Sunday, March 18, 2018

ഖബർകെട്ടിപ്പൊക്കൽ



 ഖബർകെട്ടിപ്പൊക്കൽ.


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മഖ്ബറകളും മുഗൾ രാജാവംശവും



Siddeequl Misbaah _______/////////

എന്റെ രണ്ടാമത്തെ ഡൽഹി യാത്രയിലാണ് (02/10/2017) ഞാൻ ആദ്യമായി ഹുമയൂൺ ടൊമ്പ് നേരിൽ കാണുന്നത്, ആദ്യ ഡെൽഹി യാത്രയിൽ ഇത് കാണാൻ പറ്റിയിരുന്നില്ല. മുഗൾ രാജവംശത്തിലെ ആദ്യ ചക്രവർത്തിയായ ബാബർ ചക്രവർത്തിയുടെ മൂത്ത മകനും ബാബറിന്റെ മരണ ശേഷം 23 ആം വയസ്സിൽ തന്നെ ചക്രവർത്തി പട്ടമണിഞ്ഞ ഭാഗ്യവാൻ എന്ന പേരിനർത്ഥം വരുന്ന രണ്ടാം മുഗൾ ചക്രവർത്തി നസിറുദ്ദീൻ മുഹമ്മദ് ഹുമയൂണും (പേർഷ്യ) അവിടത്തെ ഭാര്യയും , മറ്റ് മുഗൾ രാജാക്കളും അവരുടെ മക്കളും അന്ത്യ വിശ്രമം കൊള്ളുന്ന ധാരാളം മഖ്ബറകളടങ്ങിയ ഹുമയൂൺ ടൊമ്പ്.



ഈ കാഴ്ചയെന്നെ ഏറെ ചിന്തിപ്പിച്ചത് കേരളത്തിൽ മാത്രമാണ് മഖ്ബറകൾ ഉള്ളതെന്നും മഖ്ബറകളുണ്ടാക്കുന്നതും, അതിന്മേൽ ഖുബ്ബ പണിയുന്നതുമെല്ലാം അനിസ്ലാമികമാണെന്നൊക്കെയുള്ള വാദം ഇക്കാലത്ത് ചില സലഫിയെന്ന പേരിലറിയപ്പെടുന്ന വിഘടന വാദികൾ പറയാറുണ്ട്. ചരിത്രമറിയാത്തതോ അല്ല അറിഞ്ഞിട്ടും സംഘടനക്ക് വേണ്ടി ചരിത്രം മറച്ച് വെക്കുകയാണോ ? എന്നറിയില്ല!!! എന്തായാലും ഹബീബ് (സ്വ) യുടെ കാലഘട്ടത്ത് തന്നെ മഹാന്മാരുടെ ഖബർ കെട്ടിപ്പൊക്കിയതായി കാണാൻ പറ്റും. നിരവധി സ്വഹാബാക്കൾ , താബിഉകൾ , ഇമാമീങ്ങൾ , സ്വാലിഹീങ്ങളുടെ ഖബറിന് മുകളിൽ എടുപ്പ് പണിതതായും അതിന്ന് ചുറ്റും വലിയ കെട്ടിടമുണ്ടാക്കി അതിന്മേൽ ഖുബ്ബ പണിതതുമായ ധാരാളം സ്വാലിഹീങ്ങളുടെ ചരിത്രം പൂർവ്വ സൂരികൾ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് വന്ന സ്വഹാബാക്കൾ മറ്റ് സ്വാലിഹീങ്ങളുടെ ഖബറിടവും ഇതേ രൂപത്തിൽ തന്നെ ഇന്നും നിലനിൽക്കുന്നു‌. ഇതൊന്നും അനിസ്ലാമികമാണെന്ന് ഇക്കാലം വരെ ഒരാളും മനസ്സിലാക്കിയിട്ടില്ല. ഇതിൽ നിന്നൊക്കെ മാതൃക ഉൾക്കൊണ്ട് തന്നെയാവണം ഇന്ത്യ ഭരിച്ചിരുന്ന മുസ്ലിം രാജവംശമായ മുഗൾ ചക്രവർത്തിമാരും അവരുടെ കുടുംബവും അന്ത്യ വിശ്രമം കൊള്ളുന്ന മഖ്ബറകളടങ്ങിയ 1565-70 കാലഘട്ടത്ത് പണികഴിപ്പിച്ച HUMAYUN'S TOMP & 1632 - 1653 ൽ 10000 ത്തോളം വരുന്ന തൊഴിലാളികൾ ചേർന്ന് പണി കഴിപ്പിച്ച ലോകാൽഭുതങ്ങളിൽ പെട്ട താജ് മഹലൊക്കെ പണിതതും.

 ബാബറും , ഹുമയൂണും , അക്ബറും , ഷാജഹാനും ,ജഹാംഗിറുമൊക്കെയായിരുന്നു പ്രധാന ഇന്ത്യൻ മുകൾ ചക്രവർത്തിമാർ. മുസ്ലിം രാജകുടുംബമായ ഇവരെങ്ങാനും ഇന്ത്യ ഭരിച്ചിരുന്നില്ലായിരുന്നെങ്കിൽ ലോക സഞ്ചാരികൾ ഇന്ത്യയെ തേടി വരുമായിരുന്നോ ?! ഇവർ നിർമ്മിച്ച അൽഭുതകരവും വർണ്ണാഭവുമായ രാജ കൊട്ടാരങ്ങളും, ഇവരും കുടുംബവും അന്ത്യ വിശ്രമം കൊള്ളുന്ന മഖ്ബറകളടങ്ങിയ താജ് മഹലും ഹുമയൂൺ ടൊമ്പുമെല്ലാം ലോക പൈതൃകത്തിലിടം പിടിച്ചിരിക്കുന്നത്. വാസ്തു ശിൽപ്പങ്ങൾ നിർമ്മിക്കുന്നതിലെ ഇവരുടെ കഴിവ് കണ്ടാൽ ആരും അൽഭുതപ്പെട്ട് പോകും അത് പോലൊരു വാസ്തു വിദ്യയും പ്രാകൃതിക് ഭംഗിയുമെല്ലാം ഇന്ന് അദൂരിയണ്. അത് കൊണ്ടാണ് ഇത് കാണാൻ ഇന്നും ലോക സഞ്ചാരികൾ ഇന്ത്യയിലൊഴുകിയെത്തുന്നത്.

 വാസ്തു ശിൽപ്പികളിലെ രാജകുമാരനെന്നറിയപ്പെടുന്ന ഷാജഹാൻ ചക്രവർത്തി തനിക്കും തന്റെ പത്നിക്കും വേണ്ടി ഖബറിസ്ഥാൻ പണിതതാണ് ലോകത്തിലെ പത്ത് അൽഭുതങ്ങളിൽ ഇടം പിടിച്ചിരിക്കുന്ന താജ്മഹൽ. ഖബറ് അലങ്കരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല എന്ന നിയമം പരിപൂർണ്ണമായി പാലിക്കപ്പെട്ട് കൊണ്ട് തന്നെ തന്റെ പത്നിയുടെ ഖബറ് കുഴിച്ചത് താജ് മഹലിന്റെ മധ്യ ഭാഗത്തായിട്ടാണ് ഖബർ ഉണ്ടാക്കിയിട്ടുള്ളത് അതിന്ന് ശേഷം മാർബിൾ കല്ല് കൊണ്ട് പൊക്കിക്കെട്ടുകയും ചെയ്തിട്ടുണ്ട്. വാസ്തു അലങ്കാരങ്ങളും മറ്റുമെല്ലാം ബിൾഡിങ്ങിന്റെയും മുകളിലുള്ള മിനാരങ്ങളിലും മറ്റ് സൈഡിലുമാണ്. ചുറ്റു മതിലിൽ പരിശുദ്ധ ഖുർ ആനിക വചനങ്ങൾ കൊത്തി വെക്കപ്പെട്ടതായി കാണാം. ഖബറിടത്തിന്ന് യാതൊരു വിധ അലങ്കാരവും ഇല്ല കേവലം കെട്ടി പൊക്കിയതല്ലാതെ !!!! ഷാജഹാൻ ചക്രവർത്തിയുടെ ഖബറും പത്നി മുംതാസ് ബീഗത്തിന്റെ ചാരത്ത് തന്നെ കുറച്ച് കൂടി ഉയരത്തിൽ കെട്ടിയുയർത്തിയിട്ടുണ്ട്.



താജ്മഹലിനോട് ഏകദേശം വാസ്തു സാമ്യമുള്ള മറ്റൊരൽഭുതമാണ് മുഗൾ രാജവംശത്തിലെ രണ്ടാമത് ചക്രവർത്തിയായ ഹുമയൂൺ ചക്രവർത്തിയും അവിടത്തെ കുടുംബവും മറ്റ് മുഗൾ രാജാക്കന്മാരുടെ മഖ്ബറകളുള്ള "HUMAYOON TOMP". 1565-70 കാലയളവിലാണ് ഇത് പണിയുന്നത്.12000 ചതുരശ്രമീറ്റർ വിസ്താരമുള്ള ഒരു തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന് 47 മീറ്റർ ഉയരമുണ്ട്. ഹുമയൂൺ ചക്രവർത്തിയുടെ ഇൻതഖാലിന്ന് ശേഷം അവിടത്തെ പ്രിയ പത്നി ഹമീദാ ഭാനു ബീഗമാണ് ഹുമയൂൺ ടൊമ്പിന്റെ നിർമ്മാണത്തിന്ന് ഉത്തരവിടുന്നത്. ഡെൽഹി മഥുര ഹൈവേ റോഡിൽ സ്ഥിതി ചെയ്യുന്ന മഹാനായ ഹസ്രത്ത് നിസാമുദ്ദീൻ (ഖ:സി) വിന്റെ മഖ്ബറയുടെ നേർ എതിർ വശത്തായിട്ടാണ് ഹുമയൂൺ ടൊമ്പ് പണി കഴിപ്പിച്ചിട്ടുള്ളത്. ഇതിന്റെ മറുവശമായി യമുനാ നദി ഒഴുകുന്നു. ഇതിൽ ഉള്ള മഖ്ബറകളും അലങ്കരിച്ചിട്ടില്ല മറിച്ച് കെട്ടി ഉയർത്തിയിട്ടുണ്ട്. കല്ലിൽ ശഹാദത്ത് കലിമയും, പരിശുദ്ധ ഖുർ ആനും, ദിക്റുകളുമൊക്കെ കൊത്തി വെച്ചിട്ടുണ്ട്. എന്നാൽ ഇതിന്ന് ചുറ്റുമായി പണിത ഖുബ്ബയോടെ പണിത വലിയ കെട്ടിടം ലോക പൈതൃകത്തിൽ പെട്ടതാണ്. ഇതോടനുബന്ധിച്ച് പള്ളിയും പണിതിട്ടുണ്ട്. കെട്ടിടത്തിലെ ഓരോ കല്ലിലും വ്യത്യസ്തമായ നിറഭംഗി പിടിപ്പിച്ചതും, കൊത്തി വെച്ച ബിൾഡിംഗിന്റെ ടോപ്പ് ഭാഗവുമെല്ലാം അൽഭുതം നിറഞ്ഞ കാഴ്ചകൾ തന്നെയാണ്. ഹുമയൂൺ ടൊമ്പ് പണിതത് ചുവന്ന കളറുള്ള മൺ കല്ല് കൊണ്ടാണെങ്കിൽ വെളുത്ത വെണ്ണക്കല്ല് കൊണ്ട് പണിതതാണ് താജ് മഹൽ അത് കൊണ്ടാണ് താജ്മഹൽ കൂടുതൽ മശ് ഹൂറായത്............ ചരിത്രാൻവേഷികൾ പഠന വിധേയമാക്കുക ഈയൊരു കുറിപ്പ് നിങ്ങൾക്കും പ്രചോദനമാകട്ടെയെന്ന് ആശിക്കുന്നു.

 സ്നേഹ പൂർവ്വം - സിദ്ധീഖുൽ മിസ്ബാഹ് (9496210086- siddeequlmisbah@gmail.com)_______

at October 04, 2017 No comments:

Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Labels: ഖബർകെട്ടിപ്പൊക്കൽ

Sunday, 13 November 2016

ജാറങ്ങൾ അനുഗ്രഹ കേന്ദ്രങ്ങൾ "

📖📚📖🔹🔹🔹🔹🔹🔸
ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ
__________________________________
...
അല്ലാഹുവിൻ റ്റെ ഇഷ്ടദാസന്മാരായ
അമ്പിയാ, ഔലിയാ, ഷുഹദാ,
സ്വാലിഹുകളുടെ അന്ത്യവിശ്രമകേന്ദ്രങ്ങൾ
അല്ലാഹു തൃപ്തിപ്പെട്ട സ്വർഗീയ
പൂന്തോപ്പുകൾ ആണ്. അല്ലാഹു ദുആക്ക്
ഉത്തരം നൽകുന്ന തിരഞ്ഞെടുക്കപ്പെട്ട
പുണ്യസ്ഥാനങ്ങളിൽ പെട്ടവയാണ്.
മഹാന്മാരുടെ അന്ത്യവിശ്രമ
സങ്കേതങ്ങളിൽ സിയാറത്ത്
സജീവമാക്കുവാനും ആ ഖബ്റ് ശരീഫുകൾ
സാധാരണക്കാരുടെ ഖബ്.റുകളിൽ നിന്നും
വ്യത്യസ്തമായി സംരക്ഷിക്കപ്പെടുവാനും
വേണ്ടി സജ്ജീകരിക്കപ്പെടുന്ന
സൗകര്യങ്ങൾക്ക് പൊതുവേ ജാറങ്ങൾ,
മഖാമുകൾ, മസാറുകൾ എന്നെല്ലാം
പറയപ്പെടുന്നു. അതിനു ഒരു നിയതമായ
രൂപമോ ഘടനയോ ഉണ്ടായികൊള്ളണമെ
ന്നുമില്ല.

മഹാന്മാരുടെ ഖബ്റിടങ്ങൾക്ക് ഇസ്.ലാമിൽ
പ്രത്യേക പ്രാധാന്യം ഉണ്ട്.
പരീക്ഷണങ്ങൾ നേരിട്ട ഗുഹാവാസികളായ
വിശ്വാസികളുടെ അന്ത്യവിശ്രമ
സങ്കേതമായ ആ പ്രസിദ്ധമായ ഗുഹയെ പറ്റി
വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ.
മുന്നൂറോളം വർഷങ്ങൾ അവർ ഉറങ്ങിയ ആ
ഗുഹയിൽ തന്നെ അവർ ഒന്നിച്ച്
മരണമടഞ്ഞപ്പോൾ അവിടെ
സന്നിഹിതരായ അന്നത്തെ മുസ്.ലിം
രാജാവായ ദഖ്.യാനൂസും വിശ്വാസി
സമൂഹവും പറയുന്നതായി വിശുദ്ധ ഖുർആൻ
ഉദ്ധരിക്കുന്നു.

ﻗَﺎﻝَ ﭐﻟَّﺬِﻳﻦَ ﻏَﻠَﺒُﻮﺍْ ﻋَﻠَﻰٰ ﺃَﻣْﺮِﻫِﻢْ ﻟَﻨَﺘَّﺨِﺬَﻥَّ ﻋَﻠَﻴْﻬِﻢْ ﻣَّﺴْﺠِﺪﺍً

“അവരുടെ കാര്യത്തില് പ്രാബല്യം
നേടിയവര് പറഞ്ഞു: നമുക്ക് അവർക്ക് സമീപം
ഒരു പള്ളി നിര്മിക്കുക തന്നെ ചെയ്യാം.”
ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം
റാസി(റ) രേഖപ്പെടുത്തുന്നു:

ﻧﻌﺒﺪ ﺍﻟﻠﻪ ﻓﻴﻪ ﻭﻧﺴﺘﺒﻘﻲ ﺁﺛﺎﺭ ﺃﺻﺤﺎﺏ ﺍﻟﻜﻬﻒ ﺑﺴﺒﺐ ﺫﻟﻚ ﺍﻟﻤﺴﺠﺪ ،

“ആ മസ്ജിദിൽ വെച്ച് ഞങ്ങൾ
അല്ലാഹുവിനെ ആരാധിക്കുകയും ആ
മസ്ജിദ് മുഖേന അസ്ഹാബുൽ കഹ്ഫിൻ റ്റെ
സ്മരണ നിലനിർത്താൻ ഞങ്ങൾ
ആഗ്രഹിക്കുകയും ചെയ്യുന്നു എന്നു ആ
വിശ്വാസികൾ പറഞ്ഞു”.
ഇമാം നസഫി(റ) തൻ റ്റ്വ് തഫ്സീറിൽ
രേഖപ്പെടുത്തുന്നു:

ﻳﺼﻠﻲ ﻓﻴﻪ ﺍﻟﻤﺴﻠﻤﻮﻥ ﻭﻳﺘﺒﺮﻛﻮﻥ ﺑﻤﻜﺎﻧﻬﻢ .

“ആ പള്ളിയിൽ മുസ്.ലിംകൾ
നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ
സ്ഥാനം മുഖേന അവർ ബറകത്ത് എടുക്കുകയും
ചെയ്യും”.

അവിടെ ഒരുമിച്ചു കൂടിയ അവിശ്വാസികൾ
തങ്ങൾ ആ ഗുഹാവാസികളുടെ സ്മാരകമായി
തങ്ങളുടെ കനീസയും ആരാധനാലയവും
പണിയുകയും തങ്ങളുടെ ആരാധനകൾ
നടത്തുകയും ചെയ്യും എന്നു
പറഞ്ഞപ്പോഴാണ് വിശ്വാസികൾ അതിനെ
പ്രതിരോധിച്ചു കൊണ്ട് അല്ലാഹുവിനെ
ആരാധിക്കുവാനും ആ മഹാന്മാരുടെ
ബറകത്ത് എടുക്കുവാനും വേണ്ടി അവിടെ
പള്ളി പണിയുമെന്ന് പറഞ്ഞതെന്ന കാര്യം
ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.

മഹാന്മാരുടെ മഖാമുകളുമായി ബന്ധപ്പെട്ട്
ബറകത്ത് എടുക്കുക എന്ന ഉദ്ദേശത്തോടെ
മുസ്.ലിം ലോകം നടത്തി വരുന്ന
അനുഷ്ടാനങ്ങളും കർമ്മങ്ങളും
യഥാർത്ഥത്തിൽ അല്ലാഹുവിനുള്ള
ആരാധനയുടെ ഭാഗമാണെന്നും
അവിശ്വാസികളുടെ ആരാധനാകർമ്മങ്ങളുമായി യാതൊരു ബന്ധവും ഉള്ളതല്ലെന്നും
ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു.

( ﻣﺎ ﺑﻴﻦ ﺑﻴﺘﻲ ﻭﻣﻨﺒﺮﻱ ﺭﻭﺿﺔ ﻣﻦ ﺭﻳﺎﺽ ﺍﻟﺠﻨﺔ (

"എൻ റ്റെ വീടിനും മിമ്പറിന്നും ഇടയിലുള്ള
സ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ള
ഒരു പൂന്തോപ്പാണെ”ന്ന അല്ലാഹുവിന്റെ
റസൂലിൻ റ്റെ പ്രശസ്തമായ ഹദീസ്
ഉദ്ധരിക്കുന്ന അധ്യായത്തിനു ഇമാം
ബുഖാരി(റ) കൊടുത്ത തലവാചകം നോക്കൂ

( ﺑﺎﺏ ﻓﻀﻞ ﺑﻴﻦ ﺍﻟﻘﺒﺮ ﻭﺍﻟﻤﻨﺒﺮ (

‘ഖബ്റിൻ റ്റെയും  മിമ്പറിൻ റ്റെയും
ഇടയിലുള്ള സ്ഥലത്തിന്റെ ശ്രേഷ്ടത പറയുന്ന
അധ്യായം’ എന്നാണ് ഇമാം ബുഖാരി(റ)
നൽകിയ പേർ. അതേ വാചകത്തിൽ തന്നെ
ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നു
കൂടി ഓർക്കുക.
അപ്പോൾ മഹാന്മാരുടെ അന്ത്യവിശ്രമ
സങ്കേതങ്ങളും പരിസരവും പുണ്യസ്ഥലങ്ങളാണെന്നും അല്ലാഹുവിനു ആരാധിക്കുവാനും
ദുആ ചെയ്യാനും ഉത്തരം ലഭിക്കാനും
ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ
ആണെന്നും വിശുദ്ധ ഖുർആനും
തിരുവചനങ്ങളും സലഫുസ്സ്വാലിഹുകളായ
ഇമാമുമാരും ഒന്നടങ്കം പഠിപ്പിക്കുന്നു.
അതു കൊണ്ട് തന്നെയാണ് അല്ലാഹുവിൻ റ്റെ
പ്രീതിയും അവനിൽ നിന്നുള്ള വിജയവും
മാത്രം കാംക്ഷിച്ച് ജീവിക്കുന്ന
മുസ്.ലിം ഉമ്മത്ത് അത്തരം സ്ഥലങ്ങളിൽ
ചെന്ന് തങ്ങളുടെ ആവശ്യങ്ങളും
പ്രയാസങ്ങളും പരിഹാരത്തിനായി
സമർപ്പിക്കുന്നത്. ഇതെല്ലാം
അനിസ്.ലാമികവും അന്ധവിശ്വാസവും
ചൂഷണവും ആയി വിലയിരുത്തുന്നവർ ഈ
ദീനിനെ കുറിച്ച് ഒരു വസ്തുവും അറിയാത്ത
അല്പജ്ഞാനികൾ മാത്രം.

പുത്തൻവാദികളുടെ ആശയസ്രോതസ്സുകളായി
എണ്ണപ്പെടുന്നവർ വരെ ഈ വസ്തുതകൾ
അംഗീകരിക്കുകയും അവരുടെ ഗ്രന്ഥങ്ങളിൽ
രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അമ്പിയാഇൻ റ്റെയും  സ്വാലിഹുകളുടെയും
ഖബ്.റുകൾക്ക് സമീപം ദുആക്ക് ഉത്തരം
ലഭിക്കുന്ന സ്ഥലങ്ങളിൽ പെട്ടതാണെന്ന്
നവീനവാദികളാൽ ശൈഖുൽ ഇസ്.ലാമായി
വാഴ്ത്തപ്പെടുന്ന ഇബ്നു തീമിയ്യയും തന്റെ
ശിഷ്യനും പ്രശസ്ത ഹദീസ് നിരൂപകനുമായ
ഹാഫിള് ദഹബിയും രേഖപ്പെടുത്തുന്നുണ്ട്.

ﻭﻛﺬﻟﻚ ﻣﺎ ﻳﺬﻛﺮ ﻣﻦ ﺍﻟﻜﺮﺍﻣﺎﺕ ﻭﺧﻮﺍﺭﻕ ﺍﻟﻌﺎﺩﺍﺕ ﺍﻟﺘﻲ ﺗﻮﺟﺪ ﻋﻨﺪ ﻗﺒﻮﺭ
ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ، ﻣﺜﻞ ﻧﺰﻭﻝ ﺍﻷﻧﻮﺍﺭ ﻭﺍﻟﻤﻼﺋﻜﺔ ﻋﻨﺪﻫﺎ ، ﻭﺗﻮﻗﻲ
ﺍﻟﺸﻴﺎﻃﻴﻦ ﻭﺍﻟﺒﻬﺎﺋﻢ ﻟﻬﺎ ، ﻭﺍﻧﺪﻓﺎﻉ ﺍﻟﻨﺎﺭ ﻋﻨﻬﺎ ﻭﻋﻤﻦ ﺟﺎﻭﺭﻫﺎ ، ﻭﺷﻔﺎﻋﺔ
ﺑﻌﻀﻬﻢ ﻓﻲ ﺟﻴﺮﺍﻧﻪ ﻣﻦ ﺍﻟﻤﻮﺗﻰ ، ﻭﺍﺳﺘﺤﺒﺎﺏ ﺍﻹﻧﺪﻓﺎﻥ ﻋﻨﺪ ﺑﻌﻀﻬﻢ ،
ﻭﺣﺼﻮﻝ ﺍﻷﻧﺲ ﻭﺍﻟﺴﻜﻴﻨﺔ ﻋﻨﺪﻫﺎ ﻭﻧﺰﻭﻝ ﺍﻟﻌﺬﺍﺏ ﺑﻤﻦ ﺍﺳﺘﻬﺎﻥ ﺑﻬﺎ ، ﻓﺠﻨﺲ
ﻫﺬﺍ ﺣﻖ ﻗﺎﻝ ﻭﻣﺎ ﻓﻲ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻣﻦ ﻛﺮﺍﻣﺔ ﺍﻟﻠﻪ ﻭﺭﺣﻤﺘﻪ ،
ﻭﻣﺎ ﻟﻬﺎ ﻋﻨﺪ ﺍﻟﻠﻪ ﻣﻦ ﺍﻟﺤﺮﻣﺔ ﻭﺍﻟﻜﺮﺍﻣﺔ ﻓﻮﻕ ﻣﺎ ﻳﺘﻮﻫﻤﻪ ﺍﻛﺜﺮ ﺍﻟﺨﻠﻖ ﺍ .ﻫـ.
ﺑﺤﺮﻭﻓﻪ ‏(ﺍﺑﻦ ﺗﻴﻤﻴﺔ ﻓﻲ ﻛﺘﺎﺑﻪ ﺍﻗﺘﻀﺎﺀ ﺍﻟﺼﺮﺍﻁ ﺍﻟﻤﺴﺘﻘﻴﻢ ﺹ 374 )

"അമ്പിയാ-സ്വാലിഹുകളുടെ മഖ്ബറകൾക്ക്
സമീപം അനുഭവപ്പെടുന്ന അസാധാരണ
സംഭവങ്ങളെയും കറാമത്തുകളെയും
സംബന്ധിച്ച് പറയപ്പെടുന്ന കാര്യങ്ങൾ -
അഥവാ, മഹാന്മാരുടെ മഖ്ബറകളുടെ
സമീപത്ത് പ്രകാശവും മലക്കുകളും ഇറങ്ങൽ,
അവിടേക്ക് ശൈത്വാനിനും മൃഗങ്ങൾക്കും
പ്രവേശനം തടഞ്ഞു കൊണ്ട് സംരക്ഷിക്കൽ,
തീപിടുത്തത്തില്‍ നിന്ന് മഹാന്മാരുടെ
മഖ്ബറകളെയും ചുറ്റുഭാഗങ്ങളെയും തടയൽ,
മഖ്ബറയില് ഉള്ള മഹാന്മാര് അവരുടെ
തൊട്ടടുത്തുള്ള ഖബ്.റുകളിൽ ഉള്ളവര്ക്ക്
വേണ്ടി ശുപാര്ശ ചെയ്യൽ, അതുപോലെ
മഹാന്മാരുടെ മഖ്ബറയുടെ അടുക്കൽ മറവു
ചെയ്യൽ സുന്നത്താണെന്ന് ചില
പണ്ഡിതന്മാര് പറഞ്ഞത്, മഖ്ബറയിൽ
ചെന്നാൽ മനശാന്തിയും സമാധാനവും
ലഭിക്കൽ, ഖബ്.റിനെ നിസ്സാരപ്പെടുത്
തിയവർക്ക് ശിക്ഷ ഇറങ്ങൽ - ഇവയെല്ലാം
സത്യം തന്നെയാണ്. അമ്പിയാഇന്റെയും
ഔലിയാഇന്റെയും മഖ്ബറകളിൽ നിന്നുള്ള
റഹ്.മത്തും കറാമത്തും, അല്ലാഹിന്റെ
അടുക്കൽ അവക്കുള്ള പവിത്രതയും ആദവരും
സൃഷ്ടികളിൽ അധികം പേരും
ഊഹിക്കുന്നതിലും അപ്പുറമാണ്”.

(ഇബ്നു
തീമിയ്യ – ഇഖ്.തിളാഉ സ്വിറാഥിൽ
മുസ്ഥഖീം; പേജ്: 374)

ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ
ആയതു കൊണ്ട് തന്നെയാണ്
അല്ലാഹുവിൻ റ്റെ റസൂലിന്റെ(സ)
ഇഷ്ടതോഴന്മാരായ അബൂബക്കർ സിദ്ദീഖും
ഉമറുൽ ഫാറൂഖും(റ) വഫാത്തോടു കൂടി
അവിടുത്തെ സവിധത്തിലേക്ക് അണഞ്ഞതും.

മുസ്.ലിം സമുദായത്തെ ഖബ്റ് പൂജകരായി
ചിത്രീകരിക്കുക വഴി ശത്രുക്കളെ
പ്രീതിപ്പെടുത്താൻ വേണ്ടി
വഹാബിസത്തിന്റെ പിഴച്ച മാറാപ്പും
പേറി വരുന്ന മൗലവിമാർ മഹാന്മാരുടെ
ജാറങ്ങൾക്കെതിരെ അടിസ്ഥാനരഹിതങ്ങ
ളായ കുപ്രചരണങ്ങൾ നടത്തുന്നതായി
കാണാം. ഇസ്തിഘാസയെ മഹാന്മാര്ക്കുള്ള
ഇബാദത്താക്കി മാറ്റുവാൻ വേണ്ടി,
മുശ്.രിക്കുകളെ സംബന്ധിച്ച് ഇറങ്ങിയ
ആയത്തുകൾ മുസ്.ലിംകളുടെ മേൽ
ആരോപിക്കുന്ന അതേ അടവു തന്നെയാണ്
ഇവർ ഈ വിഷയത്തിലും പയറ്റാറുള്ളത്.
പ്രവാചകന്മാരുടെ ഖബ്റുകൾക്ക് സുജൂദ്
ചെയ്യുകയും ആ ഖബ്റുകളെ ഖിബ്.ലയാക്കി
നമസ്കരിക്കുകയും അവിടെ കനീസകൾ
പണിതു കൊണ്ട് അല്ലാഹു അല്ലാത്ത
ഇലാഹുകൾക്ക് ആരാധന അർപ്പിക്കുകയും
ചെയ്തു വന്ന ജൂത-നസാറാക്കളുടെ ചെയ്തികളെ വിമർശിച്ചു കൊണ്ട് വന്ന
തിരുഹദീസുകളെ ദുർവ്യാഖ്യാനം
ചെയ്യുകയും, മഹാന്മാരുടെ മഖ്ബറകളെ
സിയാറത്തിനും ബറകത്തിനും വേണ്ടി
സമീപിക്കുന്ന മുസ്.ലിം ജനസമൂഹത്തെ
ബഹുദൈവ വിശ്വാസികളായി മുദ്ര
കുത്തുകയുമാണ് ഈ പിഴച്ച വർഗം ചെയ്തു
വരുന്നത്.

വാസ്തവത്തിൽ ആ ഹദീസുകൾ ആരെ
കുറിച്ചാണ്? ആ ഹദീസുകളിലൂടെ ഒന്നു
കണ്ണോടിക്കുക.

" ﺍﺷﺘﺪّ ﻏﻀﺐ ﺍﻟﻠﻪ ﻋﻠﻰ ﻗﻮﻡ ﺍﺗﺨﺬﻭﺍ ﻗﺒﻮﺭ ﺃﻧﺒﻴﺎﺋﻬﻢ ﻭﺻﺎﻟﺤﻴﻬﻢ ﻣﺴﺎﺟﺪ ".
"തങ്ങളുടെ പ്രവാചകന്മാരുടെയും
സദ്.വൃത്തരുടെയും ഖബ്റിടങ്ങളെ
ആരാധനാലയങ്ങൾ (സുജൂദ് ചെയ്യുന്ന
സ്ഥലങ്ങൾ) ആക്കിയ ജനതയുടെ മേൽ
അല്ലാഹുവിന്റെ കോപം
ശക്തമായിരിക്കുന്നു".

ഏതാണ് ആ ജനത?

ഇമാം ബുഖാരിയും മുസ്.ലിമും(റ) ആഇഷ(റ)
യെ തൊട്ടും അബ്ദുല്ലാഹി ബ്നി
അബ്ബാസി(റ)നെ തൊട്ടും ഉദ്ധരിക്കുന്ന
ഹദീസിൽ നബി(സ) പറയുന്നതായി
കാണാം.

" ﻟﻌﻨﺔ ﺍﻟﻠﻪ ﻋﻠﻰ ﺍﻟﻴﻬﻮﺩ ﻭﺍﻟﻨﺼﺎﺭﻯ ﺍﺗﺨﺬﻭﺍ ﻗﺒﻮﺭ ﺃﻧﺒﻴﺎﺋﻬﻢ ﻣﺴﺎﺟﺪ "
"യഹൂദരുടെയും നസാറാക്കളുടെയും മേൽ
അല്ലാഹുവിൻ റ്റെ ശാപം ഉണ്ടാകട്ടെ. അവർ
അവരുടെ പ്രവാചകരുടെ ഖബ്റിടങ്ങൾ
മസ്ജിദുകൾ ആക്കിയിരിക്കുന്നു"

അതെ, അവർ യഹൂദികളും നസാറാക്കളും
ആകുന്നു. എന്താണ് അവർ യഥാർത്ഥത്തിൽ
ചെയ്തിരുന്നത്?
ഈ ഹദീസ് കൂടി കാണുക.
ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട്
ഉദ്ധരിക്കുന്നു.

" ﺃﻥ ﺃﻡ ﺣﺒﻴﺒﺔ ﻭﺃﻡّ ﺳﻠﻤﺔ ﺫﻛﺮﺗﺎ ﻛﻨﻴﺴﺔ ﺭﺃﻳﻨﻬﺎ ﺑﺎﻟﺤﺒﺸﺔ ﻓﻴﻬﺎ ﺗﺼﺎﻭﻳﺮ
ﻟﺮﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﻘﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ
ﻭﺳﻠﻢ : ﺇﻥّ ﺃﻭﻟﺌﻚ ﺇﺫﺍ ﻛﺎﻥ ﻓﻴﻬﻢ ﺍﻟﺮﺟﻞ ﺍﻟﺼﺎﻟﺢ ﻓﻤﺎﺕ ﺑﻨﻮﺍ ﻋﻠﻰ ﻗﺒﺮﻩ
ﻣﺴﺠﺪﺍً ﻭﺻﻮّﺭﻭﺍ ﻓﻴﻪ ﺗﻠﻚ ﺍﻟﺼﻮﺭ ﺃﻭﻟﺌﻚ ﺷﺮﺍﺭُ ﺍﻟﺨﻠﻖ ﻋﻨﺪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻳﻮﻡ
ﺍﻟﻘﻴﺎﻣﺔ "
"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട
ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു
ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ)
തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ
(സ) അവരോട് പറഞ്ഞു: അവർ അവരുടെ
കൂട്ടത്തിൽ നിന്ന് ഒരു സദ്.വൃത്തൻ
മരണപ്പെട്ടാൽ അദ്ദേഹത്തിൻ റ്റെ ഖബ്.റിനു
മേൽ ഒരു ആരാധനാലയം പണിയുകയും
അതിൽ ഇത്തരം ശില്പങ്ങൾ
കൊത്തിവെക്കുകയും ചെയ്യുന്നവരായിര
ുന്നു. അന്ത്യനാളിൽ അല്ലാഹുവിന്റെ
അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ്
ആ കൂട്ടർ"
ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ്
ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി
നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന്
ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ
കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന
പദം (സുജൂദ് ചെയ്യുന്ന സ്ഥലം,
ആരാധനാലയം) ഹദീസുകളിൽ വന്നത്.
അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന
ഉദ്ദേശത്തിൽ അല്ല.

ഇമാം ബയ്ളാവി(റ)യെ ഉദ്ധരിച്ച് ഇബ്നു
ഹജറുല് അസ്ഖലാനി(റ) എഴുതുന്നു.

ن لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(
فتح الباري ٢/٢٧٥

ജൂത-നസ്വറാക്കൾ അവരുടെ അന്ബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബുറുകൽക്കു സുജൂദു ചെയ്യുകയും  നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ  വിലക്കുകയും   ചെയ്തു. അതിനാല ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൾ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പ് പെടുന്നതല്ല.(ഫത് ഹുൽബാരി: 2/275)
____________________________________

വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ

sunniknowledge.blogspot.com
_______________________________

at November 13, 2016 No comments:

Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Labels: ഖബർകെട്ടിപ്പൊക്കൽ

Tuesday, 1 November 2016

മഹത്തുക്കളുടെ ഖബറിന്ന് ജാറം പണിയാം

നബി(സ്വ)ഉള്‍പ്പെടെയുള്ള മഹാത്മാക്കളുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നത് സുന്നത്താ ണെന്ന് ഖുര്‍ആനും സുന്നത്തും വ്യക്തമാക്കുന്നു. സുന്നത്തായ സിയാറതിനു സൌകര്യ മുണ്ടാക്കും വിധം ഖബറ് മാത്രമോ അല്ലെങ്കില്‍ ചുറ്റുഭാഗങ്ങളില്‍ ചുമരോ കെട്ടിടമോ കെട്ടി ഉയര്‍ത്തുന്ന തിനാണ് ജാറം എന്നു വിവക്ഷിക്കുന്നത്. ഈ ഉദ്ദേശ്യത്തോടെ പൊതു സ്ഥലത്തായാലും അല്ലെങ്കിലും ജാറം പണിയുന്നത് സുന്നതാണ്. സാധാരണ ഖബറു കള്‍ പ്രത്യേക സാഹചര്യമൊന്നുമില്ലെങ്കില്‍ ഒരു ചാണിലധികം ഉയര്‍ത്തുന്നത് അനുവദ നീയവുമല്ല. ഇബ്നുഹജര്‍ (റ) എഴുതുന്നു:

“ന്യായമായ അഭിപ്രായം മുസ്ലിംകളെ മറമാടുന്ന ഭൂമിയില്‍ (മുസബ്ബലത്) സ്വാലിഹീ ങ്ങളുടെ ഖബറുകളുണ്ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക, ഖബറിനുചുറ്റും കെട്ടിടം (മഖാം) പണിയുക തുടങ്ങി പ്രസ്തുത ഖബറുകള്‍ നശിച്ചുപോകാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനുമാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അനുവദനീയ മാകും എന്നതാണ്” (ഈആബ്, ശര്‍വാനി, 3/206).

മഹാത്മാക്കള്‍ക്ക് ജാറം പണിയാമെന്ന് ബുഖാരി നിവേദനം ചെയ്ത ഹദീസുകളില്‍ നിന്നും തെളിയുന്നുണ്ട്. ഖാരിജത്തുബ്നു സൈദ്(റ)പറയുന്നു:”ഉസ്മാന്‍(റ)ന്റെ കാല ഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു. അന്ന്, ഉസ്മാന്‍ബ്നു മള്ഊന്‍(റ)വിന്റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളില്‍ ഏറ്റവും വലിയ ചാട്ടക്കാര്‍.” (ബുഖാരി, 4/364)”

ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ഫത് ഹുല്‍ബാരി, 4/365).

“നബി (സ്വ) അര്‍ജ് എന്ന സ്ഥലത്തിന്റെ പിന്‍ഭാഗത്ത് ഒരു കുന്നിന്റെ അരികില്‍ വെച്ച് നിസ്കരിച്ചു. ആ പള്ളിയുടെ സമീപം വഴിയുടെ വലതുഭാഗത്തായി കല്ലുകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട രണ്ടോ മൂന്നോ ഖബറുകളുണ്ടായിരുന്നു” (ബുഖാരി, 2/348).
ഇമാം നവവി(റ)എഴുതുന്നു: “സിയാറത്, തബര്‍റുക് എന്നിവ നിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റു പള്ളികളും അമ്പിയാഅ്, ഉലമാഅ്, സ്വാലീഹീങ്ങള്‍ എന്നിവരുടെ ഖബ്റുകളും പരിപാലിക്കാന്‍ വേണ്ടി വസ്വിയ്യത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീ യമാണ്” (റൌളതുത്വാലിബീന്‍, വാ. 5. പേ. 172).

ഇതുകൊണ്ടാണ് നബി(സ്വ)യുടെ ജാറം പൊളിഞ്ഞു വീണപ്പോള്‍ സ്വഹാബത് അത് പുതുക്കിപ്പണിയുന്നതില്‍ ജാഗ്രത കാണിച്ചത്. ബുഖാരി റിപ്പോര്‍ട്ടു ചെയ്ത ഹദീസ് കാണുക. ഹിശാമുബ്നു ഉര്‍വ തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു:
“വലീദ്ബ്നുഅബ്ദുല്‍ മലികിന്റെ കാലത്ത് നബി(സ്വ)യുടെ റൌളയുടെ ഭിത്തി വീണപ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാന്‍ തുടങ്ങി. പുനര്‍നിര്‍മാണത്തിനിടയില്‍ ഒരു കാല്‍പ്പാദം പ്രത്യക്ഷപ്പെട്ടു. അവര്‍ പരിഭ്രമത്തിലായി. ഇത് നബി(സ്വ)യുടെ പാദമായിരിക്കുമെന്നവര്‍ വിചാരിച്ചു. ഇത് തിരിച്ചറിയാവുന്ന ആരെയും അവര്‍ക്ക് ലഭിച്ചില്ല. അവസാനം ഉര്‍വഃ (റ) വന്ന് അവരോട് പറഞ്ഞു: ‘അല്ലാഹുവാണെ സത്യം. ഇത് നബി (സ്വ) യുടെ പാദമല്ല. ഉമര്‍ (റ) വിന്റെ പാദമാകുന്നു” (ബുഖാരി, 4/415).

സ്വഹാബത്തില്‍ പലരുടേയും ഖബറുകളില്‍ ജാറമുണ്ടായിരുന്നുവെന്നു ചരിത്രഗ്രന്ഥ ങ്ങളില്‍ കാണാവുന്നതാണ്. ഇമാം നവവി (റ) എഴുതി:
“അഖീലുബ്നു അബീത്വാലിബ്(റ)ബഖീഇലാണ് മറമാടപ്പെട്ടത്. അദ്ദേഹത്തിന്റെ ഖബര്‍ പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബുല്‍അസ്മാഇ വല്ലുഗാത്, വാ. 1, പേ. 310).

“നബി(സ്വ)യുടെ മകന്‍ ഇബ്റാഹിം ബഖീഇലാണ് മറമാടപ്പെട്ടത്. അവരുടെ ഖബറ് പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബ്, 1/116).
ഇമാം അബൂഹനീഫ (റ) വിന്റെ ഖബറിനുമുകളില്‍ ഖുബ്ബയുള്ളതായി ഇഹ്കാമുസ്സാ ജിദ് ഫീ അഹ്കാമില്‍ മസാജിദ് എന്ന ഗ്രന്ഥത്തില്‍ (പേ. 32) ഇമാം സര്‍കശിയും ശദ റാതുദ്ദഹബില്‍ (3/319) ഇബ്നു ഇമാദില്‍ ഹമ്പലിയും വ്യക്തമാക്കിയിരിക്കുന്നു.

at November 01, 2016 No comments:

Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Labels: ഖബർകെട്ടിപ്പൊക്കൽ

Tuesday, 11 October 2016

ഖബർകെട്ടിപ്പൊക്കൽ ആരോപണങ്ങൾക്ക് മറുപടി 04

📛📛📛📛📛

ഖബർ കെട്ടി പ്പൊക്കൽ ആരോപണങ്ങള്‍ക്ക് മറുപടി......

    🔻.....   ഭാഗം 4⃣  ....🔷

🔷🔷🔻
എനി വഹാബീ മതക്കാർ കൊൻ ട് വരുന്ന ഹദീസാണ് .... ആരോപണവും മറുപടിയും......

🔷🔷🔻
"ഉയർന്നു നിൽക്കുന്ന ഒരു ഖബറും നീ തട്ടി നിരപ്പാക്കാതെ ഉപേക്ഷിക്കരുത്"
🔷🔻
ഹദീസിന്റെ മുഴുവൻ ഭാഗവും വായിക്കൂ വഹാബികളെ..

🔷🔷🔻
قال لي علي رضي الله عنه: ألا أبعثك على ما بعثني عليه رسول الله صلى الله عليه وسلم أن لا تدع صورة إلا طمستها ولا قبرًا مشرفًا إلا سويته
അബൂ ഹിയാജുൽ അസദിയോടു അലി(റ) വിന്റെ നിർദേശമാണിത്!
എന്നെ റസൂൽ നിയോഗിച്ച കാര്യത്തിനു ഞാൻ താങ്കളെ നിയോഗിക്കട്ടെയോ?

"ഒരു ചിത്രങ്ങളും മായ്ച്ചു കളയാതെ വിടരുത്, ഉയർന്നു നിൽക്കുന്ന ഒരു ഖബറും
നീ തട്ടി നിരപ്പാക്കാതെ ഉപേക്ഷിക്കരുത്"

🔷🔷🔻

ഈ ഹദീസ് എനി വഹാബി മിൻ ടൂല കാരണം വഹാബിക്ക് ബല്യ തലവേദനയാ ഈ ഹദീസ്... കാരണം കെട്ടിപ്പൊക്കിയ മഹാന്മാരുടെയും നബി സ യുടെ ഖബർ ഷരീഫിന്ന് മുകളിലുള്ള പച്ച ഖുബ്ബ പൊളിക്കാൻ വേൻ ടി കേരളത്തിലെ ഞാഞൂലുകളായ ഒഹാബി മതക്കാർ കൊൻ ട് വരാറുള്ള ഹദീസാണിത്....

🔻🔻🔷
എന്നാൽ ഈ ഹദീസ് ഒഹാബിയുടെ വാദ പ്രകാരം നബി സ യും സ്വഹാബത്തും ഖബർ കെട്ടി പ്പൊക്കിയെന്ന് വ്യക്തമായി കിട്ടുന്നു....
🔷🔷🔻😃😃
ഹ ഹ ... അത് കൊൻ ട് ഒഹാബി എനി മിൻ ടൂല  അതവാ ഇത് മുസ്ലിമീങ്ങളെ ഖബറാണെന്നും പറഞ്ഞ് വന്നാൽ  ചോദിക്കണം ആരാണ് ഈ ഖബറുകളൊക്കെ കെട്ടിപ്പൊക്കിയതെന്ന്

🔻🔻🔷
ചുട്ട മറുപടി  വാട്സപ്പ് ഗ്രൂപ്പിലൂടെ സുന്നികള്‍  അങ്ങ് കൊടുത്തപ്പൊ വഹാബിക്ക് ഇപ്പൊ മിൻ ടാട്ടമില്ല....

🔷🔷🔻❓👇
കാരണം

🔷🔷🔻
യഥാര്‍ത്ഥത്തില്‍ അലി(റ)ഇങ്ങനെ ഒരാജ്ഞചെയ്തത് കാഫിരീങ്ങളുടെ ഖബറുകളെ കുറിച്ചായിരുന്നു.
🔷🔷🔻
മുസ്ലിംകളുടെ ഖബറുകള്‍ ഭൂമിയോട് സമമാക്കി വെക്കലില്ല എന്നത് തന്നെ അതിനുവൃക്തമായതെളിവാണ്.
🔷🔷🔻
തട്ടിനിരപ്പാക്കാൻ    ആളെ  അയച്ചത് നബി(സ)തങ്ങളും അലി(റ)യുമാണെന്ന് ഈഹദീസും വൃക്തമാക്കുന്നു. സ്വഹാബത്ത് ഖബര്‍ കെട്ടിപ്പൊക്കുന്‍പോള്‍ നബിതങ്ങള്‍ മിണ്‍ടാതിരിക്കുകയും കെട്ടിപ്പൊക്കിയതിനുശേഷം പൊളിക്കാന്‍ ആളെ അയക്കുകയുംചെയ്തു എന്ന് ചിന്തിക്കാന്‍ സാധൃമല്ല ?

🔷🔷🔻
.....അതേപ്രകാരം സിദ്ദീഖ്(റ)ന്‍റേയും ഉമര്‍(റ)ന്‍റേയും കാലത്ത് മുസ്ലിംകള്‍കെട്ടിപ്പൊക്കുകയും അലി(റ)മിണ്‍ടാതിരിക്കുകയും പിന്നീട് തട്ടിനിരപ്പാക്കാന്‍ പറഞ്ഞയക്കുകയും ചെയ്യുകയില്ല അത്കൊണ്‍ടത് മുശ് രിക്കുകളുടെ ഖബറാണെന്ന് വൃക്തമാണ്..
വഹാബികളുടേത് ദുര്‍വൃാഖൃാനംമാത്രമാണ്.

🔷🔷🔻
👇👉🏼
അലിയ്യ് റ യോട്  ഖബർ പൊളിക്കാൻ പറഞ്ഞല്ലൊ അപ്പോള്‍ അത് മുസ്ലിമീങ്ങളുടെ ഖവറാണ് പൊളിക്കാൻ പറഞ്ഞതെന്നത് വഹാബികളെ നിങ്ങളുടെ വാദമല്ലെ...
🔷🔷🔻
👉🏼ഇതിൽ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാം  ഇസ്ലാമിൻ റ്റെ ഷരീ അത്ത് പടിപ്പിച്ച് തന്ന മുത്ത് നബി സ യും, ശേഷം ഇസ്ലാമിക ഭരണം നടത്തിയ അബൂബക്കർ സിദ്ദീഖ് റ,  ഉമറുബ്നുൽ ഖത്താബ് റ, ഉസ്മാനുബ്നു അഫ്ഫാൻ റ, തുടങ്ങിയയവരൊക്കെ ഖബർ കെട്ടിപ്പൊക്കി.... അവരൊന്നും മുസ്ലിമീങ്ങളുടെ ഖബർ  പൊളിക്കാൻ പടിപ്പിച്ചിട്ടില്ല
  🔷🔷🔻
👉🏼റസൂലുല്ലയും, സിദ്ദീഖ് റ യും, ഉമർ തങ്ങളും ,ഉസ്മാൻ റ യും  കെട്ടിപ്പൊക്കിയ അവർ എതിർക്കാത്ത  ഖബർ പൊളിക്കാൻ അലിയ്യ് റ പൊളിക്കാൻ ഉത്തരവിട്ടു അല്ലെ വഹാബികളെ.❓❓😃💪

🔷🔷🔻...എന്നാണോ  നിങ്ങള്‍ വാദിക്കുന്നത്❓❓

👇🔷🔷🔻
"""""കഴിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ """"" ബല്ലാത്ത പെടൽ.....😃😃

🔷🔷🔻👇
അലിയ്യ് റ പൊളിക്കാൻ പറഞ്ഞത് മുസ്ലിമീങ്ങളുടെ ഖബറാണെങ്കിൽ നബി സ യും , സിദ്ദീഖ് റ യും,  ഉമർ റ യും, ഉസ്മാൻ തങ്ങളുമൊക്കെ മുസ്ലിമീങ്ങളുടെ ഖബർ കെട്ടിപ്പൊകുന്നത് അങ്ങീകരിക്കുകയാണ് ചെയ്തത് അവർ അത് പൊളിക്കാൻ ഉത്തരവ് ഇട്ടിട്ടില്ലല്ലൊ......

🔷🔷🔻
👉🏼ഇതിൽ നിന്നും

ഖബർ കെട്ടിപ്പൊക്കാനുള്ള തെളിവ് നബി സ യിൽ നിന്നും സ്വഹാബത്തിൽ നിന്നും വ്യക്തമായി കിട്ടും....💜💙💚
😢😢😢👉🏼👉🏼👇🙏

🔷🔷🔻
ഇവിടെ ഒഹാബി
ഒന്നും മിൻ ടൂല കാരണം അലി റ പൊളിക്കാൻ പറഞ്ഞത് മുഷ്രിഖുകളുടെ ഖബറാണെങ്കിലൊ സുന്നികളുടെ വാദം വിജയിച്ചു
🔷🔷🔻
എനി മുസ്ലിമീങ്ങളുടെ ഖബറാണെങ്കലൊ മുത്ത് നബി സ യും സിദ്ദീഖ്, ഉമർ, ഉസ്മാൻ റ അൻഹും.. എന്നിവരൊക്കെ ഖബർ കെട്ടിപ്പൊക്കിയ ഖബറുകള്‍ അലി റ പൊളിക്കാൻ ഉത്തരവിട്ടു  എന്ന് വഹാബി മതക്കാർക്ക് തുറന്ന് സമ്മതിക്കേൻ ടി വരും .......

🔷🔷🔻👇👇👇👇
എനി താഴെ കൊടുക്കുന്ന ഉയർത്തപ്പെട്ട ഖബറുകള്‍ എന്ത് കൊൻ ട് പൊളിച്ചില്ല അതൊക്കെ എങ്ങനെ ബഹുമാനപൂർവ്വം നില നിന്നു.....

🔻🔻🔷
ഇമാം ബുഖാരി(റ) സ്വഹീഹില്‍ ഉദ്ധരിക്കുന്നത് കാണാം

وقال خارجة بن زيد
رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون
حتى يجاوزه :صحيح البخاري 1/181
🔻🔻🔷
"ഖാരിജത്ത് ബിന്‍ സൈദ്‌(റ)പറയുന്നു ഞങ്ങള്‍ ഉസ്മാന്‍(റ)കാലത്ത് യുവാക്കളായിരുന്നു ഞങ്ങളില്‍ ചാട്ടത്തില്‍ ഏറ്റവും ശക്തന്‍ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബ്ര്‍ ചാടിക്കടക്കുന്നവനായിരുന്നു"(ബുഖാരി)......

ഇവിടെ...👇

(الذي يثب قبر عثمان بن مظعون) بظاء معجمة ساكنة، ثم عين مهملة (حتى يجاوزه) من ارتفاعه:ارشاد الساري 2/483

"ഖബര്‍ ചാടിക്കടക്കുക എന്നത് ഖബറിന്‍റെ ഉയരം കാരണമായിരുന്നു"(ഇര്‍ഷാദുസ്സാരി)....

🔻🔻🔷
ബഹു ഇബ്നു അബിശൈബ(റ)വിന്‍റെ ഹദീസില്‍ ഖബ്ര്‍ ഉയര്ത്തപ്പെട്ടിരുന്നു എന്ന്‍ തന്നെ കാണാം:

حدثنا أبو بكر قال ثنا وكيع عن أسامة بن زيد عن عبد الله بن أبي بكر قال رأيت قبر عثمان بن مظعون مرتفعا:مصنف ابن أبي شيبة 3/3355
🔷🔷🔻
"സ്വഹാബിയായ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബര്‍ ഉയര്ത്ത്പ്പെട്ടതായി ഞാന്‍ കണ്ടു എന്ന്‍ അബ്ദുള്ളാഹി ബിന്‍ അബൂബക്കര്‍(റ)പറയുന്നു(മുസ്വന്നഫ് ഇബ്നു അബീ ഷൈബ)

🔻🔻🔷
ഇമാം ബുഖാരി റ വീൻ ടും ഉദ്ധരിക്കുന്നത് നോക്കൂ

488 - ﻭﺃﻥ -[105]- ﻋﺒﺪ اﻟﻠﻪ ﺑﻦ ﻋﻤﺮ، ﺣﺪﺛﻪ: «ﺃﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ §ﺻﻠﻰ ﻓﻲ ﻃﺮﻑ ﺗﻠﻌﺔ ﻣﻦ ﻭﺭاء اﻟﻌﺮﺝ، ﻭﺃﻧﺖ ﺫاﻫﺐ ﺇﻟﻰ ﻫﻀﺒﺔ ﻋﻨﺪ ﺫﻟﻚ اﻟﻤﺴﺠﺪ ﻗﺒﺮاﻥ ﺃﻭ ﺛﻼﺛﺔ، ﻋﻠﻰ اﻟﻘﺒﻮﺭ ﺭﺿﻢ ﻣﻦ ﺣﺠﺎﺭﺓ، ﻋﻦ ﻳﻤﻴﻦ اﻟﻄﺮﻳﻖ ﻋﻨﺪ ﺳﻠﻤﺎﺕ اﻟﻄﺮﻳﻖ ﺑﻴﻦ ﺃﻭﻟﺌﻚ اﻟﺴﻠﻤﺎﺕ» ﻛﺎﻥ ﻋﺒﺪ اﻟﻠﻪ ﻳﺮﻭﺡ ﻣﻦ اﻟﻌﺮﺝ، ﺑﻌﺪ ﺃﻥ ﺗﻤﻴﻞ اﻟﺸﻤﺲ ﺑﺎﻟﻬﺎﺟﺮﺓ، ﻓﻴﺼﻠﻲ اﻟﻈﻬﺮ ﻓﻲ
-[ ﺷ ﺃﺧﺮﺟﻪ ﻣﺴﻠﻢ ﻓﻲ اﻟﺤﺞ ﺑﺎﺏ

🔻🔻🔷
.: “നബി (സ്വ) അര്‍ജ് എന്ന സ്ഥലത്തിന്റെ പിന്‍ഭാഗത്ത് ഒരു കുന്നിന്റെ അരികില്‍ വെച്ച് നിസ്കരിച്ചു. ആ പള്ളിയുടെ സമീപം വഴിയുടെ വലതുഭാഗത്തായി കല്ലുകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട രണ്ടോ മൂന്നോ ഖബറുകളുണ്ടായിരുന്നു” (ബുഖാരി, 2/348).....

🔻🔻🔷
കൂടാതെ ബഹുമാനപ്പെട്ട ഇമാം നവവി റ തൻ റ്റെ തഹ്ദീബിൽ മഹാന്മാരായ നബി സ  യുടെ മകൻ ഇബ്റാഹീം റ, സ്വഹാബീ വര്യനായ അഖീലുബ്നു അബീ ത്വാലിബ് റ, ഷുഹൈബ് നബി അലൈഹിസ്സലാം, അങ്ങനെ തുടങ്ങി നിരവധി . മഹാന്മാരുടെ  ഖബറുകള്‍ മഷ് ഹൂറാണെന്നും , അതിൻ റ്റെ മുകളിൽ ഖുബ്ബയുൻ ടായിരുന്നുവെന്നും , വലിയ പടുത്തുയർത്തപ്പെട്ടിരുന്നുവെന്നും , ജനങ്ങള്‍ അവിടെ സിയാറത്തിന്നും തബറുഖിനും വരാറുൻ ടെന്നും വിഷദീകരിക്കുന്നു.....
🔻🔻🔷
നവവി ഇമാമിനെ ധീരമായി പറഞ്ഞ വഹാബി ഇതും കൻ ടില്ല....
ദജ്ജാലൂന കദ്ദാബൂന.......💀

🔻🔻🔷
മാത്രവുമല്ല ലോകത്തിൻ റ്റെ നാനാ ഭാഗത്തും സ്വഹാബത്തിൻ റ്റെയും,  സ്വാലിഹീങ്ങളുടെയും,
ഇമാമീങ്ങളുടെയും, നബിമാരുടെയുമൊക്കെ വലിയ പടുത്തുയർത്തപ്പെട്ട, ഖുബ്ബയുൻ ടാക്കിയ ധാരളം ഖബറുകള്‍ ഇന്നും ലോക മുസ്ലിമീങ്ങള്‍ വളരെ ആദരവോടെയും ബഹുമാനത്തോടെയും സിയാറത്ത് ചെയ്യുകയും , തബറുഖ്  എടുക്കുകയും, ഇസ്തിഗാസയും, തവസ്സുലും ഒക്കെ നടത്തി വരുന്നു......
🔻🔻🔷
എന്നാൽ ഞമ്മളെ കേരളത്തിലെ ഞാഞൂലുകളായ വഹാബീ പാതിരിമാർക്കാണ് ഇതൊക്കെ ഷിർക്കിൻ റ്റെ കൂടാരവും പൂജാ കേന്ത്രവുമൊക്കെ......
🔻🔻🔷
വഹാബികളേ ലകും ദീനുകും  വലിയ ദീൻ...

🔻🔻🔷
നിങ്ങളുടെ ആരോപണങ്ങള്‍ ആപ്പീസിൽ തന്നെ മുജായിദുകളോടും, മുജായിദിച്ചി പെണ്ണുങ്ങളോടും പറഞ്ഞോളൂ..... കേട്ടൊ....
🔻🔻🔷
മുഹ്മിനീങ്ങളുടെ അടുത്ത് അത് വില പോവില്ല..

SUNNI DEBETERS WINGINN
വേൻ ടി
സിദ്ദീഖുൽ മിസ്ബാഹ്,
ഹാരിസ് സലീം.....

പോസ്റ്റുകള്‍ പരമാവധി ഉപയോഗപ്പെടുത്താൻ  താൽപ്പര്യപ്പെടുന്നു......

💝💝💝📛📛📛💝💝💝💝💝

_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

at October 11, 2016 No comments:

Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Labels: ഖബർകെട്ടിപ്പൊക്കൽ

Older PostsHome

View mobile version

Subscribe to: Posts (Atom)

"മഹാനായ ഉതുബി(റ)" - സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും

*"മഹാനായ ഉതുബി (റ) " സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും""""" part - 01*____________✍🏻 *ഉതുബി...



Translate

Select LanguageAfrikaansAlbanianAmharicArabicArmenianAzerbaijaniBasqueBelarusianBengaliBosnianBulgarianCatalanCebuanoChichewaChinese (Simplified)Chinese (Traditional)CorsicanCroatianCzechDanishDutchEsperantoEstonianFilipinoFinnishFrenchFrisianGalicianGeorgianGermanGreekGujaratiHaitian CreoleHausaHawaiianHebrewHindiHmongHungarianIcelandicIgboIndonesianIrishItalianJapaneseJavaneseKannadaKazakhKhmerKoreanKurdish (Kurmanji)KyrgyzLaoLatinLatvianLithuanianLuxembourgishMacedonianMalagasyMalayMalayalamMalteseMaoriMarathiMongolianMyanmar (Burmese)NepaliNorwegianPashtoPersianPolishPortuguesePunjabiRomanianRussianSamoanScots GaelicSerbianSesothoShonaSindhiSinhalaSlovakSlovenianSomaliSpanishSundaneseSwahiliSwedishTajikTamilTeluguThaiTurkishUkrainianUrduUzbekVietnameseWelshXhosaYiddishYorubaZulu

Powered by Translate

ബ്ലോഗ് സന്ദർശിച്ചവർ

 185458

അഹ്ലുസ്സുന്നയുടെ ആശയ ആദർശ പ്രചാരണത്തിനായി ഈയുള്ളവന്റെ ഒരദ്ധ്വാനമാണ് ഈ ബ്ലോഗ് Share ചെയ്യുമല്ലോ

Siddeequl Misbah Padnekad

View my complete profile

ബ്ലോഗിനെക്കുറിച്ചൊരൽപം..

അസ്സലാമു അലൈകും.

എല്ലാവർക്കും സുഖം നേരുന്നു.....

നാമൊക്കെ മുസ്ലിമീങ്ങളാകുന്നു എന്നാൽ ശരിയായ മുഹ്മിനാണൊ ? ഏതാകുന്നു മുഹ്മിനിൻ റ്റെ ശരിയായ മാർഗ്ഗം,? ഞാനൊരു മുസ്ലിമാണെന്നത് കൊണ്ട് അല്ലാഹുവിൻ റ്റടുത്ത് വിജയിയാകുമൊ? നമുക്ക് സ്വർഗ്ഗം നേടാൻ കഴിയുമൊ ?
" മുഹ്മിനീങ്ങളുടേതല്ലാത്ത മാർഗ്ഗം സ്വീകരിച്ചവൻ റ്റെ കേന്ദ്രം നരഗമാണെന്ന് പരിശുദ്ധ ഖുർ ആനിലൂടെ അല്ലാഹു നമ്മെ ഓർമ്മപ്പെടുത്തുന്നു ......

അപ്പോൾ ഒരു കാര്യം വ്യക്തമാണ് വിജയിക്കാൻ മുഹ്മിനീങ്ങളുടെ നല്ലൊരു മാർഗ്ഗമുണ്ട് ആ മാർഗ്ഗം കാണിച്ച് തന്നത് ഹബീബ് സ്വ യും അത് പിൻപറ്റിയ സ്വഹാബത്തുമാകുന്നു ഈ മാർഗ്ഗം തലമുറ തലമുറയായി പിൻപറ്റിവന്ന് ഇന്ന് നമ്മളിലേക്ക് എത്തി നിൽക്കുന്നു എനി അത് നാളെ‌ നമ്മുടെ ശേഷമുള്ളവരിലേക്കും എത്തുകയും ചെയ്യും , ഈ മാർഗ്ഗം അവലംബിച്ചവർക്ക് വിജയിക്കാൻ പറ്റും ഇതല്ലാത്ത മാർഗ്ഗം അവലംബിച്ചവർക്ക് നരഗവുമാണെന്ന് ഖുർ ആനും ഓർമ്മപ്പെടുത്തുന്നു .....

എന്നാൽ ഈ മുഹ്മിനീങ്ങളുടെ മാർഗ്ഗം പ്രതിനിധാനം ചെയ്യുന്ന വിഷ്വാസപരവും കർമ്മപരവുമായ ആശയങ്ങളെ തെറ്റായ രീതിയിൽ ദുർ വ്യാഖ്യാനം നടത്തി മുഹ്മിനീങ്ങളുടെ ഈമാൻ തെറ്റിക്കാൻ പൈഷാചികമായ വാദവുമായി പുത്തൻ വാദികളുടെ കടന്ന് കയറ്റം വളരെ കൂടുതലായ കാല ഘട്ടത്തിലാണ് നാം ഇന്ന് ജീവിച്ച് കൊണ്ടിരിക്കുന്നത് ‌. ഹബീബ് സ്വ അന്ന് തന്നെ സ്വഹാബത്തിന്നോട് എൻ റ്റെ ഉമ്മത്ത് 73 വിഭാഗം ആയിത്തീരുമെന്നും അതിൽ ഒരു വിഭാഗം ഒഴികെ ബാക്കിയുള്ള മുഴുവൻ വിഭാഗവും നരഗത്തിലാണെന്നും ആ ഒരു വിഭാഗമേതെന്ന സ്വഹാബത്തിൻ റ്റെ ചോദ്യത്തിന്ന് അത് അഹ്ലുസ്സുന്ന വൽ ജമാ അയാണെന്ന ഒരേ ഒരു വിഭാഗം മാത്രമേ സ്വർഗ്ഗത്തിൽ പോവുകയുള്ളൂ എന്ന് മുത്ത് നബി‌ സ്വ പ്രവചിച്ചത് സത്യമാണല്ലൊ അതിൽ പിഴച്ച് പോകുമെന്ന് പറഞ്ഞ വിഭാഗം ആ കാലത്ത് തന്നെ ഉടലെടുത്ത് തുടങ്ങുകയും ചെയ്തിരുന്നു അതിൻ റ്റെ തുടർച്ചയും , ബാക്കിയുമെന്നോണം ഇന്നും ഇത്തരം വിഭാഗങ്ങളെ നാം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നു , ഇത്തരക്കാരുടെ രീതിയും , സ്വഭാവവും, പ്രവർത്തനവുമൊക്കെ എങ്ങനെയാണെന്നും , എങ്ങനെയാവുമെന്നുമൊക്കെ മുത്ത് നബി‌‌സ്വ യും സ്വഹാബത്തും പടിപ്പിക്കുകയും, പ്രവചിക്കുകയും ചെയ്തിട്ടുണ്ട് , ആയതിനാൽ ഇത്തരക്കാരുടെ ആശയമെന്താണെന്നും , അതിൻ റ്റെ ഗണ്ണനമെന്താണെന്നും വിജയമാഗ്രഹിക്കുന്ന ഓരോ മുഹ്മിനിന്നും അറിയാനുള്ള ബാധ്യതയുണ്ട് .

അതിനാൽ പുത്തൻ വാദികളുടെ പൊള്ളയായ ആദർഷത്തെ ആശയം കൊണ്ട് നേരിട്ട് മുസ്ലിം സമൂഹത്തിന്ന് ഇസ്ലാമിൻ റ്റെ യഥാർത്ത ആഷയത്തെ നില നിർത്താൻ ആലിമീങ്ങളുടെ കൂടെ ഉമറാക്കളും പരിശ്റമിച്ചാൽ മാത്രമേ‌ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ ..... അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ....

ഈ ഒരു പരിഷ്റമത്തിന്ന് വേണ്ടി ഈ വിനീതൻ എഴുതി വാട്സപ്പിലൂടെയും എഫ്ബിയിലൂടെയും പ്രചരിപ്പിച്ച പോസ്റ്ററുകളുടെ സമാഹാരവും‌, അത് പോലെ‌ പ്രിയ അഹ്ലുസ്സുന്നയുടെ സഹോദരങ്ങൾ‌ എഴുതി പ്രചരിപ്പിച്ച ലേഖനങ്ങളും ഉൾ കൊള്ളിച്ചിട്ടുണ്ട് വിശാലമായ സുന്നീ പoനമാകുന്നു ഈ ബ്ലോഗിലൂടെ ലക്ഷ്യം വെക്കുന്നത് .....

ഈ പാവപ്പെട്ടവൻ റ്റെ ഈ എളിയ ശ്റമവും, അദ്ധ്വാനവും നാളെ മരിക്കുംബോള്‍ ഈമാനോടെ മരിക്കാനും ആഖിറത്തിൽ ഒരു മുതൽ കൂട്ടായ അമലായി സ്വീകരിക്കാനും നിങ്ങളെല്ലാവരും എനിക്കും കുടുംബത്തിന്നും വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്ന് ആത്മാർഥമായി അപേക്ഷിക്കുന്നു....

ഒരുപാട് ഉസ്താദുമാരിൽ നിന്നുള്ള ചർച്ചകളും, സംശയനിവാരണങ്ങളും അവരിൽ നിന്നുള്ള ഗഹനമായ പoനങ്ങളും‌, ആശയ സംവാദങ്ങളും , ലേഖനങ്ങളും , ആദർശ പുസ്തകങ്ങളും, എൻ റ്റെ പ്രിയപ്പെട്ട കൂട്ടുകാർ എഴുതിയ ആശയ പോസ്റ്ററുകളും പുത്തൻ വാദികളുടെ പിഴപ്പിക്കാനുതകുന്ന ലേഖന പോസ്റ്ററുകളും , തെറ്റിധരിപ്പിക്കുന്ന ദുർ‌ വ്യാഖ്യാനങ്ങളും , ധാരാളം മത ഗ്രന്ദങ്ങളിലെ തിരിമറികളുമൊക്കെയാണ് ഇത്തരം പോസ്റ്ററുകളും , ലേഖനങ്ങളും എഴുതാൻ എന്നെ ഏറ്റവും കൂടുതൽ പ്രേരിതനാക്കിയത് , ഇതിന്ന് എന്നെ സഹായിച്ച പ്രിയപ്പെട്ട ഉസ്താദുമാരോടും , സുന്നീ കൂട്ടുകാർക്കും പറഞ്ഞാൽ അറിയിക്കാൻ കഴിയാത്ത ക്ർതജ്ഞത അറിയിക്കുകയാണ് അല്ലാഹു സ്വർഗ്ഗത്തിൽ നമ്മെ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ..

അഹ്ലുസ്സുന്നയുടെ ആശയ പ്രചാരണത്തിന്ന് വേണ്ടി ധാരാളം ലേഖനങ്ങളും, പോസ്റ്ററുകളും , പുസ്തകങ്ങളും , വോയിസ് മെസ്സേജുകളുമൊക്കെ ചെയ്ത ഉസ്താദുമാർക്കും , ഞാനടക്കമുള്ള എല്ലാ ലേഖകർക്കും , എഴുത്തുകാർക്കും ഇതുവരെ എഴുതിയ എനി എഴുതിക്കൊണ്ടിരിക്കുന്ന എല്ലാത്തിൻ റ്റെയും ഒോരോ ഹർഫിൻ റ്റെയുംപ്രതിഫലം എഴുതിയവർക്കും, പറഞ്ഞവർക്കും , പ്രചരിപ്പിച്ചവർക്കും നാളെ വലിയൊരു മുതൽകൂട്ടായി നൽകണെ‌ റഹ്മാനേ ഇതിൻ റ്റെ പ്രതിഫലം ഹബീബ് സ്വ യിലേക്കും മുൻ കാല അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളിലേക്കും പണ്ടിതന്മാരിലേക്കും എത്തിക്കണേ അല്ലാഹ് ... ആമീൻ..... ആമീൻ ... ആമീൻ...

ദുആ വസ്വിയ്യത്തോടെ..
സിദ്ധീഖുൽ മിസ്ബാഹ് പടന്നക്കാട്
( ബ്ലോഗ് അഡ്മിൻ)
------------------------------
(09496210086..Watsapp number)
( 09447868666.. contact number)
______________________________

കൂട്ടു പ്രാർഥന ആരോപണങ്ങളും ഗണ്ണനവും




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
കൂട്ടുപ്രാർത്ഥന ആരോപണങ്ങളും ഗണ്ണനവും

കൂട്ടു പ്രാർഥന  ആരോപണങ്ങളും ഗണ്ണനവും
___________________________________

ചോദ്യം: നബി(സ) ജമാഅത്ത് നിസ്കാരത്തിനുശേഷം കൂട്ടപ്രാര്‍ഥന നടത്തിയതിന് വല്ല പ്രബലമായ ഹദീസും തെളിവുണ്ടോ?

ഉത്തരം: അഹ്ലുല്‍ ഹദീസുകാരനായ മുബാറക് ഫൂരി എഴുതുന്നു:

“ഫര്‍ള് നിസ്കാരാനന്തരം ഇരുകരങ്ങളുമുയര്‍ത്തി ഇമാമ് പ്രാര്‍ഥിക്കുകയും പിന്നിലുള്ള മഅ്മൂമുകള്‍ കരങ്ങളുയര്‍ത്തിക്കൊണ്ട് ആമീന്‍ പറയുകയും ചെയ്യുന്നത് സംബന്ധിച്ച് ഈ കാലഘട്ടത്തിലെ ഹദീസ് പണ്ഢിതന്മാര്‍ അഭിപ്രായ വ്യത്യാസത്തിലായിട്ടുണ്ട്. അത് അനുവദിച്ചുകൂടെന്നാണ് ചിലര്‍ പറയുന്നത്.

സ്വഹീഹായ പരമ്പരയിലൂടെ നബി(സ്വ)യില്‍ നിന്ന് അത് സ്ഥിരപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ അത് ബിദ്അത്താണെന്നുമാണ് അവരുടെ ധാരണ.

എന്നാല്‍ അത് അനുവദനീയമാണെന്ന് പറയുന്നവര്‍ അഞ്ച് ഹദീസുകള്‍ രേഖയായി അവതരിപ്പിച്ചിരിക്കുന്നു. പ്രസ്തുത അഞ്ച് ഹദീസുകളില്‍

നാലാമത്തേത് അസ്വദുല്‍ ആമുരി(റ) തൻ റ്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ്.

അവര്‍ പറഞ്ഞു. ഞാന്‍ നബി(സ്വ)യോടൊന്നിച്ച് ഒരു ദിവസം സ്വുബ്ഹി നിസ്കരിച്ചു. സലാം വീട്ടിയ ശേഷം നബി(സ്വ) തിരിഞ്ഞിരുന്ന് ഇരുകരങ്ങളുമുയര്‍ത്തി പ്രാര്‍ഥന നടത്തി. ഈ ഹദീസ് ഹാഫിള് ഇബ്നുഅബീശൈബ(റ) തൻ റ്റെ മുസ്വന്നഫില്‍ നിവേദനം ചെയ്തതായി നിവേദക പരമ്പര പറയാതെ ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്....

(മുസ്വന്നഫ് ലഭിക്കാത്തതുകൊണ്ട്) പ്രസ്തുത നിവേദക പരമ്പര എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അത് പ്രബലമോ അപ്രബലമോ എന്നു പറയാനാകില്ല” (തുഹ്ഫതുല്‍ അഹ്വദി – 2/198, 199)..........

എന്നാല്‍ ഈ ഹദീസ് ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫ് 1/302ല്‍ വ്യക്തമായി കാണാവുന്നതാണ്.......

അതിൻ റ്റെ നിവേദക പരമ്പര ഇപ്രകാരമാണ്.....

ഹുശൈമ്, യഅ്ലബ്നു അത്വാഅ്, ജാബിറ്, അദ്ദേഹത്തിൻ റ്റെ പിതാവായ യസീദുബ്നുല്‍ അസ്വദില്‍ ആമുരി (റ.ഹും.) ഈ ഹദീസിൻ റ്റെ ആദ്യഭാഗം ഇബ്നുസആദ്(റ) ത്വബഖാത് 5/517ലും നിവേദനം ചെയ്തിട്ടുണ്ട്. അതിൻ റ്റെ നിവേദക പരമ്പര ഇപ്രകാരമാണ്.

അബൂദാവൂദ് ത്വയാലിസി, ശുഅ്ബ, യഅ്ലബ് അത്വാഅ്, ജാബിറ്, അദ്ദേഹത്തിൻ റ്റെ പിതാവ് യസീദുബ്നുല്‍ അസ്വദില്‍ ആമുരി (റ.ഹും.) രണ്ട് നിവേദക പരമ്പരയിലും നബി(സ്വ)യോടൊന്നിച്ച് ഞങ്ങള്‍ സ്വുബ്ഹി നിസ്കരിച്ചിരുന്നുവെന്ന് പറയുന്നത് യസീദുബ്നുല്‍ അസ്വദില്‍ ആമുരി(റ) തന്നെയാണ്. യസീദിൻ റ്റെ പിതാവായ അസ്വദുല്‍ ആമുരിയല്ല.

അപ്പോള്‍ പിന്നെ അസ്വദുല്‍ ആമുരി അദ്ദേഹത്തിൻ റ്റെ പിതാവില്‍ നിന്ന് ഈ ഹദീസുദ്ധരിച്ചുവെന്ന തുഹ്ഫതുല്‍ അഹ്വദിയുടെ പരാമര്‍ശം വ്യക്തമായ പിഴവാണ്........###

ഇതിൻ റ്റെ നിദാനം തുഹ്ഫതുല്‍ അഹ്വദിയുടെ രചയിതാവ് മുബാറക് ഫൂരി ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫ് കണ്ടെത്തിക്കാത്തതാണ്.....

മാത്രമല്ല അസ് വദിൻ റ്റെ പുത്രനായ യാസീദാണ് സ്വഹാബിവര്യന്‍. ഇബ്നുസഅദ്(റ) ത്വബഖാത് 5/517ല്‍ എഴുതുന്നു:

""""""“യസീദുബ്നുല്‍ അസ്വദ് ഹുനൈന്‍ യുദ്ധത്തില്‍ ശത്രുപക്ഷത്തോടൊപ്പം പങ്കെടുത്ത വ്യക്തിയായിരുന്നു. പിന്നീട് മുസ്ലിമാവുകയും സ്വഹാബിവര്യനാവുകയും ചെയ്തു.”""

ബഹു. ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം. അവര്‍ പറഞ്ഞു: “നബി(സ്വ) ഒരുദിവസം സ്വുബ്ഹി നിസ്കാരം കഴിഞ്ഞ് ജനങ്ങളിലേക്ക് തിരിഞ്ഞിരുന്ന് “അല്ലാഹുവേ, ഞങ്ങളുടെ രാജ്യത്ത് നീ ഞങ്ങള്‍ക്ക് ബറകത് ചെയ്യേണമേ. ഞങ്ങളുടെ മുദ്ദിലും സ്വാഇലും ബറകത് നല്‍കേണമേ.”"" എന്നിങ്ങനെ തുടങ്ങുന്ന പ്രാര്‍ഥന നടത്തി” (ത്വബ്റാനിയുടെ കബീര്‍)......

ഇമാം ത്വബ്റാനി(റ) തന്നെ ഈ ഹദീസ് ഇബ്നുഉമര്‍(റ) വഴിയായി തൻ റ്റെ ഔസത്വിലും നിവേദനം ചെയ്തിട്ടുണ്ടെന്നും ഇവ രണ്ടിൻ റ്റെയും നിവേദക പരമ്പര യോഗ്യരാണെന്നും ഇമാം സയ്യിദുസ്സുംഹൂദി(റ) വഫാഉല്‍ വഫാ 1/54ല്‍ പ്രസ്താവിച്ചിട്ടുണ്ട്.......

അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്ന് ഇബ്നു മുര്‍ദൂയഹ്(റ) നിവേദനം:

"""“നബി(സ്വ) നിസ്കാരം കഴിഞ്ഞാല്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു.

‘അല്ലാഹുവേ, നിന്നോട് ചോദിക്കുന്നവരുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു. സമുദ്രത്തിലോ കരയിലോ ഉള്ള വല്ല ഒരുത്തൻ റ്റെയും പ്രാര്‍ഥന നീ സ്വീകരിക്കുകയും അപേക്ഷക്കുത്തരം ചെയ്യുകയും ചെയ്യുന്ന പക്ഷം അവര്‍ നിന്നോട് ചോദിക്കുന്ന നല്ല കാര്യങ്ങളില്‍ ഞങ്ങളെയും നീ പങ്കുചേര്‍ക്കേണമേ. അവര്‍ക്കും ഞങ്ങള്‍ക്കും സൌഖ്യം പ്രധാനം ചെയ്യേണമേ.....
അവരില്‍ നിന്നും ഞങ്ങളില്‍നിന്നും അമലുകള്‍ നീ സ്വീകരിക്കേണമേ. അവരുടെയും ഞങ്ങളുടെയും (പാകപ്പിഴവുകള്‍) മാപ്പുചെയ്യേണമേ. നിശ്ചയം നീ അവതരിപ്പിച്ച ഖുര്‍ആന്‍ കൊണ്ട് ഞങ്ങള്‍ വിശ്വസിക്കുകയും നിൻ റ്റെ പ്രവാചകനെ ഞങ്ങള്‍ അനുകരിക്കുകയും ചെയ്തവരാണ്” (അദ്ദുര്‍റുല്‍ മന്‍സൂര്‍ 2/224)........

അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്നുതന്നെ ഈ ഹദീസ് ഇമാം ദൈലമി(റ)യും നിവേദനം ചെയ്തതായി അലിയ്യുല്‍ മുത്തഖില്‍ ഹിന്‍ദി(റ) കന്‍സുല്‍ ഉമ്മാല്‍ 1/296ലും രേഖപ്പെടുത്തിയിട്ടുണ്ട്.......

പ്രസ്തുത ഹദീസുകളിലെല്ലാം നബി(സ്വ) ബഹുവചനമാക്കി പ്രാര്‍ഥിച്ചത് പിന്നിലുള്ള മഅ്മൂമുകളെയും പരിഗണിച്ചായിരുന്നുവെന്ന് വ്യക്തം....

കാരണം, കൂടെയുള്ള മഅ്മൂമുകളെ പരിഗണിക്കാതെ ഏകവചനം കൊണ്ട് പ്രാര്‍ഥന നടത്തുന്നത് അവരെ വഞ്ചിക്കലാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്......

ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഹിര്‍സില്‍ പറയുന്നത് കാണുക.

“ഇപ്പറഞ്ഞത് നിസ്കാരാനന്തരവും ബാധകമാണ്. അതുകൊണ്ട് തന്നെയാണ് നബി(സ്വ)യില്‍ നിന്നുദ്ധരിക്കപ്പെട്ട നിസ്കാരാനന്തര പ്രാര്‍ഥനകളില്‍ കുറേ ബഹുവചനമായി വന്നത്” (ഇമാം ജസ്രി(റ)യുടെ ഹിര്‍സ് ഹാമിശുല്‍ ഹിസ്വ്ന്‍ പേജ് 24)........

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ ഗ്രാഹ്യമായി......

1) നിസ്കാരാനന്തരം നബി(സ്വ) തിരിഞ്ഞിരിക്കുമായിരുന്നു....

2) ഇരുകരങ്ങളുമുയര്‍ത്തി പ്രാര്‍ഥന നടത്തിയിരുന്നു.....

3) പിന്നിലുള്ള മഅ്മൂമുകളെ പരിഗണിച്ച് പ്രാര്‍ഥന ബഹുവചനമാക്കിയിരുന്നു.
ഈ അടിസ്ഥാനത്തിലാണ് യൂസുഫുല്‍ ബിന്നൂരി(റ) ഇപ്രകാരം പറഞ്ഞത്....

“ഇവ്വിഷയകമായി വന്നിട്ടുള്ള ഉപര്യുക്ത ഹദീസുകളും അത് പോലെയുള്ള മറ്റു ഹദീസുകളും ജനങ്ങള്‍ നിസ്കാരാനന്തരം പതിവാക്കിപ്പോന്ന കൂട്ടപ്രാര്‍ഥനക്ക് മതിയായ തെളിവാകുന്നു” (ബിന്നൂരി(റ)യുടെ മആരിഫുസ്സുനന്‍ 3/124).........
_______________________



 കൂട്ടുപ്രാർത്ഥന

കൂട്ടുപ്രാർത്ഥന എതിർക്കുന്നവർ അജ്ഞരാണ് "

നിസ്കാര ശേഷമുള്ള  കൂട്ടു പ്രാർത്ഥന
_______________________________________

പ്രാർത്ഥന മു'മിനീങ്ങളുടെ ആയുധമാണ്.
( الدعاء سلاح المؤمن )

عن ابى امامة رضى : قال قيل رسول الله صلّى الله عليه وسلّم ايّ
الدعاء أسمع قال جوف الليل الآخر ودبر الصلات المكتبات (ترمذى)

സ്വഹാബത്ത് പ്രവാചകരോട് ചോദിച്ചു :

"ഏതൊരു പ്രാർത്ഥനക്കാണ് കൂടുതൽ ഉത്തരം ലഭിക്കുക,? തങ്ങൾ പറഞ്ഞു : രാത്രിയുടെ അവസാന യാമങ്ങളിൽ., നിർബന്ധമാക്കപെട്ട നിസ്കാരങ്ങൾക്ക് ശേഷവും. ഇമാം തുർമുദിയാണ് ഈ ഹദീസ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

ഒറ്റയ്ക്ക് പ്രാർത്ഥിക്കാനല്ല
കൂട്ടുപ്രാർ ത്ഥന നടത്താനാണ് ഖുർ ആൻ  (അ ൽ കഹ്ഫ് 28) ഉൽബൊധിപ്പിക്കുന്നത്

.واصبر نفسك مع الذين يدعون ربهم بالغداوة والعشي (الكهف)...

നബി(സ) നിസ്കാരാനന്തരം
കൂട്ടുപ്രാർത്ഥനയാണ് നടത്തിയിരുന്നതെന്ന് ഇമാം സുംഹൂദി പറയുന്നു.(അൽ വഫാ 1:54)

عن اتن عمر قال :صلى رسول صلّى الله عليه وسلّم الفجر ثم أقبل على القوم فقال أللهم بارك لنا فى مدينتنا وبارك لنا فى مدنا وصاعنا ,(رواه الطبرانى في الاوسط ورجاله ثقات(الوفا 1\54)

ويسن الذكر والدعاء بعدها اى الصلاة(نهاية 1\528)

"നിസ്കാരശേഷം ദിക്റും ദുആയും സുന്നത്താക്കപ്പെടും.(നിഹായ 1\528)"

ويستحب للامام ان يقبل عليهم فى الذكر والدعاء والافضل جعل يمينه اليهم ويساره الى المحراب(مغنى 1\183)

(ദിക്റിലും ദുആയിലും മ'അമൂമുകൾക്കഭിമുഖമായിരിക്കൽ ഇമാമിന് സുന്നത്താക്കപ്പെടും. തൻ റ്റെ വലതുഭാഗത്തെ അവരിലേക്കും ഇടതുഭാഗത്തെ മിഹ്രാബിലെക്കുമാക്കലാണ് ഏറ്റവും സ്രേഷ്ടം.(മുഗ്നി 1:183.)...........

ഫത് ഹുൽ  മുഈനിലുള്ളതും ഇത് തന്നെ ആകുന്നു..........

ഇമാം നവവി (റ) പറയുന്നു :

قد ذكرنا استجاب الذكر والدّعاء للامام والمأ موم والمنفرد وهو مستحب عقب كل الصلوات بلا خلاف وأماما اعتاده الناس أو كثير منهم تخصيص دعاء الامام بصلاتى الصبح والعصر فلا أصل له....... بل الصواب استحبابه فى كل الصلوات يستحبّ أن يقبل على الناس فيدعوا (مجموع 3\488)

(ഒറ്റയ്ക്ക് നിസ്കരിക്കുന്നവൻ, മഅമൂം, ഇമാം ഇവർക്കെല്ലാം ദിക് റും  ദുആയും  സുന്നത്താണെന്ന് നാം പറഞ്ഞിരുന്നു.

എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ഇത് സുന്നത്താണെന്നതിൽ അഭിപ്രായ വ്യത്യാസമില്ല.

ജനങ്ങൾ അഥവാ അവരിൽ പലരും സുബ്ഹി, അസർ നിസ്കാരങ്ങൾക്ക് ശേഷം മാത്രമാണ് ഇമാം ദുആ ചെയ്യേണ്ടതെന്ന പതിവ് ധാരണക്കൊരടിസ്ഥാനവുമില്ല...

എന്നാൽ യാതാർത്ഥ്യം, എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും പ്രാർത്ഥന സുന്നത്താകുന്നുവെന്നതാണ്‌.

ഇമാം ജനങ്ങളിലെക്കഭിമുഖമായിരുന്നു പ്രാർഥിക്കൽ സുന്നത്താകുന്നു.)

ഇമാം ജനങ്ങളിലെക്കഭിമുഖമായിരുന്നു സ്വന്തം പ്രാർഥികണമെന്നല്ല ഈ പറഞ്ഞതിൻ റ്റെ താല്പര്യം. 'ഇമാം' 'അഭിമുഖം' എന്നാ പ്രയോഗങ്ങൾ തന്നെയും പ്രാർത്ഥനാരൂപം വ്യക്തമാക്കുന്നതാണല്ലോ. സത്യത്തിൽ തർക്കമില്ലാതെ  നിർവഹിക്കപ്പെടെണ്ടതും കക്ഷിഭേദമില്ലാതെ പ്രോത്സാഹിപ്പിക്കപ്പെടെണ്ടതുമാണ് കൂട്ടുപ്രാർത്ഥന........

നബി(സ)പറയുന്നു:

حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66

"ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി(ഇബ്ന്‍ മാജ:)

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്നു ജൌസി പറയുന്നു.......

أعم من ان يكون في صلوته اوبعدها مم
ا ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24

""""നിസ്കാരത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്""""""

റസൂല്‍ (സ) നിസ്കാര ശേഷം ഇങ്ങനെ പ്രാർത്ഥിച്ചതായി ഹദീസുകളിൽ നിന്നും വ്യക്തമാണ്.......

:عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات

,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا

""""""നബി(സ)സ്വുബ്ഹി നിസ്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു"അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "(ഹദീസ്)

ആമിര്‍ (റ).അ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു, അവര്‍ പറഞ്ഞു, ഞാന്‍ റസൂല്‍ സ.അ യോടൊപ്പം
സുബ് ഹി നിസ്കരിച്ചു, സലാം വീട്ടിയപ്പോള്‍ റസൂല്‍ സ.അ തിരിഞ്ഞിരുന്നു ഇപ്രകാരം പ്രാര്‍ത്ഥിച്ചു, "അല്ലാഹുവേ ഞങ്ങളുടെ മദീനയില്‍ നീ അനുഗ്രഹം നല്കണമേ, ഞങ്ങളുടെ മുദ്ദിലും സാ'ഇലും നീ അനുഗ്രഹം ചൊരിയേണമേ.. (തുഹ്ഫതുല്‍ അഹ'വദി 2/199)................

അപ്പോള്‍ മ'അമൂമീങ്ങള്‍ ആമീന്‍ പറയേണ്ടതുണ്ടോ??????

عَنْ حَبِيب بْن مَسْلَمَة الْفِهْرِيّ سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول : لَا يَجْتَمِع مَلَأ فَيَدْعُو بَعْضهمْ وَيُؤَمِّن بَعْضهمْ إِلَّا أَجَابَهُمْ اللَّه
تَعَالَى "..........
ഹബീബ് ബിന്‍ മസ് ലമ (റ) ൽ‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു, " ആളുകള്‍ ഒരുമിച്ചു കൂടി അവരില്‍ ചിലര്‍ പ്രാര്‍ത്ഥിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ചെയ്തതില്‍ അള്ളാഹു ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ് എന്ന് റസൂല്‍ സ.അ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് (ഫത്'ഹുല്‍ ബാരി 12/497)........

ഇനി മുജാഹിദുകളുടെ

ഷൈഖുൽ ഇസ്ലാം

ഇബ്ന്‍ തയ്മിയ്യ തന്നെ പറയട്ടെ,

""""" "മഅമൂം ഇമാമിൻ റ്റെ പ്രാര്‍ത്ഥനയ്ക്ക് ആമീന്‍ പറയുന്നുണ്ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥിക്കുന്നത് എന്ന വിശ്വാസത്തോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു" (ഫതാവ ഇബ്ന്‍ തയ്മിയ്യ 1/211)............

പ്രാർഥനക്ക് കൂടുതൽ ഉത്തരം പ്രതീക്ഷിക്കുന്നഒരു സുവർണാവസരത്തിൽ അല്ലാഹുവിൻ റ്റെ അടിമകൾ ഒരുമിച്ചു പ്രാർഥിക്കുന്നതിനെ എതിർക്കുന്ന 'അനാചാര വാദി' കളുടെ പിൻബലം സത്യത്തിൽ എന്തായിരിക്കും?

പ്രസ്ഥാന നേതാക്കന്മാരുടെയും പക്ഷപാദിത്വം മാത്രം പ്രചരിപ്പിക്കുന്ന പ്രസിദ്ധികരനങ്ങളുടെയും കണ്ടെത്തലുകള്‍ക്ക് മുമ്പിൽ അന്ധമായ അനുകരണം കാഴ്ച വെക്കുന്നവർ തങ്ങളുടെ തലച്ചോറാണ് പണയപ്പെടുത്തുന്നതെന്നറിയാതെ പോവുകയാണ്.

നമുക്കവരെ നേരിൻ റ്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കാം. നിരസിക്കുന്നവരോട് സഹതപിക്കാം...............
_______________________________

sunniknowledge.blogspot.com
_____________________________________

at November 17, 2016 No comments:

Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Labels: കൂട്ടുപ്രാർത്ഥന

Monday, 10 October 2016

കൂട്ടുപ്രാർതഥന ഹദീസുകളിലൂടെ

നിസ്കാരാ നന്തരം നബി (സ) പ്രാര്‍ത്ഥിച്ചതായി ഹദീസുകളിലു ണ്ട്. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോൾ നിങ്ങള്‍ ആമീന്‍ പറയണമെന്ന പ്രവാചക നിര്‍ദേശവും ഹദീസില്‍ കാണാം. എങ്കില്‍ ഇവിടെ തര്‍ക്കം സ്വഹാബത്ത് നബി (സ)യെ അനുസരിച്ചോ , ഇല്ലയോ എന്നതാകുന് നു. അനുസരി ച്ചെന്ന് പറയുന്നവര് ‍ സ്വഹാബത്ത് ആമീന്‍ പറഞ്ഞിരുന്നതായി സമര്‍ത്ഥിക്കുന്നു.

ഇല്ലെന്ന് പറയുന്നവര് ‍ കൂട്ടു പ്രാര്‍ത്ഥ നാ വിരോധികളായി കഴിഞ്ഞു കൂടുന്നു.. ....

ഒരു സ്ഥലത്ത് ധാരാളം ആളുകള്‍ ഒരുമിച്ചു കൂടി നിര്‍വഹിക് കുന്ന പ്രാര്‍ത്ഥ നയ്ക്കാണ് കൂട്ടു പ്രാര്‍ത്ഥ ന എന്നു പറയുന്നത്. ഇത് രണ്ട് നിലയ്ക്കാകാം . ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്യുന്ന രൂപമാണ് ഒന്നാമത്തേ ത്. ഈ രൂപത്തില്‍ ആമീന്‍ ചൊല്ലുന്ന വനും പ്രാര്‍ത്ഥ ിക്കുന്നവന്ന് തന്നെയാണെണെന്നും  ആമീന്‍ ദുആയാണെന്ന ും ഖുര്‍ആനും സുന്നത്തും വ്യക്തമാക് കുന്നുണ്ട് ......

മൂസാ നബി (അ)യും, ഹാറൂന്‍നബി (അ)യും നടത്തിയ കൂട്ടു പ്രാര്‍ത്ഥ നയില്‍ ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും, അപരന്‍ ആമീന്‍ പറയുകയും ചെയ്തതിനെക ്കുറിച്ച് തീര്‍ച്ചയാ യും നിങ്ങളുടെ രണ്ടു പേരുടെയും ദുആയ്ക്ക് ഉത്തരം നല്‍കപ്പെട ്ടിരിക്കുന ്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. (യൂനുസ് 89)ഒരുമിച് ചു കൂടിയ എല്ലാവരും കൂടി പ്രാര്‍ത്ഥ ിക്കുന്ന രൂപമാണ് രണ്ടാമത്തേ ത്. ഭാഷാപരമായി ഇത് കൂട്ടു പ്രാര്‍ത്ഥ ന തന്നെയാണ്. രണ്ട് രൂപത്തേയും പ്രോല്സാഹി പ്പിക്കുന് ന പരാമര്‍ശങ് ങള്‍ നബി(സ)യുടെ സുന്നത്തില ്‍ ദര്‍ശിക്കാ വുന്നതാണ്. .....

ഹബീബ് ബിന്‍ മസ്ലമ (റ)ല്‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു. നബി (സ) പറയുന്നതായ ി ഞാന്‍ കേട്ടിരിക് കുന്നു. ഒരു വിഭാഗം ആളുകള്‍ ഒരുമിച്ചു കൂടി അവരില്‍ മററു ചിലര്‍ പ്രാര്‍ത്ഥ ിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ഇല്ല. അല്ലാഹു അവര്‍ക്ക് ഉത്തരം നല്‍കിയിട് ടല്ലാതെ.( ഫത്'ഹുല്‍ ബാരി 12/ 497)..

ഹൈസമി ഈ ഹദീസ് സ്വഹീഹാണെന്നു പറയുന്നു. (മജ്മഉസ്സവ ാഇദ് 10/ 17)ഇബ്നു അബ്ബാസ് (റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥ ിച്ചാല്‍ നിങ്ങള്‍ ആമീന്‍ പറയുവിന്‍. (അദുര്‍റുൽമന്‍സൂര്‍ 2/ 232)......
ഇബ്നു തൈമിയ്യ പറയുന്നു.. ....

"മഅമൂം ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നുണ് ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥ ിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥ ിക്കുന്നത് എന്ന വിശ്വാസത്ത ോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെ ങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു"(ഫതാവ ഇബ്ന്‍ തയ്മിയ്യ 1/ 211).......

അനസ്(റ)ല്‍ നിന്ന് നിവേദനം. നബി (സ) പറയുന്നു. മൂന്നാളുകള ്‍ ഒരു പ്രാര്‍ത്ഥ ന കൊണ്ട് ഒരുമിച്ചു കൂടുകയില്ല . അവരുടെ കൈകള്‍ മടക്കാതിരി ക്കല്‍ അല്ലാഹുവിന ്റെ മേല്‍ ബാധ്യതയായി ട്ടല്ലാതെ. (അബു നഈം, ഹില്‍യ 3/ 226)......

ഇബ്ന്‍ തയ്മിയ്യ പറയുന്നു.. .,"മഅ്മൂം ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നുണ് ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥ ിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥ ിക്കുന്നത് എന്ന വിശ്വാസത്ത ോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെ ങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു"(ഫതാവ ഇബ്ന്‍ തയ്മിയ്യ 1/ 211)..

സ്വന്തത്തിനു പ്രാര്‍ത്ഥ ിക്കുന്ന ഇമാം മഅ്മൂമുകളെ വഞ്ചിച്ചുവ െന്ന് പറയാനുളള കാരണം വിവരിച്ച് വിശ്രുത ഹദീസു പണ്ഡിതന്‍ ത്വീബീ (റ) എഴുതുന്നു.

അല്ലാഹുവു മായുളള സാമീപ്യത്തിൻ റ്റെ ബറക്കത്ത് കൊണ്ട് ഇമാമും മഅ്മൂമും പരസ്പരം നന്മ ചൊരിയലാണ് ജമാഅത്ത് നിയമമാക്കി യതിന്റെ ലക്ഷ്യം. അതിനാല്‍ സ്വന്തത്തി നു വേണ്ടി ഇമാം പ്രാര്‍ത്ഥ ിക്കുമ്പോള ്‍ തന്റെ കൂട്ടുകാരനോട് വഞ്ചന കാണിക്കുകയാണല്ലോ ചെയ്യുന്നത്. അതിനാലാണ് വഞ്ചനയെ നബി (സ) ഇമാമിലേക്ക ് ചേര്‍ത്തിപ ്പറഞ്ഞത്. (മിര്‍ഖാത് ത്)..

അല്ലാമാ സിന്‍ദി (റ) പറയുന്നു. ഇമാം മഅ്മൂമീങ്ങ ളെ വഞ്ചിച്ചുവ െന്ന് പറയാന്‍ കാരണം ഇമാമിന്റെ പ്രാര്‍ത്ഥ നയില്‍ ആസ്പദിച്ച് ഇമാം എല്ലവര്‍ക് കും പ്രാര്‍ത്ഥ ിക്കുന്നുവ ന്ന നിലയില്‍ മഅ്മൂമുകള് ‍ എല്ലാവരും ആമീന്‍ പറയുന്നതു കൊണ്ടാണ്. ഈ സാഹചര്യത്ത ില്‍ ഇമാം സ്വന്തത്തി നു പ്രാര്‍ത്ഥ ിക്കുന്നതു ശരിയല്ലല്ല ോ.(ഹാശിയതു സിന്‍ദി 2/ 297)

ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്യുന്നത ് പ്രാര്‍ത്ഥ നയ്ക്കുത്ത രം ലഭിക്കാന്‍ കാരണമാണെന് ന് നബി (സ) പഠിപ്പിച്ച ിട്ടുണ്ട്. നബി(സ) പറഞ്ഞു. ഒരു സംഘം ആളുകള്‍ ഒരുമിച്ചു കൂടി ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്കുത ്തരം കൊടുക്കാത ിരിക്കുകയി ല്ല. (അല്‍മുഅ്ജ മുല്‍കബീര് ‍ 3456, ദലാഇലുന്നു ബുവ്വ 3039, ഹാകിം 5478)ഈ ഹദീസിന് അധികരിച്ച് ഹാഫിള് നൂറുദ്ദീനു ല്‍ ഹൈസമി (റ) എഴുതുന്നു. ഈ ഹദീസിന്റെ നിവേദകര്‍ സ്വഹീഹിന്റ െ നിവേദകരാണ് . ഇബ്നു ലഹീഗ ഒഴിച്ച്. അദ്ദേഹം ഹദീസ് നല്ലവരാണ്. (മജ്മഉസ്സവ ാഇദ് 4/423, 10/ 170)..

ഈ ഹദീസ് വിവരിച്ച് അല്ലാമാ മുനാവി(റ) എഴുതുന്നു. സ്വ ന്തം പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയല്‍ സുന്നത്തുള ള പോലെ മറെറാരാളുടെ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയലും സുന്നത്താണ ്. എന്നാല്‍ പ്രാര്‍ത്തിക്കുന്നവൻ ‍ മുസ്ലീമായി രിക്കണമെന്ന നിബന്ധനയുണ്ട് .

ഒരു സംഘം ആളുകള്‍ ഒരുമിച്ചു കൂടി ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്കുത്തരം  കൊടുക്കാത ിരിക്കുകയി ല്ല എന്ന ഹാകിം (റ) നിവേദനം ചെയ്ത ഹദീസാണ് ഇതിനു പ്രമാണം. (ഫയ്ളുല്‍ഖ ദീര്‍ 1/ 441)..

ഈ ഹദീസ് വിവരിച്ച് തുര്‍മുദിയുടെ ശര്‍ഹ് മആരിഫുസ്സു നനില്‍ പറയുന്നു. കൂട്ടു പ്രാര്‍ത്ഥ നയ്ക്ക് ഈ ഹദീസ് പ്രമാണമാണ് . ഒററക്ക് പ്രാര്‍ത്ഥ ിക്കുന്നതി നേക്കാള്‍ ഉത്തരം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുളള ത് കൂട്ടായ പ്രാര്‍ത്ഥ നയ്ക്കാണ്. (മആരിഫുസ്സ ുനന്‍ 3/ 122)..

പ്രാര്‍ത്ഥനയ് ക്ക് ആമീന്‍ പറയാന്‍ നബി (സ) പ്രോല്സാഹന ം നല്കിയതായി പ്രബലമായ ഹദീസുകളില് ‍ വന്നിട്ടുണ്ട്
.നബി (സ) പറഞ്ഞു. ഇമാം ആമീന്‍ പറഞ്ഞാല്‍ നിങ്ങള്‍ ആമീന്‍ പറയുക. കാരണം വല്ലവന്റേയ ും ആമീന്‍ പറച്ചില്‍ മലക്കുകളുടെ ആമീന്‍ പറച്ചിലുമാ യി ഒത്തു വന്നാല്‍ അവന്‍ ചെയ്തു പോയ പാപങ്ങള്‍ അവനു പൊറുക്കപ്പെടുന്നതാണ്  (ബുഖാരി- 738)..

ഇബ്നു അബ്ബാസ് (റ)യില്‍ നിന്നു നിവേദനം.. ബനൂസുലൈം ഗോത്രക്കാര ്‍ക്കെതിരി ല്‍ എല്ലാ നിസ്കാര്ത് തിന്റയും അവസാനം ഒരു മാസക്കാലം തുടരെ നബി (സ) പ്രാര്‍ത്ഥ ിക്കുകയും പിന്നിലുളള വര്‍ ആമീന്‍ പറയുകയും ചെയ്തു. (അബൂ ദാവൂദ് -1231).. ഒരിക്കല്‍ നബി (സ) മിമ്പറില്‍ കയറിയപ്പോള ്‍ ജിബ് രീല്‍ (അ) മൂന്നു കാര്യങ്ങള് ‍ക്കു വേണ്ടി പ്രാര്‍ത്ഥ ിക്കുകയും മൂന്നിനും നബി(സ) ആമീന്‍ പറയുകയും ചെയ്തു. (അല്‍അദബുല ്‍ മുഫ്റദ് -95).

. നബി (സ) പറയുന്നു. രോഗിയുടേയോ മയ്യിത്തിന ്റെയോ സമീപത്ത് നിങ്ങള്‍ ഹാജരായാല്‍ നിങ്ങള്‍ നല്ലതു പറയുക. കാരണം നിങ്ങള്‍ പറയുന്നതിന ് മലക്കുകള്‍ ആമീന്‍ പറയുന്നതാണ ്. (മുസ്ലിം -1527)..

നബി (സ) പറയുന്നു. സലാമും ആമീനും പറയുന്നതിലുളളത്ര അസൂയ ജൂതന്മാര്‍ ക്ക് മറെറാന്നില ും നിങ്ങളോടില്ല  (ഇബ്നു മാജ 846, അല്‍ അദബുല്‍ മുഫ്റദ് 1025) ഇബ്നു മാജ (റ)യുടെ മറെറാരു റിപ്പോർട്ടിൽ"അതിനാല്‍ ആമീന്‍ പറയല്‍ നിങ്ങള്‍ വര്‍ദ്ധിപ്പിക്കുക"എന്നൊരു പരാമര്‍ശം കൂടിയുണ്ട് ...

. ഇബ്നു അബ്ബാസ് (റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥ ിച്ചാല്‍ നിങ്ങള്‍ ആമീന്‍ പറയുവിന്‍" (അദുര്‍റുല ്‍ മന്‍സൂര്‍ 2/ 232)... അനസ് (റ)ല്‍നിന്ന് നിവേദനം. നബി(സ)യോടെ ാന്നിച്ച് ഞങ്ങള്‍ ഇരിക്കുന്ന സന്ദര്‍ഭത് തില്‍ നബി(സ) ഇപ്രകാരം പറഞ്ഞു. മൂന്നു കാര്യങ്ങള് ‍ അല്ലാഹു എനിക്കു നല്കിയിരിക്കുന്നു.

ഒരാള്‍ അവയേപ്പററി അന്വേഷിച്ച പ്പോള്‍ നബി (സ) വിശദീകരിച്ചു. അണി നിരന്നുളള നിസ്കാരം, അഭിവാദ്യത്തിന്റെ സലാം, പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയല്‍ എന്നിവയാണവ .

സ്വര്‍ഗ ലോകത്തെ അഭിവാദ്യമാ ണ് സലാം. മൂസാ നബി (അ) പ്രാര്‍ത്ഥ ിച്ചപ്പോള് ‍ ഹാറൂന്‍ നബി (അ) ആമീന്‍ പറഞ്ഞതൊഴി ച്ചാല്‍ മുമ്പ് മററാര്‍ക്ക ും ആമീന്‍ നല്കപ്പെട്ടിട്ടില്ല. (ഇബ്നു ഖുസൈമ 1501)..

ആയിശ (റ)യില്‍നി ന്ന് ഇബ്നു ഖുസൈമ (റ) നിവേദനം ചെയ്യുന്നു . നബി (സ) പറഞ്ഞു. പരസ്പരം സലാം പറയുന്നതില ും പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നതിലുമുളള അസൂയ പോലെ മറെറാരു വിഷയത്തിലു ം അസൂയ ജൂതന്മാര്‍ ക്ക് നമ്മോടില്ല . (ഇബ്നു ഖുസൈമ 551).... നബി (സ) കൂടുതല്‍ പ്രോല്സാഹന ം നല്കിയ ഒന്നാണ് ആമീന്‍ പറച്ചിലെന്ന് പ്രസ്തുത ഹദീസുകളില് ‍ നിന്ന് മനസ്സിലായല്ലൊ. എന്നിരിക്കേ നിസ്കാര ശേഷം എല്ലാവരേയു ം ലക്ഷ്യം വെച്ച് ബഹുവചനങ്ങള്  ഉപയോഗിച്ച് നബി (സ) പ്രാര്‍ത്ഥ ിച്ചപ്പോള് ‍ സഹാബത്ത് ആമീന്‍ പറഞ്ഞിരുന്നില്ലെന്ന് വിശ്വസിക്കാന്‍ തരമില്ല.

عن أبي أمامة رضي الله عنه :قال قيل لرسول الله صلي الله عليه وسلم أي الدعاء أسمع قال جوف الليل ودبر كل الصلوات المكتوبات :بخاري ,الترمذي,و قا حديث حسن كما في فتح الباري 11/ 134
واخرجه النسائي وسعيد بن المنصور:كن ز العمال 1/178

അബു ഉമാമ (ര) തൊട്ടു ഉദ്ദരിച്ച ഹദിസ്, അദ്ദേഹം പറഞ്ഞു, റസൂല്‍ സ.അ യോട് ചോദിക്കപ്പ െട്ടു, ഏതു പ്രാര്‍ത്ഥ ന ആണ് ഏറ്റവും കൂടുതല്‍ ഉത്തരം നല്‍കപ്പെട ുക?? അപ്പോള്‍ റസൂല്‍ സ.അ മറുപടി നല്‍കി, രാത്രി അവസാന പകുതിയില്‍ ഉള്ള പ്രാര്‍ത്ഥ നയും അത് പോലെ ഫര്‍ള് നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥ നയും

നബി(സ) തങ്ങളുടെ മഹനീയ മാതൃക ഇവ്വിഷയകമായി എന്തായിരുന്നെന്നു കാണുക:

عن ثوبان رضي قال كان رسول الله صلّى الله عليه وسلّم اذا انصرف من صلاته استغفر ثلاثا وقال
(اللهم انت السلام ومنك السلام تباركت ياذالجلال والاكرام (مسلم-احمد

സൌബാനിൽ നിന്ന് നിവേദനം: നബി(സ) നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്നു പ്രാവശ്യം استغفر الله العظيم പറയുക പതിവായിരുന്നു. "അല്ലാഹുവേ,നീ രക്ഷയാകുന്നു. നിന്നില നിന്നാകുന്നു രക്ഷ, ഔദാര്യവും വളര്മയും ഉള്ള നീ വർധിച്ച നന്മയുള്ളവനാകുന്നു" എന്നും തങ്ങൾ പറഞ്ഞിരുന്നു.

حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66

: "ഒരാള്‍ നിസ്കാരത്ത ിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന് ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവന ായി(ഇബ്ന്‍ മാജ:)
: ഈ ഹദീസ് വിശദീകരിച് ചുകൊണ്ട് ഇബ്ന്‍ ജൌസി പറയുന്നു

أع م من ان يكون في صلوته اوبعدها مما ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24"
: നിസ്കാരത് ത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥ നക്കും ഇത് ബാധകമാണ്"

: റസൂല്‍ സ.അ പറഞ്ഞു, ജനങ്ങളെ ഒരുമിച്ചു കൂട്ടുകയും അവര്‍ക്ക് ഇമാമായി ഒരാള്‍ നിസ്കരിക്ക ുകയും നിസ്കാര ശേഷം അവനു വേണ്ടി മാത്രം പ്രാര്‍ത്ഥ ിക്കുകയും ചെയ്യുന്നവ ന്‍ ജനങ്ങളെ ചതിച്ചവനാക ുന്നു (ത്വബ്രനി, മജ്'മഉ സവ'ഇദ് 8/ 43)........

: റസൂല്‍ (സ)തന്നെ കൂട്ടപ്രാർ‍ത്ഥന നടത്തുന്നത്  കാണുക :

عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخ ه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات ,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا

"നബി(സ)സ്വ സുബ് ഹി നമസ്കാരം  കഴിഞ്ഞപ്പോ ള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരു ന്ന് ഇങ്ങനെ പ്രാര്‍ത്ഥ ിച്ചു"അല്ല ാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ ് പാത്രം)നീ ബറകത്ത് നല്കേണമേ"(ഹദീസ്)

: ഇബ്ന്‍ തയ്മിയ്യ തന്നെ പറയട്ടെ, " മഅമൂം ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നുണ് ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥ ിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥ ിക്കുന്നത് എന്നാ വിശ്വാസത്ത ോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെ ങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു"(ഫതാവ ഇബ്ന്‍ തയ്മിയ്യ 1/211)..

at October 10, 2016 No comments:

Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Labels: കൂട്ടുപ്രാർത്ഥന

Older PostsHome

View mobile version

Subscribe to: Posts (Atom)

"മഹാനായ ഉതുബി(റ)" - സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും

*"മഹാനായ ഉതുബി (റ) " സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും""""" part - 01*____________✍🏻 *ഉതുബി...



Translate

Select LanguageAfrikaansAlbanianAmharicArabicArmenianAzerbaijaniBasqueBelarusianBengaliBosnianBulgarianCatalanCebuanoChichewaChinese (Simplified)Chinese (Traditional)CorsicanCroatianCzechDanishDutchEsperantoEstonianFilipinoFinnishFrenchFrisianGalicianGeorgianGermanGreekGujaratiHaitian CreoleHausaHawaiianHebrewHindiHmongHungarianIcelandicIgboIndonesianIrishItalianJapaneseJavaneseKannadaKazakhKhmerKoreanKurdish (Kurmanji)KyrgyzLaoLatinLatvianLithuanianLuxembourgishMacedonianMalagasyMalayMalayalamMalteseMaoriMarathiMongolianMyanmar (Burmese)NepaliNorwegianPashtoPersianPolishPortuguesePunjabiRomanianRussianSamoanScots GaelicSerbianSesothoShonaSindhiSinhalaSlovakSlovenianSomaliSpanishSundaneseSwahiliSwedishTajikTamilTeluguThaiTurkishUkrainianUrduUzbekVietnameseWelshXhosaYiddishYorubaZulu

Powered by Translate

ബ്ലോഗ് സന്ദർശിച്ചവർ

 185457

അഹ്ലുസ്സുന്നയുടെ ആശയ ആദർശ പ്രചാരണത്തിനായി ഈയുള്ളവന്റെ ഒരദ്ധ്വാനമാണ് ഈ ബ്ലോഗ് Share ചെയ്യുമല്ലോ

Siddeequl Misbah Padnekad

View my complete profile

ബ്ലോഗിനെക്കുറിച്ചൊരൽപം..

അസ്സലാമു അലൈകും.

എല്ലാവർക്കും സുഖം നേരുന്നു.....

നാമൊക്കെ മുസ്ലിമീങ്ങളാകുന്നു എന്നാൽ ശരിയായ മുഹ്മിനാണൊ ? ഏതാകുന്നു മുഹ്മിനിൻ റ്റെ ശരിയായ മാർഗ്ഗം,? ഞാനൊരു മുസ്ലിമാണെന്നത് കൊണ്ട് അല്ലാഹുവിൻ റ്റടുത്ത് വിജയിയാകുമൊ? നമുക്ക് സ്വർഗ്ഗം നേടാൻ കഴിയുമൊ ?
" മുഹ്മിനീങ്ങളുടേതല്ലാത്ത മാർഗ്ഗം സ്വീകരിച്ചവൻ റ്റെ കേന്ദ്രം നരഗമാണെന്ന് പരിശുദ്ധ ഖുർ ആനിലൂടെ അല്ലാഹു നമ്മെ ഓർമ്മപ്പെടുത്തുന്നു ......

അപ്പോൾ ഒരു കാര്യം വ്യക്തമാണ് വിജയിക്കാൻ മുഹ്മിനീങ്ങളുടെ നല്ലൊരു മാർഗ്ഗമുണ്ട് ആ മാർഗ്ഗം കാണിച്ച് തന്നത് ഹബീബ് സ്വ യും അത് പിൻപറ്റിയ സ്വഹാബത്തുമാകുന്നു ഈ മാർഗ്ഗം തലമുറ തലമുറയായി പിൻപറ്റിവന്ന് ഇന്ന് നമ്മളിലേക്ക് എത്തി നിൽക്കുന്നു എനി അത് നാളെ‌ നമ്മുടെ ശേഷമുള്ളവരിലേക്കും എത്തുകയും ചെയ്യും , ഈ മാർഗ്ഗം അവലംബിച്ചവർക്ക് വിജയിക്കാൻ പറ്റും ഇതല്ലാത്ത മാർഗ്ഗം അവലംബിച്ചവർക്ക് നരഗവുമാണെന്ന് ഖുർ ആനും ഓർമ്മപ്പെടുത്തുന്നു .....

എന്നാൽ ഈ മുഹ്മിനീങ്ങളുടെ മാർഗ്ഗം പ്രതിനിധാനം ചെയ്യുന്ന വിഷ്വാസപരവും കർമ്മപരവുമായ ആശയങ്ങളെ തെറ്റായ രീതിയിൽ ദുർ വ്യാഖ്യാനം നടത്തി മുഹ്മിനീങ്ങളുടെ ഈമാൻ തെറ്റിക്കാൻ പൈഷാചികമായ വാദവുമായി പുത്തൻ വാദികളുടെ കടന്ന് കയറ്റം വളരെ കൂടുതലായ കാല ഘട്ടത്തിലാണ് നാം ഇന്ന് ജീവിച്ച് കൊണ്ടിരിക്കുന്നത് ‌. ഹബീബ് സ്വ അന്ന് തന്നെ സ്വഹാബത്തിന്നോട് എൻ റ്റെ ഉമ്മത്ത് 73 വിഭാഗം ആയിത്തീരുമെന്നും അതിൽ ഒരു വിഭാഗം ഒഴികെ ബാക്കിയുള്ള മുഴുവൻ വിഭാഗവും നരഗത്തിലാണെന്നും ആ ഒരു വിഭാഗമേതെന്ന സ്വഹാബത്തിൻ റ്റെ ചോദ്യത്തിന്ന് അത് അഹ്ലുസ്സുന്ന വൽ ജമാ അയാണെന്ന ഒരേ ഒരു വിഭാഗം മാത്രമേ സ്വർഗ്ഗത്തിൽ പോവുകയുള്ളൂ എന്ന് മുത്ത് നബി‌ സ്വ പ്രവചിച്ചത് സത്യമാണല്ലൊ അതിൽ പിഴച്ച് പോകുമെന്ന് പറഞ്ഞ വിഭാഗം ആ കാലത്ത് തന്നെ ഉടലെടുത്ത് തുടങ്ങുകയും ചെയ്തിരുന്നു അതിൻ റ്റെ തുടർച്ചയും , ബാക്കിയുമെന്നോണം ഇന്നും ഇത്തരം വിഭാഗങ്ങളെ നാം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നു , ഇത്തരക്കാരുടെ രീതിയും , സ്വഭാവവും, പ്രവർത്തനവുമൊക്കെ എങ്ങനെയാണെന്നും , എങ്ങനെയാവുമെന്നുമൊക്കെ മുത്ത് നബി‌‌സ്വ യും സ്വഹാബത്തും പടിപ്പിക്കുകയും, പ്രവചിക്കുകയും ചെയ്തിട്ടുണ്ട് , ആയതിനാൽ ഇത്തരക്കാരുടെ ആശയമെന്താണെന്നും , അതിൻ റ്റെ ഗണ്ണനമെന്താണെന്നും വിജയമാഗ്രഹിക്കുന്ന ഓരോ മുഹ്മിനിന്നും അറിയാനുള്ള ബാധ്യതയുണ്ട് .

അതിനാൽ പുത്തൻ വാദികളുടെ പൊള്ളയായ ആദർഷത്തെ ആശയം കൊണ്ട് നേരിട്ട് മുസ്ലിം സമൂഹത്തിന്ന് ഇസ്ലാമിൻ റ്റെ യഥാർത്ത ആഷയത്തെ നില നിർത്താൻ ആലിമീങ്ങളുടെ കൂടെ ഉമറാക്കളും പരിശ്റമിച്ചാൽ മാത്രമേ‌ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ ..... അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ....

ഈ ഒരു പരിഷ്റമത്തിന്ന് വേണ്ടി ഈ വിനീതൻ എഴുതി വാട്സപ്പിലൂടെയും എഫ്ബിയിലൂടെയും പ്രചരിപ്പിച്ച പോസ്റ്ററുകളുടെ സമാഹാരവും‌, അത് പോലെ‌ പ്രിയ അഹ്ലുസ്സുന്നയുടെ സഹോദരങ്ങൾ‌ എഴുതി പ്രചരിപ്പിച്ച ലേഖനങ്ങളും ഉൾ കൊള്ളിച്ചിട്ടുണ്ട് വിശാലമായ സുന്നീ പoനമാകുന്നു ഈ ബ്ലോഗിലൂടെ ലക്ഷ്യം വെക്കുന്നത് .....

ഈ പാവപ്പെട്ടവൻ റ്റെ ഈ എളിയ ശ്റമവും, അദ്ധ്വാനവും നാളെ മരിക്കുംബോള്‍ ഈമാനോടെ മരിക്കാനും ആഖിറത്തിൽ ഒരു മുതൽ കൂട്ടായ അമലായി സ്വീകരിക്കാനും നിങ്ങളെല്ലാവരും എനിക്കും കുടുംബത്തിന്നും വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്ന് ആത്മാർഥമായി അപേക്ഷിക്കുന്നു....

ഒരുപാട് ഉസ്താദുമാരിൽ നിന്നുള്ള ചർച്ചകളും, സംശയനിവാരണങ്ങളും അവരിൽ നിന്നുള്ള ഗഹനമായ പoനങ്ങളും‌, ആശയ സംവാദങ്ങളും , ലേഖനങ്ങളും , ആദർശ പുസ്തകങ്ങളും, എൻ റ്റെ പ്രിയപ്പെട്ട കൂട്ടുകാർ എഴുതിയ ആശയ പോസ്റ്ററുകളും പുത്തൻ വാദികളുടെ പിഴപ്പിക്കാനുതകുന്ന ലേഖന പോസ്റ്ററുകളും , തെറ്റിധരിപ്പിക്കുന്ന ദുർ‌ വ്യാഖ്യാനങ്ങളും , ധാരാളം മത ഗ്രന്ദങ്ങളിലെ തിരിമറികളുമൊക്കെയാണ് ഇത്തരം പോസ്റ്ററുകളും , ലേഖനങ്ങളും എഴുതാൻ എന്നെ ഏറ്റവും കൂടുതൽ പ്രേരിതനാക്കിയത് , ഇതിന്ന് എന്നെ സഹായിച്ച പ്രിയപ്പെട്ട ഉസ്താദുമാരോടും , സുന്നീ കൂട്ടുകാർക്കും പറഞ്ഞാൽ അറിയിക്കാൻ കഴിയാത്ത ക്ർതജ്ഞത അറിയിക്കുകയാണ് അല്ലാഹു സ്വർഗ്ഗത്തിൽ നമ്മെ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ..

അഹ്ലുസ്സുന്നയുടെ ആശയ പ്രചാരണത്തിന്ന് വേണ്ടി ധാരാളം ലേഖനങ്ങളും, പോസ്റ്ററുകളും , പുസ്തകങ്ങളും , വോയിസ് മെസ്സേജുകളുമൊക്കെ ചെയ്ത ഉസ്താദുമാർക്കും , ഞാനടക്കമുള്ള എല്ലാ ലേഖകർക്കും , എഴുത്തുകാർക്കും ഇതുവരെ എഴുതിയ എനി എഴുതിക്കൊണ്ടിരിക്കുന്ന എല്ലാത്തിൻ റ്റെയും ഒോരോ ഹർഫിൻ റ്റെയുംപ്രതിഫലം എഴുതിയവർക്കും, പറഞ്ഞവർക്കും , പ്രചരിപ്പിച്ചവർക്കും നാളെ വലിയൊരു മുതൽകൂട്ടായി നൽകണെ‌ റഹ്മാനേ ഇതിൻ റ്റെ പ്രതിഫലം ഹബീബ് സ്വ യിലേക്കും മുൻ കാല അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളിലേക്കും പണ്ടിതന്മാരിലേക്കും എത്തിക്കണേ അല്ലാഹ് ... ആമീൻ..... ആമീൻ ... ആമീൻ...

ദുആ വസ്വിയ്യത്തോടെ..
സിദ്ധീഖുൽ മിസ്ബാഹ് പടന്നക്കാട്
( ബ്ലോഗ് അഡ്മിൻ)
------------------------------
(09496210086..Watsapp number)
( 09447868666.. contact number)
______________________________

കൂട്ടുപ്രാർത്ഥന എതിർക്കുന്നവർ അജ്ഞരാണ്




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

കൂട്ടുപ്രാർത്ഥന എതിർക്കുന്നവർ അജ്ഞരാണ് "

നിസ്കാര ശേഷമുള്ള  കൂട്ടു പ്രാർത്ഥന
_______________________________________

പ്രാർത്ഥന മു'മിനീങ്ങളുടെ ആയുധമാണ്.
( الدعاء سلاح المؤمن )

عن ابى امامة رضى : قال قيل رسول الله صلّى الله عليه وسلّم ايّ
الدعاء أسمع قال جوف الليل الآخر ودبر الصلات المكتبات (ترمذى)

സ്വഹാബത്ത് പ്രവാചകരോട് ചോദിച്ചു :

"ഏതൊരു പ്രാർത്ഥനക്കാണ് കൂടുതൽ ഉത്തരം ലഭിക്കുക,? തങ്ങൾ പറഞ്ഞു : രാത്രിയുടെ അവസാന യാമങ്ങളിൽ., നിർബന്ധമാക്കപെട്ട നിസ്കാരങ്ങൾക്ക് ശേഷവും. ഇമാം തുർമുദിയാണ് ഈ ഹദീസ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

ഒറ്റയ്ക്ക് പ്രാർത്ഥിക്കാനല്ല
കൂട്ടുപ്രാർ ത്ഥന നടത്താനാണ് ഖുർ ആൻ  (അ ൽ കഹ്ഫ് 28) ഉൽബൊധിപ്പിക്കുന്നത്

.واصبر نفسك مع الذين يدعون ربهم بالغداوة والعشي (الكهف)...

നബി(സ) നിസ്കാരാനന്തരം
കൂട്ടുപ്രാർത്ഥനയാണ് നടത്തിയിരുന്നതെന്ന് ഇമാം സുംഹൂദി പറയുന്നു.(അൽ വഫാ 1:54)

عن اتن عمر قال :صلى رسول صلّى الله عليه وسلّم الفجر ثم أقبل على القوم فقال أللهم بارك لنا فى مدينتنا وبارك لنا فى مدنا وصاعنا ,(رواه الطبرانى في الاوسط ورجاله ثقات(الوفا 1\54)

ويسن الذكر والدعاء بعدها اى الصلاة(نهاية 1\528)

"നിസ്കാരശേഷം ദിക്റും ദുആയും സുന്നത്താക്കപ്പെടും.(നിഹായ 1\528)"

ويستحب للامام ان يقبل عليهم فى الذكر والدعاء والافضل جعل يمينه اليهم ويساره الى المحراب(مغنى 1\183)

(ദിക്റിലും ദുആയിലും മ'അമൂമുകൾക്കഭിമുഖമായിരിക്കൽ ഇമാമിന് സുന്നത്താക്കപ്പെടും. തൻ റ്റെ വലതുഭാഗത്തെ അവരിലേക്കും ഇടതുഭാഗത്തെ മിഹ്രാബിലെക്കുമാക്കലാണ് ഏറ്റവും സ്രേഷ്ടം.(മുഗ്നി 1:183.)...........

ഫത് ഹുൽ  മുഈനിലുള്ളതും ഇത് തന്നെ ആകുന്നു..........

ഇമാം നവവി (റ) പറയുന്നു :

قد ذكرنا استجاب الذكر والدّعاء للامام والمأ موم والمنفرد وهو مستحب عقب كل الصلوات بلا خلاف وأماما اعتاده الناس أو كثير منهم تخصيص دعاء الامام بصلاتى الصبح والعصر فلا أصل له....... بل الصواب استحبابه فى كل الصلوات يستحبّ أن يقبل على الناس فيدعوا (مجموع 3\488)

(ഒറ്റയ്ക്ക് നിസ്കരിക്കുന്നവൻ, മഅമൂം, ഇമാം ഇവർക്കെല്ലാം ദിക് റും  ദുആയും  സുന്നത്താണെന്ന് നാം പറഞ്ഞിരുന്നു.

എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ഇത് സുന്നത്താണെന്നതിൽ അഭിപ്രായ വ്യത്യാസമില്ല.

ജനങ്ങൾ അഥവാ അവരിൽ പലരും സുബ്ഹി, അസർ നിസ്കാരങ്ങൾക്ക് ശേഷം മാത്രമാണ് ഇമാം ദുആ ചെയ്യേണ്ടതെന്ന പതിവ് ധാരണക്കൊരടിസ്ഥാനവുമില്ല...

എന്നാൽ യാതാർത്ഥ്യം, എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും പ്രാർത്ഥന സുന്നത്താകുന്നുവെന്നതാണ്‌.

ഇമാം ജനങ്ങളിലെക്കഭിമുഖമായിരുന്നു പ്രാർഥിക്കൽ സുന്നത്താകുന്നു.)

ഇമാം ജനങ്ങളിലെക്കഭിമുഖമായിരുന്നു സ്വന്തം പ്രാർഥികണമെന്നല്ല ഈ പറഞ്ഞതിൻ റ്റെ താല്പര്യം. 'ഇമാം' 'അഭിമുഖം' എന്നാ പ്രയോഗങ്ങൾ തന്നെയും പ്രാർത്ഥനാരൂപം വ്യക്തമാക്കുന്നതാണല്ലോ. സത്യത്തിൽ തർക്കമില്ലാതെ  നിർവഹിക്കപ്പെടെണ്ടതും കക്ഷിഭേദമില്ലാതെ പ്രോത്സാഹിപ്പിക്കപ്പെടെണ്ടതുമാണ് കൂട്ടുപ്രാർത്ഥന........

നബി(സ)പറയുന്നു:

حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66

"ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി(ഇബ്ന്‍ മാജ:)

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്നു ജൌസി പറയുന്നു.......

أعم من ان يكون في صلوته اوبعدها مم
ا ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24

""""നിസ്കാരത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്""""""

റസൂല്‍ (സ) നിസ്കാര ശേഷം ഇങ്ങനെ പ്രാർത്ഥിച്ചതായി ഹദീസുകളിൽ നിന്നും വ്യക്തമാണ്.......

:عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات

,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا

""""""നബി(സ)സ്വുബ്ഹി നിസ്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു"അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "(ഹദീസ്)

ആമിര്‍ (റ).അ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു, അവര്‍ പറഞ്ഞു, ഞാന്‍ റസൂല്‍ സ.അ യോടൊപ്പം
സുബ് ഹി നിസ്കരിച്ചു, സലാം വീട്ടിയപ്പോള്‍ റസൂല്‍ സ.അ തിരിഞ്ഞിരുന്നു ഇപ്രകാരം പ്രാര്‍ത്ഥിച്ചു, "അല്ലാഹുവേ ഞങ്ങളുടെ മദീനയില്‍ നീ അനുഗ്രഹം നല്കണമേ, ഞങ്ങളുടെ മുദ്ദിലും സാ'ഇലും നീ അനുഗ്രഹം ചൊരിയേണമേ.. (തുഹ്ഫതുല്‍ അഹ'വദി 2/199)................

അപ്പോള്‍ മ'അമൂമീങ്ങള്‍ ആമീന്‍ പറയേണ്ടതുണ്ടോ??????

عَنْ حَبِيب بْن مَسْلَمَة الْفِهْرِيّ سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول : لَا يَجْتَمِع مَلَأ فَيَدْعُو بَعْضهمْ وَيُؤَمِّن بَعْضهمْ إِلَّا أَجَابَهُمْ اللَّه
تَعَالَى "..........
ഹബീബ് ബിന്‍ മസ് ലമ (റ) ൽ‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു, " ആളുകള്‍ ഒരുമിച്ചു കൂടി അവരില്‍ ചിലര്‍ പ്രാര്‍ത്ഥിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ചെയ്തതില്‍ അള്ളാഹു ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ് എന്ന് റസൂല്‍ സ.അ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് (ഫത്'ഹുല്‍ ബാരി 12/497)........

ഇനി മുജാഹിദുകളുടെ

ഷൈഖുൽ ഇസ്ലാം

ഇബ്ന്‍ തയ്മിയ്യ തന്നെ പറയട്ടെ,

""""" "മഅമൂം ഇമാമിൻ റ്റെ പ്രാര്‍ത്ഥനയ്ക്ക് ആമീന്‍ പറയുന്നുണ്ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥിക്കുന്നത് എന്ന വിശ്വാസത്തോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു" (ഫതാവ ഇബ്ന്‍ തയ്മിയ്യ 1/211)............

പ്രാർഥനക്ക് കൂടുതൽ ഉത്തരം പ്രതീക്ഷിക്കുന്നഒരു സുവർണാവസരത്തിൽ അല്ലാഹുവിൻ റ്റെ അടിമകൾ ഒരുമിച്ചു പ്രാർഥിക്കുന്നതിനെ എതിർക്കുന്ന 'അനാചാര വാദി' കളുടെ പിൻബലം സത്യത്തിൽ എന്തായിരിക്കും?

പ്രസ്ഥാന നേതാക്കന്മാരുടെയും പക്ഷപാദിത്വം മാത്രം പ്രചരിപ്പിക്കുന്ന പ്രസിദ്ധികരനങ്ങളുടെയും കണ്ടെത്തലുകള്‍ക്ക് മുമ്പിൽ അന്ധമായ അനുകരണം കാഴ്ച വെക്കുന്നവർ തങ്ങളുടെ തലച്ചോറാണ് പണയപ്പെടുത്തുന്നതെന്നറിയാതെ പോവുകയാണ്.

നമുക്കവരെ നേരിൻ റ്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കാം. നിരസിക്കുന്നവരോട് സഹതപിക്കാം...............
_______________________________

കൂട്ടൂപ്രാര്‍ത്ഥന

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


കൂട്ടൂപ്രാര്‍ത്ഥന:

നബി(സ)കൂട്ടൂപ്രാര്‍ത്ഥന നടത്തിയിട്ടുണ്ടോ?ചോദ്യം കേട്ട് ഞെട്ടിപ്പോകണ്ട കാരണം ചോദ്യവും വാദവും തമ്മില്‍ ബന്ധമില്ല ഒരു കാര്യം സുന്നത്താവണമെങ്കില്‍ റസൂല്‍(സ)ചെയ്യണമെന്നില്ല റസൂല്‍(സ)ചെയ്യ്തതല്ലാം സുന്നത്തോ ചെയ്യാത്തത് ബിദ്അത്തോ ആവുകയില്ല
എന്നാല്‍ നബി(സ)നിസ്കാര ശേഷം കൂട്ടുപ്രാര്‍ത്ഥന നടത്താന്‍ പ്രേരിപ്പിക്കുന ധാരാളം ഹദീസുകള്‍ കാണാന്‍ കഴിയും ഒന്ന് രണ്ട് ഹദീസുകള്‍ നോക്കാം عن أبي أمامة رضي الله عنه :قال قيل لرسول الله صلي الله عليه وسلم أي الدعاء أسمع قال جوف الليل ودبر كل الصلوات المكتوبات :بخاري ,الترمذي,وقا حديث حسن كما في فتح الباري 11/ 134
واخرجه النسائي وسعيد بن المنصور:كنز العمال 1/178
"നബി(സ)യോട് ചോദിച്ചു ദുആക്ക് ഉത്തരം കിട്ടുന്ന സമയം ഇപ്പോഴാണ്?നബി(സ)പറഞ്ഞു അര്‍ദ്ധരാത്രിയും ഫര്ള്‍നിസ്കാരങ്ങള്‍ക്ക് ശേഷവുമാണ്(ഹദീസ്).
നബി(സ)പറയുന്നു:حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66
"ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി(ഇബ്ന്‍ മാജ:)
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ജൌസി പറയുന്നുأعم من ان يكون في صلوته اوبعدها مما ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24 "നിസ്കാരത്ത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്"
എന്നാല്‍നബി(സ)തന്നെ കൂട്ടപ്രാര്‍ത്ഥന നടത്തുന്നത് കാണുക


 ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات ,وأخرجه ابن أبي شيبة في مصنفه 1/302
 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا رواه ابن أبي شيبة  وأخرج نحوه الطبراني في الكبير عن ابن عباس وفي الأوسط عن إبن عمر ورجالهما ثقات
وفاء الوفا /١/٥٤

ഞാൻ നബി സ്വ യോടൊന്നിച്ച് സ്വുബ്ഹ് നിസ്കരിച്ചു. സലാം വീട്ടിയപ്പോൾ
" ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന്  രണ്ട് കരങ്ങൾ ഉയർത്തി നബി സ്വ ഇങ്ങനെ പ്രാര്‍ത്ഥിച്ചു"അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "        ഈ ആശയം കാണിക്കുന്ന ഹദീസ് ഇമാം ത്വബ്റാനി റ ഇബ്നു അബ്ബാസ് റയിൽ നിന്നും കബീൽ ഇമ്പര് ഉമർ റ ൽ നിന്നും ഔസത്തിൽ നിവേദനം ചെയതിട്ടുണ്ട് രണ്ട് പരമ്പരയിലുള്ള നിവേദകർ വിശ്വസ്തരാണ്
വഫാ ഉൽ സ്ഥ 1/54

തുഹ്ഫത്തുൽ അഹ് വിദയിലും  2 199ഈ ഹദീസ് കാണാവുന്നതാണ് ' 



:عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه

ഇമാം ത്വബറാനി റ മുഅ ജമുൽ ഔ സത്തിൽ നിവേദനം ചെയ്ത ഹദീസിൽ ങ്ങനെയാണ്  ഇബ്ൻ ഉമർ റ ൽ നിന്നും നിവേദനം നബി സ്വ സുബ്ഹി നിസ്കാരത്തിൽ നിന്നും ഒഴിവായതിന് ശേഷം ഇനങ്ങളിലേക്ക് മുന്നിട്ട് ഇപ്രകാരം പ്രാർഥിച്ചു.അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "  അൽ മുഅ ജമുൽ ഔസത്ത് 4/245
പ്രസ്തുത ഹദീസ് ഇമാം സുയൂത്വി ജാമിഉൽ ഉസ്വൂൽ 39629
കൻ സുൽ ഉമ്മാൽ 38 2330
സ്വഹീഹുകുനുസ്സുന്നത്തി ന്നബവിയ്യ / 139
ഫളാ ഇലുശ്ശാമി അൽബാനി / 9 / 1
എന്നിവർ മേൽ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്
അൽബാനി സ്വഹീഹാക്കിയിട്ടുണ്ട് '


  ഇ തൊന്നും തിരിയാത്ത വഹാബിക്ക് മറ്റന്തോ തിരിച്ചിലുണ്ടെന്ന്‍ മനസസിലാകണം.


ഇമാമിന് സലാം വീട്ടിയശേഷം സുന്നത്ത് എന്താണെന്നതില്‍ കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ക്കിടയില്‍ മൂന്നഭിപ്രായമുണ്ട്. ഒന്ന്. ഇമാമ് എഴുന്നേറ്റ് നിന്ന് ദുആ ചെയ്യുക. ഇതാണ് ഇമാം റുഅ്യാനി(റ)യും ജീലി(റ)യും അഭിപ്രായപ്പെട്ടത് (അല്‍ ഖൌലു ത്താം ഫീ അഹ്കാമില്‍ ഇമാമി വല്‍ മഅ്മൂം, പേജ് 176).
രണ്ട്, മുസ്വല്ലയില്‍ നിന്ന് മാറി അല്‍പ്പം വലഭാഗത്തേക്കോ ഇടഭാഗത്തേക്കോ തെറ്റി സാധാരണ പോലെ തിരിഞ്ഞിരിക്കുക. ഇതാണ് സഈദുബ്നുജുബൈറി(റ)ന്റെ അഭിപ്രായമെന്ന് സൌരി(റ) വഴി ഹാഫിള് അബ്ദുറസാഖ്(റ) തന്റെ മുസ്വന്നഫ് 2/243ല്‍ റിപ്പോര്‍ ട്ടുചെയ്തിട്ടുണ്ട്. ഈ അഭിപ്രായത്തെയാണ് ഇബ്നുഹജര്‍(റ) തന്റെ തുഹ്ഫ 2/104ല്‍ പ്ര ബലമാക്കിയിട്ടുള്ളത്.
ഇമാം നവവി(റ) പറയുന്നു: “ഏറ്റവും പ്രബലമായത് ഇമാമിന്റെ ഇടത് ഭാഗം മിഹ്റാബിലേക്കും വലതുഭാഗം ജനങ്ങളിലേക്കുമാക്കി മിഹ്റാബിന്റെ ഇടത് ഭാഗത്തേക്ക് മാറി ഇരിക്കലാകുന്നു. ഇമാം ബഗ്വി(റ) തഹ്ദീബില്‍ പറഞ്ഞതാണിത്. ബഗ്വി(റ) തന്നെ തന്റെ ശറഹു സുന്നയില്‍ ഇത് ഉറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്. ബറാഉബ്നു ആസിബി(റ)ല്‍ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസ് അതിനദ്ദേഹം രേഖയാക്കിയിട്ടുണ്ട്. ബറാഅ്(റ) പറഞ്ഞു. നബി(സ്വ)യുടെ പിന്നില്‍ ഞങ്ങള്‍ നിസ്കരിക്കുമ്പോള്‍ അവിടുത്തെ വലത് ഭാഗത്താകാന്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. നിസ്കാരാനന്തരം ഞങ്ങളിലേക്ക് നബി(സ്വ) തിരിഞ്ഞിരിക്കുന്നതാണ് കാരണം” (ശര്‍ഹുല്‍ മുഹദ്ദബ്, 3/490). ഈ അര്‍ഥത്തിലാണ് ചില കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ നിസ്കാരാനന്തരം ഇമാം മുസ്വല്ലയെ വിട്ടുപിരിയലാണ് സുന്നത്തെന്ന് പറഞ്ഞത്. ഈ അഭിപ്രായമനുസരിച്ച് മിഹ്റബില്‍ നിന്ന് മാറി തിരിഞ്ഞിരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതും, മിഹ്റാബില്‍ നിന്ന് മാറാതെ അവിടെതന്നെ തിരിഞ്ഞിരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതിന് വിരുദ്ധവുമാകുന്നു.
മൂന്ന്, മുസ്വല്ലയില്‍ തന്നെ സാധാരണ പോലെ തിരിഞ്ഞിരിക്കുക. ഇപ്രകാരം ധാരാളം പണ്ഢിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം റംലി(റ) തന്റെ ഫതാവ 1/228ല്‍ പ്രബലമാക്കിയതും ഈ അഭിപ്രായത്തെയാണ്. ഇമാം റംലി(റ) തന്നെ നിഹായയില്‍ പറയുന്നത് കാണുക.: “ദിക്റിനും ദുആഇനും വേണ്ടി നിസ്കാരാനന്തരം ഇമാമ് നിസ്കരിക്കുമ്പോള്‍ വലതുഭാഗം മഅ്മൂമുകളിലേക്കും ഇടത് ഭാഗം മിഹ്റാബിലേക്കുമായി ഇരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത നബിചര്യക്കുവേണ്ടിയാണിത്” (നിഹായ 1/554).
[5:07AM, 09/07/2015] Proud to be Indian: അവസാനം പറഞ്ഞ രണ്ടഭിപ്രായവും ഇമാമ് നിസ്കാരാനന്തരം മിഹ്റാബിലേക്ക് ഇടത് ഭാഗവും മഅ്മൂമുകളിലേക്ക് വലത് ഭാഗവുമാക്കി തിരിഞ്ഞിരിക്കലാണ് സുന്നത്തെന്നതില്‍ ഏകോപിച്ചിട്ടുണ്ട്. പക്ഷേ, മിഹ്റാബില്‍ നിന്ന് മാറി തിരിഞ്ഞിരിക്കലാണോ മിഹ്റാബില്‍ തന്നെ തിരിഞ്ഞിരിക്കലാണോ ഏറ്റവും ശ്രേഷ്ഠമായത് എന്നതിലാണ് തര്‍ക്കം. മിഹ്റാബിന്റെ ഇടതു ഭാഗത്തേക്ക് മാറി തിരിഞ്ഞിരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന് ഇമാം ബഗ്വി(റ)യെ ഉദ്ധരിച്ച് ശറഹുല്‍ മുഹദ്ദബില്‍ പ്രബലമാക്കിയത് തന്നെയാണ് ഇബ്നുഹജറി(റ)ന്റെയും പക്ഷമെന്ന് വ്യക്തം. മിഹ്റാബില്‍ നിന്ന് മാറാതെ അവിടെതന്നെ തിരിഞ്ഞിരിക്കലാണ് ശ്രേഷ്ഠമായതെന്ന അഭിപ്രായമാണ് ഇമാം റംലി(റ)യുടെ പക്ഷം. രണ്ട് വിഭാഗവും ഇമാമ് മഅ്മൂമുകളിലേക്ക് വലഭാഗമാക്കി തിരിഞ്ഞിരിക്കലാണ് നബിചര്യയെന്ന് സമ്മതിക്കുന്നു. അതുകൊണ്ടുതന്നെയാണ് ബറാഇ(റ)ല്‍ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിച്ച ഹദീസ് ഇരുവിഭാഗവും രേഖയാക്കിയത്.
ഏതായാലും ഉപര്യുക മൂന്നവസ്ഥകളെ സംബന്ധിച്ചും കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ ഖിയാമ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഫത്ഹുല്‍ മുഈന്‍ പേജ് 78ല്‍ ഇദാ തറകല്‍ ഖിയാമ എന്ന സ്ഥലത്തുള്ള ഖിയാമ് കൊണ്ട് വിവക്ഷിക്കുന്നത് രണ്ടാമത്തെ രൂപമാണ്. ഇതനുസരിച്ച് ഫത്ഹുല്‍ മുഈനിന്റെ ആശയം ഇങ്ങനെയാണ്. ഇമാമിന് ഏറ്റവും ശ്രേഷ്ഠമായത് വലത് ഭാഗം മഅ്മൂമുകളിലേക്കും ഇടതുഭാഗം ഖിബ്ലയിലേക്കുമാക്കി തിരിഞ്ഞിരിക്കലാണ്. എന്നാല്‍ ഇപ്പറഞ്ഞത് മുസ്വല്ലയില്‍ നിന്ന് മാറി തിരിഞ്ഞിരിക്കുക എന്ന (ഇബ്നുഹജര്‍(റ) പറഞ്ഞ) ശ്രേഷ്ഠത ഉപേക്ഷിക്കുന്ന നേരത്താണ്.
അപ്പോള്‍ മുസ്വല്ലയില്‍ നിന്നല്‍പ്പം വലതുഭാഗത്തേക്കോ ഇടതു ഭാഗത്തേക്കോ മാറി തിരിഞ്ഞിരിക്കല്‍ ശ്രേഷ്ഠതയുള്ള ഒന്നാണെങ്കിലും അതിലും കൂടുതല്‍ ശ്രേഷ്ഠതയുള്ളത് മുസ്വല്ലയില്‍ തന്നെ തിരിഞ്ഞിരിക്കലാണ് എന്നായി ഫത്ഹുല്‍ മുഈന്‍ പറഞ്ഞതിന്റെ ആകത്തുക. ഇത് ഇമാം റംലി(റ)യുടെ അഭിപ്രായത്തെ പ്രബലമാക്കുന്നതിലേക്ക് സൂചനയാണ്. എങ്കിലും തന്റെ ഉസ്താദായ ഇബ്നുഹജര്‍(റ) പ്രബലമാക്കിയ മുസ്വല്ലയില്‍ നിന്നല്‍പ്പം വലത്തോട്ടോ ഇടത്തോട്ടോ മാറിയുള്ള തിരിഞ്ഞിരിക്കല്‍ ഒരു നിലയില്‍ ശ്രേഷ്ഠതയുള്ളത് തന്നെയാണെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇദാ തറകല്‍ ഖിയാമ എന്നുപറഞ്ഞത്. കാരണം സലാം വീട്ടിയപ്പോഴുള്ള അതേ അവസ്ഥയില്‍ തന്നെ മുസ്വല്ലയില്‍ ഇരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായത് മുസ്വല്ലയില്‍ നിന്ന് തെറ്റിയിരിക്കല്‍ തന്നെയാണ്.
ഇസ്മുത്തഫ്ളീല്‍ അലിഫ്ലാമോടുകൂടെയും അല്ലാതെയും വരുമ്പോഴുള്ള നിയമങ്ങള്‍ അറിയുന്നവര്‍ക്ക് ഈ ആശയം ഫത്ഹുല്‍ മുഈനില്‍ നിന്ന് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്.
ചുരുക്കത്തില്‍ ഖിയാമ് എന്ന പദത്തിന് എഴുന്നേറ്റ് പോവുക എന്നൊരര്‍ഥം മാത്രം മനസ്സിലാക്കിയവരാണ് കര്‍മശാസ്ത്രജ്ഞന്മാരുടെ വല്‍ അഫ്ളലു ലില്‍ ഇമാമി അന്‍യഖൂമ മിന്‍ മുസ്വല്ലാഹു എന്ന വാക്കില്‍ നിന്ന് ഇമാമ് നിസ്കാരാനന്തരം ഉടനെ സ്ഥലം വിടണമെന്ന് കണ്ടെത്തിയത്. യഥാര്‍ഥത്തില്‍ അന്‍യഖൂമ എന്ന വാക്കും അന്‍യുഫാരിഖ എന്ന വാക്കും മുസ്വല്ലയിലും മിഹ്റാബിലും ഇരുത്തം ഉറപ്പിക്കാതെ അല്‍പ്പം ഇടതു ഭാഗത്തേ ക്കോ വലത് ഭാഗത്തേക്കോ മാറിയിരിക്കണമെന്ന് സൂചിപ്പിക്കാനാണ് അവര്‍ പ്രയോഗിച്ചത്. പാടേ സ്ഥലം വിടാനല്ല.
ഇമാമ് മുസ്വല്ലയില്‍ നിന്ന് വിട്ടുപിരിയലാണ് സുന്നത്തെന്ന ശറഹുല്‍ ബഹ്ജയുടെ വാക്ക് ഇബ്നുഖാസിം(റ) വ്യാഖ്യാനിക്കുന്നത് കാണുക. ‘വരാന്‍ പോകുന്ന രൂപത്തില്‍ (മഅ്മൂമുകളിലേക്ക് വലതുഭാഗവും ഖിബ്ലയിലേക്ക് ഇടത് ഭാഗവുമാക്കി) തിരിഞ്ഞിരിക്കല്‍ നിസ്കരിച്ച ആ സ്ഥലത്ത് നിന്ന് അല്‍പ്പം മാറാതെയാകുമ്പോള്‍ അത് സുന്നത്തിന് മാറ്റമാണെന്ന് ശറഹുല്‍ ബഹ്ജയുടെ വാക്കുകള്‍ കൊണ്ട് വരുന്നു. എങ്കിലും ഉപര്യുക്ത രൂപത്തില്‍ തിരിഞ്ഞിരിക്കുന്നത് കൊണ്ട് നേരത്തെയുള്ള അവസ്ഥയില്‍ നിന്ന് മാറി എന്നുപറയാം. സുന്നത്ത് വീടാന്‍ ഇത്രമതി” (ശര്‍ഹുല്‍ ബഹ്ജ 1/340).
ഇതനുസരിച്ച് നിസ്കാരാനന്തരം ഇമാമ് മുസ്വല്ലയില്‍ നിന്ന് മാറണമെന്ന പരാമര്‍ശം സാ ധുവാകാന്‍ മുസ്വല്ലയില്‍ നിന്ന് മാറിക്കൊള്ളണമെന്ന് തന്നെയില്ല. മുസ്വല്ലയില്‍ തന്നെ ആയാലും ഖിബ്ലക്ക് നേരെ തിരിഞ്ഞിരുന്ന അവസ്ഥയില്‍ നിന്ന് മാറിയിരുന്നാലും മതി. സ്ഥലം മാറ്റമല്ല വിവക്ഷിക്കുന്നത്. അവസ്ഥ മാറ്റമാണെന്ന് സംക്ഷിപ്തം.
[5:07AM, 09/07/2015] Proud to be Indian: കേരളത്തിലെ മത സ്റേറജുകളി ല്‍ എന്നും ചര്‍ച്ചാ വിഷയമാണ് നിസ്കാരാനന ്തര കൂട്ടു പ്രാര്‍ത്ഥ ന. ഇത് അനാചാരമാണെ ന്ന് ബിദഇകള്‍. പുണ്യമാണെന ്ന് സുന്നികള്‍ . നിസ്കാരാ നന്തരം നബി (സ) പ്രാര്‍ത്ഥ ിച്ചതായി ഹദീസുകളിലു ണ്ട്. ഞാന്‍ പ്രാര്‍ത്ഥ ിക്കുമ്പോള ്‍ നിങ്ങള്‍ ആമീന്‍ പറയണമെന്ന പ്രവാചക നിര്‍ദേശവു ം ഹദീസില്‍ കാണാം. എങ്കില്‍ ഇവിടെ തര്‍ക്കം സ്വഹാബത്ത് നബി (സ)യെ അനുസരിച്ചോ , ഇല്ലയോ എന്നതാകുന് നു. അനുസരി ച്ചെന്ന് പറയുന്നവര് ‍ സ്വഹാബത്ത് ആമീന്‍ പറഞ്ഞിരുന് നതായി സമര്‍ത്ഥിക ്കുന്നു. ഇല്ലെന്ന് പറയുന്നവര് ‍ കൂട്ടു പ്രാര്‍ത്ഥ നാ വിരോധികളായ ി കഴിഞ്ഞു കൂടുന്നു.. .... ഒരു സ്ഥലത്ത് ധാരാളം ആളുകള്‍ ഒരുമിച്ചു കൂടി നിര്‍വഹിക് കുന്ന പ്രാര്‍ത്ഥ നയ്ക്കാണ് കൂട്ടു പ്രാര്‍ത്ഥ ന എന്നു പറയുന്നത്. ഇത് രണ്ട് നിലയ്ക്കാക ാം. ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്യുന്ന രൂപമാണ് ഒന്നാമത്തേ ത്. ഈ രൂപത്തില്‍ ആമീന്‍ ചൊല്ലുന്ന വനും പ്രാര്‍ത്ഥ ിക്കുന്നവന ്‍ തന്നെയാണെന ്നും ആമീന്‍ ദുആയാണെന്ന ും ഖുര്‍ആനും സുന്നത്തും വ്യക്തമാക് കുന്നുണ്ട് ...... മൂസാ നബി (അ)യും, ഹാറൂന്‍നബി (അ)യും നടത്തിയ കൂട്ടു പ്രാര്‍ത്ഥ നയില്‍ ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും, അപരന്‍ ആമീന്‍ പറയുകയും ചെയ്തതിനെക ്കുറിച്ച് തീര്‍ച്ചയാ യും നിങ്ങളുടെ രണ്ടു പേരുടെയും ദുആയ്ക്ക് ഉത്തരം നല്‍കപ്പെട ്ടിരിക്കുന ്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. (യൂനുസ് 89)ഒരുമിച് ചു കൂടിയ എല്ലാവരും കൂടി പ്രാര്‍ത്ഥ ിക്കുന്ന രൂപമാണ് രണ്ടാമത്തേ ത്. ഭാഷാപരമായി ഇത് കൂട്ടു പ്രാര്‍ത്ഥ ന തന്നെയാണ്. രണ്ട് രൂപത്തേയും പ്രോല്സാഹി പ്പിക്കുന് ന പരാമര്‍ശങ് ങള്‍ നബി(സ)യുടെ സുന്നത്തില ്‍ ദര്‍ശിക്കാ വുന്നതാണ്. ..... ഹബീബ് ബിന്‍ മസ്ലമ (റ)ല്‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു. നബി (സ) പറയുന്നതായ ി ഞാന്‍ കേട്ടിരിക് കുന്നു. ഒരു വിഭാഗം ആളുകള്‍ ഒരുമിച്ചു കൂടി അവരില്‍ മററു ചിലര്‍ പ്രാര്‍ത്ഥ ിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ഇല്ല. അല്ലാഹു അവര്‍ക്ക് ഉത്തരം നല്‍കിയിട് ടല്ലാതെ.( ഫത്'ഹുല്‍ ബാരി 12/ 497).. ഹൈസമി ഈ ഹദീസ് സ്വഹീഹാണെന്നു പറയുന്നു. (മജ്മഉസ്സവ ാഇദ് 10/ 17)ഇബ്നു അബ്ബാസ് (റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥ ിച്ചാല്‍ നിങ്ങള്‍ ആമീന്‍ പറയുവിന്‍. (അദുര്‍റുല ്‍ മന്‍സൂര്‍ 2/ 232)......
[5:07AM, 09/07/2015] Proud to be Indian: ഇബ്നു തൈമിയ്യ പറയുന്നു.. ....

"മഅമൂം ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നുണ് ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥ ിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥ ിക്കുന്നത് എന്ന വിശ്വാസത്ത ോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെ ങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു"(ഫതാവ ഇബ്ന്‍ തയ്മിയ്യ 1/ 211).......

ഒരാള്‍ പ്രാര്‍ത്ഥ ിക്കുക. മററുളളവര്‍ ആമീന്‍ പറയുക. ഇത് ഇസ്ലാം പ്രോല്സാഹി പ്പിക്കുന് നതായി മുകളില്‍ കൊടുത്ത ഹദീസുകളില് ‍ നിന്ന് വ്യക്തമാണ് . ഇബ്നു തൈമിയ്യയും ഇക്കാര്യം സമ്മതിക്കു ന്നു......

അനസ്(റ)ല്‍ നിന്ന് നിവേദനം. നബി (സ) പറയുന്നു. മൂന്നാളുകള ്‍ ഒരു പ്രാര്‍ത്ഥ ന കൊണ്ട് ഒരുമിച്ചു കൂടുകയില്ല . അവരുടെ കൈകള്‍ മടക്കാതിരി ക്കല്‍ അല്ലാഹുവിന ്റെ മേല്‍ ബാധ്യതയായി ട്ടല്ലാതെ. (അബു നഈം, ഹില്‍യ 3/ 226)......

സല്‍മാന്‍( റ)ല്‍ നിന്ന് ത്വബ്റാനി നിവേദനം. നബി (സ) പറയുന്നു. ഒരു ജനതയും വല്ലതും ആവശ്യപ്പെട ്ടു കൊണ്ട് അല്ലാഹുവില േക്ക് കൈകള്‍ ഉയര്‍ത്തുക യില്ല. അവര്‍ ചോദിച്ചത് അവരുടെ കൈകളില്‍ വെച്ചു കൊടുക്കല് ‍ അല്ലാഹുവിന ്റെ മേല്‍ ബാധ്യതയായി ട്ടല്ലാതെ. (അദുര്‍റുല ്‍ മന്‍സൂര്‍ 1/ 195)...... മുകളില്‍ കൊടുത്ത രണ്ട് ഹദീസുകളിലു ം സംഘടിത പ്രാര്‍ത്ഥ ന സംബന്ധിച്ച ാണ് പരാമര്‍ശിക ്കുന്നത്. പക്ഷേ ഇത് ആമീന്‍ പറയാതെയോ പറഞ്ഞോ ഉളള പ്രാര്‍ത്ഥ നയാകാം. ആമീന്‍ പറഞ്ഞു കൊണ്ടുളള പ്രാര്‍ത്ഥ നയാണുദ്ദേശ മെന്ന് ഹദീസിന്റെ ശൈലിയില്‍ നിന്ന് വ്യക്തമാണ് . ജനങ്ങള്‍ ഒരുമിച്ചു കൂടി നിര്‍വഹിക് കുന്ന പ്രാര്‍ത്ഥ ന ആമീന്‍ പറഞ്ഞു കൊണ്ടാണെങ ്കിലും അല്ലെങ്കില ും കൂട്ടു പ്രാര്‍ത്ഥ നയുടെ ഗണത്തിലാണ് ഉള്‍പ്പെടു ക. ഇത്തരം പ്രാര്‍ത്ഥ നകള്‍ എല്ലാ സന്ദര്‍ഭങ് ങളിലും പ്രോല്‍സാഹ ിപ്പിക്കും വിധമാണ് ഹദീസുകളില് ‍ വന്ന പരാമര്‍ശങ് ങള്‍. ഏതെങ്കിലും ഒരു സന്ദര്‍ഭത് തില്‍ ഈ പ്രാര്‍ത്ഥ ന ഹറാമാണെന്ന ് പറയണമെങ്കി ല്‍ , പൊതുവായ നിയമത്തില് ‍ നിന്ന് പ്രസ്തുത സന്ദര്‍ഭത് തെ ഒഴിവാക്കിക ്കൊണ്ടുളള നബി(സ)യുടെ പ്രസ്താവന വന്നിരിക്ക ണം...... പ്രാര്‍ത്ഥ ന കൂടുതല്‍ ശ്രേഷ്ഠകരവ ും, ഉത്തര ലബ്ധിക്ക് കൂടുതല്‍ സാധ്യതയുമു ളള പല സമയങ്ങളും, ദിവസങ്ങളും , സ്ഥലങ്ങളുമ ുണ്ട്. ഇമാം തിര്‍മുദി (റ) നിവേദനം ചെയ്യുന്നു . അബൂഅമാമ (റ)യില്‍നി ന്ന് നിവേദനം. ഏററവും ഉത്തരം ലഭിക്കുന്ന പ്രാര്‍ത്ഥ ന ഏതാണെന്ന ചോദ്യത്തിന ് അഞ്ച് നിസ്കാരങ്ങ ള്‍ക്കു ശേഷമുളള പ്രാര്‍ത്ഥ നയും രാത്രിയുടെ അവസാനത്തില ുളള പ്രാര്‍ത്ഥ നയുമാണെന്ന ് നബി(സ) മറുപടി നല്‍കി. നി സ്കാര ശേഷം പ്രാര്‍ത്ഥ ന നടത്താന്‍ വിശുദ്ധ ഖുര്‍ആനും ആഹ്വാനം ചെയ്തിട്ടു ണ്ട്......
അല്ലാഹു പറയുന്നു. "നീ നിസ്കാരത്ത ില്‍നിന്ന് വിരമിച്ചാല ്‍ പ്രാര്‍ത്ഥ നയില്‍ മുഴുകുക." പ്രസ്തുത സൂക്തം വിവരിച്ച് ഇബ്നു ജരീര്‍(റ) എഴുതുന്നു. ഇബ്നു അബ്ബാസ്(റ) യില്‍നിന്ന ് നിവേദനം. നിര്‍ബന്ധ ബാദ്ധ്യതയാ യ നിസ്കാരത്ത ില്‍നിന്നു നീ വിരമിച്ചാല ്‍ അല്ലാഹുവിന ോടു ചോദിക്കുകയ ും, അവനില്‍ പ്രതീക്ഷയര ്‍പ്പിക്കു കയും ചെയ്യുക എന്നതാണ് ആയത്തിന്റെ താല്പര്യം. ഖതാദ(റ)യില ്‍നിന്ന് നിവേദനം. നിസ്കാരത്ത ില്‍ നിന്ന് നീ വിരമിച്ചാല ്‍ പ്രാര്‍ത്ഥ നയില്‍ മുഴുകുക. (ജാമിഉല്‍ബ യാന്‍) ഇതേ വിവരണം മററു തഫ്സീറുകളി ലും കാണാവുന്നത ാണ്.അല്ലാഹ ു പറയുന്നു. "അങ്ങനെ നിസ്കാരം നിര്‍വഹിച് ചു കഴിഞ്ഞാല്‍ നിങ്ങള്‍ നിന്നു കൊണ്ടും, ഇരുന്നു കൊണ്ടും, കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍ക്കുക. " യുദ്ധവേള യില്‍ പോലും സാധിക്കും വിധം നിസ്കാര ശേഷം ദിക്റും ദുആയും കൊണ്ടു വരണമെന്നാണ ല്ലോ പ്രസ്തുത വചനത്തിലൂട െ അല്ലാഹു നിര്‍ദേശിക ്കുന്നത്. നിസ്കാരശേഷ ം ദിക്റും ദുആയും കൊണ്ടു വരുന്നതിന് റെ പ്രസക്തിയു ം മാഹാത്മ്യവ ും ഉയര്‍ത്തിക ്കാണിക്കുന ്ന ഏതാനും വചനങ്ങളാണ് മുകളില്‍ സൂചിപ്പിച് ചത്. ഇനി നബി ചര്യയിലേക് കു കടന്നാല്‍ നിസ്കാര ശേഷം നിസ്കരിച്ച സ്ഥലത്തു തന്നെ ഇരുന്ന് ദിക്റും ദുആയും കൊണ്ടു വരുന്നതിന് റെ പോരിശകള്‍ വിവരിക്കുന ്ന ധാരാളം ഹദീസുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ..... അബൂ ഹുറൈറ(റ)യി ല്‍ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. നബി (സ) പ്രസ്താവിച ്ചു. നിങ്ങളിലൊ രാള്‍ നിസ്കരിച്ച സ്ഥലത്തു തന്നെ ഇരിക്കുമ്പ ോഴൊക്കെ മലക്കുകള്‍ അവനു വേണ്ടി പ്രാര്‍ത്ഥ ിക്കുന്നതാ ണ്. അവന്റെ അംഗശുദ്ധി നഷ്ടപ്പെടാ തിരിക്കുമ് പോള്‍.. അല്ലാഹുവേ അവന് നീ പൊറുത്തു കൊടുക്ക്. . അവന് നീ കാരുണ്യം ചെയ്തു കൊടുക്ക് എന്നാണ് മലക്കുകള്‍ പ്രാര്‍ത്ഥ ിക്കുക. (ബുഖാരി 426)ഈ ഹദീസിന്റെ വിശദീകരണത് തില്‍ ഇബ്നു ഹജര്‍(റ) എഴുതുന്നു. മലക്കുകളു ടെ പ്രാര്‍ത്ഥ നയ്ക്ക് ഉത്തരം ലഭിക്കുമെന ്ന് പ്രതീക്ഷിക ്കാവുന്നതാ ണ്. കാരണം അല്ലാഹു തൃപ്തിപ്പെ ട്ടവര്‍ക്ക ു വേണ്ടിയല്ല ാതെ മലക്കുകള്‍ ശുപാര്‍ശ പറയുകയില്ല െന്ന് അല്ലാഹു പറഞ്ഞിട്ടു ണ്ടല്ലോ. (ഫത്ഹുല്‍ ബാരി 2/ 174).....
[5:07AM, 09/07/2015] Proud to be Indian: നിസ്കാര ശേഷം സ്വഹാബത്തി ലേക്ക് തിരിഞ്ഞിരു ന്ന് ദിക്റും ദുആയും കൊണ്ടു വരലായിരുന് നു നബി (സ)യുടെ പതിവെന്നു കാണിക്കുന് ന നിരവധി ഹദീസുകള്‍ വന്നിട്ടുണ ്ട്......

ഇമാം ബുഖാരി(റ) സ്വഹീഹില്‍ "സലാം വീട്ടിയ ശേഷം ഇമാം നിസ്കരിച്ച സ്ഥലത്ത് താമസിക്കുന ്നതിനെ പരാമര്‍ശിക ്കുന്ന അദ്ധ്യായം" എന്ന തലക്കെട്ടി ല്‍ ഒരദ്ധ്യായം തന്നെ കൊണ്ടു വന്നിട്ടുണ ്ട്.......

അതിനെ ഇബ്നു ഹജര്‍ (റ) വിവരിക്കുന ്നതിങ്ങനെയ ാണ്. ഇമാം മുസ്വല്ലയി ല്‍ ഇരിക്കണമെന ്നു പറഞ്ഞതിന്റ െ വിവക്ഷ ജനങ്ങളിലേക ്ക് തിരിഞ്ഞിരു ന്നതിനു ശേഷം എന്നാണ്. അപ്പോള്‍ ഇമാം ജനങ്ങളിലേക ്ക് തിരിഞ്ഞിരി ക്കണമെന്ന് മുന്‍ അദ്ധ്യായത് തില്‍ വിവരിച്ചതി നോട് ഇത് യോജിക്കുന് നതാണ്. (ഫത്ഹുല്‍ ബാരി 3/ 253)..... നബി(സ)യുടേ യും സ്വഹാബത്തി ന്റെയും ചര്യ നിസ്കാര ശേഷം ജനങ്ങളിലേക ്ക് തിരിഞ്ഞിരു ന്ന് ദിക്റും ദുആയും കൊണ്ടു വരലായിരുന് നുവെന്ന് നിരവധി ഹദീസുകള്‍ വ്യക്തമാക് കുന്നുണ്ട് . അവയില്‍ ചിലത് ഇവിടെ കുറിക്കുന് നു...... (1) ബറാഅ്(റ)ല് ‍ നിന്ന് നിവേദനം. നബി(സ)യുടെ പിന്നില്‍ നിസ്കരിക്ക ുമ്പോള്‍ നബി(സ)യുടെ വലതു ഭാഗത്താകുന ്നതിനെ ഞങ്ങള്‍ ഇഷ്ടപ്പെട് ടിരുന്നു. കാരണം നബി(സ) ഞങ്ങള്‍ക്ക ഭിമുഖമായി തിരിഞ്ഞിരി ക്കും. (മുസ്ലിം 1159)..... (2) സമുറതുബ്നു ജൂന്‍ദുബ് (റ) ല്‍ നിന്ന് നിവേദനം. നിസ്കാരം കഴിഞ്ഞാല്‍ നബി(സ) ഞങ്ങളിലേക് ക് തിരിഞ്ഞിരി ക്കാറുണ്ടാ യിരുന്നു. (ബുഖാരി 800)ഈ ഹദീസിനെ അധികരിച്ച് ഇബ്നു ഹജര്‍(റ) എഴുതുന്നു. നിസ്കാരം കഴിഞ്ഞാല്‍ ജനങ്ങളിലേക ്ക് തിരിഞ്ഞിരി ക്കല്‍ നബി (സ)യുടെ പതിവായിരുന ്നുവെന്നാണ ് സമുറ (റ)യുടെ ഹദീസ് വ്യക്തമാക് കുന്നത്. (ഫത്ഹുല്‍ ബാരി 3/252)
ഇനി പറയുന്ന ഹദീസില്‍ നിന്ന് ഈ ആശയം വ്യക്തമാണ് .....
[5:07AM, 09/07/2015] Proud to be Indian: 3) അനസ്(റ) പറയുന്നു. നിസ്കാര ശേഷം നബി(സ) ഞങ്ങള്‍ക്ക ഭിമുഖമായി ഇരുന്നിട്ട ല്ലാതെ ഒരു ഫര്‍ള് നിസ്കാരവും അവിടുന്ന് അനുഷ്ഠിച്ച ിട്ടില്ല. (അമലുല്‍യൌ മി വല്ലൈല 2/ 42).... (4) ഉഖ്ബത്(റ) നിവേദനം ചെയ്യുന്നു. ഞാന്‍ നബി (സ)യുടെ കൂടെ മദീനയില്‍ വെച്ച് അസര്‍ നിസ്കരിച്ച ു. സലാം വീട്ടിയ ശേഷം നബി(സ) ജനങ്ങളെ പിരടികള്‍ ചാടിക്കടന് ന് ഭാര്യമാരില ്‍ ചിലരുടെ വീട്ടിലേക് ക് ധൃതിയില്‍ പോയി. (സാധാരണയ്ക ്കെതിരായി) നബി(സ) ധൃതിയില്‍ എഴുനേററു പോയതു കണ്ട സഹാബികള്‍ ആശ്ചര്യം പ്രകടിപ്പി ച്ചു. സഹാബികളുടെ ആശ്ചര്യം മനസ്സിലാക് കിയ നബി(സ) അവരിലേക്കു കടന്നു വന്ന് പെട്ടെന്ന് എഴുന്നേററു പോയതിന്റെ കാരണം ഇങ്ങനെ വിശദീകരിച് ചു. എന്റെ വീട്ടിലുണ് ടായിരുന്ന ഒരു സ്വര്‍ണ്ണക ്കട്ടി ഞാന്‍ ഓര്‍ക്കുകയ ും അത് സൂക്ഷിച്ചു വെയ്ക്കുന് നതിനെ ഞാന്‍ വെറുക്കുകയ ും ചെയ്തതു കൊണ്ട് അത് ഓഹരി വെച്ചു കൊടുക്കാന ്‍ ഞാന്‍ കല്പിച്ചു. (ബുഖാരി 804)....
നിസ്കാരത്ത ില്‍നിന്ന് സലാം വീട്ടിയ ഉടനെ നബി (സ) സ്ഥലം വിടാറില്ലെ ന്നും ഈ സംഭവം പതിവിന്നെത ിരായിരുന്ന ു എന്നും സഹാബത്ത് ആശ്ചര്യപ്പ െട്ടതില്‍ നിന്ന് വളരെ വ്യക്തമാണ് . അതുകൊണ്ടു തന്നെയാണ് വേഗത്തില്‍ പോയതിന്റെ കാരണം അവര്‍ക്ക് വിവരിച്ചു കൊടുത്തതു ം. സലാം വീട്ടിയ ഉടനെ എല്ലാവരും പിരിഞ്ഞു പോവുന്ന പതിവുണ്ടായ ിരുന്നുവെങ ്കില്‍ സഹാബത്തിനെ ചാടിക്കടന് ന് പോകേണ്ട ആവശ്യം വരില്ലല്ലോ .. അവരുടെ ആശ്ചര്യത്ത ിനു പ്രസക്തിയു മുണ്ടാവുകയ ില്ല......

ഈ ഹദീസ് വിശദീകരിച് ച് ഇബ്നു ഹജര്‍ (റ) എഴുതുന്നു. ....

നിസ്കാര ശേഷം നിസ്കരിച്ച സ്ഥലത്തു തന്നെ ഇരിക്കല്‍ന ിര്‍ബന്ധമല ്ലെന്നും, ആവശ്യത്തിന ു വേണ്ടി ജനങ്ങളെ ചാടിക്കടന് നു പോകല്‍ അനുവദനീയമാ ണെന്നും ഈ ഹദീസ് വ്യക്തമാക് കുന്നു. (ഫത്ഹുല്‍ ബാരി 2/ 337)..... നിസ്കാര ശേഷം ഇമാം തിരിഞ്ഞിരി ക്കുന്നതിന ്റെ യുക്തി ഇബ്നു ഹജര്‍ (റ) വിവരിക്കുന ്നു. നിസ്ക ാര സ്ഥലത്തേക് ക് കടന്നു വരുന്നവന് നിസ്കാരം കഴിഞ്ഞുവെന ്ന് അറിയിച്ചു കൊടുക്കലാ ണ് തിരിഞ്ഞിരി ക്കുന്നതില െ യുക്തി. നിസ്കാര ശേഷവും ഇമാം പൂര്‍വ സ്ഥിതിയില് ‍ തുടരുന്നത് അവന്‍ അത്തഹിയ്യാ ത്തിലാണെന് ന് വരുന്നവര്‍ തെററിദ്ധരി ക്കാന്‍ ഹേതുവാകാമല ്ലോ (ഫത്ഹുല്‍ ബാരി 2/ 478)അല്ലാമാ ശര്‍വാനി (റ) എഴുതുന്നു. ഇമാമിനോ പിന്നിലുളള വര്‍ക്കോ ഇമാം സലാം വീട്ടിയതില ്‍ സംശയം ജനിക്കാതിര ിക്കുവാനും പിന്നീട് വരുന്നവര്‍ ഇമാം നിസ്കാരത്ത ിലാണെന്ന് മനസ്സിലാക് കി തുടരാതിരിക ്കാനുമാണത് ...... ഇമാം അദ്റഈ (റ) പറയുന്നു. ഇമാം ഖിബ്ലയില്‍ നിന്ന് തെററിയിരിക ്കുകയോ മഅ്മൂമുകളി ലേക്ക് തിരിഞ്ഞിരി ക്കുകയോ ചെയ്താല്‍ പ്രസ്തുത രണ്ട് കാരണങ്ങളും ഇല്ലാതാകുന ്നതാണ്. (ശര്‍വാനി 2/ 105)തിരിഞ്ഞ ിരിക്കുക മാത്രമായിര ുന്നില്ല തിരു നബി(സ) ചെയ്തിരുന് നത്. പ്രത്യുത നിസ്കാര ശേഷം കൊണ്ടുവരല ്‍ സുന്നത്തുള ള ദിക്റുകള്‍ കൊണ്ടു വന്ന് അവിടുന്ന് പ്രാര്‍ത്ഥ ിക്കാറുണ്ട ായിരുന്നു. .... ഇമാം ബുഖാരി (റ) സ്വഹീഹില്‍ നല്കിയ തല വാചകം കാണുക. "നി സ്കാര ശേഷമുളള പ്രാര്‍ത്ഥ ന വിവരിക്കുന ്ന അദ്ധ്യായം. " ഇതു വിവരിച്ച് ഇബ്നു ഹജര്‍ (റ) എഴുതുന്നു. ഇവിടെ സമയം നിശ്ചയിക്ക പ്പെട്ട ഫര്‍ള് നമിസ്കാരമാ ണ് വിവക്ഷ. ഇമാം ബുഖാരി(റ) നല്‍കിയ തല വാചകത്തില് ‍ നിസ്കാര ശേഷം ദുആ സുന്നത്തില ്ലെന്ന് വാദിക്കുന് നവര്‍ക്ക് ഖണ്ഡനമുണ്ട ്. അബ്ദുല്ലാഹ ിബ്നുല്‍ ഹാരിസ് (റ) വഴിയായി ആയിശ (റ)ല്‍ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്ത ഒരു ഹദീസ് തെളിവാക്കി യാണ് അവര്‍ അപ്രകാരം വാദിക്കുന് നത്. നബി (സ ) നമസ്കാരത്ത ില്‍ നിന്ന് സലാം വീട്ടിയാല് ‍"അല്ലാഹുമ് മ അന്തസലാം വ മിന്കസലാം തബാരക്ത യാ ധല്ജലാളി വല്‍ ഇക്രാം"എന്ന് പറയുന്നത്ര സമയം അല്ലാതെ (നമസ്കരിച് ച സ്ഥലത്ത് ) ഇരിക്കാറുണ ്ടായിരുന്ന ില്ല ..."എന്നതാ ണ് പ്രസ്തുത ഹദീസ്.അല്ല ാഹുമ്മ അന്തസ്സലാം 'എന്ന് തുടങ്ങുന്ന ദിക്ര്‍ ചൊല്ലുന്ന സമയമല്ലാതെ നബി (സ) സലാം വീട്ടുന്നത ിന്റെ മുമ്പുള്ള അവസ്ഥയില്‍ (ഖിബ്'ലക്ക ് തിരിഞ്ഞു) ഇരിക്കുകയി ല്ലായിരുന് നു. നബി (സ) നിസ്കാരാനന ്തരം പ്രസ്തുത ദിക്രിന്റെ സമയമല്ലാതെ ഖിബ്'ലക്ക് നേരെ ഇരിക്കാരില ്ലായിരുന്ന ു എന്നും പിന്നീട് തിരിഞ്ഞിരു ന്ന ശേഷമാണു പ്രാര്‍ത്ഥ ന നടത്തിയിരു ന്നത് എന്നുമാണ് പ്രസ്തുത ഹദീസിന്റെ വിവക്ഷ. എന്തു കൊണ്ടെന്ന ാല്‍ നിസ്കാരം കഴിഞ്ഞാല്‍ നബി(സ) അവിടുത്തെ അസ്വ് ഹാബിലേക്ക് തിരിഞ്ഞിരി ക്കാറുണ്ടാ യിരുന്നുവെ ന്ന് (പ്രബലമായ ഹദീസുകളില് ‍) സ്ഥിരപ്പെട ്ടിരിക്കുന ്നു. അതിനാല്‍ നിസ്കാരാനന ്തരമുളള പ്രാര്‍ത്ഥ ന അസ്വ് ഹാബിലേക്ക് തിരിഞ്ഞിരു ന്നതിനു ശേഷമായിരുന ്നു തിരു നബി(സ) കൊണ്ടു വന്നിരുന്ന തെന്ന് വെയ്ക്കേണ് ടതുണ്ട്.(ഫ ത്ഹുല്‍ ബാരി 11/ 133).....
[5:07AM, 09/07/2015] Proud to be Indian: ഈ ആശയം വ്യക്തമാക് കുന്ന ഹദീസുകള്‍ വന്നിട്ടുണ ്ട്. ആമിര് ‍ (റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാവുന്നത ാണ്. ഞാന്‍ നബി (സ)യോടൊന് നിച്ച് സുബഹി നിസ്കരിച്ച ു. സലാം വീട്ടിയപ്പ ോള്‍ ഞങ്ങളിലേക് ക് തിരിഞ്ഞിരു ന്ന് രണ്ട് കരങ്ങളും ഉയര്‍ത്തി നബി (സ) പ്രാര്‍ത്ഥ ിച്ചു. നാഥാ.. ഞങ്ങളുടെ മദീനയിലും, ഞങ്ങളുടെ മുദ്ദിലും സ്വാഇലും നീ ബറകത്ത് ചൊരിയേണമേ .....

ഇബ്നു ഉമര്‍ (ര) ല്‍ നിന്നും ത്വബ്രാനി നിവേദനം: അദ്ദേഹം പറയുന്നു."നബി(സ) സുബഹി നിസ്കാരം നിര്‍വഹിച് ചു . പിന്നീട് ജനങ്ങളെ കൊള്ളെ തിരിഞ്ഞു നിന്ന് ഇപ്രകാരം പ്രാര്തിച് ച്ചു."അല്ലാഹുവേ, ഞങ്ങളുടെ രാജ്യത്ത് നീ ബരകത് ചെയ്യേണമേ , ഞങ്ങളുടെ മുദ്ദിലും, സ്വാഇലും നീ ബരകത് ചെയ്യേണമേ. (വഫ ഉല്‍ വഫാ 1/ 54) സയ്യിതുസ്സുംഹ ൂതി പറയുന്നു: രണ്ട് പരമ്പരയിലു മുളള നിവേദകന്‍മ ാര്‍ വിശ്വസ്തരാ കുന്നു. (വഫാ ഉല്‍ വഫാ 1/ 54) തുഹ്ഫത്തുല്‍ അഹ് വദി 2/ 199ലും ഈ ഹദീസ് കാണാവുന്നതാണ് .....

എന്നാല്‍ ഇന്ന് നിലവിലുളള മുസന്ന്വഫി ല്‍"സുമ്മ ഇന്‍ ഹറഫ"എന്നതിനു ശേഷമുളള ഭാഗം കാണുന്നില് ല. അത് ഏതോ പുത്തന്‍ വാദി വെട്ടി മാററിയതാകാ നാണ് സാധ്യത. പല ഗ്രന്ഥങ്ങള ിലും അവര്‍ തിരിമറികള് ‍ നടത്തിയിട് ടുണ്ടല്ലോ. അക്കൂട്ടത് തില്‍ പെട്ട ഒന്നായി ഇതിനെയും കാണാവുന്നത ാണ്.....

പ്രസ്തുത ഹദീസ് ഇമാം സുയൂഥി (റ) ജാമിഉല്‍ ഉസൂല്‍ (39629)ലും , കന്‍സുല്‍ ഉമ്മാല്‍(3 82330)ലും, സ്വഹീഹു കുനൂസ്സിസ് സുന്നത്തിന ്നബവിയ്യ 1/ 139ലും, നാസിറുദ്ദീനില ്‍ അല്‍ബാനി ഫളാഇലുശ്ശാ മിവദിമിശ്ഖ ് 19ലും ഉദ്ധരിച്ചി ട്ടുണ്ട്. പ്രസ്തുത ഹദീസ് സ്വഹീഹാണെന ്ന് അല്‍ബാനി തന്നെ പ്രസ്താവിച ്ചിട്ടുമുണ ്ട്..... ഫര്‍ളു നിസ്കാര ശേഷം ജനങ്ങളിലേക ്ക് തിരിഞ്ഞിരു ന്ന് ബഹു വചനം ഉപയോഗിച്ച് മദീന, ശാം, യമന്‍ തുടങ്ങിയ നാടുകളിലും ഭക്ഷണ പദാര്‍ത്ഥങ ്ങളിലും ബറക്കത്ത് ചെയ്യുവാന് ‍ നബി (സ) പ്രാര്‍ത്ഥ ിച്ചുവെന്ന ാണല്ലോ പ്രസ്തുത ഹദീസ് നല്‍കുന്ന പാഠം. ഇത്തരം ഹദീസുകള്‍ എടുത്തു വെച്ച ശേഷം തിര്‍മുദിയ ുടെ ശര്‍ഹ് മആരിഫുസ്സു നനില്‍ അല്ലാമാ സയ്യിദ് മുഹമ്മദ് യൂസുഫുല്‍ ഹുസൈനി (റ) പറയുന്നു. നിസ്കാര ശേഷം എല്ലാ നാടുകളിലും നടത്തപ്പെട ുന്ന കൂട്ടു പ്രാര്‍ത്ഥ നയ്ക്ക് ഇത്തരം രിവായത്തുക ള്‍ പ്രമാണമാണ് . (മആരിഫുസ്സ ുനന്‍ 3/ 123).... ഇബ്നു ഉമര്‍ (ര) ല്‍ നിന്നും ത്വബ്രാനി നിവേദനം: അദ്ദേഹം പറയുന്നു."നബി(സ) സുബഹി നിസ്കാരം നിര്‍വഹിച് ചു . പിന്നീട് ജനങ്ങളെ കൊള്ളെ തിരിഞ്ഞു നിന്ന് ഇപ്രകാരം പ്രാര്‍ത്ഥ ിച്ചു.."അല്ലാഹുവേ, ഞങ്ങളുടെ രാജ്യത്ത് നീ ബറകത്ത് ചെയ്യേണമേ , ഞങ്ങളുടെ മുദ്ദിലും, സ്വാഇലും നീ ബറകത്ത് ചെയ്യേണമേ. (വഫാ ഉല്‍ വഫാ 1/ 54) സയ്യിതുസ്സുംഹ ൂതി പറയുന്നു: ഈ ഹദീസിന്റെ നിവേദകന്മാ ര്‍ വിശ്വസ്തരാ കുന്നു. (വഫാ ഉല്‍ വഫാ).... ഇമാം തിര്‍മുദി നിവേദനം ചെയ്ത ഒരു ഹദീസ് കാണുക.നബി (സ) അവിടുത്തെ അസ്വ് ഹാബിനു വേണ്ടി ഈ പ്രാര്‍ത്ഥ നകള്‍ നിര്‍വഹിക് കാതെ ഒരു സദസ്സില്‍ നിന്നും എഴുന്നേററു പോകാറുണ്ടാ യിരുന്നില് ല. പ്രാര്‍ത്ഥ നയുടെ സാരം ഇതാണ്. "അല ്ലാഹുവേ, പാപങ്ങളില് ‍ നിന്ന് ഞങ്ങളെ നീ മാററി നിര്‍ത്താന ്‍ ഹേതുവാകുന് ന നിന്നെക്കു റിച്ചുളള ഭയം ഞങ്ങള്‍ക്ക ് നീ നല്‍കേണമേ. .. നിന്റെ സ്വര്‍ഗ ലോകത്തേക്ക ് ഞങ്ങളെ നീ എത്തിക്കാന ്‍ പര്യാപ്തമാ യ സല്കര്‍മങ് ങള്‍ ചെയ്യാനുളള തൌഫിഖും നീ ഞങ്ങള്‍്ക് ക് നീ നല്കേണമേ.. ഐഹിക ലോകത്തുണ്ട ാകുന്ന മുസീബത്തുക ള്‍ ഞങ്ങള്‍ക്ക ് നീ എളുപ്പമാക് കാനാവശ്യമാ യ നിന്നെക്കു റിച്ചുളള ഉറപ്പും ഞങ്ങള്‍ക്ക ് നീ നല്കേണമേ.. . ഞങ്ങളുടെ കേള്‍വി ശക്തിയും കാഴ്ച ശക്തിയും മററു അവയവങ്ങളുട െ ശക്തിയും ഞങ്ങള്‍ ജീവിക്കുന് ന കാലത്തോളം ഞങ്ങള്‍ക്ക ് നീ ഉപകാര പ്രദമാക്കു കയും അവ ഞങ്ങള്‍ക്ക ു നീ നിവ നിര്‍ത്തിത ്തരികയും ചെയ്യേണമേ. . ഞങ്ങളുടെ പ്രതികാരം ഞങ്ങളെ അക്രമിച്ചവ രില്‍ മാത്രം നീ ഒതുക്കുകയു ം ഞങ്ങളുടെ ശത്രുക്കള് ‍ക്കെതിരില ്‍ നീ സഹായം ചൊരിയുകയു ം ചെയ്യേണമേ. . ഞങ്ങളുടെ മതത്തില്‍ ന്യൂയത വരുത്തുന്ന യാതൊരു കാര്യവും ഞങ്ങള്‍ക്ക ് നീ നല്കരുതേ.. ഞങ്ങളുടെ പരമ പ്രധാനമായ ലക്ഷ്യവും ഞങ്ങളുടെ വിജ്ഞാനത്ത ിന്റെ ഫലവും ഐഹിക ലോകം നീ ആക്കരുതേ.. ഞങ്ങള്‍ക്ക ് കാരുണ്യം ചൊരിയാത്ത വര്‍ക്ക് ഞങ്ങളുടെ ഭരണം നീ ഏല്‍പിക്കര ുതേ.."(തിര്‍മുദി 3502).... അനസ് (റ)ല്‍ നിന്ന് നിവേദനം. ഒ രിക്കല്‍ നബി (സ) ഞങ്ങളുടെ വീട്ടില്‍ വന്നു. ഞാനും എന്റെ ഉമ്മയും ഇളയുമ്മ ഉമ്മു ഹറാമും മാത്രമായിര ുന്നു വീട്ടിലുണ് ടായിരുന്നത ്. വന്നയുടനെ നബി (സ) ഇപ്രകാരം പറഞ്ഞു. വരൂ. നിങ്ങള്‍ക് ക് ഇമാമായി ഞാന്‍ നിസ്കരിച്ച ു തരാം. ഒരു നിസ്കാരത്ത ിന്റെ സമയമായിരുന ്നില്ല അപ്പോള്‍.. . നിസ്കാര ശേഷം ഐഹികവും പാരത്രികവു മായ എല്ലാവിധ ഗുണങ്ങള്‍ക ്കും വേണ്ടി നബി (സ) ഞങ്ങള്‍ക്ക ് പ്രാര്‍ത്ഥ ിച്ചു തന്നു. തുടര്‍ന്ന് എന്റെ ഉമ്മ നബി (സ)യോട് പറഞ്ഞു. അല്ലാഹുവിന ്രെ റസൂലേ, അങ്ങയുടെ ഏളിയ ഖാദിമിനു വേണ്ടി പ്രാര്‍ത്ഥ ിച്ചാലും. അപ്പോള്‍ എല്ലാവിധ
[5:07AM, 09/07/2015] Proud to be Indian: ).... അനസ് (റ)ല്‍ നിന്ന് നിവേദനം. ഒ രിക്കല്‍ നബി (സ) ഞങ്ങളുടെ വീട്ടില്‍ വന്നു. ഞാനും എന്റെ ഉമ്മയും ഇളയുമ്മ ഉമ്മു ഹറാമും മാത്രമായിര ുന്നു വീട്ടിലുണ് ടായിരുന്നത ്. വന്നയുടനെ നബി (സ) ഇപ്രകാരം പറഞ്ഞു. വരൂ. നിങ്ങള്‍ക് ക് ഇമാമായി ഞാന്‍ നിസ്കരിച്ച ു തരാം. ഒരു നിസ്കാരത്ത ിന്റെ സമയമായിരുന ്നില്ല അപ്പോള്‍.. . നിസ്കാര ശേഷം ഐഹികവും പാരത്രികവു മായ എല്ലാവിധ ഗുണങ്ങള്‍ക ്കും വേണ്ടി നബി (സ) ഞങ്ങള്‍ക്ക ് പ്രാര്‍ത്ഥ ിച്ചു തന്നു. തുടര്‍ന്ന് എന്റെ ഉമ്മ നബി (സ)യോട് പറഞ്ഞു. അല്ലാഹുവിന ്രെ റസൂലേ, അങ്ങയുടെ ഏളിയ ഖാദിമിനു വേണ്ടി പ്രാര്‍ത്ഥ ിച്ചാലും. അപ്പോള്‍ എല്ലാവിധ നന്മയും എനിക്കു ലഭിക്കാന്‍ അവിടുന്ന് പ്രാര്‍ത്ഥ ിക്കുകയുണ് ടായി. അല്ലാഹുവേ, അദ്ദേഹത്തി ന് നീ സ്വത്തും സനാതാനങ്ങള ും നീ അധികം നല്കുകയും അദ്ദേഹത്തി ല്‍ നീ ബറക്കത്ത് ചൊരിയുകയു ം ചെയ്യേണമേ എന്ന് എനിക്കുളള ദുആയുടെ അവസാനത്തില ്‍ ഉണ്ടായിരുന ്നു. (മുസ്ലിം 1533)....
സൈദ് ബിന്‍ അര്‍ഖം (റ) ല്‍ നിന്ന് നിവേദനം.അദ ്ദേഹം പറയുന്നു. എല്ലാ നിസ്കാരങ്ങ ള്‍ക്കു പിറകെയും നബി(സ) ഇപ്രകാരം പ്രാര്‍ത്ഥ ിക്കുന്നതാ യി ഞാന്‍ കേട്ടു. അല്ലാഹുമ്മ റബ്ബനാ വറബ്ബ കുല്ലി ശൈഇന്‍.... അബൂദാവൂദ്, നസാഈ (ഫത്ഹുല്‍ ബാരി 14/ 207)....

മുആദ് ബിന്‍ ജബല്‍ (റ)ല്‍ നിന്ന് നിവേദനം . നബി (സ) അദ്ദേഹത്തോ ട് ഇപ്രകാരം പറഞ്ഞു. ഓ, മുആദ്.. അല്ലാഹുവാണ െ ഞാന്‍ നിന്നെ സ്നേഹിക്കു ന്നു.. അതിനാല്‍ നീ ഒരു നിസ്കാരത്ത ിനു ശേഷവും അല്ലാഹുമ്മ അഇന്നീ അലാ ദിക് രിക..... എന്ന പ്രാര്‍ത്ഥ ന ഉപേക്ഷിക്ക രുത്. അബൂദാവൂദ്, നസാഈ (ഫത്ഹുല്‍ ബാരി 14/ 207).....

ഇബ്നു അബ്ബാസ്(റ) ല്‍ നിന്ന് നിവേദനം. നബി (സ) ഒരു രാത്രി നിസ്കാര്ത് തില്‍ നിന്ന് വിരമിച്ച ശേഷം ഇപ്രകാരം പറയുന്നതായ ി ഞാന്‍ കേട്ടു... അല്ലാഹുവേ ഞങ്ങളെ ഹിദായത് സിദ്ധിച്ചവ രും നേര്‍മാര്‍ ഗം പ്രാപിച്ചവ രുമാക്കേണമ േ.. (തിര്‍മുദി 2/ 172, തുഹ്ഫതുല്‍ അഹ്വദി 9/ 367)..... സലാം വീട്ടിയ ഉടനേ എഴുന്നേററു പോകുന്നതാണ ് നബി ചര്യയെന്ന ബിദഈ വാദത്തിന് കനത്ത തിരിച്ചടി നല്കുന്നതാ ണ് ഈ ഹദീസുകള്‍. തത്തുല്യമാ യ ഹദീസുകള്‍ ധാരാളമായി ഹദീസ് ഗ്രന്ഥങ്ങള ില്‍ കാണാവുന്നത ാണ്. സല്‍മ ാനുല്‍ ഫാരിസി (റ) പറയുന്നു. എന്റെ ചങ്ങാതി അബുല്‍ഖാസി ം (റ) ഞങ്ങളോട് ഇപ്രകാരം കല്പിച്ചിര ിക്കുന്നു. ഞങ്ങളില്‍ ആരെങ്കിലും ഭാര്യയുടെ അടുക്കല്‍ ചെന്നാല്‍ അവന്‍ നിന്ന് നിസ്കരിക്ക ണം. ഭാര്യയോട് അവന്റെ പിന്നില്‍ നിസ്കരിക്ക ാന്‍ കല്പിക്കണം . അവള്‍ അവന്റെ പിന്നിലായി നിസ്കരിക്ക ണം. ശേഷം അവന്‍ ദുആ ചെയ്യണം. ദുആഇന് ആമീന്‍ പറയാന്‍ അവളോട് കല്പിക്കണം . സല്മാനുല്‍ ഫാരിസിയും ഭാര്യയും അപ്രകാരം ചെയ്തു. (ഹില്‍യതുല ്‍ ഔലിയാഅ് 1/ 187).... നിസ്കാരാനന ്തരം ഇമാം പ്രാര്‍ത്ഥ ിക്കണമെന്ന ും മഅ്മൂം ആമീന്‍ പറയണമെന്നു ം നബി (സ) സഹാബത്തിനോ ട് കല്പിച്ചിര ുന്നതായി മേല്‍ പ്രസ ്താവന തെളിയിക്കു ന്നു..പ്രസ ്തുത ഹദീസുകളിലെ ല്ലാം ബഹുവചന പ്രയോഗങ്ങള ാണല്ലോ ഉളളത്. കൂടെയുളളവര െക്കൂടി പരിഗണിച്ചാ ണ് നബി(സ) തങ്ങള്‍ അപ്രകാരം പ്രാര്‍ത്ഥ ിച്ചതെന്നു മനസ്സിലാക് കാം. കാരണം കൂടെയുളളവര െ പരിണിക്കാത െ ഇമാം ഏകവചനം ഉപയോഗിച്ച് പ്രാര്‍ത്ഥ ിക്കുന്നത് അവരോട് കാണിക്കുന് ന അനീതിയും വഞ്ചനയുമാണ െന്ന് തിരു നബി(സ) തന്നെ പഠിപ്പിച്ച താണല്ലോ..
[5:07AM, 09/07/2015] Proud to be Indian: അബു ഉമാമ (റ)വിനെ ഉദ്ധരിച്ച് ഇമാം ത്വബ്റാനി (റ) നിവേദനം ചെയ്യുന്നു .നബി (സ) പറഞ്ഞു. ഒരാള്‍ ഒരു ജനതയ്ക്ക് ഇമാമായി നിസ്കരിക്ക ുകയും മഅ്മൂമീങ്ങ ളെ കൂടാതെ സ്വന്തം ശരീരത്തിനു വേണ്ടി പ്രാര്‍ത്ഥ ന നടത്തുകയും ചെയ്താല്‍ അവന്‍ അവരെ വഞ്ചിച്ചു. (അല്‍മുഅ്ജ മുല്‍ കബീര്‍ 7507)പ്രസ് തുത ഹദീസില്‍ പറഞ്ഞ ആശയം ഇമാം അഹമദ് (റ) മുസ്നദ് (22241)ലും , ഇമാം അബൂദാവൂദ് സുനന്‍ (91)ലും, ഇമാം ബൈഹഖി (റ) സുനന്‍ (5132)ലും, ഇബ്നു മാജ (റ) സുനന്‍ (923)ലും, ഇമാം തിര്‍മുദി( റ) സുനന്‍ (357)ലും മററും രേഖപ്പെടുത ്തിയിട്ടുണ ്ട്....

ഇബ്ന്‍ തയ്മിയ്യ പറയുന്നു.. .,"മഅ്മൂം ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നുണ് ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥ ിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥ ിക്കുന്നത് എന്ന വിശ്വാസത്ത ോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെ ങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു"(ഫതാവ ഇബ്ന്‍ തയ്മിയ്യ 1/ 211).. സ്വന്തത്തിനു പ്രാര്‍ത്ഥ ിക്കുന്ന ഇമാം മഅ്മൂമുകളെ വഞ്ചിച്ചുവ െന്ന് പറയാനുളള കാരണം വിവരിച്ച് വിശ്രുത ഹദീസു പണ്ഡിതന്‍ ത്വീബീ (റ) എഴുതുന്നു. അല്ലാഹുവു മായുളള സാമീപ്യത്ത ിന്റെ ബറക്കത്ത് കൊണ്ട് ഇമാമും മഅ്മൂമും പരസ്പരം നന്മ ചൊരിയലാണ് ജമാഅത്ത് നിയമമാക്കി യതിന്റെ ലക്ഷ്യം. അതിനാല്‍ സ്വന്തത്തി നു വേണ്ടി ഇമാം പ്രാര്‍ത്ഥ ിക്കുമ്പോള ്‍ തന്റെ കൂട്ടുകാരന ോട് വഞ്ചന കാണിക്കുകയ ാണല്ലോ ചെയ്യുന്നത ്. അതിനാലാണ് വഞ്ചനയെ നബി (സ) ഇമാമിലേക്ക ് ചേര്‍ത്തിപ ്പറഞ്ഞത്. (മിര്‍ഖാത് ത്).. അല്ലാമാ സിന്‍ദി (റ) പറയുന്നു. ഇമാം മഅ്മൂമീങ്ങ ളെ വഞ്ചിച്ചുവ െന്ന് പറയാന്‍ കാരണം ഇമാമിന്റെ പ്രാര്‍ത്ഥ നയില്‍ ആസ്പദിച്ച് ഇമാം എല്ലവര്‍ക് കും പ്രാര്‍ത്ഥ ിക്കുന്നുവ െന്ന നിലയില്‍ മഅ്മൂമുകള് ‍ എല്ലാവരും ആമീന്‍ പറയുന്നതു കൊണ്ടാണ്. ഈ സാഹചര്യത്ത ില്‍ ഇമാം സ്വന്തത്തി നു പ്രാര്‍ത്ഥ ിക്കുന്നതു ശരിയല്ലല്ല ോ.(ഹാശിയതു സിന്‍ദി 2/ 297)ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്യുന്നത ് പ്രാര്‍ത്ഥ നയ്ക്കുത്ത രം ലഭിക്കാന്‍ കാരണമാണെന് ന് നബി (സ) പഠിപ്പിച്ച ിട്ടുണ്ട്. നബി(സ) പറഞ്ഞു. ഒരു സംഘം ആളുകള്‍ ഒരുമിച്ചു കൂടി ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്കുത ്തരം കൊടുക്കാത ിരിക്കുകയി ല്ല. (അല്‍മുഅ്ജ മുല്‍കബീര് ‍ 3456, ദലാഇലുന്നു ബുവ്വ 3039, ഹാകിം 5478)ഈ ഹദീസിന് അധികരിച്ച് ഹാഫിള് നൂറുദ്ദീനു ല്‍ ഹൈസമി (റ) എഴുതുന്നു. ഈ ഹദീസിന്റെ നിവേദകര്‍ സ്വഹീഹിന്റ െ നിവേദകരാണ് . ഇബ്നു ലഹീഗ ഒഴിച്ച്. അദ്ദേഹം ഹദീസ് നല്ലവരാണ്. (മജ്മഉസ്സവ ാഇദ് 4/423, 10/ 170).. ഈ ഹദീസ് വിവരിച്ച് അല്ലാമാ മുനാവി(റ) എഴുതുന്നു. സ്വ ന്തം പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയല്‍ സുന്നത്തുള ള പോലെ മറെറാരാളുട െ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയലും സുന്നത്താണ ്. എന്നാല്‍ പ്രാര്‍ത്ഥ ിക്കുന്നവന ്‍ മുസ്ലീമായി രിക്കണമെന് ന നിബന്ധനയുണ ്ട്. ഒരു സംഘം ആളുകള്‍ ഒരുമിച്ചു കൂടി ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്കുത ്തരം കൊടുക്കാത ിരിക്കുകയി ല്ല എന്ന ഹാകിം (റ) നിവേദനം ചെയ്ത ഹദീസാണ് ഇതിനു പ്രമാണം. (ഫയ്ളുല്‍ഖ ദീര്‍ 1/ 441).. ഈ ഹദീസ് വിവരിച്ച് തുര്‍മുദിയുടെ ശര്‍ഹ് മആരിഫുസ്സു നനില്‍ പറയുന്നു. കൂട്ടു പ്രാര്‍ത്ഥ നയ്ക്ക് ഈ ഹദീസ് പ്രമാണമാണ് . ഒററക്ക് പ്രാര്‍ത്ഥ ിക്കുന്നതി നേക്കാള്‍ ഉത്തരം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുളള ത് കൂട്ടായ പ്രാര്‍ത്ഥ നയ്ക്കാണ്. (മആരിഫുസ്സ ുനന്‍ 3/ 122).. പ്രാര്‍ത്ഥനയ് ക്ക് ആമീന്‍ പറയാന്‍ നബി (സ) പ്രോല്സാഹന ം നല്കിയതായി പ്രബലമായ ഹദീസുകളില് ‍ വന്നിട്ടുണ ്ട്...നബി (സ) പറഞ്ഞു. ഇമാം ആമീന്‍ പറഞ്ഞാല്‍ നിങ്ങള്‍ ആമീന്‍ പറയുക. കാരണം വല്ലവന്റേയ ും ആമീന്‍ പറച്ചില്‍ മലക്കുകളുട െ ആമീന്‍ പറച്ചിലുമാ യി ഒത്തു വന്നാല്‍ അവന്‍ ചെയ്തു പോയ പാപങ്ങള്‍ അവനു പൊറുക്കപ് പെടുന്നതാണ ്. (ബുഖാരി- 738).. ഇബ്നു അബ്ബാസ് (റ)യില്‍ നിന്നു നിവേദനം.. ബനൂസുലൈം ഗോത്രക്കാര ്‍ക്കെതിരി ല്‍ എല്ലാ നിസ്കാര്ത് തിന്റയും അവസാനം ഒരു മാസക്കാലം തുടരെ നബി (സ) പ്രാര്‍ത്ഥ ിക്കുകയും പിന്നിലുളള വര്‍ ആമീന്‍ പറയുകയും ചെയ്തു. (അബൂ ദാവൂദ് -1231).. ഒരിക്കല്‍ നബി (സ) മിമ്പറില്‍ കയറിയപ്പോള ്‍ ജിബ് രീല്‍ (അ) മൂന്നു കാര്യങ്ങള് ‍ക്കു വേണ്ടി പ്രാര്‍ത്ഥ ിക്കുകയും മൂന്നിനും നബി(സ) ആമീന്‍ പറയുകയും ചെയ്തു. (അല്‍അദബുല ്‍ മുഫ്റദ് -95).. നബി (സ) പറയുന്നു. രോഗിയുടേയോ മയ്യിത്തിന ്റെയോ സമീപത്ത് നിങ്ങള്‍ ഹാജരായാല്‍ നിങ്ങള്‍ നല്ലതു പറയുക. കാരണം നിങ്ങള്‍ പറയുന്നതിന ് മലക്കുകള്‍ ആമീന്‍ പറയുന്നതാണ ്. (മുസ്ലിം -1527).. നബി (സ) പറയുന്നു. സലാമും ആമീനും പറയുന്നതില ുളളത്ര അസൂയ ജൂതന്മാര്‍ ക്ക് മറെറാന്നില ും നിങ്ങളോടില ്ല. (ഇബ്നു മാജ 846, അല്‍ അദബുല്‍ മുഫ്റദ് 1025) ഇബ്നു മാജ (റ)യുടെ മറെറാരു റിപ്പോര്‍ട ്ടില്‍"അതിനാല്‍ ആമീന്‍ പറയല്‍ ന
[5:07AM, 09/07/2015] Proud to be Indian: ഇബ്നു മാജ (റ)യുടെ മറെറാരു റിപ്പോര്‍ട ്ടില്‍"അതിനാല്‍ ആമീന്‍ പറയല്‍ നിങ്ങള്‍ വര്‍ദ്ധിപ് പിക്കുക"എന്നൊരു പരാമര്‍ശം കൂടിയുണ്ട് .... ഇബ്നു അബ്ബാസ് (റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥ ിച്ചാല്‍ നിങ്ങള്‍ ആമീന്‍ പറയുവിന്‍" (അദുര്‍റുല ്‍ മന്‍സൂര്‍ 2/ 232)... അനസ് (റ)ല്‍നിന്ന് നിവേദനം. നബി(സ)യോടെ ാന്നിച്ച് ഞങ്ങള്‍ ഇരിക്കുന്ന സന്ദര്‍ഭത് തില്‍ നബി(സ) ഇപ്രകാരം പറഞ്ഞു. മൂന്നു കാര്യങ്ങള് ‍ അല്ലാഹു എനിക്കു നല്കിയിരിക ്കു്ന്നു. ഒരാള്‍ അവയേപ്പററി അന്വേഷിച്ച പ്പോള്‍ നബി (സ) വിശദീകരിച് ചു. അണി നിരന്നുളള നിസ്കാരം, അഭിവാദ്യത് തിന്റെ സലാം, പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയല്‍ എന്നിവയാണവ .സ്വര്‍ഗ ലോകത്തെ അഭിവാദ്യമാ ണ് സലാം. മൂസാ നബി (അ) പ്രാര്‍ത്ഥ ിച്ചപ്പോള് ‍ ഹാറൂന്‍ നബി (അ) ആമീന്‍ പറഞ്ഞതൊഴി ച്ചാല്‍ മുമ്പ് മററാര്‍ക്ക ും ആമീന്‍ നല്കപ്പെട് ടിട്ടില്ല. (ഇബ്നു ഖുസൈമ 1501).. ആയിശ (റ)യില്‍നി ന്ന് ഇബ്നു ഖുസൈമ (റ) നിവേദനം ചെയ്യുന്നു . നബി (സ) പറഞ്ഞു. പരസ്പരം സലാം പറയുന്നതില ും പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നതില ുമുളള അസൂയ പോലെ മറെറാരു വിഷയത്തിലു ം അസൂയ ജൂതന്മാര്‍ ക്ക് നമ്മോടില്ല . (ഇബ്നു ഖുസൈമ 551).... നബി (സ) കൂടുതല്‍ പ്രോല്സാഹന ം നല്കിയ ഒന്നാണ് ആമീന്‍ പറച്ചിലെന് ന് പ്രസ്തുത ഹദീസുകളില് ‍ നിന്ന് മനസ്സിലായല ്ലോ.. എന്നിരിക്ക േ നിസ്കാര ശേഷം എല്ലാവരേയു ം ലക്ഷ്യം വെച്ച് ബഹുവചനങ്ങള ്‍ ഉപയോഗിച്ച് നബി (സ) പ്രാര്‍ത്ഥ ിച്ചപ്പോള് ‍ സഹാബത്ത് ആമീന്‍ പറഞ്ഞിരുന് നില്ലെന്ന് വിശ്വസിക്ക ാന്‍ തരമില്ല.
നിസ്കാരാനന ്തരം നബി(സ) പ്രാര്‍ത്ഥ ിച്ചപ്പോള് ‍ സഹാബത്ത് ആമീന്‍ പറഞ്ഞതായി ഇനിയും തെളിവില്ലെ ന്നു പറയുന്ന കൂട്ടു പ്രാര്‍ത്ഥ നാ വിരോധികളോട ് ചില ചോദ്യങ്ങള് ‍. അവര്‍ ഉത്തരം നല്‍കട്ടേ. ..

(1)സൂര്യ ഗ്രഹണമുണ്ട ാകുമ്പോഴുള ള പ്രാര്‍ത്ഥ ന, മഴയ്ക്ക് വേണ്ടിയുളള പ്രാര്‍ത്ഥ ന, ഖബറിങ്ങല്‍ വെച്ചുളള പ്രാര്‍ത്ഥ ന എന്നവ സുന്നത്തായ കൂട്ടു പ്രാര്‍ത്ഥ നകളില്‍ ഉള്‍പ്പെടു മെന്ന നിങ്ങളുടെ വാദത്തിന് എന്താണ് തെളിവ്??

(2) ഈ സന്ദര്‍ഭങ് ങളില്‍ നബി (സ) പ്രാര്‍ത്ഥ ിക്കുകയും സഹാബത്ത് ആമീന്‍ പറയുകയും ചെയ്തു എന്നതിന് രേഖയുണ്ടോ? ?

(3) കൂട്ടായി ഇരുന്ന് എല്ലാവരും പ്രാര്‍ത്ഥ ിക്കുന്നതി നെ കുറിച്ച് അത് കൂട്ടു പ്രാര്‍ത്ഥ നയാണെന്ന് നിങ്ങള്‍ വാദിക്കുമോ ..? എങ്കില്‍ അത്തരം പ്രാര്‍ത്ഥ ന നിസ്കാര ശേഷവും ആകാമെന്ന് പറയുന്ന നിങ്ങള്‍ നിങ്ങള്‍ നിസ്കാരാനന ്തര കൂട്ടു പ്രാര്‍ത്ഥ ന അംഗീകരിക്ക ുകയല്ലേ..? ?

(4) ആമീന്‍ പ്രാര്‍ത്ഥ നയാണെന്ന് ഖുര്‍ആനും ഹദീസും വ്യക്തമാക് കിയിരിക്കേ ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീ്‍ന്‍ പറയുകയും ചെയ്യുമ്പോ ള്‍ അത് ഒററക്കുളള പ്രാര്‍ത്ഥ ന തന്നെയല്ലേ ..?ഈ നിലയില്‍ ആലോചിച്ചാല ും എങ്ങനെയാണ് നിസ്കാരാനന ്തര കൂട്ടു പ്രാര്‍ത്ഥ നയെ എതിര്‍ക്കു ക...??

(5)ഖുതുബകള ിലും ഇതര പ്രസംഗങ്ങള ിലും ഇമാമിന് ഉറക്കെ പ്രാര്‍ത്ഥ ിക്കാമെന്ന ും മഅ്മൂമുകള് ‍ക്ക് ആമീന്‍ പറയാമെന്നു ം നിങ്ങള്‍ വാദിക്കുന് നു.... എന്താണ് ഇതിനു തെളിവ്??

(6) തെളിവില്ലെ ങ്കിലും ഇങ്ങനെ പ്രാര്‍ത്ഥ ിക്കുകയും ആമീന്‍ പറയുകയും ചെയ്യാമെങ് കില്‍ നിസ്കാര ശേഷത്തേക്ക ് മാത്രം തെളിവ് ചോദിക്കുന് നതിലെ യുക്തി എന്താണ്.?

(7)കുറേ പേര്‍ ഒരുമിച്ചു കൂടി ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു ഉത്തരം നല്‍കുമെന് ന് പറഞ്ഞതില്‍ നിന്നും നിസ്കാരാനന ്തരം ഇപ്രകാരം പ്രാര്‍ത്ഥ ിക്കുന്നതി നെ നബി (സ) ഒഴിവാക്കിയ ിട്ടുണ്ടോ. .??
[5:07AM, 09/07/2015] Proud to be Indian: ) ഞാന്‍ പ്രാര്‍ത്ഥ ിക്കുമ്പോള ്‍ നിങ്ങള്‍ ആമീന്‍ പറയുക എന്ന നബി(സ)യുടെ കല്പനയില്‍ നിന്ന് നിസ്കാരാനന ്തര പ്രാര്‍ത്ഥ നയെ നബി (സ) ഒഴിവാക്കിയ ിട്ടുണ്ടോ. .??
[5:07AM, 09/07/2015] Proud to be Indian: തെളിവുകള്‍ എയ്തൊക്കെ? ?
عن أبي أمامة رضي الله عنه :قال قيل لرسول الله صلي الله عليه وسلم أي الدعاء أسمع قال جوف الليل ودبر كل الصلوات المكتوبات :بخاري ,الترمذي,و قا حديث حسن كما في فتح الباري 11/ 134
واخرجه النسائي وسعيد بن المنصور:كن ز العمال 1/178
അബു ഉമാമ (ര) തൊട്ടു ഉദ്ദരിച്ച ഹദിസ്, അദ്ദേഹം പറഞ്ഞു, റസൂല്‍ സ.അ yod ചോദിക്കപ്പ െട്ടു, ഏതു പ്രാര്‍ത്ഥ ന ആണ് ഏറ്റവും കൂടുതല്‍ ഉത്തരം നല്‍കപ്പെട ുക?? അപ്പോള്‍ റസൂല്‍ സ.അ മറുപടി നല്‍കി, രാത്രി അവസാന പകുതിയില്‍ ഉള്ള പ്രാര്‍ത്ഥ നയും അത് പോലെ ഫര്‍ള് നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥ നയും

ഇനി നിസ്കാരാനന ്തരം ഇമാം മ'അമൂമീങ്ങ ള്‍ക്ക് വേണ്ടി പ്രാര്തിക് കേണ്ടതുണ്ട ോ??

"ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് മ'അമൂം ആമീന്‍ പറയണമെന്ന ഉദ്ദേശ്യം പ്രാര്‍ത്ഥ ന ഉറക്കെയാക് കുന്നതിനുള ്ള പ്രചോദനത്ത ില്‍ പെട്ടതാകുന ്നു..."(Fa thawal kubra 1/ 158) മ'അമൂമ ീങ്ങളുടെ സാന്നിധ്യത ്തില്‍ ഇമാം ദിക്രും ദുഅയും ചുരുക്കല്‍ സുന്നത്താണ ്..."(Shar vani ,2/105&mugni 1/183 )

Saturday, March 17, 2018

അഹ്മദുബ്നു ഹംബല്‍(റ)വിന്ന് പത്ത് ലക്ഷം ഹദീസ് അറിയാമായിരിന്നു എന്ന് വഹാബികളുടെ പുസ്തകം

              ഇമാം അഹ്മദുബ്നു ഹംബല്‍(റ)വിന്ന് പത്ത് ലക്ഷം  ഹദീസ് അറിയാമായിരിന്നു എന്ന് വഹാബികളുടെ പുസ്തകം അത്തൗഹീദ് മാസികയിൽ പഠിപ്പിക്കുന്നു  (അത്തൗഹീദ് മാസിക )

(പുസ്തകം:- 3)

(ലക്കം :- 12)

(2006 മാർച്ച് - ജൂൺ)

മദ്ഹബ് തള്ളിയ വഹാബീ മൗലവിമാർക്കെത്ര ഹദീസറിയാം❓😆😆    



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0 



യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...