Wednesday, January 23, 2019

ജമാഅത്തേ ഇസ്ലാമി: പ്രവാചകന്മാരെ അവഹേളിക്കുന്നു

ജമാഅത്തേ ഇസ്ലാമി: പ്രവാചകന്മാരെ അവഹേളിക്കുന്നു.  (പ്രബോധനം മാസിക- 1987 ജനുവരി, പേജ്-53-54)
<<<<<<<<<<>>>>>>>>>>>>>>>>
പോസ്റ്റെഡ്: 13-12-2018 (വ്യാഴം)
....................................................
അബൂയാസീന്‍ അഹ്സനി - ചെറുശോല
ahsani313@gmail.com

https://www.facebook.com/420849691649016/posts/688080278259288/


Monday, January 21, 2019

ഇസ്തിഗാസ ഇമാം മാലിക് റ استغاثة الامام مالك



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഇമാം മാലിക് റ ഇസ്തിഗാസ അങ്ങീകരിക്കുന്നു



🔻🔻🔻ഇമാം മാലിക്(റ)(വഫാത്ത് ഹിജ്റ179) മദ്ഹബിൻറെ ഇമാമുമാരിൽ പ്രധാനിയും ഇമാം ഷാഫി(റ)യുടെ ഗുരുവുമാണ്‌ ഇമാം മാലിക്(റ) തന്റെ കാലത്തെ ഭരണാധികാരിയോട്‌ ഇമാം മാലിക്(റ)തവസ്സുൽ ചെയ്യാനും നബി(സ്വ)യോട് ഇസ്തിഗാസ ചെയ്യാനും ഇസ്തിശഫാഅത്ത് തേടാനും നിർദ്ദേശിക്കുന്നത് ചരിത്രത്തിലൂടെ വായിക്കുക:

لما ناظر أمير المؤمنين أبو جعفر مالكا رضي الله عنه في مسجد رسول الله صلى الله عليه وسلم:فقال مالك رحمه الله تعالى : يا أمير المؤمنين ﻻ ترفع صوتك في هذا المسجد فإن الله عز وجل أدب قوما فقال ﻻ ترفعوا أصواتكم فوق صوت النبي ) الآية، ومدح قوماً فقال  إن الذين يغضون أصواتهم ) الآية، وذم قوماً فقال إن الذين ينادونك ) الآية. .وإن حرمته ميتاً كحرمته حيا. فاستكان لها أبو جعفر وقال : يا عبد الله، استقبل القبلة وأدعو : أم أستقبل رسول الله صلى الله عليه وسلم؟ فقال : ولم تصرف وجهك عنه؟ وهو وسيلتك ووسيلة أبيك آدم عليه السلام إلى الله يوم القيامة، بل استقبله واستشفع به ، فيشفعك الله قال تعالى  ولو أنهم إذظلموا أنفسهم جاءوك ) الآية ( الشفا للقاضي عياض، و اتحاف الزائر لإبن عساكر، وهداية السالك لعز بن جماعة، وتذكرة المحبين، وشفاء السقام للسبكي ومصباح الظلام)

ഭരണാധികാരിയായ അബൂജഅഫർ ഒരിക്കൽ മദീനത്തെ പള്ളിയിൽ വന്നു .സംസാരത്തിനിടയിൽ ഇമാം മാലിക്(റ)ഖാലീഫയോട് പറഞ്ഞു :അമീറുൽ മുഉമിനീൻ !ഈ പള്ളിയിൽ വച്ചു നിങ്ങൾ ഉച്ചത്തിൽ സംസാരിക്കരുത് .ഖുർആൻ ഇപ്രകാരം നിർദ്ദേശിക്കുകയും ശബ്ദം താഴുത്തുന്നവരെ ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട് .തിരു നബി (സ്വ )ജീവിച്ചിരുന്നപ്പോയുള്ള അതേ ബഹുമതി അവരുടെ വിയോഗത്തിന് ശേഷവുമുണ്ട്. ഇതുകേട്ട ഖലീഫ അബൂജഅഫർ താഴുമയോടെ ചോദിച്ചു :ഞാൻ ഖിബ്ലയിലേക്ക് തിരിഞ്ഞാണോ പ്രാർത്തിക്കേണ്ടത്,അതല്ല ഖബറിൽ കിടക്കുന്ന നബി (സ്വ )യിലേക്ക് തിരിഞ്ഞോ ? ഇമാം മാലിക് (റ)പറഞ്ഞു:തിരു നബി(സ്വ )യിൽ നിന്ന് മുഖം തിരിക്കേണ്ട കാര്യമെന്ത് എന്ത് ?നബി (സ്വ )അവിടുന്ന് നിങ്ങളുടെ ഇടയാളനാണ്.പിതാവായ ആദം നബി(അ)യുടെയും ഇടയാളനാണ് ഖിയാമത്ത് നാളിൽ .അതിനാൽ നബി(സ്വ )യെ കൊള്ളെ തിരിയുക ,നബി (സ്വ )യോട് ശുപാർശ തേടുക .എന്നാൽ അല്ലാഹു സ്വീകരിക്കും .കാരണം ഖുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നു :സ്വശരീരത്തെ ആക്രമിച്ചവർ തങ്ങളെ സമീപിക്കുകയും അല്ലാഹുവിനോട് പാപ മോചനം തേടുകയും റസൂൽ (സ്വ )അവർക്ക് വേണ്ടി മാപ്പ് ചോദിക്കുകയും ചെയ്‌താൽ അല്ലാഹുവിനെ അവർ തൗബ സ്വീകരിക്കുന്നവനായും കാരുന്ണ്യം ചൊരിയുന്നവനായുംഎത്തിക്കും .അതിനാൽ തിരു നബി (സ്വ )യിലേക്ക് തിരിഞ്ഞു
നബി (സ്വ ) യോട്
ശുപാർശ തേടുക . ഇമാം മറാകിശി(റ)മിസ്വ് ബാഹുളളലാമിലും (19-20),ഖാളിഇയാള്(റ)അശ്ശിഫാ (2/41)യിലും ഇബ്നു അസാകിർ (റ)ഇത്ഹാഫു സ്സാഇർ(153)ലും ഇമാം ഇസ്സുദ്ധീനുബ്നു ജമാഅ(റ)തൻറെ ഹിദായത്തു സ്സാലിക് 3/138ലും ഇമാം സുബ്കി (റ)ശിഫാഉസ്സഖാം (പുറം 283)ലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.🔻🔻🔻

നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു.

ഇമാം നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു.

           അൽമനാർ
           2018 ജൂൺ  പേജ് 53.

ഇസ്തിഗാസ ഉഖ്ബത്ത്

ഇമാം നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു.

          അൽമനാർ
          2018 ജൂൺ പേജ് 53.




ഉഖ്ബത്തുബ്നു ആമിർ (റ) :📃
നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയിൽ നിന്ന്
നിരവധി ഹദീസുകൾ റിപ്പോര്ട്ട് ചെയ്ത പ്രമുഖ
സ്വഹാബി വര്യൻ .നിരവധി യുദ്ധ-സമരങ്ങളിൽ മുന്നില്
നിന്ന് പോരാടിയ മഹാൻ ..ശാം മുസ്ലിമ്കല്ക്ക്
അധീനപ്പെട്ടപ്പോൾ മദീനയിലുള്ള ഉമർ (റ) നു
ദാമാസ്കസിന്റെ ഈ
വിജയം അറിയിക്കാനായി നിയോഗിക്കപ്പെട്ടത്
ഉഖ്ബത്തുബ്നു ആമിർ (റ) ആയിരുന്നു,, ശാമിൽ നിന്നും 7
ദിവസം യാത്ര ചെയ്തു മഹാനവര്കൾ
മദീനയിലെത്തി ..ഉമർ (റ) നെ കണ്ടു ശാം വിജയ
വിശേഷങ്ങൾ കൈമാറി ;;തിരിച്ചു പോകാൻ നേരത്ത്
യാത്രാ ദൈര്ഘ്യം ചുരുങ്ങി കിട്ടാൻ ആഗ്രഹിക്കുന്നു,
പരിഹാരത്തിനായി ആരംഭ രസൂലിന്റെ ഖബർ ശരീഫിലേക്ക്
പോയി അവടെ വെച്ച ദുഅ നടത്തുകയും നബി തങ്ങളോട്
ശുപാർശ തേടുകയും ചെയ്തു ,അക്കാരണത്താൽ യാത്ര
ചുരുങ്ങി രണ്ടര ദിവസം കൊണ്ട് ഉഖ്ബ (റ) ശാമിൽ
തിരിച്ചെത്തി... ഈ സംഭവം ഇമാം നവവി (റ)
തന്റെ തഹ്ദീബുൽ അസ്മാഇ വല്ലുഗാാതിൽ
ഇപ്രകാരം എഴുതുന്നു,,, 1/309📚
ﺫﻛﺮ ﺍﻹﻣﺎﻡ ﺍﻟﻨﻮﻭﻱ ﻓﻲ ﺗﻬﺬﻳﺐ ﺍﻷﺳﻤﺎﺀ ﻭﺍﻟﺼﻔﺎﺕ
‏( 309\1‏) ﻓﻲ :ﺔﻤﺟﺮﺗ ﻋﻘﺒﺔ ﺑﻦ ﻋﺎﻣﺮ ﺍﻟﺼﺤﺎﺑﻰ، ﺭﺿﻰ
ﺍﻟﻠﻪ :ﻪﻨﻋ
ﻛﺎﻥ ﻣﻦ ﺃﺣﺴﻦ ﺍﻟﻨﺎﺱ ﺻﻮﺗًﺎ ﺑﺎﻟﻘﺮﺁﻥ، ﻭﺷﻬﺪ ﻓﺘﻮﺡ
ﺍﻟﺸﺎﻡ، ﻭﻫﻮ ﻛﺎﻥ ﺍﻟﺒﺮﻳﺪ ﺇﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ، ﺭﺿﻰ
ﺍﻟﻠﻪ ﻋﻨﻪ، ﺑﻔﺘﺢ ﺩﻣﺸﻖ، ﻭﻭﺻﻞ ﺍﻟﻤﺪﻳﻨﺔ ﻓﻰ ﺳﺒﻌﺔ ﺃﻳﺎﻡ،
ﻭﺭﺟﻊ ﻣﻨﻬﺎ ﺇﻟﻰ ﺍﻟﺸﺎﻡ ﻓﻰ ﻳﻮﻣﻴﻦ ﻭﻧﺼﻒ ﺑﺪﻋﺎﺋﻪ ﻋﻨﺪ
ﻗﺒﺮ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻَﻠَّﻰ ﺍﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ﻭﺗﺸﻔﻌﻪ ﺑﻪ
ﻓﻰ ﺗﻘﺮﻳﺐ ﻃﺮﻳﻘﻪ .
ഈ സംഭവം ഹാഫിള് യൂസുഫു സ്വാലിഹിശാമി (റ)
തന്റെ സുബുലുൽ ഹുദ വർറഷാദ്
12/407എന്നാ കിതാബിലും പറയുന്നു
..ആഗ്രഹ സഫലീകരണത്തിനു മഖ്ബറ കളിലീക്ക് പോകൽ
മുശ്രിക്കുകളുടെയും ജൂതന്മാരുദേയും സ്വഭാവമാണെന്ന്
പഠിപ്പിക്കുന്ന വഹാബികളുടെ ഭാഷയിൽ റസൂൽ (റ) യിൽ
നിന്ന് ദീൻ പഠിച്ച ഈ സ്വഹാബി വര്യൻ ആരായിരിക്കും?
അത് കിത്താബിൽ എഴുതി വെച്ച ഇമാം നവവി (റ)
ആരായിരിക്കും?.. ഇവർക്കൊന്നും തിരിയാത്ത ഒരു തൗഹീദ്
വാഹാബികൾക്ക് എവിടുന്നു കിട്ടി?.

Sunday, January 20, 2019

പ്രാർഥിക്കാറുണ്ടോ സുന്നികൾ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർഥിക്കാറുണ്ടോ?

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To


മുജാഹിദിൽ പെട്ടു പോയ ഒരാളുടെ ചോദ്യം

സുന്നികൾ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർഥിക്കാറുണ്ടോ?

മറുപടി

ഇല്ല: ഒരിക്കലും ഇല്ല .

കാരണം
സുന്നികളാരും മഹാന്മാരോട്  ദൈവമാണന്ന നിലക്ക് സഹായം ചോദിക്കാറില്ല.

ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍  അൽ- മനാറില്‍ തന്നെ വന്നിട്ടുണ്ട്!. അതിങ്ങനെയാണ്:

പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30).


ഇതിൽ നിന്ന് ഖുർആനിൽ പറഞ്ഞ പ്രാർഥന എന്താണന്ന് മനസ്സിലായില്ലെ.

അതായത്
അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30)

സുന്നികളാരും മഹാന്മാരോട് ഉടമയായ ദൈവമാണന്ന നിലക്ക് സഹായം ചോദിക്കാറില്ല.
വഹാബി പുരോഹിതരുടെ
 ലക്ഷ്യം ഒന്നു മാത്രം! പ്രമാണങ്ങളിൽ എത്ര നുണ പറഞ്ഞിട്ടായാലും വേണ്ടില്ല - സുന്നികളെ മുശ്‌രിക്കാക്കണം

എന്നാൽ ഭാഷ പരമായി ഏത് സഹായതേട്ടത്തിനും പ്രാർഥന എന്ന് പറയും എന്നും അൽ മനാറിലെ മേൽ ഉദ്ധരണിയിൽ നിന്ന് തന്നെ മനസ്സിലാക്കാം

"പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്."
. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30)

അൽ മനാറിലെ ഈ അഭിപ്രായമനുസരിച്ചു ഏതൊരു
സഹായാര്‍ഥന, വിളി, അപേക്ഷ എന്നിവക്ക് ആരെങ്കിലും പ്രാർഥന ദുആഅ് എന്ന വാക്ക് പറഞാൽ എല്ലാ
സഹായാര്‍ഥനയും വിളിയും അപേക്ഷയും
ശിർക്കാകുകയോ സങ്കേതികവും ആരാധന പരവുമായ പ്രാർഥനയാവില്ല എന്ന് മനസ്സിലാക്കാം

അല്ലാഹു അല്ലാത്ത ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ ഒരാളോടും ആ രാധനയാവുന്ന പ്രാർഥന ചെയ്യാൻ പാടില്ല

അല്ലാഹു ഇഷ്ടപെട്ട മഹാന്മാർ അല്ലാഹുവിനോട് എന്ത് ചോദിച്ചാലും ഉത്തരം ചെയ്യുമെന്ന് നബി സ്വ പറഞ്ഞിട്ടുണ്ട്

لان سالني لاعطين ولأن استعاذني لاعيذن

എന്നിലേക്ക് സുന്നത്ത് കൊണ്ട് അടുത്തവർ എന്നോട് എന്ത് ചോദിച്ചാലും ഞാൻ ഉത്തരം നൽകും  അവർ എന്നോട് എന്ത് കാവൽ ചോദിച്ചാലും ഞാൻ കാവൽ നൽകും ( ബുഖാരി)

ഇതിൽ നിന്നും അല്ലാഹു വിനോട് ചോദിക്കുന്നവരുടെ എല്ലാ പ്രാഥനയും ഒരു പോലെയല്ല എന്ന് മനസ്സിലാക്കാം

പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന മഹാൻമാർ മുഖേന അല്ലാഹു വിനോട് ചോദിച്ചാൽ ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്

അത് കൊണ്ടാണ് മഹാത്മാരോട് ശുപാ ർശ ചെയ്യാൻ വേണ്ടിയും ദുആ ചെയ്യാൻ വേണ്ടിയും അവരോട് പറയുന്നത്

അതിൽ ജീവിച്ചിരിക്കുന്നവരും മരണപെട്ടവരും ഉൾപ്പെ  ടും

ആരും ഇങ്ങനെയുള്ള ഇസ്തിഗാസ നിർബന്തിക്കുന്നില്ല.

എങ്കിലും അത് പുണ്യമാണ് .അത് ഒരിക്കലും ശിർക്കാണന്ന്  തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല


നമുക്ക് ഇസ്തിഗാസഃയെ സംബന്ധിച്ച് പൂര്‍വകാല പണ്ഢിതന്മാരുടെ നിലപാട് ആദ്യം പരിശോധിക്കാം. എഴുന്നൂറിലധികം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഇമാം സുബ്കി (റ) എഴു തുന്നു:
“നീ അറിയുക. തീര്‍ച്ചയായും തവസ്സുലും ഇസ്തിഗാസയും അനുവദനീയവും പുണ്യ കരവുമാണ്. നബി (സ്വ) യെക്കൊണ്ട് അല്ലാഹുവിലേക്ക് ശിപാര്‍ശ തേടലും അനുവദ നീയവും പുണ്യകരവും തന്നെയാണ്. ഇത് ഇസ്ലാമിക വിശ്വാസികളായ എല്ലാവര്‍ക്കും
അറിയാവുന്ന കാര്യമാണ്. നബിമാരുടേയും മുര്‍സലുകളുടേയും അവരുടെ സച്ചരിത രായ പിന്‍ഗാമികളുടേയും പണ്ഢിതന്മാരുടേയും മറ്റെല്ലാ മുസ്ലിംകളുടേയും ചരിത്ര ത്തില്‍ നിന്ന് വ്യക്തമായ കാര്യമാണിത്. ഒരു വിഭാഗവും ഇത് നിഷേധിക്കുന്നില്ല. ഇബ്നുതൈമിയ്യഃ യുടെ കാലം വരെ ആരും ഇത് നിഷേധിച്ചതായി കേട്ടിട്ടില്ല. ദുര്‍ബല വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിലതെല്ലാം ഈ വിഷയത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു” (ശിഫാഉസ്സഖാം, പേ. 133).

ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവീ (റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:

ويجعل القنديل الذي في القبلة عند
القبر على رأسه ويقف ناظرا إلى أسفل ما يستقبله من جدار القبر غاض الطرف في

مقام الهيبة والإجلال فارغ القلب من علائق الدنيا ، مستحضرا في قلبه جلالة موقفه ومنزلة من هو بحضرته ، ثم يسلم ولا يرفع صوته ، بل يقصد فيقول : السلام عليك يا رسول الله السلام عليك يا نبي الله ،
😞

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....              شرح المهذب 8/217
നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം

السلام عليك يا رسول الله سمعت الله يقول ( { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } ) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي ثم أنشأ يقول :

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم
انت الشفيع الذي ترجي شفاعته علي الصراط اذا ما زلت القدم  (الايضاح للنووي ٤٩٣ )

.و لو انهم اذ ظلموا. 
അക്രമം ചെയ്താൽ അങ്ങയുടെ അരികിൽ വന്നു കൊണ്ട് പാപമോചനം തേടണം എന്ന ആയത്ത് ഖുർആനിൽ ഞാൻ കേട്ടിട്ടുണ്ട്
അത് കൊണ്ട് അങ്ങയുടെ അരികിൽ എന്റെ ദോഷത്തിൽ നിന്നും പൊറുക്കലിനെ തേടികൊണ്ടും റബ്ബിലേക്ക് അങ്ങ് ശുപാർശ  ചെയ്തു തരണമെന്ന് അങ്ങയോട്തേടി കൊണ്ടും ഞാനിതാ വന്നിരിക്കുന്നു.

ഈ പ്രദേഷത്ത് അന്ത്യവിശ്രമിക്കുന്നവരിൽ ഉത്തമരായ നബിയെ അവിടെത്ത ഖബറിൽ നിന്നും ധർമവും മാപ്പും ഔദാര്യവും ലഭിക്കുന്നു.
കാലിടറുന്ന സമയത്ത് സ്വിറാത്ത് പാലത്തിൽ ശുപാർശ  പ്രദീക്ഷിക്കപെടുന്ന സുഭാർഷകരാണ് അങ്ങ് എന്ന് പറയൽ
ഏറ്റവും പുണ്യമായ വാക്കുകളിൽ പെട്ടതാണ്.
്ومن احسن ما يقول    ( شرح المهذب8/217 )



   ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും ഏറ്റവും നല്ലതായി   പറഞ്ഞിട്ടുണ്ട് (ശർഹുൽ മുഹദ്ദബ് 8/217).
"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.

മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ ഇത് പോലെ പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും ചെയ്തിട്ടുണ്ട് .

♻ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും ഇത് അങ്ങീകരിച്ചിട്ടുണ്ട്.


അമ്പിയാക്കളും ഔലിയാക്കളും അല്ലാഹു വിന്റെ പ്രയങ്കരരായ ഇഷ്ടദാസൻമാരാണന്നും അവർ അല്ലാഹുവിനോട് ദുആ ചെയ്താലും ശഫാഅത്ത് ചെയ്താലും സ്വീകരിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും  അവർ മുഖേനെ ചില  അസാധാരണ സംഭവങ്ങൾ ( മുഅ ജിസത്ത് കറാമത്ത് ) അല്ലാഹു പ്രകടിപ്പിക്കാറുണ്ടന്നും അവരുടെ മരണശേഷവും അത് തുടരുമെന്നും അതുമുഖേനെ നമുക്ക്
സഹായം ലഭിക്കുമെനന്ന്
കരുതി സഹായം ചോദിക്കുന്ന
തിനാണ്
സാങ്കേതിക അർഥത്തിൽ
 ഇസ്തിഗാസ എന്ന് പറയുന്നത്.

:...........''::...
ഒഹാബികൾ മറുപടി പറയുമോ❓❓❓

 *1⃣അല്ലാഹു വിന്റെ അടിമയും വലിയ്യും ഇഷ്ടദാസനും  മഹാനുമാണന്ന നിലക്ക്*
*അമ്പിയാ ഔലിയാക്കളോട്  മുഅ ജിസത്ത് കറാമത്ത് കൊണ്ട് സഹായിക്കുമെന്ന നിലക്കും*
*അവർ അല്ലാഹുവിനോട് ദുആ ചെയ്താലും ശഫാഅത്ത് ചെയ്താലും സ്വീകരിക്കാൻ കൂടുതൽ* *സാധ്യതയുണ്ടെന്നും വിശ്വസിച്ച്*
*സഹായം ചോദിക്കൽ പ്രാർഥനയും* *ശിർക്കുമാണന്ന് ഖുർആൻ കൊണ്ട് തെളിയിക്കുക.*

*2⃣ഹദീസ് കൊണ്ട് തെളിയിക്കുക*

*3⃣ സ്വഹാബികളുടെ വാക്കിലുണ്ടോ❓*

*4⃣ സലഫു സ്വാലിഹീങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടോ❓*

*5⃣ ഇബ്നു തെെമിയ്യക്ക് മുൻപ് ഏതെങ്കിലും ഇമാമുമാർ പറഞ്ഞിട്ടുണ്ടോ❓*
*6⃣ഇബ്നുതെെമിഃയ്യക്ക് ശേഷം അംഗീകരിക്കപ്പെടുന്ന ഏതെങ്കിലും അഹ്ലുസുന്നത്തിന്റെ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടോ❓*


*7⃣സഹായ തേട്ടം എപ്പോഴാണ്   പ്രാർഥനയാവുന്നത് ഖുർആൻ കൊണ്ട് തെളിയിക്കുക?*

*8⃣ഒരു സഹായതേട്ടം ശിർക്കാവാൻ അഭൗതികമായ നിലക്ക് ആയാൽ ആണ് എന്ന് ഏത് ആയത്തിലാണുള്ളത്?*

*9⃣ അഭൗതികമായ സഹായം മഹാന്മാരിൽനിന്നും  ലഭിക്കുകയില്ലെന്നോ അങ്ങനെ തേടല്‍ ശിർക്കാണെന്നോ ഖുർആനില്‍ ഉണ്ടോ❓*

*1⃣0⃣ ഹദീസിലുണ്ടോ❓*

*1⃣1⃣ സ്വഹാബികളുടെ വാക്കിലുണ്ടോ❓*

*1⃣2⃣സലഫു സ്വാലിഹീങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടോ❓*

*1⃣3⃣ഇബ്നു തെെമിയ്യക്ക് മുൻപ് ഏതെങ്കിലും ഇമാമുമാർ പറഞ്ഞിട്ടുണ്ടോ❓*

*1⃣4⃣ഇബ്നുതെെമിയ്യക്ക് ശേഷം അംഗീകരിക്കപ്പെടുന്ന ഏതെങ്കിലും അഹ്ലുസുന്നത്തിന്റെ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടോ❓*
*1⃣5⃣ ഉണ്ടെങ്കില്‍ ഇബ്ലീസ് അടക്കമുള്ള എല്ലാ മൗലവിമാരെയും വെല്ലുവിളിക്കുന്നു*

_*അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*_

മുഹ് യദ്ധീൻശൈഖ് ജീലാനി(റ)യെ പരിഹസിക്കുകയും കാഫിറാക്കുകയും ചെയ്യുന്നു !! ??

ഒഹാബീ പുരാണത്തില്‍ ശൈഖ് ജീലാനി(റ)യെ പരിഹസിക്കുകയും കാഫിറാക്കുകയും ചെയ്യുന്നു !! ??
.......................................................
...... ലോകത്തുള്ള സകല വിജ്ഞാനങ്ങളും കലകളും ബഗ് ദാദിലേക്ക് ഒഴുകുന്ന കാലമായിരുന്നു അത്, ഇന്ത്യയില്‍ നിന്നും പല വിജ്ഞാനങ്ങളും തത്വശാസ്ത്രങ്ങളും അക്കൂട്ടത്തില്‍ ഒലിച്ചു വന്നതില്‍ وحدة الوجود (അദ്വൈതം) ശൈഖ് അബ് ദുല്‍ ഖാദിറിനെ വല്ലാതെ ആകര്‍ശിച്ചു.
യാതൊന്നു കാണുവതു നാരായണ പ്രതിമ
യാതൊന്നു കേള്‍ക്കുവതു നാരായണ ശ്രുതിമ
യാതൊന്നു ചൊല്ലുവതു നാരായണായനമ
وحدة الوجود ന്റെ ചെറിയ ഒരു നിര് വചനം മേല്‍ കൊടുത്തതില്‍ നിന്നും ലഭിക്കും. ശ്രീ ശങ്കരാചാര്യരുടെ ഈ തത്വശാസ്ത്രം ശൈഖിന്റെ ചിന്തയില്‍ സ്ഥലം പിടിച്ചു........... ഒഹാബികള്‍ ശൈഖ് ജീലാനി(റ)യെ ഇസ് ലാമില്‍ നിന്നും പുറത്തെറിയുന്ന രൂപമാണിത് !!!

തുടര്‍ന്ന് ശൈഖ് ജീലാനി(റ)ടെ മേലില്‍ പച്ച കള്ളം പറഞ്ഞു കൊണ്ട് നീണ്ട ലേഖനം എഴുതുകയും അതില്‍ ശൈഖ് ജീലാനിക്ക് -അറബിയുടേയും മലയാളത്തിന്റെയും ശങ്കരമായ " മുഹ് യിത്തീന്‍" എന്ന പേരാണ് ശൈഖിനു തികച്ചും അനിയോച്യമായിത്തോന്നുന്നത്- എന്ന് പറഞ്ഞു കൊണ്ട് പരിഹസിക്കുകയും ചെയ്യുന്നു. എട്ടു പേജുകളിലാണ് ലേഖനം എഴുതിയിട്ടുള്ളത്.
(അല്‍ മനാര്‍ - വാള്യം: 26, ലക്കം: 5,  1980 ജൂലായ് - പേജ്: 9 , 10, 20 മുതല്‍ 25 വരെ)
<<<<<<<<<<<<<<<>>>>>>>>>>>>
Posted: 19-01-2019 (ശനി)
അബൂ യാസീന്‍ അഹ്സനി - ചെറുശോല
ahsani313@gmail.com

https://www.facebook.com/777959305671074/posts/1459390404194624/

ഇസ്തിഗാസ തോട്ടശ്ശേരിയറ മുഖാമുഖം

*🔴തോട്ടശ്ശേരിയറ മുഖാമുഖം - ഇളിഭ്യരായ ജിന്നൂരികൾ*🔴

*സുന്നി പക്ഷം ചോദ്യ കർത്താക്കൾ - 👇*
*സിദ്ധീഖുൽ മിസ്ബാഹ്*
*ത്വാഹിർ പട്ടാമ്പി*
*അർഷദ് ശിബിലി*
*ജുനൈദ് കാവനൂർ*

*സുന്നി പക്ഷം ചോദ്യ കർത്താക്കൾക്ക് നേരെ ഭീഷണി*🤭

*1950 ൽ തലമറക്കൽ സുന്നത്താണെന്ന് മുജാഹിദ് മുഖപ്പത്രത്തിൽ പഠിപ്പിച്ചത് 15/01/19 ൽ ഫൈസൽ മൗലവിക്ക് സുന്നത്തല്ലാതായി !!! ഈ ചോദ്യത്തിന്ന് ക ! മ ! മിണ്ടിയില്ല!!!!*🤑

*നബി (സ്വ) യുടെ ഭാര്യയുടെ ഖബറിൻ മേൽ സ്വഹാബാക്കൾ  കെട്ടി ഉയർത്തിയത് ചോദിച്ചപ്പോൾ ബബ്ബ ബബ്ബ ബബ്ബ!!!!!*😫

*ഹിജ്റ 17 ൽ നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയ സംഭവം ഉമർ റ വിന്റെ മൗലിദായി ഇബ്നു അബീ ശൈബ ഉദ്ധരിക്കുന്നു ! മദ് ഹ് പറയാൻ ഷിർക്കായ സംഭവം മുഹദ്ദിസുകൾ കൊണ്ട് വരുമോ ????? ഫൈസലിന്ന് അടിമുടി വിയർത്ത ചോദ്യം ശരം ???"*😃👌

*ഹിജ്റ 17 ൽ നബി സ്വ യുടെ ഖബറിങ്കൽ വന്നത് ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) എന്ന സ്വഹാബിവര്യനാണെന്ന് അസ്ഖലാനി ഇമാം ഫത് ഹുൽ ബാരിയിലും , ഷറഹ് സുർഖാനിയിലും ഉള്ളത് കളവാണോ ????* 💪🏻🤑

*ലിങ്കിൽ പോയി കാണൂ വഹാബിസമെന്ന ഈ പൗരോഹിത്യ മതം നേരിൽ കണ്ട് ബോധ്യപ്പെടൂ*👇👇

https://www.youtube.com/watch?v=NdLYrSaXiss

*"- തോട്ടശേരിയറ - മുജാഹിദ് വിസ്ഡം ജിന്നൂരികളുടെ മുഖാമുഖത്തിൽ വഹാബീ ഭീകരമുഖവും ഭീഷണിയും"*

*തോട്ടശ്ശേരി മുഖാമുഖം :- ഇളിഭ്യരായ വിസ്ഡം ജിന്നൂരികൾ - 18/01/2019)*

ചോദ്യം ചോദിക്കാൻ വന്ന സുന്നി പക്ഷത്തുള്ളവരെ ചോദിക്കുന്ന രണ്ടാം അവസരത്തിൽ തന്നെ ഒരു മൗലവി ബാക്കിലൂടെ വന്ന് "നിങ്ങളിവിടന്ന് തിരിച്ച് പോവൂലാട്ടോ" എന്ന മലപ്പുറം ഭാഷയിലെ വധ ഭീഷണിയായിരുന്നു ചോദ്യ കർത്താക്കളായ സിദ്ധീഖുൽ മിസ്ബാഹിനോടും , അർഷദ് ഷിബിലിയോടും , പക്ഷെ അള്ളാഹുവിൽ തവക്കുലാക്കി ചോദിച്ചു അൽഹംദുലില്ലാഹ് ! സുമ്മ അൽഹംദുലില്ലാഹ് വഹാബിസത്തിന്റെ അടിവേററുക്കുന്ന ചോദ്യം ? നിങ്ങൾ ഈ മുഖാമുഖം കേൾക്കണം മറുപടിയില്ലാതെ ഫൈസൽ മൗലവിയുടെ കവലപ്രസംഗം !! കഴിഞ്ഞ ദിവസം വാഴക്കാട് (15/01/2019) വെച്ച് ഇതേ ഫൈസൽ നടത്തിയ മുഖാമുഖത്തിൽ സുന്നികൾക്ക് അവസരം തരാതെ മുജാഹിദുകൾ തന്നെ ചോദ്യമുണ്ടാക്കി നടത്തിയ മുഖാമുഖ നാടകത്തിൽ ഒരു സാധുവിന്റെ ചോദ്യമായിരുന്നു തല മറക്കൽ സുന്നത്താണോ എന്നത് ! മറുപടിയായി ഫൈസൽ പറഞ്ഞത് അത് സുന്നത്തില്ലെന്നാണ് എന്നാൽ 1950 സെപ്റ്റമ്പർ 20 ന്ന് ഇറങ്ങിയ മുജാഹിദ് മുഖപ്പത്രമായ അൽമനാറിൽ തലമറക്കൽ സുന്നത്താണെന്ന് വ്യക്തമായി പറയുന്നു , അത് പോലെ മുജാഹിദ് മദ്രസാ പാഠ പുസ്തകത്തിലും മലമൂത്രവിസർജ്ജനത്തിന്ന് പോകുമ്പോൾ പഠിപ്പിക്കുന്ന മര്യാദകളിലും രണ്ടാമത്തെ സുന്നത്തായി തല മറക്കൽ സുന്നത്താണെന്ന് പഠിപ്പിക്കുന്നു ഇതിന്റെ ഒറിജിനൽ പേജുമായിട്ടാണ് മിസ്ബാഹിന്റെ ചോദ്യ ശരം ???? അമ്പേറ്റത് പോലെ മൗലവിയുടെ നെഞ്ചത്ത് തറച്ചതോടെ മൗലവിക്ക് ബബ്ബ ബബ്ബയായി ഒരക്ഷരം അതിനെ കുറിച്ച് പ്രതികരിക്കാതെ വിഷയം മാല മൗലൂദാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി ! കഷ്ടിച്ച് കിട്ടിയ അവസരത്തിൽ 03 തവണയും ഇതാവർത്തിച്ചു എവിടെ മൗലവി മിണ്ടിയില്ല ! അൽഹംദുലില്ലാഹ് എല്ലാവരും പഠിക്കട്ടെ മുജാഹിദുകളുടെ കാപട്യം !!! ആദ്യ കാല മുജാഹിദുകൾ സുന്നത്താണെന്ന് പഠിപ്പിച്ച കാര്യങ്ങൾ ഇക്കാലത്തെ ഫൈസലിനെ പോലുള്ള മൗലവിമാർ ഓരോ സുന്നത്തുകളും ഇല്ലാതാക്കുകയാണ് ഇതല്ലെ വ്യക്തമായ പൗരോഹിത്യം !!!

മാല മൗലിദെന്നാൽ മഹാന്മാരുടെ മദ് ഹ് സ്രേഷ്ടത , പദ്യ ഗദ്യ രൂപത്തിൽ പാടലും പറയലുമാണല്ലോ അപ്പോൾ ഇമാം ബുഖാരി , മുസ്ലിം അബൂദാവൂദ് പോലുള്ള ഹദീസ് ലോകത്തെ വെള്ളി നക്ഷത്രങ്ങളായ മുഹദ്ദിസുകളുടെ ഉസ്താദും സയ്യിദുൽ ഹുഫ്ഫാള് എന്ന് ഹദീസ് ലോകത്ത് വിശേഷിപ്പിക്കുന്ന അബൂബക്കർ ഇബ്നു അബീ ശൈബ റ ഉമർ (റ) വിന്റെ മദ് ഹ് സ്രേഷ്ടത (മാല മൗലിദ്) പറയാൻ കൊണ്ട് വരുന്നതോ ഹിജ്റ 17 ൽ വരൾച്ചയുണ്ടായ സമയത്ത് നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഹബീബ് സ്വ യെ വിളിച്ച് ഇസ്തിഗാസ നടത്തിയ സംഭവമായിരുന്നു ! മാല മൗലിദുകളിലെ വരികളിൽ അള്ളാഹുവല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കുന്നു എന്നാണ് മുജാഹിദുകളുടെ ആരോപണമെങ്കിൽ ഹിജ്റ 159 ൽ ജനിച്ച് 235 ൽ വഫാത്തായ ഇബ്നു അബീ ശൈബ റ ഉമർ റ വിന്റെ പേരിൽ മദ് ഹ് പറയാൻ മൗലിദ് നടത്താൻ ഷിർക്കാരോപണം നടത്തിയോ ??? ഷിർക്കാണെന്ന് മുജാഹിദുകൾ പറയുമ്പോൾ ഇബ്നു അബീ ശൈബയിൽ നിന്ന് ഹദീസ് സ്വീകരിച്ച ഇമാം ബുഖാരി , ഇമാം മുസ്ലിം , അബൂദാവൂദ് പോലുള്ളമുഹദ്ദിസുകളും അവരുടെ ഹദീസ് ഗ്രന്ഥങ്ങൾ എങ്ങനെ മുജാഹിദുകൾക്ക് സ്വീകാര്യമാകും ????? ഇതാണ് മിസ്ബാഹിന്റെ രണ്ടാം ചോദ്യം ഫൈസലിന്റെ മറുപടിയാകട്ടെ ഇത് മാല മൗലിദിന്ന് തെളിവാവില്ലത്രേ !!! ഹ ഹ ഹ കഷ്ടം !!!!

കഴിഞ്ഞ ദിവസം വാഴക്കാട് ഖബർ കെട്ടി പൊക്കൽ എന്ന വിഷയത്തിലായിരുന്നു ഇവരുടെ മുഖാമുഖം അന്ന് സുന്നികൾക്ക് അവസരം നൽകാത്തതിനാൽ തന്നെയാണ് തോട്ടശേരിയറയിൽ ഈ വിഷയത്തിൽ മൗലവിക്ക് പുതിയ തെളിവ് നൽകിയത് സംഭവം ഇതായിരുന്നു മഹാന്മാരുടെ ഖബറിൻ മുകളിൽ ബഹുമാനാർത്ഥവും , തബറുഖിന്ന് വേണ്ടിയും , സംരക്ഷിക്കുക എന്ന നിലയിലും , സിയാറത്തിന്ന് സൗകര്യം ഒരുക്കുക എന്ന നിലയിലും എടുപ്പ് , മഖാം പോലുള്ളവ പണിയൽ പിൽക്കാലത്ത് ഷിയാക്കൾ കൊണ്ട് വന്നതാണെന്നും അത് ഇസ്ലാമികല്ലെന്നുമൊക്കെയുള്ള ശപിക്കപ്പെട്ട വാദമാണ് മുജാഹിദുകളുടേത് ! എന്നാൽ അല്ല !!! സ്വഹാബി വര്യനായ അഖീലുബ്നു അബീ ത്വാലിബ് (റ) കിണർ കുഴിക്കുന്ന സമയത്ത് നബി (സ്വ) യുടെ ഭാര്യയുടെ ഖബർ കല്ലിൽ എഴുതപ്പെട്ടതായി കാണുകയും അങ്ങനെ കിണർ മൂടി നബി സ്വ യുടെ ഭാര്യയുടെ ഖബറിന്റെ മേൽ ഒരു വലിയ വീട് ( കെട്ടിടം ) തന്നെ പണിത് ആ ഖബറിനെ സംരക്ഷിക്കുകയും ചെയ്ത സ്വഹാബി വര്യനായ അഖീലുബ്നു അബീ ത്വാലിബ് (റ) വിന്റേയും , ഇതംഗീകരിച്ച് ഇതിന്ന് കൂട്ട് നിന്ന സാഇബ് ബ്നു യസീദ് റ വിന്റെയും പ്രവൃത്തി അനിസ്ലാമികമോ ??? ഷിയാഇസമോ ?? മൗലവി പറയണം മറുപടി ??? ഈ ചോദ്യത്തിന്റെ ശരവും മൗലവിയുടെ നെഞ്ചത്തേക്കായിരുന്നു !! ദേ !! ഫൈസൽ മൗലവിയുടെ പുതിയ അടവ് ഖബറ് കെട്ടിപ്പൊക്കൽ വിഷയം വാഴക്കാട് വെച്ച് കഴിഞ്ഞു ഇപ്പോൾ ഇത് പറയാൻ കഴിയില്ലത്രെ !!! വേണമെങ്കിൽ മറ്റൊരു മുഖാമുഖത്തിൽ നോക്കാമെന്ന് പറഞ്ഞ് തടി സലാമത്താക്കി !! കാരണം ഞങ്ങൾക്കറിയാം ഈ സംഭവം മൗലവി ആദ്യമായി കേൾക്കുകയല്ലേ !!!! ലോകത്തൊരു കിതാബിലും ഇല്ലെന്നൊക്കെ വീമ്പിളക്കാൻ മാത്രം ബണ്ഡൽ നുണ പറയുന്ന ഫൈസലിന്ന് മിസ്ബാഹ് ഉദ്ധരിച്ച ഈ സംഭവം മാത്രം കണ്ടിട്ടില്ല!!!!!! അത് കൊണ്ട് തന്നെ ഫൈസൽ കുത്തനെ ഒഴിഞ്ഞ് മാറുകയും ചെയ്തു അൽഹംദുലില്ലാഹ് !! സുന്നികൾക്ക് അടുത്ത വിജയമായിരുന്നു അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ് !

രണ്ട് അവസരമാകുമ്പോൾ തന്നെ മൗലവിമാർക് ഹാലിളകി അതാണല്ലോ തിരിച്ച് പോകൂലാന്ന് പറഞ്ഞ് മിസ്ബാഹിനെ ഭീഷണിപ്പെടുത്തിയതും , പക്ഷെ നിർഭയരായി അള്ളാഹുവിൽ തവക്കുലാക്കി ഈ ഭീകരന്മാരുടെ മുന്നിൽ ഉറച്ച് നിന്നും അവസരം പിടിച്ച് വാങ്ങി മൂന്നാം അവസരം ചോദിച്ചു ! ?:- നാടായ നാട് മുഖാമുഖ നാടകമെന്ന് പറഞ്ഞ് നടക്കുമ്പോൾ ആലോചിക്കണമായിരുന്നു കഴിഞ്ഞ ദിവസം വാഴക്കാട് വെച്ചാണ് തല മറക്കൽ സുന്നത്തില്ലെന്ന് പറഞ്ഞത് അത് പോലെ ഖബറ് കെട്ടിപ്പൊക്കൽ വിഷയവും രണ്ട് ദിവസമേ ആയിട്ടുള്ളൂ അവിടെപ്പറഞ്ഞ കാര്യം അന്ന് സുന്നികൾക്ക് അവസരം തരാത്ത കാരണം കൊണ്ട് ഇന്ന് ചോദിക്കുകയാണ് എന്ത് കൊണ്ട് മറുപടി ഇല്ല ??! 50 കൊല്ലം മുമ്പ് സുന്നത്താക്കിയത് 2018 ൽ സുന്നത്തല്ലാതായി ഇതെന്തൊരു മതം !!! ഇത് വ്യക്തമായ പൗരോഹിത്യം മാത്രമാണ് !?? അത് പോലെ‌ മഹാന്മാരുടെ മദ് ഹ് അത് തന്നെയാണ് മൗലിദ് എന്നാൽ ഹിജ്റ 17 ൽ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് മഴയെ തേടിയത് ഉമർ റ വിന്റെ മൗലിദാക്കി ഇബ്നു അബീ ശൈബ അവിടത്തെ മുസ്വന്നഫ് ഇബ്നു അബീ ശൈബയിൽ കൊണ്ട് വന്നത് ഷിർക്കാണോ തൗഹീദാണോ ?????

മിസ്ബാഹിന്റെ 03 ചോദ്യങ്ങൾ ആയപ്പോൾ തന്നെ ഇനി നിങ്ങൾക്ക് അവസരമില്ലെന്ന് പറഞ്ഞ് മുജായിദുകൾ കൂട്ടത്തോടെ വന്ന് മിസ്ബാഹിന്റെ കോളർ പിടിച്ച് പുറത്താക്കി !!!! പിന്നെ അർഷദ് ശിബിലിയും ത്വാഹിർ പട്ടാമ്പിയുമാണ് ചോദ്യങ്ങൾ ചോദിച്ചത് !! ഇത്രക്കും നാണം കെട്ട വഹാബികൾ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ സുന്നി ചോദ്യ കർത്താവിനെ ഭീഷണിപ്പെടുത്തി പിടിച്ച് പുറത്താക്കുക കഷ്ടം തന്നെ !!!! എല്ലാം യൂടൂബിലൂടെ നിങ്ങൾക്ക് വീക്ഷിക്കാം !!!

മിസ്ബാഹിനെ പുറത്താക്കി
അടുത്ത് അവസരം കൊടുത്തത് അർഷദിനായിരുന്നു , ഇവിടെ മറ്റൊരു ദയനീയ അവസ്ഥ ! നാടായ നാടൊട്ടുക്കും മുഖാമുഖമെന്നും ചോദ്യങ്ങൾക്ക് തുറന്ന അവസരമെന്നും പറഞ്ഞ് പ്രചരണം നടത്തിയ വഹാബി ജിന്നൂരികൾ നേർക്ക് നേർ എത്തിയപ്പോൾ സുന്നികളെ എല്ലവരെയും ചോദിക്കാൻ സമ്മതിക്കുന്നില്ല കേവലം ഒരാളെ മാത്രം കടത്തി വിട്ട് ബാക്കിയുള്ളവരെ തടഞ്ഞ് വെക്കുകയാണുണ്ടായത് കഷ്ടം !!!
ബിദ് അത്ത് വിഷയത്തിലായിരുന്നു അർഷദിന്റെ ചോദ്യം പക്ഷെ ഈ ചോദ്യങ്ങൾക്കും മൗലവിമാരുടെ മറുപടി ഇവിടെ ബിദ് അത്ത് വിഷയമല്ലെന്ന് പറഞ്ഞ് തടിയൂരി പക്ഷെ യാഥാർത്ഥ്യം ഫള് ല് ഹഖെന്ന ഒരു ഫള് ലുമില്ലാത്ത മൗലവിയുടെ വിഷയാവതരണം മാല മൗലിദ് ബിദ് അത്തും ഷിർക്കും എന്നായിരുന്നു പക്ഷെ ശിബിലി ബിദ് അത്ത് ചോദിച്ചപ്പോഴോ വിഷയത്തിലല്ലെന്ന് പറഞ്ഞ് അതും മാറ്റി വെച്ചു

അർഷദിനെയും വഹാബികൾ പിടിച്ച് മാറ്റി പിന്നെ ത്വാഹിർ പട്ടാമ്പിക്ക് കഷ്ടിച്ച് അവസരം കിട്ടി ചോദിച്ചു അതായത് മാല മൗലിദുകളിൽ ഷിർക്കെന്ന് പറയാൻ മുഖ്യ കാരണം മരണപ്പെട്ട് മഹത്തുക്കൾ കേൾക്കുമെന്നും ഉത്തരം ചെയ്യുമെന്നും വരികളിൽ ഉണ്ടെന്ന ആരോപണമാണെങ്കിൽ ഹിജ്റ 17 ൽ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് സ്വഹാബിവര്യൻ ഇസ്തിഗാസ നടത്തിയതിൽ വഫാത്തായ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് വിളിക്കുകയും നബി സ്വ അത് കേട്ട് സ്വപ്നത്തിൽ വന്ന് ഉത്തരം ചെയ്തതും ഷിർക്കാണോ ????? വന്ന റജുല് സ്വഹാബിവര്യനാണെന്ന് ഷറഹ് സുർഖാനിയിലും , ഫത് ഹുൽ ബാരിയിലും ഉണ്ടല്ലോ ??? എന്ത് പറയുന്നു

പക്ഷെ എവിടെ ഈ ചോദ്യത്തിന്ന് ഫൈസലിന്റെ അര മണിക്കൂറ് വഹ് ളായിരുന്നു ഇതുണർത്തിയപ്പോൾ ഞങ്ങൾ ഇനിയും വഹ് ള് പറയുമെന്നാണ് മൗലവിയുടെ പ്രതികരണം !!! ഹ ഹ ഹ പേര് മുഖാമുഖം ചോദ്യങ്ങൾക്ക് മറുപടിയില്ല ഈ സംഭവത്തിൽ മൗലവിക്ക് വന്ന റജുല് ആരാണെന്നറിയണം പോൽ അത് സ്വഹാബിയാണെന്ന് സുന്നികൾ കളവ് പറയുകയാണ് പോൽ !!!! നല്ല തമാശ തന്നെ !!!
!! പിന്നെയും അവസരം നിഷേധിച്ചു അവസാനം കെഞ്ചിക്കിട്ടിയ അവസരത്തിൽ
തിരിച്ച് ത്വാഹിർ പട്ടാമ്പി ചോദിച്ചു അങ്ങനെയെങ്കിൽ ഷറഹ് സുർഖാനിയും ഫത് ഹുൽ ബാരിയും പ്രസ്തുത സ്വപ്നം കണ്ട വ്യക്തി ബിലാലുബ്നുൽ ഹാരിസുൽ മുസ്നീ (റ) എന്ന സ്വഹാബി വര്യനാണെന്ന് പറഞ്ഞത് കളവാണോ മൗലവി ?????? മൗലവിയുടെ പ്രതികരണം "അള്ളാഹു അഹ് ലം" ഹ ഹ ഹ നല്ല തമാശ !!! അല്ല മൗലവീ ഇതിനായിരുന്നോ ഇവിടെ വന്നത് ലോകത്തൊരു കിതാബിലും ഇല്ലെന്ന് വീമ്പിളക്കിയിട്ട് ഇപ്പോൾ കിതാബ് പറഞ്ഞപ്പോൾ എനിക്കറിയില്ലാ എ‌ന്ന് !!! പിരിച്ച് വിട്ടൂടെ വഹാബിസം !!!!!

അൽഹംദുലില്ലാഹ് !!!! ഇത് അഹ്ലുസ്സുന്നയുടെ ചരിത്ര വിജയമാണ് അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ് എല്ലാവരും നേരിട്ട് കാണുക !!!

"തോട്ടശ്ശേരിയിൽ ഊളിപ്പോയ വിസ്ഡം ജിന്നൂരികളുടെ മുഖാമുഖം"_______________👍🏻

Saturday, January 19, 2019

ഇബ്നു തെയ്മിയ്യ ഇസ്ലാഹീ പ്രസ്ഥാനം ചരിത്രം എന്ന പുസ്തകത്തില്‍ നിന്ന്

ഇബ്നു തെയ്മിയ്യ ഇസ്ലാഹീ പ്രസ്ഥാനം ചരിത്രം എന്ന പുസ്തകത്തില്‍ നിന്ന്

ഇബ്നുതൈമിയ്യയെ മൗലവിമാർ പരിചയപ്പെടുത്തുന്നതിങ്ങിനെ!

ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം എന്ന ഗ്രന്ഥത്തിന്റെ 9, 10 പേജുകളിൽ ഇങ്ങിനെ വായിക്കാം! പ്രസിദ്ധീകരിച്ചത് -കേരള നദ്വത്തുൽ മുജാഹിദീൻ-മുജാഹിദ് സെന്റർ - കോഴിക്കോട് 2.

ഇതിന് [ഇസ്ലാഹി പ്രസ്ഥാനത്തിന് ] തുടക്കം കുറിച്ചത് ഹി: 661 ൽ ഭൂജാതനായ പ്രശസ്ത പണ്ഡിതനും ചിന്താമണ്ഡലത്തിൽ വമ്പിച്ച കോലിളക്കം സൃഷ്ടിച്ച വിപ്ലവനായകനുമായ ഇബ്നുതൈമിയ്യ ആണ്.ഇമാം ശാഫിഇയേയും അബൂഹനീഫയേയും കവച്ചുവക്കുന്ന സ്ഥാനമാണ് ഇബ്നു തൈമിയ്യക്ക് പൂർവികരായ പണ്ഡിതൻമാർ കൽപ്പിക്കുന്നത് .പ്രഗത്ഭനായ ചിന്തകൻ ,നിപുണനായ ഗ്രന്ഥകാരൻ, ഉജ്വലനായ വാഗ്മി, അഗാതതയിലേക്കിറങ്ങിയ ഗവേഷകൻ, പൂർവീകരുടെ വിജ്ഞാനങ്ങൾ മുഴുവൻ സമാഹരിച്ച സർവവിജ്ഞാന കോശം എന്നീ നിലകളിലെല്ലാം പ്രസിദ്ധി നേടിയ ഇബ്നുതൈമിയ്യ പേന കൊണ്ടെന്ന പോലെ വാൾകൊണ്ടും ശത്രുക്കളുമായി പടപൊരുതിയ ധീര യോദ്ധാവായിരുന്നു. 17 വയസ് പൂർണമായപ്പോഴേക്കും മുഫ്തി ആയി അംഗീകരിക്കപ്പെടുകയും 30 ആം വയസിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനാഭി ഥാനത്തിന് അർഹനാകുകയും ചെയ്തു.

https://www.facebook.com/777959305671074/posts/936921406441529/

Thursday, January 17, 2019

നവോഥാനം വഹാബി മുജാഹിദ്تجديد الوهابي


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*ഒരു നൂറ്റാണ്ട് കൊണ്ട് മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ ഉണ്ടാക്കിയ നവോത്ഥാനത്തിന്റെ ഏതാനും ഉദാഹരണങ്ങൾ..*
തെളിവ് സഹിതം ചുവടെ ചേർക്കുന്നു...

ലോകത്ത് ആദ്യമായി തൗഹീദിന്റെ സിനിമ പുറത്തിറക്കി...
https://youtu.be/nE5GKkL_osI

മുൻ ചീഫ് ജഡ്ജ് പോലും വഹാബികളെ ഇന്ത്യയിൽ നിന്ന് തുരത്തണമെന്ന് തുറന്നടിച്ചു പറയുന്നിടത്തേക്ക് പ്രസ്ഥാനത്തെ എത്തിച്ചു..
https://youtu.be/MzrNuan9Dt4

ചരിത്രത്തിൽ ആദ്യമായി ഒരേ പ്രസ്ഥാന ബന്ധുക്കൾ പരസ്പര ശിർക്കാരോപണം നടത്തി.
https://youtu.be/aUHFod72QjM

സംസം വെള്ളതിനെ പോലും നിഷേധിക്കുന്ന ചേകന്നൂരികളെ വളർത്തിയെടുത്തു.
https://youtu.be/Go64hR6xDvU

മദീനയിലെ പച്ചഖുബ്ബ പൊളിക്കുമെന്ന് ലോകമുസ്ലിം ചരിത്രത്തിൽ ഒരാളും പറയാത്തത് പറയാൻ ചങ്കൂറ്റം കാട്ടി...
https://youtu.be/ww_X2ypZ5mA

ലോകത്ത് ആദ്യമായി കേരളത്തിൽ
മനുഷ്യ കാഷ്ടത്തിൽ നിന്ന് തൗഹീദ് ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തി.
https://youtu.be/WY7JZ3m2Hpc

കേരളത്തിലെ മുസ്ലിം സ്ത്രീകൾക്ക് അടിപ്പാവാട ധരിപ്പിച്ച് എല്ലാ മേഘലയിലും കൈ വെച്ചു.
https://youtu.be/Y_y1ARPpGWQ

വഹ്യ് കൊണ്ട് മാത്രം സംസാരിക്കുന്ന മുഹമ്മദ് നബിയെ ചോദ്യം ചെയ്യാമെന്ന് പറഞ്ഞ് നബിയിലെ ദിവ്യത്വ(?) സങ്കൽപത്തിന് അറുതിവരുത്തി..
https://youtu.be/UkPeF9BvUCo

ആഗോളാടിസ്ഥാനത്തിൽ ഹജ്ജിന് വരുന്നവരിൽ നല്ലൊരു ശതമാനം മുശ്രിക്കുകളാണെന്ന് കണ്ടെത്തി വിളമ്പരം ചെയ്ത് പ്രവർത്തകരുടെ മനസ്സുകളിൽ ഹജ്ജിനോട് വിരക്തി വർധിപ്പിച്ചു..
https://youtu.be/3LK6jhkgvyI

*മുജാഹിദുകളുടെ നവോത്ഥാനം എന്താണെന്ന് ലോകം അറിയാൻ ഈ മെസ്സേജ് ഷെയർ ചെയ്യുക..*
ഒപ്പം നമ്മുടെ
http://www.youtube.com/onifshaussunna
ചാനൽ സബ്സ്ക്രൈബ് ചെയ്ത്   🔔ബട്ടൺ അമർത്തുക.
കൂടുതൽ അറിവുകൾക്കായ് സാദാരണക്കാർ
https://ifshaussunna.blogspot.in/?m=0
ഈ ബ്ലോഗ് സന്ദർശിക്കുക..

ഇസ്തിഗാസ :യാ ഇബാദല്ലാاستغاثة يا عباد الله

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഇസ്തിഗാസ :യാ ഇബാദല്ലാ


പുത്തൻ വാദികൾ സാധാരണ ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും


(1) ചോദ്യം: അഭൌതികമായ മാർഗത്തിലൂടെ മഹാന്മാരോട് സഹായം തേടാൻ ഹദീസിൽ വല്ല നിർദ്ദേശങ്ങളുമുണ്ടോ ?
മറുവടി : ഉണ്ട്. ഇമാം ത്വബ്റാനി(റ) അൽമുഅജമുൽകബീർ(13737) നിവിടനം ചെയ്യുന്നു. നബി(സ) പറഞ്ഞു:
ﺇﺫﺍ ﺃﺿﻞ ﺃﺣﺪﻛﻢ ﺷﻴﺌﺎ ، ﺃﻭ ﺃﺭﺍﺩ ﻋﻮﻧﺎ ، ﻭﻫﻮ ﺑﺄﺭﺽ ﻟﻴﺲ ﺑﻬﺎ ﺃﻧﻴﺲ ﻓﻠﻴﻘﻞ : ﻳﺎ ﻋﺒﺎﺩ ﺍﻟﻠﻪ ، ﺃﻏﻴﺜﻮﻧﻲ ; ﻓﺈﻥ ﻟﻠﻪ ﻋﺒﺎﺩﺍ ﻻ ﻧﺮﺍﻫﻢ ” . ﻭﻗﺪ ﺟﺮﺏ ﺫﻟﻚ . ‏( ﺍﻟﻤﻌﺠﻢ : ١٣٧٣٧ )
നിങ്ങൾ മനുഷ്യരാരുമില്ലാത്ത വിജനമായ സ്ഥലത്താകുമ്പോൾ നിങ്ങളുടെ വല്ല വസ്തുവും നഷ്ടപ്പെടുകയോ നിങ്ങളിൽ ആരെങ്കിലും വല്ല സഹായവും ഉദ്ദെഷിക്കുകയൊ ചെയ്താൽ “അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു”. “അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു” എന്നവൻ പറഞ്ഞുകൊള്ളണം. നിശ്ചയം അല്ലാഹുവിനു നാം കാണാത്ത അടിമകളുണ്ട്. ഇത് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. (ത്വബ്റാനി : 13737)
ഈ ഹദീസ് വിശദീകരിച്ച് ശൌകാനി എഴുതുന്നു:
ﻭﻓﻲ ﺍﻟﺤﺪﻳﺚ ﺩﻟﻴﻞ ﻋﻠﻰ ﺟﻮﺍﺯ ﺍﻻﺳﺘﻌﺎﻧﺔ ﺑﻤﻦ ﻻ ﻳﺮﺍﻫﻢ ﺍﻹﻧﺴﺎﻥ ﻣﻦ ﻋﺒﺎﺩ ﺍﻟﻠﻪ ﻣﻦ ﺍﻟﻤﻼﺋﻜﺔ ﻭﺻﺎﻟﺤﻲ ﺍﻟﺠﻦ ﻭﻟﻴﺲ ﻓﻲ ﺫﻟﻚ ﺑﺄﺱ ﻛﻤﺎ ﻳﺠﻮﺯ ﻟﻺﻧﺴﺎﻥ ﺃﻥ ﻳﺴﺘﻌﻴﻦ ﺑﺒﻨﻲ ﺁﺩﻡ ﺇﺫﺍ ﻋﺜﺮﺕ ﺩﺍﺑﺘﻪ ﺃﻭ ﺍﻧﻔﻠﺘﺖ ‏( ﺗﺤﻔﺔ ﺍﻟﺬﺍﻛﺮﻳﻦ : ٢٣٧ )
നല്ല ജിന്നുകൾ, മലക്കുകൾ, തുടങ്ങി മനുഷ്യൻ കാനാത്തവരോട് സഹായം തേടാമെന്നതിനു ഹദീസ് രേഖയാണ്.അതിൽ യാതൊരു വിരോധവുമില്ല. മ്രഗം വഴി തെറ്റിപോകുകയോ വഴുതിപോകുകയോ ചെയ്താൽ മനുഷ്യരോട് സഹായം തേടാമല്ലോ. അതേപോലെ വേണം ഇതിനെയും കാണാൻ. (തുഹ്ഫത്തുദ്ദാകിരീൻ: 238).
ഇമാം ത്വബ്റാനി(റ)യുടെ മറ്റൊരു രിവായത്തിലുള്ളതിങ്ങനെയാണ്,
ﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ : ‏( ﺇﻥ ﻟﻠﻪ ﻋﺰ ﻭ ﺟﻞ ﻣﻼﺋﻜﺔ ﺳﻮﻯ ﺍﻟﺤﻔﻈﺔ ﻳﻜﺘﺒﻮﻥ ﻣﺎ ﺳﻘﻂ ﻣﻦ ﻭﺭﻕ ﺍﻟﺸﺠﺮ ﻓﺈﺫﺍ ﺃﺻﺎﺏ ﺃﺣﺪﻛﻢ ﻋﺮﺟﺔ ﺑﺄﺭﺽ ﻓﻼﺓ ﻓﻠﻴﻨﺎﺩ ﺃﻋﻴﻨﻮﺍ ﻋﺒﺎﺩ ﺍﻟﻠﻪ، ﺭﻭﺍﻩ ﺍﻟﻄّﺒﺮﺍﻧﻲّ، ﻭﺭﺟﺎﻟﻪ ﺛﻘﺎﺕ .
ഇബ്നു അബ്ബാസ്(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പറഞ്ഞു: “നിശ്ചയം അല്ലാഹുവിനു ഭൂമിയിൽ(അടിമകളുടെ) സംരക്ഷകരല്ലാത്ത ചില മലക്കുകളുണ്ട്.കൊഴിഞ്ഞുവീഴുന്ന വൃക്ഷങ്ങളുടെ ഇലകൾ അവർ രേഖപ്പെടുത്തി വെക്കും. അതിനാല വിജനമായ സ്ഥലത്തുവെച്ച് നിങ്ങളിൽ വല്ലവർക്കും വല്ല പ്രയാസവും നേരിട്ടാൽ “അല്ലാഹുവിന്റെ അടിമകളേ സഹായിക്കൂ” എന്നവൻ വിളിച്ചു പറയട്ടെ”. ഇതിന്റെ നിവേദക പരമ്പരയിൽ വന്നവര വിശ്വാസയോഗ്യരാണ്.(മജ്മഉസ്സവാഇദ് : 4/401)
മറ്റൊരു രിവായത്തിൽ ഇപ്രകാരം കാണാം;
ﻋﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻣﺴﻌﻮﺩ ﻗﺎﻝ : ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ‏» ﺇﺫﺍ ﺍﻧﻔﻠﺘﺖ ﺩﺍﺑﺔ ﺃﺣﺪﻛﻢ ﺑﺄﺭﺽ ﻓﻼﺓ ﻓﻠﻴﻨﺎﺩ : ﻳﺎ ﻋﺒﺎﺩ ﺍﻟﻠﻪ ﺍﺣﺒﺴﻮﺍ ﻋﻠﻲ، ﻳﺎ ﻋﺒﺎﺩ ﺍﻟﻠﻪ ﺍﺣﺒﺴﻮﺍ ﻋﻠﻲ، ﻓﺈﻥ ﻟﻠﻪ ﻓﻲ ﺍﻷﺭﺽ ﺳﻴﺤﺒﺴﻪ، ﺭﻭﺍﻩ ﺃﺑﻮ ﻳﻌﻠﻰ ﻭﺍﻟﻄّﺎﺑﺮﺍﻧﻰّ ‏( ﻣﺠﻤﻊ ﺍﻟﺰﻭﺍﺋﺪ : ٤١ /٤ )
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: “വിജനമായ സ്ഥലത്തുവെച്ച് നിങ്ങളി ആരുടെയെങ്കിലും മ്രഗം വഴി തെറ്റിപ്പോയാൽ അല്ലാഹുവിന്റെ അടിമകളേ നിങ്ങൾ തടഞ്ഞുവെക്കൂ എന്നവൻ വിളിച്ചു പറയട്ടെ. നിശ്ചയം അതിനെ പിടിച്ചു വെക്കാൻ അല്ലാഹുവിനു ഭൂമിയിൽ ആളുണ്ട്”. അബൂയഅല(റ) യും ത്വബ്റാനി(റ) യും ഇതുദ്ദരിചിട്ടുണ്ട്. (മജ്മഉസ്സവാഇദ്: 4/401)
മഹാനായ ഇമാം നവവി(റ) യും മറ്റും ഈ നിർദ്ദേശം പരിശോധിച്ചതായും ഉടൻ വഴി തെറ്റിപോയ മ്രഗം നിന്നുപോയതായും ശർഹുൽ മുഹദ്ദബിലും അദ്കാറിലും വിവരിച്ചിട്ടുണ്ട്. ശർഹുൽ മുഹദ്ദബിൽ നിന്നു വായിക്കുക;
ﻭﺇﺫﺍ ﺍﻧﻔﻠﺘﺖ ﺩﺍﺑﺘﻪ ﻧﺎﺩﻯ : ﻳﺎ ﻋﺒﺎﺩ ﺍﻟﻠﻪ ﺍﺣﺒﺴﻮﺍ ﻣﺮﺗﻴﻦ ﺃﻭ ﺛﻼﺛﺎ ﻓﻘﺪ ﺟﺎﺀ ﻓﻴﻬﺎ ﺁﺛﺎﺭ ﺃﻭﺿﺤﺘﻬﺎ ﻓﻲ ﻛﺘﺎﺏ ﺍﻷﺫﻛﺎﺭ ﻭﺟﺮﺑﺖ ﺃﻧﺎ ﻫﺬﺍ ﺍﻟﺜﺎﻧﻲ ﻓﻲ ﺩﺍﺑﺔ ﺍﻧﻔﻠﺘﺖ ﻣﻨﺎ ﻭﻛﻨﺎ ﺟﻤﺎﻋﺔ ﻋﺠﺰﻭﺍ ﻋﻨﻬﺎ ﻓﺬﻛﺮﺕ ﺃﻧﺎ ﻫﺬﺍ ﻓﻘﻠﺖ : ﻳﺎ ﻋﺒﺎﺩ ﺍﻟﻠﻪ ﺍﺣﺒﺴﻮﺍ . ﻓﻮﻗﻔﺖ ﺑﻤﺠﺮﺩ ﺫﻟﻚ . ﻭﺣﻜﻰ ﻟﻲ ﺷﻴﺨﻨﺎ ﺃﺑﻮ ﻣﺤﻤﺪ ﺃﺑﻲ ﺍﻟﻴﺴﺮ ﺭﺣﻤﻪ ﺍﻟﻠﻪ ﺃﻧﻪ ﺟﺮﺑﻪ ﻓﻘﺎﻝ ﻓﻲ ﺑﻐﻠﺔ ﺍﻧﻔﻠﺘﺖ ﻓﻮﻗﻔﺖ ﻓﻲ ﺍﻟﺤﺎﻝ .
ഒരാളുടെ മ്രഗം കൂട്ടം തെറ്റിപോയാൽ രണ്ടോ മൂന്നോ പ്രാവശ്യം “അല്ലാഹുവിന്റെ അടിമകളേ! (എന്റെ മ്രഗത്തെ) നിങ്ങൾ പിടിച്ചു വെക്കൂ” ( ﻳﺎ ﻋﺒﺎﺩ ﺍﻟﻠﻪ ﺍﺣﺒﺴﻮﺍ ) എന്നവൻ വിളിച്ചു പറയണം. തൽ വിഷയകമായി വന്ന ആസാറുകൾ അദ്കാറിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളിൽ നിന്നു തെറ്റിപോയ ഒരു മ്രഗത്തിന്റെ കാര്യത്തിൽ ഞാനിത് പരിശോദിച്ച് നോക്കിയിട്ടുണ്ട്. ഞങ്ങൾ ഒരു കൂട്ടമാളുകളുണ്ടായിരുന്നുവെങ്കിലും മ്രഗത്തെ പിടികൂടാൻ ഞങ്ങൾക്കായില്ല. അപ്പോൾ ഇക്കാര്യമോർത്ത് “അല്ലാഹുവിന്റെ അടിമകളേ! നിങ്ങൾ തടഞ്ഞു വെക്കൂ” എന്ന് ഞാൻ വിളിച്ചു പറഞ്ഞു. അതിന്റെ പേരിൽ മാത്രം ആ മ്രഗം നിന്നു. നമ്മുടെ ഷൈഖ് അബുൽയുസ്ർ(റ) അങ്ങനെ പരിശോദിച്ചതായി എന്നോട് പറഞ്ഞിട്ടുണ്ട്. തെറ്റിപോയ ഒരു കോവർകഴുതയുടെ കാര്യത്തിൽ അപ്രകാരം വിളിച്ചു പറഞ്ഞപ്പോൾ ഉടനെ മ്രഗം നിന്നു. (ശർഹുൽ മുഹദ്ദബ്: 3/284).
ഇതേ വിവരണം അദ്കാർ 201-ലും ഈളാഹ് 489- ലും കാണാം.

Wednesday, January 16, 2019

ഖുർആൻ ഓതിയാൽ മരിച്ചവർക്ക് ചേരുന്നതാണ്. ഇബ്ന് തൈമിയ്യ എന്ത് പറയുന്നു.

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*മരണപെട്ടവർക്ക് വേണ്ടി*
ഖുർആൻ ഓതിയാൽ മരിച്ചവർക്ക് ചേരുന്നതാണ്.
ഇബ്ന് തൈമിയ്യ
എന്ത് പറയുന്നു.?
..........

ഇബ്ന് തൈമിയ്യ .
 പറയുന്നു.


 സ്വദഖ പോലെയും അടിമ മോചനം പോലെയുള്ള
സാമ്പത്തികമായ ആരാധനകൾ  മയ്യിത്തിലേക്ക് ചേരുമെന്നതിൽ അഹ് ലു  സ്സുന്ന:യുടെ പണ്ഡിതൻമാർക്ക് തർക്കമില്ല. അപ്രകാരം പ്രാർഥനകളും പൊറുക്കലിനെ തേടലും ജനാസ നിസ്കാരവും ഖബറിന്നരികെയുള്ള ദുആയും ചേരുമെന്നതിലും തർക്കമില്ല.

  ഖുർആൻ പാരായണം,നോമ്പ്   നിസ്കാരം പോലെയുള്ള "ബദനിയ്യായ" പുണ്യകർമങ്ങൾ ചേരുമോ എന്നതിൽ തർക്കമുണ്ട്.

*ശരിയായ അഭിപ്രായം എല്ലാം ചേരുമെന്നാണ്*.
ഒരാൾ മരിച്ചാൽ, അവന്റെ മേൽ നോമ്പിന്റെ ബാധ്യതയുണ്ടകിൽ രക്ഷിതാവ് അവന് വേണ്ടി നോമ്പനുഷ്ടിക്കട്ടെ -  എന്ന് നബി  صلى الله عليه وسلم
പറഞ്ഞത്  "സ്വഹീ ഹൈനിയിൽ"  സ്ഥിര  പെട്ടിരിക്കുന്നു.


"നോമ്പ്" ബാധ്യതയുണ്ടായിരിക്കെ ഉമ്മ മരിച്ച ഒരു സ്ത്രീയോട്  "ഉമ്മക്ക് വേണ്ടി"  നോമ്പനുഷ്ടിക്കാൻ നബി  صلى الله عليه وسلم
കൽപിച്ചതും സ്ഥിരപ്പെട്ടിട്ടുണ്ട്.
മറ്റു തെളിവുകളും കാണാം.

ഇത് തെന്നയാണ് ഇമാം അഹമദ് (റ ) അബൂഹനീഫ (റ) എന്നിവരും മാലിക് (റ )ശാഫിഈ(റ) എന്നിവരുടെവരുടെ  അനുയായികളും  അഭിപ്രായപെട്ടത് .

ص: 366 ] فصل : وأما " القراءة والصدقة " وغيرهما من أعمال البر فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية كالصدقة والعتق كما يصل إليه أيضا الدعاء والاستغفار والصلاة عليه صلاة الجنازة والدعاء عند قبره .

وتنازعوا في وصول الأعمال البدنية : كالصوم والصلاة والقراءة . والصواب أن الجميع يصل إليه فقد ثبت في الصحيحين عن النبي صلى الله عليه وسلم أنه قال : { من مات وعليه صيام صام عنه وليه } وثبت أيضا : { أنه أمر امرأة ماتت أمها وعليها صوم أن تصوم عن أمها } . وفي المسند عن النبي صلى الله عليه وسلم أنه قال لعمرو بن العاص : { لو أن أباك أسلم فتصدقت عنه أو صمت أو أعتقت عنه نفعه ذلك } وهذا مذهب أحمد وأبي حنيفة وطائفة من أصحاب مالك والشافعي .



*"ഒരു മനുഷ്യന് അവൻ പ്രവർത്തിച്ചതല്ലാതെ ഇല്ല"* എന്ന ആയത്ത് കൊണ്ട് ചിലർ ഇതിനെതിരെ തെളിവ് പിടിച്ചവർക്കുള്ള മറുപടി ഇങ്ങനെ പറയണം.
അനിഷേധ്യമായ സുന്നത്ത് കൊണ്ടും ഉമ്മത്തിന്റെ ഇജ്മാഉ കൊണ്ടും മയ്യിത്തിന്റെ മേൽ നിസ്കരിക്കണമെന്നും അവന്ന് വേണ്ടി ദുആ ചെയ്യണമെന്നും പൊറുക്കലിനെ തേടണമെന്നും സ്ഥിരപെട്ടിട്ടുണ്ട് . ഇത് മറ്റുള്ളവരുടെ പ്രവർത്തനമാണ്  .

ഇപ്രകാരം അവന്ന് വേണ്ടി "സ്വദഖ ചെയ്താലും അടിമ മോചനം നടത്തിയാലും"  ഉപകരിക്കും എന്നും  സ്ഥിരപ്പെട്ടിരിക്കുന്നു .

"ഇജ്മാഉകളുടെ"  സ്ഥലത്ത് എതിരാളികളുടെ മറുപടി എന്തണൊ അത് തന്നെയാണ് തർക്കമുള്ള സ്ഥലത്തും മറുപടി പറയേണ്ടത്.
ഇവിടെ പണ്ഡിതന്മാർ വിവിധ മറുപടികൾ പറഞ്ഞിട്ടുണ്ട് .

എന്നാൽ ഏറ്റവും നല്ല മറുപടി
"മനുഷ്യന് അവന്റെ പ്രവർത്തി കൊണ്ടല്ലാതെ ഉപകാരം ലഭിക്കില്ല"  എന്ന് *അല്ലാഹു പറഞ്ഞിട്ടില്ല*.
"മനുഷ്യന് അവൻ പ്രവത്തിച്ചതല്ലാതെ അവന്നില്ല"  എന്നാണ് അല്ലാഹു പറഞ്ഞത്.

അപ്പോൾ "അവൻ പ്രവർത്തിച്ചതല്ലാതെ അവന് ഉടമാവകാശമില്ല".  -അതിനെല്ലാതെ അവന്ന് അവകാശമില്ല -  എന്നാണ് അർഥം.
അതായത്  "മറ്റൊരാളുടെ പ്രവർത്തി മറ്റൊരാൾക്കുള്ളതാണ്".

മറ്റുള്ളവരുടെ സമ്പത്തും  മറ്റുള്ളവരുടെ
ഉപകാരവും ഇപ്രകാരം മറ്റുള്ളവർക്കാണ് .
എന്നാൽ മറ്റൊരാൾ അതിനെ അവന്ന് വേണ്ടി " *"ഔദാര്യാമായി"* നൽകിയാൽ അത്  ലഭിക്കുന്നതാണ്.

നമ്മുടെ വിഷയവും ഇപ്രകാരമാണ്. മറ്റൊരാൾ അവന്റെ പ്രവർത്തി
"ഔദാര്യമായി" നൽകിയാൽ അത് ഉപകരിക്കുന്നതാണ്. സ്വദഖ കൊണ്ടും പ്രാർഥന കൊണ്ടും ഉപകരിക്കും പോലെയാണിത്.


കുടുമ്പമായാലും അല്ലാത്തവരായാലും
ഏതൊരു മുസ് ലിമിൽ നിന്നും "മയ്യിത്തിലേക്ക് എത്തിക്കുന്നത്"  കൊണ്ട് അവന്നു ഉപകരിക്കുന്നതാണ്. അവന്റെ മേൽ നിസ്കരിക്കുന്നവരുടെ നിസ്കാരം കൊണ്ടും ഖബറിന്റെ അരികിൽ അവന്ന് വേണ്ടിയുള്ള പ്രാർഥന കൊണ്ടും അവന്ന് ഉപകാരം ചെയ്യുന്നത് പോലെയാണിത്.

(ഫതാവ ഇബ്നുതൈമിയ്യ . 368)

وأما احتجاج بعضهم بقوله تعالى : { وأن ليس للإنسان إلا ما سعى } فيقال له قد ثبت بالسنة المتواترة وإجماع الأمة : أنه يصلى [ ص: 367 ] عليه ويدعى له ويستغفر له ، وهذا من سعي غيره ، وكذلك قد ثبت ما سلف من أنه ينتفع بالصدقة عنه والعتق وهو من سعي غيره ، وما كان من جوابهم في موارد الإجماع فهو جواب الباقين في مواقع النزاع . وللناس في ذلك أجوبة متعددة .

لكن الجواب المحقق في ذلك أن الله تعالى لم يقل : إن الإنسان لا ينتفع إلا بسعي نفسه وإنما قال : { ليس للإنسان إلا ما سعى } فهو لا يملك إلا سعيه ولا يستحق غير ذلك . وأما سعي غيره فهو له كما أن الإنسان لا يملك إلا مال نفسه ونفع نفسه ، فمال غيره ونفع غيره هو كذلك للغير ; لكن إذا تبرع له الغير بذلك جاز .

وهكذا هذا إذا تبرع له الغير بسعيه نفعه الله بذلك كما ينفعه بدعائه له والصدقة عنه وهو ينتفع بكل ما يصل إليه من كل مسلم سواء كان من أقاربه أو غيرهم كما ينتفع بصلاة المصلين عليه ودعائهم له عند قبره .(. فتاوي إبن تيمية ٣٦٨ )

ജീവിച്ചിരിക്കുന്നവരുടെ പ്രവർത്തനം മരിച്ചവർക്ക് പ്രദർശിപ്പിക്കപെടുമോ ?
=iiiiiiiiiii: ......

ഇബ്ന് തൈമിയ്യ .
 പറയുന്നു--

മയ്യിത്തിന്റെ ആത്മാവ് അവന്റെ കുടുംമ്പ ത്തിന്റെ ആത്മാവുമായി ഒരുമിച്ചു കൂടുമോ എന്ന് ചോദിച്ചാൽ .....

മറുപടി അബൂഅയ്യൂബുൽ അൻസ്വാരിയിൽ നിന്നും മറ്റു സലഫുകളിൽ നിന്നും ഇങ്ങനെ ഹദീസിൽ വന്നിട്ടുണ്ട്-

ജീവിച്ചിരിക്കുന്നവരുടെ  പ്രവർത്തനങ്ങൾ മരണപെട്ടവരിലേക്ക് പ്രദർശിപ്പിക്കപ്പെടുന്നതായത് കൊണ്ടാണ് അബു ദ്ർദാഉ (റ)എന്ന സ്വഹാബി ഇങ്ങനെ ദുആ ചെയ്തത്.
*അല്ലാഹുവേ മരണപെട്ട അബ്ദുല്ലാഹി ബിൻ റവാഹ യുടെ അരികിൽ  വഷളാകുന്ന പ്രവർത്തി  ചെയ്യലിനെ തൊട്ട് ഞാൻ  നിന്നോട് കാവൽ തേടുന്നു*.

(ഫതാവ ഇബ്നുതൈമിയ്യ . 368)

ص: 368 ] فصل : وأما قوله : هل تجتمع روحه مع أرواح أهله وأقاربه ؟ ففي الحديث عن أبي أيوب الأنصاري وغيره من السلف ورواه أبو حاتم في الصحيح عن النبي صلى الله عليه وسلم { أن الميت إذا عرج بروحه تلقته الأرواح يسألونه عن الأحياء فيقول بعضهم لبعض : دعوه حتى يستريح فيقولون له : ما فعل فلان ؟ فيقول : عمل عمل صلاح فيقولون : ما فعل فلان ؟ فيقول : ألم يقدم عليكم فيقولون : لا فيقولون ذهب به إلى الهاوية } . ولما كانت أعمال الأحياء تعرض على الموتى كان أبو الدرداء يقول : " اللهم إني أعوذ بك أن أعمل عملا أخزى به عند عبد الله بن رواحة " (. فتاوي إبن تيمية ٣٦٨ )

*അസ് ലം പരപ്പനങ്ങാടി*.
വിസ്ഡം ഇസലാമിക് ഗ്രൂപ്പ്.
തൗഹീദ് ഗ്രൂപ്പ്
-------------===---------

ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

സുന്നി ആദർശം എന്ന യൂറ്റ്യൂബ് ചാനൽ

ആദർശ പഠിതാക്കൾക്ക് വേണ്ടി തയ്യാറായി കഴിഞ്ഞു

എല്ലാവരും താഴെ ലിങ്കിൽ കയറി SUBSCRIBE ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യു

ശേഷം ആദർശ പഠനത്തിന് ഉപയോഗപ്പെടുത്തുക
https://www.youtube.com/channel/UCs7R19lgcp-oZv4BYABiVBQ

തലമറക്കൽ സുന്നത്താണ് ഉമ്മർ മൗലവി

മുസ്ലിംകൾക്ക് തങ്ങളുടെ തല മറക്കൽ- തൊപ്പികൊണ്ടോ തലപ്പാവ് കൊണ്ടോ എന്തുകൊണ്ടായാലും വേണ്ടില്ല- സുന്നത്താണ്". (അൽമനാർ)
      സൽസബീലിൽ കെ ഉമർ മൗലവി എഴുതുന്നു:
       "പിന്നെ ഇപ്പോൾ ഒരു പുതിയ വാദം കേള്ക്കുന്നു. നബി ചെയ്താൽ പോര. അതനുസരിച്ച് പറയുകയും വേണം. എന്നാലെ സുന്നത്തെന്നു പറയുകയുള്ളൂ എന്നാണു. ഇവിടെ ഒരു വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്. സുന്നത്തിന്റെ വിശദീകരണത്തിൽ എല്ലാവരും പറയുന്നു. നബിയുടെ വാക്ക്, നബിയുടെ പ്രവർത്തി , നബിയുടെ അംഗീകാരം എന്നിങ്ങനെ മൂന്നുണ്ട് എന്ന്. അപ്പോൾ നബിയൊരു സംഗതി പറഞ്ഞാൽ അത് സുന്നത്താണ്. ഒരു കാര്യം ചെയ്താൽ അതും സുന്നത്താണ്. ഒരു കാര്യം അംഗീകരിച്ചാൽ അതും സുന്നത്താണ്. ഇങ്ങനെ എല്ലാവരും വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്. ചെയ്താൽ പോര പറയുകയും കൂടിവെണമെന്നാണെങ്കിൽ  അതൊരു പ്രത്യേക ഇനമായി പറഞ്ഞതെന്തിന്? നബിയുടെ വാക്ക്, നബിയുടെ അംഗീകാരം ഇങ്ങനെ രണ്ടെണ്ണം പറഞ്ഞാൽ മതിയല്ലോ. ഈ പുതിയ വാദക്കാർ സുന്നത്തിന്റെ വിശദീകരണത്തിൽ ഇത് മൂന്നും പറയൽ പതിവാണ്. അതുകൊണ്ട് ഈ ചോദ്യത്തിനുത്തരം കിട്ടണം. ഈ ചോദ്യം ഞാൻ പുറത്ത് വിട്ടിട്ട് കുറെ കാലമായി ഇതുവരെ ഒരു മറുവടിയും ആരിൽ നിന്നും കിട്ടിയില്ല. അതുകൊണ്ട് ഞാൻ ഈ വിഷയത്തിൽ ഉരച്ചു നില്ക്കുന്നു. തലമറക്കൽ നബിയുടെ സുന്നത്താണെന്ന് പറയുന്നു". (സൽസബീൽ 1999 മെയ് പേ 34-35)
   ആധുനിക പുത്തൻ വാദികൾ എഴുതിവിടുന്നത്കാണുക:
    "പ്രത്യേക രീതിയിലുള്ള തലപ്പാവും ളോഹയും പൌരോഹിത്യത്തിന്റെ ലക്ഷണങ്ങളായി സമൂഹത്തിൽ കടന്നു കൂടി. ഹിജ്റ ആറാം നൂറ്റാണ്ടിലും , അതിനു മുമ്പോ ശേഷം എട്ടാം നൂറ്റാണ്ട വരെയോ ഒരിസ്ലാമിക പണ്ഡിതനും തലപ്പാവ് തന്റെ സാംസ്കാരിക വേഷമായി കരുതിയിരുന്നില്ല" (അൽ ഇസ്ലാഹ് മാസിക: 2000-ജൂണ്‍ 10) 
      നബി(സ) തലപ്പാവ് ധരിച്ചിരുന്നതായി പരമാർഷിക്കുന്ന ഹദീസുകൾ ശരിയാണെന്ന് സമ്മതിച്ച ശേഷം ഒരു മൗലവി എഴുതുന്നു:
     "എന്നാൽ ഇതൊരു പുണ്യകർമ്മം എന്നനിലക്ക് അവിടന്ന് ചെയ്തതല്ല. ഇത് അറബികളുടെ ഒരു സമ്പ്രദായമായിരുന്നു. മുശ്രിക്കുകളും തലപ്പാവ് ധരിച്ചിരുന്നത് കാണാം. ഇപ്രകാരമുള്ള ഒരു സംഗതി നബി(സ) ചെയ്തു എന്നത് കൊണ്ട് മാത്രം പുണ്യകർമ്മം എന്നതിന്റെ വിവക്ഷയിൽ വരുന്ന സുന്നത്താണെന്ന് നമുക്ക് ഖാണ്ടിതമായി പറയാൻ സാധ്യമല്ല. നബി(സ) പ്രേരിപ്പിച്ചതിന് തെളിവുകള കൂടി ആവശ്യമാണ്‌". (അൽ ഇസ്ലാഹ് 1997- ജൂണ്‍ 25)(*)

              (*)എന്നാൽ ഇത്തരം നവീനാഷയങ്ങളെ ഖണ്ഡിച്ച് കെ എം മൌലവിയെ പരിചയപ്പെടുത്തുന്ന പുസ്തകത്തിൽ  പറയുന്നത് നോക്കൂ.
    "നിങ്ങൾ കെ എം മൗലവി സാഹിബിന്റെയും മറ്റും വേഷത്തെ കുറിച്ച് ചിന്തിച്ചു നോക്കുക. കണങ്കാലിന്റെ മേൽ ഭാഗം വരെ താന് കിടക്കുന്ന ഉദ് വസ്ത്രമാണദ്ദേഹം ധരിച്ചിരുന്നത്. അറബി വേഷത്തിലുള്ള നീളൻ കുപ്പായവും തൊപ്പിയും തലപ്പാവും സാധാരണ ധരിച്ചിരുന്നു. പുറത്ത് പോകുമ്പോൾ ഒരു കോട്ടും തോളിൽ ഒരു തട്ടവും കയ്യിൽ ഊന്നുവടിയും പഴയ കുടയുമുണ്ടായിരിക്കും. വക്കം മൗലവിയും എം സി സി മൗലവിയും വടി ഉപയോഗിചിരുന്നില്ലെന്നു മാത്രം. കെ എം മൌലവിക്ക് സമാനമായി ഇസ്ലാമിക വേഷത്തിൽ തന്നെ അവർ ജീവിക്കുകയും മരിക്കുകയും ചെയ്തു.
   ആധുനിക ഇസ്ലാഹി പ്രവർത്തകന്മാരുടെയും പണ്ഡിതൻമാരിൽപ്പെട്ട ചിലരുടെയും  വേഷവിധാനങ്ങൾ ഇസ്ലാമിക സംസ്കാരവുമായി പൊരുത്തപ്പെടുന്നില്ലന്നത്  ദുഖ സത്യം മാത്രമാണ്. താടി നീട്ടലും തല മറക്കലും പഴയ അറബി സംസ്കാരമാണെന്നും അത് നബി തീരുമേനിയുടെ വർഗ്ഗപാരമ്പര്യാചാരമാണെന്നും ചില അത്യാധുനികൻമാർ  വാദിക്കുന്നു. ഇത്തരം പുരോഗമന പരമായ അതിര് വരമ്പ് അതിലംഘിക്കുന്നതായ അഭിപ്രായങ്ങളും അതിന്നനുയോജ്യമായ കർമങ്ങളുമാണ് സരവനാഷങ്ങൾക്കും കാരണം. അതിനാല ഇസ്ലാമിന്റെ അധ്യാപനങ്ങളിൽ ഒന്ന് പോലും അവഗണിക്കതിരിക്കാൻ ഇസ്ലാഹി പ്രവർത്തകൻമാരും യുവ പണ്ഡിതന്മാരും ശ്രദ്ദിക്കണം. ഉപരിസൂചിതമായ തത്വങ്ങൾ പ്രാവർത്തികമാക്കിയാൽ കെ എം മൌലവിമാരും എം സി സി മാരും ഇനിയുമിനിയും ഈ സമുദായത്തിൽ വളര്ന്നു വലുതാകും. സംശയമില്ല". (കെ എം മൗലവി സാഹിബ് പേ 243)
   തലപ്പാവിനെ വിമര്ഷിക്കുന്നതും അതുപെക്ഷിക്കുന്നതുമാണ് സരവ നാശത്തിനും കാരണമെന്ന് മേൽ പുസ്തകത്തിൽ പുത്തൻ വാദികൾ തന്നെ തുറന്നെഴുതിയിരിക്കുന്നത് പ്രത്യേകം ശ്രദ്ദേഹമാണ്.
   മറ്റു വിഷയങ്ങളിലെന്നപോലെ തലപ്പാവിന്റെ വിഷയത്തിലും വഹാബി പുരോഹിത വര്ഗ്ഗം പരസ്പര വൈരുദ്ദ്യപ്രസ്താവനകൾ നടത്തുന്നതാണ് ഇതിലൂടെ നാം കാണുന്നത്. 


അപ്പോൾ ആധുനിക പുത്തൻ വാദികൾ ഇസ്ലാമിലെ പല അനുഷ്ട്ടാന കർമ്മങ്ങളിലും ഗണ്യമായ മാറ്റം വരുത്തിയത് പോലെ തലമാരക്കുന്ന വിഷയങ്ങളിലും മാറ്റം വരുത്തിയിരിക്കുന്നു. 1950- ന്റെ മുമ്പ് സുന്നത്തായിരുന്ന സ്വുബുഹിലെ ഖുനൂത്ത് 1950- നു ശേഷം ബിദ്അത്തായതും 1929-ൽ 20 റക്അത്തായിരുന്ന തറാവീഹ് പിന്നീട് എട്ടും എപ്പോൾ വട്ട പൂജ്യമായതും കണ്ടവരാണല്ലോ നമ്മൾ.
[24/06, 4:11 PM] ‪+91 94008 65400‬: തല മറക്കൽ 1950ൽ മുജാഹിദിന് സുന്നത്ത്

       മുജാഹിദ് മതക്കാരുടെ പുസ്തകമായ *അൽമനാർ* പഠിപ്പിക്കുന്നത് വായിക്കുക :

        "മുസ്ലിംങ്ങൾക്കു  തലമറക്കൽ തൊപ്പി കൊണ്ടോ തലപ്പാവ് കൊണ്ടോ എന്തായിരുന്നാലും വേണ്ടില്ല അത് *സുന്നത്താണ്*

✅ അൽമനാർ
✅ 1950
✅ പേജ് 4
✅ സെപ്റ്റംബർ 20.

     മുജാഹിദ്  മതത്തിൽ ഇല്ലാത്തതും മുസ്ലിം ങ്ങളിൽ ഉള്ളതുമായ ഒരു *സുന്നത്ത്* അൽമനാർ 👆🏻വ്യക്തമായി ചൂണ്ടി കാണിച്ചിരിക്കുന്നു.

പിന്നീട് ,തല മറക്കൽ സുന്നത്തില്ലെന്ന് നിങ്ങളുടെ ചെവിയിൽ സ്വകാര്യമായി വഹ് യിറങ്ങിയത്  എപ്പോഴാണ് മൗലവിമാരേ? ങ്ങള് ബല്ലാത്ത സംഭവാട്ടോ.....❗❗❗
ഇപ്പ ഒക്കെ ശെരിയായി❗ ഒരു സംശയം മാത്രം ..... 1950 ലെ മുജാഹിദിനാണോ ഇപ്പോഴത്തെ മുജാദിനാണോ  സ്വർഗത്തിലേക്കുള്ള നറുക്ക് കിട്ടിയത്❓ കഷ്ടം❗ ആകെ നാലെണ്ണവും പതിനാറ് തൗഹീദും❗

Posted by Aslam Saquafi parapanangadi

Tuesday, January 15, 2019

തല മറക്കൽ 1950ൽ മുജാഹിദിന് സുന്നത്ത്

തല മറക്കൽ 1950ൽ മുജാഹിദിന് സുന്നത്ത്

       മുജാഹിദ് മതക്കാരുടെ പുസ്തകമായ *അൽമനാർ* പഠിപ്പിക്കുന്നത് വായിക്കുക :

        "മുസ്ലിംങ്ങൾക്കു  തലമറക്കൽ തൊപ്പി കൊണ്ടോ തലപ്പാവ് കൊണ്ടോ എന്തായിരുന്നാലും വേണ്ടില്ല അത് *സുന്നത്താണ്*

✅ അൽമനാർ
✅ 1950
✅ പേജ് 4
✅ സെപ്റ്റംബർ 20.

     മുജാഹിദ്  മതത്തിൽ ഇല്ലാത്തതും മുസ്ലിം ങ്ങളിൽ ഉള്ളതുമായ ഒരു *സുന്നത്ത്* അൽമനാർ 👆🏻വ്യക്തമായി ചൂണ്ടി കാണിച്ചിരിക്കുന്നു.

പിന്നീട് ,തല മറക്കൽ സുന്നത്തില്ലെന്ന് നിങ്ങളുടെ ചെവിയിൽ സ്വകാര്യമായി വഹ് യിറങ്ങിയത്  എപ്പോഴാണ് മൗലവിമാരേ? ങ്ങള് ബല്ലാത്ത സംഭവാട്ടോ.....❗❗❗
ഇപ്പ ഒക്കെ ശെരിയായി❗ ഒരു സംശയം മാത്രം ..... 1950 ലെ മുജാഹിദിനാണോ ഇപ്പോഴത്തെ മുജാദിനാണോ  സ്വർഗത്തിലേക്കുള്ള നറുക്ക് കിട്ടിയത്❓ കഷ്ടം❗ ആകെ നാലെണ്ണവും പതിനാറ് തൗഹീദും❗

https://www.facebook.com/777959305671074/posts/1189016721231995/والذي أراه في هذه المسألة أن الصلاة حاسرالرأس مكروهة ذلك أنه من المسلم به استحباب دخول المسلم في الصلاة في أكمل هيئة إسلامية للحديث المتقدم في الكتاب: "... فإن الله أحق أن يتزين له" وليس من الهيئة الحسنة في عرف السلف اعتياد حسر الرأس والسير كذلك في الطرقات والدخول كذلك في أماكن العبادات بل هذه عادة أجنبية تسربت إلى كثير من البلاد الإسلامية حينما دخلها الكفار وجلبوا إليها عاداتهم الفاسدة فقلدهم المسلمون فيها فأضاعوا بها وبأمثالها من التقاليد شخصيتهم الإسلامية فهذا العرض الطارئ لا يصلح أن يكون مسوغا لمخالفة العرف الإسلامي السابق ولا اتخاذه حجة لجواز الدخول في الصلاة حاسرالرأس.


തമാമുൽ മിന്ന - അൽബാനി👆🏻