Monday, March 4, 2019

സ്വപ്നം ഇസ്ലാമിൽ*



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

*സ്വപ്നം ഇസ്ലാമിൽ*

മഹാന്മാർക്കും സത്യവിശ്വാസികൾക്കും ഉണ്ടാവുന്ന സ്വപ്നങ്ങളെ വ്യാജമായി കാണുകയും  അത്തരം ചരിത്രങ്ങളെ പരിഹസിക്കുകയും ചെയ്യുന്നവരാണ് ആധുനിക പുത്തൻവാദികളായ വഹാബിപുരോഹിതന്മാരും മറ്റു ബിദഇകളും '

സത്യവിശ്വാസികൾക്കുണ്ടാകുന്ന സ്വപ്നത്തെപ്പറ്റി പരിശുദ്ധ ഇസ്ലാം  എന്ത്പറയുന്നു എന്ന് പരിശോധിക്കാം

സർവ്വ സ്വപ്നങ്ങളെയും വ്യാജമായി കാണുകയും സപ്നത്തിന് യാഥാർത്ഥ്യമില്ലെന്നു പറയുന്നവരുമായ പുരോഹിതവർഗ്ഗം പരിശുദ്ധ ഇസ്ലാമിനെ പ്രമാണങ്ങൾ സഹിതംപഠിക്കാത്തവരാണ്


സത്യവിശ്വാസികൾ കാണുന്നതും അവർക്ക് വേണ്ടി മറ്റുള്ളവർക്ക് കാണിക്കപെടുന്നതുമായ സ്വപ്നങ്ങൾ സത്യ സ്വപനങ്ങളാണന്നും അത് യഥാർത്ത മാണന്നും  അല്ലാഹു വിന്റെ ഭാഗത്ത് നിന്നുള്ളതാണന്നും നബി സ്വ പടിപ്പിച്ചിട്ടുണ്ട്.

അത് കൊണ്ട് സ്വപ്നം കണ്ടു എന്ന് പറയുമ്പേഴേക്ക് പരിഹസിക്കുകയും പുച്ചിച്ച് തള്ളുകയും ചെയ്യുന്ന പ്രവണത ഇന്ന് പുത്തൽവാദികളിൽ വ്യാപകമാണ് അത് മതത്തിന്റെ ബാലപാഠം പോലും പഠിക്കാത്തത് കൊണ്ടാണ്

പ്രത്തേകിച്ച് നബി സ്വ സ്വപ്നത്തിലൂടെ പല നിർദേശങ്ങളും നൽകറുണ്ട്  അത്തരം നിർദേശങ്ങൾ ശരീഅത്തിന് വിരുദ്ധമാവാത്തപ്പോൾ അംഗീകരിക്കപെടുന്നതും സ്വീകാര്യവുമാണന്ന് പണ്ഡിതൻമാർ വെക്തമാക്കിയിട്ടുണ്ട്



قال القاضي أبو بكر بن العربي :رؤية النبي - صلى الله عليه وسلم - بصفته المعلومة إدراك على الحقيقة ، ورؤيته على غير صفته إدراك للمثال ، فإن الصواب أن الأنبياء لا تغيرهم الأرض ، ويكون إدراك الذات الكريمة حقيقة وإدراك الصفات إدراك المثل ، قال وشذ بعض القدرية فقال : الرؤيا لا حقيقة لها أصلا وشذ بعض الصالحين فزعم [ ص: 401 ] أنها تقع بعيني الرأس حقيقة .





قال ابن السمعاني : وإنكار الإلهام مردود ، ويجوز أن يفعل الله بعبده ما يكرمه به ، ولكن التمييز بين الحق والباطل في ذلك أن كل ما استقام على الشريعة المحمدية ولم يكن في الكتاب والسنة ما يرده فهو مقبول ، وإلا فمردود يقع من حديث النفس ووسوسة الشيطان ، ثم قال : ونحن لا ننكر أن الله يكرم عبده بزيادة نور منه يزداد به نظره ويقوى به رأيه ، وإنما ننكر أن يرجع إلى قلبه بقول لا يعرف أصله ، ولا نزعم أنه حجة شرعية وإنما هو نور يختص الله به من يشاء من عباده فإن وافق الشرع كان الشرع هو الحجة انتهى .

ويؤخذ من هذا ما تقدم التنبيه عليه أن النائم لو رأى النبي - صلى الله عليه وسلم - يأمره بشيء هل يجب عليه امتثاله ولا بد ، أو لا بد أن يعرضه على الشرع الظاهر ، فالثاني هو المعتمد كما تقدم .

ഹാഫിള് ബ്നു ഹജർ( റ) പറയുന്നു.
ഇൽഹാമിനെ നിഷേദിക്കൽ തള്ളപ്പെടുന്നതാണ് .

അടിമയെ ബഹുമാനിച്ചുകൊണ്ട് അല്ലാഹു അടിമക്ക് ഇത്തരം കാര്യങ്ങൾ നൽകാവുന്നതാണ്

പക്ഷേ  സത്യവും അസത്യവും വേർതിരിച്ച് മനസ്സിലാക്കേണ്ടതാണ് '


അത് മുഹമ്മദീയ ശരീരത്തിൽ ചൊവ്വായതും ഖുർആതിനും സുന്നത്തിനും അനുസൃതവുമായ ഇൽഹാം   സ്വീകാര്യമാണ്
അല്ലെങ്കിൽ തള്ളപെടുന്നതാണ്

അല്ലാഹുവിൽനിന്നുള്ള നൂറിന്റെ വർദ്ധനവ് കൊണ്ട് ഒരു അടിമയെ അല്ലാഹു ബഹുമാനിക്കൽ നാം നിഷേധിക്കുന്നില്ല'

ആ നൂറ് കൊണ്ട് അല്ലാഹു അവന്ന് വർദ്ധിപ്പിക്കുകയും അവൻ തന്റെ ചിന്തയെ ശക്തിപ്പെടുത്തുകയും ചെയ്യും.

അടിസ്ഥാനം അറിയപ്പെടാത്ത വാക്കുകൾ ഹൃദയത്തിലേക്ക്  വരുമെന്നതിനെയാണ് നാം എതിർക്കുന്നത് '

എങ്കിലും അല്ലാഹുവിൻറെ അടിമകളിൽ നിന്ന് അവൻ ഉദ്ദേശിച്ചവർക്ക് അല്ലാഹു പ്രത്യേകം ആക്കുന്ന ഒരു പ്രകാശമാണത്.

അത് ശറഇനോട് യോജിച്ചാൽ  ഹുജജത്താണ്


മേൽ പറഞ്ഞതിൽനിന്നും ഉറങ്ങുന്നവൻ നബി (സ്വ) യെ സ്വപ്നംകാണുകയും അവിടന്ന് വല്ലതുകൊണ്ടും കൽപ്പിക്കുകയും ചെയ്താൽ അത് അനുസരിക്കൽ നിർബന്ധമാണോ

അല്ലങ്കിൽപ്രത്യക്ഷ ശറഇ ന്റെ മേലിൽ അതിനെ വെളിവാക്കൽ അത്യാവശ്യമാണൊ?

അത്യാവശ്യമാണന്നാണ് പ്രബലം

(ഫത്ഹുൽ ബാരി )

ഇതിൽ നിന്നും മനസ്സിലാവുന്നത് ശറഇന്ന് വിരുദ്ധമല്ലാത്ത ഇലാഹാമുകളും നബിസല്ലല്ലാഹ അലൈവസല്ലമ തങ്ങളെ കാണുകയും സ്വപ്നത്തിലൂടെ ഉള്ള നിർദ്ദേശങ്ങളും സ്വീകാര്യമാണ് എന്നാണ് ഇതിനെല്ലാം നിഷേധിക്കുന്നത് പരിശുദ്ധ ഇസ്‌ലാം നിയമങ്ങൾ അറിയാത്തത് കൊണ്ട് മാത്രമാണ് '






വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു.



( ألا إن أولياء الله لا خوف عليهم ولا هم يحزنون الذين آمنوا وكانوا يتقون لهم البشرى في الحياة الدنيا وفي الآخرة لا تبديل لكلمات الله ذلك هو الفوز العظيم )  അല്ലാഹു വിന്റെ ഔലിയാക്കൾ അവരുടെ മേൽ ഭയമില്ല. അവർ ദുഖിക്കുകയില്ല. അവർ സത്യവിശ്വാസികളും അല്ലാഹു വിനെസൂക്ഷിക്കുന്നവരുമാണ് ദുൻയവിയിയായ ജീവിതത്തിലും ആഖിറത്തിലും അവർക്ക് സന്തോശ വാർത്തയുണ്ട്


മേൽ ആയത്ത് വിവരിച്ച ഇമാം റാസി (റ) പറയുന്നു'


ഇവിടെ സന്തോഷ വാർത്ത കൊണ്ടുള്ള ഉദ്ധേശം നല്ല സ്വപ്നങ്ങളാണ് നബി (സ്വ) പറഞ്ഞു.

സന്തോഷ വാർത്ത യഥാർത്ത മുസ്ലിം കാണുകയോ അവന്ന് വേണ്ടി കാണപെടുകയോ ചെയ്യുന്ന സത്യമായ സ്വപ്നങ്ങളാണ്


നബി (സ്വ) പറയുന്നു.

നുബുവ്വത്ത് പോയി സന്തോഷവാർത്തകൾ ബാക്കിയായി

വീണ്ടും നബി( സ്വ) സത്യസ്വപ്നങ്ങൾ അല്ലാഹു വിൽ നിന്നാണ് 'പാഴ്കിനാവ് പിശാജിൽ നിന്നുള്ളതാണ്

നബി( സ്വ) പറയുന്നു
സത്യ സ്വപ്നങ്ങൾ നുബുവ്വത്തിന്റെ നാൽപത്തി ആറ് ഭാഗങ്ങളിൽ ഒരു ഭാഗമാണ്


ഇബ്ന് മസ്ഊദ് (റ) പറയുന്നു. സ്വപ്നം മൂന്ന് ഇനമുണ്ട്  ഒരാൾ പകലിൽ ഉദ്ധേശിക്കുന്ന ഒരു കാര്യം രാത്രിയിൽ തന്നെ അവൻ കാണുന്നു.

രണ്ട് 'പൈശാജികം
മൂന്ന് 'സത്യ സന്തമായ സ്വപ്നം

وأما قوله تعالى : ( لهم البشرى في الحياة الدنيا وفي الآخرة ) ففيه أقوال :

الأول : المراد منه الرؤيا الصالحة ، عن النبي - صلى الله عليه وسلم - : أنه قال : " البشرى هي الرؤيا الصالحة يراها المسلم أو ترى له " وعنه عليه الصلاة والسلام : " ذهبت النبوة وبقيت المبشرات " وعنه عليه الصلاة والسلام : "الرؤيا الصالحة من الله ، والحلم من الشيطان ، فإذا حلم أحدكم حلما يخافه فليتعوذ منه وليبصق عن شماله ثلاث مرات فإنه لا يضره " وعنه - صلى الله عليه وسلم - : "الرؤيا الصالحة جزء من ستة وأربعين جزء من النبوة " وعن ابن مسعود : الرؤيا ثلاثة : الهم يهم به الرجل من النهار فيراه في الليل ، وحضور الشيطان ، والرؤيا التي هي الرؤيا الصادقة .


ഇബ്രാഹീം( റ) പറയുന്നു സ്വപ്നം മൂന്ന് ഇനമാണ് '

സന്തോഷ വാർത്തകൾ അത് അല്ലാഹു വിൽ നിന്നുള്ളതാണ് അത് നുബുവ്വത്തിന്റെ ഭാഗങ്ങളിൽ ഒരു ഭാഗമാണ്

ഒരാൾ പകലിൽ ഉദ്ധേശിക്കുന്നത് രാത്രിയിൽ അവൻ സ്വപ്നം കാണുന്നത്

മറ്റൊന്ന് ഭയപെടുത്തുന്ന സ്വപ്നം ഇത് പിശാജിൽ നിന്ന് ഉള്ളതാണ്

സത്യസന്തമായ നല്ല സ്വപ്നങ്ങൾ സത്യവിശ്വാസികളായ നല്ലവർക്ക് മാത്രമാണന്ന് മേൽ ആയത്തും ബുദ്ധിയും തെളിയിക്കുന്നു ണ്ട് ' (തഫ്സീറു റാസി യൂനുസ് 64 )

وعن إبراهيم الرؤيا ثلاثة : فالمبشرة من الله جزء من سبعين جزءا من النبوة ، والشيء يهم به أحدكم بالنهار فلعله يراه بالليل ، والتخويف من الشيطان ، فإذا رأى أحدكم ما يحزنه فليقل : أعوذ بما عاذت به ملائكة الله من شر رؤياي التي رأيتها أن تضرني في دنياي أو في آخرتي .

واعلم أنا إذا حملنا قوله : ( لهم البشرى ) على الرؤيا الصادقة فظاهر هذا النص يقتضي أن لا تحصل هذه الحالة إلا لهم ، والعقل أيضا يدل عليه ، وذلك لأن ولي الله هو الذي يكون مستغرق القلب والروح بذكر الله ، ومن كان كذلك فهو عند النوم لا يبقى في روحه إلا معرفة الله ، ومن المعلوم أن معرفة الله ونور جلال الله لا يفيده إلا الحق والصدق ، وأما من يكون متوزع الفكر على أحوال هذا العالم الكدر المظلم ، فإنه إذا نام يبقى كذلك ، فلا جرم لا اعتماد على رؤياه ، فلهذا السبب قال : ( لهم البشرى في الحياة الدنيا ) على سبيل الحصر والتخصيص .تفسير رازي

.  ഒഹാബികൾക്കും സ്വീകാര്യനും ഇബ്നു തൈമിയ്യയുടെ ശിശ്വനുമായ ഇബ്നുകസീർ തഫ്സീറിൽ വിവരിക്കുന്നത് കാണുക


 

لَهُمُ الْبُشْرَىٰ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۚ لَا تَبْدِيلَ لِكَلِمَاتِ اللَّهِ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ (64)

وقال الإمام أحمد : حدثنا عبد الرزاق ، أخبرنا سفيان ، عن الأعمش ، عن ذكوان أبي صالح ، عن رجل ، عن أبي الدرداء ، رضي الله عنه ، عن النبي صلى الله عليه وسلم في قوله : ( لهم البشرى في الحياة الدنيا وفي الآخرة ) قال : " الرؤيا الصالحة يراها المسلم ، أو ترى له " .

ഇമാം അഹമ്മദ് (റ) റിപോർട്ട് ചെയ്യുന്നു.
അബുദ്ധർദാഅ ( റ )പറഞ്ഞു ' നബി (സ്വ) പറഞ്ഞു '

സന്തോഷ വാർത്ത യഥാർത്ത മുസ്ലിം കാണുകയോ അവന്ന് വേണ്ടി കാണപെടുകയോ ചെയ്യുന്ന സത്യമായ സ്വപ്നങ്ങളാണ്


ഇബ്നു ജരീർ ( റ) പറഞ്ഞു
നബി (സ്വ) പറഞ്ഞു

സന്തോഷ വാർത്ത യഥാർത്ത മുസ്ലിം കാണുകയോ അവന്ന് വേണ്ടി കാണപെടുകയോ ചെയ്യുന്ന സത്യമായ സ്വപ്നങ്ങളാണ്
وقال ابن جرير : حدثني أبو السائب ، حدثنا أبو معاوية ، عن الأعمش ، عن أبي صالح ، عن عطاء بن يسار ، عن رجل من أهل مصر ، عن أبي الدرداء في قوله : ( لهم البشرى في الحياة الدنيا وفي الآخرة ) قال : سأل رجل أبا الدرداء عن هذه الآية ، فقال : لقد سألت عن شيء ما سمعت [ أحدا ]سأل عنه بعد رجل سأل عنه رسول الله ، فقال : " هي الرؤيا الصالحة يراها الرجل المسلم ، أو ترى له ، بشراه في الحياة الدنيا ، وبشراه في الآخرة [ الجنة ] .
ثم رواه ابن جرير من حديث سفيان ، عن ابن المنكدر ، عن عطاء بن يسار ، عن رجل من أهل مصر ، أنه سأل أبا الدرداء عن هذه الآية ، فذكر نحو ما تقدم .
وقال ابن جرير : حدثني المثنى : حدثنا الحجاج بن منهال ، حدثنا حماد بن زيد ، عن عاصم بن بهدلة ، عن أبي صالح قال : سمعت أبا الدرداء ، وسئل عن : ( الذين آمنوا وكانوا يتقون لهم البشرى ) فذكر نحوه سواء .
وقال الإمام أحمد : حدثنا عفان ، حدثنا أبان ، حدثنا يحيى ، عن أبي سلمة ، عن عبادة بن الصامت ؛ أنه سأل رسول الله صلى الله عليه وسلم فقال : يا رسول الله ، أرأيت قول الله تعالى : ( لهم البشرى في الحياة الدنيا وفي الآخرة ) ؟ فقال : " لقد سألتني عن شيء ما سألني عنه أحد من أمتي - أو : أحد قبلك " قال : " تلك الرؤيا الصالحة ، يراها الرجل الصالح أو ترى له " .
وكذا رواه أبو داود الطيالسي ، عن عمران القطان ، عن يحيى بن أبي كثير ، به ورواه الأوزاعي ، عن يحيى بن أبي كثير ، فذكره . ورواه علي بن المبارك ، عن يحيى ، عن أبي سلمة قال : نبئنا عن عبادة بن الصامت ، سأل رسول الله صلى الله عليه وسلم عن هذه الآية ، فذكره .
وقال ابن جرير : حدثني أبو حميد الحمصي ، حدثنا يحيى بن سعيد ، حدثنا عمر بن عمرو بن عبد الأحموسي ، عن حميد بن عبد الله المزني قال : أتى رجل عبادة بن الصامت فقال : آية في كتاب الله أسألك عنها ، قول الله تعالى : ( لهم البشرى في الحياة الدنيا ) ؟ فقال عبادة : ما سألني عنها أحد قبلك ، سألت عنها نبي الله فقال مثل ذلك : " ما سألني عنها أحد قبلك ، الرؤيا الصالحة ، يراها العبد المؤمن في المنام أو ترى له " .

ഇതിന് ധാരാളം പ്രമാണങ്ങൾ കൊണ്ട് വന്നതിന്ന് ശേഷം ഇബ്ന് കസീർ തുടരുന്നു.

നബി( സ്വ) പറഞ്ഞു

സന്തോഷ വാർത്ത യഥാർത്ത മുസ്ലിം കാണുകയോ അവന്ന് വേണ്ടി കാണപെടുകയോ ചെയ്യുന്ന സത്യമായ സ്വപ്നങ്ങളാണ്
സത്യ സന്തമായ സ്വപ്നം നുബുവ്വത്തിന്റെ നാൽപത്തിനാല് / എഴുപത്തിനാല് ഭാഗങ്ങളിൽ ഒരു ഭാഗമാണ്
ثم رواه من حديث موسى بن عبيدة ، عن أيوب بن خالد بن صفوان ، عن عبادة بن الصامت ؛ أنه قال لرسول الله صلى الله عليه وسلم : ( لهم البشرى في الحياة الدنيا وفي الآخرة ) فقد عرفنا بشرى الآخرة الجنة ، فما بشرى الدنيا ؟ قال : " الرؤيا الصالحة يراها العبد أو ترى له ، وهي جزء من أربعة وأربعين جزءا أو سبعين جزءا من النبوة " .
وقال [ الإمام ] أحمد أيضا : حدثنا بهز ، حدثنا حماد ، حدثنا أبو عمران ، عن عبد الله بن الصامت ، عن أبي ذر ؛ أنه قال : يا رسول الله ، الرجل يعمل العمل فيحمده الناس عليه ، ويثنون عليه به ، فقال رسول الله صلى الله عليه وسلم : " تلك عاجل بشرى المؤمن " . رواه مسلم .
وقال أحمد أيضا : حدثنا حسن - يعني الأشيب - حدثنا ابن لهيعة ، حدثنا دراج ، عن عبد الرحمن بن جبير ، عن عبد الله بن عمرو ، عن رسول الله صلى الله عليه وسلم أنه قال : ( لهم البشرى في الحياة الدنيا وفي الآخرة ) قال : " الرؤيا الصالحة يبشرها المؤمن ، هي جزء من تسعة وأربعين جزءا من النبوة ، فمن رأى [ ذلك ] فليخبر بها ، ومن رأى سوى ذلك فإنما هو من الشيطان ليحزنه ، فلينفث عن يساره ثلاثا ، وليكبر ولا يخبر بها أحدا " لم يخرجوه .



ഇമാം അഹമദ് ( റ )റിപ്പോർട്ട് ചെയ്യുന്നു' നബി (സ്വ) പറഞ്ഞു '

സത്യവിശ്വാസിക്ക് സന്തോഷ വാർത്ത അറിയിക്കുന്നതാണ് നല്ല സ്വപ്നങ്ങൾ ' നുബുവ്വത്തിന്റെ നാൽപത്തി ഒമ്പതിൽ ഒരു ഭാഗമാണ് .വല്ലവനും അത് കണ്ടാൽ മറ്റുള്ള (വിശ്വാസയോഗ്യൻമാരോട് ) അത് പറയണം
وقال ابن جرير : حدثني يونس ، أنبأنا ابن وهب ، حدثني عمرو بن الحارث ، أن دراجا أبا السمح حدثه عن عبد الرحمن بن جبير ، عن عبد الله بن عمرو ، عن رسول الله صلى الله عليه وسلم أنه قال : ( لهم البشرى في الحياة الدنيا ) الرؤيا الصالحة يبشرها المؤمن ، جزء من ستة وأربعين جزءا من النبوة " .
وقال أيضا ابن جرير : حدثني محمد بن أبي حاتم المؤدب ، حدثنا عمار بن محمد ، حدثنا الأعمش ، عن أبي صالح ، عن أبي هريرة ، عن النبي صلى الله عليه وسلم : ( لهم البشرى في الحياة الدنيا وفي الآخرة ) قال : " هي في الدنيا الرؤيا الصالحة ، يراها العبد أو ترى له ، وهي في الآخرة الجنة " .
ثم رواه عن أبي كريب ، عن أبي بكر بن عياش ، عن أبي حصين ، عن أبي صالح ، عن أبي هريرة أنه قال : الرؤيا الحسنة بشرى من الله ، وهي من المبشرات .
هكذا رواه من هذه الطريق موقوفا .
وقال أيضا : حدثنا أبو كريب ، حدثنا أبو بكر ، حدثنا هشام ، عن ابن سيرين ، عن أبي هريرة قال : قال رسول الله صلى الله عليه وسلم : " الرؤيا الحسنة هي البشرى ، يراها المسلم أو ترى له " .
وقال ابن جرير : حدثني أحمد بن حماد الدولابي ، حدثنا سفيان ، عن عبيد الله بن أبي يزيد ، عن أبيه ، عن سباع بن ثابت ، عن أم كرز الكعبية : سمعت رسول الله صلى الله عليه وسلم يقول : " ذهبت النبوة ، وبقيت المبشرات " .
وهكذا روي عن ابن مسعود ، وأبي هريرة ، وابن عباس ، ومجاهد ، وعروة بن الزبير ، ويحيى بن أبي كثير ، وإبراهيم النخعي ، وعطاء بن أبي رباح : أنهم فسروا ذلك بالرؤيا الصالحة .
ഇനിയും ധാരാളം പ്രാമാണം ഇബ്നുകസീർ കൊണ്ട് വരുന്ത്



(തഫ്സീറ്ഇബ്നു കസീർ യൂന്സ് 64)


നബി (സ്വ) പറഞ്ഞു

'،أن أبا هريرة قال سمعت رسول الله صلى الله عليه وسلم يقول لم يبق من النبوة إلا المبشرات قالوا وما المبشرات قال الرؤيا الصالحة


നബി( സ്വ )പറഞ്ഞു ' സന്തോഷ വാർത്തകളല്ലാതെ നുബുവ്വത്തിൽ നിന്നും ബാക്കിയില്ല. അവർ ചോദിച്ചു. എന്താണ് സന്തോഷ വാർത്തകൾ അവിടന്ന് പറഞ്ഞു   നല്ല സ്വപ്നങ്ങൾ ( ബുഖാരി)


ഹാഫിള് ഇബ്ന് ഹജർ( റ ) വിവരിക്കുന്നു '

ഖുർആനിൽ അല്ലാഹു തആലയുടെ വാക്കിൽ ഇങ്ങനെയുണ്ട് ഭൗതിക ജീവിതത്തിൽ സത്യവിശ്വാസികൾക്ക്  സന്തോഷ വാർത്തയുണ്ട് 'ഖുർആനിൽ പറഞ്ഞ സന്തോഷ വാർത്തയുടെ ഉദ്ധേശം നല്ല സ്വപ്നങ്ങളാണ് 'ഇമാം തിർമിദിയും ഇബ്ന് മാജയും ഇത് ഉദ്ധരിച്ചിട്ടുണ്ട് ഹാകിം സ്വഹീഹാണന്ന് പറഞ്ഞിട്ടുമുക്ക്

ഇതിന്റെ അർഥം എനിക്ക് പ്രത്യേകമായ നുബുവ്വത്തിന്റെ ശേഷം സന്തോഷ വാർത്തകളല്ലാതെ ബാക്കിയില്ല എന്നാണ്

മേൽ പറഞ്ഞ സന്തോഷവാർത്തകളെ നബി (സ്വ )വിവരിച്ചത് സ്വപ്നം എന്നാണ് '



وقد ورد في قوله تعالى : لهم البشرى في الحياة الدنيا هي الرؤيا الصالحة ، أخرجه الترمذي وابن ماجه وصححه الحاكم


، والمعنى لم يبق بعد النبوة المختصة بي إلا المبشرات ، ثم فسرها بالرؤيا ، وصرح به في حديث عائشة عند أحمد بلفظ : " لم يبق بعدي " ،

ഇമാം മുസ്ലിമും അബൂദാവൂദും നസാഇയും  ഉദ്ധരിക്കുന്നു

ജനങ്ങൾ അബൂബക്കർ( റ) വിന്റെ പിന്നിൽ സ്വഫ് കെട്ടിയിരിക്കുന്ന
സമയത്ത്
നബി സ്വ വഫാത്തിന് മുമ്പുള്ള രോഗത്തിൽ ആയപ്പോൾ വിരി നീക്കിക്കൊണ്ട് പറഞ്ഞു '


ഓ ജനങ്ങളെ നുബുവ്വത്തിന് സന്തോഷ വാർത്തകളിൽ ഒന്നും ബാക്കിയില്ല യഥാർത്ഥ മുസ്ലിം കാണുകയോ അവനുവേണ്ടി കാണപ്പെടുകയും ചെയ്യുന്ന നല്ല സ്വപ്നങ്ങൾ അല്ലാതെ ഒന്നും ബാക്കിയില്ല '

നസാഇ ഇമാമിൻറെ റിപ്പോർട്ടിൽ അബൂഹുറൈറ (റ) വിൽനിന്നും ഉദ്ദരിക്കുന്നു നബിസല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു നുബുവ്വത്തിൽ നിന്നും നല്ല സ്വപ്നങ്ങളില്ലാതെ ബാക്കിയില്ല

സ്വപ്നം നുബുവ്വത്തിന് ഭാഗങ്ങളിൽ ഒരു ഭാഗമാണ് എന്ന് നബി സല്ലല്ലാഹു അലൈവസല്ലമ തങ്ങൾ പറഞ്ഞു '

അതു കൊണ്ടുള്ള ഉദ്ദേശം സ്വപ്നത്തിന്റെ കാര്യത്തെ നുബുവ്വത്തിനോട് സാദൃശ്യപ്പെടുത്തലാണ് സ്വപ്നം എല്ലാം നുബുവ്വത്ത് ആണ് എന്നല്ല'



وقد جاء في حديث ابن عباس أنه - صلى الله عليه وسلم - قال ذلك في مرض موته ،

أخرجه مسلم وأبو داود والنسائي من طريق إبراهيم بن عبد الله بن معبد عن أبيه عن ابن عباس" أن النبي - صلى الله عليه وسلم - كشف الستارة ورأسه معصوب في مرضه الذي مات فيه والناس صفوف خلف أبي بكر فقال : يا أيها الناس إنه لم يبق من مبشرات النبوة إلا الرؤيا الصالحة يراها المسلم أو ترى له " الحديث .

وللنسائي من رواية زفر بن صعصعة عن أبي هريرة رفعه أنه : " ليس يبقى بعدي من النبوة إلا الرؤيا الصالحة " وهذا يؤيد التأويل الأول ، وظاهر الاستثناء مع ما تقدم من أن الرؤيا جزء من أجزاء النبوة أن الرؤيا نبوة وليس كذلك لما تقدم أن المراد تشبيه أمر الرؤيا بالنبوة ، أو لأن جزء الشيء لا يستلزم ثبوت وصفه له كمن قال : أشهد أن لا إله إلا الله رافعا صوته لا يسمى مؤذنا ولا يقال إنه أذن وإن كانت جزءا من الأذان ، وكذا لو قرأ شيئا من القرآن وهو قائم لا يسمى مصليا وإن كانت القراءة جزءا من الصلاة



، ويؤيده حديث أم كرز بضم الكاف وسكون الراء بعدها زاي الكعبية قالت : سمعت النبي - صلى الله عليه وسلم - يقول : ذهبت النبوة وبقيت المبشرات أخرجه أحمد وابن ماجهوصححه ابن خزيمة وابن حبان .
മറ്റൊരു ഹദീസിൽ ഇങ്ങിനെയുണ്ട്  നുബുവ്വത്ത് പോയി സന്തോഷവാർത്തകൾ ബാക്കിയായി ഇമാം അഹ്മദ് ഇബ്നുമാജ  എന്നിവർ ഇതിന് റിപ്പോർട്ട് ചെയ്തു .ഇബ്ന് ഖുസൈമ ഇബ്ന് ഹിബ്ബാൻ എന്നിവർ ഇത് സ്വഹീഹാണെന്ന് പറഞ്ഞു 'ഇത് മേൽ പറഞ്ഞതിന്ന് ശക്തി നൽകുന്നു

ഇമാം അഹ്മദ് (റ) ആയിഷ ഉമ്മയെ തൊട്ടുള്ള റിപ്പോർട്ടിൽ എൻറെ ശേഷം സന്തോഷ വാർത്തകളിൽ നിന്നും സ്വപ്നം അല്ലാതെ ബാക്കിയില്ല,


ഹുദൈഫ (റ) വിൽ  നിന്ന് ത്വബ്റാനി ഇമാം റിപ്പോർട്ട് ചെയ്യുന്നു നുബുവ്വത്ത് പോയി സന്തോഷവാർത്തകൾ ബാക്കിയായി


അനസ് (റ) നിന്ന് റിപ്പോർട്ട് ചെയ്ത ഹദീസിൽ റിപ്പോർട്ട് പ്രവാചകത്വവും നുബുവ്വത്തും മുറിഞ്ഞുപോയി'

നബിയോ റസൂലോ എനിക്ക് ശേഷം ഇല്ല'
സന്തോഷവാർത്തകൾ ബാക്കിയായി.

അവർ ചോദിച്ചു '

എന്താണ് സന്തോഷ വാർത്തകൾ ?

നബി സ്വ പറഞ്ഞു മുസ്ലിമീങ്ങൾ കാണുന്ന സ്വപ്നം  നുബുവ്വത്തിന്റെ ഭാഗങ്ങളിൽ ഒരു ഭാഗമാണ് -

മുഹല്ലബ് പറയുന്നു സ്വപ്നത്തിന് സന്തോഷവാർത്തകൾ എന്ന വാചകം പറഞ്ഞത് അധികവും അങ്ങനെയായിരുന്നതിന്ന് വേണ്ടിയാണ് കാരണം ചില സ്വപ്നങ്ങളിൽ താക്കീതുകളും ഉണ്ടാവാറുണ്ട്.

സംഭവിക്കാൻ പോകുന്ന കാര്യത്തിന് വേണ്ടി തയ്യാറെടുക്കാൻ വേണ്ടി സംഭവിക്കുന്നതിനു മുമ്പ് സത്യവിശ്വാസിക്ക്  അല്ലാഹു കാണിക്കുന്ന നല്ല സ്വപ്നങ്ങൾ സത്യസന്ധമാണ്

ولأحمد عن عائشة مرفوعا لم يبق بعدي من المبشرات إلا الرؤيا وله وللطبراني من حديث حذيفة بن أسيد مرفوعا :ذهبت النبوة وبقيت المبشرات ولأبي يعلى من حديث أنسرفعه : " إن الرسالة والنبوة قد انقطعت ولا نبي ولا رسول بعدي ولكن بقيت المبشرات ، قالوا : وما المبشرات؟ قال : رؤيا المسلمين جزء من أجزاء النبوة " ، قال المهلب ما حاصله : التعبير بالمبشرات خرج للأغلب ، فإن من الرؤيا ما تكون منذرة وهي صادقة يريها الله للمؤمن رفقا به ليستعد لما يقع قبل وقوعه .


 ഇബ്നുത്തീൻ പറയുന്നു ഹദീസിന്റെ അർത്ഥം   ദിവ്യസന്ദേശം (വഹ്' യ് )എൻറെ മരണം കൊണ്ട് മുറിഞ്ഞുപോയി പിന്നീടുണ്ടാകുന്ന കാര്യങ്ങൾ അറിയാൻ സ്വപ്നം അല്ലാതെ അവശേഷിക്കുന്നില്ല,

ഇവിടെ ഒരു സംശയത്തിന് സാധ്യതയുണ്ട്
അത് ഇങ്ങനെയാണ്

മഹത്തുക്കൾക്കുണ്ടാകുന്ന ഇൽഹാം (അല്ലാഹുവിൽ നിന്നുള്ള പ്രതേക വെളിപാട് ) ഇപ്രകാരമാണ് അതിലും വരാനുള്ള കാര്യങ്ങൾ വിവരമറിയും,

അത് അമ്പിയാക്കളുടെ വഴിയിലേക്ക് ചേർത്തി നോക്കുമ്പോൾ അത് സ്വപ്നം പോലെയാണ് '

ആ സ്വപ്നം അമ്പിയാക്കൾ അല്ലാത്തവർക്കും ഉണ്ടാകുന്നതാണ് ഉമർ (റ ) ന്റെ ചരിത്രത്തിൽ മുമ്പ് പറഞ്ഞ ഹദീസ് അതിനുദാഹരണമാണ് നബിസല്ലല്ലാഹു അലൈവസല്ലം പറഞ്ഞു   മുൻ സമുദായങ്ങളിൽ വാർത്ത നൽകപ്പെടുന്നവർ ഉണ്ടായിരുന്നു എന്റെ സമുദായത്തിൽ ഉമർഅതിൽ പ്പെട്ടതാണ്.


'വാർത്ത  നൽകപ്പെടുന്നവർ എന്നതിനെ  ഇൽഹാം നൽകപെട്ടവർ എന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

ഔലിയാക്കളിൽ ധാരാളം ആളുകൾ മറഞ്ഞ കാര്യങ്ങൾ പറയാറുണ്ട് അവർ പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും  ചെയ്തിട്ടുണ്ട്



മറുപടി ഇങ്ങനെ പറയാം

സ്വപ്നം എല്ലാ സത്യവിശ്വാസികളെയും ഉൾക്കൊള്ളുന്നതാണ് അതിനുവേണ്ടിയാണ് അതിനെ പ്രത്യേകം പറഞ്ഞത്

ഇൽഹാം ചില മഹത്തുക്കൾക്ക് മാത്രം പ്രത്യേകമാണ് '

സ്വപ്നം അത് ധാരാളം ഉണ്ടാവാറുണ്ട് അത് വ്യാപകവുമാണ് അതിലേക്കാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ വാക്ക് സൂചിപ്പിക്കുന്നത് '


ഇൽഹാം നബി സല്ലല്ലാഹുഅലൈഹിവസല്ലമയുടെ കാലഘട്ടത്തിൽ കുറവ് ആകുകയും പിന്നീട് വർധിക്കുകയും ചെയ്തിട്ടുണ്ട് '

അതിൻറെ കാരണം  വഹ്യ് വരൽ ഉണർവിൽ തന്നെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളിലേക്ക് അധികമായിരിക്കുകയും

നബിസല്ലല്ലാഹു  അലയ് ഹി വസല്ലമയിൽ നിന്നുള്ള മുഅജിസത്ത് പ്രകടനം വെളിവാക്കൽ ഉദ്ദേശവും ഉണ്ടായിരുന്നു അപ്പോൾ മറ്റുള്ളവർക്ക് അത്തരം കാര്യങ്ങളിൽ ഒന്നും ഉണ്ടാവാതിരിക്കാൻ അനുയോജ്യമായിരുന്നു'

അവിടത്തെ വഫാത്തോടെ വഹ്യ് മുറിഞ്ഞുപോയപ്പോൾഅല്ലാഹു പ്രത്യേകം ആക്കിയ മഹത്തുക്കൾക്ക്  ഇൽഹാം ഉണ്ടായി

മുഅ്ജിസത്തുമായി തിരിച്ചറിയാതിരിക്കൽ നിർഭയമായതിന്ന് വേണ്ടിയാണിത്

മഹാന്മാർക്ക് ഇൽഹാം  ഉണ്ടാവൽ ധാരാളം സംഭവിക്കുകയും അത് പ്രശസ്തമാവുകയും ചെയ്തിട്ടും അതിനെ നിഷേധിക്കുന്നവർ അഹംഭാവം അവർക്കുള്ളത് കൊണ്ടാണ്  (ഫത്ഹുൽ ബാരി )

وقال ابن التين : معنى الحديث أن الوحي ينقطع بموتي ولا يبقى ما يعلم منه ما سيكون إلا الرؤيا ، ويرد عليه الإلهام فإن فيه إخبارا بما سيكون ، وهو للأنبياء بالنسبة للوحي كالرؤيا ، ويقع لغير الأنبياء كما في الحديث الماضي في مناقب عمر : " قد كان فيمن مضى من الأمم محدثون " وفسر المحدث بفتح الدال بالملهم بالفتح أيضا ، وقد أخبر كثير من الأولياء عن أمور مغيبة فكانت كما أخبروا ، والجواب أن الحصر في المنام لكونه يشمل آحاد المؤمنين بخلاف الإلهام فإنه مختص بالبعض ، ومع كونه مختصا فإنه نادر ، فإنما ذكر المنام لشموله وكثرة وقوعه ، ويشير إلى ذلك قوله - صلى الله عليه وسلم - : " فإن يكن " وكان السر في [ ص: 393 ] ندور الإلهام في زمنه وكثرته من بعده غلبة الوحي إليه - صلى الله عليه وسلم - في اليقظة وإرادة إظهار المعجزات منه ، فكان المناسب أن لا يقع لغيره منه في زمانه شيء ، فلما انقطع الوحي بموته وقع الإلهام لمن اختصه الله به للأمن من اللبس في ذلك ، وفي إنكار وقوع ذلك مع كثرته واشتهاره مكابرة ممن أنكره( فتح الباري)


അമ്പിയാക്കളുടെ സ്വപ്നവും  ഇൽഹാമും ഹുജജത്താണ് പ്രമാണമാണ്


എന്നാൽ ഔലിയാക്കളുടെ സ്വപനവും ഇൽഹാമും പ്രമാണമല്ലങ്കിലും
ശറഇന് വിരുദ്ധമല്ലെങ്കിൽ അത് അവർക്ക് സ്വീകരിക്കാവുന്നതാണ് '


ഇത് ശറഹുൽ അഖാഇദിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് -


അസ് ലം സഖാഫി
പരപ്പനങ്ങാടി

ഇബ്ന് അബ്ദുൽ വഹാബ് ഹദീസ് വിജ്ഞാനത്തിൽ ഒരു വിവരവും ഇല്ലാത്തവൻ അൽബാനി വിവരിക്കുന്നു


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



ഇബ്ന് അബ്ദുൽ വഹാബ് ഹദീസ് വിജ്ഞാനത്തിൽ ഒരു വിവരവും ഇല്ലാത്തവൻ അൽബാനി വിവരിക്കുന്നു


ഇബ്ന് അബ്ദുൽ വഹാബിനെ പറ്റി ആധുനിക വഹാബി പണ്ഡിറ്റ് നാസിറുദ്ദീൻ അൽബാനി വിവരിക്കുന്നത് കാണുക '

 അൽബാനിപറയുന്നു

ഇബ്ന്അബ്ദുൽവഹാബ് ധാരാളം പിഴവുകളും സംഭവിച്ചിട്ടുണ്ട്.'

(അൽ ഹുദാ വന്നൂർ 297)


 വീണ്ടും   അൽബാനി പറയുന്നു '


ഇബ്ന്അബ്ദുൽവഹാബ്ന് ഹദീസ് വിഷയത്തിലോ സലഫി ഫിഖ്ഹി ലോ
ഒരറിവുമില്ല '

മദ്ഹബിനെ ഭാഗത്തിലൂടെ അദ്ദേഹം  ഹനഫി മദ്ഹബ് കാരനാണ്

ഹദീസ് വിഷയത്തിൽ അയാൾ മറ്റു സാധാരണക്കാരെ പോലെയാണ് '


ദീനിൽ ഫിഖ്ഹ് വിഷയത്തിൽ അയാൾ സലഫി മൻഹജ് സ്വീകരിച്ച ആളാണെന്നതിന്ന് യാതൊരു തെളിവുമില്ല


 വളരെ ദുഃഖം എന്ന് പറയട്ടെ ഹദീസ് വിഷയങ്ങളിൽ അയാൾ മറ്റുള്ളവരെ പോലെയാണ് സഹീഹായ ഹദീസിനെ പറ്റിയോ ളഈഫായ ഹദീസി  നെപ്പറ്റിയോ അയാൾക്ക് ഒരു വിവരവുമില്ല


അയാളുടെ ഗ്രന്ഥങ്ങൾ അതിനു സാക്ഷിയാണ് 
⭕⭕⭕⭕⭕



വീണ്ടും അൽബാനി പറയുന്നു റസൂലുല്ലയുടെ ചരിത്രം വിഷയത്തിൽ അബ്ദുൽ വഹാബിന് യാതൊരു വിജ്ഞാനവും ഇല്ലാത്തയാളാണ് (ഹയാത്തുൽ അൽബാനി വ ആസാറു ഹു432)



(المحاضرة تحت الاسم حقيقة الدعوة السلفية )



وقال: "الحقيقة محمد بن عبدالوهاب فضله كبير على الأمة الإسلامية؛ لكن فيه شيء من الغلو والشدة"اهـ الهدى والنور 297 وقال عن محمد بن عبد الوهاب: "،

بخلاف الشيخ محمد بن عبد الوهاب، فلم تكن له هذه العناية، لا في الحديث ولا في الفقه السلفي، فهو من الناحية المذهبية حنبلي، ومن الناحية الحديثية كغيره، فليس له آثار في الفقه تدلنا على أنه كـابن تيمية سلفي المنهج في التفقه في الدين، لعل له في ذلك عذراً كما ألمحنا إليه آنفاً.وكذلك في الأحاديث فهو كغيره مع الأسف الشديد، لا معرفة عنده بالحديث الصحيح والضعيف، ومن الأدلة التي تدلنا على هذا أن له رسالة مطبوعة متداولة عند أتباعه النجديين حتى اليوم،

المحاضرة تحت الاسم حقيقة الدعوة السلفية

وقال: "أما مختصر سيرة الرسول صلى الله عليه و سلم للشيخ محمد بن عبد الوهاب رحمه الله تعالى فلم تكن على منهج علمي حتى إنه أورد قصة الغرانيق العلى و هي قصة تهدم القرآن كله" حياة الألباني وآثاره 432

⭕⭕⭕⭕⭕
എന്നാൽ ആധുനിക കേരള വഹാബികൾ പുരോഹിതന്മാർ പറയുന്നത് കാണുക


 ഇബ്നു തെെമിയയുടെയും മുഹമ്മദ്ബ്നു  അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ വിഷലിപ്തമാണന്ന് പറയുന്നതം ഖുർആൻ വിഷലിപ്തമാണന്ന് പറയുന്നതും തുല്ല്യമാണ്

(വിചിന്തനം 2005 ഫെബ്രുവരി 25 )
/

https://www.facebook.com/777959305671074/posts/783267228473615/



ഇനി വഹാബിസത്തെ പെട്ടുപോയവർ ചിന്തിക്കുക നാം ആധുനിക കേരള വഹാബി പുരോഹിതന്മാരെ സ്വീകരിക്കണോ ഗൾഫ് വഹാബി അൽബാനിയെ സ്വീകരിക്കണോ ഇബ്ന് അബ്ദുൽ വഹാബ് സ്വീകരിക്കണോ?
അസ് ലം സഖാഫി

പരപ്പനങ്ങാടി

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg




അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA




അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപ

തവസ്സുൽ ഹഖ് കൊണ്ടുള്ള തവസ്സുൽ ഇബ്ന് ഉസൈമീൻ അംഗീകരിക്കുന്നു


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
തവസ്സുൽ
ഹഖ് കൊണ്ടുള്ള തവസ്സുൽ ഇബ്ന് ഉസൈമീൻ അംഗീകരിക്കുന്നു
വഹാബികളുടെ ആധുനിക മുഫ്തിയായ
ഇബ്ന് ഉസൈമീനി നോട്
ഒരു ചോദ്യം
അല്ലാഹുവേ
പ്രാർത്ഥിക്കുന്നവരുടെ വിഖ് കൊണ്ട് ഞാൻ ചോദിക്കുന്നു
എന്ന ദുആ അനുവദനീയമാണോ?
അദ്ദേഹത്തിന് മറുപടി തവസ്സുൽ രണ്ടിനമുണ്ട് '
അനുവദനീയവും പാടില്ലാത്തതും
പ്രാർത്ഥിക്കുന്നവരുടെ വിഖ് കൊണ്ട് ഞാൻ ചോദിക്കുന്നു
എന്ന
ഹദീസിൽ വന്ന പ്രാർത്ഥന അതിന് യാതൊരു വിരോധവുമില്ല
الفتاوى

قول: "اللهم إني أسألك بحق السائلين عليك"
قول: "اللهم إني أسألك بحق السائلين عليك"
منذ 2006-12-01
السؤال: ما حكم هذا الدعاء: "اللهم إني أسألك بحق السائلين عليك" هل للسائلين حق على الله؟
الإجابة: يجب علينا أولاً أن نعلم أن التوسل إلى الله تعالى قسمان:
قسم جائز: وهو ما جاء به الشرع.
قسم ممنوع: وهو ما منعه الشرع.
وأما ما جاء في السؤال "أسألك بحق السائلين عليك" فالسائل يسأل هل للسائلين حق؟
الجواب:نعم للسائلين حق أوجبه الله على نفسه في قوله: {وإذا سألك عبادي عني فإني قريب أجيب دعوة الداع إذا دعان} [سورة البقرة: الآية 186]. وكذلك فإن الله يقول إذا نزل إلى السماء الدنيا:"من يدعوني فأستجيب له، من يسألني فأعطيه" فهذا حق السائلين، وهو من فعل الله عز وجل والتوسل إلى الله بفعله لا بأس به.
ــــــــــــــــــــــــــــــــــــــــ 
مجموع فتاوى و رسائل الشيخ محمد صالح العثيمين المجلد الثاني - باب التوسل.

അസ് ലം സഖാഫി
പരപ്പനങ്ങാടി
അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക



തവസ്സുൽഇബ്നു അബ്ദുൽ വഹാബ് മഹാൽ മാരുടെ ഹഖ് കൊണ്ടുള്ള തവസ്സുൽ അംഗീകരിക്കുന്നു




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0



ഇബ്നു അബ്ദുൽ വഹാബ് മഹാൽ മാരുടെ ഹഖ്  കൊണ്ടുള്ള തവസ്സുൽ അംഗീകരിക്കുന്നു


അദ്ദേഹത്തിന്റെ
കിതാബ് ആദാ ബുൽ മശയ് ഇല സ്വലാ

? എന്ന ഗ്രന്ഥത്തിൽ മൂന്നാം വാള്യത്തിൽ പറയുന്നു


كتاب آداب المشي إلى الصلاة
تأليف: الشيخ محمد بن عبد الوهاب رحمه الله تعالى
بسم الله الرحمن الرحيم
باب آداب المشي إلى الصلاة
يسن الخروج إليها متطهرا بخشوع لقوله صلى الله عليه وسلم: "إذا توضأ أحدكم فأحسن وضوءه، ثم خرج عامدا إلى المسجد، فلا يشبكن بين أصابعه فإنه في صلاة" 1 وأن يقول إذا خرج من بيته - ولو لغير الصلاة-: (بسم الله آمنت بالله، اعتصمت بالله، توكلت على الله ولا حول ولا قوة إلا بالله، اللهم إني أعوذ بك أن أضل أو أضل أو أزل أو أزل أو أظلم أو أظلم أو أجهل أو يجهل علي) .
وأن يمشي إليها بسكينة ووقار لقوله صلى الله عليه وسلم: "وإذا سمعتم الإقامة فامشوا وعليكم السكينة، فما أدركتم فصلوا وما فاتكم فاقضوا" 2 وأن يقارب بين خطاه ويقول: اللهم إني أسألك بحق 3 السائلين عليك وبحق ممشاي هذا فإني لم أخرج أشراً ولا بطرا ولا رياء ولا سمعة، خرجت اتقاء سخطك وابتغاء مرضاتك، أسألك أن تنقذني

നിസ്കാരത്തിലേക്ക്  നടക്കുന്നവന്റെ മര്യാദകൾ

ഭക്തിയോടെ ശുദ്ധിയായി പുറപ്പെടലും

അല്ലാഹുവേ നിന്നോട് ചോദിക്കുന്നവരുടെ ഹഖ്  കൊണ്ടും എന്റെ ഈ നടത്തത്തിന്റെ വിഖ് കൊണ്ടും നിന്നോട് ഞാൻ ചോദിക്കുന്നു എന്ന് തുടങ്ങുന്ന ദുആ ചെയ്യൽ പുണ്യമാണ് സുന്നത്താണ് കിതാബ് ആദാ ബുൽ മശയ് ഇല സ്വലാ ഇബ്ന് അബദുൽ വഹാബ് 3 / 2

(വിചിന്തനം 2005 ഫെബ്രുവരി 25 )
ൽ പറയുന്നു.


ഇബ്നു തെെമിയയുടെയും മുഹമ്മദ്ബ്നു  അബ്ദുൽ വഹാബിന്റെയും ആശയങ്ങൾ വിഷലിപ്തമാണന്ന് പറയുന്നതം ഖുർആൻ വിഷലിപ്തമാണന്ന് പറയുന്നതും തുല്ല്യമാണ്

https://www.facebook.com/777959305671074/posts/783267228473615/



🌴🌴🌴🌴🌴🌴🌴


മഹാത്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കാനോ എത്രിക്കാനോ പാടില്ല. (അത് ഹറാമല്ല. ബിദ്അത്തല്ല 'ശിർക്കല്ല')

ഇബ്നു അബ്ദുൽ വഹാബ്

''... - .... - ...


ഇബ്നു അബ്ദുൽ വഹാബ് പറയുന്നു

العاشر قولهم في الاستقاء لا بأس في التوسل با الصالحين وقول احمد يختص با النبي صلى الله عليه وسلم خاصة مع قولهم لا يستغاث بمخلوق
فا الفرق ظاهر جدا  فكون بعض يرخص بالتوسل با الصالحين وبعضهم يخص با النبي صلى الله عليه وسلم واكثرهم ينهي عن ذلك ويكرهه  فهذه المسألة من مساءل الفقه وان كان الصواب عندنا قول الجمهور أنه مكروه فلا ننكره علي من فعله فلا إنكار في مساءل الاجتهاد (  فتاوي ومساءل٢٨لان عبد الوهاب)
മഹാത്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കാനോ എത്രിക്കാനോ പാടില്ല. (അത് ഹറാമല്ല. ബിദ്അത്തല്ല 'ശിർക്കല്ല')

അത് കർമശാസത്ര പരമായ വിഷയമാണ് (വിശ്വാസപരമല്ല)
ഇത്തരം ഘവേശണപരമായ എതിർക്കാൻ ആക്ഷേപിക്കാനോ പാടില്ല പണ്ഡിതന്മാർ സ്വാലിഹീങ്ങളെ കൊണ്ടുള്ള തവസ്സുൽ പറ്റുമെന്ന് മഴയെ തേടുന്ന അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്.

ഇമാം അഹമ്മദ് ഹമ്പലി നബിസല്ലല്ലാഹു കൊണ്ട് തവസ്സുൽ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് '

ചില പണ്ഡിതന്മാർ എല്ലാ സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുൽ ചെയ്യൽ അനുവദിക്കുകയും

ചിലർ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തവസ്സുൽ ചെയ്യൽ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പലരും അത് കറാഹത്താണെന്ന പറഞ്ഞിട്ടുണ്ടെങ്കിലും എൻറെ വീക്ഷണത്തിൽ അത് ശരിയാണെങ്കിലും തവസ്സുൽ ചെയ്യുന്നവരെ ഒരിക്കലും തന്നെ ആക്ഷേപിക്കാനോ എതിർക്കാനോ പാടില്ല '

കാരണം അത് ഗവേഷണപരമായ വിഷയം മാത്രമാണ് കർമ്മപരമായ വിഷയത്തിൽ ആക്ഷേപിക്കാൻ പാടില്ല പാടില്ല. (ഫതാവ വമസാഇൽ 28  ഇബ്നു അബ്ദുൽ വഹാബ്)


വഹാബി നേതാവ് ഇവൻ അബ്ദുൽ വഹാബിന്റെ മേൽ വാചകത്തിൽ നിന്നും കർമ്മപരമായ വിഷയങ്ങളാണ് തവസ്സുൽ എന്നും അത് വിശ്വാസപരമല്ല എന്നും വ്യക്തമാണ് '

അതൊരിക്കലും  ശിർക്കോ ഹറാമോ ആയ കാര്യം ആ കാര്യമല്ലെന്ന്  അബ്ദുൽ വഹാബ് തന്നെ വ്യക്തമാക്കുകയാണ്.

'ഇത്തരം കർമശാസ്ത്രപരമായ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ അതിനെ എതിർക്കാനോ
ആക്ഷേപിക്കാനോ
പാടില്ല  എന്ന് മനസ്സിലാക്കാം



ഉദാഹരണം കുനൂത്ത് പോലെ അതിൽ പണ്ഡിതന്മാർ വിവിധ അഭിപ്രായം പറഞ്ഞാൽ അത് പ്രവർത്തിക്കുന്നവരെ എതിർക്കുക എന്നത് ശരിയല്ല എന്ന് മനസ്സിലാക്കാം

സുന്നികൾ ഖുനൂത്ത് ഓതുമ്പോഴും തവസ്സുൽ ചെയ്യുമ്പോഴും അതിനെ എതിർക്കുന്നവരും ബിദ്അത്തായി ചിത്രീകരിക്കുന്ന വരും സ്വന്തം നേതാവിനെ വാക്ക് അനുസരിച്ച് എങ്കിൽ എത്ര നന്നായിരുന്നു

അസ് ലം സഖാഫി

പരപ്പനങ്ങാടി

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക



Sunday, March 3, 2019

മൗലിദ് 'നമസ്കരിക്കാത്തവൻ മൗലി ദോ ദിയിൽ പ്രതിഫലമോ

മൗലിദ് 'നമസ്കരിക്കാത്തവൻ മൗലി ദോ ദിയിൽ പ്രതിഫലമോ



മന്ത്രം ശിർക്കാക്കിമന്ത്രത്തിനു ഫീസ്‌ നിശ്ചയിച്ചത്‌ കാണൂ ,

മന്ത്രം ശിർക്കാക്കി സുന്നികളെ മുശ്രിക്കാക്കിയ ഒഹാബികൾ മന്ത്രത്തിനു ഫീസ്‌ നിശ്ചയിച്ചത്‌ കാണൂ ,

മന്ത്രംസംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്ന് വേണ്ടി മത വിഷയങ്ങൾ മൂടിവെച്ചിരിന്നു

(അല്‍ഇസ്ലാഹ് 2015 മാർച്ച് )
സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്ന് വേണ്ടി മത വിഷയങ്ങൾ മൂടിവെച്ചിരിന്നു എന്നും ആകൂട്ടത്തില്‍ പെട്ടതാണ് റുഖിയ്യാ ശറഇയ്യാ അങ്ങനെ മൂടിവെച്ചിട്ടുള്ളതാണ് എന്നും മുജാഹിദീങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മദിക്കുന്നു

https://www.facebook.com/777959305671074/posts/837923739674630/

മഖ്ബറ പൊളിച്ചവർവഹാബികള്‍ കഅബാ ശരീഫ് കൊള്ളയടിച്ചത്

വഹാബികള്‍ കഅബാ ശരീഫ് കൊള്ളയടിച്ചത്








അവർ തന്നെ എഴുതിവെച്ചത് ( മൊയ്തു മൗലവി )

ഇന്ത്യൻ മുസ്ലിംകളും സ്വാ തന്ത്ര്യപ്രസ്ഥാനവും.
മൊയ്തു മൗലവി

https://www.facebook.com/777959305671074/posts/1102610756539259?sfns=mo

ജമാ അത്തേ ഇസ്ലാമി''അംബിയാക്കളെ സ്വന്തം യുക്തിക്കൊണ്ട് തരംതാഴ്ത്തിയ

അംബിയാക്കളെ സ്വന്തം യുക്തിക്കൊണ്ട് തരംതാഴ്ത്തിയ നമ്പർ ഒൺ മുനാഫിക്കാണ് മൗദൂദി എന്ന് തഫ്ഹീമുൽ ഖുർആൻ പറഞ്ഞ് തരുന്നുണ്ട്. ഏതാനും ഉദാഹരണങ്ങൾ താഴെ
 "ആദംനബി (അ)മിന്റെ നഫ്സെ ശരീർ (ദുർമന്ത്രകമനസ്)ന്റെ ബന്ധനം അയയുകയും അദ്ധേഹം അനുസരണമെന്ന ഉന്നത പദവിയിൽ നിന്നും 'മഹ്സ്വിയത്തി, ൽ ചെന്ന് പതിക്കുകയും ചെയ്തു ( തഹ്ഫീമുൽ ഖുർആൻ. 31-33).
നൂഹ് നബി (അ) ജാഹിലിയ്യത്തിൽ അകപ്പെട്ടു. പിന്നീട് ഉണർത്തപ്പെട്ടപ്പോൾ അദ്ധേഹം ഇസ്ലാമിന്റെ നേട്ടത്തിന്റെ ചിന്തയിലേക്ക് തിരിച്ച് വന്നു.( തഹ്ഫീമുൽ ഖുർആൻ. 3-133).
സത്യസന്ധമായി ഭരണം നടത്തുന്ന ഒരു അനുസരണയുള്ള അടിമക്ക് യോജിക്കാത്തതും സ്വന്തം ശരീരേച്ഛക്കനുസൃതമായതുമായ പ്രവർത്തനമാണ് ദാവൂദ്(അ)മിൽ നിന്നുണ്ടായത്.( തഹ്ഫീമുൽ ഖുർആൻ 2-327).
രിസാലത്തിന്റെ കടമ നിർവ്വഹിക്കുന്നതിൽ വലിയ തെറ്റ് യൂനുസ് (അ)മിൽ നിന്ന് സംഭവിച്ചിട്ടുണ്ട് ( തഹ്ഫീമുൽ ഖുർആൻ 2-312).
നബി ആയതിൻ ശേഷമുള്ള "ഇസ്വ്മത്ത് " നുബുവ്വത്തിനു മുമ്പുണ്ടാവുകയില്ല. നബി ആവുന്നതിന് മുമ്പ് മൂസാ(അ) വൻ കുറ്റം ചെയ്തിട്ടുണ്ട്. അഥവാ അയാൾ ഒരാളെ കൊന്നു കളഞ്ഞു.(രസാഇൽ വമസാഇൽ 1-25).
മൗദൂദിയുടെ അതേ വാദമാണ് ആധുനിക ജമാഅത്തുകാരും അവതരിപ്പിക്കുന്നത്.
 "പ്രവാചകന്മാർ മനുഷ്യരാണ്. തെറ്റുകൾ അവർക്കും സംഭവിക്കാം. സംഭവിച്ചാൽ ഉടനെ അല്ലാഹു തിരുത്തിക്കൊടുക്കും
(പ്രബോധനം നവ-ഡിസം-2008. പേജ്.68]

ഇസ്തിഗാസ ഖബറിൽ മഴ തേടിയത് മുജാഹിദുകൾക്ക് മറുപടി

ചോദ്യം: ഉമർ(റ) ഭരണകാലത്ത് നബി(സ) യുടെ റൗളയിൽ വന്നു നബി(സ) യോട്  സഹായാര്ഥന നടത്തിയ വ്യക്തി ആരാണെന്ന് അറിയപ്പെടാത്തത് കൊണ്ട് ആ സംഭവം പ്രമാണമായി സ്വീകരിക്കാൻ പറ്റില്ലെന്ന് പുത്തൻ വാദികൾ പറയുന്നുണ്ടല്ലോ?.


മറുവടി: പ്രസ്തുത വ്യക്തി ആരാണെന്ന് അറിയില്ലെന്ന വാദം ശരിയല്ല. മഹാനായ ഇബ്നു ഹജറുൽ അസ്ഖലാനി(റ) 'ഫത്ഹുൽ ബാരി' യിൽ എഴുതുന്നു:

وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة (فتح البباري : ٤٤١/٣)

പറയപ്പെട്ട സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) യാണെന്ന് സൈഫ് (റ) ഫുതുഹിൽ ഉദ്ദരിച്ചിട്ടുണ്ട് .(ഫത്ഹുൽബാരി : 3/441).

ഇക്കാര്യം ഹാഫിള്  ഇബ്നു കസീർ അൽബിദായത്തുവന്നിഹായ. വാ:7 പേ: 93 - ലും ഇമാം സുബ്കി(റ) ഷിഫാഉസ്സഖാമിലും ഇബ്നി ഹജറുൽ ഹൈത്തമി (റ) അൽ ജൗഹറുൽ മുനള്വമിലും ഇമാം സുംഹൂദി(ര) വഫാഉൽ വഫാ- യിലും രേകപ്പെടുത്തിയിട്ടുണ്ട്.അതിനാല പ്രസ്തുത വ്യക്തി പ്രമുഖ സ്വഹാബി വര്യനാണ്. 

(11) ചോദ്യം: സഹായാര്ഥന നടത്തിയ വ്യക്തി ബിലാലുബ്നുൽ ഹാരിസ് (റ) എന്ന് പേരായ സ്വഹാബിയാണെന്ന് അഭിപ്രായപ്പെട്ടത് സൈഫാണല്ലോ. അദ്ദേഹത്തെ ഹദീസ് നിരൂപക പണ്ഡിതന്മാർ വിലയിരുത്തുന്നതിങ്ങനെയൊക്കെയാണല്ലോ അല്ലമ ദഹബി എഴുതുന്നു: 




സൈഫുബ്നു ഉമർ അളബ്ബീ അൽ അസദീ എന്നയാൾ ദുർബ്ബലനാണ്. അദ്ദേഹത്തെ പറ്റി അബൂദാവൂദ് (റ) പറയുന്നു: അദ്ദേഹം ഒന്നുമല്ല. അബൂഹാതീം(റ) പറയുന്നു: അദ്ദേഹം ഉപേക്ഷിക്കപ്പെടെണ്ട വ്യക്തിയാണ്. യഹ് യ(റ) യെ ഉദ്ദരിച്ച് മുത്വയ്യൻ(റ) പ്രസ്താവിക്കുന്നു: അദ്ദേഹത്തേക്കാൾ നല്ലത് നായാപൈസയാണ് (മീസാനുൽ ഇഅതിദാൽ: 2/256)
എന്നിരിക്കെ സൈഫിന്റെ പ്രസ്താവനയെ ആധാരമാക്കി പ്രസ്തുത വ്യക്തിയെ എങ്ങനെ തീരുമാനിക്കും?

മറുവടി: പ്രസ്തുത പരമാർഷങ്ങളെല്ലാം ഹദീസിന്റെ വിഷയത്തിലാണ്. എന്നാൽ ചരിത്രത്തിന്റെ വിഷയത്തിൽ അദ്ദേഹം അവലംബയോഗ്യനാണ്.വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു:

سيف بن عمر التميمي، صاحب كتاب الردة ويقال الضبي، ويقول غيرذالك، الكوفيّ، ضعيف فى الحديث،عمدة فى التّاريخ

"രിദ്ദത്" എന്നാ ഗ്രന്ഥത്തിന്റെ കർത്താവ് സൈഫുബ്നു ഉമർ അത്തമീമി- ളബ്ബീ എന്നും മറ്റും അദ്ദേഹത്തെ പരിചയപ്പെടുത്താറുണ്ട്. അദ്ദേഹം ഹദീസിന്റെ വിഷയത്തിൽ ദുർബ്ബലനും ചരിത്രത്തിന്റെ വിഷയത്തിൽ അവലംബിക്കാവുന്ന വ്യക്തിയുമാണ്. (തഖ്‌രീബുത്തഹ്ദീബ്)

ദഹബി തന്നെ പറയട്ടെ;
http://sunnisonkal.blogspot.com/                        (Moosa Sonkal)
كان أخباريّا عارفا.(ميزان الإعتدال)

അദ്ദേഹം പരിചയ സമ്പന്നനായ ചരിത്രകാരനായിരുന്നു.( മീസാനുൽ ഇഅതിദാൽ)

അപ്പോൾ സൈഫ് കൊള്ളരുതാത്ത വ്യക്തിയാണെന്ന് പണ്ഡിതർ പറഞ്ഞത് ഹദീസിന്റെ വിഷയത്തിലാണ്. നാം ചർച്ച ചെയ്യുന്ന ഹദീസിന്റെ നിവേദക പരമ്പരയിൽ സൈഫ് എന്നാ വ്യക്തിയില്ല. അതിന്റെ നിവേദക പരമ്പരയിലുള്ളവരെല്ലാം വിശ്വാസയോഗ്യരാണെന്ന്  ഹദീസ് പണ്ഡിതരുടെ പ്രസ്താവനകൾ നാം നേരത്തെ വായിച്ചത് കൊണ്ട് ഇനി ആവർത്തിക്കുന്നില്ല. സൈഫ് പറയുന്നത് ഹിജ്റ 17 വർഷം മദീനയിൽ നടന്ന ചരിത്രങ്ങളാണ്. ഫുതൂഹ് എന്നാ ഗ്രന്ഥവും ചരിത്ര ഗ്രന്ഥമാണ്. ഹദീസ് ഗ്രന്ഥമല്ല. അദ്ദേഹത്തിനു ശേഷം വന്ന പല ചരിത്ര പണ്ഡിതന്മാരും ചരിത്രത്തിൽ അവലംബമാക്കുന്നത് അദ്ദേഹത്തിൻറെ ഫുതൂഹാണ്. ചരിത്രപരമായി വീക്ഷണാന്തരങ്ങളുണ്ടാകുമ്പോൾ  ഹാഫിള് ഇബ്നു കസീറിനെ പോലുള്ളവർ പ്രാമുഖ്യം നല്കുന്നതും സൈഫിന്റെ അഭിപ്രായത്തിനാണ്. ഇബ്നു കസീരിന്റെ അൽ ബിദായത്തുവനിഹായ വായിക്കുന്നവർക്ക് ഈ വസ്തുത ബോധ്യമാകും. ചരിത്രത്തിൽ അദ്ദേഹം അവലംബിക്കാവുന്ന വ്യക്തിയും പരചയസംബന്നനുമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ),ഇമാം സുബ്കി(റ),ഇബ്നു ഹജറുൽ ഹൈതമി(റ) ഇമാം സുംഹൂദി(റ) തുടങ്ങിയ മഹാന്മാർ സ്വപ്നം കണ്ട വ്യക്തി ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്ന് പേരായ സ്വഹാബി വര്യനാണെന്നു തറപ്പിച്ചു പറയുന്നത്. പ്രസ്തുത പണ്ഡിതന്മാരും സൈഫിനെ കുറിച്ച് ഹദീസ് പണ്ഡിതർ നടത്തിയ പരമാർശങ്ങൾ കാണാത്തവരല്ലല്ലോ. എന്ന് മാത്രമല്ല ഹദീസിൽ സൈഫ് ദുര്ബ്ബലാനാണെന്ന് പറഞ്ഞ ഉടനെയാണ് ചരിത്രത്തിൽ അവലംബിക്കാവുന്ന ആളാണെന്നു ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറഞ്ഞത്. അതേ പോലെ സൈഫിനെ പറ്റി വ്യത്യസ്ത പ്രസ്താവനകൾ പറഞ്ഞ അതേ ഗ്രന്ഥത്തിലാണ് അദ്ദേഹം പരിചയസംബന്നനായ ചരിത്ര പണ്ഡിതനാണെന്ന് അല്ലാമാ ദഹബിയും പ്രസ്ഥാപിച്ചത്.

ചുരുക്കത്തിൽ റൗളാശരീഫിൽ വന്നു നബി(സ) യോട് മഴക്കുവേണ്ടി സഹായാര്ഥന നടത്തിയ സംഭവം പരമാർഷിക്കുന്ന ഹദീസിന്റെ നിവേദക പരമ്പരയിൽ സൈഫ് എന്ന വ്യക്തിയില്ല. പ്രത്യുത ഹിജ്റ പതിനേഴാം വർഷം മദീനയിൽ നടന്ന ചരിത്ര സത്യങ്ങളാണ് സൈഫ് ഫുതൂഹിൽ രേഖപ്പെടുത്തിയത്. റൗളയിൽ വന്നതാര്, പോയതാര്, എന്നൊക്കെ തീരുമാനിക്കുന്നത് ചരിത്രപരമായ വസ്തുതയാണല്ലോ. ചരിത്രസംബന്ധിയായ വിഷയത്തിൽ സൈഫ് അവലംബിക്കാവുന്ന വ്യക്തിയുമാണ്. അതിനാല സൈഫിന്റെ പേര് പറഞ്ഞത് ആ സംഭവത്തെ തള്ളികളയുന്നത്  തികച്ചും അന്യായമാണ്.

 (12) ചോദ്യം: റൗളയിൽ മഴക്കുവേണ്ടി നബി(സ) യോട് സഹായാര്ഥന നടത്തിയത് ബിലാലുബ്നു ഹാരിസ് (റ) എന്ന് പേരായ സ്വഹാബിവര്യനാണെന്ന് തെളിഞ്ഞാൽ തന്നെ ഒരു ഒറ്റപ്പെട്ട സംഭവമായല്ലേ അതിനെ കാണാൻ സാധിക്കൂ. ഒറ്റപ്പെട്ട സംഭവങ്ങൾ പ്രമാണയോഗ്യമല്ല എന്നല്ലേ നിദാനശാസ്ത്രം?.

മറുവടി: ഒറ്റപ്പെട്ട സംഭവമായി അതിനെ ഒരിക്കലും കാണാൻ പറ്റില്ല. കാരണം അബ്ബാസ് (റ) വിനേയും കൂട്ടി ഇസ്ലാമിന്റെ രണ്ടാം ഖലീഫ ഉമർ(റ) മഴയെ തേടുന്ന നിസ്കാരം നടത്താൻ പുറപ്പെട്ട സംഭവം ഇമാം ബുഖാരി(റ) യും മറ്റും രേഖപ്പെടുത്തിയതാണ്. ആ പുറപ്പാട് ബിലാലുബ്നുൽ ഹാരിസ് (റ) പറഞ്ഞതിനെ അടിസ്ഥാനത്തിലായിരുന്നു. അദ്ദേഹം ഉമർ(റ) വിനെ സമീപിച്ചതും മഴയെ തേടുന്ന നിസ്കാരം നടത്താൻ ആവശ്യപ്പെട്ടതും നബി(സ) നല്കിയ നല്കിയ നിർദേശം സ്വീകരിച്ച്ചുമായിരുന്നു. ഇക്കാര്യം പുത്തൻ വാദികൾ തന്നെ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നു തൈമിയ്യ തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻറെ പരമാർഷം കാണുക.

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)
റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)
എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).

ഇക്കാര്യം ഇബ്നുഹജറുൽ അസ്ഖലാനി (റ) ഫത്ഹുൽബാരിയിലും  സൂചിപ്പിച്ചിട്ടുണ്ട്. ഇമാം ബുഖാരി(റ)സ്വഹീഹുൽ അദ്ധ്യായം നല്കിയിരിക്കുന്നിങ്ങനെയാണ്;

باب سؤال الناس الإمام الاستسقاء إذا قحطوا

ജലക്ഷാമം നേരിട്ടാൽ ജനങ്ങള് ഇമാമിനോടു മഴയെത്തെടാൻ ആവശ്യപ്പെടുന്ന അദ്ധ്യായം.എന്നാൽ ഈ അധ്യായത്തിൽ ഇമാം ബുഖാരി(റ) കൊണ്ടുവന്ന ഹദീസിതാനു.

عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)

അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:
“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി 954).
http://sunnisonkal.blogspot.com/                        (Moosa Sonkal)
ഈ ഹദീസും ഇമാം ബുഖാരിയുടെ അദ്ധ്യായവും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ പലരും ഇമാം ബുഖാരിയെ എതിർത്ത് സംസാരിച്ചിട്ടുണ്ട്.അതിനു ഇബ്നു ഹാജർ നല്കിയ മറുവടി വായിക്കുക.

وأما حديث أنس عن عمر فأشار به أيضا إلى ما ورد في بعض طرقه ، وهو عند الإسماعيلي من رواية محمد بن المثنى عن الأنصاري بإسناد البخاري إلى أنس قال : كانوا إذا قحطوا على عهد النبي - صلى الله عليه وسلم - استسقوا به ، فيستسقي لهم فيسقون فلما كان في إمارة عمر " فذكر الحديث وقد أشار إلى ذلك الإسماعيلي فقال : هذا الذي رويته يحتمل المعنى الذي ترجمه ، بخلاف ما أورده هو : قلت : وليس ذلك بمبتدع ، لما عرف بالاستقراء من عادته من الاكتفاء بالإشارة إلى ما ورد في بعض طرق الحديث الذي يورده . وقد روى عبد الرزاق من حديث ابن عباس " أن عمر استسقى بالمصلى ، فقال للعباس : قم فاستسق ، فقام العباس " فذكر الحديث ، فتبين بهذا أن في القصة المذكورة أن العباس كان مسئولا وأنه ينزل منزلة الإمام إذا أمره الإمام بذلك . وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر - قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي - صلى الله عليه وسلم - فقال : يا رسول الله استسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : ائت عمر " الحديث . وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة ، وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق(فتح الباري) . .

ഉമർ(റ)വിനെ തൊട്ട്  അനസ് (റ) റിപ്പോർട്ട്‌ ചെയ്യുന്ന ഹദീസിന്റെ വിവിധ റിപ്പോർട്ടുകളിലേക്ക് സൂചിപ്പിക്കുകയാണ് ഇവിടെ ഇമാം ബുഖാരി (റ) ചെയ്തത്. ബുഖാരി(റ) യുടെ നിവേദക പരമ്പര കൊണ്ട് അൻസ്വാരി(റ) വഴിയായി മുഹമ്മദ്ബ്നുൽ മുസന്ന(റ) വഴിയായി  ഇസ്മാഹാന്ഈല(റ) നിവേദനം ചെയ്തതാണ് ഒരു റിപ്പോർട്ട്‌.അതിങ്ങനെയാണ്.അനസ്(റ) പറയുന്നു: നബി(സ) യുടെ കാലത്ത് ജലക്ഷാമം നേരിട്ടാൽ നബി(സ) യോട് സഹാബിൽ കിറാം മഴയെ തേടുമായിരുന്നു. അപ്പോൾ നബി(സ) അവർക്ക് വേണ്ടി മഴയെ തേടുകയും അവർക്ക് മഴ ലഭിക്കുകയും ചെയ്യും അങ്ങനെ ഉമർ(റ) ഭരണ കാലമായപ്പോൾ...ഇസ്മാഈലി (റ) യും അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.  അദ്ദേഹം പറയുന്നു : ഈ റിപ്പോർട്ടിലുള്ള വിഷയം ഇമാം ബുഖാരി ( റ) യുടെ അധ്യായത്തിൽ പറഞ്ഞ ആശയത്തിന് വക നൽകുന്നതാണ്. ഇമാം ബുഖാരി(റ) കൊണ്ട് വന്ന റിപ്പോർട്ട്‌ അങ്ങനെയല്ല.

ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു: പുതിയ ഒരു സംഗതിയായി അതിനെ കാണേണ്ടതില്ല. ഇമാം ബുഖാരി(റ) ഒരദ്ധ്യായത്തിൽ കൊണ്ടുവരുന്ന ഹദീസിന്റെ മറ്റു രിവായത്തുകൾ സൂചിപ്പിച്ച്  അദ്ധ്യായം നൽകുക എന്ന പരിപാടി ഇമാം ബുകാരി (റ) യുടെ പതിവ് പരിശോധിച്ചതിൽ നിന്ന് ബോധ്യപ്പെട്ട കാര്യമാണ്...ഇബ്നുഅബീശൈബ(റ) പ്രബലമായ പരമ്പരയിലൂടെ അബുസ്വാലിഹുസ്സമ്മാനി(റ),മാലികുദ്ദാർ(റ) വില നിന്ന് നിവേദനം ചെയ്യുന്നു.ഉമർ(റ) കാലത്ത് ജലക്ഷാമം നേരിട്ടപ്പോൾ ഒരാള് നബി(സ) യുടെ ഖബരിങ്കൽ വന്നു ഇങ്ങനെ പറഞ്ഞു. 'അല്ലാഹുവിന്റെ റസൂലെ!. അങ്ങ് അങ്ങയുടെ സമുധായത്തിനു വേണ്ടി മഴയെ തേടിയാലും. നിശ്ചയം അവർ നശിച്ചിരിക്കുന്നു." അതെ തുടർന്ന് നബി(സ) അദ്ദേഹത്തെ സ്വപ്നത്തിലൂടെ സമീപിച്ചു പറഞ്ഞു...സൈഫ് പുതൂഹിൽ ഉദ്ദരിക്കുന്നു: പ്രസ്തുത സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ പെട്ട ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്നിവരാണ്. ഈ ചരിത്രത്തിന്റെ അടിസ്ഥാനവുമായി ഇമാം ബുഖാരി(റ) യുടെ അധ്യായത്തിന് ബന്ധമുണ്ടെന്നു ഇപ്പറഞ്ഞത് കൊണ്ടെല്ലാം വ്യക്തമായിരിക്കുന്നു.(ഫത്ഹുൽബാരി : 3/441).
http://sunnisonkal.blogspot.com/                        (Moosa Sonkal)
അപ്പോൾ ഇമാം ബുഖാരി(റ) പ്രസ്തുത അധ്യായത്തിലൂടെ ഉമർ(റ) ന്റെ ഭരണ കാലത്ത് നടന്ന ആ സംഭവത്തിലേക്കും വിരല ചൂണ്ടി എന്നാണല്ലോ ഇബ്നു ഹാജർ(റ) പറഞ്ഞത്. ഈ  പ്രസ്താവനയും അതിന്റെ പ്രമനികതയും വർദ്ദിപ്പിക്കുന്നതാണ്. ഈ സംഭവത്തിന്റെ ഏതാനും ഭാഗം ഇമാം ബുഖാരി(റ) തന്നെ അടബുൽമുഫ്റദിലും താരീഖിലും രേകപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ഇപ്പറഞ്ഞതിനു ശക്തി പകരുന്നതാണ്.

*NB
വഹാബികളുടെ തട്ടിപ്പ്.
-------------------------------
മുകളിൽ കൊടുത്ത ഫത്ഹുൽ ബാരിയിലെ ഇബാറത്തിനിടയിൽ  വാഹബികൾ കടത്തികൂട്ടിയ ഇബാറത്താണ് താഴെ കാണുന്ന ഇബാറത്ത്. നെറ്റിൽ സെർച്ച്‌ ചെയ്താൽ കിട്ടുന്ന ഫത് ഹുൽ ബാരിയിലെ ഇബാറത്തിന്റെ കൂടെ ഞിങ്ങൽ ശ്രദ്ദിച്ചാൽ  ഫത് ഹുൽ ബാരിയിൽ ഇല്ലാത്ത വരിയും കൂടി വഹാബി ജാഹിലുകൾ കടത്തിക്കൂട്ടിയിട്ടുണ്ട്. അതിൽ പ്രിയപ്പെട്ട സുന്നിപ്രവർത്തകർ വന്ജിതാവരുത് എന്ന് പ്രത്യേകം ഓർമിപ്പിച്ചു കൊള്ളുന്നു. കടത്തി കൂട്ടിയ ഇബാറത്ത് താഴെ.

هذا الأثر - على فرض صحته كما قال الشارح - ليس بحجة على جواز الاستسقاء بالنبي - صلى الله عليه وسلم - بعد وفاته ، لأن السائل مجهول ; ولأن عمل الصحابة - رضي الله عنهم - على خلافه ، وهو أعلم الناس بالشرع ، ولم يأت أحد منهم إلى قبره يسأل السقيا ولا غيرها ، بل عدل عمر عنه لما وقع الجدب إلى الاستسقاء بالعباس ولم ينكر ذلك عليه أحد من الصحابة ، فعلم أن ذلك هو الحق ، وأن ما فعله هذا الرجل منكر ووسيلة إلى الشرك ، بل قد جعله بعض أهل العلم من أنواع الشرك . وأما تسمية السائل في رواية سيف المذكورة " بلال بن الحارث " ففي صحة ذلك نظر ولم يذكر الشارح سند سيف في ذلك ، وعلى تقدير صحته عنه لا حجة فيه ؛ لأن عمل كبار الصحابة يخالفه ، وهم أعلم بالرسول - صلى الله عليه وسلم - وشريعته من غيرهم ، والله أعلم .

http://sunnisonkal.blogspot.com/                        (Moosa Sonkal)
(13) ചോദ്യം: ഇത് ഒരു സ്വപ്നമല്ലേ! സ്വപ്നം ഇസ്ലാമിൽ രേഖയല്ല എന്നല്ലേ പണ്ഡിത മതം?.

മറുവടി: ഈ സംഭവത്തിൽ ബിലാലുബ്നുൽ ഹാരിസ്(റ) നബി(സ) യെ കണ്ടത് മാത്രമാണ് സ്വപ്നം. അതല്ല നാം രേഖയായി സ്വീകരിക്കുന്നത്. പ്രത്യുത ഉമർ(റ) വും  അന്നുണ്ടായിരുന്ന സ്വഹാബത്തും അദ്ദേഹത്തിൻറെ പ്രവർത്തനം അംഗീകരിച്ചതാണ് നമ്മുടെ രേഖ.അദ്ദേഹം ഉമർ(റ) നെ സമീപിച്ചതും സംഭവിച്ച കാര്യങ്ങളെല്ലാം ഉമർ(റ) വിനെ ധരിപ്പിച്ചതും സ്വപ്നത്തിളല്ല. ഉണർച്ചയിൽ തന്നെയാണ്, വിശ്വവിഖ്യാത ഹദീസ്പണ്ഡിതൻ   അബ്ദുറസ്സാഖ്(റ) മുസ്വന്നഫിൽ രേഖപ്പെടുത്തിയ റിപ്പോർട്ട് ഇതിനു വ്യക്തമായ രേഖയാണ്. അതിലെ പ്രസക്തഭാഗം ഇങ്ങനെയാണ്.

فَانْطَلَقَ الرَّجُلُ حَتَّى أَتَى عُمَرَ ، فَقَالَ : اسْتأْذِنُوا لِرَسُولِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : فَسَمِعَهُ عُمَرُ ، فَقَالَ : مَنْ هَذَا الْمُفْتَرِي عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَقَالَ الرَّجُلُ : لا تَعْجَلْ عَلَيَّ يَا أَمِيرَ الْمُؤْمِنِينَ ، فَأَخْبَرَهُ الْخَبَرَ ، فَبَكَى عُمَرُ " .

http://sunnisonkal.blogspot.com/                        (Moosa Sonkal)
അങ്ങനെ അദ്ദേഹം ഉമർ(റ) വിന്റെ അടുത്തെത്തി ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ റസൂലിന്റെ ദൂതനുവേണ്ടി നിങ്ങൾ സമ്മതം വാങ്ങൂ. ഇതു കേട്ട് ഉമർ(റ) ചോദിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ മേൽ കള്ളത്തരം നിർമ്മിച്ച് പറയുന്നതാരാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു: അമീറുൽ മുഅമിനീൻ!. എന്റെ മേൽ നിങ്ങൾ ധ്രതി കാണിക്കരുത്. അങ്ങനെ ഉമർ(റ) വോട് വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ ഉമർ(റ) കരഞ്ഞുപോയി.(മുസ്വന്നഫ് :4914)
http://sunnisonkal.blogspot.com/                        (Moosa Sonkal)

ഇബ്നു കസീർ തന്നെ പറയട്ടെ;
يقول في الصحيفة التي تليها : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل بلال بن الحرث المزني فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :" لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت(11). قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.(البداية والنهاية 7/93 للشيخ الحفظ ابن كثير)

http://sunnisonkal.blogspot.com/                        (Moosa Sonkal)

സൈഫ്ബ്നു ഉമർ കഅബുബ്നു മാലിക് (റ) നിന്ന് ഉദ്ദരിക്കുന്നു: പതെനെഴാം വര്ഷത്തിന്റെ അവസാനത്തിലും പതിനെട്ടിന്റെ തുടക്കത്തിലുമായിരുന്നു.മദീനയിൽ കഠിനമായ വരൾച്ച ബാധിച്ചത്. (റമാദ് വര്ഷം).അന്ന് മദീനയിലും പരിസര പ്രദേശങ്ങളിലും വന്യ മിർഗങ്ങൽ നാട്ടിലേക്ക് ഇറങ്ങി വരുമാർ ശക്തമായ വരൾച്ച ബാധിച്ചത് കാരണം ധാരാളം പേര് മരണപ്പെട്ടു. ഞങ്ങളുടെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഉമർ (റ) അത് കാര്യമായി എടുത്തിരുന്നില്ല. അപ്പോൾ ബിലാല്ബുൻ ഹാരിസുൽ മുസ്ന(റ) വന്നു ഉമർ യോട് സംസാരിക്കാൻ അനുവാദം തേടി.അദ്ദേഹം സംസാരം ആരംഭിച്ചു.ഞാൻ നിങ്ങളിലേക്ക് നിയുക്തനായ അല്ലാഹുവിന്റെ റസൂൽ(സ) ദൂതനാണ്‌. അല്ലാഹുവിന്റെ റസൂൽ(സ) താങ്കളോട് ഇപ്രകാരം ചോദിക്കുന്നു.കടുപ്പം കുറച്ച ഭരിക്കാൻ ഞാൻ നിങ്ങളോട് കരാര് ചൈതിരുന്നില്ലെ? ഇതുവരെ ആ കരാര് പ്രകാരം ആയിരുന്നല്ലോ താങ്കള് നീങ്ങിയിരുന്നത്. ഇപ്പോൾ നിങ്ങളുടെ കാര്യമെന്ത്? ഉമർ(റ) തിരിച്ചു ചോദിച്ചു: "താങ്കള് എപ്പോഴാണ് ഈ സ്വപ്നം കണ്ടത്?" ബിലാൽ ഇന്നലെ രാത്രി.ബിലാൽ ഉടനെ തന്നെ.ഉമർ (റ) ഉടനെ തന്നെ പുറത്തിറങ്ങി. മഴയെ തേടുന്ന നിസ്കാരത്തിനു ഒരുമിച്ച് കൂടാൻ ജനങ്ങൾക്ക്‌ നിര്ദ്ദേശം നല്കുകയും അവര്ക്കിമാമായി രണ്ട റകഅത് നിസ്കരിക്കുകയും ചെയ്തു. തുടർന്ന് എണീറ്റ്‌ നിന്ന് സദസ്സിനോടായി അദ്ദേഹം ചോദിച്ചു. " അല്ലയോ ജനങ്ങളെ അല്ലാഹുവേ മുന്നിർത്തി നിങ്ങളോട് ഞാൻ ചോദിക്കുന്നു.ഉത്തമമല്ലാത്ത വല്ല കാര്യവും എന്നില്നിന്നു ഉണ്ടായതായി നിങ്ങൾക്കറിയുമോ?" ജനങ്ങള് പ്രതികരിച്ചു: 'ഇല്ല'. അപ്പോൾ ഉമർ (റ) പറഞ്ഞു: ബിലാലുബ്നു ഹാരിസ് ചിലതൊക്കെ പറയുന്നുണ്ടല്ലോ?.അപ്പോൾ സദസ്സ് പ്രതികരിച്ചു ". ബിലാൽ(റ) പറയുന്നത് ശരിയാണ് അതിനാല അല്ലാഹുവോടും പിന്നെ മുസ്ലിമ്കലോടും താങ്കള് സഹായം തേടുക".അതെ തുടർന്ന് ജനങ്ങളിലേക്ക് ഉമർ (റ) വിവരമറിയിച്ചു.അതുവരെ അതിനു അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങനെ ഉമർ(റ) പറഞ്ഞു: 'അള്ളാഹു പരമോന്നതനാണ്. ഭയാനകമായ നാശം നീങ്ങിയിരിക്കുന്നു.ഒരു ജനതൈക്ക് അപേക്ഷ സമര്പ്പിക്കാൻ അള്ളാഹു അനുമതി നല്കിയിട്ടില്ല. അവരില നിന്നും ബുദ്ടിമുട്ടും പ്രയാസവും അള്ളാഹു എടുത്തു കലഞ്ഞിടല്ലാതെ.". തുടർന്ന് മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ സഹായിക്കാൻ അടുത്ത നാടുകളിലെ ഗവർണർമാർക്ക് ഉമർ(റ) നിര്ദ്ദേശം നല്കി.തുടർന്ന് മഴ ആവശ്യപ്പെടുന്ന നിസ്കാരത്തിനു പുറപ്പെടാൻ ജനങ്ങൾക്ക്‌ ഉമർ (റ) നിര്ദ്ദേശം നല്കുകയും അദ്ദേഹവും കൂടെ അബ്ബാസ്‌ (റ) വും അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. ചുരുങ്ങിയ നിലയില ഖുതുബയും നിസ്കാരവും നിര്വഹിച്ച്ച ശേഷം മുട്ട് കുത്തിനിന്നു അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു.' അല്ലാഹുവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. അലഹുവേ ഞങ്ങള്ക്ക് നീ പാപമോചനം കാരുന്ന്യവും നിന്റെ പ്രീതിയും നല്കേണമേ! അദ്ദേഹം പിരിഞ്ഞു പോയി. അവർ വീടുകളിലെത്തും മുമ്പായി അവര്ക്ക് നല്ല മഴ ലഭിക്കുകയും ചെയ്തു.(അൽബിദായതു വന്നിഹായ 7/93).
മേൽ ഉദ്ദരണിയിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ ഇവയാണ്.
http://sunnisonkal.blogspot.com/                        (Moosa Sonkal)
(1)ബിലാലുബ്നു ഹാരിസ്(റ) വിനെ സമീപിച്ചതും ഉണ്ടായ സംഭവങ്ങൾ അദ്ദേഹത്തെ അറിയിച്ചതും ഉണർച്ചയിൽ തന്നെയാണ് സ്വപ്നത്തിലല്ല. " നീ എപ്പോഴാണ് ഈ സ്വപ്നം കണ്ടത്" എന്ന ഉമർ(റ) ന്റെ ചോദ്യവും "ഇന്നലെ രാത്രി" എന്ന ബിലാലുബ്നു ഹാരിസ്(റ) വിന്റെ മറുവടിയും അതാണ്‌ വ്യക്തമാക്കുന്നത്.
(2) സമയമായിട്ടും മഴ ആവശ്യപ്പെടുന്ന നിസ്കാരം നിർവഹിക്കാത്തതിന്റെ പേരിലാണ് കടുപ്പം കുറച്ച് ഭരിക്കാൻ ബിലാൽബ്നുൽ ഹാരിസ്(റ)  മുഖെന നബി(സ) ഉമർ(റ) വിനു നിർദ്ദേശം നല്കിയത്.

(3) ബിലാലുബ്നുൽ ഹാരിസ് (റ) വന്നു ആവശ്യപ്പെട്ടതനുഷരിച്ചാണ് ഉമർ(റ) അബ്ബാസ്‌(റ)നെയും കൂട്ടി നിസ്കാരത്തിനു പുറപ്പെട്ടത്.

Thayyarakkiyath..
Sunni sonkal

ഇസ്തിഗാസ നബി ഹബീബ് സ്വ യുടെ ജീവിത കാലത്ത്

- *റാജിസ് (റ) ﺭﺍﺟﺰ ﺑﻨﻲ ﻛﻌﺐ :-*

( ഹബീബ് സ്വ യുടെ ജീവിത കാലത്ത് തന്നെ വിദൂരത്ത് നിന്ന് സഹായം തേടുന്നു)

*ഹബീബായ സ്വ യുടെ പ്രിയ പത്നി മയ്മൂന (റ) ഈ ഇസ്തിഗാസയെ അംഗീകരിക്കുകയും ചെയ്യുന്നു*

حَدَّثَتْنِي مَيْمُونَةُ بِنْتُ الْحَارِثِ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بَاتَ عِنْدَهَا فِي لَيْلَتِهَا، ثُمَّ قَامَ يَتَوَضَّأُ لِلصَّلَاةِ فَسَمِعَتْهُ يَقُولُ فِي مُتَوَضَّئِهِ: «لَبَّيْكَ لَبَّيْكَ لَبَّيْكَ» ، ثَلَاثًا، «وَنُصِرْتُ وَنُصِرْتُ» ، ثَلَاثًا، قَالَتْ: فَلَمَّا خَرَجَ قُلْتُ: يَا رَسُولَ اللهِ بِأَبِي أَنْتَ سَمِعْتُكَ تَقُولُ فِي مُتَوَضَّئِكَ «لَبَّيْكَ لَبَّيْكَ» ، ثَلَاثًا، «وَنُصِرْتُ نُصِرْتُ» ، ثَلَاثًا، كَأَنَّكَ تُكَلِّمُ إِنْسَانًا فَهَلْ [ص: ٤٣٤] كَانَ مَعَكَ أَحَدٌ؟ قَالَ: «هَذَا رَاجِزُ بَنِي كَعْبٍ يَسْتَصْرِخُنُي، وَيَزْعُمُ أَنَّ قُرَيْشًا أَعَانَتْ عَلَيْهِمْ بَنِي بَكْرٍ» ،

"ഹബീബിന്റെ പ്രിയപത്നി ഉമ്മുൽ മുഅ്മിനീൻ മൈമൂന (റ) ഉദ്ധരിക്കുന്നു: നബി തങ്ങൾ (സ്വ)
ബീവിയുടെ വീട്ടിൽ ആയിരിക്കുന്ന ഒരു രാത്രി തഹജ്ജുദ് നിസ്ക്കാരത്തിന് വേണ്ടി എഴുന്നേറ്റ് വുളൂഹ് ചെയ്യുകയായിരുന്നു, പെട്ടെന്ന് നബി തങ്ങൾ (സ്വ) "ലബ്ബൈക്,ലബ്ബൈക്,ലബ്ബൈക്'
(വിളിക്ക് ഉത്തരം ചെയ്തു) എന്നും തുടർന്ന്
'നുസിർത, നുസിർത, നുസിർത' (നിങ്ങൾ
സഹായിക്കപ്പെട്ടു) എന്നും മൂന്നു
പ്രാവശ്യം ഉറക്കെ വിളിച്ചു
പറഞ്ഞു. നബി തങ്ങളോട് ഞാൻ ചോദിച്ചു:
'യാ റസൂലല്ലാഹ്,അവിടുന്ന് വുളൂഹ് ചെയ്യുമ്പോൾ ലബ്ബൈക് എന്നും നുസിർത എന്നും മൂന്നു
പ്രാവശ്യം ആരോ ഒരാളോട്
സംസാരിക്കുന്നത് പോലെ പറയുന്നത് ഞാൻ കേട്ടു, അവിടുത്തെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?".നബി തങ്ങൾ (സ്വ) മറുപടി പറഞ്ഞു: "ബനീ കഅബ് ഗോത്രത്തിൽ പെട്ട റാജിസ് എന്ന സ്വഹാബി ഖുറൈശികൾ
തങ്ങൾക്ക് എതിരിൽ ബനീ ബക്കർകാരെ സഹായിച്ചു എന്നത് പറഞ്ഞ് എന്നോട്
(വിദൂരത്ത് നിന്നും) സഹായം തേടുകയായിരുന്നു"
അടുത്തില്ലാത്ത സ്വഹാബി റാജിസ് (റ) ഹബീബ് (സ്വ) യോട് ഖുറൈശികൾക്കെതിരിൽ തന്നെ സഹായിക്കാൻ വേണ്ടി വിളിച്ചു
എന്നും സഹായിക്കപ്പെട്ടു എന്നും പ്രസ്തുത ഹദീസിൽ നിന്നും വളരെ വ്യക്തമാണ്.

(ഇമാം ത്വബ് റാനി - മുഹ്ജമുൽ കബീർ ഹദീസ് നമ്പർ 1052)