Sunday, March 18, 2018

സ്ത്രീ പള്ളി:യിലേക്ക് വരൽ അനുവദനീയമാണെന്ന് ഫത്ഹുൽ ബാരിയിൽ ഇബ്ന് ഹജർ (റ) പറഞ്ഞിട്ടുണ്ടോ..?

ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

🚩വഹാബികളുടെ തട്ടിപ്പുകൾ

🔴ചോദ്യം:

സത്രീകൾക്ക് നമസ്കാരത്തിന് പൊതുപള്ളിയിലേക്ക് വരൽ അനുവദനീയമാണെന്ന് ഫത്ഹുൽ ബാരിയിൽ ഇബ്ന് ഹജർ (റ) പറഞ്ഞിട്ടുണ്ടോ..?

✅സ്ത്രീകൾ ആദ്യകാലത്ത് പള്ളിയിൽ പോയ ഹദീസ് വിവരിച്ച് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ)
ഫത്ഹുൽ ബാരിയിൽ  വിവരിക്കുന്നത് കാണുക .



ﻭﻓﻲ ﺍﻟﺤﺪﻳﺚ ﺍﺳﺘﺤﺒﺎﺏ ﺍﻟﻤﺒﺎﺩﺭﺓ ﺑﺼﻼﺓ ﺍﻟﺼﺒﺢ ﻓﻲ ﺃﻭﻝ ﺍﻟﻮﻗﺖ ﻭﺟﻮﺍﺯ
ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ ﻟﺸﻬﻮﺩ ﺍﻟﺼﻼﺓ ﻓﻲ ﺍﻟﻠﻴﻞ ، ﻭﻳﺆﺧﺬ ﻣﻨﻪ ﺟﻮﺍﺯﻩ ﻓﻲ ﺍﻟﻨﻬﺎﺭ ﻣﻦ ﺑﺎﺏ ﺃﻭﻟﻰ ﻷﻥ ﺍﻟﻠﻴﻞ ﻣﻈﻨﺔ ﺍﻟﺮﻳﺒﺔ ﺃﻛﺜﺮ ﻣﻦ ﺍﻟﻨﻬﺎﺭ ، ﻭﻣﺤﻞ ﺫﻟﻚ ﺇﺫﺍ ﻟﻢ ﻳﺨﺶ ﻋﻠﻴﻬﻦ ﺃﻭ ﺑﻬﻦ ﻓﺘﻨﺔ ،فتح الباري
സത്രീകൾക്ക് നിസ്കാരത്തിന് വേണ്ടി പള്ളികളിൽ പുറപെടൽ അനുവദനീയമാവൽ അതിന്റെ സ്ഥലം അവളുടെ മേലിലോ അവർ മുഖേനയോ ഫിത്നയില്ലാത്തപ്പോഴാണ് 'ഫത്ഹുൽ ബാരി

ഈ വാചകത്തെയാണ് മുജകൾ ദുർവ്യാഖ്യാനം ചെയ്യാറുള്ളത്. അതിന് വേണ്ടി  ,(അതിന്റെ സ്ഥലം അവളുടെ മേലിലോ അവർ മുഖേനയോ ഫിത്നയില്ലാത്തപ്പോഴാണ്     ﻭﻣﺤﻞ ﺫﻟﻚ ﺇﺫﺍ ﻟﻢ ﻳﺨﺶ ﻋﻠﻴﻬﻦ ﺃﻭ ﺑﻬﻦ ﻓﺘﻨﺔ ،فتح الباري )

എന്ന വാചകം മറച്ചു വെക്കുകയോ വെട്ടി കള്ളുകയോ ചെയ്യുകയാണ് പതിവ്.
എന്നിട്ട് അനുവദനീയം എന്ന വാചകം മാത്രം വായിച്ച് അർത്ഥം പറയുകയും ചെയ്യും -

ഫിത്നയില്ലാത്ത സമയത്ത് കറാഹത്തായ നിലക്ക് അനുവദനീയം എന്നതാണ് ശാഫിഈ മദ്ഹബിലെ ഹുക്മ്

ഫിത്നയില്ലാത്ത സമയത്താണ് (കറാഹത്തായ നിലക്ക് )അനുവദനീയം
എന്ന ഫത്ഹുൽ ബാരിയുടെ വാക്കിൽനിന്നും ഫിത്നയുള്ള കാലത്ത് അനുവദനീയമല്ല (അതായത് ഹറാമാണ്)എന്ന് വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

അപ്പോൾ ഫിത്നയുള്ളപ്പോൾ  അനുവദനീയമല്ല, ഹറാമാണ് എന്ന് അറിയിക്കുന്ന ഫത്ഹുൽ ബാരി യുടെ വാചകത്തിൽ നിന്നും അവസാന ഭാഗം മുറിച്ച് മാറ്റി ദുർവ്യാഖ്യാനിക്കുകയാണ് വഹാബി മൗലവീസുകൾ ചെയ്യാറുള്ളത്.

മത ഗ്രന്ധങ്ങളിലും ഖുർആനിലും ഹദീസിലും ജൂതന്മാരെ വെല്ലുന്ന
ദുർവ്യാഖ്യാനം ചെയ്യാതെ ഇവർക്ക് നിലനിൽപില്ലല്ലോ.




ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ
ഇമാം നവവി(റ)പറയുന്നു:
ഒരുസ്ത്രീ. ജുമുഅക്കൊ മറ്റു ജമാഅത്തിനൊ  വരൽ യുവതികൾക്കും  കണ്ടാൽ ആകർശിക്കപ്പെടുന്ന വാർദ്ധക്യമുള്ളവക്കും. [ഫിത്ന ഇല്ലാത്തപ്പോൾ] കറാഹത്താണ (ശറഹുൽ മുഹദ്ധബ് )

                                                                                                    ്فأما الشابة وذات الجمال ، ومن تشتهى فيكره لهن الحضور ، لما في ذلك من خوفالفتنة عليهن وبهن )  شرح المهذب
📚സ്ത്രീകൾ പള്ളിയിൽ പോവാൻ ചില നിബന്ധനകൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അതിൽ പെട്ടതാണ്
മണവസ്തു പുരട്ടരുത് എന്നത് .അതിന്
ഹദീസുകൾ തെളിവാണ്. സുഗന്ധത്തിന്റെ അർത്ഥത്തിലുള്ളതെല്ലാം സുഗന്ധം പോലെ തന്നെയാണ് .

📚പുരുഷന്മാരോട് കലരൽ ,
ആഡംബരമുള്ള ഭംഗി വെളിവായ ആഭരണം ,ഭംഗിയുള്ള വസ്ത്രം പോലെയുള്ള വികാരത്തെ ഇളക്കുന്ന എല്ലാ കാര്യങ്ങളും സ്ത്രീകളെ തടയാനുള്ള കാരണങ്ങളാണ്.
ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﻣﺴﻜﻴﻦ ﻗﺎﻝ ﺣﺪﺛﻨﺎ ﺑﺸﺮ ﺑﻦ ﺑﻜﺮ ﺃﺧﺒﺮﻧﺎ
ﺍﻷﻭﺯﺍﻋﻲ ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ ﻋﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﺃﺑﻲ ﻗﺘﺎﺩﺓ ﺍﻷﻧﺼﺎﺭﻱ ﻋﻦ ﺃﺑﻴﻪ ﻗﺎﻝ ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﻧﻲ ﻷﻗﻮﻡ ﺇﻟﻰ ﺍﻟﺼﻼﺓ ﻭﺃﻧﺎ ﺃﺭﻳﺪ ﺃﻥ ﺃﻃﻮﻝ ﻓﻴﻬﺎ ﻓﺄﺳﻤﻊ ﺑﻜﺎﺀ ﺍﻟﺼﺒﻲ ﻓﺄﺗﺠﻮﺯ ﻓﻲ ﺻﻼﺗﻲ ﻛﺮﺍﻫﻴﺔ ﺃﻥ ﺃﺷﻖ ﻋﻠﻰ ﺃﻣﻪ
ﺍﻟﺤﺎﺷﻴﺔ ﺭﻗﻢ : 1
ﺣﺪﻳﺚ ﺃﺑﻲ ﻗﺘﺎﺩﺓ ﺭﻓﻌﻪ " ﺇﻧﻲ ﻷﻗﻮﻡ ﻓﻲ ﺍﻟﺼﻼﺓ " ﺍﻟﺤﺪﻳﺚ ﻭﻓﻴﻪ " ﻓﺄﺗﺠﻮﺯ ﻓﻲ ﺻﻼﺗﻲ ﻛﺮﺍﻫﻴﺔ ﺃﻥ ﺃﺷﻖ ﻋﻠﻰ ﺃﻣﻪ " ﻭﻗﺪ ﺗﻘﺪﻡ ﺷﺮﺣﻪ ﻓﻲ ﺃﺑﻮﺍﺏ ﺍﻹﻣﺎﻣﺔ ، ﻗﺎﻝ ﺍﺑﻦ ﺩﻗﻴﻖ ﺍﻟﻌﻴﺪ : ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻋﺎﻡ ﻓﻲ ﺍﻟﻨﺴﺎﺀ ، ﺇﻻ ﺃﻥ ﺍﻟﻔﻘﻬﺎﺀ ﺧﺼﻮﻩ ﺑﺸﺮﻭﻁ : ﻣﻨﻬﺎ ﺃﻥ ﻻ ﺗﺘﻄﻴﺐ ، ﻭﻫﻮ ﻓﻲ ﺑﻌﺾ ﺍﻟﺮﻭﺍﻳﺎﺕ ﻭﻟﻴﺨﺮﺟﻦ ﺗﻔﻼﺕ ﻗﻠﺖ : ﻫﻮ ﺑﻔﺘﺢ ﺍﻟﻤﺜﻨﺎﺓ ﻭﻛﺴﺮ ﺍﻟﻔﺎﺀ ﺃﻱ ﻏﻴﺮ ﻣﺘﻄﻴﺒﺎﺕ ، ﻭﻳﻘﺎﻝ ﺍﻣﺮﺃﺓ ﺗﻔﻠﺔ ﺇﺫﺍ ﻛﺎﻧﺖ ‏[ ﺹ : 407 ‏] ﻣﺘﻐﻴﺮﺓ ﺍﻟﺮﻳﺢ ، ﻭﻫﻮ ﻋﻨﺪ
ﺃﺑﻲ ﺩﺍﻭﺩ ﻭﺍﺑﻦ ﺧﺰﻳﻤﺔ ﻣﻦ ﺣﺪﻳﺚ ﺃﺑﻲ ﻫﺮﻳﺮﺓ ﻭﻋﻨﺪ ﺍﺑﻦ ﺣﺒﺎﻥ
ﻣﻦ ﺣﺪﻳﺚ ﺯﻳﺪ ﺑﻦ ﺧﺎﻟﺪ ﻭﺃﻭﻟﻪ ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ
ﻭﻟﻤﺴﻠﻢ ﻣﻦ ﺣﺪﻳﺚ ﺯﻳﻨﺐ ﺍﻣﺮﺃﺓ ﺍﺑﻦ ﻣﺴﻌﻮﺩ " ﺇﺫﺍ ﺷﻬﺪﺕ ﺇﺣﺪﺍﻛﻦ ﺍﻟﻤﺴﺠﺪ ﻓﻼ ﺗﻤﺴﻦ ﻃﻴﺒﺎ " ﺍﻧﺘﻬﻰ .
ﻗﺎﻝ : ﻭﻳﻠﺤﻖ ﺑﺎﻟﻄﻴﺐ ﻣﺎ ﻓﻲ ﻣﻌﻨﺎﻩ ﻷﻥ ﺳﺒﺐ ﺍﻟﻤﻨﻊ ﻣﻨﻪ ﻣﺎ ﻓﻴﻪ ﻣﻦ ﺗﺤﺮﻳﻚ ﺩﺍﻋﻴﺔ ﺍﻟﺸﻬﻮﺓ ﻛﺤﺴﻦ ﺍﻟﻤﻠﺒﺲ ﻭﺍﻟﺤﻠﻲ ﺍﻟﺬﻱ ﻳﻈﻬﺮ ﻭﺍﻟﺰﻳﻨﺔ ﺍﻟﻔﺎﺧﺮﺓ ﻭﻛﺬﺍ ﺍﻻﺧﺘﻼﻁ ﺑﺎﻟﺮﺟﺎﻝ
[ഇത്തരം ഫിത്നകൾ ഉണ്ടായാൽ തടയണം]

📚വീണ്ടും ഇബ്നു ഹജറുൽ അസ്ഖലാനി (റ) പറയുന്നു.
സ്ത്രീകൾ പള്ളിയിൽ നിസ്ക്കരിക്കുന്നതിനേക്കാൾ വീടാണ് ഉത്തമം എന്നറിയിക്കുന്ന ഹദീസുകൾ വിവിധ വഴികളിൽ വന്നിട്ടുണ്ട്.

📚അത് , ഹബീബ് ബ്നു അബീ നാബിഅ
(റ) റിപ്പോർട്ടിൽ " നിങ്ങളുടെ സ്ത്രീകളെ ( ഫിത്നയില്ലാത്ത കാലത്ത് ) പള്ളി തടയരുത്. അവർക്ക് വീടാണ് ഉത്തമം
എന്ന ഹദീസുണ്ട് .അത് അബൂ ദാവൂദ് (റ) റിപ്പോർട്ട് ചെയ്യുകയും ഇബ്നു ഖുസൈമ സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

📚മറ്റൊന്ന് ,
ഇമാം അഹ്മദ് - ത്വബ്റാനി റിപ്പോർട്ട്
ചെയ്യുന്നു.ഉമ്മു ഹുമൈദ്
സാഇദിയ്യ(റ)യിൽ നിന്നും അവർ പറയുന്നു.
അവർ റസൂൽ (സ) യുടെ അടുത്ത് വന്ന് പറഞ്ഞു.
അല്ലാഹുവിന്റെ റസൂലേ (സ)
തീർച്ചയായും ഞാൻ തങ്ങളെ  കൂടെ
നിസ്ക്കരിക്കാൻ ഇഷ്ടപ്പെടുന്നു.
നബി (സ) പറഞ്ഞു:
ഞാനത് അറിഞ്ഞിട്ടുണ്ട്.

✅നിങ്ങളുടെ ഉള്ളറയിൽ നിസ്കരിക്കൽ അറയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്.

നിങ്ങളുടെ വീട്ടിൽ നിസ്കരിക്കുന്നതിനേക്കാൾ അറയിൽ നിസ്കരിക്കലാണ് ഉത്തമം .

നിങ്ങളുടെ  ( വീട്ട് വളപ്പിലെ ) പ്രൈവറ്റ്
പള്ളിയെക്കാൾ ഉത്തമം വീട്ടിൽ നിസ്കരിക്കലാണ്.
അതാണ് പൊതു ജമാഅത്തിൽ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ
ഉത്തമം.✅

📚അഹ്മദ് ഇമാം (റ)ന്റെ പരമ്പരയിൽ
ഹദീസ് ഹസനാണ്.
ഇതിന് സാക്ഷി നിൽക്കുന്ന  വേറെയും
ഹദീസ് അബൂദാവൂദ് (റ)ന്റെ അരികിലുണ്ട്.

* * * * * * * * * * * * * * * * * * * * * * * * * * *
✅മറഞ്ഞിരുന്ന് കൊണ്ടുള്ള സ്ത്രീയുടെ നിസ്കാരം പുണ്യമാവാൻ കാരണം
ഫിത്നയെ തൊട്ട് നിർഭയമാണ് എന്നത്
ഉറപ്പാണ് എന്നാണ്.

✅ഭംഗി പ്രകടിപ്പിക്കലും ,മറ്റു സ്ത്രീകൾ പുതുതാക്കിയ മറ്റ് ഫിത്നകൾ ഉണ്ടായാൽ മറഞ്ഞിരുന്നു നിസ്കരിക്കൽ ശക്തമാവും .

✅അത് കൊണ്ടാണ് ആഇശ ബീവി (റ)
പറഞ്ഞ വാചകം
[ ഫിത്നയുണ്ടായാൽ തടയണം ]
അവർ പറഞ്ഞത്.
ﻣﺴﺘﺘﺮﺓ ﺣﺼﻞ ﺍﻷﻣﻦ ﻋﻠﻴﻬﺎ ﻭﻻ ﺳﻴﻤﺎ ﺇﺫﺍ ﻛﺎﻥ ﺫﻟﻚ ﺑﺎﻟﻠﻴﻞ . ﻭﻗﺪ ﻭﺭﺩ ﻓﻲ ﺑﻌﺾ ﻃﺮﻕ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻭﻏﻴﺮﻩ ﻣﺎ ﻳﺪﻝ ﻋﻠﻰ ﺃﻥ ﺻﻼﺓ ﺍﻟﻤﺮﺃﺓ ﻓﻲ ﺑﻴﺘﻬﺎ ﺃﻓﻀﻞ ﻣﻦ ﺻﻼﺗﻬﺎ ﻓﻲ ﺍﻟﻤﺴﺠﺪ ، ﻭﺫﻟﻚ ﻓﻲ ﺭﻭﺍﻳﺔ ﺣﺒﻴﺐ ﺑﻦ ﺃﺑﻲ ﺛﺎﺑﺖ ﻋﻦ ﺍﺑﻦ ﻋﻤﺮ ﺑﻠﻔﻆ ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ، ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ ﺃﺧﺮﺟﻪ ﺃﺑﻮ ﺩﺍﻭﺩ
ﻭﺻﺤﺤﻪ ﺍﺑﻦ ﺧﺰﻳﻤﺔ . ﻭﻷﺣﻤﺪ ﻭﺍﻟﻄﺒﺮﺍﻧﻲ ﻣﻦ ﺣﺪﻳﺚ ﺃﻡ ﺣﻤﻴﺪ ﺍﻟﺴﺎﻋﺪﻳﺔ ﺃﻧﻬﺎ ﺟﺎﺀﺕ ﺇﻟﻰ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻘﺎﻟﺖ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ، ﺇﻧﻲ ﺃﺣﺐ ﺍﻟﺼﻼﺓ ﻣﻌﻚ . ﻗﺎﻝ : ﻗﺪ ﻋﻠﻤﺖ ، ﻭﺻﻼﺗﻚ ﻓﻲ ﺑﻴﺘﻚ ﺧﻴﺮ ﻟﻚ ﻣﻦ ﺻﻼﺗﻚ ﻓﻲ ﺣﺠﺮﺗﻚ ، ﻭﺻﻼﺗﻚ ﻓﻲ ﺣﺠﺮﺗﻚ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﺩﺍﺭﻙ ، ﻭﺻﻼﺗﻚ ﻓﻲ ﺩﺍﺭﻙ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﻗﻮﻣﻚ ، ﻭﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﻗﻮﻣﻚ ﺧﻴﺮ ﻣﻦ ﺻﻼﺗﻚ ﻓﻲ ﻣﺴﺠﺪ ﺍﻟﺠﻤﺎﻋﺔ ﻭﺇﺳﻨﺎﺩ ﺃﺣﻤﺪ
ﺣﺴﻦ ، ﻭﻟﻪ ﺷﺎﻫﺪ ﻣﻦ ﺣﺪﻳﺚ ﺍﺑﻦ ﻣﺴﻌﻮﺩ ﻋﻨﺪ ﺃﺑﻲ ﺩﺍﻭﺩ . ﻭﻭﺟﻪ ﻛﻮﻥ ﺻﻼﺗﻬﺎ ﻓﻲ ﺍﻹﺧﻔﺎﺀ ﺃﻓﻀﻞ ﺗﺤﻘﻖ ﺍﻷﻣﻦ ﻓﻴﻪ ﻣﻦ ﺍﻟﻔﺘﻨﺔ ، ﻭﻳﺘﺄﻛﺪ ﺫﻟﻚ ﺑﻌﺪ ﻭﺟﻮﺩ ﻣﺎ ﺃﺣﺪﺙ ﺍﻟﻨﺴﺎﺀ ﻣﻦ ﺍﻟﺘﺒﺮﺝ ﻭﺍﻟﺰﻳﻨﺔ ، ﻭﻣﻦ ﺛﻢ ﻗﺎﻟﺖ ﻋﺎﺋﺸﺔ ﻣﺎ ﻗﺎﻟﺖ ،فتح الباري
📚പിന്നെ ,
ഇബ്നു ഹജർ (റ) വീണ്ടും പറയുന്നു.
ഏറ്റവും വേണ്ടത് , അതിനാൽ ഫസാദ്
വരുമോ എന്ന് നോക്കുക .
സുഗന്ധം പൂശൽ , ഭംഗിയാവൽ
തുടങ്ങിയവ വിലക്കി കൊണ്ട് ഫസാദ്
ഭയപ്പെടുന്നതിലേക്ക് നോക്കണമെന്ന്
നബി (സ) സൂചന നല്കിയതിന്ന് വേണ്ടി
ഫസാദ് ഉണ്ടായാൽ തടയപ്പെടേണ്ടതാണ്.

📚[ ഫത്ഹുൽ ബാരി 407/3 ]ﻭﺃﻳﻀﺎ ﻓﺎﻹﺣﺪﺍﺙ ﺇﻧﻤﺎ ﻭﻗﻊ ﻣﻦ ﺑﻌﺾ ﺍﻟﻨﺴﺎﺀ ﻻ ﻣﻦ ﺟﻤﻴﻌﻬﻦ ، ﻓﺈﻥ ﺗﻌﻴﻦ ﺍﻟﻤﻨﻊ ﻓﻠﻴﻜﻦ ﻟﻤﻦ ﺃﺣﺪﺛﺖ ، ﻭﺍﻷﻭﻟﻰ ﺃﻥ ﻳﻨﻈﺮ ﺇﻟﻰ ﻣﺎ ﻳﺨﺸﻰ ﻣﻨﻪ ﺍﻟﻔﺴﺎﺩ ﻓﻴﺠﺘﻨﺐ ﻹﺷﺎﺭﺗﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺇﻟﻰ ﺫﻟﻚ ﺑﻤﻨﻊ ﺍﻟﺘﻄﻴﺐ ﻭﺍﻟﺰﻳﻨﺔ ، ﻭﻛﺬﻟﻚ ﺍﻟﺘﻘﻴﺪ ﺑﺎﻟﻠﻴﻞ ﻛﻤﺎ ﺳﺒﻖفتح الباري ٣/407


* * * * * * * * * * * * * * * * * * * * * * * * * *
✅ഇത്രയും പറഞ്ഞതിൽ നിന്നും ,
സ്ത്രീകൾക്ക് വീടാണ് ഉത്തമമെന്നും ,
ഫിത്നയുണ്ടെങ്കിൽ അവരെ തടയണമെന്ന് തന്നെയാണ് ഇമാം
ഇബ്നു ഹജറുൽ അസ്ഖലാനി (റ)
സ്വഹീഹുൽ ബുഖാരി യുടെ ശറഹ്
ഫത്ഹുൽ ബാരിയിൽ പറഞ്ഞത് എന്ന് വ്യക്തമായി മനസ്സിലാക്കാം.

അനുവദനീയമാണെന്ന് അവർ പറഞ്ഞിട്ടുണ്ടെന്ന്  കിതാബിന്റെ
ചില ഭാഗങ്ങൾ മൂടിവെച്ച് കള്ളത്തരം പ്രചരിപ്പിക്കുകയാണ് എന്ന്
മനസ്സിലാക്കാവുന്നതാണ്.

ഇത്രയും പറഞ്ഞതിൽ നിന്നും ,
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ പേരിൽ വഹാബികൾ നടത്തുന്ന എല്ലാ കള്ളത്തരങ്ങളും
തകർന്നു തരിപ്പണമായി.
🔶🔷🔶🔷🔶🔷🔶🔷🔶
 *അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

റജബ് മാസ വിശേഷങ്ങള്‍🌹

*🌹റജബ് മാസ വിശേഷങ്ങള്‍🌹*
➖➖➖➖➖

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*തിരുവചനങ്ങളിലും പണ്ഡിതവാക്യങ്ങളിലും റജബിന്റെ മഹത്വം ഒട്ടേറെ വന്നിട്ടുണ്ട്.* *അതുകൊണ്ടുതന്നെ പുരാതനകാലം മുതല്‍ക്കേ മുസ്‌ലിം ലോകം റജബ് മാസത്തെ അതര്‍ഹിക്കുംവിധം ആദരിച്ചുകൊണ്ടിരുന്നു. ഈ മാസത്തിന്റെ മഹത്വവും അതില്‍ചെയ്യേണ്ട കര്‍മങ്ങളും ഹൃസ്വമായി വിവരിക്കുകയാണിവിടെ.*

*റജബ് എന്നാല്‍ ഭയം എന്നര്‍ത്ഥമുണ്ട്. പ്രസ്തുത നാമകരണം ചെയ്ത സമയത്ത് വെള്ളം കുറവായതിനാല്‍  വെള്ളം വറ്റി* *ബുദ്ധിമുട്ടനുഭവപ്പെടുമോ എന്ന ഭയം അറബികള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണു ഈ പേര് നല്‍കിയത്. പേരു നല്‍കാന്‍ മറ്റു ചില കാരണങ്ങള്‍ പറഞ്ഞവരുമുണ്ട്.*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM


https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT

റജബ് മാസത്തിനു അസ്വമ്മ് അസ്വബ്ബ് മുത്വഹ്ഹര്‍ സാബിഖ് ഫര്‍ദ് എന്നിങ്ങനെ വിവിധ പേരുകളുണ്ട്. അറബികള്‍ റജുമാസത്തില്‍ യുദ്ധം ചെയ്യാത്തതിനാല്‍ ആയുധങ്ങളുടെ ശബ്ദം കേള്‍ക്കുകയില്ല. അതുകൊണ്ട് അസ്വമ്മ് എന്ന പേര്‍ നല്‍കി. പതിവില്‍ കൂടുതല്‍ അല്ലാഹുവിന്റെ റഹ്മത് ചൊരിഞ്ഞുതരുന്നതിനാല്‍ അസ്വബ്ബ് എന്നും റജബില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ ദോഷങ്ങളില്‍നിന്നെല്ലാം മുക്തമാകുന്നതിനാല്‍ മുത്വഹ്ഹര്‍ എന്നും യുദ്ധം നിഷിദ്ധമായ നാലുമാസങ്ങളില്‍ ആദ്യത്തേത് ആയതിനാല്‍ സാബിഖ് എന്നും പ്രസ്തുത നാലുമാസങ്ങളില്‍ തനിച്ചു നില്‍ക്കുന്നതിനാല്‍ ഫര്‍ദ് എന്നും പേരു നല്‍കപ്പെട്ടു.

ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ മുഹര്‍റം റജബ് എന്നീ മാസങ്ങള്‍ യുദ്ധം ഹറാമാക്കപ്പെട്ട മാസങ്ങളാണെങ്കിലും പിന്നീട് ഈ നിയമം ദുര്‍ബലമാക്കപ്പെട്ടു. റജബ് എന്ന പദത്തിലെ ആദ്യാക്ഷരം അല്ലാഹുവിന്റെ റഹ്മത്തിലേക്കും നടുവിലെ അക്ഷരം അവന്റെ ധര്‍മ്മത്തിലേക്കും അവസാന അക്ഷരം അവന്റെ ഗുണത്തിലേക്കും സൂചനയാണെന്നു പണ്ഡിതര്‍ പ്രസ്താവിച്ചിട്ടുണ്ട്.
(തുഹ്ഫ 9/212 നോക്കുക)

*_ഹദീസുകളില്‍_*

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: റജബു അല്ലാഹുവിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളആന്‍ എന്റെ സമുദായത്തിന്റെ മാസവുമാണ്.

അനസ്(റ)വില്‍ നിന്ന് നിവേദനം; നബി(സ) തങ്ങള്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ ഒരു നദിയുണ്ട്. റജബ് എന്നാണതിന്റെ നാമം. പാലിനേക്കാള്‍ വെളുപ്പും തേനിനേക്കാള്‍ മാധുര്യവുമാണതിലെ പാനീയം. ആരെങ്കിലും റജബുമാസത്തില്‍ നോമ്പനുഷ്ഠിച്ചാല്‍ പ്രസ്തുത നദിയില്‍ നിന്നു അല്ലാഹു അവനു വെള്ളം നല്‍കും.

നബി(സ) അരുളി. റജബ് എന്റെ സമുദായത്തിന്റെ മാസമാണ്. എന്റെ സമുദായത്തിനു മറ്റു സമുദായത്തേക്കാള്‍ ഉള്ള ശ്രേഷ്ഠതപോലെയാണു മറ്റുമാസങ്ങളെ അപേക്ഷിച്ച് റജബിന്റെ മഹത്വം.

അനസുബ്‌നു മാലിക്(റ) പറയുന്നു. സ്വര്‍ഗത്തില്‍ ഒരു പ്രത്യേക കൊട്ടാരമുണ്ട്. റജബില്‍ നോമ്പനുഷ്ഠിച്ചവര്‍ മാത്രമേ അതില്‍ പ്രവേശിക്കുകയുള്ളൂ. അശ്ശൈഖ് അബ്ദുര്‍ഹ്മാനിസ്സുഫൂരി(റ) പറയുന്നു: റജബു മാസം സല്‍കര്‍മ്മങ്ങളുടെ വിത്ത് കുഴിച്ചുമൂടേണ്ട മാസവും ശഅ്ബാന്‍ ആ വിത്തിനു വെള്ളം നല്‍കേണ്ട മാസവും റമളാന്‍ കൃഷി കൊയ്‌തെടുക്കാനുള്ള മാസവുമാണ്. റജബില്‍ വിത്ത് കുഴിച്ചുമൂടാതെ ശഅ#്ബാനില്‍ വെള്ളം നല്‍കാതെ എങ്ങനെയാണ് റമളാനില്‍ റഹ്മത്താകുന്ന കൃഷി കൊയ്‌തെടുക്കാന്‍ സാധിക്കുക. റജബ് ശാരീരികശുദ്ധീകരണത്തിന്റെയും ശഅ#്ബാന്‍ ഹൃദയ ശുദ്ധീകരണത്തിന്റെയും റമളാന്‍ ആത്മീയ ശുദ്ധീകരണത്തിന്റെയും മാസമാണ്. (നുസ്ഹതുല്‍ മജാലിസ്)

_*റജബിലെ കര്‍മങ്ങള്‍*_

റജബുമാസത്തില്‍ പ്രത്യേകമായ നിസ്‌കാരം ഇല്ല. റജബിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിലെ പ്രത്യേക രീതിയിലുള്ള നിസ്‌കാരം ഉണ്ടെന്നറിയിക്കുന്ന ഹദീസുകള്‍ വ്യാജ നിര്‍മിതമാണ്. ഹിജ്‌റാബ്ദം നാനൂറിനുശേഷമാണ്  ഈ ചീത്ത ആചാരമായ നിസ്‌കാരം ഉണ്ടായത്. അതു കൊണ്ടുതന്നെ മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലൊന്നും ഇതിനെകുറിച്ചുള്ള ഒരു ചര്‍ച്ചയും കാണാനിടയില്ല. റജബിലെ ആദ്യത്തെ വെള്ളിയാഴ്ച രാവില്‍ ഇശാ മഗ്‌രിമിന്റെ ഇടയില്‍ പന്ത്രണ്ട് റക്അത്ത് നിസ്‌കരിക്കുക എന്നതാണു ഹിജ്‌റ നാനൂറിനുശേഷം വന്ന ചീത്ത ബിദ്അത്തായ നിസ്‌കാരം. ഇതിനെകുറിച്ചു ഇബ്‌നു ഹജര്‍(റ) പറയുന്നു. പ്രസ്തുത നിസ്‌കാരം മോശപ്പെട്ട ബിദ്അത്തും അതില്‍ വന്ന ഹദീസുകള്‍ കള്ള നിര്‍മിതവുമാണ്. ഇത്തരം പുത്തന്‍ നിര്‍മ്മിത നിസ്‌കാരങ്ങളെ എതിര്‍ത്തുകൊണ്ടു ഞാന്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. അല്‍ ഈളാഹ് വല്‍ബയാന്‍ എന്നാണതിന്റെ പേര്. (തുഹ്ഫ. 2/239)

റജബില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട് ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു. റജബു മാസം പൂര്‍ണമായി നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. (ഫതാവല്‍ കുബ്‌റ. 2/68)

റജബുമാസം ഇരുപത്തി ഏഴിനു (മിഅ്റാജ് ദിനം) നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് കര്‍മശാസ്ത്രപണ്ഡിതര്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. മിഅ്റാജ് ദിനത്തിലെ നോമ്പിന്റെ മഹത്വം വ്യക്തമാക്കുന്ന ഹദീസ് ഇമാം ഗസ്സാലി(റ) തന്റെ വിശവവിഖ്യാത ഗ്രന്ഥമായ ഇഹ്‌യാഇല്‍ പറയുന്നു. നബി(സ) പറഞ്ഞു. ആരെങ്കിലും റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിച്ചാല്‍ അറുപതുമാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവനു നല്‍കും. അബൂഹുറൈറ(റ)വില്‍ നിന്ന് അബൂമൂസാ മദീനി(റ) ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. (ഇഹ്‌യാ 1/328)
റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് ഫത്ഹുല്‍ അല്ലാം 2/208ലും ബാജൂരി 2/302ലും ഇആനത്ത് 2/207ലും വ്യക്തമാക്കിയിട്ടുണ്ട്.

_*റജബുമാസത്തിലെ പ്രാര്‍ത്ഥന*_

അനസ്(റ)ല്‍നിന്നു നിവേദനം: നബി(സ) റജബു മാസം സമാഗതമായാല്‍ അല്ലാഹുമ്മ ബാരിക് ലനാഫീ റജബ വശഅ#്ബാന വബില്ലാഗ്നാ റമളാന്‍ എന്നു പ്രാര്‍ത്ഥിച്ചിരുന്നു. ഇമാം ബൈഹഖി(റ)ന്റെ അദ്ദഅ#്‌വാത്തുല്‍ കബീറില്‍ ഇതു നിവേദനം ചെയ്തിട്ടുണ്ട്. ഈ പ്രാര്‍ത്ഥനതയില്‍ നബി(സ) യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതുപോലെ പ്രാര്‍ത്ഥികലാണ് അഭികാമ്യം. ബല്ലിഗ്‌നാ റമളാന്‍ എന്നാണു ഹദീസില്‍ വന്നിട്ടുള്ളത്. ശഹ്‌റുറമളാന്‍ എന്നു വന്നതുകാണുന്നില്ല. മാത്രമല്ല മറ്റൊരു റിപ്പോര്‍ട്ടും സ്വഹീഹായി വന്നിട്ടില്ലെന്ന് പ്രമുഖ ഹദീസു പണ്ഡിതന്‍ അബൂ ഇസ്മാഈല്‍(റ) പ്രസ്താവിച്ചിട്ടുണ്ട്.
പുണ്യദിനരാത്രികളില്‍ ഇബാദത്തു ചെയ്യാന്‍വേണ്ടി ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥിക്കല്‍ സുന്നത്താണെന്നു ഈ ഹദീസ് ഉദ്ധരിച്ചു പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. റമളാനിലേക്ക് ഞങ്ങളെ എത്തിക്കണേ എന്നാണല്ലോ ഈ പാര്‍ത്ഥനയിലെ അവസാനത്തിലുള്ളത്. പ്രസ്തുത പ്രാര്‍ത്ഥനയ്ക്കുശേഷം പലരും പ്രാര്‍ത്തിക്കുന്ന വവഫ്ഫിഖ്‌നാലിസ്സിയാമി… എന്ന വാക്യം ഹദീസില്‍ വന്നതായി കണ്ടിട്ടില്ല.
റജബ് എന്ന പദം മുന്‍സരിഫ് ആയിട്ടും ഗയ്ര്‍ മുന്‍സരിഫ് ആയിട്ടും ഉപയോഗിക്കും. ‘ഫീ റജബിന്‍’ എന്നും ഫീറജബ് എന്നും പ്രാര്‍ത്ഥിക്കാം. ഗയ്ര്‍ മുന്‍സരിഫായി ഉപോയഗിക്കുമ്പോള്‍ അലമ്, അദ്‌ല് എന്നീ രണ്ടു ഇല്ലത്തുകളാണിവിടെയുള്ളത്. അര്‍റജബ് എന്നതില്‍ നിന്നുള്ളതാണ് റജബ് (ഖുള്‌രി 2/107 സ്വബ്ബാന്‍ 3/176)
അല്ലാഹുമ്മ ബാരിക്‌ലനാ.. എന്ന പ്രാര്‍ത്ഥന ശഅ#്ബാന്‍ മാസത്തില്‍ പ്രാര്‍ത്ഥിക്കുകയാണെങ്കിലും ഫീ റജബിന്‍ എന്ന പദം ഉപേക്ഷിക്കേണ്ടതില്ല. ഉപേക്ഷിക്കണമെന്നതിനു രേഖയുമില്ല. അതേ സമയം ഹദീസില്‍ വന്നത് അതേ പടി കൊണ്ടുവരണമെന്നു ഇമാമുകള്‍ പഠിപ്പിച്ചിട്ടുമുണ്ട്. (തുഹ്ഫ. 2/66 നോക്കുക)
ചുരുക്കത്തില്‍ പ്രസ്തുത പ്രാര്‍ത്ഥന എപ്പോള്‍ ദുആ ചെയ്യുകയാണങ്കിലും ഹദീസില്‍ വന്ന പദത്തിനോട് പിന്‍പറ്റലാണു അഭികാമ്യം. ശഅ#്ബാന്‍ മാസത്തില്‍ കഴിഞ്ഞ റജബില്‍ ബറകത്ത് നല്‍കണേ എന്നു പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥ ശൂന്യത ഒന്നുമില്ല. എന്തുകൊണ്ടെന്നാല്‍ റജബില്‍ തുടങ്ങി വച്ചതില്‍ ബറകത്ത് നല്‍കണമേ എന്നോ മറ്റോ അര്‍ത്ഥ കല്‍പ്പനയും നല്‍കാമല്ലോ.
റജബുമാസം പിറക്കലോടുകൂടി നബി(സ) പതിവായി പ്രാര്‍ത്ഥിച്ചിരുന്ന മുകളില്‍ പറഞ്ഞ പ്രാര്‍ത്ഥന നാമും പതിവാക്കുക. റജബ് ഇരുപത്തി ഏഴാം രാവില്‍ ഭക്ഷണ വിഭവങ്ങളൊരുക്കി വീട്ടുകാരെയും കുട്ടികളെയും സന്തോഷിപ്പിക്കുന്ന പതിവ് പലയിടത്തും ഉണ്ട്. ഇതു നല്ല ആചാരമാണ്
🌹🌹🌹🌹🌹🌹🌹
       🌹🌹🌹🌹🌹

റജബില്‍ വിതയ്ക്കാം by risala*

*🌹🌹റജബില്‍ വിതയ്ക്കാം by risala*


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
‘റജബ് മാസം വിതയുടെയും ശഅ്ബാന്‍ യുടെയും റമളാന്‍ കൊയ്ത്തിന്റെയും മാസങ്ങളാണ്.’ അതുകൊണ്ട് റജബ് മാസത്തില്‍ ഇബാദത്തുകള്‍ വിതയ്ക്കുക. ശഅ്ബാില്‍ കണ്ണീര്‍കൊണ്ട് നയ്ക്കുക. വിശുദ്ധ റമളാില്‍ കൊയ്യുക. ചുരുക്കത്തില്‍ റജബും ശഅ്ബാും ഷ്ടപ്പെടുത്തിയവര്‍ റമളാിലെങ്ങ കൊയ്യും?

   അറബി മാസങ്ങളില്‍ ഏഴാമതാണ് റജബ്. പന്ത്രണ്ട് മാസങ്ങളില്‍ മഹത്വം കൂട്ടിക്കൊടുത്ത മാസങ്ങളിലൊന്നാണ്. ആ മഹത്വമേറിയ മാസങ്ങളില്‍ യുദ്ധം ിഷിദ്ധമാണ്. ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നിവയാണവ. വിവരം കുറഞ്ഞ കാലത്തേ ഈ പവിത്രത ഈ മാസങ്ങള്‍ക്കുണ്ട്. പഴയകാലത്തിന്റെ •കള്‍ ിലിറുത്തിയ കൂട്ടത്തില്‍ ഈ • ഏറെ മഹത്വത്തോടെ ഇസ്ലാം ിലിറുത്തുകയായിരുന്നു.

    ഇമാം ഗസ്സാലി(റ) മുകാശഫതുല്‍ ഖുലൂബ് എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതി : ‘റജബ് എന്ന വാക്ക് ‘തര്‍ജീബ്’ എന്ന ക്രിയാധാതുവില്‍ ിന്ന് വന്നതാണ്. ആദരിക്കല്‍ എന്നാണര്‍ത്ഥം. ഇതുകൂടാതെ ‘അല്‍അസ്വബ്ബ’ ല്ല ഒഴുക്കുള്ളത് എന്ന അര്‍ത്ഥത്തിലും പേരുണ്ട്. തൌബ (പശ്ചാത്താപം) തേടുന്നവര്‍ക്ക് കാരുണ്യത്തിന്റെ കുത്തൊഴുക്ക് തന്നെ അുഭവിക്കാവുന്ന മാസമായതു കൊണ്ടാണ് ഇപ്പേര് വന്നിട്ടുള്ളത്. ഇബാദത്തുകള്‍ക്കുള്ള സ്വീകാര്യത ഈ മാസത്തില്‍ അതിവേഗവും കുത്തൊഴുക്കും പ്രാപിക്കും എന്നതും ഇപ്പേര്ി കാരണം തന്നെ. അതുപോലെ അര്‍ത്ഥവത്തായ മറ്റൊരു പേരാണ് ‘അല്‍അസ്വമ്മ്’; ബധിരമാസം. യുദ്ധ സാമഗ്രികളുടെ ഒച്ച തീരെ കേള്‍ക്കാത്ത മാസം എന്നര്‍ത്ഥം.

    അസുബ്ു മാലിക് (റ)യില്‍ ിവേദം ചെയ്ത ഒരു ഹദീസില്‍ കാണാം; റസൂല്‍ തിരുമിേ (സ) അരുളിയിരിക്കുന്നു : ‘സ്വര്‍ഗത്തില്‍ ‘റജബ്’ എന്നൊരു ദിയുണ്ട്. അത്ി പാലിക്കോള്‍ വെളുത്ത ിറവും തിേക്കോള്‍ മധുരവുമുണ്ട്. ആരെങ്കിലും റജബ് മാസത്തില്‍ ഒരു ാമ്പുഷ്ഠിച്ചാല്‍ അല്ലാഹു തആല അവര്‍ക്ക് ഈ ദിയിലെ വെള്ളം തരും.’.
അല്ലാമാ സ്വഫ്വീ(റ)ന്റെ ിരീക്ഷണം ഏറെ മാഹരമാണ്: ‘റജബ് മാസം വിതയുടെയും ശഅ്ബാന്‍ യുടെയും റമളാന്‍ കൊയ്ത്തിന്റെയും മാസങ്ങളാണ്.’ അതുകൊണ്ട് റജബ് മാസത്തില്‍ ഇബാദത്തുകള്‍ വിതയ്ക്കുക. ശഅബാില്‍ കണ്ണീര്‍കൊണ്ട് നയ്ക്കുക. വിശുദ്ധ റമളാില്‍ കൊയ്യുക. ചുരുക്കത്തില്‍ റജബും ശഅ്ബാും ഷ്ടപ്പെടുത്തിയവര്‍ റമളാിലെങ്ങ കൊയ്യും?
റജബിലെനോമ്പ്

    റസൂല്‍(സ്വ) അരുളി: ‘മാസങ്ങളെ അപേക്ഷിച്ച് റജബിുള്ള ശ്രേഷ്ഠത, ഇതര അമ്പിയാക്കളെക്കാള്‍ എിക്കുള്ള ശ്രേഷ്ഠത പോലെയാണ്. എന്നാല്‍ റമളാന്‍ മാസത്തിുള്ള ശ്രേഷ്ഠത അല്ലാഹുവ്ി അടിമകളെക്കാളുള്ള ഔന്നത്യമെത്രയോ അത്രയുമാണ്’.
സല്‍മാുല്‍ ഫാരിസി(റ) ഉദ്ധരിക്കുന്നു : റസൂല്‍ (സ) ഇപ്രകാരം അരുള്‍ചെയ്തിരിക്കുന്നു: ‘റജബ് മാസത്തില്‍ ഒരു രാപകലുണ്ട്. വല്ലവരും അന്നത്തെ പകല്‍ ാമ്പുഷ്ഠിക്കുകയും രാത്രിയില്‍ സുന്നത്തുകളിലായി കഴിയുകയും ചെയ്താല്‍ അത് ൂറ് വര്‍ഷത്തെ വ്രതത്ത്ി തുല്യമായിരിക്കും. അത് റജബ് ഇരുപത്തേഴാണ്. ഈ ദിവസത്തിലാണ് അല്ലാഹു ബിതിരുമിേയെ ിയോഗിച്ചയച്ചത്. റസൂല്‍ (സ്വ) അറിയിച്ചിരിക്കുന്നു. വല്ലവരും റജബ് മാസം ഇരുപത്തേഴ്ി വ്രതമുഷ്ഠിച്ചാല്‍ അല്ലാഹു അയാള്‍ക്ക് അറുപത് മാസം ാമ്പെടുത്ത പ്രതിഫലം രേഖപ്പെടുത്തുന്നതാണ്.’ ജിബ്രീല്‍(അ) റസൂല്‍ (സ്വ)ക്ക് പ്രവാചകത്വവുമായി ഇറങ്ങിയ ദിവസമാണത്. റജബിന്റെ മഹത്വം കാട്ടുന്ന വചങ്ങളാണിതൊക്കെയും. ഇതറിഞ്ഞ് മുതലിറക്കുന്നവര്‍ക്കാണ് •കളത്രയും.
പ്രകാശ പര്‍വ്വതം
ഒരിക്കല്‍ സയ്യിദുാ റൂഹുല്ലാഹി ഈസാ(അ) ഒരു പര്‍വ്വതത്തിടുത്തുകൂടെ പോവുമ്പോള്‍, അതില്‍ ിന്നു പ്രകാശകിരണങ്ങള്‍ പുറപ്പെടുന്നതായി കണ്ടു. അപ്പോഴവിടുന്ന് അല്ലാഹുവിാട് പ്രാര്‍ത്ഥിച്ചു: ‘ലോകരക്ഷിതാവേ, എന്നോട് സംസാരിക്കാന്‍ ീ ഈ പര്‍വ്വതത്ത്ി അുവാദം ല്‍കേണമേ.’
ഉട പര്‍വ്വതം ചോദിച്ചു: ‘യാ റൂഹുല്ലാ, താങ്കള്‍ക്കെന്താണാവശ്യം?’
ഈസാ (അ) : ‘എന്താണിക്കാണുന്ന വെളിച്ചം?’
പര്‍വ്വതം: ‘എന്റെ ഉള്ളില്‍ അല്ലാഹുവിന്റെ മഹാായ ഒരടിമയുണ്ട്. അദ്ദേഹത്തിന്റെ ബറകത്തുകൊണ്ടാണ് ഈ വെട്ടിത്തിളക്കം’.
ഈ സംസാരം കഴിഞ്ഞ ശേഷം ഈസാ (അ) അല്ലാഹുവോട് അപേക്ഷിച്ചു: ‘അല്ലാഹുവേ, ഈ മഹാായ വ്യക്തിയെ എിക്കൊന്ന് കാട്ടിത്തരാമോ?’
ാക്കിില്‍ക്കെ പര്‍വ്വതം പൊട്ടിപ്പിളര്‍ന്നു. സുന്ദരായ ഒരു മഹാന്‍ അതില്‍ ിന്നു പുറത്തു വന്നു. അദ്ദേഹം കാര്യങ്ങള്‍ വിവരിച്ചു:
“ഞാന്‍ മൂസാ(അ)ന്റെ സമുദായത്തില്‍ പെട്ടയാളാണ്. അല്ലാഹുവോട് ഞാന്‍ ഒരിക്കല്‍ പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, ിന്റെ പ്രിയദൂതരായ മുഹമ്മദ് ബി(സ) തങ്ങളുടെ ആഗമം വരേയിെക്ക് ആയുര്‍ദൈര്‍ഘ്യം തരേണമേ. ആ മഹാരെ എിക്കൊന്ന് കാണണം. എന്നിട്ട് അവിടുത്തെ സമുദായത്തില്‍പെട്ടയാളെന്ന മഹത്വം കിട്ടണം. അല്‍ഹംദുലില്ലാഹ്. അറുൂറ് വര്‍ഷത്തോളമായി ഈ മലയുടെ ഉള്ളില്‍ കഴിയുകയാണ് ഞാന്‍; അല്ലാഹുവിുള്ള ഇബാദത്തില്‍ മുഴുകിക്കൊണ്ടു തന്നെ.’
അപ്പോള്‍ ഈസാ (അ) അല്ലാഹുവിാട് ഇപ്രകാരം ആരാഞ്ഞു: ‘അല്ലാഹുവേ, ിന്റെ ഭൂമുഖത്ത് ഈ മുഷ്യക്കൊള്‍ മഹത്വമുള്ളവരാരെങ്കിലുമുണ്ടോ?’ അപ്പോള്‍ അല്ലാഹുവിന്റെ മറുപടി ഇങ്ങയൊയിരുന്നു: ‘മുഹമ്മദ് ബി(സ്വ)യുടെ സമൂഹത്തില്‍, റജബ് മാസത്തിലെ ഏതെങ്കിലുമൊരുാള്‍ ാമ്പുഷ്ഠിച്ചവന്‍ എന്റെയടുക്കല്‍ ഈ വ്യക്തിയെക്കാള്‍ മഹത്വമുള്ളയാളാണ്.’
റജബിലെ പുടവ
ബസ്വറക്കാരിയായ ഒരു മഹതി മരണ സമയത്ത് തന്റെ മകാടിപ്രകാരം വസ്വിയ്യത്ത് ചെയ്തിരുന്നു: ‘മോ, ഞാന്‍ റജബ് മാസത്തില്‍ ഇബാദത്ത് ചെയ്തിരുന്ന ഈ വസ്ത്രത്തില്‍ തന്നെ എന്നെ കഫന്‍ ചെയ്യണം.’ അവത് സമ്മതിച്ചു.
എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ അവിക്കാര്യം മറന്നു. മറ്റൊരുവസ്ത്രത്തിലാണവന്‍ ഉമ്മയെ കഫന്‍ ചെയ്തത്. മയ്യിത്ത് സംസ്കരണങ്ങളെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴതാ, മാതാവി കഫന്‍ ചെയ്ത തുണി വീട്ടില്‍ കാണുന്നു!
അവാകെ പരിഭ്രാന്തായി. ഉമ്മ വസ്വിയ്യത്ത് ചെയ്ത വസ്ത്രത്തെപ്പറ്റി അവപ്പോഴാണ് ഓര്‍ക്കുന്നത്. അതവിടെ കാണാുമില്ല!! ആ സമയത്ത് അവാരു അശരീരി കേട്ടു: ‘ിന്റെ തുണി ീ തന്നെ എടുത്തോ. ാം അവരെ അവര്‍ വസ്വിയ്യത്ത് ചെയ്ത അതേ തുണിയില്‍ തന്നെ കഫന്‍ ചെയ്തിരിക്കുന്നു. റജബ് മാസത്തില്‍ ാമ്പുഷ്ഠിച്ചയാളെ ഖബറില്‍ ാം ദുഃഖിക്കാിടവരുത്തുകയില്ല.’
മഹത്വങ്ങള്‍ ിറഞ്ഞ, കണക്കില്ലാത്ത പ്രതിഫലമുള്ള മാസത്തെക്കുറിച്ചും അതിലെ ഇബാദത്തുകളെക്കുറിച്ചും പലരും അജ്ഞരാണ്. ചെറിയ മഃസ്ഥിതി കൊണ്ട് വലിയ പുണ്യങ്ങളും പ്രതിഫലങ്ങളും ട്ടേങ്ങളും കൊയ്യാുള്ള സുവര്‍ണ്ണാവസരം എത്രയാണ് ാം പാഴാക്കുന്നത്!
ദുന്‍യാവിലെ ലാഭങ്ങളും ട്ടേങ്ങളും കൊയ്യാന്‍ മാത്രം തത്രപ്പെടുകയാണ് മുഷ്യ സമൂഹം.
കടപ്പാട് : (മുസ്ലിം ടൈംസ് വാരിക.)
🌹🌹🌹🌹🌹🌹🌹

*ഖുർആൻ,ഹദീസ്&അഹ്ലുസ്സുന്ന*

റജബ്

*🌛റജബ്*

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
 
*_തിരുവചനങ്ങളിലും പണ്ഡിതവാക്യങ്ങളിലും റജബിന്റെ മഹത്വം ഒട്ടേറെ വന്നിട്ടുണ്ട്..._* അതുകൊണ്ടുതന്നെ പുരാതനകാലം മുതല്‍ക്കേ മുസ്‌ലിം ലോകം റജബ് മാസത്തെ അതര്‍ഹിക്കുംവിധം ആദരിച്ചുകൊണ്ടിരുന്നു. ഈ മാസത്തിന്റെ മഹത്വവും അതില്‍ചെയ്യേണ്ട കര്‍മങ്ങളും ഹൃസ്വമായി വിവരിക്കുകയാണിവിടെ ...

🔖 റജബ് എന്നാല്‍ ഭയം എന്നര്‍ത്ഥമുണ്ട്. പ്രസ്തുത നാമകരണം ചെയ്ത സമയത്ത് വെള്ളം കുറവായതിനാല്‍  വെള്ളം വറ്റി ബുദ്ധിമുട്ടനുഭവപ്പെടുമോ എന്ന ഭയം അറബികള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണു ഈ പേര് നല്‍കിയത്. പേരു നല്‍കാന്‍ മറ്റു ചില കാരണങ്ങള്‍ പറഞ്ഞവരുമുണ്ട്...

🔖 റജബ് മാസത്തിനു അസ്വമ്മ്, അസ്വബ്ബ്, മുത്വഹ്ഹര്‍, സാബിഖ്, ഫര്‍ദ് എന്നിങ്ങനെ വിവിധ പേരുകളുണ്ട്. അറബികള്‍ റജബുമാസത്തില്‍ യുദ്ധം ചെയ്യാത്തതിനാല്‍ ആയുധങ്ങളുടെ ശബ്ദം കേള്‍ക്കുകയില്ല. അതുകൊണ്ട് അസ്വമ്മ് എന്ന പേര്‍ നല്‍കി. പതിവില്‍ കൂടുതല്‍ അല്ലാഹുവിന്റെ റഹ്മത് ചൊരിഞ്ഞുതരുന്നതിനാല്‍ അസ്വബ്ബ് എന്നും, റജബില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ ദോഷങ്ങളില്‍നിന്നെല്ലാം മുക്തമാകുന്നതിനാല്‍ മുത്വഹ്ഹര്‍ എന്നും യുദ്ധം നിഷിദ്ധമായ നാലുമാസങ്ങളില്‍ ആദ്യത്തേത് ആയതിനാല്‍ സാബിഖ് എന്നും പ്രസ്തുത നാലുമാസങ്ങളില്‍ തനിച്ചു നില്‍ക്കുന്നതിനാല്‍ ഫര്‍ദ് എന്നും പേരു നല്‍കപ്പെട്ടു ...

🔖 ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ മുഹര്‍റം റജബ് എന്നീ മാസങ്ങള്‍ യുദ്ധം ഹറാമാക്കപ്പെട്ട മാസങ്ങളാണെങ്കിലും പിന്നീട് ഈ നിയമം ദുര്‍ബലമാക്കപ്പെട്ടു. റജബ് എന്ന പദത്തിലെ ആദ്യാക്ഷരം അല്ലാഹുവിന്റെ റഹ്മത്തിലേക്കും നടുവിലെ അക്ഷരം അള്ളാഹുവിന്റെ ധര്‍മ്മത്തിലേക്കും അവസാന അക്ഷരം അല്ലാഹുവിന്റെ ഗുണത്തിലേക്കും സൂചനയാണെന്നു പണ്ഡിതര്‍ പ്രസ്താവിച്ചിട്ടുണ്ട്...
(തുഹ്ഫ 9/212 നോക്കുക)

🔖 ഹദീസുകളില്‍ ഇബ്‌നു അബ്ബാസ് (റ)വില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: റജബ് അല്ലാഹുവിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളാന്‍ എന്റെ സമുദായത്തിന്റെ മാസവുമാണ്...

🔖 അനസ് (റ)വില്‍ നിന്ന് നിവേദനം; നബി (സ) തങ്ങള്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ ഒരു നദിയുണ്ട്. റജബ് എന്നാണതിന്റെ നാമം. പാലിനേക്കാള്‍ വെളുപ്പും തേനിനേക്കാള്‍ മാധുര്യവുമാണതിലെ പാനീയം. ആരെങ്കിലും റജബുമാസത്തില്‍ നോമ്പനുഷ്ഠിച്ചാല്‍ പ്രസ്തുത നദിയില്‍ നിന്നു അല്ലാഹു അവനു വെള്ളം നല്‍കും ...

🔖 നബി (സ) അരുളി... റജബ് എന്റെ സമുദായത്തിന്റെ മാസമാണ്. എന്റെ സമുദായത്തിനു മറ്റു സമുദായത്തേക്കാള്‍ ഉള്ള ശ്രേഷ്ഠതപോലെയാണു മറ്റുമാസങ്ങളെ അപേക്ഷിച്ച് റജബിന്റെ മഹത്വം ...

🔖 അനസുബ്‌നു മാലിക് (റ) പറയുന്നു. സ്വര്‍ഗത്തില്‍ ഒരു പ്രത്യേക കൊട്ടാരമുണ്ട്. റജബില്‍ നോമ്പനുഷ്ഠിച്ചവര്‍ മാത്രമേ അതില്‍ പ്രവേശിക്കുകയുള്ളൂ. അശ്ശൈഖ് അബ്ദുര്‍ഹ്മാനിസ്സുഫൂരി (റ) പറയുന്നു: റജബു മാസം സല്‍കര്‍മ്മങ്ങളുടെ വിത്ത് കുഴിച്ചുമൂടേണ്ട മാസവും, ശഅ്ബാന്‍ ആ വിത്തിനു വെള്ളം നല്‍കേണ്ട മാസവും, റമളാന്‍ കൃഷി കൊയ്‌തെടുക്കാനുള്ള മാസവുമാണ്. റജബില്‍ വിത്ത് കുഴിച്ചുമൂടാതെ ശഅ്ബാനില്‍ വെള്ളം നല്‍കാതെ എങ്ങനെയാണ് റമളാനില്‍ റഹ്മത്താകുന്ന കൃഷി കൊയ്‌തെടുക്കാന്‍ സാധിക്കുക...  റജബ് ശാരീരികശുദ്ധീകരണത്തിന്റെയും, ശഅ്ബാന്‍ ഹൃദയ ശുദ്ധീകരണത്തിന്റെയും, റമളാന്‍ ആത്മീയ ശുദ്ധീകരണത്തിന്റെയും മാസമാണ് ... (നുസ്ഹതുല്‍ മജാലിസ്)

🔖 റജബിലെ കര്‍മങ്ങള്‍ :
റജബുമാസത്തില്‍ പ്രത്യേകമായ നിസ്‌കാരം ഇല്ല. റജബിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിലെ പ്രത്യേക രീതിയിലുള്ള നിസ്‌കാരം ഉണ്ടെന്നറിയിക്കുന്ന ഹദീസുകള്‍ വ്യാജ നിര്‍മിതമാണ്. ഹിജ്‌റാബ്ദം നാനൂറിനുശേഷമാണ്  ഈ ചീത്ത ആചാരമായ നിസ്‌കാരം ഉണ്ടായത്. അതു കൊണ്ടുതന്നെ മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലൊന്നും ഇതിനെകുറിച്ചുള്ള ഒരു ചര്‍ച്ചയും കാണാനിടയില്ല. റജബിലെ ആദ്യത്തെ വെള്ളിയാഴ്ച രാവില്‍ ഇശാ മഗ്‌രിമിന്റെ ഇടയില്‍ പന്ത്രണ്ട് റക്അത്ത് നിസ്‌കരിക്കുക എന്നതാണു ഹിജ്‌റ നാനൂറിനുശേഷം വന്ന ചീത്ത ബിദ്അത്തായ നിസ്‌കാരം. ഇതിനെകുറിച്ചു ഇബ്‌നു ഹജര്‍ (റ) പറയുന്നു. പ്രസ്തുത നിസ്‌കാരം മോശപ്പെട്ട ബിദ്അത്തും അതില്‍ വന്ന ഹദീസുകള്‍ കള്ള നിര്‍മിതവുമാണ്. ഇത്തരം പുത്തന്‍ നിര്‍മ്മിത നിസ്‌കാരങ്ങളെ എതിര്‍ത്തുകൊണ്ടു ഞാന്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. അല്‍ ഈളാഹ് വല്‍ബയാന്‍ എന്നാണതിന്റെ പേര്... (തുഹ്ഫ. 2/239)

റജബില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട് ഇമാം ഇബ്‌നു ഹജര്‍ (റ) പറയുന്നു. റജബു മാസം പൂര്‍ണമായി നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. (ഫതാവല്‍ കുബ്‌റ. 2/68)

റജബുമാസം ഇരുപത്തി ഏഴിനു (മിഅ്റാജ് ദിനം) നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് കര്‍മശാസ്ത്രപണ്ഡിതര്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. മിഅ്റാജ് ദിനത്തിലെ നോമ്പിന്റെ മഹത്വം വ്യക്തമാക്കുന്ന ഹദീസ് ഇമാം ഗസ്സാലി (റ) തന്റെ വിശ്വവിഖ്യാത ഗ്രന്ഥമായ ഇഹ്‌യാഇല്‍ പറയുന്നു. നബി (സ) പറഞ്ഞു. ആരെങ്കിലും റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിച്ചാല്‍ അറുപതുമാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവനു നല്‍കും... അബൂഹുറൈറ(റ)വില്‍ നിന്ന് അബൂമൂസാ മദീനി(റ) ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. (ഇഹ്‌യാ 1/328)
റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് ഫത്ഹുല്‍ അല്ലാം 2/208ലും ബാജൂരി 2/302ലും ഇആനത്ത് 2/207ലും വ്യക്തമാക്കിയിട്ടുണ്ട്...

🔖 റജബുമാസത്തിലെ പ്രാര്‍ത്ഥന :
അനസ് (റ)ല്‍നിന്നു നിവേദനം: നബി (സ) റജബു മാസം സമാഗതമായാല്‍ അല്ലാഹുമ്മ ബാരിക് ലനാഫീ റജബിൻ വശഅ്ബാൻ വബല്ലിഗ്നാ റമളാന്‍ എന്നു പ്രാര്‍ത്ഥിച്ചിരുന്നു. ഇമാം ബൈഹഖി (റ)ന്റെ അദ്ദഅ്‌വാത്തുല്‍ കബീറില്‍ ഇതു നിവേദനം ചെയ്തിട്ടുണ്ട്. ഈ പ്രാര്‍ത്ഥനയില്‍ നബി (സ) യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതുപോലെ പ്രാര്‍ത്ഥിക്കലാണ് അഭികാമ്യം. ബല്ലിഗ്‌നാ റമളാന്‍ എന്നാണു ഹദീസില്‍ വന്നിട്ടുള്ളത്. ശഹ്‌റുറമളാന്‍ എന്നു വന്നതുകാണുന്നില്ല. മാത്രമല്ല മറ്റൊരു റിപ്പോര്‍ട്ടും സ്വഹീഹായി വന്നിട്ടില്ലെന്ന് പ്രമുഖ ഹദീസു പണ്ഡിതന്‍ അബൂ ഇസ്മാഈല്‍ (റ) പ്രസ്താവിച്ചിട്ടുണ്ട്...

പുണ്യദിനരാത്രികളില്‍ ഇബാദത്തു ചെയ്യാന്‍വേണ്ടി ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥിക്കല്‍ സുന്നത്താണെന്നു ഈ ഹദീസ് ഉദ്ധരിച്ചു പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. റമളാനിലേക്ക് ഞങ്ങളെ എത്തിക്കണേ എന്നാണല്ലോ ഈ പാര്‍ത്ഥനയിലെ അവസാനത്തിലുള്ളത്. പ്രസ്തുത പ്രാര്‍ത്ഥനയ്ക്കുശേഷം പലരും പ്രാര്‍ത്തിക്കുന്ന വവഫ്ഫിഖ്‌നാലിസ്സിയാമി... എന്ന വാക്യം ഹദീസില്‍ വന്നതായി കണ്ടിട്ടില്ല.
റജബ് എന്ന പദം മുന്‍സരിഫ് ആയിട്ടും ഗയ്ര്‍ മുന്‍സരിഫ് ആയിട്ടും ഉപയോഗിക്കും. 'ഫീ റജബിന്‍' എന്നും ഫീറജബ് എന്നും പ്രാര്‍ത്ഥിക്കാം. ഗയ്ര്‍ മുന്‍സരിഫായി ഉപയോഗിക്കുമ്പോള്‍ അലമ്, അദ്‌ല് എന്നീ രണ്ടു ഇല്ലത്തുകളാണിവിടെയുള്ളത്. അര്‍റജബ് എന്നതില്‍ നിന്നുള്ളതാണ് റജബ് (ഖുള്‌രി 2/107 സ്വബ്ബാന്‍ 3/176)
അല്ലാഹുമ്മ ബാരിക്‌ലനാ.. എന്ന പ്രാര്‍ത്ഥന ശഅ്ബാന്‍ മാസത്തില്‍ പ്രാര്‍ത്ഥിക്കുകയാണെങ്കിലും ഫീ റജബിന്‍ എന്ന പദം ഉപേക്ഷിക്കേണ്ടതില്ല. ഉപേക്ഷിക്കണമെന്നതിനു രേഖയുമില്ല. അതേ സമയം ഹദീസില്‍ വന്നത് അതേ പടി കൊണ്ടുവരണമെന്നു ഇമാമുകള്‍ പഠിപ്പിച്ചിട്ടുമുണ്ട്. (തുഹ്ഫ. 2/66 നോക്കുക)
ചുരുക്കത്തില്‍ പ്രസ്തുത പ്രാര്‍ത്ഥന എപ്പോള്‍ ദുആ ചെയ്യുകയാണങ്കിലും ഹദീസില്‍ വന്ന പദത്തിനോട് പിന്‍പറ്റലാണു അഭികാമ്യം. ശഅ്ബാന്‍ മാസത്തില്‍ കഴിഞ്ഞ റജബില്‍ ബറകത്ത് നല്‍കണേ എന്നു പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥ ശൂന്യത ഒന്നുമില്ല. എന്തുകൊണ്ടെന്നാല്‍ റജബില്‍ തുടങ്ങി വച്ചതില്‍ ബറകത്ത് നല്‍കണമേ എന്നോ മറ്റോ അര്‍ത്ഥ കല്‍പ്പനയും നല്‍കാമല്ലോ...

റജബുമാസം പിറക്കലോടുകൂടി നബി (സ) പതിവായി പ്രാര്‍ത്ഥിച്ചിരുന്ന മുകളില്‍ പറഞ്ഞ പ്രാര്‍ത്ഥന നാമും പതിവാക്കുക. റജബ് ഇരുപത്തി ഏഴാം രാവില്‍ ഭക്ഷണ വിഭവങ്ങളൊരുക്കി വീട്ടുകാരെയും കുട്ടികളെയും സന്തോഷിപ്പിക്കുന്ന പതിവ് പലയിടത്തും ഉണ്ട്. ഇതു നല്ല ആചാരമാണ്...

സ്ത്രീ പള്ളി :മകനെ ഇബ്നു ഉമര്‍ (റ) ആക്ഷേപിച്ചതായി ഹദീസുകളില്‍ ഉണ്ടോ⁉

ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

🚩വഹാബികളുടെ തട്ടിപ്പ്
-----------------
🔴ചോദ്യം :
        ഇബ്നു ഉമര്‍ (റ) പള്ളിയെ തൊട്ട് സ്ത്രീകളെ തടയരുത് എന്ന ഹദീസ് ഒാതിയപ്പോള്‍ ,മകന്‍ ബിലാല്‍ (റ) ഞാന്‍ തടയും എന്ന്
പറഞ്ഞു, അപ്പോള്‍ മകനെ ഇബ്നു ഉമര്‍ (റ) ആക്ഷേപിച്ചതായി ഹദീസുകളില്‍ ഉണ്ടോ⁉

🔵ഉത്തരം
---------------------

ആ ഹദീസിന്‍റെ വ്യാഖ്യാനം വഹാബികള്‍ മൂടിവെക്കാറാണ് പതിവ്.
അതിനു പണ്ഡിതന്മാര്‍ പറയുന്ന വ്യാഖ്യാനം പുറത്ത് വിട്ടാല്‍ വഹാബിസത്തിന്‍റെ കാറ്റ് പോവും എന്ന് അവര്‍ക്ക് തന്നെ അറിയാം.

📚സ്വഹീഹ് ബുഖാരിയുടെ ഏറ്റവും വലിയ  ശറഅ' എഴുതിയ ഹാഫില്‍ ഇബ്നു ഹജര്‍ അസ്ഖലാനി (റ) പറയുന്നു:
✅ബഹുമാനപ്പെട്ട ബിലാല്‍(റ) ചില സ്ത്രീകളുടെ ഫസാദ് കണ്ടപ്പപ്പോള്‍ അങ്ങിനെ പറഞ്ഞതാണ്.
അതുകൊണ്ടാണ് അദ്ധേഹത്തെ ആ ഈര്‍ശ്യതയുടെ മേല്‍ പ്രേരിപ്പിച്ചത്.
അദ്ദേഹത്തിന് എതിരെ ഇബ്നു ഉമര്‍ (റ) എതിര്‍പ്പ് പ്രകടിപ്പിച്ചത് ഹദീസിന് നേരെ വിരുദ്ധം വ്യക്തമായി പറഞ്ഞത് കൊണ്ടാണ് . കാലഘട്ടം
മാറ്റം വന്നിട്ടുണ്ട്. പള്ളിയെ കരുതുന്ന സ്ത്രീകള്‍ ഉള്ളില്‍ മറ്റൊന്ന് മറച്ചു വച്ച് കൊണ്ട് വരുന്നുണ്ട് എന്ന് ബിലാല്‍(റ) വ്യക്തമാക്കുകയാണെങ്കില്‍
അവര്‍ക്ക് എതിരെ ഇബ്നു ഉമര്‍ (റ) എതിര്‍ക്കുമായിരുന്നില്ല.
(ബുഖാരിയില്‍) അവസാനം പറയുന്ന ഹദീസില്‍ ആഇശ ബീവി(റ) ബിലാല്‍ (റ)വിന്‍റെ ഈ അഭിപ്രായത്തിലേക്ക് സൂചന നല്‍കിയിട്ടുണ്ട്(ഫത്ഹുല്‍ബാരി405/3).
📚ﻛﺄﻥ ﺍﻟﺴﺮ ﻓﻲ ﺫﻟﻚ ﺃﻥ ﺑﻼﻻ ﻋﺎﺭﺽ ﺍﻟﺨﺒﺮ ﺑﺮﺃﻳﻪ ﻭﻟﻢ ﻳﺬﻛﺮ ﻋﻠﺔ ﺍﻟﻤﺨﺎﻟﻔﺔ ،

، ﻭﻛﺄﻧﻪ ﻗﺎﻝ ﺫﻟﻚ ﻟﻤﺎ ﺭﺃﻯ ﻣﻦ ﻓﺴﺎﺩ ﺑﻌﺾ ﺍﻟﻨﺴﺎﺀ ﻓﻲ ﺫﻟﻚ ﺍﻟﻮﻗﺖ ﻭﺣﻤﻠﺘﻪ ﻋﻠﻰ ﺫﻟﻚ ﺍﻟﻐﻴﺮﺓ ، ﻭﺇﻧﻤﺎ ﺃﻧﻜﺮ ﻋﻠﻴﻪ ﺍﺑﻦ ﻋﻤﺮ
ﻟﺘﺼﺮﻳﺤﻪ ﺑﻤﺨﺎﻟﻔﺔ ﺍﻟﺤﺪﻳﺚ ، ﻭﺇﻻ ﻓﻠﻮ ﻗﺎﻝ ﻣﺜﻼ ﺇﻥ ﺍﻟﺰﻣﺎﻥ ﻗﺪ ﺗﻐﻴﺮ ﻭﺇﻥ ﺑﻌﻀﻬﻦ ﺭﺑﻤﺎ ﻇﻬﺮ ﻣﻨﻪ ﻗﺼﺪ ﺍﻟﻤﺴﺠﺪ ﻭﺇﺿﻤﺎﺭ ﻏﻴﺮﻩ ﻟﻜﺎﻥ ‏[ ﺹ : 406 ‏] ﻳﻈﻬﺮ ﺃﻥ ﻻ ﻳﻨﻜﺮ ﻋﻠﻴﻪ ، ﻭﺇﻟﻰ ﺫﻟﻚ ﺃﺷﺎﺭﺕ
ﻋﺎﺋﺸﺔ ﺑﻤﺎ ﺫﻛﺮ ﻓﻲ ﺍﻟﺤﺪﻳﺚ ﺍﻷﺧﻴﺮ فتح الباري

✅ഇബ്നു ഹജര്‍(റ)വിന്‍റെ മേല്‍ വിശദീകരണത്തില്‍ നിന്നും ഫിത്‌ന ഉണ്ടായതു കൊണ്ട് തടയണം എന്നും , അത് തന്നെയാണ് ബിലാല്‍(റ) ഇബ്നു ഉമര്‍ (റ) ഇബ്നു ഉമര്‍(റ)
ആഇശ (റ) തുടങ്ങിയവരുടെ അഭിപ്രായമെന്നും മനസിലാക്കാം. കാരണം ഫിത്‌നയുടെ കാരണം ഇബ്നു ഉമര്‍(റ)വിനെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍
അദ്ദേഹവും ബിലാല്‍(റ)വിനോട് യോജിക്കുമായിരുന്നു , എതിര്‍ക്കുമായിരുന്നില്ല എന്നാണ് ഈ ഹദീസ് വിവരിച്ചു ശൈഖുല്‍ ഇസ്ലാം ഇബ്നു ഹജര്‍(റ) പറഞ്ഞത്.
ഇത് തന്നെയാണ് ആഇശ ബീവി(റ)യുടെ അഭിപ്രായം എന്നും , അതാണ്‌ ഇമാം ബുഖാരി (റ) ആ അധ്യായത്തിന്‍റെ അവസാനം ആഇശ ബീവിയുടെ ആ ഹദീസ് ഉദ്ധരിച്ചത്
എന്നും , ഫിത്‌നയുള്ള കാലത്ത് തടയണമെന്നതില്‍ സ്വഹാബത്തിനോ , പണ്ഡിതന്മാര്‍ക്കോ തര്‍ക്കമില്ലെന്നും ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸


 

*അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
 *+91 81294 69100*

ഇസ്തിതിഗാസ




ഇസ്തിതിഗാസ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഹബീബായ (സ്വ) യുടെ ഖബറിങ്കൽ ചെന്ന് സ്വഹാബി വര്യൻ ബിലാലു ബ്നു ഹാരിസ് (റ) മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തിയ സംഭവം റിപ്പോർട് ചെയ്ത താബിഈയും ഉമർ (റ) വിന്റെ മൗലയുമാണ് മാലിക് ബ്നു ഇയാള് എന്ന മാലികുദ്ദാർ (റ)*
🔽
*ഇസ്തിഗാസ റിപ്പോർട് ചെയ്തത് കൊണ്ട് തന്നെ കേരളത്തിലെ ഷിർക്കാരോപകരായ മുജാഹിദുകളെ സംഭന്ധിച്ചടുത്തോളം എങ്ങനെയെങ്കിലും ഈ മഹാമനീഷിയെ അയോഗ്യനാക്കുക എന്നതിന്ന് വേണ്ടി ഒരുപാട് കാലമായി ശ്രമിച്ച് കൊണ്ടിരിക്കുന്നു പക്ഷെ പ്രമാണങ്ങൾക്ക് മുന്നിൽ അത്തരം വാറോലവാദങ്ങൾക്ക് നിലനിൽപ്പില്ലെന്നതാണ് വാസ്തവം*
🔽
*ഇസ്തിഗാസ ചെയ്യുന്ന സുന്നികൾക്ക് എക്കാലത്തേക്കും മതിയായതും സ്വഹീഹാണെന്ന് ഹാഫിൾ ഇബ്നു കസീർ (റ) , ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിനെ പോലുള്ള ധാരാളം  ഇമാമീങ്ങൾ പഠിപ്പിച്ചതുമായിട്ടുള്ള രേഖയാണ് മാലികുദ്ദാർ (റ) വിൽ നിന്ന് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്*
🔽
*മാലികുദ്ദാർ (റ) അബൂബക്കർ സ്വിദ്ധീഖ് (റ) വിനെ നേരിൽ കാണുകയും മഹാനവർകളിൽ നിന്ന് ഹദീസ് കേൾക്കുകയും ചെയ്തിട്ടുണ്ട് . അബൂബക്കർ (റ) വിൽ നിന്നും,  ഉമർ (റ) വിൽ നിന്നും, മുആദ് (റ) വിൽ നിന്നും , അബൂ ഉബൈദത് (റ) വിൽ നിന്നും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അബൂ സ്വാലിഹുസ്സമ്മാനും (റ) മഹാനവർകളുടെ രണ്ട് മക്കളായ ഔൻ (റ) , അബുദുല്ലാഹ് (റ) അദ്ദേഹത്തിൽ നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.*
🔽
*അബൂ സ്വാലിഹ് ദഖ് വാൻ (റ) വഴിയായി മാലികുദ്ദാർ (റ) വിൽ നിന്ന് ഇമാം ബുഖാരി (റ) താരീഖിൽ ഇപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്*

*١٢٩٥- مالك بْن عِياض، الدار.
أن عُمَر قَالَ فِي قَحط: يا رب لا آلو إلا ما عجزتُ عنه.*
قَالَه عليٌّ، عَنْ مُحَمد بْن خازم، عَنْ أَبي صالح، عَنْ مالك الدّار.
( تاريخ الكبير  -  إسماعيل البخاري  ) 
 
*"ജലക്ഷാമം ഉണ്ടായപ്പോൾ ഉമർ (റ) പറഞ്ഞു ! എന്റെ രെക്ഷിതാവേ എനിക്ക് സാധിക്കാത്ത കാര്യത്തിലല്ലാതെ ഞാൻ വീഴ്ച കാണിച്ചിട്ടില്ല" !*

*ഈ പരമ്പരയിലൂടെയുള്ള സുദീർഘമായ സംഭവമാണ്  രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച മുഹദ്ദിസ് ഇബ്നു അബീ ശൈബ (റ)  അവിടത്തെ "മുസ്വന്നഫ് ഇബ്നു അബീ ശൈബയിൽ" ഉദ്ധരിക്കുന്നത്. അതായത് ഹബീബായ (സ്വ) യുടെ ഖബറിങ്കൽ ഒരാൾ വന്ന് മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തുകയും നബി (സ്വ) അദ്ദേഹത്തിന്റെ മനാമിൽ വന്ന് ഇപ്രകാരം നിർദ്ദേശിച്ചു ഉമറിനോട് എന്റെ സലാം പറയണമെന്നും , അവർക്ക് മഴ ലഭിക്കുമെന്നും, ഭരണത്തിൽ കടുപ്പം കുറക്കണമെന്നും പറഞ്ഞു അങ്ങനെ പ്രസ്തുത വ്യക്തി ഉമർ (റ) വിന്റടുത്ത് ചെല്ലുകയും സംഭവങ്ങളെല്ലാം വിവരിക്കുകയും ചെയ്തപ്പോഴാണ്   ഉമർ (റ) ഇപ്രകാരം പറയുന്നത്  "എന്റെ രെക്ഷിതാവേ എനിക്ക് സാധിക്കാത്ത കാര്യത്തിലല്ലാതെ ഞാൻ വീഴ്ച കാണിച്ചിട്ടില്ല"!!*

*പ്രസ്തുത ഇബ്നു അബീ ശൈബ (റ) ഉദ്ധരിച്ച സംഭവം ധാരാളം മുഹദ്ദിസീങ്ങളും ഇമാമീങ്ങളും ഉദ്ധരിച്ച് സ്വഹീഹാണെന്ന് പഠിപ്പിക്കുന്നു*

*മാലികുദ്ദാർ (റ) വിനെ അയോഗ്യരാക്കുന്നവർക്കുള്ള മറുപടി പണ്ഡിതന്മാർ തന്നെ പറയട്ടെ*
🔽
*(മാലിക്കുദ്ദാർ (റ) സ്വീകാര്യനാണെന്നതിൽ പണ്ഡിതർക്കിടയിൽ ഏകോപനമുള്ള കാര്യമാണ് ഇത് ഹിജ്റ 446 ൽ വഫാത്തായ ഇമാം ഖലീലീ (റ) അവിടത്തെ  الْإِرْشَادُ فِي مَعْرِفَةِ عُلَمَاءِ الْحَدِيثِ لِلْخَلِيلِيِّ എന്ന ഗ്രന്ഥത്തിൽ കൊണ്ട് വരുന്നു*

*"مَالِكُ الدَّارِ مَوْلَى عُمَرَ بْنِ الْخَطَّابِ الرِّعَاءِ عَنْهُ: تَابِعِيُّ , قَدِيمٌ , مُتَّفَقٌ عَلَيْهِ , أَثْنَى عَلَيْهِ التَّابِعُونَ"*

*"മാലികുദ്ദാർ (റ) ഉമർ (റ) വിന്റെ മൗലയാണ്. പഴയ താബിആണദ്ദേഹം . അദ്ദേഹം സ്വീകാര്യനാണെന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നു. താബിഈ പണ്ഡിതന്മാർ അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്."*
🔽
*ഹിജ്റ 230 ൽ വഫാത്തായ മഹാനായ ഇബ്നു സഅ്ദ് (റ) അവിടത്തെ ത്വബഖാതിൽ മദീനാ നിവാസികളിലെ പ്രഥമ സ്ഥാനീയരെ പറയുന്നിടത്ത് മാലികുദ്ദാർ (റ) വിനെ പ്പറ്റി ഉദ്ധരികുന്നു*

*مَالِكٌ الدَّارُ مَوْلَى عُمَرَ بْنِ الْخَطَّابِ , وَقَدِ انْتَمَوْا إِلَى جُبْلَانَ مِنْ حِمْيَرَ , وَرَوَى مَالِكٌ الدَّارُ عَنْ أَبِي بَكْرٍ الصِّدِّيقِ وَعُمَرَ رَحِمَهُمَا اللَّهُ. رَوَى عَنْهُ أَبُو صَالِحٍ السَّمَّانُ , وَكَانَ مَعْرُوفًا*
( طبقات إبن سعد. ) 
*"മാലികുദ്ദാർ (റ) ഉമർ (റ) വിന്റെ മൗലയാണ് സ്വിദ്ദീഖ് (റ) വിൽ നിന്നും ഉമർ (റ) വിൽ നിന്നും അദ്ദേഹം ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. സ്വാലിഹുസ്സമ്മാൻ (റ) അദ്ദേഹത്തിൽ നിന്ന് നിവേദനം ചെയ്തിട്ടുണ്ട്. അദ്ദേഹം (മഹ്റൂഫ്) അറിയപ്പെട്ട വ്യക്തിയായിരുന്നു."*
🔻
*ഇത്രയും വിശദീകരിച്ചതിൽ നിന്ന്  മഹാനവർകളുടെ യോഗ്യത മനസ്സിലാക്കാൻ സാധിക്കുമല്ലോ ഇനിയും ധാരാളം ഉദ്ധരണികൾ ഉണ്ട് തൽക്കാലം ചുരുക്കുന്നു പഠിതാക്കൾക്ക് ഇത്രതന്നെ ധാരാളമാണ് ആയതിനാൽ മാലികുദ്ദാർ (റ) വിനെ അയോഗ്യരാക്കുന്നവർക്കിതൊരു പാഠമാകട്ടെ എന്ന് ആശിക്കുന്നു*

✒  Siddeequl Misbah
(09496210086)____🥀🥀🥀

at September 11, 2017 11 comments:

Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Labels: ഇസ്തിഗാസ ഖണ്ഡനം

Sunday, 12 February 2017

ളുഹ്ഫ് വാദികളായ മുജായിദുകളുടെ ഹദീസ് റാവിമാരിലുള്ള ആൾമാറാട്ടം


തവസ്സുലും ഇസ്തിഗാസയും അടങ്ങിയ നബി(സ്വ) തങ്ങൾ പടിപ്പിച്ച ദുആഹ് ളുഹ്ഫ് വാദികളായ മുജായിദ് മൗലവിമാർ ഹദീസിലെ റാവിമാരിൽ ആൾമാറാട്ടം നടത്തിയ തട്ടിപ്പ് കയ്യോടെ പിടികൂടുന്നു

________________

ഇസ്തിഗാസയും തവസ്സുലും മുത്ത് നബി (സ്വ) പടിപ്പിക്കുന്നു.. ഇബ്നു മാജക്ക് പുറമേ ഈ ഹദീസ് തുര്‍മദി 2-197 , മുസ്നദ് അഹ്മദ് 4-138 , ജാമിഉസ്സഗീര്‍ 1-51 , ജാമിഉല്‍ കബീര്‍ 1-384 , ത്വബ്റാനി മുഅ്ജമുസ്സഗീര്‍ 103 , ഹാക്കിം 1-313 , ലും രേഖപ്പെടുത്തിയിരിക്കുന്നു. ഇമാം ബുഖാരി തന്‍റെ താരീഖിലും, നസാഇയും, ഇബ്നു ഖുസൈമയും മറ്റും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അനേകം മുഹദ്ദിസുകള്‍ അവരുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുകയും , ലോക പണ്ടിതര്‍ സ്വഹീഹ് എന്ന് അംഗീകാരം നല്‍കുകയും ചെയ്ത ഈ ഹദീസ് ളഈഫാക്കാന്‍ പാടുപെടുന്നത് എന്തിന് ? തിര്‍മുദി 2-197 ല്‍ ഈ ഹദീസ് സ്വഹീഹാണെന്ന് തന്നെ  പ്രസ്താവിച്ചിട്ടുണ്ട്. ഇമാം സുയൂത്തി ജാമിഉസ്സഗീര്‍ 1-51 ലും ഈ ഹദീസ് സ്വഹീഹാണെന്നു പ്രസ്താവിച്ചിട്ടുണ്ട് . (حسن صحيح غريب ) ത്വബ്റാനി ഇത് സ്വഹീഹാണെന്നു പറഞ്ഞിരിക്കുന്നു. പേജ് 103 ഹാക്കിം സ്വഹീഹാക്കിയിട്ടുണ്ട്. അബൂഇസ്ഹാഖ് സ്വഹീഹാണെന്നു പറഞ്ഞിട്ടുണ്ട് ഇബ്നു മാജ :100. എന്നിരിക്കെ ഇത് ളഈഫാണെന്നു കണ്ടുപിടിക്കാന്‍ നടത്തിയ അതിസാഹസത്തിന്നു പിന്നില്‍ രസകരമായ ഒരു ആള്‍മാറാട്ടക്കഥയുണ്ട്

: اللهم انى اسئلك واتوجه اليك بمحمد نبى الرحمة يا محمد انى قد توجهت بك الى ربى فى حاجتى هذه لتقضى اللهم نشفعه فى قال ابو اسحاق هذا حديث صحيح -ابن ماجه ص -100

: ﺳﻨﻦ ﺍﻟﺘﺮﻣﺬﻱ - ﺍﻟﺪﻋﻮﺍﺕ ، ﻋﻦ ﺭﺳﻮﻝ ﺍﻟﻠﻪ - ﻓﻲ ﺩﻋﺎﺀ ﺍﻟﻀﻴﻒ - ﺭﻗﻢ ﺍﻟﺤﺪﻳﺚ : ( 5302 ﺍﻟﻠﻬﻢ ﺇﻧﻲ ﺃﺳﺄﻟﻚ ﻭﺃﺗﻮﺟﻪ ﺇﻟﻴﻚ ﺑﻨﺒﻴﻚ ﻣﺤﻤﺪ ﻧﺒﻲ ﺍﻟﺮﺣﻤﺔ ﺇﻧﻲ ﺗﻮﺟﻬﺖ ﺑﻚ ﺇﻟﻰ ﺭﺑﻲ ﻓﻲ ﺣﺎﺟﺘﻲ ﻫﺬﻩ ﻟﺘﻘﻀﻰ ﻟﻲ ﺍﻟﻠﻬﻢ ﻓﺸﻔﻌﻪ ﻓﻲ ، ﻗﺎﻝ ﺃﺑﻮ ﻋﻴﺴﻰ : ﻫﺬﺍ ﺣﺪﻳﺚ ﺣﺴﻦ ﺻﺤﻴﺢ ﻏﺮﻳﺐ ﻻ ﻧﻌﺮﻓﻪ ﺇﻻ ﻣﻦ ﻫﺬﺍ ﺍﻟﻮﺟﻪ ﻣﻦ ﺣﺪﻳﺚ ﺃﺑﻲ ﺟﻌﻔﺮ ﻭﻫﻮ ﺍﻟﺨﻄﻤﻲ ﻭﻋﺜﻤﺎﻥ ﺑﻦ ﺣﻨﻴﻒ ﻫﻮ ﺃﺧﻮ ﺳﻬﻞ ﺑﻦ ﺣﻨﻴﻒ. ﺍﻟﺮﺍ:

ഇമാം ഹാകിം (റ) അവിടത്തെ മുസ്തദ്റകിൽ ഇമാം ബുഖാരിയുടെ ശർത്വ് പ്രകാരം ഹദീസ്‌ സ്വഹീഹാണെന്ന് പറഞ്ഞ്  കൊണ്ട് വരുന്നത് നോക്കൂ അത് പോലെ സനദിലെ ഒരു റാവി അബൂജഹ്ഫറിൽ മദനിയ്യ് ഖത്വമിയാണെന്ന് തന്നെ കാണാം ഈ റാവിയെ ശരിക്കും ഓർത്ത് വെക്കുക താഴെയുള്ള വായനയിൽ വഹാബികൾ നടത്തിയ ആൾമാറാട്ടം മനസ്സിലാകും

١٩٣٠ - أَخْبَرَنَا أَبُو مُحَمَّدٍ عَبْدُ الْعَزِيزِ بْنُ عَبْدِ الرَّحْمَنِ بْنِ سَهْلٍ الدَّبَّاسُ، بِمَكَّةَ مِنْ أَصْلِ كِتَابِهِ، ثنا أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ عَلِيِّ بْنِ زَيْدٍ الصَّائِغُ، ثنا أَحْمَدُ بْنُ شَبِيبِ بْنِ سَعِيدٍ الْحَبَطِيُّ، حَدَّثَنِي أَبِي، عَنْ رَوْحِ بْنِ الْقَاسِمِ، عَنْ أَبِي جَعْفَرٍ الْمَدَنِيِّ وَهُوَ الْخَطْمِيُّ، عَنْ أَبِي أُمَامَةَ بْنِ سَهْلِ بْنِ حُنَيْفٍ، عَنْ عَمِّهِ عُثْمَانَ بْنِ حُنَيْفٍ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَاءَهُ رَجُلٌ ضَرِيرٌ، فَشَكَا إِلَيْهِ ذَهَابَ بَصَرِهِ، فَقَالَ: يَا رَسُولَ اللَّهِ، لَيْسَ لِي قَائِدٌ، وَقَدْ شَقَّ عَلَيَّ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " ائْتِ الْمِيضَأَةَ فَتَوَضَّأْ، ثُمَّ صَلِّ رَكْعَتَيْنِ، ثُمَّ قُلِ:اللَّهُمَّ إِنِّي أَسْأَلُكَ، وَأَتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ نَبِيِّ الرَّحْمَةِ، يَا مُحَمَّدُإِنِّي أَتَوَجَّهُ بِكَ إِلَى رَبِّكَ فَيُجَلِّي لِي عَنْ بَصَرِي،اللَّهُمَّ شَفِّعْهُ فِيَّ، وَشَفِّعْنِي فِي نَفْسِي ". قَالَ عُثْمَانُ: فَوَاللَّهِ مَا تَفَرَّقْنَا، وَلَا طَالَ بِنَا الْحَدِيثُ حَتَّى دَخَلَ الرَّجُلُ وَكَأَنَّهُ لَمْ يَكُنْ بِهِ ضُرٌّ قَطُّ

«هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الْبُخَارِيِّ، وَلَمْ يُخَرِّجَاهُ، وَإِنَّمَا قَدَّمْتُ حَدِيثَ عَوْنِ بْنِ عُمَارَةَ لِأَنَّ مِنْ رَسْمِنَا أَنْ نُقَدِّمَ الْعَالِيَ مِنَ الْأَسَانِيدِ»

المستدرك على الصحيحين للحاكم

വഹാബികള്‍ നടത്തിയ ആള്‍ മാറാട്ട ക്കഥ യുടെ യാതാർഥ്യം ഇവിടെ തെളി യിക്കാൻ പൊകുന്നു👇👇

ഈ ഹദീസിന്‍റെ പരംബരയില്‍ ഒരു അബൂജഅഫര്‍ ഉണ്ട്. അദ്ദേഹത്തിന്‍റെ പേരിലാണ് ആള്‍മാറാട്ടം അരങ്ങേറിയത്. അബൂജഅഫറുര്‍റാസി എന്ന ആള്‍ ളഈഫാണെന്നു ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് താനും.

ഈ ഹദീസ് പരംബരയില്‍ അബൂജഅഫറുന്‍ മദനില്‍ ഖത്വമിയാണുള്ളത്. ഇബ്നുമാജയിലും,അൽ മുസ്തദ്രഖിലും, മുസ്നദ് അഹ്മദിലും, ഹാക്കിമിലും, മുഅ്ജമുസ്സഗീറിലും, തുര്‍മുദിയുടെ ബൂലാഖ് പതിപ്പില്‍ തന്നെയും അത് വ്യക്കതമാക്കിയിട്ടുണ്ട്.

തുര്‍മുദിയുടെ ഇപ്പോഴത്തെ പതിപ്പില്‍ وهو غير الخطمى എന്നു കാണുന്നുണ്ട്. അത് നുസ്ഖയില്‍ പിഴച്ചതാവാനാണ് സാദ്ധ്യത. ഇനി പിഴച്ചതല്ലെങ്കില്‍ തന്നെ മറ്റുള്ളവരെല്ലാം ഖത്മിയും, മദനിയുമാണെന്ന് വ്യക്കതമാക്കുകയും ചെയ്തിട്ടുണ്ട്.

ഉമാറത്ത് ഉസ്താദും ശൂഅബ ശിശ്യനുമായ അബൂജഅഫറുല്‍ ഖത്മി തന്നെയാണെന്ന് സംശയിക്കാന്‍ യാതൊരു വകയുമില്ല. ഇദ്ദേഹത്തെ (അബൂജഅഫറുല്‍ മദനിയെ ) അബൂ ജഅഫറുര്‍റാസിയാക്കി ചിത്രീകരിച്ചു കൊണ്ടാണിവര്‍ ആള്‍മാറാട്ടം നടത്തുന്നത്.

ഖതമീ, മദനി എന്ന പേരുകളില്‍ അറിയപ്പെടുന്ന അബൂ ജഅഫറിനെ കുറിച്ച് പണ്ഡിതന്മാര്‍ക്കഭിപ്രായ വ്യത്യാസമില്ല തന്നെ. അദ്ദേഹം സ്വീകാര്യയോഗ്യനാണ് എന്നതാണ് സത്യം.

ഹദീസ് ശാസ്ത്രം അതിന്‍റെ സാക്ഷാൽ ഉടമകളില്‍ നിന്ന് കരസ്ഥമാക്കാത്തതോ, തികഞ്ഞ അജ്ഞതയോ, അല്ലെങ്കില്‍ അവസരത്തിനൊത്ത് സത്യം മറച്ചു വെച്ചു അസത്യത്തിന്ന് പ്രചാരണം നല്‍കലോ ആണ് ഈ സാഹസികതയുടെ പിന്നിലെ രഹസ്യം എന്ന് വായനക്കാര്‍ ഓര്‍ക്കുക.

ഇത്തരം തിരിമറികള്‍ പലയിടത്തും മൗലവിമാർ‍ നടത്താറുണ്ട്. ഇതൊരു ഉദാഹരണം മാത്രം. ഹാഫിളുല്‍ ഖസ്റജിയും തന്‍റെ ഖുലാസ:യില്‍ ഈ അബൂജഅഫര്‍ ആരാണെന്ന് വിശദീകരിക്കുന്നു.

عمير بن يزيد بن عمير بن حبيب الا نصارى الخطمى ابوخعفر المدنى ثم البصرى من اسعد بن سهل وابن المسيب وعنه هشام الدستوائى وشعبة وثقه ابن معين والنسائى .خلاصة تذهيب

-الكمال 252

ആദ്യം മദനിയും പിന്നീട് ബസ്വറിയും ഖത്തമിയുമായ അബൂജഅഫര്‍ ഹബീബുല്‍ അന്‍സാരിയുടെ പുത്രന്‍ ഉമൈറിന്‍റ് പുത്രന്‍ യസീദിന്‍റെ പുത്രന്‍ ഉമൈര്‍ ആണ്. അസ്ഹദുബിന്‍സഹ്ല്, ഇബ്നുല്‍ മുസയ്യബ് എന്നിവര്‍ അദ്ദേഹത്തിന്‍റെ ഗുരുനാഥന്മാരാണ്. ഹിശാമുദ്ദസ്തവാഈ, ശുഅബ:എന്നിവര്‍ ശിശ്യന്മാരുമാണ്.

ഇബ്നുമാഈന്‍, നസാഈ എന്നിവർ അദ്ദേഹത്തെ വിശ്വസ്തനാണെന്ന് പറഞ്ഞിരിക്കുന്നു. (ഖുലാസത്തു തദ്ഹീബില്‍ കമാല്‍ -252)

അബൂജഅഫറുല്‍ മദീനി എന്നവര്‍ ഖത്തമി ,ബസ്വരി എന്നീ നാമങ്ങളില്‍ അറിയപ്പെടുന്നുണ്ടെന്നും അദ്ദേഹം സിഖത്ത് (വിശ്വസ്തന്‍) ആണെന്നും ഹദീസ് ശാസ്ത്ര രംഗത്തെ അഗ്രഗണ്യരും പണ്ഡിത കേസരിയുമായ ഇബ്നുമഈനും മറ്റും തുറന്ന് പ്രഖ്യാപിക്കുബോള്‍ പിന്നെ ആ ഹദീസ് ളയീഫാണെന്ന് തെളിയിക്കാന്‍ മറ്റുവല്ല തുറുപ്പുശീട്ടുകളും തേടിപ്പിടിക്കുന്നതെന്തിന് ?

ഈ ഹദീസിന്‍റെ പരംബര ഇപ്രകാരമാണ്.

حدثنا احمد بن منصور ،عثمت بن عمر ،ثناشعبة ، عن ابن جعفر المدني ، عن عمارة بن خزيمة ، عثمان بن حنيف ، ابن ماجة

ص 100

ഈ പറയപ്പെട്ടവരില്‍ നിന്ന് ഏതൊരാളെ എടുത്ത് പരിശോധിച്ചാലും അവര്‍ വിശ്വാസ്തനാണെന്ന് തെളിയിക്കാന്‍ കഴിയുന്നതാണ്.

സാക്ഷാൽ വഹാബി നേതാവും അവരുടെ ഷൈഖുൽ ഇസ്ലാമെന്നറിയപ്പെടുന്ന

: ഇബ്നുതൈമിയ്യ   തന്നെ അണികളോട് പറഞ്ഞ് കൊടുക്കുന്നതെങ്കിലും ഒന്ന് നോക്കിയിട്ട് വരാമായിരുന്നില്ലേ മൗലവിമാരെ ഇങ്ങനെ പെടണമായിരുന്നോ !!!!!???

വഹ്ഹാബികള്‍ കണ്ണ് തുറന്നേ പറ്റു

اللَّهُمَّ إنِّي أَسْأَلُك وَأَتَوَجَّهُ إلَيْك بِنَبِيِّك مُحَمَّدٍ نَبِيِّ الرَّحْمَةِ يَا مُحَمَّدُ إنِّي أَتَوَجَّهُ بِك إلَى رَبِّي فِي حَاجَتِي هَذِهِ فَيَقْضِيهَا لِي اللَّهُمَّ فَشَفِّعْهُ فِيَّ وَشَفِّعْنِي فِيهِ قَالَ فَقَامَ وَقَدْ أَبْصَرَ} وَمِنْ هَذَا الطَّرِيقِ رَوَاهُ التِّرْمِذِيُّ مِنْ حَدِيثِ عُثْمَانَ بْنِ عُمَرَ. وَمِنْهَا مَا رَوَاهُ النَّسَائِي وَابْنُ مَاجَه أَيْضًا وَقَالَ التِّرْمِذِيُّ هَذَا حَدِيثٌ حَسَنٌ صَحِيحٌ غَرِيبٌ لَا نَعْرِفُهُ إلَّا مِنْ هَذَا الْوَجْهِ مِنْ حَدِيثِ أَبِي جَعْفَرٍ وَهُوَ غَيْرُ الليثي هَكَذَا وَقَعَ فِي التِّرْمِذِيِّ وَسَائِرِ الْعُلَمَاءِ قَالُوا هُوَ أَبُو جَعْفَرٍ الخطمي وَهُوَ الصَّوَابُ
ُ

''മറ്റു പണ്ഡിതന്മാരെല്ലാവരും ഇദ്ദേഹം അബൂജഅഫറുല്‍ ഖത്ത്വമിയാണെന്ന് പറയുന്നു. അതാണ് ശരിയായ അഭിപ്രായം.'' (ഫതാവാ ഇബ്നുതൈമിയ്യ 1/190)

ഹദീസിന്‍റേ പരംബരയില്‍ അബൂജഅഫര്‍റാസി ഇല്ലെന്നും സ്വീകാര്യനായ ഖത്തമിയാണുള്ളതെന്നും വ്യക്കതമായതോടെ ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെട്ടു.. ഇതോടെ വഹ്ഹാബീ മതം പിരിച്ചു വിട്ടേക്കുക...
_____________ 

at February 12, 2017 No comments:

Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Labels: ഇസ്തിഗാസ ഖണ്ഡനം, ഇസ്തിഗാസ ഹദീസിൽ

Monday, 26 December 2016

"സലഫിസമില്ലാത്ത ഡ്യൂപ്ലിക്കേറ്റ് സലഫികളും സലഫിസമുള്ള സുന്നികളും" മംഗലാപുരം സംവാദം ഭാഗം 03

_____ ✍ Siddeequl Misbah
💐📚
മംഗലാപുരം സംവാദം  ഭാഗം  3⃣
" സലഫിസമില്ലാത്ത ഡ്യൂപ്ലിക്കേറ്റ് സലഫിയും സലഫിസമുള്ള സുന്നികളും
____________________________
👇📚
(സുന്നിപണ്ഡിതർ കൊടുത്ത ഇസ്തിഗാസയുടെ ഉദ്ധരണികൾ ഇബാറത്ത് സഹിതം താഴെ കൊടുത്തിട്ടുണ്ട്) 📚👆🏻
🔹
മംഗലാപുരം സംവാദം ചരിത്രത്തിൽ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യപ്പെടണം എന്നതിന്ന് പ്രധാന കാരണം  മുജായിദുകളും സുന്നികളും ഉദ്ധരിക്കപ്പെട്ടെ കിതാബുകൾ തന്നെ ഒന്ന് വിലയിരുത്തിയാൽ മനസ്സിലാകും സലഫിയെന്ന് പേരിട്ടവർ യഥാർത്ത സലഫുകളുടെ മാർഗ്ഗമാണോ അല്ലയോ എന്നത് !!!!!
_______________
🔹
മുജായിദ് മൊല്ലമാർ
ദുബായിൽ നിന്ന് ആകെ ടിക്കറ്റുമെടുത്ത് വന്നിട്ട് സംവാദത്തിൽ ഉദ്ധരിക്കപ്പെട്ട കിതാബ് എല്ലാവരും ഒന്ന് നോക്കണേ !!!! ആരും കേൾക്കാത്ത 1000 കൊല്ലങ്ങൾക്ക് ശേഷമുള്ള കിതാബുകൾ  !!!  നബിദിനം വരുംബോൾ ആകെ അരയും മുറുക്കി ഗ്രൂപ്പായ വാട്സപ്പ് ഗ്രൂപ്പുകളിലും , മുഖാമുഖങ്ങളിലും  ചോദിക്കാറുണ്ട് , നബിയും സ്വഹാബത്തും കഴിച്ചിട്ടുണ്ടോ ? ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങൾ പടിപ്പിച്ചിട്ടുണ്ടോ അവർക്ക് പരിചയമുണ്ടോ  എന്ന് !!!!! പക്ഷേ ഇസ്തിഗാസ ഷിർക്കൻ വാദത്തിന്ന് കൂട്ടോ ആധിനിക പണ്ടിതരും
🔹
സുന്നികൾ അഹ്ലുസ്സുന്നയുടെ  400 ,500, 600 , 800 കാലഘട്ടത്തെ ഇമാമീങ്ങളുടെ കിതാബുകളും ഉദ്ധരണികളും പറഞ്ഞാൽ അതൊക്കെ പാളക്കിതാബെന്ന് പറഞ്ഞ് തള്ളുന്ന കുറേ വിവരമില്ലാത്ത പടു ജാഹിലുകളായ വഹാബിക്കുട്ടികൾക്ക് മംഗലാപുരം സംവാദം ഒരു പാടമാകട്ടെ !!!!_____🔽
🔶
ആദ്യമായി വിഷയാവതരണത്തിൽ മുജായിദ് മൗലവി സൽമാൻ  റസൂലുള്ളാൻ റ്റെ മാതാപിതാക്കൾ കാഫിറാണെന്നും നരഗത്തിലാണെന്ന്  പറയാൻ ഇമാം റം ലിയുടെ പേരിൽ പച്ചക്കള്ളം പറഞ്ഞു !!!! വർഗ്ഗസ്വഭാവമാണല്ലോ !!!!!
🔶
ഇസ്തിഗാസ ഷിർക്കാണെന്നും കുഫ്റാണെന്നും വാദിക്കാൻ നാണമില്ലാതെ ചോദ്യ സെഷനിൽ ചോദ്യമായി  ഉദ്ധരിച്ചത്
കെ എം മൗലവി യെന്ന മുജായിദുകളുടെ നവോത്ഥാന നായകരിൽ പെട്ട മൗലവിയുടെ കിതാബുദ്ധരിച്ച് കൊണ്ട്  കഷ്ടം തന്നെ

പ്രധാനമായും 02 കിതാബുകളേ കാര്യമായി ഉണ്ടായിരുന്നുള്ളൂ മുജായിദ് മൗലവിമാർക്ക് പറയാൻ

🔶 ഒന്നാമതായി

عبد الحي اللكنوي: علامة الهند (1264 - 1304 هـ)
ഇന്തയിലെ ലഖ്നൗവിലെ പണ്ഡിതൻ
അബ്ദുൽ ഹയ്യ് ലഖ്നവീ കാന്തലവി (മരണം 1304)______

അടുത്തുള്ളതും വിദൂരത്തുള്ളതും മരണപ്പെട്ടവർ കേൾക്കും എന്ന വിശ്വാസം കുഫ്റാണ് എന്ന ഉദ്ധരണി അബ്ദുൽ ഹയ്യ് ലഖ്നവിയുടെ മജ്മൂഹുൽ ഫതാവയിലേതെന്ന് പറഞ്ഞ് വായിച്ചു. മുജായിദുകൾ പറഞ്ഞതല്ലേ കിതാബിൽ തിരിമറി നടത്തുന്ന ടീമല്ലേ , ഈ ഫത് വ ഇസ്തിഗാസ നടത്തിയ അബ്ദുൽ ഹയ്യ് ലഖനവിയുടേതാണെന്ന് തെളിയുന്നത് വരേ കാത്തിരിക്കാം , എന്ത് തന്നെയായാലും സലഫിയെന്ന ഡ്യൂപ്ലിക്കേറ്റുകാർക്ക് ഉത്തമ നൂറ്റാണ്ട് ഇല്ല 500 കൊല്ലം ഇല്ല 1300 കൊല്ലങ്ങൾ വേണ്ടി വന്നു ഒരു തുരുപ്പടി കിട്ടാൻ ,,,,,  പക്ഷേ എന്തായാലും കേരള  മുജായിദുകളുടെ അഖീദക്ക് കൂട്ട് പിടിക്കാൻ ഈ ലഖ്നവിയെ സാധ്യമല്ല കാരണം ഇദ്ദേഹത്തിൻ റ്റെ മുവത്വയുടെ ഷറഹിൽ ഹദീസ് വ്യാഖ്യാനം എഴുതാൻ തുടങ്ങുമ്പോൾ തന്നെ ഇസ്തിഗാസ ചെയ്യുന്നുണ്ട് ,

الكتاب: التعليق الممجد على موطأ محمد (شرح لموطأ مالك برواية محمد بن الحسن)
المؤلف: محمد عبد الحي بن محمد عبد الحليم الأنصاري اللكنوي الهندي، أبو الحسنات (المتوفى: ١٣٠٤هـ)

وكثيراً ما كان يختلج في قلبي أن أشرح كتاباً في الحديث وأكشف أسراره بالكشف الحثيث، باعثاً لرضا نبينا شفيع المذنبين، ورضاه رضا رب العالمين، عسى الله أن يجعلني ببركته من الصالحين،

"നബി സ്വ യുടെ പൊരുത്തവും ശുപാർഷയും തേടിക്കൊണ്ടും അതിൻ റ്റെ ബർക്കത്ത് കൊണ്ട് എന്നെ സജ്ജനങ്ങളിൽ പെടുത്തട്ടെ. എന്നാഗ്രഹിച്ച് കൊണ്ടുമാണ് ഞാൻ ഏറെക്കാലമായി കൊതിച്ച ഹദീസ് വ്യാഖ്യാന  ഗ്രന്ഥം രചിക്കാൻ മുതിരുന്നത്"
(അത്തഹ്ലീഖുൽ മുമജ്ജദ് അലൽ മുവത്വ)

ഇത് മുജായിദുകൾ അങ്ങീകരിക്കുന്നുണ്ടോ ???
🔶
രണ്ടാമതായി ദുആയുടെ നിർവ്വചനം ചോദിച്ചപ്പോൾ കാര്യകാരണ ബന്ധത്തിനപ്പുറത്തുള്ളതും ഇപ്പുറത്തുള്ളതും പറയാൻ വേണ്ടി !!!! ഇതിന്നായി സുഹൈൽ മൗലവി ഉദ്ധരിച്ചത്  ഇബ്നു തയ് മിയ്യ വാദക്കാരനായ 1120 ൽ മരണപ്പെട്ട

صنع الله بن صنع الله الحلبي  (1120 هـ)،

സ്വുൻ ഹുള്ളാഹിൽ ഹലബിയെന്നയാളുടെ
ആരും ഇതു വരേ അറിയപ്പെടാത്ത
(سيف الله على من كذب على أولياء الله)
എന്ന കിതാബിലേ ഉദ്ധരണി !!!!!

സുന്നികൾ അഹ്ലുസ്സുന്നയുടെ പ്രാമാണിക കിതാബ് കൊണ്ട് വരുമ്പോൾ വല്യ വായിൽ പാളക്കിത്താബെന്ന് പറഞ്ഞ് തള്ളുന്നവരാണ് ഈ ആധുനിക തയ്മിയ്യൻ വാദക്കാരെ കൂട്ട് പിടിക്കുന്നത് !!! ഹ ഹ ഹ
🔶
ഇസ്തിഗാസ നടത്തിയ അസ്ബഹാനി ഇമാം

" അർവാഹുൽ മശായിഖ് ഹാളിറാണെന്ന് " പറയൽ കാഫിറാണെന്നതിന്ന് ഉദ്ധരിച്ചതാണ് പക്ഷേ  !!!!!!  അതിൻ റ്റെ അപ്പുറത്തെ വരി ഈ മൗലവി കട്ടുവെച്ചു അതും കൂടി വായിച്ചാൽ പൊളിയും എന്താ അടുത്ത വരിയിൽ " കട്ട സാധനം  ഞാൻ  അറിയും എന്ന് പറയലും കാഫിറാകും"""
അപ്പോൾ മൗലവിയുടെ വാദ പ്രകാരം എത്രയെത്ര മുസ്ലിം പോലീസുകാർ കാഫിറാകും ,,,,, എന്നാൽ യാഥാർത്യം ഇത് " സ്വന്തമായുള്ള " കഴിവ് കൊണ്ട് അറിയും എന്ന നിലക്കാണ് കാഫിറാകും എന്ന് പറഞ്ഞത് അല്ലാതെ അല്ലാഹു നൽകിയ കഴിവ് കൊണ്ട് അറിയും എന്ന നിലക്കല്ല.!!!
🔶
ഇബ്നു ആബിദീൻ (ഇസ്തിഗാസ വിരോധിയാക്കാൻ മൗലവി ശ്രമിച്ചിരുന്നു , എന്നാൽ ഇബ്നു ആബിദീൻ തന്നെ നടത്തിയ ഇസ്തിഗാസ സുന്നികൾ ഉദ്ധരിച്ച കിതാബുകൾ എന്ന ഭാഗത്ത് കൊടുത്തിട്ടുണ്ട് നോക്കുക,,,
🔶
മുല്ലാ അലിയ്യുൽ ഖാരി - ഇബ്നു ഉമർ റ യാ മുഹമ്മദ് എന്ന് പറഞ്ഞ് നടത്തിയത് അത്  ഇസ്തിഗാസയാണെന്ന് സ്ഥിരപ്പെടുത്തിയ പണ്ഡിതനാണ്
🔶
അവസാനം മൗലവിമാർ ഈ സംവാദത്തിലൂടെ എത്തപ്പെട്ടത് ഹനഫി  പണ്ടിതനായ ഇമാം ഹലബിയുടെ ഉദ്ധരണി സൽമാൻ  മൗലവി തന്നെ ഉദ്ധരിച്ച് പറയുന്നു ഈ ഇമാമീങ്ങൾ പറഞ്ഞതും നടത്തിയതുമായ ഇസ്തിഗാസ  അതിൻ റ്റെ ഉദ്ദേശം മഹാന്മാരുടെ പേര് കൊണ്ട് ബറക്കത്തെടുക്കലും, അവരെക്കൊണ്ട് തവസ്സുലാക്കലുമാണത്രേ !!!!!
🔶
അൽഹംദുലില്ലാഹ് അൽഹംദുലില്ലഹ് !!!! മൗലവി അപ്പോ ബറക്കത്തെടുക്കലും, തവസ്സുലും അംഗീകരിച്ചു അല്ലേ !!!! അൽഹംദുലില്ലാഹ് !!!!  എനി കുറച്ച്കൂടി ഇങ്ങോട്ട് വന്നാൽ മതി !!!
======================
🔷🔷🔷🔷🔷🔷🔷🔷
സുന്നികൾ ഉദ്ധരിക്കപ്പെട്ട കിതാബുകൾ
======================
🔻
ഇസ്തിഗാസയുടെ 25 ഓളം തെളിവുകൾ ഉദ്ധരിക്കാൻ ആദ്യം തന്നെ പറഞ്ഞിരുന്നു പക്ഷേ സമയക്കുറവ് കാരണം മാക്സിമം അതിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട് ,

ഉത്തമ നൂറ്റാണ്ടും ശേഷവും ,  മുജായിദുകൾ പോലും അംഗീകരിക്കുന്ന പ്രാമാണിക പണ്ഡിതർ , ആയത്തുകളുടെ തഫ്സീർ നൽകപ്പെട്ടത് ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച മുഫസ്സിർ ,,,,,
🔻
ഖുർ ആൻ

لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا
ഈ ആയത്തിലൂടെ അല്ലാഹു പടിപ്പിക്കുന്നു നബി സ്വ യെ യാ മുഹമ്മദ് എന്നല്ല വിളിക്കേണ്ടത് യാ റസൂലള്ളാഹ് എന്ന സഹായത്തിൻ റ്റെ തേട്ടമാണ്  വിളിക്കേണ്ടത്

(സൂറത്ത് നൂർ 63)
🔻
യാ റസൂലള്ളാഹ് എന്ന സഹായതേട്ടം
തഫ്സീർ ഉത്തമനൂറ്റാണ്ടിൽ ജീവിച്ച ഇബ്നു അബീ ഹാതിം‌(റ)

الكتاب: تفسير القرآن العظيم لابن أبي حاتم
المؤلف: أبو محمد عبد الرحمن بن محمد بن إدريس بن المنذر التميمي، الحنظلي، الرازي ابن أبي حاتم (المتوفى: ٣٢٧هـ)

لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا أَمَرَ اللَّهُ عَزَّ وَجَلّ أَنْ يُهَابَ نَبِيُّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَنْ يُبَجَّلَ وَأَنْ يُعَظَّمَ وَأَنْ يُسَوَّدَ.

" അല്ലാഹു ത ആല കൽപ്പിക്കുന്നു നബി സ്വ  യെ ബഹുമാനിക്കാനും , ആദരിക്കാനും ,  പ്രതിസന്ധിഘട്ടത്തിൽ സഹായം തേടപ്പെടാനും ഈ ആയത്തിലൂടെ അല്ലാഹു കൽപ്പിക്കുന്നു"""

🔻 same thafseer

ഹാഫിള് ഇബ്നു കസീർ (റ)

الكتاب: تفسير القرآن العظيم (ابن كثير)
المؤلف: أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي

أَمَرَ اللَّهُ أَنْ يُهَابَ نَبِيُّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَأَنْ يُبَجَّلَ وَأَنْ يُعَظَّمَ وأن يسود.
🔻
യാ റസൂലള്ളാഹ് എന്ന വിളി അത് ഇപ്പോഴും നില നിൽക്കുന്നു അതായത് വഫാതിന്ന് ശേഷമെന്നും വഹാബികളുടെ തന്നെ സ്വന്തം തഫ്സീറായ ആലൂസിയുടെ റൂഹുൽ മ ആനി

الكتاب: روح المعاني في تفسير القرآن العظيم والسبع المثاني
المؤلف: شهاب الدين محمود بن عبد الله الحسيني الألوسي

والظاهر استمرار ذلك بعد وفاته إلى الآن.
🔻
ഉദ് ഊനീ അസ്തജിബ് ലകും എന്ന് പറഞ്ഞ് ഇസ്തിഗാസയെ ശിർക്കെന്ന് പറയുന്ന മൗലവിമാരേ??????

ഇമാം ത്വബ്റാനിയുടെ തഫ്സീർ ത്വബ്റാനിയിൽ റസൂലുള്ളാനോടുള്ള വിളിയെന്നാൽ " അയ് ഉദ് ഊ" എന്ന് തന്നെ കാണാം

same thafseer thwabree (r)

الكتاب: تفسير الطبري = جامع البيان عن تأويل آي القرآن
المؤلف: محمد بن جرير بن يزيد بن كثير بن غالب الآملي، أبو جعفر الطبري (المتوفى: ٣١٠هـ)

{لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا} [النور: ٦٣] قَالَ: أَمَرَهُمْ أَنْ يَدْعُوهُ: يَا رَسُولَ اللَّهِ،
" ഈ ആയത്തിലൂടെ അല്ലാഹു കൽപ്പിച്ചു റസൂലുള്ളാനോട് ദുആഹ് നടത്തണം  എങ്ങനെ " യാ റസൂലുള്ളാഹ് " എന്ന സഹായതേട്ടം" ... അപ്പോ ഇബാദത്തിൻ റ്റെ പരിധിയിൽ വരാത്ത ദുആഅ്  ഈ വിളി ശിർക്കല്ലെന്ന് തെളിഞ്ഞ് കഴിഞ്ഞു അൽഹംദുലില്ലാഹ്!!!!!
🔻
ഹിജ്റ 330 ൽ വഫാത്തായ
(റ)  عَبْد الله ابْن المحاملي
ഇസ്തിഗാസ പടിപ്പിക്കുന്നത് നോക്കൂ

الكتاب: تاريخ بغداد
المؤلف: أبو بكر أحمد بن علي بن ثابت بن أحمد بن مهدي الخطيب البغدادي (المتوفى: ٤٦٣هـ)

حَدَّثَني أَبُو عَبْد الله مُحَمَّد بْن عَلِيّ بْن عَبْدِ اللَّهِ الصوري، قَالَ: سمعت أبا الحسين مُحَمَّد بْن أَحْمَد بْن جميع، يقول: سمعت أبا عَبْد الله ابْن المحاملي، يقول: أعرف قبر معروف الكرخي منذ سبعين سنة ما قصده مهموم إلا فرج الله همه.

ഇമാം മഹാമിലി രേഖപ്പെടുത്തുന്നു 70 വർഷമായിട്ട് എനിക്ക് മഹ്റൂഫുക് ഖർഖി (റ) വിൻ റ്റെ ഖബറിടം എനിക്കറിയാം മഹാനവർകളുടെ ഖബർ ശരീഫിലേക്ക്  ഏതെങ്കിലും പ്രയാസമുള്ളവർ പോയാൽ അദ്ദേഹത്തിൻ റ്റെ എല്ലാ ബുദ്ധിമുട്ടുകളും അവിടന്ന് തുറവടിയാക്കിക്കിട്ടും"
🔻
ഇമാം ഇബ്നു ഹിബ്ബാൻ (റ)
(വഫാത്ത് ഹിജ്റ 354),  വിഷമങ്ങളും പ്രയാസങ്ങളും മാറിക്കിട്ടാൻ അലി മൂസ റിളാ തങ്ങളുടെ മഖ്ബറയിൽ പോകുന്നു

محمد بن حبان بن أحمد بن حبان بن معاذ بن مَعْبدَ، التميمي، أبو حاتم، الدارمي، البُستي (المتوفى: ٣٥٤هـ)______

…” (مات على بن موسى الرضا بطوس من شربة سقاه إياها المأمون فمات من ساعته وذلك في يوم السبت آخر يوم سنة ثلاث ومائتين وقبره بسناباذ خارج النوقان مشهور يزار بجنب قبر الرشيد، قد زرته مرارا كثيرة وما حلت بي شدة في وقت مقامى بطوس فزرت قبر على بن موسى الرضا صلوات الله على جده وعليه ودعوت الله إزالتها عنى إلا أستجيب لي وزالت عنى تلك الشدة وهذا شيء جربته مرارا فوجدته كذلك أماتنا الله على محبة المصطفى وأهل بيته صلى الله عليه وعليهم أجمعين)
(ഇമാം ഇബ്നു ഹിബ്ബാൻ (റ) കിതാബുൽ സിഖാത് -  8/456-7 #14411)

🔻🔻
الكتاب: طبقات الشافعية الكبرى
المؤلف: تاج الدين عبد الوهاب بن تقي الدين السبكي (المتوفى: ٧٧١هـ)

٧٠١ - مُحَمَّد بن مَحْمُود بن الْحسن بن مُحَمَّد بن يُوسُف أَبُو الْفرج ابْن الشَّيْخ أبي حَاتِم الْقزْوِينِي الْأنْصَارِيّ

وَقَالَ ابْن السَّمْعَانِيّ فَقِيه فَاضل دين خير
وَهُوَ صَاحب الْكَرَامَة فِي ضيَاع ابْنه فِي طَرِيق الْحَج
وَذَلِكَ أَنه حج سنة سبع وَتِسْعين وَأَرْبَعمِائَة فَضَاعَ وَلَده قبل وُصُوله إِلَى المدنية الشَّرِيفَة فَلَمَّا وصل إِلَى الْمَسْجِد الشريف أَخذ يتمرغ فِي الْبَاب ويبكي والخلق مجتمعون حوله وَهُوَ يَقُول يَا رَسُول الله جئْتُك من بلد بعيد زَائِرًا وَقد ضَاعَ ابْني لَا أرجع حَتَّى ترد عَليّ ابْني

492 ൽ  ഹജ്ജിന്ന് വേണ്ടി പോയി കുട്ടി കാണാതെ  പോയി മദീനയിൽ എതുന്നതിന്ന് മുംബ്       മദീനയിലെ പള്ളിയിൽ എത്തിയപ്പോൾ അവിടെ  വാതിലിലേക്ക് പോയി മുഖം  സ്പർഷിച് കൊണ്ട് കരയാൻ തുടങ്ങി  ആളുകൾ  ചുറ്റി നിൽക്കുകയാണ്, മഹാനവർകൾ വിളിക്കുന്നു
യാ റസൂലുള്ളാഹ്  ഞാൻ ഇങ്ങോട്ട്  വന്നിരുക്കുന്നു വളരെ ദൂരത്ത് നിന്നാ വന്നത്  എൻ റ്റെ മോനെ കാണുന്നില്ല നബിയെ  ഞാൻ മടങ്ങൂല  നബിയെ!!!!
എൻ റ്റെ മകനെ തങ്ങൾ എനിക്ക് തിരിച്ച് കിട്ടുന്നത് വരെ ഞാൻ മടങ്ങൂല നബിയേ !!!

( ത്വബഖാതുൽ കുബ്റാ ഇമാം സുബുഖി (റ)-)
🔻
ഷഹ്റാനി ഇമാം അൽ അൻ വാർ

" എനിക്ക് പറയാൻ വളരേ  സ്നേഹമാക്കപ്പെട്ടിട്ടുണ്ട്
എൻ റ്റെ ഹ്ർദയം കൊണ്ടും നാവ് കൊണ്ടും സലാമിന്ന് ശേഷം
(നിസ്ക്കാരം സലാം  വീട്ടിയതിൻ ശേഷം)
"ഓ നബിയേ എൻ റ്റെ കുറ്റത്തിന്ന്
എനിക്ക് വേണ്ടി റബ്ബിനോട് പാപമോചനം തേടണേ നബിയേ"
എല്ലാ നിസ്കാര ശെഷം 3 വട്ടം "

മുജായിദുകളുടെ ഭാഷയിൽ ഷഹ്റാനി ഇമാം എത്ര വട്ടം കാഫിറാകും ! നഊദുബില്ലാഹ്!!!!
🔻
ഇസ്തിഗാസ ആദ്യമായി ഷിർക്കാണെന്നാരോപണം ഉന്നയിച്ച മുജായിദുകളുടെ ഷൈഖുൽ ഇസ്ലാമായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ഹാഫിള് ദഹബി അവിടത്തെ സിയറ് അഹ്ലാമിന്നുബലാഹിൽ ഉദ്ധരിക്കുന്നത് നോക്കൂ

ഇസ്തിഗാസ ഇമാം ബുഖാരിയുടെ മഖ്ബറയിൽ✒✒🔹

الكتاب: سير أعلام النبلاء
المؤلف: شمس الدين أبو عبد الله محمد بن أحمد بن عثمان بن قَايْماز الذهبي (المتوفى: ٧٤٨هـ)

وَقَالَ أَبُو عَلِيٍّ الغَسَّانِيُّ: أَخْبَرَنَا أَبُو الفَتْحِ نَصْرُ بنُ الحَسَنِ السَّكتِيُّ السَّمرقندِيُّ،

قَدِمَ عَلَيْنَا بلنسية عام أربعين وستين وأربعمائة قَالَ: قَحطَ المَطَرُ عِنْدنَا بِسَمَرْقَنْدَ فِي بَعْضِ الأَعْوَامِ فَاسْتسقَى النَّاسُ مِرَاراً فَلَمْ يُسْقَوا فَأَتَى رَجُلٌ صَالِحٌ مَعْرُوْفٌ بِالصَّلاَحِ إِلَى قَاضِي سَمَرْقَنْدَ فَقَالَ لَهُ: إِنِّي رَأَيْتُ رأْياً أَعرضُهُ عَلَيْكَ قَالَ: وَمَا هُوَ? قَالَ: أَرَى أَنْ تخرجَ، ويخرج الناس مَعَكَ إِلَى قَبْرِ الإِمَامِ مُحَمَّدِ بنِ إِسْمَاعِيْلَ البُخَارِيِّ، وَقبرُهُ بخَرْتَنْك وَنستسقِي عِنْدَهُ فعسَى اللهُ أَنْ يَسْقِينَا قَالَ: فَقَالَ القَاضِي: نِعْمَ مَا رَأَيْتَ فَخَرَجَ القَاضِي، وَالنَّاسُ مَعَهُ وَاسْتسقَى القَاضِي بِالنَّاسِ، وَبَكَى النَّاسُ عِنْدَ القَبْرِ وَتشفَّعُوا فَأَرسلَ اللهُ تَعَالَى السَّمَاءَ بِمَاءٍ عَظِيْمٍ

സമർഖന്തിൽ ഹിജ്റ 464 ൽ വലിയ ക്ഷാമം വന്നു മഴയില്ലാതെ ക്ഷാമത്തിൻ റ്റെ ദുആഹ് നടത്തി അവർക്ക് മഴ ലഭിച്ചിരുന്നില്ല ആ സമയത്ത്  ഒരു സ്വാലിഹായ ഒരാൾ  സമർഖന്തിയിലെ ഖാളിയുടെ അടുത്ത് വന്ന് പറഞ്ഞു
ഞാനൊരഭിപ്രായം പറയാം  എന്താണെന്ന് ഖാളി ചോദിച്ചു , സ്വാലിഹായ മനുഷ്യൻ പറഞ്ഞു നിങ്ങൾ ജനങ്ങളോടൊപ്പം   ഇമാം ബുഖാരിയുടെ ഖബർ ശരീഫിൽ പോകണം അവിടെ വെച്ച് മഴക്ക് വേണ്ടി തേടണം , ഖർത്തങ്കിലാണ് ഇമാം ബുഖാരിയുടെ ഖബർ ഉള്ളത്  അല്ലാഹു മഴ തരാൻ മതി.
അപ്പോൾ  ഖാളി പറഞ്ഞു വളരെ നല്ല അഭിപ്രായമാണ് താങ്കൾ പറഞ്ഞത്
അങ്ങനെ ജനങ്ങളും ,  ഖാളിയും ഇമാം ബുഖാരി (റ) വിൻ റ്റെ ഖബർ ശരീഫിൽ   പുറപ്പെട്ടു.  അവിടെ വെച്ച് മഴക്ക് വേണ്ടി തേടുകയും,  ഇമാം ബുഖാരി (റ) വിനെക്കൊണ്ട്  ശഫാ അത്ത് തേടുകയും  അവർക്ക് അല്ലാഹു മഴ നൽകുകയും ചെയ്തു.
🔻
വീണ്ടും ഹാഫിള് ദഹബി തന്നെ കൊണ്ട് വരുന്നു

ഹദീസ് വിജ്ഞാനത്തിലെ തിളങ്ങുന്ന താരമായ ഇമാം ത്വബ് റാനി റ യും , അബുഷൈഖ് റ യും, മുഖ്രിഹ്  തങ്ങളും മദീനയിലായപ്പോള്‍ വിഷപ്പനുഭവിച്ച് നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് യാ റസൂലല്ലാഹ് വിഷക്കുന്നു നബിയേ .... എന്ന് പറഞ്ഞ് ഇസ്തിഗാസ നടത്തുകയും
അന്ന് തന്നെ
അവർക്ക് ഭക്ഷണം നബി സ്വ യുടെ അഹ് ലുൽ ബൈതിൽ പെട്ട കുട്ടി വന്ന് കൊടുക്കുകയും ചെയ്തത് മുജായിദുകളുടെ സ്വീകാര്യനായ ഇമാം ദഹബി റ തന്നെ "സിയറ് അഹ്ലാമിന്നുബലാഹ്" ൽ  ഉദ്ധരിക്കുന്നു....

استغاثة الامام أبي بكر ابن المقرىء بسيدنا رسول الله في حضرة الحافظ الطبراني

روى الذهبي في سير اعلام النبلاء (ج 16 / 400) ما نصه : روي عن أبي بكر بن أبي علي قال كان ابن المقرئ يقول كنت أنا والطبراني وأبو الشيخ بالمدينة فضاق بنا الوقت فواصلنا ذلك اليوم فلما كان وقت العشاء حضرت القبر وقلت يا رسول الله الجوع فقال لي الطبراني اجلس فإما إن يكون الرزق أو الموت . فقمت أنا وأبو الشيخ، فحضر الباب علوي ففتحنا له فإذا معه غلامان بقفتين فيهما شيء كثير وقال: شكوتموني إلى النبي صلى الله عليه وسلم، رأيته في النوم فأمرني بحمل شيء إليكم....
🔻
വഹാബികളുടെ സ്ഥാപക നേതാവായ ഇബ്നു അബ്ദുൽ വഹാബ് തന്നെ ഞങ്ങൾ ഹദീസ് മനസ്സിലാക്കാൻ സഹായം അവലംബമാക്കാറുള്ളത്  ബുഖാരിക്ക് ആധികാരിക വ്യാഖ്യാനം എഴുതിയ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)  ഇമാം ഖസ്ത്വല്ലാനി (റ) ആണെന്ന് പരിചയപ്പെടുത്തുന്ന മുജായിദുകളുടെ തലതൊട്ടപ്പന്മാർ ദീൻ മനസ്സിലാക്കിയ, അത് പോലെ മുജായിദുകൾ തന്നെ ആദ്യകാലത്ത് മുജദ്ദിദാണേന്ന് രേഖപ്പെടുത്തി വെച്ച  അല്ലാമ ഖസ്ത്വല്ലാനി (റ)   തന്നെ ഹിജ് റ 893 ജമാദുൽ ഊല 28 ന്ന് രാത്രി റസൂലുള്ളാനോട് രോഗശമനത്തിന്നും, ആഫിയത്തിന്നും വേണ്ടി നടത്തിയ ഇസ്തിഗാസ !!!!! പറയൂ ഖസ്ത്വല്ലാനി ഇമാം മുശ് രിഖും കാഫിറുമായോ ?????

الكتاب: المواهب اللدنية بالمنح المحمدية
المؤلف: أحمد بن محمد بن أبى بكر بن عبد الملك القسطلاني القتيبي المصري، أبو العباس، شهاب الدين _________

ﻭﻟﻘﺪ ﻛﺎﻥ ﺣﺼﻞ ﻟﻰ ﺩﺍﺀ ﺃﻋﻴﺎ ﺩﻭﺍﺅﻩ ﺍﻷﻃﺒﺎﺀ, ﻭﺃﻗﻤﺖ ﺑﻪ ﺳﻨﻴﻦ, ﻓﺎﺳﺘﻐﺜﺖ ﺑﻪ- ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ- ﻟﻴﻠﺔ ﺍﻟﺜﺎﻣﻦ ﻭﺍﻟﻌﺸﺮﻳﻦ ﻣﻦ ﺟﻤﺎﺩﻯ ﺍﻷﻭﻟﻰ ﺳﻨﺔ ﺛﻼﺙ ﻭﺗﺴﻌﻴﻦ ﻭﺛﻤﺎﻧﻤﺎﺋة ﺑﻤﻜﺔ ﺯﺍﺩﻫﺎ ﺍﻟﻠﻪ ﺷﺮﻓﺎ, ﻭﻣﻦ ﻋﻠﻰ ﺑﺎﻟﻌﻮﺩ ﻓﻰ ﻋﺎﻓﻴﺔ ﺑﻼ ﻣﺤﻨﺔ, ﻓﺒﻴﻨﺎ ﺃﻧﺎ ﻧﺎﺋﻢ ﺇﺫ ﺟﺎﺀ ﺭﺟﻞ ﻣﻌﻪ ﻗﺮﻃﺎﺱ ﻳﻜﺘﺐ ﻓﻴﻪ: ﻫﺬﺍ ﺩﻭﺍﺀ ﻟﺪﺍﺀ ﺃﺣﻤﺪ ﺑﻦ ﺍﻟﻘﺴﻄﻼﻧﻰ ﻣﻦ ﺍﻟﺤﻀﺮﺓ ﺍﻟﺸﺮﻳﻔﺔ ﺑﻌﺪ ﺍﻹﺫﻥ ﺍﻟﺸﺮﻳﻒ ﺍﻟﻨﺒﻮﻯ, ﺛﻢ ﺍﺳﺘﻴﻘﻈﺖ ﻓﻠﻢ ﺃﺟﺪ ﺑﻰ- ﻭﺍﻟﻠﻪ- ﺷﻴﺌﺎ ﻣﻤﺎ ﻛﻨﺖ ﺃﺟﺪﻩ,
ﻭﺣﺼﻞ ﺍﻟﺸﻔﺎﺀ ﺑﺒﺮﻛﺔ ﺍﻟﻨﺒﻰ- ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ
(المواهب الدنية 3/606)
🔻
മാത്രവുമല്ല ബുഖാരിയുടെ ഷറഹായ ഇർഷാദുസ്സാരി മഹാനവർകൾ എഴുതിക്കൊണ്ടിരുക്കുംബോൾ നബി സ്വ യെ വിളിച്ച് പറയുന്നത് നോക്കൂ

يا سيدي يا رسول الله إني أتوجه بك إلى ربك في ذلك وفي جميع أموري،
" യാറസൂലള്ളാഹ് അങ്ങയെ ഞാൻ  എല്ലാ കാര്യത്തിലും  മധ്യവർത്തിയാക്കുന്നു നബിയേ !!!!!!""""""
🔻
അത് പോലെ ഹിജ് റ 9 ആം നൂറ്റാണ്ടിലെ മുജദ്ദിദാണെന്ന് " ഖാദിയാനി പുറം " എന്ന പുസ്തകത്തിൽ എഴുതി വെച്ച ഹാഫിള് സുയൂത്വി (റ) നബി സ്വ യെ വിളിക്കുന്നത് മഹാനവർകളുടെ " മുഹ്തറഖുൽ അഖ് റാർ " എന്ന ഗ്രന്ഥത്തിൽ പറയുന്നത്  എങ്ങനെയെന്ന് നോക്കൂ

المؤلف: عبد الرحمن بن أبي بكر، جلال الدين السيوطي

" യാ റസൂലള്ളാഹ് എനിക്ക് അങ്ങോട്ട് വരാൻ കഴിയുന്നില്ല നബിയേ എൻ റ്റെ ഉദ് റ് അങ്ങ് അറിയുന്നുണ്ടല്ലോ നബിയേ """

വഫാത്തായ ഹബീബ് (സ്വ) ഉദ് റ്  അറിയുന്നുണ്ടെന്ന് പറഞ്ഞ് റസൂലുള്ളാഹി (സ്വ) യെ വിളിച്ച് സഹായാർത്ഥന നടത്തുന്ന സുയൂത്വി ഇമാം മുശ് രിഖായിപ്പോയൊ ????
🔻
ഹിജ്  റ 692 ൽ വഫാത്തായ
അബൂ മുഹമ്മദ് ബ്നു ഫർ ഹൂനുൽ മാലികി (റ) വിൻ റ്റെ ഇസ്തിഗാസ നോക്കൂ

"" ഓ നബിയേ ഞാൻ വല്ലാത്ത വെഷമത്തിലാണ്  പ്രയാസത്തിലാണ്  , കഷ്ടത്തിലാണ് നബിയേ !!!! എൻ റ്റെ സങ്കടം അങ്ങയോട് പറയുന്നു നബിയേ """""""
(താരീഖുൽ മദീനത്തുൽ  മുനവ്വറ 250 പേജിൽ) കാണാം ഈ ഉദ്ധരണി ,,,
🔻
ഇസ്തിഗാസയെ എതിർക്കാൻ
ഇബ്നു ആബിദീൻ റ്റെ ഒരു കഷ്ണം ഇബാറത്ത് കൊണ്ട് വന്ന് തെറ്റിധരിപ്പിച്ച് ഇബ്നു ആബിദീൻ   കാഫിറാണോ എന്ന് ചോദിച്ചല്ലോ !!!!!
ഇതാ
മറുപടിയായി

ഇബ്നു ആബിദീൻ തന്നെ വഫാത്തായ റസൂലുള്ളാനോട് നടത്തിയ അവിസ്മരണീയ ഇസ്തിഗാസ നോക്കൂ

അവിടത്തെ

" ഖില്യത്തുൽ ബശർ
ഫീ താരീഖിൽ ഖർനി സാലിസ് അശർ"

" ഓ നബിയേ  എന്നെ സഹായിക്കണേ !!!
സ്ർഷ്ടികൾക്ക് ശഫാ അത്ത് നൽകുന്ന നബിയേ പരലോകത്ത് എന്നെ സഹായിക്കണേ !!!  ഓ നബിയേ അങ്ങ് ഞങ്ങളുടെ രക്ഷകനാണ് , ഞങ്ങളുടെ അഭയകേന്ദ്രമാണ് , സഹായ കേന്ദ്രമാണ്
കുറ്റവാളിയായ  എനിക്ക് ശഫാ അത്ത്  നൽകുന്നയാളല്ലേ നബിയേ" _____ 🔹🔹🔹🔹🔹🔹🔹
👇👆🏻📚
ഇങ്ങനെ എത്രയെത്ര ഇസ്തിഗാസയുടെ തെളിവുകൾ ഒന്നാമത്തെ നൂറ്റാണ്ട് മുതൽ 14 നൂറ്റാണ്ട് വരെ ആയിരക്കണക്കിന്ന് സംഭവങ്ങൾ ഉണ്ട് ഇതൊക്കെ കിതാബുകളിൽ ഉദ്ധരിച്ച് വെച്ച പണ്ഡിതന്മാരും , ഇസ്തിഗാസ ചെയ്ത മുഹദ്ദിസുകളും, ഇത് പടിപ്പിച്ച  മുഫസ്സിറുകളും, ഇമാമീങ്ങളുമൊക്കെ കുഫ്രിയ്യത്തിലേക്ക് വലിച്ചിടുന്ന മുജായിദ് മൗലവിമാരുടെ വാദമാണ് യഥാർതത്തിൽ കുഫ് റ് , മുൻ കഴിഞ്ഞ് പോയ പൂർവ്വിക സൂരികളായ അഹിമ്മത്തുകൾ പോയ സ്വർഗ്ഗത്തിലേക്കാണ് നമുക്ക് പോകാനുള്ളത് അല്ലാതെ നാഴികക്ക് നാൽപ്പത് വട്ടം തൗഹീദും ഷിർക്കും മാറ്റിമറിച്ച് ദീനിനെ നശിപ്പിക്കുന്ന വർ പോകുന്ന നരഗത്തിലേക്കല്ല !!!!! അല്ലാഹു കാക്കട്ടേ ....


*ഹബീബായ (സ്വ) യുടെ ഖബറിങ്കൽ ചെന്ന് സ്വഹാബി വര്യൻ ബിലാലു ബ്നു ഹാരിസ് (റ) മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തിയ സംഭവം റിപ്പോർട് ചെയ്ത താബിഈയും ഉമർ (റ) വിന്റെ മൗലയുമാണ് മാലിക് ബ്നു ഇയാള് എന്ന മാലികുദ്ദാർ (റ)*
🔽
*ഇസ്തിഗാസ റിപ്പോർട് ചെയ്തത് കൊണ്ട് തന്നെ കേരളത്തിലെ ഷിർക്കാരോപകരായ മുജാഹിദുകളെ സംഭന്ധിച്ചടുത്തോളം എങ്ങനെയെങ്കിലും ഈ മഹാമനീഷിയെ അയോഗ്യനാക്കുക എന്നതിന്ന് വേണ്ടി ഒരുപാട് കാലമായി ശ്രമിച്ച് കൊണ്ടിരിക്കുന്നു പക്ഷെ പ്രമാണങ്ങൾക്ക് മുന്നിൽ അത്തരം വാറോലവാദങ്ങൾക്ക് നിലനിൽപ്പില്ലെന്നതാണ് വാസ്തവം*
🔽
*ഇസ്തിഗാസ ചെയ്യുന്ന സുന്നികൾക്ക് എക്കാലത്തേക്കും മതിയായതും സ്വഹീഹാണെന്ന് ഹാഫിൾ ഇബ്നു കസീർ (റ) , ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിനെ പോലുള്ള ധാരാളം  ഇമാമീങ്ങൾ പഠിപ്പിച്ചതുമായിട്ടുള്ള രേഖയാണ് മാലികുദ്ദാർ (റ) വിൽ നിന്ന് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്*
🔽
*മാലികുദ്ദാർ (റ) അബൂബക്കർ സ്വിദ്ധീഖ് (റ) വിനെ നേരിൽ കാണുകയും മഹാനവർകളിൽ നിന്ന് ഹദീസ് കേൾക്കുകയും ചെയ്തിട്ടുണ്ട് . അബൂബക്കർ (റ) വിൽ നിന്നും,  ഉമർ (റ) വിൽ നിന്നും, മുആദ് (റ) വിൽ നിന്നും , അബൂ ഉബൈദത് (റ) വിൽ നിന്നും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അബൂ സ്വാലിഹുസ്സമ്മാനും (റ) മഹാനവർകളുടെ രണ്ട് മക്കളായ ഔൻ (റ) , അബുദുല്ലാഹ് (റ) അദ്ദേഹത്തിൽ നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.*
🔽
*അബൂ സ്വാലിഹ് ദഖ് വാൻ (റ) വഴിയായി മാലികുദ്ദാർ (റ) വിൽ നിന്ന് ഇമാം ബുഖാരി (റ) താരീഖിൽ ഇപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്*

*١٢٩٥- مالك بْن عِياض، الدار.
أن عُمَر قَالَ فِي قَحط: يا رب لا آلو إلا ما عجزتُ عنه.*
قَالَه عليٌّ، عَنْ مُحَمد بْن خازم، عَنْ أَبي صالح، عَنْ مالك الدّار.
( تاريخ الكبير  -  إسماعيل البخاري  ) 
 
*"ജലക്ഷാമം ഉണ്ടായപ്പോൾ ഉമർ (റ) പറഞ്ഞു ! എന്റെ രെക്ഷിതാവേ എനിക്ക് സാധിക്കാത്ത കാര്യത്തിലല്ലാതെ ഞാൻ വീഴ്ച കാണിച്ചിട്ടില്ല" !*

*ഈ പരമ്പരയിലൂടെയുള്ള സുദീർഘമായ സംഭവമാണ്  രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച മുഹദ്ദിസ് ഇബ്നു അബീ ശൈബ (റ)  അവിടത്തെ "മുസ്വന്നഫ് ഇബ്നു അബീ ശൈബയിൽ" ഉദ്ധരിക്കുന്നത്. അതായത് ഹബീബായ (സ്വ) യുടെ ഖബറിങ്കൽ ഒരാൾ വന്ന് മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തുകയും നബി (സ്വ) അദ്ദേഹത്തിന്റെ മനാമിൽ വന്ന് ഇപ്രകാരം നിർദ്ദേശിച്ചു ഉമറിനോട് എന്റെ സലാം പറയണമെന്നും , അവർക്ക് മഴ ലഭിക്കുമെന്നും, ഭരണത്തിൽ കടുപ്പം കുറക്കണമെന്നും പറഞ്ഞു അങ്ങനെ പ്രസ്തുത വ്യക്തി ഉമർ (റ) വിന്റടുത്ത് ചെല്ലുകയും സംഭവങ്ങളെല്ലാം വിവരിക്കുകയും ചെയ്തപ്പോഴാണ്   ഉമർ (റ) ഇപ്രകാരം പറയുന്നത്  "എന്റെ രെക്ഷിതാവേ എനിക്ക് സാധിക്കാത്ത കാര്യത്തിലല്ലാതെ ഞാൻ വീഴ്ച കാണിച്ചിട്ടില്ല"!!*

*പ്രസ്തുത ഇബ്നു അബീ ശൈബ (റ) ഉദ്ധരിച്ച സംഭവം ധാരാളം മുഹദ്ദിസീങ്ങളും ഇമാമീങ്ങളും ഉദ്ധരിച്ച് സ്വഹീഹാണെന്ന് പഠിപ്പിക്കുന്നു*

*മാലികുദ്ദാർ (റ) വിനെ അയോഗ്യരാക്കുന്നവർക്കുള്ള മറുപടി പണ്ഡിതന്മാർ തന്നെ പറയട്ടെ*
🔽
*(മാലിക്കുദ്ദാർ (റ) സ്വീകാര്യനാണെന്നതിൽ പണ്ഡിതർക്കിടയിൽ ഏകോപനമുള്ള കാര്യമാണ് ഇത് ഹിജ്റ 446 ൽ വഫാത്തായ ഇമാം ഖലീലീ (റ) അവിടത്തെ  الْإِرْشَادُ فِي مَعْرِفَةِ عُلَمَاءِ الْحَدِيثِ لِلْخَلِيلِيِّ എന്ന ഗ്രന്ഥത്തിൽ കൊണ്ട് വരുന്നു*

*"مَالِكُ الدَّارِ مَوْلَى عُمَرَ بْنِ الْخَطَّابِ الرِّعَاءِ عَنْهُ: تَابِعِيُّ , قَدِيمٌ , مُتَّفَقٌ عَلَيْهِ , أَثْنَى عَلَيْهِ التَّابِعُونَ"*

*"മാലികുദ്ദാർ (റ) ഉമർ (റ) വിന്റെ മൗലയാണ്. പഴയ താബിആണദ്ദേഹം . അദ്ദേഹം സ്വീകാര്യനാണെന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നു. താബിഈ പണ്ഡിതന്മാർ അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്."*
🔽
*ഹിജ്റ 230 ൽ വഫാത്തായ മഹാനായ ഇബ്നു സഅ്ദ് (റ) അവിടത്തെ ത്വബഖാതിൽ മദീനാ നിവാസികളിലെ പ്രഥമ സ്ഥാനീയരെ പറയുന്നിടത്ത് മാലികുദ്ദാർ (റ) വിനെ പ്പറ്റി ഉദ്ധരികുന്നു*

*مَالِكٌ الدَّارُ مَوْلَى عُمَرَ بْنِ الْخَطَّابِ , وَقَدِ انْتَمَوْا إِلَى جُبْلَانَ مِنْ حِمْيَرَ , وَرَوَى مَالِكٌ الدَّارُ عَنْ أَبِي بَكْرٍ الصِّدِّيقِ وَعُمَرَ رَحِمَهُمَا اللَّهُ. رَوَى عَنْهُ أَبُو صَالِحٍ السَّمَّانُ , وَكَانَ مَعْرُوفًا*
( طبقات إبن سعد. ) 
*"മാലികുദ്ദാർ (റ) ഉമർ (റ) വിന്റെ മൗലയാണ് സ്വിദ്ദീഖ് (റ) വിൽ നിന്നും ഉമർ (റ) വിൽ നിന്നും അദ്ദേഹം ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. സ്വാലിഹുസ്സമ്മാൻ (റ) അദ്ദേഹത്തിൽ നിന്ന് നിവേദനം ചെയ്തിട്ടുണ്ട്. അദ്ദേഹം (മഹ്റൂഫ്) അറിയപ്പെട്ട വ്യക്തിയായിരുന്നു."*
🔻
*ഇത്രയും വിശദീകരിച്ചതിൽ നിന്ന്  മഹാനവർകളുടെ യോഗ്യത മനസ്സിലാക്കാൻ സാധിക്കുമല്ലോ ഇനിയും ധാരാളം ഉദ്ധരണികൾ ഉണ്ട് തൽക്കാലം ചുരുക്കുന്നു പഠിതാക്കൾക്ക് ഇത്രതന്നെ ധാരാളമാണ് ആയതിനാൽ മാലികുദ്ദാർ (റ) വിനെ അയോഗ്യരാക്കുന്നവർക്കിതൊരു പാഠമാകട്ടെ എന്ന് ആശിക്കുന്നു*

✒  Siddeequl Misbah
(09496210086)____🥀🥀🥀

at September 11, 2017 11 comments:

Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Labels: ഇസ്തിഗാസ ഖണ്ഡനം

Sunday, 12 February 2017

ളുഹ്ഫ് വാദികളായ മുജായിദുകളുടെ ഹദീസ് റാവിമാരിലുള്ള ആൾമാറാട്ടം


തവസ്സുലും ഇസ്തിഗാസയും അടങ്ങിയ നബി(സ്വ) തങ്ങൾ പടിപ്പിച്ച ദുആഹ് ളുഹ്ഫ് വാദികളായ മുജായിദ് മൗലവിമാർ ഹദീസിലെ റാവിമാരിൽ ആൾമാറാട്ടം നടത്തിയ തട്ടിപ്പ് കയ്യോടെ പിടികൂടുന്നു

________________

ഇസ്തിഗാസയും തവസ്സുലും മുത്ത് നബി (സ്വ) പടിപ്പിക്കുന്നു.. ഇബ്നു മാജക്ക് പുറമേ ഈ ഹദീസ് തുര്‍മദി 2-197 , മുസ്നദ് അഹ്മദ് 4-138 , ജാമിഉസ്സഗീര്‍ 1-51 , ജാമിഉല്‍ കബീര്‍ 1-384 , ത്വബ്റാനി മുഅ്ജമുസ്സഗീര്‍ 103 , ഹാക്കിം 1-313 , ലും രേഖപ്പെടുത്തിയിരിക്കുന്നു. ഇമാം ബുഖാരി തന്‍റെ താരീഖിലും, നസാഇയും, ഇബ്നു ഖുസൈമയും മറ്റും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അനേകം മുഹദ്ദിസുകള്‍ അവരുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുകയും , ലോക പണ്ടിതര്‍ സ്വഹീഹ് എന്ന് അംഗീകാരം നല്‍കുകയും ചെയ്ത ഈ ഹദീസ് ളഈഫാക്കാന്‍ പാടുപെടുന്നത് എന്തിന് ? തിര്‍മുദി 2-197 ല്‍ ഈ ഹദീസ് സ്വഹീഹാണെന്ന് തന്നെ  പ്രസ്താവിച്ചിട്ടുണ്ട്. ഇമാം സുയൂത്തി ജാമിഉസ്സഗീര്‍ 1-51 ലും ഈ ഹദീസ് സ്വഹീഹാണെന്നു പ്രസ്താവിച്ചിട്ടുണ്ട് . (حسن صحيح غريب ) ത്വബ്റാനി ഇത് സ്വഹീഹാണെന്നു പറഞ്ഞിരിക്കുന്നു. പേജ് 103 ഹാക്കിം സ്വഹീഹാക്കിയിട്ടുണ്ട്. അബൂഇസ്ഹാഖ് സ്വഹീഹാണെന്നു പറഞ്ഞിട്ടുണ്ട് ഇബ്നു മാജ :100. എന്നിരിക്കെ ഇത് ളഈഫാണെന്നു കണ്ടുപിടിക്കാന്‍ നടത്തിയ അതിസാഹസത്തിന്നു പിന്നില്‍ രസകരമായ ഒരു ആള്‍മാറാട്ടക്കഥയുണ്ട്

: اللهم انى اسئلك واتوجه اليك بمحمد نبى الرحمة يا محمد انى قد توجهت بك الى ربى فى حاجتى هذه لتقضى اللهم نشفعه فى قال ابو اسحاق هذا حديث صحيح -ابن ماجه ص -100

: ﺳﻨﻦ ﺍﻟﺘﺮﻣﺬﻱ - ﺍﻟﺪﻋﻮﺍﺕ ، ﻋﻦ ﺭﺳﻮﻝ ﺍﻟﻠﻪ - ﻓﻲ ﺩﻋﺎﺀ ﺍﻟﻀﻴﻒ - ﺭﻗﻢ ﺍﻟﺤﺪﻳﺚ : ( 5302 ﺍﻟﻠﻬﻢ ﺇﻧﻲ ﺃﺳﺄﻟﻚ ﻭﺃﺗﻮﺟﻪ ﺇﻟﻴﻚ ﺑﻨﺒﻴﻚ ﻣﺤﻤﺪ ﻧﺒﻲ ﺍﻟﺮﺣﻤﺔ ﺇﻧﻲ ﺗﻮﺟﻬﺖ ﺑﻚ ﺇﻟﻰ ﺭﺑﻲ ﻓﻲ ﺣﺎﺟﺘﻲ ﻫﺬﻩ ﻟﺘﻘﻀﻰ ﻟﻲ ﺍﻟﻠﻬﻢ ﻓﺸﻔﻌﻪ ﻓﻲ ، ﻗﺎﻝ ﺃﺑﻮ ﻋﻴﺴﻰ : ﻫﺬﺍ ﺣﺪﻳﺚ ﺣﺴﻦ ﺻﺤﻴﺢ ﻏﺮﻳﺐ ﻻ ﻧﻌﺮﻓﻪ ﺇﻻ ﻣﻦ ﻫﺬﺍ ﺍﻟﻮﺟﻪ ﻣﻦ ﺣﺪﻳﺚ ﺃﺑﻲ ﺟﻌﻔﺮ ﻭﻫﻮ ﺍﻟﺨﻄﻤﻲ ﻭﻋﺜﻤﺎﻥ ﺑﻦ ﺣﻨﻴﻒ ﻫﻮ ﺃﺧﻮ ﺳﻬﻞ ﺑﻦ ﺣﻨﻴﻒ. ﺍﻟﺮﺍ:

ഇമാം ഹാകിം (റ) അവിടത്തെ മുസ്തദ്റകിൽ ഇമാം ബുഖാരിയുടെ ശർത്വ് പ്രകാരം ഹദീസ്‌ സ്വഹീഹാണെന്ന് പറഞ്ഞ്  കൊണ്ട് വരുന്നത് നോക്കൂ അത് പോലെ സനദിലെ ഒരു റാവി അബൂജഹ്ഫറിൽ മദനിയ്യ് ഖത്വമിയാണെന്ന് തന്നെ കാണാം ഈ റാവിയെ ശരിക്കും ഓർത്ത് വെക്കുക താഴെയുള്ള വായനയിൽ വഹാബികൾ നടത്തിയ ആൾമാറാട്ടം മനസ്സിലാകും

١٩٣٠ - أَخْبَرَنَا أَبُو مُحَمَّدٍ عَبْدُ الْعَزِيزِ بْنُ عَبْدِ الرَّحْمَنِ بْنِ سَهْلٍ الدَّبَّاسُ، بِمَكَّةَ مِنْ أَصْلِ كِتَابِهِ، ثنا أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ عَلِيِّ بْنِ زَيْدٍ الصَّائِغُ، ثنا أَحْمَدُ بْنُ شَبِيبِ بْنِ سَعِيدٍ الْحَبَطِيُّ، حَدَّثَنِي أَبِي، عَنْ رَوْحِ بْنِ الْقَاسِمِ، عَنْ أَبِي جَعْفَرٍ الْمَدَنِيِّ وَهُوَ الْخَطْمِيُّ، عَنْ أَبِي أُمَامَةَ بْنِ سَهْلِ بْنِ حُنَيْفٍ، عَنْ عَمِّهِ عُثْمَانَ بْنِ حُنَيْفٍ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَاءَهُ رَجُلٌ ضَرِيرٌ، فَشَكَا إِلَيْهِ ذَهَابَ بَصَرِهِ، فَقَالَ: يَا رَسُولَ اللَّهِ، لَيْسَ لِي قَائِدٌ، وَقَدْ شَقَّ عَلَيَّ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " ائْتِ الْمِيضَأَةَ فَتَوَضَّأْ، ثُمَّ صَلِّ رَكْعَتَيْنِ، ثُمَّ قُلِ:اللَّهُمَّ إِنِّي أَسْأَلُكَ، وَأَتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ نَبِيِّ الرَّحْمَةِ، يَا مُحَمَّدُإِنِّي أَتَوَجَّهُ بِكَ إِلَى رَبِّكَ فَيُجَلِّي لِي عَنْ بَصَرِي،اللَّهُمَّ شَفِّعْهُ فِيَّ، وَشَفِّعْنِي فِي نَفْسِي ". قَالَ عُثْمَانُ: فَوَاللَّهِ مَا تَفَرَّقْنَا، وَلَا طَالَ بِنَا الْحَدِيثُ حَتَّى دَخَلَ الرَّجُلُ وَكَأَنَّهُ لَمْ يَكُنْ بِهِ ضُرٌّ قَطُّ

«هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الْبُخَارِيِّ، وَلَمْ يُخَرِّجَاهُ، وَإِنَّمَا قَدَّمْتُ حَدِيثَ عَوْنِ بْنِ عُمَارَةَ لِأَنَّ مِنْ رَسْمِنَا أَنْ نُقَدِّمَ الْعَالِيَ مِنَ الْأَسَانِيدِ»

المستدرك على الصحيحين للحاكم

വഹാബികള്‍ നടത്തിയ ആള്‍ മാറാട്ട ക്കഥ യുടെ യാതാർഥ്യം ഇവിടെ തെളി യിക്കാൻ പൊകുന്നു👇👇

ഈ ഹദീസിന്‍റെ പരംബരയില്‍ ഒരു അബൂജഅഫര്‍ ഉണ്ട്. അദ്ദേഹത്തിന്‍റെ പേരിലാണ് ആള്‍മാറാട്ടം അരങ്ങേറിയത്. അബൂജഅഫറുര്‍റാസി എന്ന ആള്‍ ളഈഫാണെന്നു ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് താനും.

ഈ ഹദീസ് പരംബരയില്‍ അബൂജഅഫറുന്‍ മദനില്‍ ഖത്വമിയാണുള്ളത്. ഇബ്നുമാജയിലും,അൽ മുസ്തദ്രഖിലും, മുസ്നദ് അഹ്മദിലും, ഹാക്കിമിലും, മുഅ്ജമുസ്സഗീറിലും, തുര്‍മുദിയുടെ ബൂലാഖ് പതിപ്പില്‍ തന്നെയും അത് വ്യക്കതമാക്കിയിട്ടുണ്ട്.

തുര്‍മുദിയുടെ ഇപ്പോഴത്തെ പതിപ്പില്‍ وهو غير الخطمى എന്നു കാണുന്നുണ്ട്. അത് നുസ്ഖയില്‍ പിഴച്ചതാവാനാണ് സാദ്ധ്യത. ഇനി പിഴച്ചതല്ലെങ്കില്‍ തന്നെ മറ്റുള്ളവരെല്ലാം ഖത്മിയും, മദനിയുമാണെന്ന് വ്യക്കതമാക്കുകയും ചെയ്തിട്ടുണ്ട്.

ഉമാറത്ത് ഉസ്താദും ശൂഅബ ശിശ്യനുമായ അബൂജഅഫറുല്‍ ഖത്മി തന്നെയാണെന്ന് സംശയിക്കാന്‍ യാതൊരു വകയുമില്ല. ഇദ്ദേഹത്തെ (അബൂജഅഫറുല്‍ മദനിയെ ) അബൂ ജഅഫറുര്‍റാസിയാക്കി ചിത്രീകരിച്ചു കൊണ്ടാണിവര്‍ ആള്‍മാറാട്ടം നടത്തുന്നത്.

ഖതമീ, മദനി എന്ന പേരുകളില്‍ അറിയപ്പെടുന്ന അബൂ ജഅഫറിനെ കുറിച്ച് പണ്ഡിതന്മാര്‍ക്കഭിപ്രായ വ്യത്യാസമില്ല തന്നെ. അദ്ദേഹം സ്വീകാര്യയോഗ്യനാണ് എന്നതാണ് സത്യം.

ഹദീസ് ശാസ്ത്രം അതിന്‍റെ സാക്ഷാൽ ഉടമകളില്‍ നിന്ന് കരസ്ഥമാക്കാത്തതോ, തികഞ്ഞ അജ്ഞതയോ, അല്ലെങ്കില്‍ അവസരത്തിനൊത്ത് സത്യം മറച്ചു വെച്ചു അസത്യത്തിന്ന് പ്രചാരണം നല്‍കലോ ആണ് ഈ സാഹസികതയുടെ പിന്നിലെ രഹസ്യം എന്ന് വായനക്കാര്‍ ഓര്‍ക്കുക.

ഇത്തരം തിരിമറികള്‍ പലയിടത്തും മൗലവിമാർ‍ നടത്താറുണ്ട്. ഇതൊരു ഉദാഹരണം മാത്രം. ഹാഫിളുല്‍ ഖസ്റജിയും തന്‍റെ ഖുലാസ:യില്‍ ഈ അബൂജഅഫര്‍ ആരാണെന്ന് വിശദീകരിക്കുന്നു.

عمير بن يزيد بن عمير بن حبيب الا نصارى الخطمى ابوخعفر المدنى ثم البصرى من اسعد بن سهل وابن المسيب وعنه هشام الدستوائى وشعبة وثقه ابن معين والنسائى .خلاصة تذهيب

-الكمال 252

ആദ്യം മദനിയും പിന്നീട് ബസ്വറിയും ഖത്തമിയുമായ അബൂജഅഫര്‍ ഹബീബുല്‍ അന്‍സാരിയുടെ പുത്രന്‍ ഉമൈറിന്‍റ് പുത്രന്‍ യസീദിന്‍റെ പുത്രന്‍ ഉമൈര്‍ ആണ്. അസ്ഹദുബിന്‍സഹ്ല്, ഇബ്നുല്‍ മുസയ്യബ് എന്നിവര്‍ അദ്ദേഹത്തിന്‍റെ ഗുരുനാഥന്മാരാണ്. ഹിശാമുദ്ദസ്തവാഈ, ശുഅബ:എന്നിവര്‍ ശിശ്യന്മാരുമാണ്.

ഇബ്നുമാഈന്‍, നസാഈ എന്നിവർ അദ്ദേഹത്തെ വിശ്വസ്തനാണെന്ന് പറഞ്ഞിരിക്കുന്നു. (ഖുലാസത്തു തദ്ഹീബില്‍ കമാല്‍ -252)

അബൂജഅഫറുല്‍ മദീനി എന്നവര്‍ ഖത്തമി ,ബസ്വരി എന്നീ നാമങ്ങളില്‍ അറിയപ്പെടുന്നുണ്ടെന്നും അദ്ദേഹം സിഖത്ത് (വിശ്വസ്തന്‍) ആണെന്നും ഹദീസ് ശാസ്ത്ര രംഗത്തെ അഗ്രഗണ്യരും പണ്ഡിത കേസരിയുമായ ഇബ്നുമഈനും മറ്റും തുറന്ന് പ്രഖ്യാപിക്കുബോള്‍ പിന്നെ ആ ഹദീസ് ളയീഫാണെന്ന് തെളിയിക്കാന്‍ മറ്റുവല്ല തുറുപ്പുശീട്ടുകളും തേടിപ്പിടിക്കുന്നതെന്തിന് ?

ഈ ഹദീസിന്‍റെ പരംബര ഇപ്രകാരമാണ്.

حدثنا احمد بن منصور ،عثمت بن عمر ،ثناشعبة ، عن ابن جعفر المدني ، عن عمارة بن خزيمة ، عثمان بن حنيف ، ابن ماجة

ص 100

ഈ പറയപ്പെട്ടവരില്‍ നിന്ന് ഏതൊരാളെ എടുത്ത് പരിശോധിച്ചാലും അവര്‍ വിശ്വാസ്തനാണെന്ന് തെളിയിക്കാന്‍ കഴിയുന്നതാണ്.

സാക്ഷാൽ വഹാബി നേതാവും അവരുടെ ഷൈഖുൽ ഇസ്ലാമെന്നറിയപ്പെടുന്ന

: ഇബ്നുതൈമിയ്യ   തന്നെ അണികളോട് പറഞ്ഞ് കൊടുക്കുന്നതെങ്കിലും ഒന്ന് നോക്കിയിട്ട് വരാമായിരുന്നില്ലേ മൗലവിമാരെ ഇങ്ങനെ പെടണമായിരുന്നോ !!!!!???

വഹ്ഹാബികള്‍ കണ്ണ് തുറന്നേ പറ്റു

اللَّهُمَّ إنِّي أَسْأَلُك وَأَتَوَجَّهُ إلَيْك بِنَبِيِّك مُحَمَّدٍ نَبِيِّ الرَّحْمَةِ يَا مُحَمَّدُ إنِّي أَتَوَجَّهُ بِك إلَى رَبِّي فِي حَاجَتِي هَذِهِ فَيَقْضِيهَا لِي اللَّهُمَّ فَشَفِّعْهُ فِيَّ وَشَفِّعْنِي فِيهِ قَالَ فَقَامَ وَقَدْ أَبْصَرَ} وَمِنْ هَذَا الطَّرِيقِ رَوَاهُ التِّرْمِذِيُّ مِنْ حَدِيثِ عُثْمَانَ بْنِ عُمَرَ. وَمِنْهَا مَا رَوَاهُ النَّسَائِي وَابْنُ مَاجَه أَيْضًا وَقَالَ التِّرْمِذِيُّ هَذَا حَدِيثٌ حَسَنٌ صَحِيحٌ غَرِيبٌ لَا نَعْرِفُهُ إلَّا مِنْ هَذَا الْوَجْهِ مِنْ حَدِيثِ أَبِي جَعْفَرٍ وَهُوَ غَيْرُ الليثي هَكَذَا وَقَعَ فِي التِّرْمِذِيِّ وَسَائِرِ الْعُلَمَاءِ قَالُوا هُوَ أَبُو جَعْفَرٍ الخطمي وَهُوَ الصَّوَابُ
ُ

''മറ്റു പണ്ഡിതന്മാരെല്ലാവരും ഇദ്ദേഹം അബൂജഅഫറുല്‍ ഖത്ത്വമിയാണെന്ന് പറയുന്നു. അതാണ് ശരിയായ അഭിപ്രായം.'' (ഫതാവാ ഇബ്നുതൈമിയ്യ 1/190)

ഹദീസിന്‍റേ പരംബരയില്‍ അബൂജഅഫര്‍റാസി ഇല്ലെന്നും സ്വീകാര്യനായ ഖത്തമിയാണുള്ളതെന്നും വ്യക്കതമായതോടെ ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെട്ടു.. ഇതോടെ വഹ്ഹാബീ മതം പിരിച്ചു വിട്ടേക്കുക...
_____________ 

at February 12, 2017 No comments:

Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Labels: ഇസ്തിഗാസ ഖണ്ഡനം, ഇസ്തിഗാസ ഹദീസിൽ

Monday, 26 December 2016

"സലഫിസമില്ലാത്ത ഡ്യൂപ്ലിക്കേറ്റ് സലഫികളും സലഫിസമുള്ള സുന്നികളും" മംഗലാപുരം സംവാദം ഭാഗം 03

_____ ✍ Siddeequl Misbah
💐📚
മംഗലാപുരം സംവാദം  ഭാഗം  3⃣
" സലഫിസമില്ലാത്ത ഡ്യൂപ്ലിക്കേറ്റ് സലഫിയും സലഫിസമുള്ള സുന്നികളും
____________________________
👇📚
(സുന്നിപണ്ഡിതർ കൊടുത്ത ഇസ്തിഗാസയുടെ ഉദ്ധരണികൾ ഇബാറത്ത് സഹിതം താഴെ കൊടുത്തിട്ടുണ്ട്) 📚👆🏻
🔹
മംഗലാപുരം സംവാദം ചരിത്രത്തിൽ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യപ്പെടണം എന്നതിന്ന് പ്രധാന കാരണം  മുജായിദുകളും സുന്നികളും ഉദ്ധരിക്കപ്പെട്ടെ കിതാബുകൾ തന്നെ ഒന്ന് വിലയിരുത്തിയാൽ മനസ്സിലാകും സലഫിയെന്ന് പേരിട്ടവർ യഥാർത്ത സലഫുകളുടെ മാർഗ്ഗമാണോ അല്ലയോ എന്നത് !!!!!
_______________
🔹
മുജായിദ് മൊല്ലമാർ
ദുബായിൽ നിന്ന് ആകെ ടിക്കറ്റുമെടുത്ത് വന്നിട്ട് സംവാദത്തിൽ ഉദ്ധരിക്കപ്പെട്ട കിതാബ് എല്ലാവരും ഒന്ന് നോക്കണേ !!!! ആരും കേൾക്കാത്ത 1000 കൊല്ലങ്ങൾക്ക് ശേഷമുള്ള കിതാബുകൾ  !!!  നബിദിനം വരുംബോൾ ആകെ അരയും മുറുക്കി ഗ്രൂപ്പായ വാട്സപ്പ് ഗ്രൂപ്പുകളിലും , മുഖാമുഖങ്ങളിലും  ചോദിക്കാറുണ്ട് , നബിയും സ്വഹാബത്തും കഴിച്ചിട്ടുണ്ടോ ? ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങൾ പടിപ്പിച്ചിട്ടുണ്ടോ അവർക്ക് പരിചയമുണ്ടോ  എന്ന് !!!!! പക്ഷേ ഇസ്തിഗാസ ഷിർക്കൻ വാദത്തിന്ന് കൂട്ടോ ആധിനിക പണ്ടിതരും
🔹
സുന്നികൾ അഹ്ലുസ്സുന്നയുടെ  400 ,500, 600 , 800 കാലഘട്ടത്തെ ഇമാമീങ്ങളുടെ കിതാബുകളും ഉദ്ധരണികളും പറഞ്ഞാൽ അതൊക്കെ പാളക്കിതാബെന്ന് പറഞ്ഞ് തള്ളുന്ന കുറേ വിവരമില്ലാത്ത പടു ജാഹിലുകളായ വഹാബിക്കുട്ടികൾക്ക് മംഗലാപുരം സംവാദം ഒരു പാടമാകട്ടെ !!!!_____🔽
🔶
ആദ്യമായി വിഷയാവതരണത്തിൽ മുജായിദ് മൗലവി സൽമാൻ  റസൂലുള്ളാൻ റ്റെ മാതാപിതാക്കൾ കാഫിറാണെന്നും നരഗത്തിലാണെന്ന്  പറയാൻ ഇമാം റം ലിയുടെ പേരിൽ പച്ചക്കള്ളം പറഞ്ഞു !!!! വർഗ്ഗസ്വഭാവമാണല്ലോ !!!!!
🔶
ഇസ്തിഗാസ ഷിർക്കാണെന്നും കുഫ്റാണെന്നും വാദിക്കാൻ നാണമില്ലാതെ ചോദ്യ സെഷനിൽ ചോദ്യമായി  ഉദ്ധരിച്ചത്
കെ എം മൗലവി യെന്ന മുജായിദുകളുടെ നവോത്ഥാന നായകരിൽ പെട്ട മൗലവിയുടെ കിതാബുദ്ധരിച്ച് കൊണ്ട്  കഷ്ടം തന്നെ

പ്രധാനമായും 02 കിതാബുകളേ കാര്യമായി ഉണ്ടായിരുന്നുള്ളൂ മുജായിദ് മൗലവിമാർക്ക് പറയാൻ

🔶 ഒന്നാമതായി

عبد الحي اللكنوي: علامة الهند (1264 - 1304 هـ)
ഇന്തയിലെ ലഖ്നൗവിലെ പണ്ഡിതൻ
അബ്ദുൽ ഹയ്യ് ലഖ്നവീ കാന്തലവി (മരണം 1304)______

അടുത്തുള്ളതും വിദൂരത്തുള്ളതും മരണപ്പെട്ടവർ കേൾക്കും എന്ന വിശ്വാസം കുഫ്റാണ് എന്ന ഉദ്ധരണി അബ്ദുൽ ഹയ്യ് ലഖ്നവിയുടെ മജ്മൂഹുൽ ഫതാവയിലേതെന്ന് പറഞ്ഞ് വായിച്ചു. മുജായിദുകൾ പറഞ്ഞതല്ലേ കിതാബിൽ തിരിമറി നടത്തുന്ന ടീമല്ലേ , ഈ ഫത് വ ഇസ്തിഗാസ നടത്തിയ അബ്ദുൽ ഹയ്യ് ലഖനവിയുടേതാണെന്ന് തെളിയുന്നത് വരേ കാത്തിരിക്കാം , എന്ത് തന്നെയായാലും സലഫിയെന്ന ഡ്യൂപ്ലിക്കേറ്റുകാർക്ക് ഉത്തമ നൂറ്റാണ്ട് ഇല്ല 500 കൊല്ലം ഇല്ല 1300 കൊല്ലങ്ങൾ വേണ്ടി വന്നു ഒരു തുരുപ്പടി കിട്ടാൻ ,,,,,  പക്ഷേ എന്തായാലും കേരള  മുജായിദുകളുടെ അഖീദക്ക് കൂട്ട് പിടിക്കാൻ ഈ ലഖ്നവിയെ സാധ്യമല്ല കാരണം ഇദ്ദേഹത്തിൻ റ്റെ മുവത്വയുടെ ഷറഹിൽ ഹദീസ് വ്യാഖ്യാനം എഴുതാൻ തുടങ്ങുമ്പോൾ തന്നെ ഇസ്തിഗാസ ചെയ്യുന്നുണ്ട് ,

الكتاب: التعليق الممجد على موطأ محمد (شرح لموطأ مالك برواية محمد بن الحسن)
المؤلف: محمد عبد الحي بن محمد عبد الحليم الأنصاري اللكنوي الهندي، أبو الحسنات (المتوفى: ١٣٠٤هـ)

وكثيراً ما كان يختلج في قلبي أن أشرح كتاباً في الحديث وأكشف أسراره بالكشف الحثيث، باعثاً لرضا نبينا شفيع المذنبين، ورضاه رضا رب العالمين، عسى الله أن يجعلني ببركته من الصالحين،

"നബി സ്വ യുടെ പൊരുത്തവും ശുപാർഷയും തേടിക്കൊണ്ടും അതിൻ റ്റെ ബർക്കത്ത് കൊണ്ട് എന്നെ സജ്ജനങ്ങളിൽ പെടുത്തട്ടെ. എന്നാഗ്രഹിച്ച് കൊണ്ടുമാണ് ഞാൻ ഏറെക്കാലമായി കൊതിച്ച ഹദീസ് വ്യാഖ്യാന  ഗ്രന്ഥം രചിക്കാൻ മുതിരുന്നത്"
(അത്തഹ്ലീഖുൽ മുമജ്ജദ് അലൽ മുവത്വ)

ഇത് മുജായിദുകൾ അങ്ങീകരിക്കുന്നുണ്ടോ ???
🔶
രണ്ടാമതായി ദുആയുടെ നിർവ്വചനം ചോദിച്ചപ്പോൾ കാര്യകാരണ ബന്ധത്തിനപ്പുറത്തുള്ളതും ഇപ്പുറത്തുള്ളതും പറയാൻ വേണ്ടി !!!! ഇതിന്നായി സുഹൈൽ മൗലവി ഉദ്ധരിച്ചത്  ഇബ്നു തയ് മിയ്യ വാദക്കാരനായ 1120 ൽ മരണപ്പെട്ട

صنع الله بن صنع الله الحلبي  (1120 هـ)،

സ്വുൻ ഹുള്ളാഹിൽ ഹലബിയെന്നയാളുടെ
ആരും ഇതു വരേ അറിയപ്പെടാത്ത
(سيف الله على من كذب على أولياء الله)
എന്ന കിതാബിലേ ഉദ്ധരണി !!!!!

സുന്നികൾ അഹ്ലുസ്സുന്നയുടെ പ്രാമാണിക കിതാബ് കൊണ്ട് വരുമ്പോൾ വല്യ വായിൽ പാളക്കിത്താബെന്ന് പറഞ്ഞ് തള്ളുന്നവരാണ് ഈ ആധുനിക തയ്മിയ്യൻ വാദക്കാരെ കൂട്ട് പിടിക്കുന്നത് !!! ഹ ഹ ഹ
🔶
ഇസ്തിഗാസ നടത്തിയ അസ്ബഹാനി ഇമാം

" അർവാഹുൽ മശായിഖ് ഹാളിറാണെന്ന് " പറയൽ കാഫിറാണെന്നതിന്ന് ഉദ്ധരിച്ചതാണ് പക്ഷേ  !!!!!!  അതിൻ റ്റെ അപ്പുറത്തെ വരി ഈ മൗലവി കട്ടുവെച്ചു അതും കൂടി വായിച്ചാൽ പൊളിയും എന്താ അടുത്ത വരിയിൽ " കട്ട സാധനം  ഞാൻ  അറിയും എന്ന് പറയലും കാഫിറാകും"""
അപ്പോൾ മൗലവിയുടെ വാദ പ്രകാരം എത്രയെത്ര മുസ്ലിം പോലീസുകാർ കാഫിറാകും ,,,,, എന്നാൽ യാഥാർത്യം ഇത് " സ്വന്തമായുള്ള " കഴിവ് കൊണ്ട് അറിയും എന്ന നിലക്കാണ് കാഫിറാകും എന്ന് പറഞ്ഞത് അല്ലാതെ അല്ലാഹു നൽകിയ കഴിവ് കൊണ്ട് അറിയും എന്ന നിലക്കല്ല.!!!
🔶
ഇബ്നു ആബിദീൻ (ഇസ്തിഗാസ വിരോധിയാക്കാൻ മൗലവി ശ്രമിച്ചിരുന്നു , എന്നാൽ ഇബ്നു ആബിദീൻ തന്നെ നടത്തിയ ഇസ്തിഗാസ സുന്നികൾ ഉദ്ധരിച്ച കിതാബുകൾ എന്ന ഭാഗത്ത് കൊടുത്തിട്ടുണ്ട് നോക്കുക,,,
🔶
മുല്ലാ അലിയ്യുൽ ഖാരി - ഇബ്നു ഉമർ റ യാ മുഹമ്മദ് എന്ന് പറഞ്ഞ് നടത്തിയത് അത്  ഇസ്തിഗാസയാണെന്ന് സ്ഥിരപ്പെടുത്തിയ പണ്ഡിതനാണ്
🔶
അവസാനം മൗലവിമാർ ഈ സംവാദത്തിലൂടെ എത്തപ്പെട്ടത് ഹനഫി  പണ്ടിതനായ ഇമാം ഹലബിയുടെ ഉദ്ധരണി സൽമാൻ  മൗലവി തന്നെ ഉദ്ധരിച്ച് പറയുന്നു ഈ ഇമാമീങ്ങൾ പറഞ്ഞതും നടത്തിയതുമായ ഇസ്തിഗാസ  അതിൻ റ്റെ ഉദ്ദേശം മഹാന്മാരുടെ പേര് കൊണ്ട് ബറക്കത്തെടുക്കലും, അവരെക്കൊണ്ട് തവസ്സുലാക്കലുമാണത്രേ !!!!!
🔶
അൽഹംദുലില്ലാഹ് അൽഹംദുലില്ലഹ് !!!! മൗലവി അപ്പോ ബറക്കത്തെടുക്കലും, തവസ്സുലും അംഗീകരിച്ചു അല്ലേ !!!! അൽഹംദുലില്ലാഹ് !!!!  എനി കുറച്ച്കൂടി ഇങ്ങോട്ട് വന്നാൽ മതി !!!
======================
🔷🔷🔷🔷🔷🔷🔷🔷
സുന്നികൾ ഉദ്ധരിക്കപ്പെട്ട കിതാബുകൾ
======================
🔻
ഇസ്തിഗാസയുടെ 25 ഓളം തെളിവുകൾ ഉദ്ധരിക്കാൻ ആദ്യം തന്നെ പറഞ്ഞിരുന്നു പക്ഷേ സമയക്കുറവ് കാരണം മാക്സിമം അതിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട് ,

ഉത്തമ നൂറ്റാണ്ടും ശേഷവും ,  മുജായിദുകൾ പോലും അംഗീകരിക്കുന്ന പ്രാമാണിക പണ്ഡിതർ , ആയത്തുകളുടെ തഫ്സീർ നൽകപ്പെട്ടത് ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച മുഫസ്സിർ ,,,,,
🔻
ഖുർ ആൻ

لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا
ഈ ആയത്തിലൂടെ അല്ലാഹു പടിപ്പിക്കുന്നു നബി സ്വ യെ യാ മുഹമ്മദ് എന്നല്ല വിളിക്കേണ്ടത് യാ റസൂലള്ളാഹ് എന്ന സഹായത്തിൻ റ്റെ തേട്ടമാണ്  വിളിക്കേണ്ടത്

(സൂറത്ത് നൂർ 63)
🔻
യാ റസൂലള്ളാഹ് എന്ന സഹായതേട്ടം
തഫ്സീർ ഉത്തമനൂറ്റാണ്ടിൽ ജീവിച്ച ഇബ്നു അബീ ഹാതിം‌(റ)

الكتاب: تفسير القرآن العظيم لابن أبي حاتم
المؤلف: أبو محمد عبد الرحمن بن محمد بن إدريس بن المنذر التميمي، الحنظلي، الرازي ابن أبي حاتم (المتوفى: ٣٢٧هـ)

لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا أَمَرَ اللَّهُ عَزَّ وَجَلّ أَنْ يُهَابَ نَبِيُّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَنْ يُبَجَّلَ وَأَنْ يُعَظَّمَ وَأَنْ يُسَوَّدَ.

" അല്ലാഹു ത ആല കൽപ്പിക്കുന്നു നബി സ്വ  യെ ബഹുമാനിക്കാനും , ആദരിക്കാനും ,  പ്രതിസന്ധിഘട്ടത്തിൽ സഹായം തേടപ്പെടാനും ഈ ആയത്തിലൂടെ അല്ലാഹു കൽപ്പിക്കുന്നു"""

🔻 same thafseer

ഹാഫിള് ഇബ്നു കസീർ (റ)

الكتاب: تفسير القرآن العظيم (ابن كثير)
المؤلف: أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي

أَمَرَ اللَّهُ أَنْ يُهَابَ نَبِيُّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَأَنْ يُبَجَّلَ وَأَنْ يُعَظَّمَ وأن يسود.
🔻
യാ റസൂലള്ളാഹ് എന്ന വിളി അത് ഇപ്പോഴും നില നിൽക്കുന്നു അതായത് വഫാതിന്ന് ശേഷമെന്നും വഹാബികളുടെ തന്നെ സ്വന്തം തഫ്സീറായ ആലൂസിയുടെ റൂഹുൽ മ ആനി

الكتاب: روح المعاني في تفسير القرآن العظيم والسبع المثاني
المؤلف: شهاب الدين محمود بن عبد الله الحسيني الألوسي

والظاهر استمرار ذلك بعد وفاته إلى الآن.
🔻
ഉദ് ഊനീ അസ്തജിബ് ലകും എന്ന് പറഞ്ഞ് ഇസ്തിഗാസയെ ശിർക്കെന്ന് പറയുന്ന മൗലവിമാരേ??????

ഇമാം ത്വബ്റാനിയുടെ തഫ്സീർ ത്വബ്റാനിയിൽ റസൂലുള്ളാനോടുള്ള വിളിയെന്നാൽ " അയ് ഉദ് ഊ" എന്ന് തന്നെ കാണാം

same thafseer thwabree (r)

الكتاب: تفسير الطبري = جامع البيان عن تأويل آي القرآن
المؤلف: محمد بن جرير بن يزيد بن كثير بن غالب الآملي، أبو جعفر الطبري (المتوفى: ٣١٠هـ)

{لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا} [النور: ٦٣] قَالَ: أَمَرَهُمْ أَنْ يَدْعُوهُ: يَا رَسُولَ اللَّهِ،
" ഈ ആയത്തിലൂടെ അല്ലാഹു കൽപ്പിച്ചു റസൂലുള്ളാനോട് ദുആഹ് നടത്തണം  എങ്ങനെ " യാ റസൂലുള്ളാഹ് " എന്ന സഹായതേട്ടം" ... അപ്പോ ഇബാദത്തിൻ റ്റെ പരിധിയിൽ വരാത്ത ദുആഅ്  ഈ വിളി ശിർക്കല്ലെന്ന് തെളിഞ്ഞ് കഴിഞ്ഞു അൽഹംദുലില്ലാഹ്!!!!!
🔻
ഹിജ്റ 330 ൽ വഫാത്തായ
(റ)  عَبْد الله ابْن المحاملي
ഇസ്തിഗാസ പടിപ്പിക്കുന്നത് നോക്കൂ

الكتاب: تاريخ بغداد
المؤلف: أبو بكر أحمد بن علي بن ثابت بن أحمد بن مهدي الخطيب البغدادي (المتوفى: ٤٦٣هـ)

حَدَّثَني أَبُو عَبْد الله مُحَمَّد بْن عَلِيّ بْن عَبْدِ اللَّهِ الصوري، قَالَ: سمعت أبا الحسين مُحَمَّد بْن أَحْمَد بْن جميع، يقول: سمعت أبا عَبْد الله ابْن المحاملي، يقول: أعرف قبر معروف الكرخي منذ سبعين سنة ما قصده مهموم إلا فرج الله همه.

ഇമാം മഹാമിലി രേഖപ്പെടുത്തുന്നു 70 വർഷമായിട്ട് എനിക്ക് മഹ്റൂഫുക് ഖർഖി (റ) വിൻ റ്റെ ഖബറിടം എനിക്കറിയാം മഹാനവർകളുടെ ഖബർ ശരീഫിലേക്ക്  ഏതെങ്കിലും പ്രയാസമുള്ളവർ പോയാൽ അദ്ദേഹത്തിൻ റ്റെ എല്ലാ ബുദ്ധിമുട്ടുകളും അവിടന്ന് തുറവടിയാക്കിക്കിട്ടും"
🔻
ഇമാം ഇബ്നു ഹിബ്ബാൻ (റ)
(വഫാത്ത് ഹിജ്റ 354),  വിഷമങ്ങളും പ്രയാസങ്ങളും മാറിക്കിട്ടാൻ അലി മൂസ റിളാ തങ്ങളുടെ മഖ്ബറയിൽ പോകുന്നു

محمد بن حبان بن أحمد بن حبان بن معاذ بن مَعْبدَ، التميمي، أبو حاتم، الدارمي، البُستي (المتوفى: ٣٥٤هـ)______

…” (مات على بن موسى الرضا بطوس من شربة سقاه إياها المأمون فمات من ساعته وذلك في يوم السبت آخر يوم سنة ثلاث ومائتين وقبره بسناباذ خارج النوقان مشهور يزار بجنب قبر الرشيد، قد زرته مرارا كثيرة وما حلت بي شدة في وقت مقامى بطوس فزرت قبر على بن موسى الرضا صلوات الله على جده وعليه ودعوت الله إزالتها عنى إلا أستجيب لي وزالت عنى تلك الشدة وهذا شيء جربته مرارا فوجدته كذلك أماتنا الله على محبة المصطفى وأهل بيته صلى الله عليه وعليهم أجمعين)
(ഇമാം ഇബ്നു ഹിബ്ബാൻ (റ) കിതാബുൽ സിഖാത് -  8/456-7 #14411)

🔻🔻
الكتاب: طبقات الشافعية الكبرى
المؤلف: تاج الدين عبد الوهاب بن تقي الدين السبكي (المتوفى: ٧٧١هـ)

٧٠١ - مُحَمَّد بن مَحْمُود بن الْحسن بن مُحَمَّد بن يُوسُف أَبُو الْفرج ابْن الشَّيْخ أبي حَاتِم الْقزْوِينِي الْأنْصَارِيّ

وَقَالَ ابْن السَّمْعَانِيّ فَقِيه فَاضل دين خير
وَهُوَ صَاحب الْكَرَامَة فِي ضيَاع ابْنه فِي طَرِيق الْحَج
وَذَلِكَ أَنه حج سنة سبع وَتِسْعين وَأَرْبَعمِائَة فَضَاعَ وَلَده قبل وُصُوله إِلَى المدنية الشَّرِيفَة فَلَمَّا وصل إِلَى الْمَسْجِد الشريف أَخذ يتمرغ فِي الْبَاب ويبكي والخلق مجتمعون حوله وَهُوَ يَقُول يَا رَسُول الله جئْتُك من بلد بعيد زَائِرًا وَقد ضَاعَ ابْني لَا أرجع حَتَّى ترد عَليّ ابْني

492 ൽ  ഹജ്ജിന്ന് വേണ്ടി പോയി കുട്ടി കാണാതെ  പോയി മദീനയിൽ എതുന്നതിന്ന് മുംബ്       മദീനയിലെ പള്ളിയിൽ എത്തിയപ്പോൾ അവിടെ  വാതിലിലേക്ക് പോയി മുഖം  സ്പർഷിച് കൊണ്ട് കരയാൻ തുടങ്ങി  ആളുകൾ  ചുറ്റി നിൽക്കുകയാണ്, മഹാനവർകൾ വിളിക്കുന്നു
യാ റസൂലുള്ളാഹ്  ഞാൻ ഇങ്ങോട്ട്  വന്നിരുക്കുന്നു വളരെ ദൂരത്ത് നിന്നാ വന്നത്  എൻ റ്റെ മോനെ കാണുന്നില്ല നബിയെ  ഞാൻ മടങ്ങൂല  നബിയെ!!!!
എൻ റ്റെ മകനെ തങ്ങൾ എനിക്ക് തിരിച്ച് കിട്ടുന്നത് വരെ ഞാൻ മടങ്ങൂല നബിയേ !!!

( ത്വബഖാതുൽ കുബ്റാ ഇമാം സുബുഖി (റ)-)
🔻
ഷഹ്റാനി ഇമാം അൽ അൻ വാർ

" എനിക്ക് പറയാൻ വളരേ  സ്നേഹമാക്കപ്പെട്ടിട്ടുണ്ട്
എൻ റ്റെ ഹ്ർദയം കൊണ്ടും നാവ് കൊണ്ടും സലാമിന്ന് ശേഷം
(നിസ്ക്കാരം സലാം  വീട്ടിയതിൻ ശേഷം)
"ഓ നബിയേ എൻ റ്റെ കുറ്റത്തിന്ന്
എനിക്ക് വേണ്ടി റബ്ബിനോട് പാപമോചനം തേടണേ നബിയേ"
എല്ലാ നിസ്കാര ശെഷം 3 വട്ടം "

മുജായിദുകളുടെ ഭാഷയിൽ ഷഹ്റാനി ഇമാം എത്ര വട്ടം കാഫിറാകും ! നഊദുബില്ലാഹ്!!!!
🔻
ഇസ്തിഗാസ ആദ്യമായി ഷിർക്കാണെന്നാരോപണം ഉന്നയിച്ച മുജായിദുകളുടെ ഷൈഖുൽ ഇസ്ലാമായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ഹാഫിള് ദഹബി അവിടത്തെ സിയറ് അഹ്ലാമിന്നുബലാഹിൽ ഉദ്ധരിക്കുന്നത് നോക്കൂ

ഇസ്തിഗാസ ഇമാം ബുഖാരിയുടെ മഖ്ബറയിൽ✒✒🔹

الكتاب: سير أعلام النبلاء
المؤلف: شمس الدين أبو عبد الله محمد بن أحمد بن عثمان بن قَايْماز الذهبي (المتوفى: ٧٤٨هـ)

وَقَالَ أَبُو عَلِيٍّ الغَسَّانِيُّ: أَخْبَرَنَا أَبُو الفَتْحِ نَصْرُ بنُ الحَسَنِ السَّكتِيُّ السَّمرقندِيُّ،

قَدِمَ عَلَيْنَا بلنسية عام أربعين وستين وأربعمائة قَالَ: قَحطَ المَطَرُ عِنْدنَا بِسَمَرْقَنْدَ فِي بَعْضِ الأَعْوَامِ فَاسْتسقَى النَّاسُ مِرَاراً فَلَمْ يُسْقَوا فَأَتَى رَجُلٌ صَالِحٌ مَعْرُوْفٌ بِالصَّلاَحِ إِلَى قَاضِي سَمَرْقَنْدَ فَقَالَ لَهُ: إِنِّي رَأَيْتُ رأْياً أَعرضُهُ عَلَيْكَ قَالَ: وَمَا هُوَ? قَالَ: أَرَى أَنْ تخرجَ، ويخرج الناس مَعَكَ إِلَى قَبْرِ الإِمَامِ مُحَمَّدِ بنِ إِسْمَاعِيْلَ البُخَارِيِّ، وَقبرُهُ بخَرْتَنْك وَنستسقِي عِنْدَهُ فعسَى اللهُ أَنْ يَسْقِينَا قَالَ: فَقَالَ القَاضِي: نِعْمَ مَا رَأَيْتَ فَخَرَجَ القَاضِي، وَالنَّاسُ مَعَهُ وَاسْتسقَى القَاضِي بِالنَّاسِ، وَبَكَى النَّاسُ عِنْدَ القَبْرِ وَتشفَّعُوا فَأَرسلَ اللهُ تَعَالَى السَّمَاءَ بِمَاءٍ عَظِيْمٍ

സമർഖന്തിൽ ഹിജ്റ 464 ൽ വലിയ ക്ഷാമം വന്നു മഴയില്ലാതെ ക്ഷാമത്തിൻ റ്റെ ദുആഹ് നടത്തി അവർക്ക് മഴ ലഭിച്ചിരുന്നില്ല ആ സമയത്ത്  ഒരു സ്വാലിഹായ ഒരാൾ  സമർഖന്തിയിലെ ഖാളിയുടെ അടുത്ത് വന്ന് പറഞ്ഞു
ഞാനൊരഭിപ്രായം പറയാം  എന്താണെന്ന് ഖാളി ചോദിച്ചു , സ്വാലിഹായ മനുഷ്യൻ പറഞ്ഞു നിങ്ങൾ ജനങ്ങളോടൊപ്പം   ഇമാം ബുഖാരിയുടെ ഖബർ ശരീഫിൽ പോകണം അവിടെ വെച്ച് മഴക്ക് വേണ്ടി തേടണം , ഖർത്തങ്കിലാണ് ഇമാം ബുഖാരിയുടെ ഖബർ ഉള്ളത്  അല്ലാഹു മഴ തരാൻ മതി.
അപ്പോൾ  ഖാളി പറഞ്ഞു വളരെ നല്ല അഭിപ്രായമാണ് താങ്കൾ പറഞ്ഞത്
അങ്ങനെ ജനങ്ങളും ,  ഖാളിയും ഇമാം ബുഖാരി (റ) വിൻ റ്റെ ഖബർ ശരീഫിൽ   പുറപ്പെട്ടു.  അവിടെ വെച്ച് മഴക്ക് വേണ്ടി തേടുകയും,  ഇമാം ബുഖാരി (റ) വിനെക്കൊണ്ട്  ശഫാ അത്ത് തേടുകയും  അവർക്ക് അല്ലാഹു മഴ നൽകുകയും ചെയ്തു.
🔻
വീണ്ടും ഹാഫിള് ദഹബി തന്നെ കൊണ്ട് വരുന്നു

ഹദീസ് വിജ്ഞാനത്തിലെ തിളങ്ങുന്ന താരമായ ഇമാം ത്വബ് റാനി റ യും , അബുഷൈഖ് റ യും, മുഖ്രിഹ്  തങ്ങളും മദീനയിലായപ്പോള്‍ വിഷപ്പനുഭവിച്ച് നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് യാ റസൂലല്ലാഹ് വിഷക്കുന്നു നബിയേ .... എന്ന് പറഞ്ഞ് ഇസ്തിഗാസ നടത്തുകയും
അന്ന് തന്നെ
അവർക്ക് ഭക്ഷണം നബി സ്വ യുടെ അഹ് ലുൽ ബൈതിൽ പെട്ട കുട്ടി വന്ന് കൊടുക്കുകയും ചെയ്തത് മുജായിദുകളുടെ സ്വീകാര്യനായ ഇമാം ദഹബി റ തന്നെ "സിയറ് അഹ്ലാമിന്നുബലാഹ്" ൽ  ഉദ്ധരിക്കുന്നു....

استغاثة الامام أبي بكر ابن المقرىء بسيدنا رسول الله في حضرة الحافظ الطبراني

روى الذهبي في سير اعلام النبلاء (ج 16 / 400) ما نصه : روي عن أبي بكر بن أبي علي قال كان ابن المقرئ يقول كنت أنا والطبراني وأبو الشيخ بالمدينة فضاق بنا الوقت فواصلنا ذلك اليوم فلما كان وقت العشاء حضرت القبر وقلت يا رسول الله الجوع فقال لي الطبراني اجلس فإما إن يكون الرزق أو الموت . فقمت أنا وأبو الشيخ، فحضر الباب علوي ففتحنا له فإذا معه غلامان بقفتين فيهما شيء كثير وقال: شكوتموني إلى النبي صلى الله عليه وسلم، رأيته في النوم فأمرني بحمل شيء إليكم....
🔻
വഹാബികളുടെ സ്ഥാപക നേതാവായ ഇബ്നു അബ്ദുൽ വഹാബ് തന്നെ ഞങ്ങൾ ഹദീസ് മനസ്സിലാക്കാൻ സഹായം അവലംബമാക്കാറുള്ളത്  ബുഖാരിക്ക് ആധികാരിക വ്യാഖ്യാനം എഴുതിയ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)  ഇമാം ഖസ്ത്വല്ലാനി (റ) ആണെന്ന് പരിചയപ്പെടുത്തുന്ന മുജായിദുകളുടെ തലതൊട്ടപ്പന്മാർ ദീൻ മനസ്സിലാക്കിയ, അത് പോലെ മുജായിദുകൾ തന്നെ ആദ്യകാലത്ത് മുജദ്ദിദാണേന്ന് രേഖപ്പെടുത്തി വെച്ച  അല്ലാമ ഖസ്ത്വല്ലാനി (റ)   തന്നെ ഹിജ് റ 893 ജമാദുൽ ഊല 28 ന്ന് രാത്രി റസൂലുള്ളാനോട് രോഗശമനത്തിന്നും, ആഫിയത്തിന്നും വേണ്ടി നടത്തിയ ഇസ്തിഗാസ !!!!! പറയൂ ഖസ്ത്വല്ലാനി ഇമാം മുശ് രിഖും കാഫിറുമായോ ?????

الكتاب: المواهب اللدنية بالمنح المحمدية
المؤلف: أحمد بن محمد بن أبى بكر بن عبد الملك القسطلاني القتيبي المصري، أبو العباس، شهاب الدين _________

ﻭﻟﻘﺪ ﻛﺎﻥ ﺣﺼﻞ ﻟﻰ ﺩﺍﺀ ﺃﻋﻴﺎ ﺩﻭﺍﺅﻩ ﺍﻷﻃﺒﺎﺀ, ﻭﺃﻗﻤﺖ ﺑﻪ ﺳﻨﻴﻦ, ﻓﺎﺳﺘﻐﺜﺖ ﺑﻪ- ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ- ﻟﻴﻠﺔ ﺍﻟﺜﺎﻣﻦ ﻭﺍﻟﻌﺸﺮﻳﻦ ﻣﻦ ﺟﻤﺎﺩﻯ ﺍﻷﻭﻟﻰ ﺳﻨﺔ ﺛﻼﺙ ﻭﺗﺴﻌﻴﻦ ﻭﺛﻤﺎﻧﻤﺎﺋة ﺑﻤﻜﺔ ﺯﺍﺩﻫﺎ ﺍﻟﻠﻪ ﺷﺮﻓﺎ, ﻭﻣﻦ ﻋﻠﻰ ﺑﺎﻟﻌﻮﺩ ﻓﻰ ﻋﺎﻓﻴﺔ ﺑﻼ ﻣﺤﻨﺔ, ﻓﺒﻴﻨﺎ ﺃﻧﺎ ﻧﺎﺋﻢ ﺇﺫ ﺟﺎﺀ ﺭﺟﻞ ﻣﻌﻪ ﻗﺮﻃﺎﺱ ﻳﻜﺘﺐ ﻓﻴﻪ: ﻫﺬﺍ ﺩﻭﺍﺀ ﻟﺪﺍﺀ ﺃﺣﻤﺪ ﺑﻦ ﺍﻟﻘﺴﻄﻼﻧﻰ ﻣﻦ ﺍﻟﺤﻀﺮﺓ ﺍﻟﺸﺮﻳﻔﺔ ﺑﻌﺪ ﺍﻹﺫﻥ ﺍﻟﺸﺮﻳﻒ ﺍﻟﻨﺒﻮﻯ, ﺛﻢ ﺍﺳﺘﻴﻘﻈﺖ ﻓﻠﻢ ﺃﺟﺪ ﺑﻰ- ﻭﺍﻟﻠﻪ- ﺷﻴﺌﺎ ﻣﻤﺎ ﻛﻨﺖ ﺃﺟﺪﻩ,
ﻭﺣﺼﻞ ﺍﻟﺸﻔﺎﺀ ﺑﺒﺮﻛﺔ ﺍﻟﻨﺒﻰ- ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ
(المواهب الدنية 3/606)
🔻
മാത്രവുമല്ല ബുഖാരിയുടെ ഷറഹായ ഇർഷാദുസ്സാരി മഹാനവർകൾ എഴുതിക്കൊണ്ടിരുക്കുംബോൾ നബി സ്വ യെ വിളിച്ച് പറയുന്നത് നോക്കൂ

يا سيدي يا رسول الله إني أتوجه بك إلى ربك في ذلك وفي جميع أموري،
" യാറസൂലള്ളാഹ് അങ്ങയെ ഞാൻ  എല്ലാ കാര്യത്തിലും  മധ്യവർത്തിയാക്കുന്നു നബിയേ !!!!!!""""""
🔻
അത് പോലെ ഹിജ് റ 9 ആം നൂറ്റാണ്ടിലെ മുജദ്ദിദാണെന്ന് " ഖാദിയാനി പുറം " എന്ന പുസ്തകത്തിൽ എഴുതി വെച്ച ഹാഫിള് സുയൂത്വി (റ) നബി സ്വ യെ വിളിക്കുന്നത് മഹാനവർകളുടെ " മുഹ്തറഖുൽ അഖ് റാർ " എന്ന ഗ്രന്ഥത്തിൽ പറയുന്നത്  എങ്ങനെയെന്ന് നോക്കൂ

المؤلف: عبد الرحمن بن أبي بكر، جلال الدين السيوطي

" യാ റസൂലള്ളാഹ് എനിക്ക് അങ്ങോട്ട് വരാൻ കഴിയുന്നില്ല നബിയേ എൻ റ്റെ ഉദ് റ് അങ്ങ് അറിയുന്നുണ്ടല്ലോ നബിയേ """

വഫാത്തായ ഹബീബ് (സ്വ) ഉദ് റ്  അറിയുന്നുണ്ടെന്ന് പറഞ്ഞ് റസൂലുള്ളാഹി (സ്വ) യെ വിളിച്ച് സഹായാർത്ഥന നടത്തുന്ന സുയൂത്വി ഇമാം മുശ് രിഖായിപ്പോയൊ ????
🔻
ഹിജ്  റ 692 ൽ വഫാത്തായ
അബൂ മുഹമ്മദ് ബ്നു ഫർ ഹൂനുൽ മാലികി (റ) വിൻ റ്റെ ഇസ്തിഗാസ നോക്കൂ

"" ഓ നബിയേ ഞാൻ വല്ലാത്ത വെഷമത്തിലാണ്  പ്രയാസത്തിലാണ്  , കഷ്ടത്തിലാണ് നബിയേ !!!! എൻ റ്റെ സങ്കടം അങ്ങയോട് പറയുന്നു നബിയേ """""""
(താരീഖുൽ മദീനത്തുൽ  മുനവ്വറ 250 പേജിൽ) കാണാം ഈ ഉദ്ധരണി ,,,
🔻
ഇസ്തിഗാസയെ എതിർക്കാൻ
ഇബ്നു ആബിദീൻ റ്റെ ഒരു കഷ്ണം ഇബാറത്ത് കൊണ്ട് വന്ന് തെറ്റിധരിപ്പിച്ച് ഇബ്നു ആബിദീൻ   കാഫിറാണോ എന്ന് ചോദിച്ചല്ലോ !!!!!
ഇതാ
മറുപടിയായി

ഇബ്നു ആബിദീൻ തന്നെ വഫാത്തായ റസൂലുള്ളാനോട് നടത്തിയ അവിസ്മരണീയ ഇസ്തിഗാസ നോക്കൂ

അവിടത്തെ

" ഖില്യത്തുൽ ബശർ
ഫീ താരീഖിൽ ഖർനി സാലിസ് അശർ"

" ഓ നബിയേ  എന്നെ സഹായിക്കണേ !!!
സ്ർഷ്ടികൾക്ക് ശഫാ അത്ത് നൽകുന്ന നബിയേ പരലോകത്ത് എന്നെ സഹായിക്കണേ !!!  ഓ നബിയേ അങ്ങ് ഞങ്ങളുടെ രക്ഷകനാണ് , ഞങ്ങളുടെ അഭയകേന്ദ്രമാണ് , സഹായ കേന്ദ്രമാണ്
കുറ്റവാളിയായ  എനിക്ക് ശഫാ അത്ത്  നൽകുന്നയാളല്ലേ നബിയേ" _____ 🔹🔹🔹🔹🔹🔹🔹
👇👆🏻📚
ഇങ്ങനെ എത്രയെത്ര ഇസ്തിഗാസയുടെ തെളിവുകൾ ഒന്നാമത്തെ നൂറ്റാണ്ട് മുതൽ 14 നൂറ്റാണ്ട് വരെ ആയിരക്കണക്കിന്ന് സംഭവങ്ങൾ ഉണ്ട് ഇതൊക്കെ കിതാബുകളിൽ ഉദ്ധരിച്ച് വെച്ച പണ്ഡിതന്മാരും , ഇസ്തിഗാസ ചെയ്ത മുഹദ്ദിസുകളും, ഇത് പടിപ്പിച്ച  മുഫസ്സിറുകളും, ഇമാമീങ്ങളുമൊക്കെ കുഫ്രിയ്യത്തിലേക്ക് വലിച്ചിടുന്ന മുജായിദ് മൗലവിമാരുടെ വാദമാണ് യഥാർതത്തിൽ കുഫ് റ് , മുൻ കഴിഞ്ഞ് പോയ പൂർവ്വിക സൂരികളായ അഹിമ്മത്തുകൾ പോയ സ്വർഗ്ഗത്തിലേക്കാണ് നമുക്ക് പോകാനുള്ളത് അല്ലാതെ നാഴികക്ക് നാൽപ്പത് വട്ടം തൗഹീദും ഷിർക്കും മാറ്റിമറിച്ച് ദീനിനെ നശിപ്പിക്കുന്ന വർ പോകുന്ന നരഗത്തിലേക്കല്ല !!!!! അല്ലാഹു കാക്കട്ടേ ....

ജിന്ന് ബാധ; ഖുര്ആനിലെ തെളിവുകള്


ജിന്ന് ബാധ; ഖുര്ആനിലെ തെളിവുകള്


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


നന്മ അറിയിക്കുന്നവന് പിന്പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:


സിഹ്റുമായി ബന്ധപ്പെട്ട നമ്മുടെ ചര്ച്ചയില് ഏറെ പ്രധാനപ്പെട്ടതും, ഗൗരവമുള്ളതുമായ വിഷയമാണ് ജിന്ന് ബാധ. മതവുമായി ബന്ധപ്പെട്ട അനേകം വിഷയങ്ങളില് മുസ്ലിം ഉമ്മത്തില് പെട്ട പിഴച്ച കക്ഷികള് അതിരു കവിയുകയോ, അലംബാവം കാണിക്കുകയോ ചെയ്തിട്ടുള്ളതു പോലെ ഈ വിഷയത്തിലും ചില കക്ഷികള്ക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്.
 അല്ബാനി - - പറയുന്നത് നോക്കുക : “മനുഷ്യശരീരത്തില് പിശാച് ബാധിക്കുമെന്നും, അവന് ഉപദ്രവങ്ങള് ഉണ്ടാക്കുമെന്നും, അവനെ മറിച്ചു വീഴ്ത്തുമെന്നുമുള്ള വിശ്വാസത്തെ ചില ആധുനികര് നിഷേധിച്ചിട്ടുണ്ട്… വേറെ ചിലര് ഈ ശരിയായ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയും, അതിലേക്ക് പലതും കൂട്ടിച്ചേര്ക്കുകയും, നിഷേധികള്ക്ക് (പിടിച്ചു നില്ക്കാനുള്ള ന്യായമുണ്ടാക്കിക്കൊടുത്ത്) അവരെ സഹായിക്കുകയും ചെയ്തു.
ജനങ്ങളെ തങ്ങള്ക്ക് ചുറ്റും ഒരുമിച്ചു കൂട്ടാനും, അവരെ ബാധിച്ചിട്ടുള്ള ജിന്നിനെ ഒഴിപ്പിച്ചു കൊടുക്കുമെന്ന് വാഗ്ദാനം നല്കി, ജനങ്ങളുടെ സമ്പാദ്യം അന്യായമായി ഭക്ഷിക്കാനുള്ള ഒരു ജോലിയായി അവരതിനെ സ്വീകരിച്ചിരിക്കുന്നു. അവരില് ചിലര് (ഇതു കൊണ്ട്) വലിയ സമ്പന്നരാകുന്നത് വരെ കാര്യങ്ങളെത്തിയിരിക്കുന്നു. എന്നാല് സത്യം ഈ കപടന്മാര്ക്കും മുന്പ് പറഞ്ഞ നിഷേധികള്ക്കുമിടയിലാണ്.” (തഹ്രീമു ആലാതിത്ത്വര്ബ്: 166)
 ഒരു ഭാഗത്ത്. പരിഹസിച്ച്, ജിന്ന് ബാധയെ തന്നെ നിഷേധിക്കുകയും, അതിനെ സ്ഥിരപ്പെടുത്തുന്ന ആയത്തുകളെയും ഹദീഥുകളെയും ദുര്വ്യാഖ്യാനിക്കുകയോ നിഷേധിക്കുകയോ ദുര്ബലമാക്കുകയോ ചെയ്യുന്ന ആധുനികന്മാര് മറ്റൊരു ഭാഗത്ത്.
”. ഈ വിഷയത്തില് വന്ന സ്വഹീഹായ ഹദീഥുകള് ജനങ്ങളെ ഓര്മ്മപ്പെടുത്തിയാല് ആധുനിക ബുദ്ധിപൂജകര് പറയും – “നിങ്ങള് അന്ധവിശ്വാസത്തിലേക്ക് പിന്വിളി നടത്തുന്നവരാണ്!”.
അല്ലാഹുവില് ശരണം!
ജിന്ന് ബാധയെന്നത് ഖുര്ആന് കൊണ്ടും ഹദീഥ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. ആ രംഗത്ത് ചൂഷണം നടക്കുന്നുണ്ടെന്നതോ, അതിനെ സ്ഥിരീകരിക്കുന്നത് നമ്മെ ‘നവോഥാന ധ്വംസകര്’ എന്ന് വിളിക്കാന് കാരണമാകുമെന്നതോ സത്യം മൂടിവെക്കാനുള്ള ന്യായമല്ല. ഇത് പ്രബോധന രംഗത്ത് നിന്ന് മാറ്റി നിര്ത്തേണ്ട ഒരു വിഷയമാണെന്നത് യഥാര്ഥത്തില് പുത്തന്വാദമാണ്. എന്താണ് ജിന്ന് ബാധയും, അതിന്റെ പിന്നിലുള്ള യാഥാര്ഥ്യങ്ങളും എന്നറിയേണ്ടത് ഇക്കാലത്ത് തൗഹീദീ പ്രബോധകന്റെ ആവശ്യമായിത്തീര്ന്നിരിക്കുന്നു.
അറബിയില് ജിന്ന്ബാധയെ സൂചിപ്പിക്കുന്നതിനായി ‘സ്വര്അ്’, ‘മസ്സ്’ എന്നിങ്ങനെ രണ്ട് പദങ്ങള് ഉപയോഗിക്കാറുണ്ട്.
അബ്ദുല്ലാഹി ബ്നു മുഹമ്മദ് അത്ത്വയ്യാര് പറയുന്നു : “മനുഷ്യ ശരീരത്തിന്റെ പുറത്ത് നിന്നോ ഉള്ളില് നിന്നോ, അകത്തും പുറത്തും ഒരുമിച്ച് നിന്ന് കൊണ്ടോ (അവനെ) ജിന്ന് ഉപദ്രവിക്കുന്നതിനാണ് ‘മസ്സ്’ എന്ന് പറയുക. സ്വര്അ് എന്നതിനെക്കാള് വിശാലമായ അര്ഥമാണ് ‘മസ്സി’നുള്ളത്.” (ഫത്ഹുല് ഹഖില് മുബീന് ഫീ ഇലാജിസ്സര്ഇ വസ്സിഹ്രി വല് അയ്ന്:161)
ഇബ്നു മന്ദൂര് - ﺭَﺣِﻤَﻪُ ﺍﻟﻠَّﻪُ - പറയുന്നു : “ഭൂമിയില് മറിഞ്ഞു വീഴുക എന്നാണ് ‘സ്വര്അ്’ എന്ന പദത്തിന്റെ അര്ഥം. എല്ലാവര്ക്കും അറിയുന്ന ഒരു രോഗമാണത്. ഭ്രാന്തനെ ‘സ്വരീഅ്’ എന്ന് പറയാറുണ്ട്.” (ലിസാനുല് അറബ്:8/197)
ഇബ്നു സീന പറയുന്നു : “ശരീരാവയവങ്ങളുടെ ചലനം, സ്പര്ശനം എന്നിവ ഭാഗികമായി തടയുന്ന രോഗമാണ് (സ്വര്അ്).” (അല്-ഖാനൂന് ഫിത്ത്വിബ്ബ്:2/76)
അബ്ദുറസാഖ് അന്നൗഫല് പറയുന്നു : “മനുഷ്യന്റെ ബുദ്ധിയെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ‘സ്വര്അ്’. ഇത് ബാധിച്ചയാള്ക്ക് താന് പറയുന്നത് എന്താണെന്ന് തിരിച്ചറിയാനോ, മുന്പ് പറഞ്ഞതും ഇനി പറയാന് പോകുന്നതുമായ കാര്യങ്ങള് തമ്മില് ശരിയായി ബന്ധിപ്പിക്കാനോ സാധിക്കില്ല. ഇത്തരക്കാര്ക്ക് ഓര്മ്മശക്തി നഷ്ടപ്പെടാറുണ്ട്. രോഗബാധിതനായ വ്യക്തിയുടെ ചലനങ്ങള്ക്കും പ്രശ്നമുണ്ടാകും; ശരീരചലനങ്ങളില് നിയന്ത്രണം കൊണ്ടു വരാനോ കൃത്യമായ ചുവടുകള് വെക്കാനോ അയാള്ക്ക് കഴിയില്ല.” (ആലമുല് ജിന്നി വല് മലാഇക:76-77)
സ്വര്അ് എന്ന പദം അപസ്മാരം എന്ന അര്ഥത്തിലും ഉപയോഗിക്കപ്പെടാറുണ്ട്. സ്വര്അ് രണ്ട് രൂപത്തിലുണ്ട്.
ഇബ്നുല് ഖയ്യിം -  പറയുന്നു : “സ്വര്അ് രണ്ട് രൂപത്തിലുണ്ട്. പൈശാചിക ബാധ മൂലമുണ്ടാകുന്നതും, ശാരീരിക പ്രശ്നങ്ങള് കാരണത്താലുണ്ടാകുന്നതും.
രണ്ടാമത് പറഞ്ഞ രോഗത്തെ സംബന്ധിച്ചാണ് ഡോക്ടര്മാര് പഠനവിധേയമാക്കുന്നതും, രോഗകാരണവും പ്രതിവിധികളും നിശ്ചയിക്കുന്നതും. പൈശാചിക ബാധ മൂലമുണ്ടാകുന്ന ‘സ്വര്അ്’ വൈദ്യശാസ്ത്രത്തിലെ വിദഗ്ധര് അംഗീകരിച്ചിട്ടുണ്ട്. അതിന്റെ ചികിത്സ മതരംഗത്തുള്ളവരെ കൊണ്ടാണ് കഴിയുക എന്നതും അവരില് പലരും സമ്മതിച്ചിട്ടുണ്ട്.
ശാരീരിക പ്രശ്നങ്ങള് കൊണ്ടുണ്ടാകുന്ന ‘സ്വര്ഇ’നുള്ള ചികിത്സാ വിധികള് ചിലത് നിര്ദേശിച്ച ശേഷം (വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന അപരനാമത്തില് അറിയപ്പെടുന്ന) ബുക്വ്റാത്വ് പറഞ്ഞു: “ഇതെല്ലാം ശാരീരികമായ പ്രശ്നങ്ങള് കൊണ്ടുണ്ടാകുന്ന ‘സ്വര്ഇ’ന്റെ ചികിത്സയില് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. എന്നാല് പൈശാചിക ബാധ മൂലമുണ്ടാകുന്ന സ്വര്ഇന് ഈ ചികിത്സ ഉപകാരപ്പെടുകയില്ല.”
(ഇബ്നുല് ഖയ്യിം തുടരുന്നു:) എന്നാല് വൈദ്യശാസ്ത്ര രംഗത്തുള്ള വിവരദോഷികളും, നിരീശ്വര ചിന്താഗതിയുള്ളവരും ഇതിനെ നിഷേധിക്കാറുണ്ട്. അവരുടെയടുക്കല് അജ്ഞതയല്ലാതെ (തെളിവ്) ഇല്ല. മാത്രവുമല്ല, ഈ രോഗത്തെ തടയുവാനുള്ള ചികിത്സാവഴികള് വൈദ്യശാസ്ത്രത്തിലും നിലവിലില്ല. അവരുടെ അടുക്കലുള്ള ചികിത്സാ സമ്പ്രദായങ്ങളാകട്ടെ, സ്വര്ഇന്റെ എല്ലാ ഇനത്തിലും ഫലിക്കുകയില്ല…
നിരീശ്വരവാദികളായ വൈദ്യശാസ്ത്രജ്ഞന്മാര് ശാരീരിക കാരണങ്ങള് കൊണ്ടുണ്ടാകുന്ന ‘സ്വര്അ്’ മാത്രമേ അംഗീകരിക്കുകയുള്ളൂ. കേവല ബുദ്ധിയും ജിന്നുകളെ പറ്റി വിവരവുമുള്ള ഏതൊരാളും ഇത്തരക്കാരുടെ അറിവില്ലായ്മയും വിഢിത്തവും ചിരിച്ചു തള്ളുകയാണ് ചെയ്യുക.” (സാദുല് മആദ്: 4/66-70. ആശയവിവര്ത്തനം)
നമ്മുടെ നാട്ടിലുള്ള പലരും പിശാച് ബാധയെയും, പൈശാചിക ഉപദ്രവങ്ങളെയും വസ്വാസില് ഒതുക്കി നിര്ത്താനും, അതിനപ്പുറത്തുള്ള ഉപദ്രവങ്ങള് പിശാചിന് സാധിക്കില്ലെന്നോ, മുവഹ്ഹിദിനെ പിശാച് ഉപദ്രവിക്കുകയില്ലെന്നോ ഉള്ള പ്രചാരണങ്ങള് നടത്താന് വ്യാപകമായി പരിശ്രമിച്ചിട്ടുണ്ട്.
പിഴച്ച കക്ഷികളില് പെട്ട മുഅ്തസലികളും അവരുടെ നേതാക്കന്മാരായ അലി അല്-ജുബ്ബാഈ, റാസി, സമഖ്ഷരി പോലുള്ളവരും, റാഫിദികളില് പെട്ട ചില കക്ഷികളുമാണ് യഥാര്ഥത്തില് ഈ വിശ്വാസത്തെ നിഷേധിച്ചവരായുള്ളൂ. (അഹ്കാമുറുഖാ വത്തമാഇം:113, ബുര്ഹാനുശ്ശര്ഇ ഫീ ഇഥ്ബാതില് മസ്സിവസ്സര്അ്:8)
 ഇബ്നു തൈമിയ്യ- പറയുന്നു : “ജിന്നിന്റെ അസ്തിത്വം ഖുര്ആനും ഹദീഥും കൊണ്ടും, ഈ ഉമ്മത്തിലെ മുന്ഗാമികളുടെയും ഇമാമുമാരുടെയും ഇജ്മാഅ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. അഹ്ലുസ്സുന്ന വല് ജമാഅഃയുടെ ഇമാമുമാരുടെ ഇജ്മാഇനാല് മനുഷ്യ ശരീരത്തില് ജിന്ന് ബാധിക്കുമെന്നതും ഇതേ പ്രകാരം തന്നെ സ്ഥിരപ്പെട്ടിരിക്കുന്നു… മുസ്ലിം ഉമ്മത്തിന്റെ ഇമാമുമാരില് ഒരാള് പോലും മനുഷ്യ ശരീരത്തില് ജിന്ന് ബാധിക്കുമെന്ന കാര്യം നിഷേധിച്ചവരായിട്ടില്ല.
ആരെങ്കിലും അക്കാര്യം നിഷേധിക്കുകയും, മതം അക്കാര്യം അംഗീകരിക്കുന്നില്ലെന്ന് വാദിക്കുകയുമാണെങ്കില് അവന് ഇസ്ലാമിന്റെ മേല് കളവ് കെട്ടിച്ചമക്കുകയാണ്. മതപ്രമാണങ്ങളില് എവിടെയും ജിന്ന് ബാധയെ നിഷേധിക്കുന്ന ഒരു തെളിവുമില്ല.” (മജ്മൂഉല് ഫതാവ:24/ 276-277)
കേവലം വസ്വാസിനപ്പുറം ജിന്ന് മനുഷ്യ ശരീരത്തില് ബാധിക്കുമെന്നും മനുഷ്യരെ ഉപദ്രവിക്കാന് ജിന്നിന് സാധിക്കുമെന്നും തെളിയിക്കുന്ന ധാരാളം തെളിവുകള് വിശുദ്ധ ഖുര്ആനിലും ഹദീഥിലും കാണുവാന് കഴിയും. അവയില് ചിലത് നമുക്ക് വായിക്കാം.
തെളിവ് 1:
അല്ലാഹു പറയുന്നു:
ﺍﻟَّﺬِﻳﻦَ ﻳَﺄْﻛُﻠُﻮﻥَ ﺍﻟﺮِّﺑَﺎ ﻟَﺎ ﻳَﻘُﻮﻣُﻮﻥَ ﺇِﻟَّﺎ ﻛَﻤَﺎ ﻳَﻘُﻮﻡُ ﺍﻟَّﺬِﻱ ﻳَﺘَﺨَﺒَّﻄُﻪُ ﺍﻟﺸَّﻴْﻄَﺎﻥُ ﻣِﻦَ ﺍﻟْﻤَﺲِّۚ
“പലിശ തിന്നുന്നവര് പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന് എഴുന്നേല്ക്കുന്നത് പോലെയല്ലാതെ എഴുന്നേല്ക്കുകയില്ല.” (ബഖറ :275)
ഇബ്നു കഥീര് - ﺭَﺣِﻤَﻪُ ﺍﻟﻠَّﻪُ - പറയുന്നു: “അന്ത്യനാളില് അവര് തങ്ങളുടെ ഖബറുകളില് നിന്ന് അപസ്മാരം ബാധിക്കുകയും, പിശാച് മറിച്ചിടുകയും ചെയ്യുന്നവന് എഴുന്നേല്ക്കുന്നത് പോലെയല്ലാതെ എഴുന്നേല്ക്കുകയില്ല. വെറുപ്പുണ്ടാക്കുന്ന രീതിയിലായിരിക്കും അവന് ഉയര്ത്തെഴുന്നേല്ക്കുക എന്ന് സാരം.
ഇബ്നു അബ്ബാസ് -ِ ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻪُ - പറയുന്നു: “ശ്വാസതടസ്സമുള്ളവനും, ഭ്രാന്തനുമായിട്ടായിരിക്കും അന്ത്യനാളില് പലിശ തിന്നവന് എഴുന്നേല്ക്കുക.” (2/483-484)
ഇമാം ഖുര്ത്വുബി - ﺭَﺣِﻤَﻪُ ﺍﻟﻠَّﻪُ - പറയുന്നു : “ജിന്ന് ബാധയുണ്ടെന്നതിനെ നിഷേധിക്കുകയും, അത് കേവലം പ്രകൃതി പ്രതിഭാസം മാത്രമാണെന്നും, പിശാച് മനുഷ്യ ശരീരത്തില് പ്രവേശിക്കില്ലെന്നും, പൈശാചിക ബാധ കാരണം ഭ്രാന്ത് ഉണ്ടാവില്ലെന്നും ജല്പ്പിച്ചവരുടെ നിരര്ഥകത ഈ ആയത്തില് നിന്ന് വ്യക്തമാണ്.” (തഫ്സീറുല് ഖുര്ത്വുബി:4/391.)
അറബികളുടെ കാലഘട്ടത്തില് നിലനിന്നിരുന്ന ഒരു അന്ധവിശ്വാസത്തെ ഖുര്ആന് ഉപമ പറയുന്നതിന് വേണ്ടി എടുത്തു പറയുക മാത്രമാണ് ചെയ്തതെന്ന് ചിലര് ഈ ആയത്തിനെ ദുര്വ്യാഖ്യാനിക്കാന് ശ്രമിച്ചിട്ടുണ്ട്. അതവര്ക്ക് ലഭിച്ചിട്ടുള്ളതാകട്ടെ മുഅ്തസലികളുടെ നേതാവായ സമഖ്ഷരിയില് നിന്നുമാണ്.
സമഖ്ഷരി പറഞ്ഞു: “ശ്വയ്ത്വാന് മറിച്ചിടുക എന്നത് അറബികളുടെ അന്ധവിശ്വാസത്തില് പെട്ടതായിരുന്നു” (അല്-കഷാഫ്:1/164)
അഹ്ലുസ്സുന്നയുടെ എല്ലാ മുഫസ്സിറുകളും യോജിച്ച തഫ്സീറിനെതിരാണ് ഇതെന്നതിന് പുറമേ, നാളെ പരലോകത്ത് പലിശ തിന്നുന്നവന് അനുഭവിക്കാനിരിക്കുന്ന ശിക്ഷ ആര്ക്കും മനസ്സിലാകാത്ത കേവലം അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തില് ഖുര്ആനില് അല്ലാഹു അവതരിപ്പിച്ചു എന്നു പറയുന്നത് കേവല ബുദ്ധിക്ക് പോലും എതിരാണ്.
തെളിവ് 2:
അല്ലാഹു പറയുന്നു:
ﻭَﻗُﻞ ﺭَّﺏِّ ﺃَﻋُﻮﺫُ ﺑِﻚَ ﻣِﻦْ ﻫَﻤَﺰَﺍﺕِ ﺍﻟﺸَّﻴَﺎﻃِﻴﻦِ ﴿٩٧﴾ ﻭَﺃَﻋُﻮﺫُ ﺑِﻚَ ﺭَﺏِّ ﺃَﻥ ﻳَﺤْﻀُﺮُﻭﻥِ ﴿٩٨﴾
“നീ പറയുക: എന്റെ റബ്ബേ, പിശാചുക്കളുടെ ദുര്ബോധനങ്ങളില് നിന്ന് ഞാന് നിന്നോട് രക്ഷതേടുന്നു. അവര് (പിശാചുക്കള്) എന്റെ അടുത്ത് സന്നിഹിതരാകുന്നതില് നിന്നും എന്റെ രക്ഷിതാവേ, ഞാന് നിന്നോട് രക്ഷതേടുന്നു.” (മുഅ്മിനൂന്: 97-98)
മേലെ കൊടുത്ത ആയത്തിന്റെ ഉദ്ദേശം കേവലം വസ്വാസ് മാത്രമല്ലെന്നാണ് പണ്ഡിതന്മാര് വിശദമാക്കിയത്.
നാസ്വിര് അസ്സഅ്ദി - - പറയുന്നു: “തിന്മയുടെ എല്ലാ ഇനങ്ങളില് നിന്നും അതിന്റെ മൂലകാരണങ്ങളില് നിന്നുമുള്ള ശരണം തേടലാണിത്. പിശാചില് നിന്നുള്ള എല്ലാ ദുഷ്പ്രേരണകളില് (നസഗാത്) നിന്നും പിശാച് ബാധിക്കുന്നതില് (മസ്സ്) നിന്നും അവന്റെ ദുര്ബോധനങ്ങളില് (വസ്വാസ്) നിന്നുമുള്ള ശരണം തേടല് ഈ പ്രാര്ഥന ഉള്ക്കൊള്ളുന്നു.
ഈ തിന്മകളില് നിന്ന് അല്ലാഹു അവന്റെ അടിമയെ സംരക്ഷിക്കുകയും, അവന്റെ പ്രാര്ഥനക്ക് ഉത്തരം നല്കുകയും ചെയ്താല്, എല്ലാ തിന്മകളില് നിന്നും ആ അടിമ സുരക്ഷിതനാവുകയും, എല്ലാ നന്മകള്ക്കുമുള്ള സൗഭാഗ്യം അവന് ലഭിക്കുകയും ചെയ്യും.” (തഫ്സീറുസ്സഅ്ദി:559)
തെളിവ് 3:
അല്ലാഹു പറയുന്നു:
ﻭَﺍﺫْﻛُﺮْ ﻋَﺒْﺪَﻧَﺎ ﺃَﻳُّﻮﺏَ ﺇِﺫْ ﻧَﺎﺩَﻯٰ ﺭَﺑَّﻪُ ﺃَﻧِّﻲ ﻣَﺴَّﻨِﻲَ ﺍﻟﺸَّﻴْﻄَﺎﻥُ ﺑِﻨُﺼْﺐٍ ﻭَﻋَﺬَﺍﺏٍ ﴿٤١﴾
“നമ്മുടെ ദാസനായ അയ്യൂബിനെ ഓര്മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്പിച്ചിരിക്കുന്നു എന്ന് തന്റെ റബ്ബിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്ഭം.” (സ്വാദ്: 41)
അയ്യൂബ് - ﻋَﻠَﻴْﻪِ ﺍﻟﺴَّﻠَﺎﻡُ - തന്നെ ബാധിച്ചത് പൈശാചികമായ ഉപദ്രവമാണെന്ന് വ്യക്തമാക്കുന്നു. അദ്ദേഹം നേരിട്ടത് കേവലം വസ്വാസ് മാത്രമായിരുന്നെങ്കില് താഴെ ഹദീഥില് കാണുന്നതു പോലെ അദ്ദേഹത്തിന് ബുദ്ധിമുട്ടുകള് അനുഭവിക്കേണ്ടി വരില്ലായിരുന്നു.
ﻋَﻦْ ﺃَﻧَﺲِ ﺑْﻦِ ﻣَﺎﻟِﻚٍ ﺃَﻥَّ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ - ﷺ - ﻗَﺎﻝَ : ‏« ﺇِﻥَّ ﺃَﻳُّﻮﺏَ ﻧَﺒِﻲَّ ﺍﻟﻠَّﻪِ –
ﷺ - ﻟَﺒِﺚَ ﻓِﻲ ﺑَﻠَﺎﺋِﻪِ ﺛَﻤَﺎﻥِ ﻋَﺸَﺮَﺓَ ﺳَﻨَﺔً، ﻓَﺮَﻓَﻀَﻪُ ﺍﻟﻘَﺮِﻳﺐُ ﻭَﺍﻟﺒَﻌِﻴﺪُ ﺇِﻟَّﺎ ﺭَﺟُﻠَﻴْﻦِ ﻣِﻦْ ﺇِﺧْﻮَﺍﻧِﻪِ .. ﻓَﺄَﻗْﺒَﻞَ ﻋَﻠَﻴْﻬَﺎ ﻗَﺪْ ﺃَﺫْﻫَﺐَ ﺍﻟﻠَّﻪُ ﻣَﺎ ﺑِﻪِ ﻣِﻦَ ﺍﻟﺒَﻠَﺎﺀِ ﻓَﻬُﻮَ ﺃَﺣْﺴَﻦُ ﻣَﺎ ﻛَﺎﻥَ ﻓَﻠَﻤَّﺎ ﺭَﺃَﺗْﻪُ ﻗَﺎﻟَﺖْ : ﺃَﻱْ ﺑَﺎﺭَﻙَ ﺍﻟﻠَّﻪُ ﻓِﻴﻚَ ﻫَﻞْ ﺭَﺃَﻳْﺖَ ﻧَﺒِﻲَّ ﺍﻟﻠَّﻪِ ﻫَﺬَﺍ ﺍﻟﻤُﺒْﺘَﻠَﻰ ﻭَﺍﻟﻠَّﻪِ ﻋَﻠَﻰ ﺫَﻟِﻚَ ﻣَﺎ ﺭَﺃَﻳْﺖُ ﺃَﺣَﺪﺍً ﻛَﺎﻥَ ﺃَﺷْﺒَﻪُ ﺑِﻪِ ﻣِﻨْﻚَ ﺇِﺫْ ﻛَﺎﻥَ ﺻَﺤِﻴﺤﺎً، ﻗَﺎﻝَ : ﻓَﺈِﻧِّﻲ ﺃَﻧَﺎ ﻫُﻮَ … ‏»
അനസ് -ِ ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻪُ - ഉദ്ദരിക്കുന്ന ഹദീഥില് നബി - ﷺ - പറഞ്ഞു: “പതിനെട്ട് വര്ഷത്തോളം അയ്യൂബ് നബി - ﻋَﻠَﻴْﻪِ ﺍﻟﺴَّﻠَﺎﻡُ - തനിക്ക് അനുഭവിച്ച പരീക്ഷണം നേരിട്ടു. അദ്ദേഹത്തോട് അടുപ്പമുള്ളവരും അല്ലാത്തവരും അദ്ദേഹത്തെ അകറ്റി നിര്ത്തി. അദ്ദേഹത്തിന്റെ കൂട്ടുകാരില് പെട്ട രണ്ടു പേരൊഴികെ…
(രോഗം മാറിയതിന് ശേഷം) അദ്ദേഹം ഭാര്യയുടെ അടുത്തേക്ക് ചെന്നു. അല്ലാഹു അദ്ദേഹത്തിന്റെ മേലുള്ള പരീക്ഷണം നീക്കിയിരുന്നു. മുന്പുണ്ടായിരുന്നതിനെക്കാള് ഭംഗി വന്നിട്ടുണ്ട്.
അദ്ദേഹത്തെ കണ്ടപ്പോള് ഭാര്യ പറഞ്ഞു: “അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ. അല്ലാഹുവിനാല് പരീക്ഷിക്കപ്പെട്ട ആ പ്രവാചകനെ താങ്കള് കണ്ടിട്ടുണ്ടോ? അല്ലാഹുവാണ സത്യം! അദ്ദേഹത്തിന് ആരോഗ്യമുണ്ടായിരുന്നപ്പോള് താങ്കളെക്കാള് അദ്ദേഹത്തോടെ സാദൃശ്യമുള്ള മറ്റൊരാളെ ഞാന് കണ്ടിട്ടില്ല.”
അപ്പോള് അയ്യൂബ്- ﻋَﻠَﻴْﻪِ ﺍﻟﺴَّﻠَﺎﻡُ - പറഞ്ഞു: “നിശ്ചയമായും ഞാന് തന്നെയാണ് ആ പ്രവാചകന്…” (അത്തഅ്ലീഖാതുല് ഹിസാന് അലാ) സ്വഹീഹി ഇബ്നി ഹിബ്ബാന്:2887, മുസ്നദു അബീ യഅ്ല:1/176-177, അബൂ നുഐം അല്-ഹില്യയില്:3/374-375, അല്ബാനി (സില്സിലത്തുസ്സ്വഹീഹയില്:17) സ്വഹീഹ് എന്ന് വിലയിരുത്തി.)
(

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...