Sunday, March 11, 2018

സ്ത്രീ പള്ളി പ്രവേശനം മുജായിദുകളുടെ വാദം സ്വഹാബത്തന് തിരിഞ്ഞിട്ടില്ലേ

സ്ത്രീ പള്ളി  പ്രവേശനം മുജായിദുകളുടെ വാദം സ്വഹാബത്തന് തിരിഞ്ഞിട്ടില്ലേ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി

സ്വഹാബത്ത് വെറുത്തതും, തടഞ്ഞതും , കല്ല് വാരി എറിഞ്ഞ് ഒോടിച്ചതും എന്തിന്ന് വേൻ ടി


👇👇✅

പറയൂ ഇസ്ലാമിൻ റ്റെ പ്രാരംഭ കാലത്ത് സ്ത്രീകള്‍ പള്ളിയിൽ പൊയതാണോ ഇവിടെ മുജായിദുകളളെ  നിങ്ങള്‍   ‍  തെളിവായി ഉദ്ധരിക്കുന്നത് ❓❓

📝👇
കാരണം മുജായിദുകള്‍ കൊൻ ട് വരുന്ന ഹദീസുകളൊക്കെ കൻ ടവരാകുന്നു സ്വഹാബാക്കളും ,  മുഹദ്ദിസീങ്ങളും, ഇമാമീങ്ങളും, അവരൊക്കെ ആദ്യ കാലത്ത് പെണ്ണുങ്ങള്‍ പള്ളിയിൽ പൊയതിന്ന്  വിഷദീകരണം നൽകിയതും ,മനസ്സിലാക്കിയതും , അത് ഹിജാബിൻ റ്റെ ആയത്ത് ഇറങ്ങുന്നതിന്ന് മുംബാകുന്നു സ്ത്രീകള്‍ അവരുടെ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്ന ഖുർ ആൻ റ്റെ കൽപ്പന വന്നതോടെ സ്ത്രീകള്‍ക്ക് തടയപ്പെട്ടു എന്നതാണ്


                                   
ഹിജാബിൻ റ്റെ ആയത്തിൽ തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു. വീട്ടില് അടങ്ങിയൊതുങ്ങാൻ പറഞ്ഞതിന് ശേഷം നിസ്കാരം നില നിർത്താനാണ് കൽപന.അപ്പോൾ നിസ്കാരം വീട്ടിൽ നിന്നാണ് നിസ്കരിക്കെണ്ടതെന്നു ഹിജാബിൻ റ്റെ ആയത്ത് പഠിപ്പിക്കുന്നു.

ഈ ഖുർആൻ വാക്യത്തിന്റെ അടിസ്ഥാനത്തിലും
തിരുനബി വീടാണ് ഉത്തമം എന്ന് പറഞ്ഞ് സ്ത്രീകളെ മടക്കി അയച്ചതിൻ റ്റെ  അടിസ്താനത്തിലും ആകുന്നു സ്ത്രീ പള്ളി പ്രവേശനം സ്വഹാബത്ത് തടഞ്ഞത്


. സ്വഹാബത്ത് വഹാബികൾ വാദിക്കുന്ന തെളിവുകൾ കാണാത്തവരാണോ?


📝👇
മാത്രവുമല്ല ആദ്യകാലത്ത് സ്ത്രീകള്‍ പള്ളിയിൽ പോയ (ഒഹാബികള്‍ തെളിവായി  ഉദ്ധരിക്കുന്ന )  സംഭവമൊക്കെ നേരിൽ കൻ ടവരാണ് സ്വഹാബത്ത്

📝👇
എന്ത് കൊൻ ട് സ്ത്രീ ജുമുഅ ജമാ അത്തിന്ന് പോകുന്നതിനെ  സ്വഹാബത്ത് എതിർക്കുകയും വെറുക്കുകയും  അടിക്കുകയും കല്ല് വാരിയെറിയുകയും ചെയ്തത്  ❓❓❓

📝👇
സ്വഹാബത്ത് നബി തങ്ങള്‍ പടിപ്പിച്ച ഒരു പുണ്യമുള്ള കാര്യത്തെ വെറുക്കുകയൊ എതിർക്കുകയൊ ചെയ്യുമെന്ന് താങ്കള്‍ ധരിക്കുന്നുൻ ടൊ❓❓

📝👇
സ്വഹാബത്തിന്ന് ഹദീസ് തിരിഞ്ഞിട്ടില്ലെ ❓❓

സ്വഹാബത്തിൻ റ്റെ പ്രവർത്തി ദീനിൽ തെളിവല്ല എന്ന് താങ്കള്‍ക്കും വാദമുൻ ടൊ

📝👇
രൻ ടാം ഖലീഫയായ ഉമർ റ സ്വന്തം ഭാര്യ ആതിഖ ബീവി പള്ളിയിൽ നിസ്ക്കരിക്കാൻ പോ യതിനെ ഷക്തിയായി വെറുക്കുകയും അത് നിർത്തലാക്കാൻ അടിക്കുകയും ചെയ്തില്ലെ


ഉമർ റ വിൻ റ്റെ വഫാത്തിന്ന് ശേഷം വീൻ ടും പള്ളിയിൽ പോകുന്നത് കൻ ട മഹതിയവർകളെ ഉമർ റ വിന്ന് ശേഷം  കല്യാണം കഴിച്ച സുബൈറുബ്നു അവ്വാം റ എന്തിന്ന് വീൻ ടും അടിച്ച് നിർത്തിച്ചത്  പിന്നെ മരണം വരെ മഹതിയവർകള്‍ പോയിരുന്നില്ലല്ലൊ

📝👇1_____ അബ്ദുല്ലാഹി ബ്നു മസ് ഊദ് റ ജുമുഅ ദിവസം  പള്ളിയിൽ നിന്ന് സ്ത്രീകളെ കല്ല് വാരിയെറിഞ്ഞ് ഒോടിച്ചില്ലെയോ
(മുസ്വന്നഫ് ഇബ്നി അബീ ഷൈബ 2/383)

ഇതേ സംഭവം മുസ്വന്നഫ് അബ്ദു റസാഖിൽ കാ ണാം "നിങ്ങള്‍ വീടുകളിൽ പോവുക അതാണ് നിങ്ങള്‍ക്ക് നല്ലതെന്ന് പറഞ്ഞ് തിരിച്ചയക്കുന്നു"

ഇതേ സംഭവം ഇമാം ബൈഹഖി റിപ്പോർട്ട് ചെയ്യുന്നത്" പള്ളിയിൽ വെച്ചുള്ള ആരാധന സ്ത്രീകള്‍ക്കുള്ളതല്ല" ( സുനനു ബൈഹഖി 3/186)

മറ്റു റിപ്പോർട്ടുകളിൽ
"അല്ലാഹു പുറത്താക്കിയ സ്തലങ്ങളിൽ നിന്ന് നിങ്ങള്‍ സ്ത്രീകളെ പുറത്താക്കുക"

വേറൊരു റിപ്പൊർട്ടിൽ അല്ലാഹു പിന്തിരിപ്പിച്ച സ്തലത്തേക്ക് സ്ത്രീകളെ നിങ്ങള്‍ പിന്തിരിപ്പിക്കുക
(അദ്ദുറുൽ മൻസൂർ 1/28)

സ്വഹീഹ്  ഇബ്നു ഖുസൈമയിൽ "അല്ലാഹു സ്ത്രീകളെ ആക്കിയ സ്തലത്തേക്ക് നിങ്ങള്‍ അവരെ പിന്തിരിപിക്കുക"
എന്നും കാണാവുന്നതാണ്


2____സ്വന്തം വീട്ടിലുള്ള അടിമ പള്ളിയിൽ പോയതറിഞ്ഞ  അബൂബർസത്ത്(റ) എന്ന സ്വഹാബി  ആ സ്ത്രീയോട് അട്ടഹസിച്ച് കൊൻ ട് പറഞ്ഞു അല്ലാഹു സ്ത്രീകളെ പുറത്തിറങ്ങുന്നത് തടയുന്നു. വീട്ടിലിരിക്കണമെന്നും ജനാസയെ പിന്തുടരുകയോ പള്ളിയിൽ പോവുകയോ ജുമുഅക്ക് സന്നിഹിതരാവുകയോ ചെയ്യരുതെന്നും കൽപ്പിക്കുന്നു (അദ്ദുററുൽ മൻസൂർ :5/195)

📝👇.

3____ജുമുഅ ദിവസം പള്ളിയിൽ നിസ്ക്കാരം നിർവ്വഹിക്കാൻ അന്വേഷണം നടത്തിയ സ്ത്രീയോട് "വീടിൻ റ്റെ അകത്തളങ്ങളി ലുള്ള നിസ്ക്കാരമാണ് മറ്റേത് നിസ്ക്കാരത്തേക്കാളും നിനക്ക സ്രേഷ്ട്ടമായതെന്ന് പറഞ്ഞ് മടക്കിയില്ലെ
(മുസ്വന്നഫ് ഇബ്നി അബീ ഷൈബ 2/384)


4____അബൂ അംറിനിശ്ശയ്ബാനി (റ) പറയുന്നു " ഇബ്നു മസ് ഊദ് റ അങ്ങേയറ്റം സത്യം ചെയ്ത് കൊൻ ട് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു. വീട്ടിൽ വെച്ച് നിസ്ക്കരിക്കുന്ന്തിനേക്കാള്‍ അല്ലാഹുവിലേക്ക് എേറ്റവും ഇഷ്ട്ടപ്പെട്ട ഒരുനിസ്ക്കാരവും  ഒരു സ്ത്രീയും നിർവ്വഹിക്കുകയില്ല. ഹജ്ജും ഉംറയിലുമൊഴികെ
(ഉമദത്തുൽ ഖാരി 6/157)

ഇതോടെ സ്ത്രീ പള്ളി പ്രവേശന വാദികളായ മുജായിദുകളുടെ എല്ലാ തെളി വുകളും ഇവിടെ തകർന്നടിയുകയാണ്

കാരണം വഹാബികള്‍ സ്ത്രീകളെ പള്ളിയിൽ കൊൻ ട് പോകാം അവർക്ക് പള്ളിയാണ് ഉത്തമം    എന്നും പറഞ്ഞ് കൊൻ ട് വരാറുള്ള എല്ലാ സംഭവങ്ങളും നേരിൽ കൻ ടവർ സ്വഹാബത്താകുന്നു

അപ്പോള്‍ ഒരു കാര്യം വ്യക്തമായി സ്വഹാബത്തിൻ റ്റെ നിലപാടാകുന്നു ഇന്ന് സുന്നികള്‍ നടപ്പിൽ വരുത്തുന്നത്

സ്വഹാബത്ത് തടഞ്ഞു അത് പോലെ സുന്നികളും തടയണം എന്ന് പടിപ്പിക്കുന്നു.....

സ്ത്രീകളെ എറിഞ്ഞും അല്ലാതെയും അവർ പിന്തിരിപ്പിക്കുന്നത് സ്ത്രീകളോടുള്ള ശത്രുത കൊൻ ടായിരുന്നില്ല . അങ്ങനെ ചിന്ദിക്കുന്നത് ക്രൂരതായിരിക്കും. സ്ത്രീ സമൂഹത്തിൻ റ്റെ ശാരീരികമായ സുരക്ഷയും മാനസികമായ ശാന്ദിയും ഉറപ്പ്  വരുത്തുകയായിരുന്നു ഖുർ ആൻ വിധി നടപ്പിലാക്കുന്നതിലൂടെ സ്വഹാബത്ത് ലക്ഷ്യമാക്കിയിരുന്നത് . മറിച്ചുള്ള ചിന്ത ഇസ്ലാമികമല്ല
: حدثنا وكيع ثنا سفيان عن أبي فروة الهمداني عن أبي عمرو الشيباني قال رأيت ابن مسعود يحصب النساء يخرجهن من المسجد يوم الجمعة :مصنف ابن أبي شيبة 2/383 ,مصنف عبد الرزاق 3/173,سنن البيهقي 3/186
"ഇബ്ന്‍ മസ്ഊദ്(റ)ജുമുഅക്ക് വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു ഓടിച്ചിരുന്നു(ഹദീസ്)

ആതിഖ
---- '
وفيها تزوج عمر بن الخطاب عاتكة بنت زيد بن عمرو بن نفيل، وهي ابنة عمه وكان لها محبا وبها معجبا، وكان لا يمنعها من الخروج إلى الصلاة، ويكره خروجها، فجلس لها ذات ليلة في الطريق في ظلمة فلما مرت ضرب بيده على عجزها، فرجعت إلى منزلها ولم تخرج بعد ذلك، وقد كانت قبله تحت زيد بن الخطاب فيما قيل فقتل عنها، وكانت قبل زيد تحت عبد الله ابن أبي بكر فقتل عنها، ولما مات عمر تزوجها بعده الزبير فلما قتل خطبها علي ابن أبي طالب، فقالت: إني أرغب بك عن الموت، وامتنعت عن التزوج حتى ماتت:البداية والنهاية لابن كثير 6/353
ഉമര്‍(റ)വിന്‍റെ ഭാര്യ ആതിക(റ)യെ ഭര്‍ത്താവ്‌ ഉമര്‍(റ)അടിച്ചു തടഞ്ഞു വെച്ചതും ഉമര്‍(റ)അതിനെ കഠിനമായി വെറുത്തതും മറ്റും ഇതു തെളിയിക്കുന്നു.മാത്രമല്ല ആതിക(റ)മരണപ്പെടുന്നത് വരെ പിന്നീട് പള്ളിയിലേക്ക് പോയിട്ടില്ല (അല്‍ബിദായ :)

وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به :فتاوي الكبري لابن حجر
"ഈ കാലഘട്ടത്തില്‍ പെണ്ണിനെ പള്ളി തടയുന്നതിനെ പറ്റി സംശയിച്ചുനില്കുന്നവന്‍ മൂഢനും ഇസ്ലാമിക നിയമം അറിയാത്തവനുമാണ്പെണ്ണിന് പരപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅത്ത് അനുവദനീയല്ലെന്ന്‍ ഫത്‌വ കൊടുക്കലാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്ന്‍ ഇമാം ഇബ്ന്‍ ഹജര്‍(റ)ഫതാവല്‍ കുബരയില്‍ വ്യക്തമാക്കുന്നു.


قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار

829ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.
ഇമാം ഷാഫി(റ)പറയുന്നത് കാണുക

:وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إِلَى جُمُعَةٍ وَلا جَمَاعَةٍ فِي مَسْجِدٍ ، وَأَزْوَاجُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْلَى بِأَدَاءِ الْفَرَائِضِ ، فَإِنْ قِيلَ : فَإِنَّهُنَّ قَدْ ضُرِبَ عَلَيْهِنَّ الْحِجَابُ ، قِيلَ : وَقَدْ كُنَّ لا حِجَابَ عَلَيْهِنَّ ، ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ ، فَلَمْ يُرْفَعْ عَنْهُنَّ مِنَ الْفَرَائِضِ شَيْءٌ ، وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إِتْيَانَ الْجُمُعَةِ ، كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إِلا امْرَأَةً ، أَوْ مُسَافِرًا ، أَوْ عَبْدًا ، فَإِذَا سَقَطَ عَنِ الْمَرْأَةِ فَرْضُ الْجُمُعَةِ ، كَانَ فَرْضُ غَيْرِهَا مِنَ الصَّلَوَاتِ الْمَكْتُوبَاتِ ، وَالنَّافِلَةُ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ :اختلاف الحديث للشافعي 7/173,174
"ഉമ്മഹാതുല്‍ മുഅ്നിനീങ്ങളില്‍ നിന്ന്‍ ഒരാളും ജുമുഅക്കോ ജമാഅത്തിനോ പോയതായി നാം അറിയില്ല.നബി(സ)തങ്ങള്‍ മുഖേനയുള്ള സാമീപ്യം കാരണം നിര്‍ബന്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏററവും ബന്ധപ്പെട്ടത് അവിടത്തെ സഹധര്‍മ്മിണികളാണല്ലോ?അവര്‍ക്ക് പര്‍ദ്ദ വിധി വന്നശേഷം തടയപ്പെട്ടതാണന്ന്‍ പരയുകയാണങ്കില്‍(മറുപടിയായി)ഇങ്ങനെ പറയാം.മുമ്പ് അവര്‍ക്ക് പര്‍ദ്ദ വിധി ഉണ്ടായില്ലല്ലോ?പിന്നീടല്ലേ പര്‍ദ്ദ വിധി വന്നത്?നിര്‍ബന്ധമായും ഒരു കാര്യവും(പര്‍ദ്ദ വിധികൊണ്ട്)അവരില്‍ നിന്ന്‍ ഉയര്ത്തപ്പെട്ടിട്ടില്ല (അപ്പോള്‍ പര്‍ദ്ദ വിധിയുടെ മുമ്പും പിമ്പും അവര്‍ക്കിത് നിര്‍ബന്ധമില്ലെന്നായി)മുന്‍ഗാമികളില്‍ ഒരാളും ജുമുഅക്ക് പോകാന്‍ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കിയതായി അറിഞ്ഞില്ല.സ്ത്രി,യാത്രക്കാരന്‍,അടിമ എന്നിവര്‍ക്ക് ജുമുഅ നിസ്കാരം തന്നെ നിര്‍ബന്ധമില്ലെന്ന്‍ വരുമ്പോള്‍ മററുഫര്‍ള്,സുന്നത്ത് നിസ്കാരങ്ങളും പള്ളിയില്‍ വെച്ച ഏതായാലും നിര്‍ബന്ധമില്ല"(ഇഖ്തിലാഫുല്‍ ഹദീസ്)
ഖുര്‍ആനും ഹദീസും പഠിച്ച പണ്ഡിതരാണിത് പറയുന്നത്അല്പജ്ഞാനികളായ വഹാബി മൌദൂദി ആശയക്കാരെ പിന്‍തുടരുകയല്ല വേണ്ടത് മറിച്ച് യഥാര്ത്ഥ വിശ്വാസങ്ങള്‍ പഠിക്കുവാനും അനുധാവനം ചെയ്യുവാനും തയ്യാറാവുകയാണ് ചെയ്യേണ്ടത്.
[സ്ത്രീ ജുമുഅ ജമാ അത്ത്  (ഇമാം ഷാഫിഈ (റ) )




ഈദ്‌ ഗാഹ് വിശദമായി

ഈദ്‌ ഗാഹ് വിശദമായി

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
പെരുന്നാൾ നിസ്കാര സ്ഥലം. ഉറുദു പദമാണ്‌ ഗാഹ്. സ്ഥലം, സമയം എന്നൊക്കെയാണ് അർത്ഥം. പെരുന്നാൾ നിസ്കരിക്കുന്ന മൈതാനങ്ങൾക്ക് ഇന്ത്യയിൽ ഈദ്‌ ഗാഹ് എന്നും അറബി നാടുകളിൽ മൈദാനുസ്സ്വലാത്ത് എന്നും പറയുന്നു.
    പെരുന്നാൾ നിസ്കാരം നിർവഹിക്കാൻ പള്ളിയാണോ മൈതാനമാണോ ഏറ്റം പുണ്യകരം എന്നാ വിഷയത്തിൽ വീക്ഷണാന്തരമുണ്ട്. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളി വിശാലമാണെങ്കിൽ പള്ളിയിൽ വെച്ച്  നിർവഹിക്കുന്നതാണ് ഉത്തമമെന്ന വീക്ഷണമാണ് ശാഫിഈ മദ്ഹബിൽ പ്രബലം.
     "നബി(സ) ചെറിയ പെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നു" എന്നാ ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:
(أن رسول الله صلى الله عليه وسلم كان يخرج يوم الأضحى ويوم الفطر فيبدأ بالصلوة) هذا دليل لمن قال باستحباب الخروج لصلاة العيد إلى المصلى وأنه أفضل من فعلها في المسجد، وعلى هذا عمل الناس في معظم الأمصار، وأما أهل مكة فلا يصلونها إلا في المسجد من الزمن الأول.ولأصحابنا وجهان، أحدهما الصحراء أفضل لهذا الحديث. والثاني، وهو الأصح عند أكثرهم، المسجد أفضل إلا أن يضيق، قالوا وإنما صلى أهل مكة في المسجد لسعته، وإنما خرج النبي صلى الله عليه وسلم إلى المصلى لضيق المسجد، فدل على أن المسجد أفضل إذا اتسع.(شرح مسلم: ٢٠٨/٤)
പെരുന്നാൾ നിസ്കാരത്തിനു മുസ്വല്ലയിലേക്ക് പുറപ്പെടൽ സുന്നത്താണെന്നും പള്ളിയിൽ വച്ച് നിസ്കരിക്കുന്നതിനേക്കാൾ അതാണുത്തമമെന്നും പറഞ്ഞവർക്ക് ഈ ഹദീസ് രേഖയാണ്. അധിക പട്ടണങ്ങളിലും ഇതനുസരിച്ചാണ് പ്രവർത്തനം. എന്നാൽ മക്കക്കാർ ആദ്യകാലം മുതൽക്കുതന്നെ പള്ളിയിൽ വെച്ച് മാത്രമാണ് പെരുന്നാൾ നിസ്കരിക്കാറ്. നമ്മുടെ അസ്വഹാബിനു ഈ വിഷയത്തിൽ രണ്ടഭിപ്രായമുണ്ട്. മൈതാനമാണ് പള്ളിയെക്കാൾ ഉത്തമമെന്നാണ് അതിലൊന്ന്. ഈ ഹദീസാണ് അതിനു രേഖ. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളിവിശാലമാണെങ്കിൽ മൈതാനിയെക്കാൾ പള്ളിയാണ് ഉത്തമമെന്നതാണ് രണ്ടാം വീക്ഷണം. അസ്വഹാബിൽ അധികപേരും പ്രബലമായി കാണുന്ന വീക്ഷണം ഇതാണ്. അവർ പറയുന്ന ന്യായമിതാണ്: മക്കക്കാർ പള്ളിയിൽവച്ച് നിർവഹിച്ചത് പള്ളി വിശാലതയുള്ളത് കൊണ്ടും നബി(സ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളി കുടുസായത് കൊണ്ടുമാണ്. അതിനാല പള്ളി വിശാല മാണെങ്കിൽ അതുതന്നെയാണ് ഉത്തമമെന്ന് അതറിയിക്കുന്നു. (ശർഹു മുസ്ലിം :4/208)         

മഹാനായ അബൂഇസ്ഹാഖുശ്ശിറാസി (റ) എഴുതുന്നു:

وإن كان المسجد واسعا فالمسجد أفضل من المصلى ; لأن الأئمة لم يزالوا  يصلون صلاة العيد بمكة في المسجد ، ولأن المسجد أشرف وأنظف(المجموع شرح المهذب: ٢٥٤/١)

പള്ളി വിശാലമാണെങ്കിൽ മുസ്വല്ലയെക്കാൾ പള്ളിയാണ് ഉത്തമം. കാരണം മക്കയിൽ അഇമ്മത്ത് പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് മാത്രമാണ് നിർവഹിച്ചു വരുന്നത്. ഇതിനു പുറമേ കൂടുതൽ വ്രത്തിയുള്ളതും ശ്രേഷ്ടതയുള്ളതും പള്ളിയാണല്ലോ. (മുഹദ്ദബ്: 1/254)

ഇബ്നുഹജർ ഹയ്തമി (റ) എഴുതുന്നു:

( وفعلها بالمسجد أفضل ) لشرفه ( وقيل ) فعلها ( بالصحراء ) أفضل للاتباع ، ورد بأنه صلى الله عليه وسلم إنما خرج إليها لصغر مسجده  ومحله في غير المسجد الحرام أما هو فهي فيه أفضل قطعا لفضله ومشاهدة الكعبة...( إلا لعذر ) راجع للوجهين فعلى الأول إن ضاق المسجد كرهت فيه وعلى الثاني إن كان نحو مطر كرهت في الصحراء ولو ضاق المسجد وحصل نحو مطر صلى الإمام فيه واستخلف من يصلي بالبقية في محل آخر(تحفة المحتاج في شرح المنهاج: ٣١/٣)

പള്ളിയുടെ ശ്രേഷ്ടത കണക്കിലെടുത്ത്  പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമം. ഇത്തിബാഅ പരിഗണിച്ച് മൈതാനിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമമെന്നും അഭിപ്രായമുണ്ട്. എന്നാൽ എല്ലാവരെയും ഉൾകൊള്ളാൻ മാത്രം നബി(സ) യുടെ പള്ളി വിശാലമല്ലാത്തതാണ് നബി(സ) മൈതാനിയുലേക്ക് പുറപ്പെടാൻ കാരണമെന്ന് പറഞ്ഞു ആ അഭിപ്രായത്തിന് ഖണ്ഡനം വന്നിട്ടുണ്ട്. മസ്ജിദുൽ ഹറാമല്ലാത്ത പള്ളികളുടെ കാര്യത്തിൽ മാത്രമാണ് പ്രസ്തുത രണ്ട് അഭിപ്രായങ്ങൾ  നില നിൽക്കുന്നത്. മസ്ജിദുൽ ഹറാമിന്റെ പുണ്യവും കഅബയെ നോക്കിക്കാണുന്നതും പരിഗണിച്ച് അവിടെ വെച്ച് പെരുന്നാൾ നിസ്കരിക്കുന്നതാണ് ഉത്തമമെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ വല്ല പ്രതിബന്ധവുമുണ്ടായാൽ  മുകളിൽ വിവരിച്ച നിയമത്തിനു മാറ്റം സംഭവിക്കും. അഥവാ ആദ്യവീക്ഷണമനുസരിച്ച് പള്ളി കുടുസ്സായാൽ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്താണ്. രണ്ടാം വീക്ഷണ പ്രകാരം മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടായാൽ മൈതാനിയിൽ വെച്ച് നിസ്കരിക്കുന്നതും കറാഹത്താണ്. പള്ളി കുടുസ്സാവുകയും മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പള്ളിയിൽ ഉൾകൊള്ളാവുന്നവരെയും കൂട്ടി ഇമാം പള്ളിയിൽ വെച്ച് നിസ്കരിക്കുകയും ശേഷിക്കുന്നവർക്ക്  മറ്റൊരിടത്ത് വെച്ച് നിസ്കരിക്കാൻ ഒരാളെ ഇമാം പ്രതിനിധിയാക്കുകയും വേണം. (തുഹ്ഫത്തുൽ മുഹ്താജ് : 3/31)

Saturday, March 10, 2018

അല്ലാഹു ഇറങ്ങും അല്ലാഹു വിന്റെ കൈ എന്നിങ്ങനെ അർഥം പറയാമോ?

🔷🔷🔷🔷🔷🔷🔷🔷

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി

അല്ലാഹു ഇറങ്ങും അല്ലാഹു വിന്റെ കൈ എന്നിങ്ങനെ അർഥം പറയാമോ?


ഇമാം നവവി(റ) തന്റെ ശർഹുൽ മുസ് ലിമിൽ

 പറയുന്നു.
/
ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : ‏( ﻳﻨﺰﻝ ﺭﺑﻨﺎ ﻛﻞ ﻟﻴﻠﺔ ﺇﻟﻰ ﺍﻟﺴﻤﺎﺀ ﺍﻟﺪﻧﻴﺎ ﻓﻴﻘﻮﻝ : ﻣﻦ ﻳﺪﻋﻮﻧﻲ ﻓﺄﺳﺘﺠﻴﺐ ﻟﻪ ‏)
ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺼﻔﺎﺕ ، ﻭﻓﻴﻪ ﻣﺬﻫﺒﺎﻥ ﻣﺸﻬﻮﺭﺍﻥ ﻟﻠﻌﻠﻤﺎﺀ ﺳﺒﻖ ﺇﻳﻀﺎﺣﻬﻤﺎ ﻓﻲ ﻛﺘﺎﺏ ﺍﻹﻳﻤﺎﻥ ﻭﻣﺨﺘﺼﺮﻫﻤﺎ ﺃﻥ ﺃﺣﺪﻫﻤﺎ ﻭﻫﻮ ﻣﺬﻫﺐ ﺟﻤﻬﻮﺭ ﺍﻟﺴﻠﻒ ﻭﺑﻌﺾ ﺍﻟﻤﺘﻜﻠﻤﻴﻦ : ﺃﻧﻪ ﻳﺆﻣﻦ ﺑﺄﻧﻬﺎ ﺣﻖ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﺎﻟﻠﻪ ﺗﻌﺎﻟﻰ ، ﻭﺃﻥ ﻇﺎﻫﺮﻫﺎ ﺍﻟﻤﺘﻌﺎﺭﻑ ﻓﻲ ﺣﻘﻨﺎ ﻏﻴﺮ ﻣﺮﺍﺩ ، ﻭﻻ ﻳﺘﻜﻠﻢ ﻓﻲ ﺗﺄﻭﻳﻠﻬﺎ ﻣﻊ ﺍﻋﺘﻘﺎﺩ ﺗﻨﺰﻳﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻦ ﺻﻔﺎﺕ ﺍﻟﻤﺨﻠﻮﻕ ، ﻭﻋﻦ ﺍﻻﻧﺘﻘﺎﻝ ﻭﺍﻟﺤﺮﻛﺎﺕ ﻭﺳﺎﺋﺮ ﺳﻤﺎﺕ ﺍﻟﺨﻠﻖ . ﻭﺍﻟﺜﺎﻧﻲ : ﻣﺬﻫﺐ ﺃﻛﺜﺮ ﺍﻟﻤﺘﻜﻠﻤﻴﻦ ﻭﺟﻤﺎﻋﺎﺕ ﻣﻦ ﺍﻟﺴﻠﻒ ﻭﻫﻮ ﻣﺤﻜﻲ ﻫﻨﺎ ﻋﻦ ﻣﺎﻟﻚ ﻭﺍﻷﻭﺯﺍﻋﻲ : ﺃﻧﻬﺎ ﺗﺘﺄﻭﻝ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﻬﺎ ﺑﺤﺴﺐ ﻣﻮﺍﻃﻨﻬﺎ . ﻓﻌﻠﻰ ﻫﺬﺍ ﺗﺄﻭﻟﻮﺍ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﺗﺄﻭﻳﻠﻴﻦ ﺃﺣﺪﻫﻤﺎ : ﺗﺄﻭﻳﻞ ﻣﺎﻟﻚ ﺑﻦ ﺃﻧﺲ ﻭﻏﻴﺮﻩ ﻣﻌﻨﺎﻩ : ﺗﻨﺰﻝ ﺭﺣﻤﺘﻪ ﻭﺃﻣﺮﻩ ﻭﻣﻼﺋﻜﺘﻪ ﻛﻤﺎ ﻳﻘﺎﻝ : ﻓﻌﻞ ﺍﻟﺴﻠﻄﺎﻥ ﻛﺬﺍ ﺇﺫﺍ ﻓﻌﻠﻪ ﺃﺗﺒﺎﻋﻪ ﺑﺄﻣﺮﻩ . ﻭﺍﻟﺜﺎﻧﻲ : ﺃﻧﻪ ﻋﻠﻰ ﺍﻻﺳﺘﻌﺎﺭﺓ ، ﻭﻣﻌﻨﺎﻩ : ﺍﻹﻗﺒﺎﻝ ﻋﻠﻰ ﺍﻟﺪﺍﻋﻴﻦ ﺑﺎﻹﺟﺎﺑﺔ ﻭﺍﻟﻠﻄﻒ . ﻭﺍﻟﻠﻪ ﺃﻋﻠﻢ
شرح مسلم
٢ /٤٣٢



അല്ലാഹു ഇറങ്ങും എന്ന ഭാഹ്യാർഥ മുള്ള

ഈ ഹദീസിലും ഇപ്രകാരം അല്ലാഹുവിന്റെ വിശേഷണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ഹദീസുകളിലും ആയത്തുകളിലും പ്രസിദ്ധമായ രണ്ട് മദ് ഹബുകള്‍ ഉണ്ട് -





. ഒന്ന്:


അത് സലഫുകളിൽ ഭൂരിഭക്ഷത്തിന്റെയും 

വിശ്വാസ ശാസത്ര പണ്ടിതന്മാരിൽ ചിലരുടെയും അഭിപ്രായമാണ്

അല്ലാഹുവിനോട് യോജിച്ച ക്രമത്തിൽ ആ  വചനങ്ങൾ സത്യമാണ് വിശ്വസിക്കുക നമുക്ക് അറിയുന്ന പ്രത്യക്ഷ അർഥം

(വഹാബികൾ പറയും പോലെ ഇറങ്ങൾ   കയറൽ കൈ  തണ്ടൻ കാൽ    ഊര  മു ഖം    )

ഉദ്ധേശ്യമല്ല:

സ്രിഷ്ട്ടികള്‍ക്ക് ഉണ്ടാവുന്ന വിശേഷണങ്ങളെ തൊട്ടും

നീങ്ങൾ ഇറങ്ങൽ നേ തൊട്ടുംഅല്ലാഹുവിനെ പരിശുദ്ധമാക്കലോട് കൂടി വ്യാഖ്യാനിക്കരുത് -

രണ്ട്: സലഫുകളിൽ ഒരു സങ്കത്തിന്റെ യും വിശ്വാസ ശാസത്ര പണ്ടിതന്മാരിൽ ഭൂരിഭക്ഷത്തിന്റെ അഭിപ്രായവും
അത് ഇമാം മാലിക് റ അവ്സാ ഈ റ എന്നിവരെ തൊട്ട് ഉദ്ധരിച്ചിട്ടുണ്ട്.

അത് ഓരോ സ്ഥലത്തിനോടും യോചിച്ച വ്യാഖ്യാനം നൽകുക എന്നതാണ്.

ഈ അടിസ്ഥാനത്തിൽ രണ്ട് വ്യാഖ്യാനം അവർ നൽകി -
ഒന്ന്: മാലിക് ബൻ അനസ് 'റ വും മറ്റും നൽകിയ വ്യാഖ്യാനം

മേൽ ഹദീസിന്റെ ഉദ്ധേശ്വത്ഥം അല്ലാഹു വിന്റെ കൽപനയും മലക്കുകളും റഹ്മത്തും ഇറങ്ങുമെന്നാണ് '

രാജാവ് ഇന്നകാര്യം ചെയ്തു എന്നാൽ രാജാവിന്റെ കൽപനയാൽ അനുയായികൾ ചെയ്തു എന്നാണല്ലോ അർഥം -

രണ്ട്: ദുആ ചെയ്യുന്നവരുടെ മേൽ ഉത്തരം ചെയ്തുകൊണ്ടും മയം ചെയ്തുകൊണ്ടും അല്ലാഹു മുന്നിടുന്നതാണ്  അതിന്റെ അർഥം.

 അപ്പോൾ തിരുവചനം ആലങ്കാരികമാണന്ന് വെക്കേണ്ടതാണ്:
ശറഹുമുസ്ലിം2/432





*മുതശാബിഹിലെ മദ്ഹബുകൾ*

🔷🔷🔷🔷🔷🔷🔷


*മുത്തശാബിഹിനെ വിലയിരുത്തുന്നതിൽ മൊത്തത്തിൽ 4 വീക്ഷണങ്ങൾ നിലവിലുണ്ട്* 👉👉


1⃣ *മുഅഥ്വിലത്തിന്റെ വീക്ഷണം*


മുഅത്തസിലതും ഖാവാരിജുമാണിവർ. രണ്ട് കാര്യങ്ങളിലൂടെയാണിവർ അല്ലാഹുവിന്റെ വിശേഷണങ്ങളെ തള്ളുന്നത്. മുതശാബിഹിൽ വന്ന നസ്സുകളെ കണ്ണടച്ച് നിഷേധിക്കുക എന്നതാണ് രണ്ടിലൊന്ന്. അറബി ഭാഷയിലെ പൊതുനിയമങ്ങൾക്കോ മറ്റു കുറ്റമറ്റതായി പൊതുതത്ത്വങ്ങൾക്കോ നിരക്കാത്ത, വിദൂരമായ വ്യാഖ്യാനങ്ങൾ നൽകുക എന്നതാണ് രണ്ടാമത്തേത്.


2⃣ *മുജസിമിയത്തിന്റ വീക്ഷണം*

രണ്ട്  കാര്യങ്ങളിലൂടെയാണ് അവരുടെ വീക്ഷണം രൂപപ്പെടുന്നത്.മുതശാബിഹിനെ അതിന്റെ ബാഹ്യാർത്തിൽ വിലയിരുത്തുകയാണ് അവയിലൊന്ന്. അവയവങ്ങളുടെ ഭാഗത്തിലൂടെ അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലാണ് രണ്ടാമത്തേത്. എന്നാൽ ഒരു സൃഷ്ടിയും അല്ലാഹുവോട് അടുക്കുക പോലും ചെയ്യാത്ത വിധം പരിപൂർണ്ണതയുടെ രൂപത്തിലാണ് അതെന്ന് അവർ പറയുന്നു. “അല്ലാഹുവിനെ പോലെ ഒന്നും തന്നെയില്ല” എന്നർത്ഥം വരുന്ന ആയത്തിനെ പ്രസ്തുത അർത്ഥത്തിൽ അവർ വിലയിരുത്തുന്നു.


3⃣ *ഹഷ്‌വിയ്യതിന്ടെ വീക്ഷണം*

ആധുനിക മുജാസിമാതാണിവർ. പഴയ കള്ള് പുതിയ കുപ്പിയിൽ എന്നു പറയുന്നതുപോലെ മുജസിമത്തിന്റെ വാദം പുതിയ ശൈലിയിൽ അവതരിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ഇവർ ചെയ്യുന്നത്. മുജസ്സിമത്തിനെ പോലെ അല്ലാഹുവിന് അവയവങ്ങളുണ്ടെന്നു പറയുന്ന ഇവർ “നമ്മുടെ അവയവങ്ങൾ പോലെയല്ല” എന്നുകൂടി ചേർത്ത് വൈരുദ്യം പറയുന്നു.  ഇത്തരക്കാരെ പണ്ഡിതന്മാർ ശക്തമായി ഖൻഡിച്ചിട്ടുണ്ട്.




അല്ലാമാ മാസരി (റ) യെ ഉദരിച് ഇമാം നവവി (റ) എഴുദുന്നു ..


######عن أبي أيوب عن أبي هريرة قال قال رسول الله صلى الله عليه وسلم وفي حديث ابن حاتم عن النبي صلى الله عليه وسلم قال إذا قاتل أحدكم أخاه فليجتنب الوجه فإن الله خلق آدم على صورته

الحاشية رقم: 1قوله صلى الله عليه وسلم : ( فإن الله خلق آدم على صورته ) فهو من أحاديث الصفات ، وقد سبق في كتاب الإيمان بيان حكمها واضحا ومبسوطا ، وأن من العلماء من يمسك عن تأويلها ، ويقول : نؤمن بأنها حق ، وأن ظاهرها غير مراد ، ولها معنى يليق بها ، وهذا مذهب جمهور السلف ، وهو أحوط وأسلم . والثاني أنها تتأول على حسب ما يليق بتنزيه الله تعالى ، وأنه ليس كمثله شيء . قال المازري : هذا الحديث بهذا اللفظ ثابت ، ورواه بعضهم : إن الله خلق آدم على صورة الرحمن ، وليس بثابت عند أهل الحديث ، وكأن من نقله رواه بالمعنى الذي وقع له ، وغلط في ذلك . قال المازري : وقد غلط ابن قتيبة في هذا الحديث فأجراه على ظاهره ، قال : لله تعالى صورة لا كالصور . وهذا الذي قاله ظاهر الفساد ; لأن الصورة تفيد التركيب ، وكل مركب محدث ، والله تعالى ليس هو مركبا ، فليس مصورا . قال : وهذا كقول المجسمة : جسم لا كالأجسام لما رأوا أهل السنة يقولون : الباري سبحانه وتعالى شيء لا كالأشياء طردوا الاستعمال فقالوا : جسم لا كالأجسام . والفرق أن لفظ شيء لا يفيد الحدوث ، ولا يتضمن ما يقتضيه ، وأما جسم وصورة فيتضمنان التأليف والتركيب ، وذلك دليل الحدوث . قال : العجب من ابن قتيبة في قوله : صورة لا كالصور ، مع أن ظاهر الحديث على رأيه يقتضي خلق آدم على صورته ، فالصورتان على رأيه سواء ، فإذا قال : لا كالصور ، تناقض قوله . ويقال له أيضا : إن أردت بقولك : صورة لا كالصور أنه ليس بمؤلف ولا مركب فليس بصورة حقيقية ، وليست اللفظة على ظاهرها ، وحينئذ يكون موافقا على افتقاره إلى التأويل ، واختلف العلماء في تأويله فقالت طائفة : الضمير في ( صورته )
شرح مسلم٨/٤٤٠

അല്ലാഹു ആദം നബിയെ സൃഷ്ടിച്ചത് പറയുന്ന ഹദീസ്
ഇതല്ലാം അല്ലാഹു വിന്റെ സ്വിഫത്ത് വിവരിക്കുന്ന ഹദീസാണ് .അതിന്റെ വിവരണം ഈമാൻ എന്ന അദ്യായത്തിൽ വിവരിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം തഴെ പറയുന്നു.

ചില പണ്ഡിതന്മാർ അതിനെ വ്യാഖ്യാനത്തെ തൊട്ട് മാറി നിൽക്കുന്നു '
ഈ ഹദീസുകളല്ലാം സത്യമാണ്

അതിന്റെ പ്രതക്ഷ്യ അർഥം (  ഉദാഹരണം   വഹാബികൾ പറയും പോലെ കൈ ഇറങ്ങൾ തണ്ടൻ കാൽ)

ഉദ്ധ്യേശ്യമല്ല

അതിനു അനിയോജ്യമായ ഒരു അർഥം അതിനുണ്ട്-
ഇതാണ് ഭൂരിഭക്ഷം മദ്ഹബ്:
അതാണ് സൂക്ഷമതയും സുരക്ഷിതത്തവും.


രണ്ട്: അല്ലാഹുവിനെ പരിശുദ്ധമാക്കലോടെ അനുയോജ്യമായ വ്യാഖ്യാനം നൽകുക
അവനോട് തുല്യമായ ഒന്നുമില്ല. ഇതാണ്



ഈ ഹദീസിൽ ഇബ്നു ഖുതൈബ (റ) ക്കു പിഴവ് സംഭവിച്ചിരിക്കുന്നു.. കാരണം അതിനെ അതിന്റെ ബാഹ്യാർത്തിൽ വിലയിരുത്തി അദ്ദേഹം പറഞ്ഞു “അല്ലാഹുവിനെ രൂപമുണ്ട് , എല്ലാരൂപങ്ങൾ പോലെയല്ല”. അദ്ദേഹത്തിന്റെ ഈ പ്രസ്താവം ശരിയല്ലെന്നകാര്യം വ്യക്തമാണ് . കാരണം അല്ലാഹുവിന് രൂപമുണ്ടെന്ന് പറയുന്നത് കാണിക്കുന്നത് അല്ലാഹു പലമൂലകങ്ങളും ചേർന്നുണ്ടായ ഒന്നാണെന്നാണ് . പലതും കൂടിച്ചേർന്നുണ്ടായ വസ്തു ഹാദിസ് (ഇല്ലായ്മക്ക് ശേഷം ഇണ്ടായത്) ആണ് .

 അള്ളാഹു തആല പലതും കൂടിച്ചേർന്നുണ്ടായ ഒന്നല്ല . അതിനാൽ അവന് ഹാദിസും അല്ല .


മാസരി (റ) തുടരുന്നു 👉 ഇബ്നു ഖുതൈബ (റ) യുടെ ഈ പ്രസ്താവനയെ “അള്ളാഹു ജിസ്‌മാണ് , മറ്റു ജിസ്‌മുകൾ പോലെയല്ല” എന്ന മുജാസിമത്തിന്റെ പ്രസ്താവനയെപ്പോലെ വേണം കാണാന് . “അള്ളാഹു ശൈആണ്, മറ്റു ശൈഉകൾ പോലെയല്ല” എന്ന് അഹ്ലുസുന്ന പറയുന്നത് കേട്ട് അത്തരത്തിലുള്ള പ്രയോഗം സാമാന്യവൽക്കരിച്ചു  “അള്ളാഹു ജിസ്‌മാണ് , മറ്റു ജിസ്‌മുകൾ പോലെയല്ല” എന്ന് പറയുകയാണ് മുജസിമത് ചെയ്തത് . യഥാർത്ഥത്തിൽ രണ്ടു പ്രയോഗങ്ങളും തമ്മിൽ വലിയ അന്തരമുണ്ട് . കാരണം ഹുദൂസിനെയോ

(ഇല്ലായ്മയിൽ നിന്നുമുണ്ടാവൽ ) ഹുദൂസിനെ തേടുന്നതിനെയോ കാണിക്കുന്ന പദമല്ല “ശൈഇ” . (അറിയാനും പറയാനും പറ്റിയതിനാണ് ശൈഇ എന്ന് പറയുന്നത്) . എന്നാൽ ജിസ്‌മും  സ്വൂറത്തും ( രൂപം)  അങ്ങനെയല്ല . പലതുകൂടിച്ചേർന്നുണ്ടായതെന്ന ആശയം അത് രണ്ടും കാണിക്കുന്നു . അതാകട്ടെ ഹുദൂസിന്റെ (ഇല്ലായ്മ മുന്കടന്നത്) തെളിവുമാണ്.


മാസരി (റ) തുടരുന്നു 👉 “അല്ലാഹുവിന് രൂപമുണ്ട് , മറ്റു രൂപങ്ങൾ പോലെയല്ല”  എന്ന ഇബ്നു ഖുതൈബ (റ) പരാമർശം അത്ഭുതകരമാണ് . “അള്ളാഹു അവന്റെ രൂപത്തെപോലെ ആദമി(അ)നെ സൃഷ്ടിച്ചു” എന്ന ഹദീസിന്റെ താൽപര്യം ഇബ്നു ഖുതൈബ(റ) പറഞ്ഞതനുസരിച്ച് അല്ലാഹുവിന്റെ രൂപവും ആദമി(അ)ന്റെ രൂപവും തുല്യമാണ് എന്നാണല്ലോ . പിന്നീട് “മറ്റ് രൂപങ്ങൾ പോലെയല്ല” എന്നദ്ദേഹം പറയുമ്പോൾ ആദ്യം അദ്ദേഹം പറഞ്ഞതിനോട് അത് എതിരായല്ലോ . ഇബ്നു ഖുതൈബ (റ) യോട് ഇപ്രകാരം ചോദിക്കുകയും ചെയ്യാം. “രൂപമുണ്ട്, മറ്റു രൂപങ്ങൾ പോലെയല്ല” എന്നത് കൊണ്ട് താങ്ങളുദ്ദേശിക്കുന്നത് അള്ളാഹു പലതും കൂടിച്ചേർന്നുണ്ടായ ഒന്നല്ല എന്നാണോ ?? എങ്കിൽ അതിന് രൂപമെന്ന് പറയാൻ പറ്റില്ല . അപ്പോൾ ഹദീസിൽ വന്ന പരാമർശത്തെ അതിന്ടെ  ബാഹ്യാർഥത്തിൽ വിലയിരുത്തിയെന്നും പറയാൻ പറ്റില്ല . അപ്പോൾ അതിനെ വ്യാഖ്യാനിക്കണമെന്ന ആശയത്തോട് ഇബ്നു ഖുതൈബ(റ)യും യോജിക്കുന്നു എന്ന് മനസ്സിലാക്കാം. (ശറഹ് മുസ്ലിം :8/440)


“ ലില്ലാഹി യദുൻ ലാകൽ അയ്ദി” തുടങ്ങിയവ പ്രയോഗിക്കാൻ പറ്റില്ലെന്ന് ഉപര്യുക്ത വിവരണത്തിൽ നിന്ന് സുധാര്യം വ്യക്തമാണല്ലോ . അങ്ങനെ പറയുന്നതാണ് സലഫിന്റെ വീക്ഷണമെന്ന് പറയുന്നതും ശരിയല്ലെന്നും അതിൽനിന്ന് വ്യക്തമാണ്.


മുതശാബിഹ് സംബന്ധമായി നിലവിലുള്ള മൊത്തം വീക്ഷണങ്ങൾ ഫത്ഹുൽ ബാരിയിൽ നിന്ന് നമുക്ക് വായിക്കാം


####





ഈ വിഷയത്തിലുള്ള ജനങ്ങളുടെ അഭിപ്രായങ്ങളെ പണ്ഡിതന്മാരിൽ ചിലർ മൊത്തം ആറായി തരം തിരിച്ചിരിക്കുന്നു . മുതശാബിഹായ വചനങ്ങളെ അവയുടെ  ബാഹ്യാർഥത്തിൽ വിലയിരുത്തുന്നവരുടേതാണ്  രണ്ട് അഭിപ്രായങ്ങൾ .

 സൃഷ്ടികളുടെ വിശേഷണങ്ങളുടെ വർഗ്ഗത്തിൽ പെട്ടവയാണ് അതെന്ന് വിശ്വസിക്കുന്ന മുശബിഹത്തിന്റേതാണ് ഇതിലൊന്ന് . അവരുടെ അവരുടെ ഈ അഭിപ്രായത്തിൽ നിന്ന് പല അഭിപ്രായങ്ങളും പിരിഞ്ഞുണ്ടാകുന്നുണ്ട് . 

സൃഷ്ടികളുടെ വിശേഷണങ്ങലോട് അവയ്ക്ക് സാദൃശ്യമില്ലെന്നു പറയുന്നവരുടെ വീക്ഷണമാണ് അവയിൽനിന്ന് രണ്ടാമത്തേത് .

 അല്ലാഹുവിന്റെ സത്ത മറ്റ് സത്തകളോട് സാദൃശ്യമുള്ളതല്ലല്ലോ . അതിനാൽ അല്ലാഹുവിന്റെ വിശേഷണങ്ങളും മറ്റുള്ളവരുടെ വിശേഷണങ്ങളോട് സാദ്രഷ്യമാവുകയില്ല . കാരണം ഏതൊന്നിന്ടെയും വിശേഷണം അതിന്ടെ സത്തയോടും ബാഹ്യാർത്തോടും യോജിക്കുന്നതായിരിക്കും . ഇതാണു അവർ എടുത്തു പറയുന്ന ന്യായം .

 അത്തരം മുതശാബിഹുകൾ അല്ലാഹുവിന്റെ  വിശേഷണമാണെന്നും ബാഹ്യാർഥപ്രകാരം അവയെ ചുമത്താന് പറ്റില്ലെന്നും പറയുന്നവരുടെതാണ് ആറിൽ മറ്റ് രണ്ട് അഭിപ്രായങ്ങൾ .

 അവയിൽ ഒന്നിനെയും നാം വ്യാഖ്യാനിക്കുന്നില്ലെന്നും പ്രത്യുത അവയുടെ ഉദ്ദേശ്യം എന്താണെന്ന് അല്ലാഹുവിന് അറിയുമെന്ന് പറയുകയും ചെയ്യുക എന്നതാണ് രണ്ടിൽ ഒരു വീക്ഷണം .

അവയെ വ്യാഖ്യാനിക്കുക എന്നതാണ് അവയിൽ രണ്ടാം വീക്ഷണം .

 ഇസ്തിവാഇന്റെ താല്പര്യം ആധിപത്യം എന്നാണെന്നും ‘യദ്’ ന്റെ വിവക്ഷ കഴിവ് എന്നാണെന്നും ഇവർ വ്യാഖ്യാനിക്കും .

 അവകൾ  വിശേഷണമാണെന്ന് തറപ്പിച്ചു പറയാത്തവരുടേതാണ് ആറിൽ മറ്റ് രണ്ടു വീക്ഷണങ്ങൾ .

അവകൾ വിശേഷണമാകാമെന്നും എന്നാൽ അവയുടെ ബാഹ്യാർത്ഥം ഉദ്ദേശ്യമല്ലെന്നും അവകള് വിശേഷണമാകാതിരിക്കാമെന്നും  രണ്ടിൽ ഒരു വിഭാഗം പറയുന്നു . അവകൾ  അർത്ഥം അറിയപ്പെടാത്ത മുതഷാബിഹ് ആയതിനാൽ അതിനെക്കുറിച്ചു ചർച്ച ചെയ്യാൻ പറ്റില്ലെന്നും എന്നാൽ അതുകൊണ്ട് വിശ്വസിക്കൽ നിർബന്ധമാണ് എന്നും മറ്റേ വിഭാഗം പറയുന്നു.. (ഫത്ഹുൽ ബാരി 13/466)


മുതഷാബിഹ് സംബന്ധമായി പ്രസിദ്ധമായ രണ്ട് അഭിപ്രായങ്ങളാണ് പണ്ഡിത ലോകത്ത് നിലവിലുള്ളത് . സലഫിന്റെ മദ്ഹബും ഖലഫിന്റെ മദ്ഹബും . അവയുടെ യഥാർത്ഥ രൂപം ഇമാം നവവി (റ) യുടെ വിവരണത്തിൽ നിന്ന് നമുക്ക് മനസിലാക്കാം  .


#############


ﻭﻓﻲ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺼﻔﺎﺕ ﻭﺁﻳﺎﺗﻬﺎ ﻣﺬﻫﺒﺎﻥ ﻣﺸﻬﻮﺭﺍﻥ ﺃﺣﺪﻫﻤﺎ ﺗﺄﻭﻳﻠﻪ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﺼﻔﺎﺕ ﺍﻟﻠﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻲ ﻭﺗﻨﺰﻳﻬﻪ ﻣﻦ ﺍﻻﻧﺘﻘﺎﻝ ﻭﺳﺎﺋﺮ ﺻﻔﺎﺕ ﺍﻟﻤﺤﺪﺙ ﻭﻫﺬﺍ ﻫﻮ ﺍﻷﺷﻬﺮ ﻋﻦ ﺍﻟﻤﺘﻜﻠﻤﻴﻦ ﻭﺍﻟﺜﺎﻧﻲ ﺍﻹﻣﺴﺎﻙ ﻋﻦ ﺗﺄﻭﻳﻠﻬﺎ ﻣﻊ ﺍﻋﺘﻘﺎﺩ ﺗﻨﺰﻳﻪ ﺍﻟﻠﻪ ﺳﺒﺤﺎﻧﻪ ﻋﻦ ﺻﻔﺎﺕ ﺍﻟﻤﺤﺪﺙ ﻟﻘﻮﻟﻪ ﺗﻌﺎﻟﻲ ﻟﻴﺲ ﻛﻤﺜﻠﻪ ﺷﺊ ﻭﻫﺬﺍ ﻣﺬﻫﺐ ﺍﻟﺴﻠﻒ ﻭﺟﻤﺎﻋﺔ ﻣﻦ ﺍﻟﻤﺘﻜﻠﻤﻴﻦ ﻭﺣﺎﺻﻠﻪ ﺃﻥ ﻳﻘﺎﻝ ﻻ ﻧﻌﻠﻢ ﺍﻟﻤﺮﺍﺩ ﺑﻬﺬﺍ ﻭﻟﻜﻦ ﻧﺆﻣﻦ ﺑﻪ ﻣﻊ ﺍﻋﺘﻘﺎﺩﻧﺎ ﺃﻥ ﻇﺎﻫﺮﻩ ﻏﻴﺮ ﻣﺮﺍﺩ ﻭﻟﻪ ﻣﻌﻨﻰ ﻳﻠﻴﻖ ﺑﺎﻟﻠﻪ ﺗﻌﺎﻟﻰ ﻭﺍﻟﻠﻪ ﺃﻋﻠﻢ
شرح المهذب4/48


ഈ ഹദീസിലും അതിനോട് തത്തുല്യമായ സ്വിഫത്തുകളുടെ ആയത്തുകളിലും ഹദീസുകളിലും പ്രസിദ്ധമായ രണ്ട് മദ്ഹബുകൾ നിലവിലുണ്ട് .


1⃣  *അല്ലാഹു തആലയുടെ വിശേഷണങ്ങലോട് യോജിക്കുന്ന രൂപത്തില് അവയെ വ്യാഖ്യാനിക്കുകയും ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുക തുടങ്ങിയ സൃഷ്ടികളുടെ വിശേഷണങ്ങളെ തൊട്ട് അള്ളാഹു പരിശുദ്ധനാണെന്ന് അംഗീകരിക്കുകയും ചെയ്യുക . വചനവൈജ്ഞാനിക പണ്ഡിതന്മാരിൽ നിന്ന്  പ്രസിദ്ധമായ അഭിപ്രായം ഇതാണ്*


2⃣ “ *അല്ലാഹുവിനോട് തതുല്യനായി ഒന്നും തന്നെയില്ല” എന്ന് അർത്ഥം വരുന്ന ആയത്തിന്റെ അടിസ്ഥാനത്തിൽ സൃഷ്ടികളുടെ എല്ലാ വിശേഷണങ്ങളിൽ നിന്നും അള്ളാഹു പരിശുദ്ധനാണെന്ന് വിശ്വസിക്കുന്നതോടൊപ്പം അവയെ വ്യാഖ്യാനിക്കാതിരിക്കുക .

സലഫിന്റെയും ഒരുകൂട്ടം വചനവൈജ്ഞാനിക ശാസ്ത്ര പണ്ഡിതന്മാരുടെയും വീക്ഷണമിതാണ് . ഇതിന്റെ രത്നച്ചുരുക്കമിതാണ് : “ ഇതുകൊണ്ടുള്ള ഉദ്ദേശ്യം എന്താണെന്ന് നമുക്കറിയില്ല  . എന്നാൽ അതിന്റെ ബാഹ്യാർത്ഥം (  ഉദാഹരണം   വഹാബികൾ പറയും പോലെ കൈ ഇറങ്ങൾ തണ്ടങ്കിൽ) ഉദ്ദേശ്യമല്ലെന്നും അല്ലാഹുവോട് യോജിക്കുന്ന അർത്ഥം അതിനുണ്ടെന്നും നാം വിശ്വസിക്കുകയും ചെയ്യും*” (ശറഹുൽ മുഹദ്ദബ് : 4/48)



സലഫിന്റെ മദ്ഹബിനെ പുത്തനാശയക്കാർ തെറ്റായാണ് വ്യാഖ്യാനിക്കാറുള്ളത് . അവരുടെ വ്യാഖ്യാനത്തിന്റെ അടിവേരറുക്കുന്നതാണ് ഇമാം നവവി(റ)യുടെ വിശദീകരണം .


ഇത്തരം മുതഷാബിഹുകളുടെ ബാഹ്യാർത്ഥം 
 (  ഉദാഹരണം   വഹാബികൾ പറയും പോലെ കൈ ഇറങ്ങൾ തണ്ടങ്കിൽ)
ഉദ്ദേശ്യമല്ലെന്ന് സലഫും ഖലഫും ഏകോപിച്ച പറയുന്നു .

ഇതിനെ മൊത്തത്തിലുള്ള ഒരു വ്യാഖ്യാനമായി നമുക്ക് കാണാവുന്നതാണ് . ഇതോടൊപ്പം പുത്തനാശയക്കാർ ഇത്തരം മുതശാബിഹിനെ തെറ്റായി വ്യാഖ്യാനിച്ചു അല്ലഹുവിനെക്കുറിച്ചുള്ള വിശ്വാസം  വികലമാക്കാൻ ശ്രമിച്ചപ്പോൾ അതു തടയുന്നതിനായി ഭാഷാപരമായും മറ്റ് പൊതു തത്വങ്ങളുടെ വെളിച്ചത്തിലും മുതശാഭിഹിന് സാധ്യതയുള്ള ആർത്ഥങ്ങളിൽ ചിലത് വിശദീകരിക്കുക മാത്രമാണ് ഖലഫ് ചെയ്യുന്നത് . എന്നാൽ അതിന്ടെ വിവക്ഷ ഇന്നതാണെന്ന് തറപ്പിച്ച് അവരും പറയുന്നില്ല . സലഫിന്റെ കാലത്ത് പുത്തനാശയക്കാരുടെ കടന്നുകയറ്റം ഈ മേഖലയിൽ ഇല്ലായിരുന്നതിനാൽ വിശദമായും വ്യാപകമായും അതിനെ വ്യാഖ്യാനിക്കേണ്ട അനിവാര്യത അന്നുണ്ടായിരുന്നില്ല . അതിനാൽ സലഫിന്റെയും ഖലഫിന്റെയും ഇടയിലുള്ള വ്യത്യാസം വിശദമായ വ്യാഖ്യാനത്തിൽ മാത്രമാണ് .


പ്രസ്തുത മദ്ഹബുകളെ നാല് പോയിന്റുകൾ നമുക്ക് സംഗ്രഹിക്കാം :


1⃣ *അള്ളാഹു സൃഷ്ടികളോട് സാദൃശ്യനാണെന്ന് ബാഹ്യമായി തോന്നിക്കുന്ന ഹദീസുകൾ തള്ളിക്കളയാതെ അവ വിശ്വസിക്കുക . അത്തരം ഹദീസുകൾ  തള്ളിക്കളയുക എന്നതാണ് മുഅതസിലത്തിന്ടെയും ഖവാരിജിന്റെയും മദ്ഹബെന്ന് നേരത്തെ വിവരിച്ചത് ഓർക്കുമല്ലോ*

2⃣ *അത്തരം വചനങ്ങളുടെ ബാഹ്യാർത്ഥം  (  ഉദാഹരണം   വഹാബികൾ പറയും പോലെ കൈ ഇറങ്ങൾ തണ്ടൻകാൽ)

ഉദ്ധെശ്യമല്ലെന്ന് വിശ്വസിക്കുക*


3⃣ *അനിവാര്യതയ്ക്കു വേണ്ടിയല്ലാതെ അവയെ വ്യാഖ്യാനിക്കാതിരിക്കുക*


4⃣ *അവയുടെ യഥാർത്ഥ ഉദ്ദേശ്യം നിർണയിക്കാൻ അല്ലാഹുവിലേക്ക് വിടുക*


ഇത്തരം മുതശാബിഹുകളെ വ്യാഖ്യാനിക്കുന്നവർ സലഫിലും വ്യഖ്യാനിക്കാത്തവർ ഖലഫിലും ഉണ്ടായിരുന്നു എന്നതാണ് വസ്തുത . “വജ്ഹുല്ലാ” എന്നതിന് അല്ലാഹുവിന്റെ ഖിബ്‌ല എന്ന് ഇബ്നുഅബ്ബാസ് (റ) അർഥം നൽകിയതായി ഇബ്നു ഹാതിം (റ) തന്ടെ തഫ്‌സീറിൽ ഉദ്ധരിച്ചിട്ടുണ്ട് . അതുപോലെ “അയ്ദിൻ” എന്നതിന് ശക്തി എന്ന് ഇബ്നുഅബ്ബാസ് (റ) വിശദീകരണം നൽകിയതായി ഇമാം ത്വബ്‌രി(റ) തഫ്സീരില് ഉദ്ധരിച്ചിട്ടുണ്ട് . “ജാഅ റബുക” എന്നതിന് അല്ലാഹുവിന്റെ പ്രതിഫലം വന്നു എന്ന് ഇമാം അഹ്മ്മദ് (റ) വിശദീകരണം നൽകിയതായി ഇമാം ബൈഹഖി(റ) നിവേദനം ചെയ്‌തിട്ടുണ്ട്  . ഇതിനിടെ  പരമ്പരയിൽ പൊടിയില്ലെന്ന് ഇമാം ബൈഹഖി (റ) തുടർന്ന് പറയുന്നുണ്ട് (അൽ ബിദയത് വന്നിഹായ: 10/227)


സംശയ നിവാരണ വാഡ് സാപ്പ് ക്ലാസ് റൂം
അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി
8129469100

ഹുസൈൻ കാസർകോഡ്

9633599089

പ്രവാചകൻമാർ പാപികൾ മുജാഹിദ് പുസ്തകത്തിൽ വായിക്കൂ ക






നബി(സ) യുടെ ചില വീക്ഷണങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ട് (അല്‍മനാർ ജൂലൈ 1 /2010)


" മുഹമ്മദ് നബിക്ക് പോലും ഭൂമി മുഴുവൻ നീതി കൊണ്ട് നിറക്കുവാൻ സാധിച്ചിട്ടില്ല."

[ ഇസ് ലാമിൽ സ്ഥിരപ്പെട്ട സുന്നത്തു നമസ്കാരങ്ങൾ  , പേജ് :18
എ . അബ്ദു സലാം സുല്ലമി ]

ഇങ്ങനെ കരുതുന്ന,
അത് എഴുതി വിടുന്ന
 പ്രസ്ഥാനമാണ്
മുജാഹിദ് .





( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , ലക്കം 3 , പേജ് 33 )

പ്രാവചകന്മാർ പ്രാവാചകശ്രേഷ്ഠനായ മുഹമ്മദ് നബിപോലും അളളാഹുവിന് കീഴ്പ്പെടുന്ന വിഷയത്തില്‍ വളരെ വീഴ്ച്ച വരുത്തിയവരാണന്ന് കുറ്റബോധപൂർവ്വം സമ്മതിക്കുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുന്നവരായിരിന്നു
അത് അവരുടെ പ്രധാന ഇബാദത്തുമായിരിന്നു .
മുഹമ്മദ് നബി ദിവസേനെ എഴുപതു പ്രവിശ്യം ഒരു റിപ്പോർട്ട് പ്രകാരം 100 പ്രവിശ്യം അല്ലാഹുവിനെ കൊള്ളെ തൗബചൈതു മടങ്ങുകയും മാപ്പിരക്കുകയും ചെയ്യുക പതിവായിരുന്നു ( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , 👆🏾👆🏾👆🏾ലക്കം 3 , പേജ് 33 )


ഖുനൂത്ത് ഓതൽ സുന്നത്ത് വഹാബി പുസ്തകം

ഖുനൂത്ത് ( അല്‍മനാർ 1984 )









സുബ്ഹി നിസ്കാരത്തിൽ ഖുനൂത് സുന്നതാണ്.
കിതാബുൻ അവ്വലു ഫിൽ അമലിയ്യാത്.
ഏഴാം പതിപ്പ്
1938
പേജ്:22
രചന:
ഇ കെ മൗലവി
എം സി സി അബ്ദുറഹ്മാൻ മൗലവി
ടി കെ മൗലവി.


മന്ത്രം ജിന്ന് ചികിൽസ അനുവദനീയം വഹാബി പുസ്തകം



" അറിയാത്തവർക്ക് അറിയുന്നവരെ സമീപിച്ച് മന്ത്രിപ്പിക്കാവുന്നതാണ് "
ജിന്ന് ചികിൽസ
ഇത്
പറയുന്നത്

മുജാഹിദുകളാണ്

[ 2014 സെപ്തംബർ , അൽമനാർ ]













( ജിന്നുകളുണ്ടാകുന്ന രാഗങ്ങളും പ്രതിവിധികളും )
ജിന്നു ബാധയിലൂടെ അപസ്മാര രോഗമുണ്ടാകുമെന്ന് ബുദ്ധിയുള്ളവരൊക്കെ മുമ്പേ അംഗീകരിചതാണ്.അത് ശിർക്കാണെന്ന് വാദിച്ച് കേരള മുസലിംകളെ മുശ് രിക്കാക്കി നടന്ന മൗലവി മാരും ഇപ്പോൾ അതംഗീകരിച്ചു തുടങ്ങിയിരിക്കുന്നു,












(ജിന്ന് . ശാസ്ത്രം പരാജയപ്പെടുന്ന രോഗങ്ങള്‍ക്ക് നബി ചര്യയിലെ ചികിത്സാമുറകള്‍) (പേജ് : 97 )
ജിന്ന് ലൈംഗികമായി പീഡിപ്പിക്കുമെന്ന് വഹാബി പുസ്തകം
 ജിന്ന് ബാധിച്ചവനെ ചികിത്സ ഫറള് കിഫായ











(ജിന്ന് ശാസ്ത്രം പരിജയപ്പെടുത്തുന്ന രോഗങ്ങള്‍ക്കു നബിചര്യയിലെ ചികിത്സാ മുറകള്‍)( പേജ് :- 106)
പണ്ട് മൗലവിമാർ അന്ധവിശ്വാസമാണെന്ന് പറഞ്ഞ കുട്ടിച്ചാത്തനേറില്ലേ.. അത് അന്ധവിശ്വാസമല്ല യാഥാർത്ഥ്യമാണെന്ന് ഇപ്പോൾ മൗലവിമാർ പഠിപ്പിക്കുന്നു.... വഹാബിസത്തിൽ കുട്ടിച്ചാത്തനും തിരിച്ചു വന്നു




ജിന്നിനെ ഇറക്കാൻ 
അടി ചികിത്സ തുടങ്ങിയ വഹാബികൾ
ഇതാ
ജിന്നിനെ ഇറക്കാൻ ഔഷധവുമായി
വിപണിയിൽ


ഉറുക്ക് മന്ത്രം അനുവദ നീയം വഹാബി പുസ്തകം

  
(അല്‍ഇസ്ലാഹ് 2015 മാർച്ച് )
സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്ന് വേണ്ടി മത വിഷയങ്ങൾ മൂടിവെച്ചിരിന്നു എന്നും ആകൂട്ടത്തില്‍ പെട്ടതാണ് റുഖിയ്യാ ശറഇയ്യാ അങ്ങനെ മൂടിവെച്ചിട്ടുള്ളതാണ് എന്നും മുജാഹിദീങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മദിക്കുന്നു

    

മന്ത്രം അനുവദനീയമാണ് ( അല്‍ ഇസ്ലാഹ് മാർച്ച് 2015)
Al islah monthly March 2015 )



മന്ത്രം ശിർക്കാക്കി സുന്നികളെ മുശ്രിക്കാക്കിയ ഒഹാബികൾ മന്ത്രത്തിനു ഫീസ്‌ നിശ്ചയിച്ചത്‌ കാണൂ ,







വെള്ളത്തിൽ മന്ത്രിച്ചൂതൽ വഹാബിക് ശിർക്കായിരുന്നു മുമ്പ്,
ഇപ്പോൾ അതൊക്കെ തൗഹീദാ...😜😄




ഉറുക്ക്മന്തിക്കൽ   അനുവദനീയം   ശിർക്കിന്റെ മുന്നമാണ് വിരോധിച്ചത്.. Km moulavi fatwa.  

#wahabism #mujahid #ruqya #മൗലവി #മുജാഹിദ്

തറാവീഹ് ഇരുപത് തന്നെ മുജാഹിദ് പരിണാമങ്ങൾ അവരുടെ പുസ്തകത്തിൽ നിന്ന് വായിക്കുക

    തറാവീഹ് 8 റക്അത്തല്ല ( ശബാബ് 2006



( തറാവിഹ് 20 റകഅത്താണെന്ന് മുജാഹിദുകളുടെ അമലിയ്യാത്തിൽ
പഠിപ്പിച്ചിരുന്നു. )

ഖിയാമു ലൈലായും ,
ചിലപ്പോൾ വിത് റായും
ചിലപ്പോൾ തഹജ്ജുദായും

മുജാഹിദുകൾ
ഒരുപാട് പരിണാമങ്ങൾ
നടത്തി നോക്കിയ

സാക്ഷാൽ
തറാവീഹ്

20 റകഅത്താണെന്ന്

മുജാഹിദുകളുടെ അമലിയ്യാത്തിൽ
പഠിപ്പിച്ചിരുന്നു.

വൈരുദ്ധ്യാതിഷ്ഠിത വഹാബിസം
നോക്കി കാണുക




തറാവീഹ്
11 ൽ കൂടുതൽ തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ പഠിപ്പിച്ചത് കണ്ടില്ലെന്ന് സലാം സുല്ലമിയും സമ്മതിക്കുന്നു.  ( അൽ ഇസ്ലാഹ് - ഫെബ്രുവരി 2007 പേജ് :16 )


തറാവീഹ് :മൗലവിമാർ ഖേദം പ്രകടിപ്പിച്ചു. തറാവീഹ് നിസ്കാരം പതിനൊന്ന് റക്അത്ത് നിസ്കരിച്ചതിന്റെ പേരിൽ സുന്നികൾ ബിദ്അത്ത് ചെയ്യുന്നവരാണെന്ന വാദത്തിൽ നിന്നും മുജാഹിദ് മൗലവിമാർ ഖേദം പ്രകടിപ്പിച്ചു.11 കൂടുതൽ റക്അത്ത് തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ ആരും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദ പ്രകടനമുണ്ടായത്.കഴിഞ്ഞ റമളാനിനു ശേഷമാണ് ഇത് വെളിപ്പെടുത്തിയത്.1938 നു ശേഷമായിരുന്നു തറാവീഹ് റക്അത്തിന്റെ എണ്ണം മൗലവിമാർ വിവാദമാക്കിയത് .

( അൽ ഇസ്ലാഹ് 2015 ആഗസ്റ്റ് 2015 )  

   
തറാവീഹ് 8 ആണെന്ന ധാരണ ശരിയല്ല. ശബാബ് 2006 സപ്ത.. ( 2006 സെപ്റ്റംബർ 29 )





( തറാവിഹ് 20 റകഅത്താണെന്ന് മുജാഹിദുകളുടെ അമലിയ്യാത്തിൽ
പഠിപ്പിച്ചിരുന്നു. )

ഖിയാമു ലൈലായും ,
ചിലപ്പോൾ വിത് റായും
ചിലപ്പോൾ തഹജ്ജുദായും

മുജാഹിദുകൾ 
ഒരുപാട് പരിണാമങ്ങൾ 
നടത്തി നോക്കിയ

സാക്ഷാൽ 
തറാവീഹ്

20 റകഅത്താണെന്ന്

മുജാഹിദുകളുടെ അമലിയ്യാത്തിൽ
പഠിപ്പിച്ചിരുന്നു.

വൈരുദ്ധ്യാതിഷ്ഠിത വഹാബിസം 
നോക്കി കാണുക




                       

      തറാവീഹ് :മൗലവിമാർ ഖേദം പ്രകടിപ്പിച്ചു. തറാവീഹ് നിസ്കാരം പതിനൊന്ന് റക്അത്ത് നിസ്കരിച്ചതിന്റെ പേരിൽ സുന്നികൾ ബിദ്അത്ത് ചെയ്യുന്നവരാണെന്ന വാദത്തിൽ നിന്നും മുജാഹിദ് മൗലവിമാർ ഖേദം പ്രകടിപ്പിച്ചു.11 കൂടുതൽ റക്അത്ത് തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ ആരും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദ പ്രകടനമുണ്ടായത്.കഴിഞ്ഞ റമളാനിനു ശേഷമാണ് ഇത് വെളിപ്പെടുത്തിയത്.1938 നു ശേഷമായിരുന്നു തറാവീഹ് റക്അത്തിന്റെ എണ്ണം മൗലവിമാർ വിവാദമാക്കിയത് .

( അൽ ഇസ്ലാഹ് 2015 ആഗസ്റ്റ് 2015 )       




വഹാബി പ്രസ്ഥാനം ഗൾഫിലും നാട്ടിലും

വഹാബി പ്രസ്ഥാനം ഗൾഫിലും നാട്ടിലും

കണ്ണേറും സിഹ്റും തീരുമാനമാവാത്ത വഹാബികൾ

🥢🥢🥢🥢🥢🥢🥢🥢🥢🥢🥢 കണ്ണേറും സിഹ്റും തീരുമാനമാവാത്ത വഹാബികൾ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
        *മൗലവിയും വിദ്യാർത്ഥിയും*     
                     2⃣5⃣

.......................................................

*വിദ്യാർത്ഥി*📞: ഹലോ മൗലവി അല്ലെ.!?

*മൗലവി*📞: അതെ, ഹാ - എന്ത്യേ വിളിച്ചു.

 *വിദ്യാർത്ഥി*: ഞങ്ങൾ ഇവിടെ ഒരു തർക്കത്തിലാണ്. സംശയം തീർക്കാൻ വിളിച്ചതാ.

*മൗലവി*: എന്താ മുബശ്ശിറേ  അൻ്റെ സംശയം.?

*വിദ്യാർത്ഥി*: കണ്ണേറ്, സിഹ്റ് എന്നിവ ഫലിക്കുമോ.? അതിൽ യാഥാർത്ഥ്യം ഉണ്ടോ ?.

 *മൗലവി*: അത് ഇപ്പോൾ.... ഒരു പ്രശ്നാ -
ഫലിക്കുമോ ഇല്ലയോ എന്നതിൽ മുജാഹിദ്പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായക്കാരാണ്.

 *വിദ്യാർത്ഥി*: ഞാൻ ഇപ്പോൾ എന്താ പറയേണ്ടത് - ?

*മൗലവി*: കണ്ണേറ് സത്യമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട് - പക്ഷേ അങ്ങിനെ വെക്കുമ്പോൾ നമ്മുടെ തൗഹീദിൽ പ്രശ്നം വരും. പക്ഷേ ഹദീസ് തള്ളാനും നിവൃത്തിയില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നം.

 *വിദ്യാർത്ഥി* അപ്പോൾ സിഹ്റോ.?

*മൗലവി*: അതും പ്രശ്നാ-  ഇതിൻ്റെ പേരിലല്ലേ കെ.എൻ.എമ്മിൽ പൊട്ടലും ചീറ്റലും തെറ്റി പോക്കും ഉണ്ടായത്. സുന്നികളുടെ മുമ്പിൽ നാം ആകെ നാണം കെട്ടിരിക്കുകയാണ്.

*വിദ്യാർത്ഥി*: ഏതായാലും ഇപ്പോൾ ഫോണിൽ പറഞ്ഞിട്ട് കാര്യം ഇല്ല. ഞാൻ ഇപ്പോൾ എന്താ പറയേണ്ടത്.

*മൗലവി*: നീ ഇപ്പോൾ ഒന്നും പറയണ്ട. എന്തെങ്കിലും പറഞ്ഞ് തടി സലാമത്താക്കിക്കാളാ-

*വിദ്യാർത്ഥി*: മൗലവീ - നിങ്ങൾ മരിക്കുന്നതിന് മുമ്പ് ഈ തൗഹീദിൻ്റെ കാര്യത്തിൽ ഉറച്ച ഒരു തീരുമാനത്തിൽഎത്തണം..... ഒ; കെ.  ഫോൺ വെക്കുന്നു.

*മൗലവി*: 😫😞
........................................
 __സുന്നികളെ മുശ്രിക്കും ,കാഫിറുമാക്കാൻ മത്സരിച്ചിരുന്ന മുജാഹിദുകൾ ഇന്ന് തൗഹീദിൻ്റെ നിർവ്വചനത്തിൽ എവിടെയും എത്താതെ ഉഴലുകയാണ്......._
 _വാളെടുത്തവൻ വാളാൽ_


.....................................................
 ✍ _Amjadi Al Arshadi Pang_

⚡⚡⚡⚡⚡⚡⚡⚡⚡⚡

ഖബറിനു മുകളിൽ നിർമാണം ശാഫി ഇമാം എന്ത് പറഞ്ഞു.





ഖബറിനു മുകളിൽ നിർമാണം ശാഫി ഇമാം എന്ത് പറഞ്ഞു.

 *📚✍🏻ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി ശാഫി
ഇമാം(റ) പറയുന്നു*
      മരിച്ചവർ ജീവിത കാലത്തു അവരുടെ ഉടമസ്‌തദയിൽ ഉള്ളതോ അനന്തരവകാശികളുടെ ഉടമസ്ഥതയിൽ ഉള്ളതോ ആണെങ്കിൽ കബറിന് മേൽ നിര്മിക്കപ്പെട്ടത് പൊളിക്കപെടരുത് . അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത്
ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ  മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്
فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم ، لم يهدم شيء أن يبنى منها ، وإنّما يُهدم إن هدم ، مالا يملكه أحد ، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631( .
*📚✍🏻ഇമാം ഇബ്നുഹജർ(റ) തന്നെ തുഹ്ഫയിൽ പറയുന്നത് കാണുക*
     പുണ്യകര്മങ്ങളെ കൊണ്ട് വാസിയത്ത് സ്വഹീഹാവുന്നതാണ് പുണികര്മങ്ങൾക്ക് ഉദാഹാരണം പള്ളിപരിലാനം , പണ്ഡിതന്മാർ പോലെത്തവരുടെ ഖബറിൻ മേൽ ഖുബ്ബ നിർമിക്കുക പോലെയുള്ളവ ചെയ്യലാ/1]  وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها3, 6:4: تحفة المحتاجഇതിൽ നിന്ന് മഹാന്മാരുടെ ഖബറിൽ മേൽ ഖുബ്ബ ആരും വിരോധിച്ചിട്ടില്ല അതിൽ തർക്കമില്ല എന്നും മാനസ്സിലാകാം
[07/03, 6:50 AM] Pr: ആഇശ(റ)യുടെ റൂമിനുള്ളിൽ നബി(സ)യെ മറവ് ചെയ്തു. ഒരു സ്വഹാബിയും എതിർത്തില്ല. കാരണം നബി(സ) വിരോധിച്ചതിന്റെ കൂട്ടത്തിൽ ഈ എടുപ്പ് ഉൾപ്പെടുകയില്ല.
فصل في صفة قبره عليه الصلاة والسلام
قد علم بالتواتر أنه عليه الصلاة والسلام دفن في حجرة عائشة التي كانت تختص بها شرقي مسجده في الزاوية الغربية القبلية من الحجرة، ثم دفن بعده فيها أبو بكر ثم عمر رضي الله عنهما
നബി(സ)യുടെയും അബൂബക്കർ(റ) ഉമർ(റ) എന്നിവരുടെയും ഖബറുകൾ എടുപ്പിനുള്ളിൽ തന്നെ മറവ് ചെയ്തു.


(അൽബിദായത്തു വന്നിഹായ)


ഇത് പറയുമ്പോൾ മുജാഹിലുകൾ പറയും അമ്പിയാക്കളെ അവർ മരണപ്പെട്ട സ്ഥലത്ത് മറവ് ചെയ്യണമെന്നാണ് നിയമം എന്ന്.

അത് ശരി തന്നെ പക്ഷേ.. എന്തു കൊണ്ട് നബി(സ) വിരോധിച്ചത് പ്രകാരം ഖബറിന്റെ മുകളിലും ചുറ്റു വശത്തുമുള്ള എടുപ്പിനെ സ്വഹാബത്ത് പൊളിച്ച് കളഞ്ഞില്ല.?? സ്വഹാബത്തിനും ഹദീസ് തിരിഞ്ഞില്ലെന്ന് ഒഹാബി പറയുമോ.???

അബൂബക്കർ(റ) നേയും ഉമർ(റ)നേയും അതേ റൂമിൽ തന്നെ മറവ് ചെയ്ത സ്വഹാബത്ത് ഹദീസ് മനസ്സിലാവാത്തവരാണോ മുജാഹിലുകളേ.????


മഹാന്മാരുടെ ഖബറിന് എടുപ്പ് ഉണ്ടാക്കലും അത് എടുപ്പിന് ഉള്ളിലാക്കലുമൊന്നും നബി(സ) വിരോധിച്ചിട്ടില്ല എന്ന് വ്യക്തം.

അതുകൊണ്ടാണ് ഇത് സലഫുസ്സ്വാലിഹുകളുടെ പ്രവർത്തനമാണെന്ന് പണ്ഡിതർ പറഞ്ഞതും അതിന് അംഗീകാരം നൽകിയതും.

ഖബറിനുമേൽ വീടും ഖുബ്ബയുമെല്ലാം ബിനാഅ് ആണെന്ന് ഇമാം നവവി(റ) വ്യക്തമാക്കുന്നു.
ولا فرق في البناء بين أن يبني قبة أو بيتا أو غيرهما

ഇനി പറയൂ വഹാബികളേ...
നബി(സ)യുടെയും രണ്ട് ഖലീഫമാരുടെയും ഖബറ് ഇപ്രകാരം ബിനാഇൽ ആയിട്ട് പോലും എന്തേ സ്വഹാബത്ത് അതിനെ എതിർത്തില്ല.????

സ്വഹാബത്തിന്റെ  ഈ അംഗീകാരം  മഹാന്മാരുടെ ഖബറുകൾക്ക് എടുപ്പ് ഉണ്ടാക്കൽ വിരോധിക്കപ്പെട്ടതല്ല എന്നതിന്ന് ഏറ്റവും വലിയ തെളിവാണ്.


നബി(സ)യുടെ ഖബറിനു മുകളിലുള്ള ഖുബ്ബയെ കുറിച്ച് പറയുമ്പോൾ അത് പിന്നീട് ഉണ്ടാക്കിയതാണെന്ന അറുമുശിപ്പൻ ന്യായീകരണം പറഞ്ഞ് രക്ഷപ്പെടുന്ന മുജാഹിലുകൾ മറുപടി പറയണം.


ആഇശാ ബീവിയുടെ റൂം നബി(സ)യുടെ വഫാത്തിന് ശേഷം ഉണ്ടാക്കിയതാണോ.????

അതേ റൂമിൽ തന്നെ രണ്ട് ഖലീഫമാരേയും മറവ് ചെയ്യുമ്പോൾ ഇത് ഹറാമായിരുന്നെങ്കിൽ സ്വഹാബത്ത് അത് സമ്മതിക്കുമായിരുന്നോ.???




ഈ സംവാദത്തിൽ ഞാൻ ഉയർത്തിപ്പിടിച്ചത് മഹാന്മാരുടെ ഖബർ ഉയർത്തൽ സലഫുസ്സ്വാലിഹുകളുടെ മാർഗ്ഗമാണ് എന്നാണ്.  നബി(സ)യും അവിടുത്തെ ഖലീഫമാരും അവരെ എടുപ്പിനുള്ളിൽ മറവ് ചെയതവരും സലഫുകൾ അല്ലെങ്കിൽ പിന്നെ ആരാണ് സലഫ്.???


ജനങ്ങൾ സിയാറത്ത് ചെയ്യാൻ വേണ്ടി ശൈഖന്മാരുടെയും പണ്ഡിതരുടെയും ഖബറുകൾക്ക് എടുപ്പ് ഉണ്ടാക്കൽ സലഫ് അനുവദിച്ചിരിക്കുന്നു.



وقد أباح السلف البناء على قبر المشايخ والعلماء والمشهورين ليزورهم الناس، ويستريحوا بالجلوس فيه اهـ.



സലഫ് അനുവദിച്ചതിന്റെ ഏറ്റവും വലിയ തെളിവാണ് നബി(സ)യേയും രണ്ട് ഖലീഫമാരേയും എടുപ്പിനുള്ളിൽ മറവ് ചെയ്ത സംഭവം തന്നെ.


അതു കൊണ്ട് കഥയറിയാതെ ആട്ടം തുള്ളുന്ന മുജാഹിലുകൾ കാര്യങ്ങൾ വേർതിരിച്ച് മനസ്സിലാക്കുക.

നജ്ദില്‍ ജനിച്ച മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്

നജ്ദില്‍ ജനിച്ച മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി

റസൂല്‍ (സ.അ) നമുക്ക് മുന്നറിയിപ്പ് നല്‍കിയത് ശരിവെക്കും വിധം നജ്ടില്‍ ജനിച്ച മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബിനെ കുറിച്ചാണ് പറയുന്നത്… എല്ലാ നജ്ടികളെയും കുറിച്ചല്ല പറഞ്ഞത്…

അവിടെ നിന്നാണ് സര്‍വ നഷങ്ങളുടെയും തുടക്കം ഉണ്ടാവുക എന്ന് റസൂല്‍ (സ.അ )പറഞ്ഞത് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബിനെ കുറിച്ചാണെന്ന് പറയുന്നത് ഞങ്ങളല്ല.. ഇതൊക്കെ പറയുന്നത് പ്രമാണങ്ങള്‍ തന്നെയാണ്….

അബ്ദുള്ള ബിന്‍ ഉമര്‍ (ര.അ )വില്‍ നിന്നുള്ള റിപ്പോര്‍ട്ട്‌, റസൂല്‍ സ.അ വീട്ടില്‍ ആഇഷ( റ അ )കൂടെ ഉണ്ടായിരുന്നപ്പോള്‍ നജ്ടിന്റെ ഭാഗത്തേയ്ക്ക് കൈ ചൂണ്ടി കൊണ്ട് ആയിഷ (റ അ) യോട് പറയുകയുണ്ടായി “ഇതാണ് അവിശ്വാസത്തിന്റെ കേന്ദ്രം, ഇവിടെയാകും പിശാചിന്റെ കൊമ്പ് മുളക്കുക” (Muslim Shareef Vol. ii, PP. 1394) Abdullah bin Umar (Radiallhu Anhu) narrates in Muslim Shareef: “The Holy Prophet (Sallal Laahu Alaihi Wasallam) once emerged from the room of his wife, Hazrat Ayesha (Radiallahu Anha) and pointing towards Najd exclaimed: ‘This is the center of Kufr from where the horn of Shaitaan will rise’.” (Muslim Shareef Vol. ii, PP. 1394)

അബ്ദുള്ള ബിന്‍ ഉമര്‍ (റ അ) പറയുന്നതായി അബ്ദുള്ള ബിന്‍ ദിനാര്‍ (റ അ )വില്‍ നിന്ന് മാലിക് റ(അ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു, റസൂല്‍ സ.അ പടിഞ്ഞാറു ഭാഗത്തേയ്ക്ക് (നജ്ടിലേക്ക്) കൈ ചൂണ്ടി കൊണ്ട് പറഞ്ഞു ” നാശങ്ങളുടെ കേന്ദ്രം ഇവിടെയാണ്‌, നാശങ്ങളുടെ കേന്ദ്രം ഇവിടെ ആണ്, എവിടെ നിന്നാണോ പിശാചിന്റെ സഹായികള്‍ ഉണ്ടാവുന്നത് അവിടെ” (MUWATTA(Book #54, Hadith #54.11.29)

കൂടാതെ താഴെ കാണുന്ന ഹദിസുകളൊക്കെ പരിശോദിച്ചാല്‍ നിങ്ങള്‍ക്ക് കാര്യം കൂടുതല്‍ വ്യക്തമാകും; Muslim (Book #005, Hadith #2338) (Book #041, Hadith #6938) (Book #041, Hadith #6939) (Book #041, Hadith #6940) (Book #041, Hadith #6942)… ഇനിയും ധാരാളം ഹദീസുകള്‍ നമുക്ക് കാണാന്‍ സാധിക്കും…

അല്ലാതെ ഞങ്ങള്‍ പടച്ചുണ്ടാക്കിയ കാര്യങ്ങള്‍ അല്ല… Sahi Muslim (Book #001, Hadith #0087) (Book #001, Hadith #0088) (Book #001, Hadith #0092) (Book #001, Hadith #0095) Sahih Bukhari 9:527 & 8:184 Sahih Bukhari (Book #84, Hadith #67)

അയാളുടെ സ്വന്തം സഹോദരന്‍ തന്നെ അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ ഇത് തന്റെ സഹോദരനെ കുറിച്ചാണെന്ന് സൂചിപ്പിക്കുകയുമുണ്ടായി…

മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബിന്റെ സഹോദരന്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ വഹാബ് സ്വന്തം സഹോദരനെ കുറിച്ച് പറയുന്നു, ” റസൂല്‍ (സ.അ )പറഞ്ഞ പിശാചിന്റെ കൊമ്പ് നീ തന്നെയാകുന്നു” (സവാഇകുല് ഇലാഹിയ) ഇബ്നു ഉമര്‍ (റ) വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഹദീസില്‍ കാണാം.

നബി (സ) ഞങ്ങളുടെ ശാമിലും യമനിലും നീ അനുഗ്രഹം ചൊരിയേണമേ, അപ്പോള്‍ നജദ് വാസികള്‍ പറഞു, നബിയെ നജ്ധിനു വേണ്ടി പ്രാര്‍ത്ഥിച്ചാലും, നബി (സ) പ്രാര്‍ത്ഥന ആവര്ത്തിച്ചു, നജ്ദ് നിവാസികള്‍ വീണ്ടും ആവശ്യപ്പെട്ടു, നബി (സ) അതേയ് പ്രാര്‍ത്ഥന ആവര്ത്തിച്ചു, പിന്നീട് പറഞു, അവിടെ ഗംഭീര നാശവും കുഴപ്പവും വരുന്നു, അവിടെ പിശാചിന്റെ കൊമ്പ് ഉദയം ചെയ്യും. (സ്വഹീഹുല്‍ ബുഖാരി)

നബി (സ) യുടെ പ്രവചനം സത്യമായി പുലര്‍ന്നു, മദീനയുടെ കിഴക്കുഭാകതെക്ക് തിരിഞ്ഞു നിന്നാണ് നബി (സ) ഈ പ്രവചനം നടത്തിയത്, മുസൈലിമതുല്‍ കട്ദാബിനു ശേഷം നജ്ടില്‍ നിന് ഉദയം ചെയ്താ പിശാചിന്റെ കൊമ്പാണ് വഹാബി പ്രസ്ഥാനത്തിന്റെ നേതാവായ ഇബ്ന്‍ അബ്ദുല്‍ വഹാബെന്നു അദ്ദേഹത്തിന്റെ സഹോദരന്‍ ഷെയ്ഖ് സുലൈമാന്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇറാകിലെ നജ്ടിനെ കുറിച്ചാണ് ഇവിടെ പരാമര്ശംാ, അത് യമാമയിലെ നജ്ടിനെ കുറിച്ചല്ല എന്ന് പറഞ്ഞു കൊണ്ട് രക്ഷപ്പെടാം എന്ന് ഓഹാബികള്‍ വിചാരിക്കണ്ട…………

മുഹമ്മദ്‌ രിദായുടെ “മുഹമ്മദു റസൂലുല്ലാഹീ” എന്നാ ഗ്രന്ഥം നോക്കുക അതില്‍ കാണാം ഇങ്ങനെ ونجد، وهو جنوبي الشام وغربي العراق وشرقي الحجاز وشمالي اليمامة، وأراضيها خصبة وقاعدتها مدينة (നജ്ദ്‌ : അത് ശാമിന്റെ തെക്ക് ഭാഗവും, ഇറാകിന്റെ പടിഞ്ഞാറ് ഭാഗവും, “ഹിജാസിന്റെ കിഴക്ക് ഭാഗവും” യമാമയുടെ വടക്ക് ഭാഗവും ആകുന്നു )الرياض, وكانت مركزا للوهابيين، وهدمها المرحوم إبراهيم باشا.(റിയാദ് : ഈ നാട് വഹാബി കേന്ദ്രം ആകുന്നു, മര്ഹൂംإ ഇബ്രാഹിം പാഷ ഈ നാട് ആക്രമിച്ചിരുന്നു.) وإلى الشمال منها، جبل شمر أي جبل (طي) قصبته مدينة الحائل، وأشهر مدنها (أبانا) وهي التي ولد فيها محمد بن عبد الوهاب، شيخ مذهب الوهابية. (ഇബാന : വഹാബി പ്രസ്ഥാന നേതാവ് മുഹമ്മദ്‌ ഇബ്ന്‍ അബ്ദുല്‍ വഹാബി ഇവിടെ ആണ് ജനിച്ചത്‌ , .(മുഹമ്മദ്‌ റിദ, കിതാബു മുഹമ്മദ്‌ റസൂലുല്ലാഹി ) ഹിജാസിന്റെ കിഴക്ക് ഭാഗത്താണ് നജ്ദ്‌ എന്നാണു പറയുന്നത്, അപ്പോള്‍ ഹിജാസിന്റെ കിഴക്ക് ഭാഗത്ത്‌ നിന്ന് തന്നെ ആണ് ഫിത്ന പുറപ്പെടുക എന്ന് തന്നെ ആണ് നബി സല്ലല്ലാഹു അലൈഹിവസല്ലം പറയുന്നത്…) حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا لَيْثٌ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، رَضِيَ اللَّهُ عَنْهُمَا أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ مُسْتَقْبِلٌ المَشْرِقَ يَقُولُ: «أَلاَ إِنَّ الفِتْنَةَ هَا هُنَا، مِنْ حَيْثُ يَطْلُعُ قَرْنُ الشَّيْطَانِ» ഇബ്ന്‍ ഉമര്‍ രടിയല്ലാഹു അന്ഹു പറയുന്നു , റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലം കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞു നിന്ന് ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു, അറിയുക, നിശ്ചയം കുഴപ്പം ശൈതാന്റെ സംഘം ഉദ്ഭവിക്കുന്നത് ഈ ഭാഗത്ത്‌ നിന്നാണ് (സ്വഹീഹുല്‍ ബുഖാരി) قَوْلُهُ مِنَ الْمَشْرِقِ أَيْ مِنْ جِهَةِ الْمَشْرِقِ وَكَانَتْ سُكْنَى بَنِي تَمِيمٍ مِنْ جِهَةِ الْعِرَاقِ وَهِيَ فِي شَرْقِيِّ الْمَدِينَةِ ഇനി ഇബ്ന്‍ അബ്ദുല്‍ വഹാബിന്റെ വംശ പരമ്പര എത്തിച്ചേരുന്നത് ബനൂ തമീം ഗോത്രത്തിലേക്കു ആണ്,

ഇബ്ന്‍ ഹാജര്‍ അസ്കലാനി പറയുന്നത് കാണുക, കിഴക്ക് ഭാഗം എന്നാല്‍ അത് മദീനയുടെ കിഴക്ക് ഭാഗം ആകുന്നു,

ഇറാകിന്റെ ഭാഗത്തായി അവിടെ ആണ് ബനീ തമീം ഗോത്രക്കാര്‍ താമസിച്ചിരുന്നത്.(ഫത്‌ ഹുല്‍ ബാരി )

ബനൂ തമീം ഗോത്രത്തിലേക്കു എത്തിച്ചേരുന്ന ഇബ്ന്‍ അബ്ദല്‍ വഹാബിന്റെ പരമ്പര ഒന്ന് കാണുക. മുഹമ്മദ്‌ – അബ്ദുല്‍ വഹാബ് – സുലൈമാന്‍ – അലി – അഹ്മദ്‌ – റാഷിദ്‌ – ബുരയ്ദ്‌ – മുശ്രിഫ്‌ – ഉമര്‍ – സൈനാഹ് – രഹീദ് – ശാകിര്‍ – മുഹമ്മദ്‌ – അലി – ഖുഹൈബ് – ദുല്‍ ഖുവൈസിറത്തു തമീമി നബി സല്ലലലഹു അലൈഹി വസല്ലമയുടെ മുഖത്ത് നോക്കി അപമാര്യാതയായും അക്രമ പരം ആയും ആക്രോശിച്ച ബനൂ തമീം കാരനായ ദുല്‍ ഖുവൈസിറത്തു തമീമി യിലേക്കാണ് ഇബ്ന്‍ അബ്ദല്‍ വഹാബിന്റെ വംശ പരമ്പര എത്തി ചേരുന്നത്, ബീഹ്ര്‍ മഹൂന സംഭവത്തില്‍ ഖുറാന്‍ പഠിപ്പിക്കാന്‍ അയച്ചു കൊടുത്ത എഴുപതു സ്വഹാബികളെ നിഷ്ട്ടൂരം ആയി വദിച്ചതും നജ്ടുകാര്‍ തന്നെ, അവരെ അയച്ചു കൊണ്ടുക്കാന്‍ വേണ്ടി ആവശ്യപ്പെട്ടപ്പോഴും നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു إني أخشى أهل نجد عليهم، ഞാന്‍ എന്റെ സ്വഹാബികളുടെ മേല്‍ നജ്ട് വാസികളുടെ അക്രമം ഭയക്കുന്നു , ഈ സംഭവം കൂടി ചേര്ത്ത് വായിച്ചാല്‍ മനസ്സിലാകും നജ്ട് എന്നത് എക്കാലത്തും ഫിത്നയുടെ കേന്ദ്രം തന്നെ ആയിരുന്നു എന്നത്…………..


( أَفَمَنْ زُيِّنَ لَهُ سُوءُ عَمَلِهِ فَرَآَهُ حَسَنًا فَإِنَّ اللَّهَ يُضِلُّ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ إِنَّ اللَّهَ عَلِيمٌ بِمَا يَصْنَعُونَ )

എന്നാല്‍ തന്റെ ദുഷ്പ്രവര്തികള്‍ അലം കൃതം ആയി തോന്നിക്കപ്പെടുകയും അങ്ങിനെ അവയെ നല്ലതായി കാണുകയും ചെയ്തവന്റെ കാര്യമോ, ????

അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍ വഴിയില്‍ ആക്കുകയും ചെയ്യുന്നതാണ്, അതിനാല്‍ അവരെ കുറിച്ചുള്ള കൊടും ഖേതം നിമിത്തം താങ്കളുടെ പ്രാണന്‍ നശിപ്പിക്കരുത്, തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് അറിവുള്ളവന്‍ ആകുന്നു) ഖുറാന്‍ ഈ ആയതിന്റെ വ്യാക്യാനത്തില്‍ ഇമാം സ്വാവി രഹ്മതുല്ലാഹി അലൈഹി തന്റെ തഫ്സീറില്‍ പറയുന്നത് കാണുക. وقال الشيخ أحمد الصاوي المالكي في تعليقه على الجلالين ما نصه “وقيل هذه الآية نزلت في الخوارج الذين يحرفون تأويل الكتاب والسنة ويستحلون بذلك دماء المسلمين وأموالهم كما هو مشاهد الآن في نظائرهم، وهم فرقة بأرض الحجاز يقال لهم الوهابية يحسبون أنهم على شىء ألا انهم هم الكاذبون، استحوذ عليهم الشيطان فأنساهم ذكر الله أولئك حزب الشيطان ألا إن حزب الشيطان هم الخاسرون، نسأل الله الكريم أن يقطع دابرهم ” (ഈ സൂക്തം ഖവാരിജുകളെ കുറിച്ച് അവതരിച്ചതാനെന്നു അഭിപ്രായം ഉണ്ട്, ഖവാരിജുകള്‍ ഖുറാനും സുന്നത്തും ദുര്‍ വ്യാക്യാനം ചെയ്യുന്നവര്‍ ആണ്, അവര്‍ മുസ്ലിംകളുടെ രക്തം ചിന്തുന്നതും സ്വത്തു കൊള്ളയടിക്കുന്നതും ഹലാലാലെന്നു വാദിക്കുന്നു, അവരോടു സാദ്ര്ശ്യം ഉള്ള ഹിജാസില്‍ ഹിജാസില്‍ കാണുന്ന വഹാബിസത്തിലും ഈ പ്രവണത നമുക്ക് കാണാം, വഹാബികള്‍ കരുതുന്നത് അവര്‍ സത്യം ഉള്‍കൊളളുന്നവര്‍ ആണെന്നാണ്‌, (സത്യത്തില്‍ അവര്‍ കള്ള വാദികള്‍ ആണെന്ന് ജനങ്ങളെ നിങ്ങള്‍ അറിയുക, അവരെ പിശാജ് കീഴടക്കിയിരുക്കുക ആണ്, അങ്ങനെ അല്ലാഹുവിന്റെ ദിക്ര്‍ അവര്‍ വിസ്മരിച്ചു കളഞ്ഞു, ജനങ്ങളെ ഇക്കൂട്ടര്‍ പിശാചിന്റെ പാര്‍ട്ടിക്കാര്‍ ആണ്, അവര്‍ പരാജിതരും ആണ്)

അല്ലാഹുവേ ……………..അവരുടെ അടിവേരറുക്കാന്‍ നിന്നോട് ഞങ്ങള്‍ യാചിക്കുന്നു. (തഫ്സീരുസ്സ്വാവി )…….


ഹറമിന്റെ ചരിത്രകാരന്‍ ഷെയ്ഖ്‌ സൈനീ ദഹുലാന്‍ രഹ്മതുല്ലാഹി അലൈഹി തന്റെ അമ്ര്രാഹുല്‍ ബാലടില്‍ ഹറാം എന്നാ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു, “വഹാബികള്‍ ത്വാഇഫില്‍ കടന്നു കയറി ജനങ്ങളെ പരക്കെ വെട്ടി കൊന്നു, വ്ര്‍ദ്ടന്മാരെയും ചെറുപ്പക്കാരെയും, നേതാക്കളെയും അനുയായികളെയും പ്രമുഖ സാധാരണക്കാരെയും തുടങ്ങി സകലരെയും അവര്‍ വക വരുത്തി, മാതാവിന്റെ മാറിടത്തില്‍ വെച്ച് പിന്ചോമാനകളെ അവര്‍ കൊല ചെയ്തു, ഭവനങ്ങളില്‍ അതിക്രമിച്ചു കടന്നു, അവിടെ അഭയം പ്രാപിച്ചവരെ പിടിച്ചിറക്കി നിര്‍ദ്ദയം വെട്ടിക്കൊന്നു, ദര്സില്‍ പഠിച്ചു കൊണ്ടുരുന്ന വിദ്ദ്യാര്തികളെ ഒന്നടംഗം കൊന്നു, നിസ്കാരത്തില്‍ രുകൂ ഇലും സുജൂടിലും എര്പെട്ടിരുന്നവരെ പോലും അവര്‍ കൊന്നൊടുക്കി, അങ്ങനെ ആ സമൂഹത്തെ ഒന്നടങ്കം വഹാബികള്‍ കൊന്നൊടുക്കി, മുസഹ്ഫിന്റെയും ഹദീസ് ഫിഖ് ഹ് ഗ്രന്തങ്ങളുടെയും കോപികള്‍ അവര്‍ കത്തി ചാമ്പലാക്കി, ത്വാഇഫിലെ മുസ്ലിംകളില്‍ നിന്ന് കൊല്ല ചെയ്താ സ്വത്തുക്കള്‍ ഗനീമത് വീതിക്കും പോലെ അഞ്ചില്‍ ഒന്ന് നേതാവിനും, ബാക്കി അനുയായികള്‍ക്കും എന്നാ ക്രമത്തില്‍ വഹാബികള്‍ ഭാഗിചെടുത്തു……………

http://www.youtube.com/watch?v=TL0qtMTI21Q&feature


അല്ലാഹുവിന്റെ ഹബീബായ നബി(സ അ) ഒരിക്കല് സഹാബാക്കളുടെ അടുക്കല് വെച്ച് ഇങ്ങനെ പ്രാര്ത്ഥിച്ചു , അല്ലാഹുവേ , ഞാന്ഘളുടെ യമാനിലും ശാമിലും നീ ബരക്കത് ചൊരിയേണമേ , അപ്പോള് സഹാബാക്കള് പറഞ്ഞു : ഞാന്ഘളുടെ നജധിലും നീ ബരക്കത് ചോരിയേനെ എന്ന് പ്രര്തിക്കനം , നബി(സ അ) വീണ്ടും പ്രാര്ത്ഥിച്ചു , നാഥാ , ഞാന്ഘളുടെ യമനിലും , ശാമിലും നീ ബരക്കത് ചെയ്യണേ , സഹാബത് പറഞ്ഞു : ഞാന്ഘളുടെ നജധിലും നീ ബരക്കത് ചെയ്യണം എന്ന് കൂടി അവിടുന്ന് പ്രാര്ത്ഥിക്കണം , നബി(സ അ) വീണ്ടും പറഞ്ഞു : ഞാന്ഘളുടെ യമനിലും , ശാമിലും നീ ബരക്കത് ചെയ്യണേ ,സഹാബാക്കള് മൂന്നാമതും പറഞ്ഞു : ഞാന്ഘളുടെ നജധിലും നീ ബരക്കത് ചെയ്യണം എന്ന് കൂടി അന്ഘു പറയുക , ഇത് കേട്ട് പ്രവജകാന് (സ അ) പറഞ്ഞു : അവിടെ കുഴപ്പമുണ്ടാകും അവിടെ പിശാചിന്റെ തല പ്രേതെക്ഷ്യപ്പെടും

( ബുഖാരി , 2-1650) ,

നജധില് ഫിത്ന ഉടലെടുക്കുമെന്ന്അവിടെ പിശാചിന്റെ തല പ്രേതെക്ഷ്യപ്പെടുമെന്നും നാം മനസിലാക്കി ,

വഹാബിസം എന്നാ നൂതനപ്രസ്ഥാനത്തിന്റെ സ്ത്പകന് ആയ ഇബ്നു അബ്ദുല് വഹാബ് ജനിച്ചതും ഇവിടെയാണ്,

ആധുനിക വഹാബി എഴുതുന്നത് കാണുക, , “വഹാബി പ്രസ്ഥാനമെന്ന് എതിരാളികളും ” മുവഹ്ഹിധുകള് ” എന്ന് അനൂകുളികള്ഉം വിളിക്കുന്ന ചിന്താധാര ഏതോ അതിന്റെ പ്രഭാവ കേന്ദ്രമായ ഷെയ്ഖ് മുഹമ്മെട്ബുനു അബ്ദുല് വഹാബ് 1703 നജധില് ഭൂജാധനായി ( ഇസ്ലാഹി പ്രസ്ഥാന ചരിത്രതിന്നൊരു ആമുഖം , പേജ് :13,1991) ,

നജധില് ജനിച്ച ഇബ്നു അബ്ദുല് വഹാബ് ആണ്വ വാഹബി പ്രസ്ഥാനത്തിന്റെ സ്ഥാപകന് ,

പ്രജീന വഹാബികള് ഇക്കാര്യം തുറന്നെഴുതുന്നത് കാണുക , ,

“ഇബ്നു അബ്ദുല് വാഹബാനു വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകന് , (മുഅസ്സിസുധൌലത്തില് വാഹാബിയ്യ) അദ്ദേഹം ബാനു തമീം ഗോത്രതിലാണ് വളര്ന്നത് , വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകന് ആയ മുഹമ്മെട്ബുനു അബ്ദുല് വഹാബ് അദ്ധേഹത്തിന്റെ തോന്നൂരമത്തെ വയസ്സില് കാലഗധി പ്രാപിച്ചു (അല ഇതിഹാധ് അറബി മലയാളം മാസിക 1956 july-1, പുസ്തകം -3,ലക്കം 6,പേജ് 15-16) , , ഇദ്ദേഹത്തിന്റെ അനുയായികളാണ് ഇന്നത്തെ വഹാബികള് .ഇബ്നു അബ്ദുല് വാഹബിന്റെ പിതാക്കളുടെ പരമ്പര യഥാക്രമം ഇന്ഘനെയാണ് , , 1.അബ്ദുല് വഹാബ് , 2.സുലൈമാന് , 3.അലി , 4.മുഹമ്മദ് ,5.അഹമ്മദ് , 6.റാഷിദ് , 7.സുറായ്ദ ,8. മുശ്രിഫ് ,9. ഉമര് ,10. സൈനാഅ ,11. റഈസ് ,12. ശാക്കിര് , 13.മുഹമ്മദ് ,14. അലിയ് ,15. ഖുഹയ്ബ് ,16. ധുല്ഖ്ുവൈസിറത്തു , (ഉണ്വാനുല് മജ്ധു ഫിതരേക്ഹിനജധ് എന്നാ ഗ്രന്ഥം നോക്കുക പേജ് : -91) , ഈ പരമ്പരയില് അവസാനം പറഞ്ഞ ധുല്ഖ്ുവൈസിറത്തു എന്നാ വെക്തിയെ കുറിച്ച് നോക്ക്…ജാബിര്[{റ} നിന്ന് നിവേദനം : ഹുനൈന് യുദ്ധം കഴിഞ്ഞു ഗനിമത് സ്വത്തു ഓഹിരി നടത്തുമ്പോള് ഒരാള് നബി (സ അ)യോട് പറഞ്ഞു : ഏയ് , മുഹമ്മദ് തന്ഘല് നീതി പ്രവര്ത്തിക്കുക . ഇത് കേട്ടപ്പോള് നബി (സ അ) പറഞ്ഞു നിനക്ക് നാശം , ഞാന് നീതി കാണിച്ചില്ലെങ്കില് പിന്നെ ഇവിടെ ആരാണ് നീതി കാട്ടുന്നവന് ? ശേഷം നബി(സ അ) ഇയാളുടെ വിശേഷണം പറഞ്ഞത്ഇന്ഘനെയാണ് , ഇദ്ദേഹവും അനുയായികളും ഖുര്ആന് പരയണ൦ നടത്തും പക്ഷെ അതവരുടെ തോന്ടക്കുഴി വിട്ടു കടക്കുകയില്ല , വേട്ട മൃഗത്തില് നിന്നും അമ്പു തെറിക്കും പോലെ ദീനില് നിന്നും ഇവന്മാര് തെറിച്ചു പോകും (മുസ്ലിം, 1-340) , നീതി കാണിക്കണം എന്നും പറഞ്ഞു കൊണ്ട്പ്രവജകനോട് അപമര്യാദയായി പെരുമാറിയ ഈ വ്യെക്തി ദുല്ഖുവൈസിറത്തുത്തമീമി എന്ന് പറയപ്പെടുന്ന ആളുആണെന്ന് ബുഖാരി 2-1024 വ്യെകതമായി കാണുന്നുണ്ട്,


പള്ളിയില് മൂത്രമൊഴിച്ചവനും നബി(സ) അവഹേളിച്ചതിന് ഉമറ് (റ) തല വെട്ടുവാന് ശ്രമിക്കുകയും ചെയ്ത ദുല്കുവൈസുത്തുറ മുതല് വഹ്ഹാബി സ്താപകന് മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ് വരെയുളള പരംബര 1- ദുല്കുവൈസ്ത്തുറ അയാളുടെ മകന് വഹീദ് (2) അയാളുടെ മകന് അലി (3) അയാളുടെ മകന് മുഹമദ് (4) അയാളുടെ മകന് സാഹിറ് (5) അയാളുടെ മകന് റീസ് (6) അയാളുടെ മകന് മിഹലാദ് (7) അയാളുടെ മകന്ഉമറ് (8) അയാളുടെ മകന് മുശ്റഫ് (9) അയാളുടെ മകന് ബരീദ് (10) അയാളുടെ മകന് റാശിദ് (11) അയാളുടെ മകന് അഹമ്മദ് (12) അയാളുടെ മകന് മുഹമ്മദ് (13) അയാളുടെ മകന് അലി (14) അയാളുടെ മകന് സുലൈമാന് (15) അയാളുടെ മകന് അബ്ദുല് വഹ്ഹാബ് (16) അയാളുടെ മകന് മുഹമ്മദ് ഇബ്നു അബ്ദുല് വഹ്ഹാബ് ദുല് ഖുവൈസ്തുറയുടെ പതിനാറാം പൌത്രനാണ് വഹ്ഹാബി സ്താപകന് ഇബ്നു അബ്ദുല് വഹാബ് ..


മുത്ത് നബി(സ വ )യുടെ പ്രവചനം പുലര്ന്നതാണ് വഹാബിസം … !! മുത്ത് നബിയെ(സ വ ) ചോദ്യം ചെയ്ത ഒരു പഹയന്റെ ചരിത്രം പറയുന്നുണ്ട് ഇമാം ബുഖാരി (റ:അ) ” മുസ്ത്വഫായ നബി ( സ വ) ഗനീമത്ത് സ്വത്ത് വിതരണം ചെയ്യുന്ന സമയം … ആള് ക്കൂട്ടത്തിനിടയില് നിന്നൊരു ശബ്ദം- (ബനൂ തമീം ഗോത്രത്തില് പെട്ട ദുല് ഖുവൈസ്തുറ)… ” മുഹമ്മദേ-നീതി ചെയ്യൂ ” ഇത് കേട്ട മുത്ത് നബി (സ വ)യുടെ മുഖം ചുവന്നു. അവിടന്ന് പറഞ്ഞു. ” എന്നിലല്ലാതെ പിന്നെ ആരിലാണ് നീ നീതി കണ്ടിട്ടുള്ളത്. ഞാന് നീതിമാനല്ലങ്കില് പിന്നെ ആരാണ് നീതിമാന് ..?” സദസ്സില് ഉണ്ടായിരുന്ന സയ്യിദുനാ ഉമര് ( റ അ ) മുന്നോട്ടു വന്നു പറഞ്ഞു . അല്ലാഹുവിന്റെ ഹബീബെ – അവിടന്ന് സമ്മതം തന്നാല് ദുല് ഖുവൈസ്തുറയുടെ കഴുത്തു ഞാന് അറുക്കും” ഹബീബായ നബി തുടര്ന്ന് പറഞ്ഞു.” ഇവന്റെ പിറകില് ഒരു വിഭാഗം വരാനുണ്ട്.അവരുടെ നിസ്കാരം കണ്ടാല് മറ്റുള്ളവരുടെ നിസ്ക്കാരം നിസ്സാരമെന്നു തോന്നും – അവരുടെ നോമ്പ് കണ്ടാല് മറ്റുള്ളവരുടെ നോമ്പ് നിസാരമെന്നു തോന്നും..അമ്പ് വില്ലില് നിന്ന് തെറിക്കുമ്പോലെ അവര് ഇസ്ലാമില് നിന്ന് തെറിച്ചു പോകും ” ദുല് ഖുവൈസ്തുറയുടെ പതിനാറാം പൌത്രനാണ് ഇബ്നു അബ്ദുല് വഹാബ് … മുത്ത് നബി(സ വ )യുടെ പ്രവചനം പുലര്ന്നതാണ് വഹാബിസം . ഈ തത്വമാണ് ഒരു സുപ്രഭാതത്തില് (1921) കേരളത്തില് പൊട്ടിമുളച്ച ഈ പയര്മണിയും (മുജാഹിദ് പ്രസ്ഥാനം).. അല്ലാതെ എന്ത് പരമ്പര ആണ് ഈ ദരിദ്ര നാരായണന്മാര്ക്ക് അവകാശപ്പെടാന് ഉള്ളത്??


ഉന്‍വാനുല്‍മജ്‌ദ്‌ എന്ന പുസ്‌തകത്തില്‍ ഇക്കാര്യം പറയുന്നു: “മക്ക, മദീന, യമന്‍, തിഹാമ, ഒമാന്‍, ഇഹ്‌സാഅ്‌, നജ്‌ദ്‌ തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളില്‍ ഖബറുകള്‍ക്ക്‌ മീതെ നിര്‍മിക്കപ്പെട്ട ഖുബ്ബകള്‍ അവര്‍ പൊളിച്ചുനീക്കി.” (ഉന്‍വാനുല്‍ മജ്‌ദ്‌) 1/90) ചരിത്രം കണ്ട ഏറ്റവും വലിയ ശ്‌മശാനവിപ്ലവകാരി ഇബ്‌നുഅബ്‌ദുല്‍വഹാബിനെ വാഴ്‌ത്താനായി എഴുതപ്പെട്ട പുസ്‌തകമാണ്‌ ഉന്‍വാനുല്‍ മജ്‌ദ്‌ ഫീ താരീഖിന്നജ്‌ദ്‌. പുസ്‌തകം തുടരുന്നു: “വഹാബി സംഘം ഇരുപതുദിവസം മക്കയില്‍ താമസിച്ചു. എല്ലാ ദിവസവും കാലത്തു പുറപ്പെട്ടു ഖുബ്ബകള്‍ പൊളിച്ചുനീക്കി തിരിച്ചു വരുമായിരുന്നു അവര്‍. മക്കയില്‍ ഒരൊറ്റ ജാറവും ഖുബ്ബയും അവശേഷിപ്പിച്ചില്ല. എല്ലാം നിലംപരിശാക്കി.” (ഉന്‍വാനുല്‍ മജ്‌ദ്‌ 1/123)ഇപ്രകാരം മദീനയിലും ആവര്‍ത്തിച്ചു. കെ സി അബൂബക്കര്‍ മൗലവി ഉഗ്രപുരം, ഇകെ മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ്‌ അറബിമലയാള മാസികയില്‍ എഴുതി:“1801 ഏപ്രില്‍ 30-ാം തീയതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബിസൈന്യം കര്‍ബലാപട്ടണം വളഞ്ഞു. പട്ടണവാസികളില്‍ ഒരു ഭാഗത്തെ ആളുകളെ അവര്‍ കൊന്നുകളഞ്ഞു. ഹുസൈന്‍(റ)വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകര്‍ വഴിപാടായി കൊടുത്തിരുന്ന വിലപിടിച്ച രത്‌നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന്‌ അസഹ്യമായി തോന്നിയില്ല.വഹാബികള്‍ ഈ അവസരം അസ്സലായി ഉപയോഗിച്ചു. അവര്‍ വേഗം ഹിജാസിലേക്കു കുതിക്കുകയും ഹറമയ്‌നിയില്‍(മക്ക,മദീന)പ്രവേശിക്കുകയും ചെയ്‌തു. അവിടെയുണ്ടായിരുന്ന ഔലിയാക്കളുടെ ഖബറുകളും മറ്റും പൊളിച്ചു. രത്‌നങ്ങളും മറ്റും കൊള്ളയടിച്ചു പരസ്യമായി മാര്‍ക്കറ്റില്‍ ലേലം ചെയ്‌തു വിറ്റു.പിന്നീട്‌ ഔലിയാക്കളുടെ ജാറങ്ങള്‍ പൊളിക്കുകയും അവിടെ സൂക്ഷിച്ചിരുന്ന വഴിപാടായിക്കിട്ടിയ ഹദ്‌യകളും വിലപിടിച്ച സാധനങ്ങളും പിടിച്ചെടുക്കുകയും മഖാമിലെ അന്തേവാസികളെ ആട്ടിയോടിക്കുകയും ചെയ്‌തു….”(അല്‍ ഇത്തിഹാദ്‌ 1956 സെപ്‌തംബര്‍.പുസ്‌തകം 3 ലക്കം7)ഇന്ത്യന്‍മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും എന്ന പുസ്‌തകത്തില്‍ ഇ മൊയ്‌തുമൗലവിയും ഇക്കാര്യം ഹ്രസ്വമായി വരച്ചിട്ടിട്ടുണ്ട്‌, 67,68,69 പുറങ്ങളില്‍.

മരിച്ചവരെ ജീവിപ്പിക്കൽ

🥢🥢🥢🥢🥢🥢🥢🥢🥢🥢🥢
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
        *മൗലവിയും വിദ്യാർത്ഥിയും*       
                     2⃣2⃣

.......................................................

*മൗലവി*: എന്താണ് ശിർക്ക് എന്ന് നിനക്ക് അറിയുമോ.?

 *വിദ്യാർത്ഥി*: അല്ലാഹുവിൻ്റെ (സത്ത) ദാത്ത്, ഗുണങ്ങൾ( സ്വിഫത്ത് ) , പ്രവൃത്തികൾ (അഫ്ആൽ)
എന്നിവയിൽ പങ്കുകാരെ ആരോപിക്കലാണ് - ശിർക്ക്. - അഥവാ അല്ലാഹു വിൻ്റേതിന് തുല്യമായ ദാത്തോ, സ്വിഫത്തോ, അഫ് ആലോ മറ്റൊരാൾക്ക് ഉണ്ടെന്ന് സങ്കൽപ്പിക്കൽ.

*മൗലവി*: അപ്പോൾ മുഹ് യദ്ദീൻ ശൈഖ് മരിച്ചവരെ ജീവിപ്പിച്ചു എന്ന് മാലയിൽ പറഞ്ഞത് ശിർക്കല്ലെ.

 *വിദ്യാർത്ഥി*: അല്ല; ഒരിക്കലും അല്ല. ശൈഖിന് സ്വന്തമായി അല്ലാഹുവിനെ പോലെ സാധിക്കും എന്ന് വിശ്വസിച്ചാൽ ശിർക്ക്, അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് ആണെങ്കിൽ ശിർക്കല്ല.

*മൗലവി*: അത് നീ പറയുകയല്ലേ - മരിച്ചവരെ ജീവിപ്പിക്കാൻ അല്ലാഹു വിന് മാത്രമേ കഴിയൂ - സൃഷ്ടികൾക്ക് കഴിയും എന്ന് വിശ്വസിച്ചാൽ ശിർക്ക് തന്നെയാണ്.
യാസീൻ സൂറത്തിൽ 78,79 ആയത്തുകൾ നീ പഠിച്ചിട്ടില്ലെ.?


*വിദ്യാർത്ഥി.*: ഞാൻ നല്ലോണം പഠിച്ചത് കൊണ്ടാണ് പറയുന്നത് - അത് മാത്രം പഠിച്ചതാണ് നിങ്ങൾക്ക് പറ്റിയ തെറ്റ് -

 *മൗലവി*: പിന്നെ ഖുർആനിൽ വേറെ എവിടെയെങ്കിലും ഉണ്ടോ മരിച്ചവരെ അല്ലാഹു അല്ലാത്തവർക്ക് ജീവിപ്പിക്കാൻ കഴിയുമെന്ന് .?

*വിദ്യാർത്ഥി*: ഉണ്ട് ,
 اني قد جئتكم بايه من ربكم اني اخلق لكم من الطين كهيئه الطير فانفخ فيه فيكون طيرا باذن الله
ഇത് ആലും ഇംറാൻ 49 - മത്തെ ആയത്താണ്.
     ഈസാ നബി (അ) കളിമണ്ണിൽ നിന്നും പക്ഷിയുടെ രൂപമുണ്ടാക്കി അതിന് ജീവൻ നൽകുന്നു. - ഇതിനെ കുറിച്ച് എന്ത് പറയുന്നു.

*മൗലവി*: 😞
അത് - അത്... ഞാനൊന്ന് പരിശോധിക്കട്ടെ -

 *വിദ്യാർത്ഥി*: ആയത്തിൽ ശേഷം പറയുന്നു -
 وابرئ الاكمه والابرص واحيي الموتى باذن الله...
അല്ലാഹുവിൻ്റെ അനുവധി കൊണ്ട് ജന്മനാ അന്ധനായവനെയും, വെള്ളപ്പാണ്ട് ബാധിച്ചവരേയും ഞാൻ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യുന്നു.-
ഇത് പറയുന്നത് ഈസാ നബിയാണ്.
    ഈസാ നബി ദൈവമാണെന്ന് മുജാഹിദ് പറയേണ്ടി വരും.

*മൗലവി*: 😞😨
എന്താ ഇത് ഖുർആനിലും ശിർക്കോ ........😫😫

 *വിദ്യാർത്ഥി*: അറിവുണ്ടായാൽ പോര - തിരച്ചറിവും കൂടി വേണം.
😆😆
.....................................................
 ✍ _Amjadi Al Arshadi Pang_

⚡⚡⚡⚡⚡⚡⚡⚡⚡⚡