Wednesday, May 11, 2022

സംസമിൻറെ മഹത്വം

 സംസമിൻറെ മഹത്വം













ബിദ്അത്ത് എന്ത്

ബിദ്അത്ത് എന്ത്




പുത്തൻ വാദികളോട് ബന്ധ വിച്ചേദം ഗുൻയത്തി ഇമാം ജീലാനി

പുത്തൻ വാദികളോട് ബന്ധ വിച്ചേദം

ഗുൻയത്തി ഇമാം ജീലാനി










 





യേശു ദൈവമോ? മനുഷ്യൻ ദൈവമല്ല

 


കൃസ്ത്യൻ പണ്ഡിതൻ 

Kuruvila Kulanjikompil Samuel





ദൈവത്തിനു സകലവും സാധ്യമാണ്.


അതുകൊണ്ട് മനുഷ്യൻ പറയുന്നതുപോലെ ദൈവം ആകണം പോലും 😀😀😀


ദൈവത്തിനു സകലതും സാധ്യമാണ്, അതിനർത്ഥം മനുഷ്യൻ തങ്ങൾക്ക് തോന്നിയതുപോലെ രൂപകല്പന ചെയ്യുന്നതുപോലെയെല്ലാം ദൈവം പ്രവർത്തിക്കണം എന്നല്ല.


ദൈവം തന്നെക്കുറിച്ചു മനുഷ്യൻ അറിയേണ്ടത് സുവ്യക്തമായി അറിയിച്ചുതന്നിട്ടുണ്ട്.

അതിനപ്പുറം ദൈവത്തെ വികലമായി ചിത്രീകരിക്കുന്ന ചില ദുരുപദേശകരുടെ ഉപായമാണ് ദൈവത്തിനു സകലവും സാധ്യമാണ് അതുകൊണ്ട് സകലത്തെയും സൃഷ്ടിച്ച ദൈവം തന്നെ മനുഷ്യന് കാണാൻ പാകത്തിന് ഒരു മനുഷ്യനായി പ്രത്യക്ഷനായതാണ് യേശു  എന്നൊക്കെയുള്ള വാദങ്ങൾ.


അത്തരം വിപരീത ഉപദേശങ്ങൾക്കുള്ള സാധ്യതയെ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട് യേശുക്രിസ്തു പറഞ്ഞു,

 ദൈവത്തെ ഒരു മനുഷ്യനും ഒരുനാളും (യാതൊരു സാഹചര്യത്തിലും) കണ്ടിട്ടില്ല (John 1:18)


യേശുവിന്റെ ശിഷ്യനായ യോഹന്നാൻ അതുതന്നെ വീണ്ടും ആവർത്തിച്ചു (1John 4:12)


അപ്പോസ്തൊലനായ പൗലോസും അതിനെ സ്ഥിരീകരിച്ചുകൊണ്ടു പറഞ്ഞത്, അവൻ ഏകാധിപതിയാണ്, അവൻ മാത്രം അമർത്യതയുള്ളവൻ, മനുഷ്യർ ആരും കാണാത്തവൻ, കാണ്മാൻ കഴിയാത്തവൻ.

👇

15 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും

16 താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ.


അദൃശ്യനായ ദൈവം (Col.1:15)


അക്ഷയനും അദൃശ്യനുമായ ഏകദൈവം (1Tim.1:17)


👆ഇതൊന്നും യേശുക്രിസ്തു അല്ല.

ദൈവം യേശുക്രിസ്തു സ്വയം തന്നെയോ അതോ മറ്റൊരുവനോ??

 കൃസ്ത്യൻ പണ്ഡിതൻ 

Kuruvila Kulanjikompil Samuel




'പിതാവ്' 

എന്നു യേശുക്രിസ്തു പ്രഘോഷിച്ച ദൈവം യേശുക്രിസ്തു സ്വയം തന്നെയോ

അതോ മറ്റൊരുവനോ??


യേശു സ്വയം അല്ല പിതാവ് എന്നു അരക്കിട്ടുറപ്പിക്കുന്ന വാക്യങ്ങൾ നിരവധിയാണ് ബൈബിളിൽ കാണുന്നത്,

എന്നാൽ പലരും അവകാശപ്പെടുന്നതുപോലെ, 

യേശു തന്നെയാണ് പിതാവ് എന്നു സ്ഥാപിക്കാൻ തക്ക ഒരു വാക്യംപോലും ഇല്ല.


📌

യേശു തന്റെ ശിഷ്യരോട് പറഞ്ഞത്,

👇

John 14:16

ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.


📌

യേശു പറഞ്ഞതുപോലെ,

പരിശുദ്ധ ആത്മാവിനെക്കുറിച്ച് അപ്പോസ്തോലരും പറയുന്നത് അതൊരു വാഗ്ദത്തം ആണെന്നും യേശു അതു ദൈവത്തോട് വാങ്ങി അയച്ചു തന്നത് ആണെന്നുമാണ് ഉറപ്പിക്കുന്നത്.

👇

Acts 2:

ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു:

32 അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.

33 അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,


📌

എന്റെ വചനം എന്നു യേശു പറയുമ്പോൾ തന്നെ, അതു തന്റേതല്ല പ്രത്യുത തന്നെ അയച്ച പിതാവിന്റെതത്രേ എന്നുകൃത്യമായി എടുത്തു പറയുന്നുണ്ട്

👇

John 14:24

എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.


📌

യേശുവും തന്റെ പിതാവും ഒരാൾ തന്നെ അല്ല അവർ രണ്ടു വ്യത്യസ്ത വ്യക്തികൾ ആണ്. ഞങ്ങൾ എന്നാണ് അവർ രണ്ടു പേരെക്കുറിച്ച് യേശു പറയുന്നത്.

👇

John 14:23

യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.


📌

യേശു തന്നെക്കാൾ വലിയവനായ തന്റെ പിതാവിന്റെ അടുക്കൽ പോകുന്നു എന്നു പറയുന്നു

👇

John 14:28

ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.


📌

ദൈവമായ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിനായി സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്ന പുത്രനെയാണ് നമുക്ക് യേശുക്രിസ്തുവിൽ കാണാൻ കഴിയുന്നത്.

👇

John 6:38

ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.


📌

ലസാറിനെ ഉയിർപ്പിക്കുമ്പോഴും യേശു മേലോട്ടു നോക്കി തന്റെ ദൈവമായ പിതാവിനോട് അപേക്ഷിക്കുന്നത് നമുക്ക് കാണാം 

👇

John 11

40 യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.

41 അവർ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു.

42 നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു.

43 ഇങ്ങനെ പറഞ്ഞിട്ടു അവൻ: ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു.


📌

തന്റെ ദൈവമായ പിതാവിനെ അല്ലാതെ വേറെ ആരെയും യേശുക്രിസ്തു തന്റെ ശിഷ്യർക്ക് ദൈവമായി പരിചയപ്പെടുത്തിയിട്ടില്ല.

യേശുക്രിസ്തുവിന്റെ ദൈവമായ പിതാവ് തന്നെയാണ് നമ്മുടെയും ദൈവമായ പിതാവ്.

👇

John 20:17

യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.


📌

യേശുക്രിസ്തുവിനെ അയച്ചവൻ ആണ് പിതാവ്

👇

John 12:

49 ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.

50 അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.


📌

യേശുക്രിസ്തുവിനെ അയച്ചവൻ ആണ് Only True God

👇

John 17:3

ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.


📌

ദൈവം പിതാവ് ആയത് ദൈവത്തിനു പുത്രൻ ഉണ്ടായതുകൊണ്ടല്ല പ്രത്യുത അവിടുന്ന് സകലത്തിന്റെയും സൃഷ്ടാവും ഉടയവനും രക്ഷിക്കുന്നവനും ആണ് എന്നതിനാൽ ആണ്.

👇

Deu. 32: 6

ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.


📌

സൃഷ്ടാവായ ദൈവം ഒരുക്കിയ രക്ഷ ആണ് യേശു 👇

Luke 2:

29 “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.

30 ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി

31 നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ

32 എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.


📌

യേശുക്രിസ്തു സൃഷ്ടാവ് ആണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപോലും ഇല്ല.

സകലത്തിന്റെയും സൃഷ്ടാവായ ദൈവം മനുഷ്യൻ ആയി എന്നും ബൈബിളിൽ ഇല്ല

എന്നു മാത്രമല്ല,

യേശുക്രിസ്തു ആണ് സകലത്തിന്റെയും സൃഷ്ടാവ് എന്നു ആർക്കെങ്കിലും വാദിക്കാൻ ഉള്ള സകല പഴുതും അടച്ചുകൊണ്ട്, സകലത്തെയും ഉണ്ടാക്കിയ ദൈവം അഭിഷേകം ചെയ്തവനും, ആ ദൈവത്തിന്റെ പരിശുദ്ധ ദാസനുമാണ് യേശു എന്നു ഒന്നാം നൂറ്റാണ്ടിലെ സഭയും അപ്പോസ്‌തോലരും ഒരേ സ്വരത്തിൽ പറഞ്ഞത് Acts 4:24-27 വാക്യങ്ങളിൽ കാണാം.

👇

Acts 4:24-27

അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,............

....................

നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,


📌

യഹോവയാണ് സകലത്തെയും ഉണ്ടാക്കിയത്

👇

Prov. 16:4

യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.


📌

യഹോവ എന്നു ബൈബിളിൽ കാണുന്നത്,

അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി യിസ്രായേൽജനത്തിന്റെ പിതാക്കന്മാരുടെ ദൈവമായവന്റെ എന്നേക്കും ഉള്ള നാമം ആണ്.

👇

Exo.3:15

ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.


📌

യേശു യഹോവയുടെ ദാസൻ 👇

അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായവന്റെ എന്നേക്കും ഉള്ള നാമമാണ് യഹോവ എന്നു നാം Exo.3:15 ൽ കണ്ടല്ലോ. ആ യഹോവയുടെ ദാസനാണ് യേശു എന്നാണ് അപ്പോസ്‌തോലന്മാർ പറഞ്ഞത്.

👇

Acts 3:13

12 അതു കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നതു എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു?

13 അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.


📌

യഹൂദന്മാർ തങ്ങളുടെ ദൈവം എന്നു പറയുന്നത് യഹോവ എന്നു എന്നേക്കും നാമമുള്ളവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവവുമായ ഒരേ ഒരുവനെ മാത്രമാണ്, അവർ തങ്ങളുടെ ദൈവം എന്നു പറയുന്നത് തന്റെ പിനാവിനെയാണ് എന്നു യേശുക്രിസ്തു സാക്ഷ്യം പറയുന്നു

👇

John 8:54 “ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.


📌യേശു യഹൂദന്മാരുടെ ദൈവത്തിന്റെ വചനം പ്രമാണിക്കുന്നവൻ,

യഹൂദന്മാർ യഹോവ തങ്ങളുടെ ദൈവം ആണെന്ന് പറയുന്നു എങ്കിലും അവർ അവനെ അറിയുന്നില്ല എന്നു അവർ അവിടുത്തെ വചനം പ്രമാണിക്കാതെ പിശാചിന്റെ പ്രവർത്തികൾ ചെയ്തുകൊണ്ട് ഉറപ്പിക്കുമ്പോൾ, അവർ തങ്ങളുടെ ദൈവം എന്നു പറയുന്നവനെ യേശു അറിയുന്നു, അവിടുത്തെ വചനം പ്രമാണിക്കുകയും ചെയ്യുന്നു.

👇

John 8:55

എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.


📌

മോശെയുടെ ദൈവത്തെയും മോശെയുടെ പുസ്‌തകത്തേയും ദൈവം എന്നു ഉറപ്പിക്കുന്ന യേശു.

👇

Mark 12:26

എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടർപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?

Luke 20:37

മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു.


====================================


ബൈബിളിൽ കാണുന്ന യഹോവയും, പിതാവും എന്ന ദൈവം യേശുക്രിസ്തു അല്ല എന്നു ഉറപ്പിക്കുന്ന അനേകം വാക്യങ്ങളിൽ ചിലതു മാത്രമേ ഈ പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളു.

ഇനിയും അനേകം വാക്യങ്ങൾ ഇതേപോലെ ചൂണ്ടിക്കാണിക്കാനുണ്ട്.

Tuesday, May 10, 2022

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച സ്റ്റേജ് കയറാനും മറയില്ലാതെ സദസ്സ് സംഘടിപ്പിക്കാനുമുള്ള തെളിവായി ഒരാൾ (അനിൽ മുഹമ്മദ്) കൊണ്ട് വന്നതെളിവ്*

 



*സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച സ്റ്റേജ് കയറാനും മറയില്ലാതെ സദസ്സ് സംഘടിപ്പിക്കാനുമുള്ള തെളിവായി ഒരാൾ (അനിൽ മുഹമ്മദ്)
കൊണ്ട് വന്നതെളിവ്*

ഉമർ റ സ്ത്രീകളുടെ മഹറ് വർദ്ധനവിനെതിരെ ചോദ്യം ചെയ്ത സംഭവമാണ്.

ഈ ഹദീസിലെ എല്ലാ സനദുകളും ദർബലമാണന്ന് ഹദീസ് പണ്ഡിതന്മാർ വിവരിക്കുന്നു.
താഴെയുള്ള അറബി ഇബാറത്തിൽ നിന്ന് അത് മനസ്സിലാക്കാം

മാത്രമല്ല
പൊതു സദസസ്സിൽ വെച്ച് മറക്ക് മുന്നിലൂടെയാണ് സ്ത്രീ ചോദിച്ചത് എന്ന് അതിൽ പറയുന്നില്ല.
ഉമർ മിമ്പറയിൽ നിന്ന് ഇറങ്ങി  വഴിയിൽ വെച്ചാണ് ചോദിച്ചത് എന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാം
സ്ത്രീയുടെ ചോദ്യം ചെയ്യലിന് ശേഷം രണ്ടാമത് ഉമർ റ മിമ്പറയിൽ കയറി തിരുത്തുകയായിരുന്നു. എന്നും മേൽ സംഭവത്തിൽ കാണുന്നു. അത് കൊണ്ട്
നിങ്ങള്‍ അവരോടു വല്ല വസ്തുവും ചോദിക്കുന്നതായാല്‍ മറയുടെ പിന്നില്‍നിന്ന് ചോദിച്ചുകൊള്ളണം. നിങ്ങളുടെ ഹൃദയങ്ങള്‍ക്കും, അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ ശുദ്ധമായിട്ടുള്ളതത്രെ അത്.
(33 - 55 )എന്ന ആയത്തിന് വിരുദ്ധമായത് ആ സ്ത്രീ ചെയ്യുകയും ഉമർ റ യും സ്വഹാബികളും അത് അംഗീകരിച്ചു എന്നതിന്ന് അത് തെളിവല്ല.

അസ് ലം പരപ്പനങ്ങാടി

قال: ثم نزل فاعترضته امرأة من قريش فقالت: يا أمير المؤمنين نهيتَ النَّاس أن يزيدوا في مهر النساء على أربع مائة درهم؟
الأثر عن عمر بن الخطاب - رضي الله عنه - له ثلاث طرق، ولا تخلوطريق من مقال:

الأولى:
رواه أبويعلى - كما في " تفسير ابن كثير " (1/ 468) - قال: حدثنا أبوخيثمة حدثنا يعقوب بن إبراهيم حدثنا أبي عن ابن إسحاق حدثني محمد بن عبد الرحمن عن مجالد بن سعيد عن الشعبي عن مسروق قال: ركب عمر بن الخطاب منبر رسول الله صلى الله عليه وسلم ثم قال: أيها الناس ما إكثاركم في صداق النساء وقد كان رسول الله صلى الله عليه وسلم وأصحابه وإنما الصَّدُقات فيما بينهم أربع مائة درهم فما دون ذلك، ولوكان الإكثار في ذلك تقوى عند الله أوكرامة لم تسبقوهم إليها فلا أعرفنَّ ما زاد رجل في صداق امرأة على أربع مئة درهم، قال: ثم نزل فاعترضته امرأة من قريش فقالت: يا أمير المؤمنين نهيتَ النَّاس أن يزيدوا في مهر النساء على أربع مائة درهم؟ قال: نعم، فقالت: أما سمعت ما أنزل الله في القرآن؟ قال: وأي ذلك؟ فقالت: أما سمعت الله يقول وآتيتُم إحداهنَّ قنطاراً الآية؟ قال: فقال: اللهمَّ غفراً، كل النَّاس أفقه من عمر، ثم رجع فركب المنبر، فقال: أيها الناس إني كنت نهيتكم أن تزيدوا النساء في صدقاتهن على أربع مائة درهم، فمن شاء أن يعطى من ماله ما أحب. قال أبويعلى: وأظنه قال: فمن طابت نفسه فليفعل.

قلت: وإسناده ضعيف، فيه: مجالد بن سعيد، وقد ضعَّفه يحيى بن سعيد القطان وعبد الرحمن مهدي وأحمد بن حنبل والنسائي والدارقطني وغيرهم.

انظر " التاريخ الكبير " للبخاري (8/ 9)، و" الضعفاء والمتروكين " لابن الجوزي (3/ 35).

والأثر رواه البيهقي (7/ 233) لكن بإسقاط " مسروق " بين الشعبي وعمر، لذا قال عنه البيهقي: هذا منقطع.

فالشعبي - وهوعامر بن شراحيل - وُلد لست سنين مضت من خلافة عمر على المشهور، كما في " تهذيب الكمال " للمزي (14/ 28)، وروايته عن عمر مرسلة كما قال أبوزرعة الرازي وأيده العلائي في " جامع التحصيل " (ص 2.4)، وبيَّن المزي في " تهذيب الكمال " (14/ 3.) أنه لم يسمع من عمر.

وأظن أن الوهم فيه من " مجالد " فيكون قد ذكر - مرة - مسروقاً، ومرة أسقطه.

تنبيه:

الحديث في " أبي يعلى الكبير " كما قال الهيثمي في " مجمع الزوائد " (4/ 284) والعجلوني في " كشف الخفاء " (2/ 154)، وليس هوفي " مسنده " المطبوع البتة.

الثانية:

رواه عبد الرزاق في " المصنف " (6/ 18.) عن قيس بن الربيع عن أبي حصين عن أبي عبد الرحمن السلمي قال: قال عمر بن الخطاب: لا تغالوا في مهور النساء، فقالت امرأة: ليس ذلك لك يا عمر؛ إن الله يقول " وآتيتم إحداهن قنطاراً من ذهب " - قال: وكذلك هي في قراءة عبد الله بن مسعود - " فلا يحل لكم أن تأخذوا منه شيئاً "، فقال عمر: إن امرأة خاصمتْ عمر فخصمتْه.

قلت: وهوضعيف، فيه علتان:

أولاهما: الانقطاع بين أبي عبد الرحمن السلمي وعمر بن الخطاب، فهولم يسمع منه كما قال ابن معين وأقره العلائي في " جامع التحصيل " (ص 2.8).

والثانية: ضعف قيس بن الربيع، قال يحيى بن معين - عنه -: ليس بشيءٍ، وقال - مرة -: ضعيف، وقال - مرة -: لا يُكتب حديثه، وقيل لأحمد: لم ترك الناس حديثه؟ قال: كان يتشيع، وكان كثير الخطأ في الحديث، وروى أحاديث منكرة، وكان ابن المديني ووكيع يضعفانه، وقال السعدي: ساقط، وقال الدارقطني: ضعيف الحديث، وقال النسائي: متروك الحديث.

انظر " ميزان الاعتدال " (5/ 477) و" الضعفاء والمتروكين " لابن الجوزي (3/ 19).

وقد ذكر شيخنا الألباني - رحمه الله - العلتين في " إرواء الغليل " (6/ 348).

الثالثة:

رواه الزبير بن بكار - كما في " تفسير ابن كثير " (1/ 468) - قال: حدثني عمِّي مصعب بن عبد الله عن جدِّي قال: قال عمر بن الخطاب: لا تزيدوا في مهور النساء وإن كانت بنت ذي الغصة - يعني: يزيد بن الحصين الحارثي - فمَن زاد ألقيتُ الزيادة في بيت المال، فقالت امرأةٌ من صفة النِّساء طويلة، في أنفها فطس: ما ذاك لك، قال: ولم؟ قالت: إنَّ الله قال وآتيتم إحداهنَّ قنطاراً الآية، فقال عمر: امرأة أصابت، ورجل أخطأ.

قلت: وإسناده ضعيف، فيه علتان:

الأولى: ضعف جدِّ مصعب بن عبد الله وهومصعب بن ثابت، قال يحيى بن معين: ضعيف، وقال - مرة -: ليس بشيءٍ، وقال أحمد: أراه ضعيف الحديث، وقال السعدي: لم أر النَّاس يحدِّثون عنه، وقال ابن حبان: انفرد بالمناكير عن المشاهير فلمَّا كثر منه استحق مجانبة حديثه.

انظر " الضعفاء " للعقيلي " (4/ 196)، و" المجروحين " لابن حبان (3/ 28)، و" الضعفاء والمتروكين " لابن الجوزي (3/ 122)

والثانية: الانقطاع بينه وبين عمر - رضي الله عنه -.

وبعد، فلا يطمئن القلب لتحسين القصة عن عمر لكثرة علل طرقها، ولعل هذا مما يزيدها ضعفاً، وهوأن لا تأتي مثل هذه القصة المشهورة إلا من طريق هؤلاء الضعفاء.

ومما يدل على ضعف إنكار المرأة على عمر أمران:

الأول: أنه قد صح عن عمر النهي عن المغالاة في المهور من طريق صحيح، وليست فيه هذه الزيادة المنكرة:

عن أبي العجفاء السلمي قال: قال عمر بن الخطاب: " ألا لا تغالوا صدقة النساء؛ فإنها لوكانت مكرمة في الدنيا أوتقوى عند الله لكان أولاكم بها نبيُّ الله صلى الله عليه وسلم، ما علمتُ رسول الله صلى الله عليه وسلم نكح شيئاً مِن نسائه ولا أَنكح شيئاً مِن بناته على أكثر من ثنتي عشرة أوقية ". رواه الترمذي (والنسائي (3349) وأبوداود (21.6) وابن ماجه (1887).

قال أبوعيسى الترمذي: هذا حديث حسن صحيح.

والأوقية: أربعون درهماً - كما ذكره الترمذي -.

تنبيه:

ذكر العجلوني في " كشف الخفاء " (1 /) و(2/ 155) رواية عبد الرزاق من طريق أبي عبد الرحمن السلمي عن عمر، وجعلها عن أبي العجفاء عن عمر! وهووهم، فلم يأت إنكار المرأة من طريق أبي العجفاء البتة، وهي رواية السنن، وها هما الروايتان - ولله الحمد - بين أيدينا،

ഉസ്താദുമാർ മതം പറയുന്ന കാലം കഴിഞ്ഞു. ഇനി ഞങ്ങൾ ജാഹിലുകളും യൂറ്റ്യൂബ് ൽ നിന്ന് പണപ്പിരിവ് തട്ടിപ്പ്കാരും പറയും*

 


*ഉസ്താദുമാർ മതം പറയുന്ന കാലം കഴിഞ്ഞു.

ഇനി ഞങ്ങൾ ജാഹിലുകളും

യൂറ്റ്യൂബ് ൽ നിന്ന് പണപ്പിരിവ് തട്ടിപ്പ്കാരും പറയും*



തിരുനബി പറയുന്നു .

വലിയ പണ്ഡിതശ്രേഷ്ടരെ അല്ലാഹു മരിപ്പിച്ചു കളഞ്ഞു വിജ്ഞാനം അല്ലാഹു നീക്കം ചെയ്യുന്നതാണ് . അപ്പോൾ

 അറിവില്ലാത്തവരെ നേതാക്കളാക്കുകയും അവരോട് ചോദ്യം ചോദിക്കുകയും അവർ അറിവില്ലാതെ മറുപടി പറയുകയും പിഴക്കുകയും പിഴപ്പിക്കുകയും ചെയ്യുന്ന കാലമായിരിക്കും (ബുഖാരി 100 ,മുസ്ലിം 2673)

അസ് ലം കാമിൽ പരപ്പനങ്ങാടി


عن النبي صلى الله عليه وسلم قال

إنَّ اللهَ لا يقبضُ العلمَ انتزاعًا ينتزعُهُ منَ النَّاسِ ، ولَكن يقبضُ العلمَ بقبضِ العُلماءِ ، حتَّى إذا لم يترُك عالمًا اتَّخذَ النَّاسُ رؤوسًا جُهَّالًا ، فسُئلوا فأفتوا بغيرِ عِلمٍ فضلُّوا وأضلُّوا


 : صحيح الترمذي | الصفحة أو الرقم : 2652 | خلاصة حكم المحدث : صحيح | التخريج : أخرجه البخاري (100)، ومسلم (2673) 

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...