചോദനകൾ അമർത്തി വെപ്പിച്ച് പിന്നെ അത് സിസ്റ്റർ ലൂസിയായും സിസ്റ്റർ ജെസ്മിയായും ഫ്രാങ്കോ മുളക്കൽ ആയൊക്കെ പുറത്തു വരുന്നതും, ഭർത്താവ് ഭരിച്ചാൽ വിധയായി ജീവിതകാലം മുഴുവൻ ഞെരിഞ്ഞ് ജീവിക്കുന്നതും ഇസ്ലാം അംഗീകരിക്കുന്നില്ല. ക്രൈസ്തവ ഹൈന്ദവ സന്യാസ പാരമ്പര്യങ്ങളിൽ ലൈംഗികത ഒരു മോശമായ കാര്യമാണെങ്കിൽ, ഇസ്ലാമിക പാരമ്പര്യത്തിൽ നിയമവിധേനയാണെങ്കിൽ പുണ്യവും നിയമവിധേനയല്ലെങ്കിൽ കൊടിയപാപവും ആണ് ലൈംഗികത. ആ അടിസ്ഥാനപരമായ വ്യത്യാസം മനസ്സിലാക്കാത്തവരാണ് കൊട്ടും കുരവയുമായി നടക്കുന്നത്. ആധുനിക മെഡിക്കൽ സയൻസ് പോലും ആഹാരം, ഉറക്കം, ലൈംഗികത എന്നിവയെ പൊതുവെ മനുഷ്യ പ്രകൃതത്തിൻറെ ഒഴിവാക്കാനാവാത്ത മൂന്ന് നെടുംതൂണുകളായി എണ്ണിയിട്ടുണ്ട്.  

7. പിന്നെ ഇവിടെ ഭീകരമായ മറ്റൊരു കോമഡി കൂടെയുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് വെച്ച് നടന്ന Litmus-2019 എന്ന യുക്തിവാദി സംഗമത്തിൽ വെച്ചാണ് മാതാപ്പിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ രക്തബന്ധുക്കളുമായ ഉഭയസമ്മതം ഉണ്ടെങ്കിൽ ലൈംഗികബന്ധമാവാം എന്ന് പ്രഖ്യാപിച്ചത്. എല്ലാ യുക്തിവാദികളും അതംഗീകരിക്കുന്നില്ല എന്നും പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കണ്ട. യുക്തിവാദികളുടെ ജിഹ്വയായ യുക്തിവിചാരം മാസികയുടെ 2000 ത്തിലെ ലക്കത്തിൽ പോലും ഉഭയസമ്മത പ്രകാരമുള്ള ഏതു ലൈംഗിക ബന്ധത്തെയും യുക്തിവാദി അംഗീകരിച്ചേ തീരൂ എന്നും മറിച്ചുള്ള നിയന്ത്രണങ്ങൾ മതപുരോഹിതർ ഉണ്ടാക്കിയതാണ് എന്നും വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതൊന്നും ചർച്ചചെയ്യാതെ 1400 വർഷം മുമ്പ് നിലനിന്ന അടിമത്ത വ്യവസ്ഥയിലെ ലൈംഗിക സമ്പ്രദായങ്ങളെ അതിൻറെ തന്നെ നിർമാർജ്ജനത്തിന് വേണ്ടി ഉപയോഗിച്ച ഇസ്ലാമിനെ ആക്രമിക്കാൻ ഉറക്കമിളച്ചിരിക്കുന്ന യുക്തൻമാരും ജബ്രകളും സ്വതന്ത്രചിന്തകരാണെന്ന് വിശ്വസി്ക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?   

8. അമേരിക്കയിൽ പോലും പത്തൊമ്പതാം നൂറ്റാണ്ടിൽ 1865 ലാണ് അടിമവ്യാപാരം നിയമവിരുദ്ധമാക്കുന്നത്. അമേരിക്കക്കാർ ആഫ്രിക്കക്കാരെയും ഫ്രഞ്ചുകാർ സ്പെയിൻകാരെയും അടിമകളാക്കി വെച്ചിട്ട് കാലമധികം കഴിഞ്ഞിട്ടില്ല. തമിഴരെയും മലയാളികളെയുമൊക്കെ പരിഷ്കൃത നാട്ടുകാരെന്ന് സ്വയം പൊക്കുന്ന ബ്രിട്ടീഷുകാർ സിങ്കപ്പൂരിലേക്കും ബർമയിലേക്കും മലേഷ്യയിലേക്കും നാടുകടത്തി തോട്ടങ്ങളിലും കടലിലും മറ്റും അടിമപ്പണിയെുപ്പിച്ച് നൂറ് കൊല്ലം തികഞ്ഞിട്ടില്ല. അടിമസമ്പ്രദായം പോയി പിന്നെ കൊളോണിയൽ അടിമത്തം ഇന്ത്യ പോലുള്ള നാടുകളുടെ രക്തമൂറ്റിയാണ് പിൻവാങ്ങിയത്. ഇന്ന് മുതലാളിത്തത്തിൻറെ സാമ്പത്തിക നയങ്ങൾ ദരിദ്രരുടെ രക്തവും മാംസവും മജ്ജയടക്കം ഊറ്റുന്ന തരത്തിലാണ് പുതിയ അടിമത്തം. അടിമത്തം തീർച്ചായും ഒരു മനോഭാവമാണ്. ഇതൊന്നും ചർച്ച ചെയ്യാതെ ആറാം നൂറ്റാണ്ടിൽ അടിമവ്യവസ്ഥയെ നിർവീര്യമാക്കാൻ സ്വന്തം തിയോളജി തന്നെ ഉപയോഗിച്ച് വിപ്ളവകരമായ മുന്നേറ്റങ്ങൾ നടത്തിയ ഇസ്ലാമിനെ കുതിരകയറാൻ ഉറക്കമിളച്ചിരിക്കുന്ന യുക്തന്മാർ മുഴുവൻ സ്വതന്ത്ര ചിന്തകർ ആണെന്ന് വിശ്വസിക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?

*റഷീദ് ഹുദവി ഏലംകുളം*

അടിമ സമ്പ്രദായം: മുസ്ലിംകൾക്കെന്താ വട്ടുണ്ടോ..?


https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


അടിമ സമ്പ്രദായം:  മുസ്ലിംകൾക്കെന്താ വട്ടുണ്ടോ..? 

യുക്തിവാദികൾ ഇസ്ലാമിക ഗ്രന്ഥങ്ങളിലേക്ക് വെട്ടുകിളികളെ പോലെ ഇറങ്ങി പാരമ്പര്യങ്ങളെ സാഹചര്യസന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ വന്ന് ശകലങ്ങളായി വാരിവിതറി 

തെറ്റിദ്ധാരണയുണ്ടാക്കുന്ന പണിയാരംഭിച്ചിട്ട് കുറച്ച്നാളായി. ഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കുന്നതിൻറെ മെത്തഡോളജി, ചരിത്രബോധം, ലോകവിവരം, ഒന്നും കാര്യമായി ഇല്ലാത്ത ഫെയ്സ്ബുക്കാണ് ഉലകം എന്നും കരുതി നടക്കുന്ന പാവങ്ങളാണ് കൂടുതലും ഇത്തരം വെട്ടുകിളികൾ. ഇസ്ലാമും അടിമസമ്പ്രദായവും തമ്മിലുളള ബന്ധമാണ് അത്തരം വിഷയങ്ങളിലൊന്ന്. 

താത്പര്യമുളളവർക്ക് തുടർന്ന് വായിക്കാം:
ആദ്യമേ പറയട്ടെ, അടിമവ്യവസ്ഥ ഇസ്ലാം ഉണ്ടാക്കിയത് അല്ല. അത് ചരിത്രാതീത കാലം മുതലേ നിലനിന്നു പോന്നത് ആയിരുന്നു. പുരാതന ഈജിപ്ഷ്യൻ, സിറിയൻ, ഗ്രീക്കോ റോമൻ സംസ്കാരങ്ങളിൽ എല്ലാം അത് നിലനിന്നതായി കാണാം. ഈജിപ്തിൽ പിരമിഡ് കളുമായി ബന്ധപ്പെട്ടും, റോമിൽ ഗ്ലാഡിയേറ്റർ കളുമായി ബന്ധപ്പെട്ടും അടിമകൾ അനുഭവിച്ച യാതനകൾ ലോക ചരിത്രത്തിന് സുപരിചിതമാണ്.  പത്തൊമ്പതാം നൂറ്റാണ്ടുവരെ അമേരിക്കയിലും നിലനിന്നു. അതിന്റെ ഒരു ഘട്ടം മാത്രമാണ് അറേബ്യയിൽ ആറാം നൂറ്റാണ്ടിൽ നിലനിന്നത്. അന്നത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയിരുന്നു അടിമ വ്യവസ്ഥ. മാത്രമല്ല, ഗോത്രങ്ങൾ തമ്മിലുള്ള വൈരം കാരണവും, റോമൻ പേർഷ്യ സാമ്രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കാരണവും യുദ്ധം സർവ സാധാരണമായിരുന്നു അറേബ്യയിൽ. യുദ്ധത്തിൽ തടവുകാരായി പിടിക്കുന്ന വരെ അടിമകളാക്കുന്ന രീതിയും പതിവായിരുന്നു. നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ഈ സാമൂഹികവ്യവസ്ഥയെ ആണ് ഇസ്ലാം അഭിമുഖീകരിക്കേണ്ടി വന്നത്. അതിനാൽ  അടിമ സമ്പ്രദായം ഒറ്റയടിക്ക് നിരോധിച്ചാൽ അടിമകൾ നാഥനില്ലതെ തെരുവിൽ അലയും, പട്ടിണി കിടന്നും, തമ്മിൽ തല്ലിയും ചാകുമെന്നല്ലാതെ എന്ത് സംഭവിക്കാൻ? സമൂഹത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമാകും എന്നല്ലാതെ എന്ത് സംഭവിക്കാൻ? അടിമ വ്യാപാരത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന ആളുകളെ അത് പട്ടിണിയിലേക്കും പകയിലേക്കും തള്ളി വിടുകയും, ആ പരിഷ്കാര ത്തിന് എതിരെ പുതിയ ഒരു സംഘർഷം കൂടി ഉണ്ടായി യുദ്ധങ്ങളുടെ എണ്ണം കൂടുമെന്നല്ലാതെ എന്തുണ്ടാവാൻ? അമേരിക്കയിൽ അബ്രഹാം ലിങ്കൺ പൊടുന്നനെ അടിമത്തം നിരോധിച്ചപ്പോൾ നിരവധി അടിമകൾ പട്ടിണിയിലും അരക്ഷിതാവസ്ഥയിലും ആയി, ചിലർ തങ്ങളുടെ യജമാനന്മാരുടെ അടുത്തേക്ക് തന്നെ പോയത് ലോകം കണ്ടതാണ്.  അത് കൊണ്ട് ഒറ്റയടിക്ക് നിരോധിക്കുന്നത് ഒഴിവാക്കി കുറച്ച് കൂടി പ്രായോഗികം ആയി ഇസ്ലാം അതിനെ ഘട്ടം ഘട്ടമായി നിർവീര്യമാക്കി കളഞ്ഞു. എങ്ങനെയെന്നോ? തുടർന്ന് വായിക്കുക:  

1. അടിമയെ മോചിപ്പിക്കുക എന്നത് ഒരു പുണ്യപ്രവർത്തി ആയി ഇസ്ലാം പ്രഖ്യാപിച്ചു.  വിശ്വാസത്തിന്റെ തന്നെ ഭാഗമാക്കി അതിനെ മാറ്റി. (90:12). വേറെ വല്ല മത-രാഷ്ട്രീയ വ്യവസ്ഥകളും ഇങ്ങനെ ചെയ്തിട്ടുണ്ടോ? 

2. സകാത്തിൻറെ വിഹിതം നൽകേണ്ടത് എട്ട് വിഭാഗം ജനങ്ങൾക്ക് ആണ്. കടം കൊണ്ട് വലഞ്ഞവരും, ദരിദ്രരും ഒക്കെ അതിൽപ്പെടും.  അതിലൊന്ന് അടിമകളെ വിമോചിപ്പികാൻ ഉള്ള ചിലവിലേക്ക്‌ ആയിരിക്കണം എന്ന് ഖുർആൻ പ്രഖ്യാപിച്ചു (9:60). വേറെ വല്ല മത രാഷ്ട്രീയ വ്യവസ്ഥകളും ഇതുപോലെയൊരു കാര്യം ചെയ്തിട്ടുണ്ടോ?

3. പ്രവാചകന്‌ മുമ്പുള്ള ആചാരം ആയിരുന്ന "സ്വന്തം ഭാര്യയെ ഇനി മുതൽ ഒരിക്കലും പ്രാപിക്കില്ല" എന്ന് സത്യം ചെയ്യുക (58:4), അല്ലാഹുവിനെ ആണയിട്ട് സത്യം ചെയ്ത കാര്യത്തിന് എതിരായി പ്രവർത്തിക്കുക (5:89) ഒരാളെ മനഃപൂർവം വധിക്കുക (4:92) തുടങ്ങിയ തെറ്റുകൾ ചെയ്താൽ അവക്കെല്ലാം ഉള്ള പ്രായശ്ചിത്തമായി അടിമമോചനത്തേ പ്രഖ്യാപിച്ചു. വേറെ വല്ല മത രാഷ്ട്രീയ വ്യവസ്ഥകളും ഇങ്ങനെ ചെയ്തിട്ടുണ്ടോ?

4. ചരിത്രത്തിൽ ആദ്യമായി അടിമയുമായി ചേർന്ന് കരാറുണ്ടാക്കി ഒരു മോചന പത്രത്തിൽ ഒപ്പിടുന്നത് മറ്റൊരു പുണ്യ പ്രവൃത്തിയായി (മുകാത്തബ) ഇസ്ലാം പ്രഖ്യാപിച്ചു. പ്രസ്തുത കരാർ പ്രകാരം നിശ്ചിത സംഖ്യ ഒരു കാലയളവ് വെച്ച് അടിമ ഒരു ഉടമക്ക് നൽകിയാൽ അവന് പിന്നെ എന്നെന്നേക്കും ആയി സ്വാതന്ത്ര്യം നേടാം. ആ തുക സമ്പാദിക്കാൻ ഒന്നുകിൽ ഉടമ തന്നെ അടിമയെ ജോലിക്ക് വിടണം എന്നും അല്ലെങ്കിൽ  ആ തുക ഉടമ തന്നെ നൽകണം എന്നും ഖുർആൻ ആർജ്ജവത്തോടെ പ്രഖ്യാപിച്ചു 24:33 ഈ സൂക്തത്തിൽ അതു കാണാം. മോചന പത്രം എഴുതാനും, അടിമയെ മോചിപ്പിക്കാനും അറേബ്യയിൽ പിന്നീട് മുസ്‌ലിംകൾ മത്സരിച്ച് രംഗത്ത് വന്നു. 

5. മുസ്‌ലിംകൾ നിസ്കാരത്തിന് സമയമായി എന്നറിയാൻ ഉപയോഗിക്കുന്ന മുന്നറിയിപ്പ് ആണ് വാങ്ക്‌ വിളി.  എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കഅബയുടെ മുകളിൽ കയറിനിന്ന് ചരിത്രത്തിലെ ആദ്യത്തെ വാങ്ക് വിളിക്കാൻ നബി ഏൽപ്പിച്ചത് ആരെയാണെന്നോ?  ബിലാൽ ബിൻ റബാഹ്‌ എന്ന ഇത്യോപ്യൻ അടിമയെ. (ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും ഗുരുവായൂർ ക്ഷേത്രത്തിലോ തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രത്തിലോ അയിത്തജാതിക്കാരനോ ചെറുമനോ പാണനോ പൂജ നടത്തുന്നത് സ്വപ്നം കാണാനാവുമോ) ഇത്രമേൽ അടിമയെ വേറെ വല്ല പ്രത്യയ ശാസ്ത്രവും ചേർത്ത് നിർത്തിയതായി തെളിയിക്കാമോ? 

6. അടിമകൾ സാമൂഹിക, സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയത് കൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ അത് നിരോധിച്ചാൽ നിയമം അങ്ങോട്ട് നടപ്പാകുമെങ്കിലും ആളുകളുടെ മനസ്സിൽ നിന്ന് അടിമകളോടുള്ള മനോഭാവം മാറിക്കിട്ടുമായിരുന്നില്ല. (ജാതീയമായ വേർത്തിരിവുകൾ നിരോധിച്ചിട്ടും ഇന്നും ജാതിയും അയിത്തവും മനസ്സിൽ പേറി നടക്കുന്ന നികൃഷ്ടജീവികൾ നമ്മുടെ നാട്ടിലില്ലേ എന്ന് ചിന്തിക്കുക) എന്നാല് ഇസ്ലാം അടിമകളോടുള്ള മനുഷ്യൻറെ മനോഭാവത്തിൻറെ കടക്കൽ ആണ് ആദ്യം കത്തിവെച്ചത്. അതോടെ ജനങ്ങൾക്ക് അടിമകളും മനുഷ്യരാണ് എന്ന ധാരണ വന്നു. പിന്നീട് മറ്റുള്ള കാര്യങ്ങൾ എളുപ്പം ആയിരുന്നു.

7. അടിമത്തം എന്ന സോഷ്യൽ ഇൻസ്റ്റിറ്റൂഷനെ നേരിട്ട് കൈവെക്കാതെ അടിമകളോട് പുലർത്തിയ മനോഭാവത്തെയാണ് ഇസ്ലാം തിരുത്തിയത്. അതിൻറെ ഫലം ലോകം കണ്ടു. സ്വതന്ത്രരായ അടിമകൾ പിന്നീട് ഇസ്ലാമിക സമൂഹത്തിൽ ഉന്നതസ്ഥാനീയരായി ചരിത്രം രചിച്ചു. നിരവധി പ്രമുഖരുള്ള മുസ്ലിം സേനയുടെ കമാണ്ടറായി പ്രവാചരുടെ അടിമയായിരുന്ന സൈദ് ബിൻ ഹാരിസ നിയമിതനായി. ഒമ്പതാം നൂറ്റാണ്ടിലെ അബ്ബാസീ ഖലീഫ അൽമഅമൂൻ പിതാവ് ഹാറൂൺ റശീദിൻറെ അടിമസ്ത്രീയിലുണ്ടായ പുത്രനായിരുന്നു. ഗ്രീക്ക്-ഇന്ത്യൻ ക്ളാസിക്ക് ഗ്രന്ഥങ്ങളെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്തമായ ട്രാൻസ്ലേഷൻ മൂവ്മെൻറിന് നേതൃത്വം നൽകിയ അദ്ദേഹമാണ് അൽഗോരിതത്തിൻറെ പിതാവായ അൽഖവാരിസ്മിയുടെ ഗ്രന്ഥം പ്രസിദ്ധീകരിച്ച് യൂറോപ്പിന് അൽഗോരിതം പരിചയപ്പെടാൻ വഴിയൊരുക്കിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1206 മുതൽ 1290 വരെ ഒരു നൂറ്റാണ്ടുകാലം ഡൽഹി കേന്ദ്രമാക്കി ഭരിച്ച മംലൂക്കുകൾ അബ്ബാസീ സാമ്രാജ്യത്തിൽ വേരുകളുള്ള ഒരു അടിമവംശമായിരുന്നു എന്ന് എത്രപേർക്കറിയാം..? ഇസ്ലാമിലെ നാല്മദ്ഹബുകളിലൊന്നിൻറെ ഉപജ്ഞാതാവായ ഇമാം മാലിക്കിൻറെ ഗുരു നാഫിഅ് ഒരടിമയായിരുന്നു. എന്നാൽ അമേരിക്കയിലെ സ്വതന്തരായ അടിമകളുടെ പിൻമുറക്കാരുടെ സാമൂഹികാവസ്ഥകൾ നോക്കൂ. അവരിന്നും മുഖ്യധാരക്ക് പുറത്താണ്. അതാണ് വ്യത്യാസം. ഇസ്ലാമിനെ പോലെ അടിമകളുടെ സോഷ്യൽ സ്റ്റാറ്റസ് ഇതുപോലെ ഉയർത്തിയ മറ്റൊരു പ്രത്യയശാസ്ത്രം ലോകത്തുണ്ടോ? 

8. അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച് കൂട്ടികൊടുത്ത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ആചാരം അറേബ്യയിൽ ഉണ്ടായിരുന്നു. അത് ഖുർആൻ കണിശമായി നിരോധിക്കുകയും (24:33), വേശ്യാ വൃത്തി, പീഡനം തുടങ്ങിയ സാഹചര്യങ്ങളിലേക്ക് തള്ളി വിടാതെ ഉടമക്ക് മൂന്ന് ഓപ്ഷൻ ഇസ്ലാം നൽകി: ഒന്നുകിൽ മോചിപ്പിക്കുക, അല്ലെങ്കിൽ  വിവാഹം കഴിക്കുക, അല്ലെങ്കിൽ അടിമയാക്കി നിർത്തുക. ഇതിൽ അടിമയാക്കി വെക്കുമ്പോൾ അവളുമായി ലൈംഗികബന്ധം ആകാവുന്നതാണ്. അതിനെയാണ് യുക്തിവാദികൾ അടിമഭോഗം, അടിമയെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം പ്രോത്സാഹിപ്പിച്ചു എന്ന് പറയുന്നത്. അടിമയുമായുള്ള നൂറുകൂട്ടം വ്യവഹാരങ്ങളിലൊന്ന് മാത്രമാണ് ലൈംഗികബന്ധം. എന്നാൽ പ്രചാരണം കണ്ടാൽ തോന്നുക, ലൈംഗികബന്ധത്തിനായി മാത്രം അടിമകളെ പടച്ചുണ്ടാക്കിയതു പോലെയാണ്. പക്ഷേ, വസ്തുത നേരെ മറിച്ചാണ്. അത് താഴെ വായിക്കാം:  

1. അടിമസ്ത്രീകൾ ഗർഭിണി ആയാൽ പ്രസവിക്കുന്നതോടെ ആ കുഞ്ഞ് സ്വതന്ത്രൻ ആകും എന്നായിരുന്നു ഇസ്ലാം പ്രഖ്യാപിച്ച നിയമം. അതോടെ ആ അടിമ സ്ത്രീയുടെ തലമുറയിൽ നിന്നും അടിമത്തം എന്നെന്നേക്കുമായി കൊഴിഞ്ഞ് പോകുന്നു. പിന്നീട് ഉടമയുടെ മരണത്തോടെ അയാളുടെ കുഞ്ഞിനെ പ്രസവിച്ച സ്ത്രീയും സ്വാതന്ത്ര്യ ആവുന്നു എന്നാണ് അടുത്ത നിയമം. അതോടെ ആ കണ്ണിയിൽ ഇനിയൊരു അടിമക്ക് ജന്മം നൽകാത്ത വിധം ആ തലമുറയും നിന്ന് പോകുന്നു.  ഇങ്ങനെയുള്ള അടിമ സ്ത്രീകൾക്ക് “ഉമ്മു വലദ്” എന്നാണ് ഇസ്ലാമിക നിയമത്തിൽ പറയുന്നത്. ഇത് യുക്തിവാദിയുടെ ചോദ്യം കേട്ട് ഞെട്ടിയതു കാരണം പുതിയ ന്യായം തളളുകയല്ല, മറിച്ച്, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്ലാമിക നിയമഗ്രന്ഥങ്ങളിലെല്ലാം ഇത് സജീവ ചർച്ചയുണ്ട്. അന്വേഷണകുതുകികൾക്ക് വായിക്കാം. അല്ലാതെ കുയുക്തിവാദികളോട് വേദമോതിയിട്ട് എന്തുകാര്യം.?! 

2. ഇപ്പൊൾ എന്ത് മനസ്സിലായി? അടിമസ്ത്രീയുമായി ലൈംഗികബന്ധം പുലർത്തുക എന്ന സമൂഹത്തിൽ എല്ലാവരും ചെയ്യുന്ന ഒരാചാരത്തെ അടിമവിമോചനം നടപ്പാക്കാനുള്ള മാർഗമായി ഇസ്ലാം ഉപയോഗിക്കുകയായിരുന്നു.  അടിമകളും മനുഷ്യരാണല്ലോ. അതിനാൽ ലൈംഗികത എന്ന അടിസ്ഥാനപരമായ മനുഷ്യൻറെ ആവശ്യം അവർക്കും ഉണ്ടായിരുന്നു. അതിന് അവസരം നൽകുക എന്ന ലക്ഷ്യം കൂടി ഇസ്ലാമിന് ഉണ്ടായിരുന്നു. അങ്ങനെയൊരവസരം നൽകിയിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിക്കുക. ഒന്നുകിൽ അവർ അനിയന്ത്രിതമായ വ്യഭിചാരത്തിൽ ഏർപ്പെടുമായിരുന്നു. അല്ലെങ്കിൽ അവരെ ഉടമകൾ കൂട്ടിക്കൊടുക്കുമായിരുന്നു. ഇതു രണ്ടും ഇസ്ലാം നിരോധിക്കുകയാണ് ചെയ്തത്. മാത്രമല്ല, വിവാഹം ചെയ്ത ഭാര്യമാരിൽ കുഞ്ഞുങ്ങളുണ്ടാവാത്തവർക്ക് വേണ്ടി കുഞ്ഞുണ്ടാവാൻ ഉള്ള സാധ്യത തേടിയും അടിമയുമായി ലൈംഗിക ബന്ധം പുലർത്താമായിരുന്നു. 

3. ഇനി മറ്റൊരു കാര്യം കൂടി പറയട്ടെ. അടിമയെ ലൈംഗികമായി ഉപയോഗിക്കുക എന്നതും ഇസ്ലാം കൊണ്ടു വന്ന ആചാരമല്ല. മറിച്ച്, എല്ലാത്തിനും ഉപയോഗിക്കുന്ന പോലെ തന്നെ ലൈംഗികതക്കും ഉപയോഗിക്കുക എന്നത് ആദ്യമേ സമൂഹത്തിൽ ഉള്ളതായിരുന്നു. എന്നാൽ ഈ ആചാരത്തെ അപ്പടി നിർത്തലാക്കാതെ അതിലേക്ക് വിവാഹമോചനം എന്ന വാതിൽ ഘടിപ്പിക്കുക എന്ന തന്ത്രമാണ് ഇസ്ലാം പ്രയോഗിച്ചത്. അതായത് സമൂഹത്തിൽ മുസ്ലിം-അമുസ്ലിം വ്യത്യാസമില്ലാതെ  എല്ലാവരും ചെയ്തു വരുന്ന ഒരു ആചാരത്തെ അടിമമോചനം എന്ന നിയമം നടപ്പിലാക്കാനുള്ള ഏറ്റവും ഫലപ്രദായ ചാനലാക്കി/ മെക്കാനിസമാക്കി നിശ്ചയിക്കുക എന്ന വിപ്ളവകരമായ പ്രവർത്തനമാണ് ഇസ്ലാം ചെയ്തത്. അതിനാൽ പ്രസ്തുത ആചാരം നിലനിൽക്കുന്നിടത്തോളം കാലം അടിമകൾ സ്വതന്ത്രരായിക്കൊണ്ടേയിരുന്നു. കാലാകാലം അടിമത്തത്തിൽ കഴിയേണ്ടിയിരുന്ന എത്ര അടിമകൾ ഈ നിയമം മൂലം വിമോചിതരായിട്ടുണ്ടാവും എന്ന് ആലോചിച്ച് നോക്കൂ. ഇതൊന്നും പഠിക്കാൻ തയ്യാറാകാതെ ഇസ്ലാമിലെ അടിമത്തം മാത്രം തലക്ക് അടിച്ചുകയറ്റി അപസ്മാരരോഗികളായിത്തീർന്ന യുക്തൻമാരും ജബ്രകളും സ്വതന്ത്രചിന്തകരാണെന്ന് വിശ്വാസിക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?  

4. അടിമകളെ എത്രമാത്രം മനുഷ്യത്വപരമായി കൈകാര്യം ചെയ്യണം എന്ന് ഇതുവരെയുള്ള വരികളിൽ നിന്നും മനസ്സിലായിക്കാണും. കാര്യങ്ങളുടെ നിജസ്ഥിതി ഇതാണെന്നിരിക്കെ അടിമകളുമായുള്ള ഉള്ള ലൈംഗിക ബന്ധം ബലാത്സംഗം ആയി തോന്നുന്നത് വളരെ വിചിത്രമാണ്. പ്രവാചകൻ റോമൻ രാജാവ് ദാനമായി നൽകിയ കോപ്റ്റിക്  വംശജയായ അടിമ മാരിയയെ അദ്ദേഹം ബലാൽസംഗം ചെയ്തു എന്നാണ് പ്രചാരണം. പ്രവാചകന് ഒരേയൊരു ആൺതരിയായ ഇബ്രാഹിം പിറന്നത് മാരിയത്തിലൂടെയാണെന്ന് മനസ്സിലാക്കണം. തൻറെ പുത്രനെ മാതാവായ സ്ത്രീയെ പിന്നീട് മനസ്സ് കൊണ്ട് അടിമയായി കാണാൻ പ്രവാചകന് പോയിട്ട് ആർക്കെങ്കിലും കഴിയുമോ?   

5. ഇനി ബലാൽസംഗം എന്ന പ്രയോഗം കൊണ്ട് ദുഷ്പ്രചാരകർ ഉദ്ദേശിക്കുന്നത് നിർബന്ധിത ലൈംഗിക ബന്ധം ആണെങ്കിൽ അത് അടിമയുടെ കാര്യത്തിൽ മാത്രമല്ല ഭാര്യയുടെ കാര്യത്തിലും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സ്ത്രീകളോട് ഏറ്റവും ഉദാത്തമായി പെരുമാറുന്നവരാണ് നിങ്ങളിൽ ഉത്തമർ (خياركم خياركم لنسائهم) എന്ന് പ്രവാചകൻ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് എത്ര യുക്തിവാദികൾക്ക് അറിയാം. 

6. സമയത്തിന് വിവാഹം കഴിപ്പിക്കാതെ പ്രകൃതിപരമായ ചോദനകൾ അമർത്തി വെപ്പിച്ച് പിന്നെ അത് സിസ്റ്റർ ലൂസിയായും സിസ്റ്റർ ജെസ്മിയായും ഫ്രാങ്കോ മുളക്കൽ ആയൊക്കെ പുറത്തു വരുന്നതും, ഭർത്താവ് ഭരിച്ചാൽ വിധയായി ജീവിതകാലം മുഴുവൻ ഞെരിഞ്ഞ് ജീവിക്കുന്നതും ഇസ്ലാം അംഗീകരിക്കുന്നില്ല. ക്രൈസ്തവ ഹൈന്ദവ സന്യാസ പാരമ്പര്യങ്ങളിൽ ലൈംഗികത ഒരു മോശമായ കാര്യമാണെങ്കിൽ, ഇസ്ലാമിക പാരമ്പര്യത്തിൽ നിയമവിധേനയാണെങ്കിൽ പുണ്യവും നിയമവിധേനയല്ലെങ്കിൽ കൊടിയപാപവും ആണ് ലൈംഗികത. ആ അടിസ്ഥാനപരമായ വ്യത്യാസം മനസ്സിലാക്കാത്തവരാണ് കൊട്ടും കുരവയുമായി നടക്കുന്നത്. ആധുനിക മെഡിക്കൽ സയൻസ് പോലും ആഹാരം, ഉറക്കം, ലൈംഗികത എന്നിവയെ പൊതുവെ മനുഷ്യ പ്രകൃതത്തിൻറെ ഒഴിവാക്കാനാവാത്ത മൂന്ന് നെടുംതൂണുകളായി എണ്ണിയിട്ടുണ്ട്.  

7. പിന്നെ ഇവിടെ ഭീകരമായ മറ്റൊരു കോമഡി കൂടെയുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് വെച്ച് നടന്ന Litmus-2019 എന്ന യുക്തിവാദി സംഗമത്തിൽ വെച്ചാണ് മാതാപ്പിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ രക്തബന്ധുക്കളുമായ ഉഭയസമ്മതം ഉണ്ടെങ്കിൽ ലൈംഗികബന്ധമാവാം എന്ന് പ്രഖ്യാപിച്ചത്. എല്ലാ യുക്തിവാദികളും അതംഗീകരിക്കുന്നില്ല എന്നും പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കണ്ട. യുക്തിവാദികളുടെ ജിഹ്വയായ യുക്തിവിചാരം മാസികയുടെ 2000 ത്തിലെ ലക്കത്തിൽ പോലും ഉഭയസമ്മത പ്രകാരമുള്ള ഏതു ലൈംഗിക ബന്ധത്തെയും യുക്തിവാദി അംഗീകരിച്ചേ തീരൂ എന്നും മറിച്ചുള്ള നിയന്ത്രണങ്ങൾ മതപുരോഹിതർ ഉണ്ടാക്കിയതാണ് എന്നും വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതൊന്നും ചർച്ചചെയ്യാതെ 1400 വർഷം മുമ്പ് നിലനിന്ന അടിമത്ത വ്യവസ്ഥയിലെ ലൈംഗിക സമ്പ്രദായങ്ങളെ അതിൻറെ തന്നെ നിർമാർജ്ജനത്തിന് വേണ്ടി ഉപയോഗിച്ച ഇസ്ലാമിനെ ആക്രമിക്കാൻ ഉറക്കമിളച്ചിരിക്കുന്ന യുക്തൻമാരും ജബ്രകളും സ്വതന്ത്രചിന്തകരാണെന്ന് വിശ്വസി്ക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?   

8. അമേരിക്കയിൽ പോലും പത്തൊമ്പതാം നൂറ്റാണ്ടിൽ 1865 ലാണ് അടിമവ്യാപാരം നിയമവിരുദ്ധമാക്കുന്നത്. അമേരിക്കക്കാർ ആഫ്രിക്കക്കാരെയും ഫ്രഞ്ചുകാർ സ്പെയിൻകാരെയും അടിമകളാക്കി വെച്ചിട്ട് കാലമധികം കഴിഞ്ഞിട്ടില്ല. തമിഴരെയും മലയാളികളെയുമൊക്കെ പരിഷ്കൃത നാട്ടുകാരെന്ന് സ്വയം പൊക്കുന്ന ബ്രിട്ടീഷുകാർ സിങ്കപ്പൂരിലേക്കും ബർമയിലേക്കും മലേഷ്യയിലേക്കും നാടുകടത്തി തോട്ടങ്ങളിലും കടലിലും മറ്റും അടിമപ്പണിയെുപ്പിച്ച് നൂറ് കൊല്ലം തികഞ്ഞിട്ടില്ല. അടിമസമ്പ്രദായം പോയി പിന്നെ കൊളോണിയൽ അടിമത്തം ഇന്ത്യ പോലുള്ള നാടുകളുടെ രക്തമൂറ്റിയാണ് പിൻവാങ്ങിയത്. ഇന്ന് മുതലാളിത്തത്തിൻറെ സാമ്പത്തിക നയങ്ങൾ ദരിദ്രരുടെ രക്തവും മാംസവും മജ്ജയടക്കം ഊറ്റുന്ന തരത്തിലാണ് പുതിയ അടിമത്തം. അടിമത്തം തീർച്ചായും ഒരു മനോഭാവമാണ്. ഇതൊന്നും ചർച്ച ചെയ്യാതെ ആറാം നൂറ്റാണ്ടിൽ അടിമവ്യവസ്ഥയെ നിർവീര്യമാക്കാൻ സ്വന്തം തിയോളജി തന്നെ ഉപയോഗിച്ച് വിപ്ളവകരമായ മുന്നേറ്റങ്ങൾ നടത്തിയ ഇസ്ലാമിനെ കുതിരകയറാൻ ഉറക്കമിളച്ചിരിക്കുന്ന യുക്തന്മാർ മുഴുവൻ സ്വതന്ത്ര ചിന്തകർ ആണെന്ന് വിശ്വസിക്കാൻ മുസ്ലിംകൾക്കെന്താ വട്ടുണ്ടോ?

*റഷീദ് ഹുദവി ഏലംകുളം*