Wednesday, April 4, 2018

നേർച്ച



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


നേര്‍ച്ച

നിര്‍ബന്ധമില്ലാത്ത ഒരു ആരാധനയെ ബാധ്യതയാക്കുന്നതിന് സാങ്കേതികമായി നേര്‍ച്ച എന്നു പറയുന്നു. ഇത് അല്ലാഹുവിനുള്ള ആരാധനയാണ്. നേര്‍ച്ചയില്‍ പ്രവാചകന്മാ രെയോ മഹാത്മാക്കളെയോ വസീലയാക്കി അവര്‍ മുഖേന നേര്‍ച്ച നേരുന്നതിനും വിരോധമില്ല. മുഹ്യിദ്ദീന്‍ ശൈഖിന് നേര്‍ച്ചയാക്കിയെന്ന് പറയുന്നത് തെറ്റാകുന്നില്ല. സ്വദഖഃ യുടെ പ്രതിഫലം മുഹ്യുദ്ദീന്‍ ശൈഖിന് ഹദ്യ ചെയ്യുകയും അത് തവസ്സു ലാക്കി അല്ലാഹുവോട് പ്രാര്‍ഥിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. മരണപ്പെട്ടവര്‍ക്കുവേണ്ടി സ്വദഖഃ ചെയ്താല്‍ അതിന്റെ ഫലം അവര്‍ക്കെത്തുമെന്ന് ഇബ്നുതൈമിയ്യഃ തന്നെ പറ ഞ്ഞിട്ടുണ്ട്. ഈ രീതി ഇസ്ലാമികമായി പണ്ഢിതന്മാര്‍ അംഗീകരിച്ചാണ്.
ഇബ്നുഹജറുല്‍ ഹൈതമി (റ) പറയുന്നു: “വലിയ്യിനുള്ള നേര്‍ച്ച എന്നതുകൊണ്ടു ദ്ദേശ്യം സാധാരണഗതിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ദരിദ്രര്‍ക്കും ഖബ്റിന്റെ പരിപാലകര്‍ക്കു മുള്ള സ്വദഖഃയാണ്. നേര്‍ച്ച നേരുന്ന വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്‍ച്ച സ്വഹീഹാകുന്നതാണ്’ (ഫതാവല്‍ കുബ്റ, 4/284).
“സഅ്ദുബ്നു ഉബാദഃ (റ) യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. ഏത് സ്വദഖഃ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം? നബി (സ്വ) പറഞ്ഞു: വെള്ളമാകുന്നു. അങ്ങനെ അദ്ദേഹം ഒരു കിണര്‍ കുഴിച്ചു ഇപ്രകാരം പറഞ്ഞു; ഇത് ഉമ്മു സഅ്ദിനുള്ളതാകുന്നു” (അബൂവാദൂദ് 8/229).
അനസ് (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോട് ഇപ്രകാരം പറഞ്ഞു: “എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ വസ്വിയ്യത്തൊന്നും ചെയ്തിട്ടില്ല. അവര്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും സ്വദഖഃ നല്‍കിയാല്‍ ഉപകരിക്കുമോ?” നബി (സ്വ) പറഞ്ഞു: “അതേ, നീ വെള്ളം സ്വദഖഃ ചെയ്യുക” (ത്വബറാനി).
ഇമാം സ്വാവി (റ) പറഞ്ഞു: “അല്ലാഹുവിനുവേണ്ടി ബലി നല്‍കി അതിന്റെ പ്രതിഫലം വലിയ്യിന് ലഭിക്കണമെന്ന് ഉദ്ദേശിക്കുന്നതിന് വിരോധമില്ല” (സ്വാവി 1/266). തഫ്സീര്‍ റൂഹുല്‍ ബയാനില്‍ തൌബഃ സൂറത്തിലെ പതിനെട്ടാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ കാണുന്നു: “ഔലിയാക്കളുടെ ഖബറിനു സമീപം വിളക്കു കത്തിക്കാന്‍ എണ്ണ, നെയ്യ് എന്നിവ നേര്‍ച്ച നേരുന്നത് അവരോടുള്ള സ്നേഹവും ബഹുമാനവും നിമിത്തമാ ണെങ്കില്‍ അനുവദനീയമാകുന്നു ഇത് തടയേണ്ട യാതൊരാവശ്യവുമില്ല” (3/400).
“നബി (സ്വ) ക്കും മുഹ്യിദ്ദീന്‍ ശൈഖിനുമുള്ള നേര്‍ച്ചകള്‍ നേര്‍ച്ചയാക്കിയവന്റെ ഉ ദ്ദേശ്യം അറിയില്ലെങ്കില്‍ സാധാരണ ഇത്തരം നേര്‍ച്ചകള്‍ എന്തിനാണോ വിനിയോഗിക്കു ന്നത് ആ ആവശ്യത്തിലേക്ക് നീക്കണം. നബി (സ്വ) യുടെ ഖബര്‍ശരീഫിന്റെ നന്മക്കു വേ ണ്ടിയോ പള്ളിക്കുവേണ്ടിയോ നാട്ടുകാര്‍ക്കുവേണ്ടിയോ നേര്‍ച്ച വസ്തു വിനിയോഗി ക്കുന്ന പതിവുണ്ടെങ്കില്‍ പ്രസ്തുത നേര്‍ച്ചയും ഈ വഴിയില്‍ ഉപയോഗിക്കണം”(ഫതാ വല്‍ കുബ്റ, 4/268).

മരണ പെട്ടവർ കേൾക്കൂ മോ?

🍿🍔🍿🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0  അസ്ലം സഖാഫി പരപ്പനങ്ങാടി
ചോദ്യം:

 ജിവിച്ചിരിക്കുന്നവരും മരണപെട്ടവരും സമമല്ല
ഖബറിലുള്ളവരെ നീ കേൾപ്പിക്കില്ല എന്ന് ഖുർആനിലുണ്ടൊ?

മരിച്ചവരെ നി കേൾപിക്കില്ല എന്നും ഖുർആനിലുണ്ടോ?

ഉത്തരം

ഇബ്നു കസീർ പറയുന്നു.

ഇത് സത്യവിശ്വാസികൾക്കും അവിശ്വാസികളെയും ഉപമിച്ചതാണ് .ചീവിച്ചിരിക്കുന്നവർ എന്നാൽ സത്യവിശ്വാസികളും മരിച്ചവർണ്ണാൽ അവിശ്വാസികളുമാണ്.



മരിച്ച് ഖബറടക്കിയതിന് ശേഷം
പ്രഭോധനം കൊണ്ടോ ഹിദായത്തിലേക്ക് വരൽ കൊണ്ടോ ഉപകരിക്കുകയില്ല.
ഇപ്രകാരമാണ് പരാജയം കണക്കാക്കിയ മുശ്രിക്കുകളുടെ സ്തിതിയും അവർ ഹിദായത്താക്കാൻ സാദമല്ല "

(6/325 തഫ്സീർ ഇബന് കസീർ

 ، وهذا مثل ضربه الله للمؤمنين وهم الأحياء ، وللكافرين وهم الأموات

 ( وما أنت بمسمع من في القبور ) أي : كما لا [ يسمع و ] ينتفع الأموات بعد موتهم وصيرورتهم إلى قبورهم ، وهم كفار بالهداية والدعوة إليها ، كذلك هؤلاء المشركون الذين كتب عليهم الشقاوة لا حيلة لك فيهم ، ولا تستطيع هدايتهم .
(6/325
ابن كثير
നീ മരിച്ചവരെ കേൾപ്പിക്കുകയില്ല എന്ന ആയത്ത് വിവരിച്ച് ഇബ്ൻ കസീർ എഴുതുന്നു.
ജഡങ്ങളെ കേൾപ്പിൽ നിന്റെ കഴിവിൽ പെട്ടതല്ല.
അതല്ലാം അല്ലാഹു വിലേക്കാണ്
അല്ലാഹു ഉദ്ധേശിച്ചാൽ അല്ലാഹു വിന്റെ കഴിവ് കൊണ്ട് ജീവിച്ചിരിക്കുന്നവരുടെ ശബ്ദം മരിച്ചവരെ കേൾപ്പിക്കുന്നു.
അല്ലാഹു ഉദ്ധേശിക്ഷ വരെ ഹിദായത്താക്കുകയും പിഴപ്പിക്കുകയും ചെയ്യന്നു '


ശരിയായ അഭിപ്രായം മരിച്ചവർ
കേൾക്കു മെന്ന ഇബ്നു ഉമർ പറഞ്ഞ അഭിപ്രായമാണ് '
അത് ശരിയാണന്നതിന് ധാരാളം തെളിവുകൾ  പല വിധേനയുംഉണ്ട്.

അതിൽ ഏറ്റവും പ്രശസ്തം ഇബ്ൻ അബ്ദുൽ ബറ് സ്വഹീഹാണന്ന് പറഞ്ഞ് റിപ്പോര്ട്ട് ചെയ്യുന്നു.
ഇബ്ൻ അബ്ബാസ് റ വിൽ നിന്ന്
നബി സ്വ പറയുന്നു.
ദുൻയാവിൽ വെച്ച് പരിചയമുള്ള മുസ്ലിമായ തന്റെ സഹോദരന്റെ ഖബറിന്നരികിലൂടെ ഒരാൾ നടക്കുമ്പോൾ അവനു സലാം ചൊല്ലിയാൽ
ഖബറാളി സലാം മടക്കുന്നതാണ് -

മയ്യിത്തിനെ അനുകമിച്ചവർ പിരിഞ്ഞ് പോരുമ്പോൾ ചെരിപടിയാടെ ശബ്ദം ഖബറാളി കേൾക്കുന്നതാണ്

ഖബറാളിക്ക് സലാം ചൊല്ലുമ്പോൾ നേരിട്ട് സംഭാഷണം നടത്തുന്നവർ സലാം ചൊല്ലുന്നത് പോലെ സലാം ചൊല്ലൽ നിയമമാക്കിയത്
അത് കേൾക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നവരോടുള്ള സംഭാഷണമാണ്.

സലഫുകൾ ഉത്തമ നൂറ്റാണ്ടുകാർ മയ്യിത്ത് കേൾക്കുമെന്ന്  ഇജാമാ ആണ്.
ജീവിച്ചിരിക്കുന്ന വരുടെ സിയാറത്ത് മരിച്ചവർ അറിയുകയും സന്തോ ശിക്കുകയും ചെയ്യുമെന്ന് സലഫുസ്വാലിഹീങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ അനിശ്വേധ്യമായി വന്നിട്ടുണ്ട്.
ഇബ്ൻ അബിദ്ധുൻയാ കിതാബുൽ ബുബൂറിൽ റിപ്പോർട്ട് ചെയ്യുന്നു.
ആഇശ ബീവി റ പറയുന്നു.

ഒരാൾ സഹോദരന്റെ ഖബർ സിയാറത്ത് ചെയ്യുകയാണങ്കിൽ സഹോദരൻ അയാളെ കൊണ്ട് നേരം പോക്കാകുയും  മടക്കുകയും ചെയ്തിട്ടല്ലാതെ ഇല്ല.

(6/325 തഫ്സീർ ഇബന് കസീർ


فَإِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ (52)

قول تعالى : كما أنك ليس في قدرتك أن تسمع الأموات في أجداثها ، ولا تبلغ كلامك الصم الذين لا يسمعون ، وهم مع ذلك مدبرون عنك ، كذلك لا تقدر على هداية العميان عن الحق ، وردهم عن ضلالتهم ، بل ذلك إلى الله تعالى ، فإنه بقدرته يسمع الأموات أصوات الأحياء إذا شاء ، ويهدي من يشاء ، ويضل من يشاء ، وليس ذلك لأحد سواه;

:والصحيح عند العلماء رواية ابن عمر ، لما لها من الشواهد على صحتها من وجوه كثيرة ، من أشهر ذلك ما رواه ابن عبد البر مصححا [ له ] ، عن ابن عباس مرفوعا : " ما من أحد يمر بقبر أخيه المسلم ، كان يعرفه في الدنيا ، فيسلم عليه ، إلا رد الله عليه روحه ، حتى يرد عليه السلام " .
[ وثبت عنه صلى الله عليه وسلم أن الميت يسمع قرع نعال المشيعين له ، إذا انصرفوا عنه ، وقد شرع النبي صلى الله عليه وسلم لأمته إذا سلموا على أهل القبور أن يسلموا عليهم سلام من يخاطبونه فيقول المسلم : السلام عليكم دار قوم مؤمنين ، وهذا خطاب لمن يسمع ويعقل ، ولولا هذا الخطاب لكانوا بمنزلة خطاب المعدوم والجماد ، والسلف مجمعون على هذا ، وقد تواترت الآثار عنهم بأن الميت يعرف بزيارة الحي له ويستبشر ، فروى ابن أبي الدنيا في كتاب القبور عن عائشة ، رضي الله عنها ، قالت : قال رسول الله صلى الله عليه وسلم : " ما من رجل يزور قبر أخيه ويجلس عنده ، إلا استأنس به ورد عليه حتى يقوم " .

(6/325 തഫ്സീർ ഇബന് കസീർ


ഇബ്നു കസീർ  ഇനിയും തഫ്സീറിൽ മരിച്ചവർ കേൾക്കുകയും അറിയുകയും ചെയ്യുമെന്നതിന്ന് ധാരാളം ഉദ്ധരണികൾ സഹാബികളുടെ നിലപാട് താബിഉകളുടെയുംസലഫുസാലിഹീങ്ങളുടേയും വാക്കുകൾ കൊണ്ട് വരുന്നത് തഴെ വായിക്കുക.
وروي عن أبي هريرة ، رضي الله عنه ، قال : إذا مر رجل بقبر يعرفه فسلم عليه ، رد عليه السلام .
وروى ابن أبي الدنيا بإسناده عن رجل من آل عاصم الجحدري قال : رأيت عاصما الجحدري في منامي بعد موته بسنتين ، فقلت : أليس قد مت ؟ قال : بلى ، قلت : فأين أنت ؟ قال : أنا - والله - في روضة من رياض الجنة ، أنا ونفر من أصحابي نجتمع كل ليلة جمعة وصبيحتها إلى بكر بن عبد الله المزني ، فنتلقى أخباركم . قال : قلت : أجسامكم أم أرواحكم ؟ قال : هيهات! قد بليت الأجسام ، وإنما تتلاقى الأرواح ، قال : قلت : فهل تعلمون بزيارتنا إياكم ؟ قال : نعلم بها عشية الجمعة ويوم الجمعة كله ويوم السبت إلى طلوع الشمس ، قال : قلت : فكيف ذلك دون الأيام كلها ؟ قال : لفضل يوم الجمعة وعظمته .
قال : وحدثنا محمد بن الحسين ، ثنا بكر بن محمد ، ثنا حسن القصاب قال : كنت أغدو مع محمد بن واسع في كل غداة سبت حتى نأتي أهل الجبان ، فنقف على القبور فنسلم عليهم ، وندعو لهم ثم ننصرف ، فقلت ذات يوم : لو صيرت هذا اليوم يوم الاثنين ؟ قال : بلغني أن الموتى يعلمون بزوارهم يوم الجمعة ويوما قبلها ويوما بعدها . قال : ثنا محمد ، ثنا عبد العزيز بن أبان قال : ثنا سفيان الثوري قال : بلغني عن الضحاك أنه قال : من زار قبرا يوم السبت قبل طلوع الشمس علم الميت بزيارته ، فقيل له : وكيف ذلك ؟ قال : لمكان يوم الجمعة .
حدثنا خالد بن خداش ، ثنا جعفر بن سليمان ، عن أبي التياح يقول : كان مطرف يغدو ، فإذا كان يوم الجمعة أدلج . قال : وسمعت أبا التياح يقول : بلغنا أنه كان ينزل بغوطة ، فأقبل ليلة حتى إذا كان عند المقابر يقوم وهو على فرسه ، فرأى أهل القبور كل صاحب قبر جالسا على قبره ، فقالوا : هذا مطرف يأتي الجمعة ويصلون عندكم يوم الجمعة ؟ قالوا : نعم ، ونعلم ما يقول فيه الطير . قلت : وما يقولون ؟ قال : يقولون سلام عليكم; حدثني محمد بن الحسن ، ثنا يحيى بن أبي بكر ، ثنا الفضل بن الموفق ابن خال سفيان بن عيينة قال : لما مات أبي جزعت عليه جزعا شديدا ، فكنت آتي قبره في كل يوم ، ثم قصرت عن ذلك ما شاء الله ، ثم إني أتيته يوما ، فبينا أنا جالس عند القبر غلبتني عيناي فنمت ، فرأيت كأن قبر أبي قد انفرج ، وكأنه قاعد في قبره متوشح أكفانه ، عليه سحنة الموتى ، قال : فكأني بكيت لما رأيته . قال : يا بني ، ما أبطأ بك عني ؟ قلت : وإنك لتعلم بمجيئي ؟ قال : ما جئت مرة إلا علمتها ، وقد كنت تأتيني فأسر بك ويسر من حولي بدعائك ، قال : فكنت آتيه بعد ذلك كثيرا .
حدثني محمد ، حدثنا يحيى بن بسطام ، ثنا عثمان بن سويد الطفاوي قال : وكانت أمه من العابدات ، وكان يقال لها : راهبة ، قال : لما احتضرت رفعت رأسها إلى السماء فقالت : يا ذخري وذخيرتي من عليه اعتمادي في حياتي وبعد موتي ، لا تخذلني عند الموت ولا توحشني . قال : فماتت . فكنت آتيها في كل جمعة فأدعو لها وأستغفر لها ولأهل القبور ، فرأيتها ذات يوم في منامي ، فقلت لها : يا أمي ، كيف أنت ؟ قالت : أي بني ، إن للموت لكربة شديدة ، وإني بحمد الله لفي برزخ محمود يفرش فيه الريحان ، ونتوسد السندس والإستبرق إلى يوم النشور ، فقلت لها : ألك حاجة ؟ قالت : نعم ، قلت : وما هي ؟ قالت : لا تدع ما كنت تصنع من زياراتنا والدعاء لنا ، فإني لأبشر بمجيئك يوم الجمعة إذا أقبلت من أهلك ، يقال لي : يا راهبة ، هذا ابنك ، قد أقبل ، فأسر ويسر بذلك من حولي من الأموات .
حدثني محمد ، حدثنا محمد بن عبد العزيز بن سليمان ، حدثنا بشر بن منصور قال : لما كان زمن الطاعون كان رجل يختلف إلى الجبان ، فيشهد الصلاة على الجنائز ، فإذا أمسى وقف على المقابر فقال : آنس الله وحشتكم ، ورحم غربتكم ، وتجاوز عن مسيئكم ، وقبل حسناتكم ، لا يزيد على هؤلاء الكلمات ، قال : فأمسيت ذات ليلة وانصرفت إلى أهلي ولم آت المقابر فأدعو كما كنت أدعو ، قال : فبينا أنا نائم إذا بخلق قد جاءوني ، فقلت : ما أنتم وما حاجتكم ؟ قالوا : نحن أهل المقابر ، قلت : ما حاجتكم ؟ قالوا : إنك عودتنا منك هدية عند انصرافك إلى أهلك ، قلت : وما هي ؟ قالوا : الدعوات التي كنت تدعو بها ، قال : قلت فإني أعود لذلك ، قال : فما تركتها بعد .

(6/325 തഫ്സീർ ഇബന് കസീർ
പിന്നെയും ഇബ്ൻ കസീർ തുടരുന്നു.

ഇതിനേക്കാൾ സ്റ്റാങ്ങുള്ള മറ്റു ചിലത്
തിർച്ച മയ്യിത്ത് കുടുംബങ്ങൾ സുഹുർത്തുക്കൾ തുടങ്ങി ജീവിച്ചിരിക്കുന്നവരുടെ പ്രവർത്തനങ്ങൾ അറിയുന്നതാണ് '
 അബ്ദുല്ലാഹിൽ മുബാറക് പറഞ്ഞു 'സൗന് ബൻ യസീദ നമ്മോട് പറഞ്ഞു. ഇബ്റാഹീൽ നിന്ന് അവർ അയൂബിൽ നിന്ന്
ജീവിച്ചിരിക്കുന്നവരുടെ പ്രവർത്തനങ്ങൾ മരണപെട്ടവർക്ക് പ്രദർശിപ്പിക്കപെടും അവർ നന്മ എത്തിച്ചാൽ സന്തോ ശിക്കും തിന്മ എത്തിച്ചാൽ പ്രാർഥിക്കും.
(6/325 തഫ്സീർ ഇബന് കസീർ

ഇബ്ൻ കസീർ തുടരുന്നു വേറെയും സംമ്പ വം റിപ്പോർട്ട് ഉണ്ട്.

وأبلغ من ذلك أن الميت يعلم بعمل الحي من أقاربه وإخوانه . قال عبد الله بن المبارك : حدثني ثور بن يزيد ، عن إبراهيم ، عن أيوب قال : تعرض أعمال الأحياء على الموتى ، فإذا رأوا حسنا فرحوا واستبشروا وإن رأوا سوءا قالوا : اللهم راجع به .
وذكر ابن أبي الدنيا عن أحمد بن أبي الحوارى قال : ثنا محمد أخي قال : دخل عباد بن عباد على إبراهيم بن صالح وهو على فلسطين فقال : عظني ، قال : بم أعظك ، أصلحك الله ؟ بلغني أن أعمال الأحياء تعرض على أقاربهم من الموتى ، فانظر ما يعرض على رسول الله صلى الله عليه وسلم من عملك ، فبكى إبراهيم حتى أخضل لحيته . قال ابن أبي الدنيا : وحدثني محمد بن الحسين ، ثنا خالد بن عمرو الأموي ، ثنا صدقة بن سليمان الجعفري قال : كانت لي شرة سمجة ، فمات أبي فتبت وندمت على ما فرطت ، ثم زللت أيما زلة ، فرأيت أبي في المنام ، فقال : أي بني ، ما كان أشد فرحي بك وأعمالك تعرض علينا ، فنشبهها بأعمال الصالحين ، فلما كانت هذه المرة استحييت لذلك حياء شديدا ، فلا تخزني فيمن حولي من الأموات ، قال : فكنت أسمعه بعد ذلك يقول في دعائه في السحر ، وكان جارا لي بالكوفة : أسألك إيابة لا رجعة فيها ولا حور ، يا مصلح الصالحين ، ويا هادي المضلين ، ويا أرحم الراحمين .(6/325 തഫ്സീർ ഇബന് കസീർ



ഇബൻ കസീർ തുടരുന്നു.

ഈ അധ്യായം സ്വഹാബത്തിൽ നിന്ന് ധാരാളം ഉദ്ധരണികൾ ഉള്ള അധ്യയമാണ്
അബ്ദുല്ലാഹിബ്ൻറവാഹയുടെ  റ യുടെ മരണശേഷം അദ്ധേഹത്തിന്റെ കുടുമ്പത്തിൽ പെട്ട അൻസാരിയുടെ പ്രാർഥന ഇങ്ങനെയാണ് അല്ലാഹുവേ അബ്ദുല്ല ഹിബന് റവാഹ യുടെ അരികിൽ ഞാൻ മോശമാകുന്ന പ്രവർത്തി ചെയ്യൽ നെ തൊട്ട് കാവൽ തേടുന്നു.(6/325 തഫ്സീർ ഇബന് കസീർ

وهذا باب فيه آثار كثيرة عن الصحابة . وكان بعض الأنصار من أقارب عبد الله بن رواحة يقول : اللهم إني أعوذ بك من عمل أخزى به عند عبد الله بن رواحة ، كان يقول ذلك بعد أن استشهد عبد الله .
(6/325 തഫ്സീർ ഇബന് കസീർ

മരിച്ചവർക്ക് സലാം നിയമമാക്കിയിട്ടുണ്ട് അറിയാതെ സലാം അസമ്പവ്യമാണ് ഖബറുകൾ കണ്ടാൽ ഉമ്മത്തിനെ നബി സ്വ പടിപ്പിച്ചത് ഇങ്ങനെ പറയാനാണ് സത്യവിശ്വാസികളായ വീട്ടുകാരെ നിങ്ങൾക്ക് സലാം നിക്ഷയം അല്ലാഹു ഉദ്ധേശിച്ചാൽ നിങ്ങളോടപ്പം ഞങ്ങളും ചേരുന്നതാണ്. നിങ്ങളിൽ മുൻകാമികൾക്കും  പിൻകുകൾക്കും അല്ലാഹുറഹ്മത്ത് ചെയ്യട്ടെ ഞങ്ങൾക്കും നിങ്ങൾക്കും ഞങ്ങൾ ആ ഫിയത്ത് അല്ലാഹുവിനോട് ചോദിക്കുന്നു.

ഈ സലാമും സമ്പാഷണവും വിളിയും കേൾക്കുകയും അറിയുകയും മടക്കുകയും ചെയ്യുന്ന വരോടാണ് മയ്യത്ത് മടക്കുന്നത് ത്രം ( തഫ്സീറ് ഇബ്ന് കസീർ (6/325)
وقد شرع السلام على الموتى ، والسلام على من لم يشعر ولا يعلم بالمسلم محال ، وقد علم النبي صلى الله عليه وسلم أمته إذا رأوا القبور أن يقولوا : " سلام عليكم أهل الديار من المؤمنين ، وإنا إن شاء الله بكم لاحقون ، يرحم الله المستقدمين منا ومنكم والمستأخرين ، نسأل الله لنا ولكم العافية " ، فهذا السلام والخطاب والنداء لموجود يسمع ويخاطب ويعقل ويرد ، وإن لم يسمع المسلم الرد ، والله أعلم

ابن كثير تفسير

(6/325 തഫ്സീർ ഇബന് കസീർ

ഇമാം ഖുർത്വുബി റ തഫ്സീറിൽ പറയുന്നു.
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമല്ല എന്നതിന്റെ ഉദേശ്യം ഇബ്ൻ ഖുതൈബ റ
പറഞ്ഞു. ജീവിച്ചിരിക്കുന്നവർ എന്നാൽ ബുദ്ധിയുള്ളവർ എന്നും മരിച്ചവർ എന്നാൽ വിവരമില്ലാത്തവർ എന്നുമാണ് '
ഖതാദ പറഞ്ഞു ഇതല്ലാം ഉപമകളാണ് '

ഖബറിലുള്ളവരെ നീ കേൾപ്പിക്കില്ല എന്നാൽ കേൾക്കുന്നത് കൊണ്ട് ഉപകാരം ചെയ്യുകയോ അതിനെ സ്വീകരിക്കുകയോ ചെയ്യില്ല എന്നതിൽ അവർ ഖബരാളികളെ പോലെയാണ് ഉദ്ധേശ്വം ( ഖുർതുബി തഫ്സീർ )

ഒരിക്കലും ഖബറാളികൾ കേൾക്കില്ല എന്നല്ല ഇവിടെ ഉദ്ധേശ്യം എന്ന് ഖുർത്വുബിയുടെ പരാമർശത്തിൽ നിന്നും വളരെ വെക്തമാണ്:

وما يستوي الأحياء ولا الأموات قال ابن قتيبة : الأحياء العقلاء ، والأموات الجهال . قال قتادة : هذه كلها أمثال

: ( بمسمع من في القبور ) بحذف التنوين تخفيفا ; أي هم بمنزلة أهل القبور في أنهم لا ينتفعون بما يسمعونه ولا يقبلونه .  قرطبي
തഫ്സീറുൽ ബഹ്റു ൽ മുഹിത്വിൽ പറയുന്നു
.
സത്യവജനത്തെ സ്വീകരിക്കാൻ മരണപെട്ടവർക്ക് സാദ്യമല്ല എന്നത് പോലെ അവിശ്വാസികൾക്ക് സത്യം കേൾക്കലിലേക്ക് ശ്രദ്ധിക്കാൻ സാദ്യമല്ല'

(ബഹ്റു ൽ മു ഹീത് )

قال ( وما أنت بمسمع من في القبور ) أي هؤلاء ، من عدم إصغائهم إلى سمع الحق ، بمنزلة من هم قد ماتوا فأقاموا في قبورهم . فكما أن من مات لا يمكن أن يقبل منك قول الحق ، فكذلك هؤلاء ; لأنهم أموات القلوب

البحر المحيط

ഇമാം തിബിരി  തഫ്സീറിൽ പറയുന്നു.

 ഖബറാളിയെസന്മാർഗത്തിലേക്ക് ഹിദായത്താക്കാൻ  സാദിക്കാത്തത് പോലെ ഹൃദയം ചത്തവരെ ഖുർആനിന്റെ തെളിവ് ഗ്രഹിക്കാനോ ഉപദേശം കൊണ്ട് ഉപകാരമുണ്ടാക്കാനോ സാദ്യമല്ല. എന്നാണ് ഉദ്ധേശ്യം തഫ്സീറ്ത്വിബ്രി
وقوله ( إِنَّ اللَّهَ يُسْمِعُ مَنْ يَشَاءُ وَمَا أَنْتَ بِمُسْمِعٍ مَنْ فِي الْقُبُورِ ) يقول تعالى ذكره: كما لا يقدر أن يسمع من في القبور كتاب الله فيهديهم به إلى سبيل الرشاد، فكذلك لا يقدر أن ينفع بمواعظ الله وبيان حججه من كان ميت القلب من أحياء عباده، عن معرفة الله، وفهم كتابه وتنـزيله، وواضح حججه.

തഫ്സീറ്ത്വിബ്രി


ചുരു കത്തിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമല്ല എന്നതിന്റെ ഉദ്ധേശ്യവും മരിച്ചവരെ കേൾപ്പിക്കില്ല എന്നതിന്റെ ഉദ്ധേശ്യവും ഖബറാളിയെ കേൾപ്പിക്കില്ല എന്നതിന്റെ ഉദ്ധേശ്യവും

ഹൃദയം ചത്ത അവിശ്വാസികൾ ഹിദായത്തിലേക്ക് വരൽ കൊണ്ടും സത്യം സ്വീകരിക്കൽ കൊണ്ടും മയ്യിത്ത് പോലെയും ഖബറാളിയെ പോലെയും ആണ് അവർക്ക് മരണശേഷം ഒരിക്കലും സത്യം സ്വീകരിക്കാൻ സാദ്യമല്ല.
 സത്യം സ്വീകരിക്കുന്ന വിശയത്തിൽ  ബുദ്ധിയില്ലാത്ത ഹ്യദയം ചത്തവരും ഖബറാളിയും തുല്യമാണ്     

ബുദ്ധിയുള്ള ജീവിച്ചിരിക്കുന്നവരും ബുദ്ധിയില്ലാത്ത ഹൃദയം ചത്തവരും സത്യം സ്വീകരിക്കുന്ന വിശയത്തിൽ സമ മല്ല എന്നാണ് ഖുർആനിൽ പറയുന്നത്.

എന്ന് മേൽ ഖുർആൻ വ്യാഖ്യാതാക്കളുടെ വാക്കിൽ നിന്നും മനസ്സിലാക്കാം

അല്ലാതെ കേൾക്കില്ല എന്ന വിശയത്തിലല്ല ഇവിടെ തുല്യപ്പെടുത്തുന്നത്.
----------------

ഇബ്ൻ ഖയ്യിം തന്നെ പറയുന്നു.

ഹ്കിതാബുര്‍റൂഹ് 45, 45).*


وَثَبت عَنهُ صلى الله وَآله وَسلم أَن الْمَيِّت يسمع قرع نعال المشيعين لَهُ إِذا انصرفوا عَنهُ وَقد شرع النَّبِي لأمته إِذا سلمُوا على أهل الْقُبُور أَن يسلمُوا عَلَيْهِم سَلام من يخاطبونه فَيَقُول السَّلَام عَلَيْكُم دَار قوم مُؤمنين وَهَذَا خطاب لمن يسمع وَيعْقل وَلَوْلَا ذَلِك لَكَانَ هَذَا الْخطاب بِمَنْزِلَة خطاب الْمَعْدُوم والجماد وَالسَّلَف مجمعون على هَذَا وَقد تَوَاتَرَتْ الْآثَار عَنْهُم بِأَن الْمَيِّت يعرف زِيَارَة الْحَيّ لَهُ ويستبشر بِهِْ
കിതാബുര്‍റൂഹ് 45, 45).*


"നിശ്ചയം മയ്യിത്തിനെ  മറവ് ചെയ്തതിനു മയ്യിത്തിനെ വിട്ടു പിരിഞ്ഞ് പോകുന്നവരുടെ ചെരുപ്പടി ശബ്ദം മയ്യിത്ത് കേൾക്കും എന്നത് നബി(സ്വ)തങ്ങളെ തൊട്ടു സ്ഥിരപ്പെട്ടിരിക്കുന്നു ..!!

തീർച്ചയായും നബി(സ്വ)തങ്ങൾ ഖബറാളികളുടെ മേലിൽ സലാം ചൊല്ലുമ്പോൾ അഭിമുഖ സംഭാഷണം നടത്തുന്നവരുടെ മേലിലുള്ള സലാം പറയലിനെ അവിടത്തെ ഉമ്മത്തിന് നിയമമാക്കിയിരിക്കുന്നു .

അപ്പോൾ അവൻ പറയണം :

السَّلَام عَلَيْكُم دَار قوم مُؤمنين

ഇങ്ങിനെ അഭിമുഖീകരിക്കുക എന്നത് കേൾക്കുകയും ,മനസ്സിലാക്കുകയും ചെയ്യുന്നവരോടാണ് .

കേൾക്കുകയും,അറിയുകയും ഇല്ലായിരുന്നുവെങ്കിൽ ഈ അഭിമുഖീകരണം ഇല്ലാത്തതും ,ജീവനില്ലാത്തതുമായ വസ്തുവിനോടുമുള്ള അഭിമുഖീകരണത്തിന്റെ സ്ഥാനത്താകുമായിരുന്നു ..!!

പൂർവീകർ ഈ(മയ്യിത്ത് കേൾക്കുകയും,അറിയുകയും ചെയ്യും ) കാര്യത്തിൻറെ മേലിൽ യോജിച്ചിരിക്കുന്നു ..!!

തീർച്ചയായും മയ്യിത്ത് അവനെ സന്ദർശിക്കുന്നവരെ അറിയുകയും ,അവനെ കൊണ്ട് സന്തോഷിക്കുകയും ചെയ്യും എന്ന് പൂർവീകരെ തൊട്ട് ധാരാളം അസറുകൾ തവാത്തുറായി വന്നിട്ടുണ്ട്" ..!!

(:ഇബ്നുൽ ഖയ്യിം )

കിതാബുര്‍റൂഹ് 45, 45).*




  ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിലിങ്ങനെ വായിക്കാം:

عَنْ أَنَسِ بْنِ مَالِكٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (( إِنَّ الْمَيِّتَ إِذَا وُضِعَ فِي قَبْرِهِ ، إِنَّهُ لَيَسْمَعُ خَفْقَ نِعَالِهِمْ إِذَا انْصَرَفُوا)) (مسلم: ٥١١٦)


അനുസുബ്നു മാലികി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "മയ്യിത്ത് ഖബറിൽ വെക്കപ്പെട്ടാൽ അവർ തിരിച്ചു പോകുമ്പോൾ അവരുടെ ചെരിപ്പടി ശബ്ദം നിശ്ചയം അവൻ കേൾക്കും". (മുസ്ലിം: 5116)

ഇമാം അഹ്മദ്(റ) ന്റെ നിവേദനത്തിലിങ്ങനെ കാണാം:

عن أبي هريرة قال قال رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (( إنه ليسمع خفق نعالهم إذا ولوا)). (مسند أحمد: ٨٢٠٧)


അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "അവർ പിന്തിരിയുമ്പോൾ അവരുടെ ചെരിപ്പടി ശബ്ദം നിശ്ചയം മയ്യിത്ത് കേൾക്കും". (മുസ്നദു അഹ്മദ് : 8207)

ഇമാം ബുഖാരി(റ) യും മുസ് ലിമും (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിതാ:

عن ابن عمر قال: اطلع النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ على أهل القليب، فَقَالَ (( وَجَدْتُمْ مَا وَعَدَ رَبُّكُمْ حَقًّا )) فَقِيلَ لَهُ،  تَدْعُو أَمْوَاتًا ، فَقَالَ : مَا أَنْتُمْ بِأَسْمَعَ مِنْهُمْ، وَلَكِنْ لَا يُجِيبُونَ " (صحيح البخاري: ١٢٨١، مسلم: ٥١٢٠)


ഇബ്നു ഉമറി(റ) ൽ നിന്ന് നിവേദനം: ബദറിലെ പൊട്ടക്കിണറിൽ തള്ളപ്പെട്ടവരുടെ മേൽ വെളിവായി നബി(സ) ചോദിച്ചു: "നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന കാര്യം സത്യമായി നിങ്ങൾ എത്തിച്ചുവോ?". അപ്പോൾ മരണപ്പെട്ടവരെയാണോ താങ്കൾ വിളിക്കുന്നതെന്ന്  ചോദ്യമുണ്ടായി. അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിങ്ങൾ അവരേക്കാൾകൂടുതൽ കേൾക്കുന്നവരല്ല. എന്നാൽ അവർ മറുവടി പറയുന്നില്ല". (ബുഖാരി: 1281, മുസ് ലിം : 5120)
  പ്രസ്തുത ഹദീസിനെ ഇമാം നവവി(റ) വിശദീകരിക്കുന്നു:

قوله صلى الله عليه وسلم في قتلى بدر : ( ما أنتم بأسمع لما أقول منهم ) قال المازري : قال بعض الناس : الميت يسمع عملا بظاهر هذا الحديث ، ثم أنكره المازري وادعى أن هذا خاص في هؤلاء ، ورد عليه القاضي عياض وقال : يحمل سماعهم على ما يحمل عليه سماع الموتى في أحاديث عذاب القبر وفتنته ، التي لا مدفع لها ، وذلك بإحيائهم أو إحياء جزء منهم يعقلون به ويسمعون في الوقت الذي يريد الله ، هذا كلام القاضي ، وهو الظاهر المختار الذي يقتضيه أحاديث السلام على القبور . والله أعلم . (شرح النووي على مسلم: ٩/٢٥٣)



ബദറിൽ വദിക്കപ്പെട്ടവരുടെ കാര്യത്തിൽ "ഞാൻ പറയുന്നത് അവരേക്കാൾ കൂടുതൽ നിങ്ങൾ കേള്ക്കുന്നില്ല" എന്ന നബി(സ)യുടെ  പ്രസ്താവന നമുക്ക് വിലയിരുത്താം. മാസരി(റ) പറയുന്നു: "ഈ ഹദീസിന്റെ ബാഹ്യാർത്ഥം അടിസ്ഥാനമാക്കി മരിച്ചവർ കേൾക്കുമെന്ന് ചിലർ പറയുന്നു. ഈ ആശയത്തെ വിമർശിച്ച മാസരി(റ)  ഈ ഹദീസിൽ പറഞ്ഞ കാര്യം ഇക്കൂട്ടർക്കുമാത്രം ബാധകമാണെന്ന് വാദിക്കുന്നു. എന്നാൽ അതിനെ ഖണ്ഡിച്ച് ഖാളി ഇയാള് (റ) പറയുന്നു: ഒരിക്കലും അവഗണിക്കാൻ സാധിക്കാത്തതും ഖബറിലെ ശിക്ഷയും പരീക്ഷണവും പരമാർശിക്കുന്ന ഹദീസുകളിൽ മരിച്ചവർ കേൾക്കുമെന്ന് പറയുന്നതിനെ വിലയിരുത്തുന്നത് പോലെ ഈ ഹദീസിൽ പറഞ്ഞതിനെയും വിലയിരുത്താമല്ലോ. അവരെയോ അവരിൽ നിന്നുള്ള  ഒരു ഭാഗത്തേയോ ജീവിപ്പിക്കുക വഴി അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് അവര്ക്ക് കേള്ക്കാനും മനസ്സിലാക്കാനും സാധിക്കുമെന്നാണ് അവിടെയുള്ള വിശദീകരണം. ഖബ്റാളികൾക്ക് സലാം പറയാൻ നിർദ്ദേശിക്കുന്ന ഹദീസുകളിൽ നിന്ന് മനസ്സിലാകുന്ന പ്രബലാഭിപ്രായം ഖാളീ ഇയാള് (റ) പ്രകടിപ്പിച്ചതാണ്. (ശർഹു മുസ്ലിം : 9/253)

അല്ലാഹു വിൽ വിശ്വസിക്കുകയും വഴി പെടുകയും ചെയ്യാൻ വേണ്ടി അവരെ നീക്ഷണിച്ചാൽ മരണപെട്ടവർക്ക് ഉപകരിക്കുകയോ അത് കൊണ്ട് ഉപകാരമുള്ള കേൾവിയുണ്ടാവുകയില്ല കാരണം അവർ പ്രവർത്തനത്തിന്റെ ലോകത്ത് നിന്ന് പ്രതിഫലത്തിന്റെ ലോകത്തേക്ക് പുറപെട്ടു കഴിഞ്ഞു'
ഇപ്രകാരമാണ് അവിശ്വാസികൾ സത്യത്തിലേക്ക് ക്ഷണിക്കുമ്പോൾ അത് കൊണ്ട് ഉപകാരമുള്ള കേൾവി കേൾക്കുകയോ വിശ്വസിക്കുകയോ ഇല്ല
തഫ്സീർ തിബ്രി

.قال الطبري :» معنى الآية : إنك لا تسمع الموتى إسماعاً ينتفعون به؛ لأنهم قد انقطعت عنهم الأعمال ، وخرجوا من دار الأعمال إلى دار الجزاء ، فلا ينفعهم دعاؤك إياهم إلى الإيمان بالله والعمل بطاعته ، فكذلك هؤلاء الذين كتب ربك عليهم أنهم لا يؤمنون لا يُسْمِعُهم دعاؤك إلى الحق إسماعاً ينتفعون به ؛لأن الله تعالى ذكره قد ختم عليهم أن لا يؤمنوا ، كما ختم على أهل القبور من أهل الكفر أنهم لا ينفعهم بعد خروجهم من دار الدنيا إلى مساكنهم من القبور إيمان ولا عمل ؛ لأن الآخرة ليست بدار امتحان ، وإنما هي دار مجازاة ، وكذلك تأويل قولـه تعالى: âإِنَّ اللَّهَ يُسْمِعُ مَن يَشَاء وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ { ]فاطر:22[ «.أهـ
-------------           ----------------------   ------



ഇബ്നു തയ്മിയ്യ തന്നെ ഇതിനും മറുപടി പറയട്ടെ

" الروح تشرف على القبر ، وتعاد إلى اللحد أحيانا ، كما قال النبي صلى الله عليه وسلم :

( ما من رجل يمر بقبر الرجل كان يعرفه في الدنيا فيسلم عليه إلا رد الله عليه روحه حتى يرد عليه السلام ) ، والميت قد يعرف من يزوره ، ولهذا كانت السنة أن يقال : ( السلام عليكم أهل دار قوم مؤمنين ، وإنا إن شاء الله بكم لاحقون ، ويرحم الله المستقدمين منا ومنكم والمستأخرين )
(مجموع الفتاوى: 5/364

ആത്മാക്കൾ അവരുടെ ഖബരുകളിൽ വെച്ച് കാര്യങ്ങൾ അറിയുകയും ജീവിച്ചിരിക്കുന്നവർക്ക് ഉത്തരം ചെയ്യുകയും ചെയ്യും റസൂൽ സ.അ പറഞ്ഞതു പോലെ, "ഒരാള്‍ ദുനിയാവില്‍ വെച്ച് അവനു അറിയാമായിരുന്ന മു'മിനായ ഒരു സഹോദരന്റെ ഖാബരിനരികിലൂടെ പോകുകയാണെങ്കില്‍ ഖാബരിനരികില്‍ നില്‍കുകയും അവിടെ വെച്ച് സലാം ചൊല്ലുകയും ചെയ്താല്‍, ഖാബരിലുള്ള വ്യക്തിക്ക് രൂഹിനെ മടക്കപ്പെടുകയും അവന്റെ സലാം മടക്കുകയും ചെയ്യും"... നിക്ഷയം ഖബരാളിക്ക് സന്ദര്ഷകനെ അറിയുന്നതാണ്.. അവൻ അവര്ക്ക് അസ്സലാമു അലൈകും അഹ്ലു ദാര ഖൗമിൻ മു'അമിനീൻ എന്ന് തുടങ്ങുന്ന സലാം പറയൽ സുന്നതുമാണ്..


(مجموع الفتاوى: 5/364

 والنص الصحيح عن النبي صلى الله عليه وسلم مقدم على تأويل من وأول من أصحابه وغيره 'وليس في القرآن ما ينفي ذلك  فإن قوله
: قوله:{إنك لا تسمع الموتى}، إنما أراد به السماع المعتاد الذي ينفع صاحبه فإن هذا مثل ضرب للكفار والكفار تسمع الصوت لكن لا تسمع سماع قبول بفقه واتباع كما قال تعالى : {ومثل الذين كفروا كمثل الذي ينعق بما لا يسمع إلا دعاء ونداء} .



فهكذا الموتى الذين ضرب لهم المثل لا يجب أن ينفى عنهم جميع السماع المعتاد أنواع السماع كما لم ينف ذلك عن الكفار ؛ بل قد انتفى عنهم السماع المعتاد الذي ينتفعون به وأما سماع آخر فلا ينفى عنهم .



وقد ثبت في "الصحيحين" وغيرهما أن الميت يسمع خفق نعالهم إذا ولوا مدبرين فهذا موافق لهذا فكيف يدفع ذ[12/29, 09:

  ഇബ്നു തൈമിയ്യ പറയുന്നു.

നബി /(സ ) യുടെ അനുയായികളോ മറ്റുള്ളവരോ നൽകുന്ന വ്യാഖ്യാനത്തെക്കാൾ പ്രമുഖ്യo നൽകേണ്ടത്  നബി (സ )യിൽ സഹീഹായിവന്ന വ്യക്തമായ പ്രസ്താവനക്കാണ്  അതിനെ നിഷേധിക്കുന്ന യാതൊരു പരാമർശവും വിശുദ്ധ കുർ ആനിലില്ല . നിക്ഷയം മരിച്ചവരെ താങ്കൾ കേൾപ്പിക്കുകയില്ല എന്ന കുർആനിക  പരാമർശത്തിന്റെ താല്പര്യം കേള്കുന്നവന് ഉപകാരപ്രദമായ സാധാ രണ  കേൾവി മാത്രമാണ്. നിക്ഷയം ഈ ആയത്തിലെ പരാമർശം സത്യ  നിഷേധികൾക്  പറയപ്പെട്ട ഒരുപമ മാത്രമാണ്. ശബ്ദം അവർ കേൾക്കുന്നു പക്ഷെ ഗ്രഹിച്ചും പിൻപറ്റിയും   സ്വീകരിക്കുകയും ചെയ്യുന്ന കേൾക്കൽ അവർ  കേൾക്കുന്നില്ല . മറ്റൊരായത്തിൽ  അല്ലാഹു പറഞ്ഞതിനോട്  തത്തുല്യമായ ഒന്നായി വേണം ഇതിനെയും കാണാൻ "സത്യ നിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേൾക്കാത്ത ജന്തുവിനോട്  ഒച്ചയിടുന്നവനാകുന്നു "(അല്ബഖറ 174) സത്യ നിഷേധികളെ  അല്ലാഹു സാദൃശ്യ പെടുത്തിയ മരിച്ചവരും തതൈവ . സത്യ നിഷേധികൾക് എല്ലാവിധ കേൾവിയും നിഷേദിക്കാത്തതു പോലെ മരിച്ചവർക്കും എല്ലാവിധ കേൾവിയും നിഷേധി ക്കപ്പെടാ വുന്നതല്ല .  പ്രത്യുത ഉപകാരപ്രദമായ സാധാ രണ  നിലയിലുള്ള കേൾവി മാത്രമാണ് അവർക്കില്ലാത്തത് . മറ്റൊരു കേൾവി അവർക്കു   നിഷേധിക്കാൻ പറ്റില്ല. കാരണം മയ്യിത് സംസ്കരണത്തിൽ പങ്കെടുത്തവർ പിരിഞ്ഞു പോകുമ്പോൾ അവരുടെ ചെരുപ്പടി ശബ്ദം മയ്യിത് കേൾക്കുമെന്ന് ബുഖാരിയിലും മുസ്‌ലിമിലും  സ്ഥിരപ്പെട്ടിട്ടുള്ളതാണ്. ഈ ഹദീസ് ആയതിൽ പറഞ്ഞ ആശയത്തെ ശെരിവെക്കുന്നതാണ്.. എന്നിരിക്കെ ഈ  ഹദീസ് ആയതിനെ തള്ളുന്നതെങ്ങനെയാണ് ( ഫതാവ 1/349)

ഇബന് തൈമി പറയട്ടെ

ജീവിച്ചിരിക്കുന്നവരുടെ സംസാരം മരിച്ചവർ കേൾക്കുന്നതാണ് .
ചില തടസ്സങ്ങൾ ഉണ്ടാവുമ്പോൾ ജീവിച്ചിരിക്കുന്നവർ തന്നെ കേൾക്കാറില്ല. ഇപ്രകാരമാണ് മരിച്ചവർ കേൾക്കാത്ത സമയവും അവർക്കുണ്ടാവാം.

مجموع الفتاوى: 5/364


 وقال ابن تيمية: الميت يسمع في الجملة كلام الحي، ولا يجب أن يكون السمع له دائماً، بل قد يسمع في حال دون حال، كما قد يعرض للحي فإنه يسمع أحياناً خطاب من يخاطبه، وقد لا يسمع لعارض يعرض له. انتهى
مجموع الفتاوى: 5/364:
---------- ..... -----------

ഇബ്നു ഖയ്യിം പറയുന്നു
സലഫുകൾ ഉത്തമ നൂറ്റാണ്ടുകാർ മയ്യിത്ത് കേൾക്കുമെന്ന്  ഇജാമാ ആണ്.
ജീവിച്ചിരിക്കുന്ന വരുടെ സിയാറത്ത് മരിച്ചവർ അറിയുകയും സന്തോ ശിക്കുകയും ചെയ്യുമെന്ന് സലഫുസ്വാലിഹീങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ അനിശ്വേധ്യമായി വന്നിട്ടുണ്ട്.
. "الروح" (ص5
 തഫ്സീർ ഇബ്ന കസീർ
(6/325

 قال ابن القيم رحمه الله : " والسلف مجمعون على هذا ، وقد تواترت الآثار عنهم بأن الميت يعرف زيارة الحي له ويستبشر به " انتهى. "الروح" (ص/5)، ومثله يقول ابن كثير في "تفسير القرآن العظيم" (6/325)
നബി സ്വ പറയുന്നു.

  ഒരു മനുഷ്യന്റെ ഖബറിന്റെ അരികിലൂടെ പരിചയമുള്ള ഒരാൾ നടന്നു പോകുകയും സലാം ചൊല്ലുകയും ചെയ്താൽ അവന്റെ ആത്മാവ് മടക്കി യിട്ടുണ്ട് അവൻ സലാം മടക്കുന്നതാണ്. ഈ ഹദീസ് ഇബ്ൻ അബ്ദുൽ ബറ്   ഇബ്നുൽ മുബാറക് റ അബ്ദുൽ ഹഖ് എന്നിവർ സ്വഹീഹാക്കി      സ്വഹീഹാക്കി (مجموع فتاوى ابن تيمية 24/331 ـ 24/163 )


: (مَا مِنْ رَجُلٍ يَمُرُّ بِقَبْرِ الرَّجُلِ كَانَ يَعْرِفُهُ فِي الدُّنْيَا فَيُسَلِّمُ عَلَيْهِ إلَّا رَدَّ اللَّهُ عَلَيْهِ رُوحَهُ حَتَّى يَرُدَّ عَلَيْهِ السَّلَامَ)

 قد صححه ابن عبد البر وابن المبارك وعبد الحق صاحب الأحكام   (مجموع فتاوى ابن تيمية 24/331 ـ 24/163 )

ഇബ്നു ഖയ്യിം റൂഹ് 167

 ,ശൗകാനി നൈൽ 2/302

 ,ഇറാഖി
തഖ് രിജ് 9/406
 ,അബൂ ശൈഖുൽ അൻസാരി റ
അസ്ന എന്നീ ഗ്രന്തങ്ങളിൽ മേൽ ഹദീസ് സ്വഹീഹാക്കിയിട്ടുണ്ട്

وصححه ابن القيم (الروح 1/167)
والشوكاني (نيل الأوطار 2/302)
والعراقي (تخريج أحاديث الإحياء9 / 406)
وحسن إسناده أبو الشيخ الأنصاري (أسنى المطالب4


ഇബൻ ഖയ്യിം പറയട്ടേ
മരണപെട്ടവർ സന്ദർശകരെ അറിയുമെന്നതിന് ഏറ്റവും മതിയായ തെളിവാണ് സലാം ചൊല്ലുന്നവനെ സന്ദർശകൻ എന്ന പ്രയോഗം 'അറിയില്ലെങ്കിൽ അങ്ങനെ പ്രയോഗിക്കാൻ പറ്റില്ല, ഏത് സമുതായത്തിന്റെ ഇടയിലും സിയാറത്തിനാൽ ഗ്രഹിക്കപെടുന്നതും ഇതാണ് '

ഇപ്രകാരമാണ് സലാം ചൊല്ലലും ഗ്രഹിക്കാത്തവർക്കും ചൊല്ലുന്നവനെ അറിയാതെയും സലാം ചൊല്ലൽ സംഭവിക്കുന്നതല്ല.

 (الروح 1/167):

قال ابن القيم
ويكفي في هذا تسمية المسلِّم عليه زائراً ، ولولا أنهم يشعرون به

لما صح تسميته زائراً ، فإن المزور إذا لم يعلم بزيارة من زاره لم يصح أن يقال : زاره ، هذا هو المعقول منالزيارة عند جميع الأمم

. وكذلك السلام عليهم أيضاً ، فإن السلام على من لا يشعر ولا يعلم بالمسَلِّم محال .
الروح 1/167



ഇബൻ തൈമി യോട് ചോദ്യം.

സന്ദർശകന്റെ സംസാരം മയ്യത്ത് കേൾക്കുമോ അവനെ കാണുമോ?
ശരീരത്തിലേക്ക് ആത്മാവ് മടക്കുമോ?


ഉത്തരം അതെ മയ്യത്ത് കേൾക്കും
അതിന് ധാരാളം തെളിവുകൾ ഉണ്ട്.
(അവ പറഞ്ഞതിന് ശേഷം വീണ്ടും പറയുന്നു.) നബി സ്വപഠിപ്പിച്ച  മയ്യിത്തിനുള്ള സലാമിന്റെ പതം ബുഖാരി മുസ്ലിമിൽ സ്തിര പെട്ടിട്ടുണ്ട്.
അത് കേൾക്കുന്നവരോടുള്ള സംഭാഷണമാണ് '
مجموع  فتاوى   ابن تيمية 24/362

هل الميت يسمع كلام زائره، ويرى شخصه؟ وهل تعاد روحه إلى جسده في ذلك الوقت........؟

فأجاب: الحمد لله رب العالمين. نعم ! يسمع الميت في الجملة ( ـ وذكر الأدلة السابقة ـ )
ثم قال :

وقد ثبت عنه في الصحيحين: من غير وجه أنه كان يأمر بالسلام على أهل القبور. ويقول:

«قولوا السلام عليكم أهل الديار من المؤمنين والمسلمين، وإنا إن شاء الله بكم لاحقون، ويرحم الله المستقدمين

منا ومنكم والمستأخرين، نسأل الله لنا ولكم العافية، اللهم لا تحرمنا أجرهم، ولا تفتنا بعدهم، واغفر لنا ولهم»

فهذا خطاب لهم، وإنما يخاطب من يسمع. أ.هـ

مجموع  فتاوى   ابن تيمية 24/362

-------   ---   --- ---  ----  --   ---   ---  --  --- -


*മേല്‍ സൂക്തം സംബന്ധിച്ച് ഉല്‍പതിഷ്ണു മൌലവിമാരുടെ അവലംബ പണ്ഢിതന്‍ കൂടിയായ ഇബ്നുല്‍ഖയ്യിമിന്റെ വിശദീകരണം കാണുക.
ഖബറാളിയെ താങ്കൾ കേൾപ്പിക്കുകയില്ല എന്നാൽ
“മേല്‍ സൂക്തത്തിന്റെ ശൈലി ഇപ്രകാരമാണ് കുറിക്കുന്നത്.

(സത്യത്തിലേക്ക് വരൽ കൊണ്ടും ഹിദായത്താവൽ കൊണ്ടും) പ്രയോജനപ്രദമായ രൂപത്തില്‍ മരണപ്പെട്ടവരെ കേള്‍പ്പിക്കാന്‍ (പറഞ്ഞ കാര്യമനുസരിപ്പിക്കാന്‍) സാധ്യമല്ലാത്തതുപോലെ ഹൃദയം മരിച്ച അവിശ്വാസികളെ പ്രയോജനപ്രദമാം വിധം കേള്‍പ്പിക്കാന്‍ (പറഞ്ഞതനുസരിപ്പിക്കാന്‍) തങ്ങ ള്‍ക്ക് കഴിയില്ലെന്നാണ് മേല്‍ സൂക്തത്തിന്റെ വിവക്ഷ.

 എന്നല്ലാതെ മരിച്ചവര്‍ക്ക് കേള്‍വിശക്തി തന്നെയില്ലെന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടേയില്ല. അതെങ്ങനെ ഉദ്ദേശിക്കും. ജനാസ സംസ്കരണ കര്‍മങ്ങള്‍ കഴിഞ്ഞ് മടങ്ങുന്നവരുടെ ചെരിപ്പടി ശബ്ദം വരെ മരിച്ചവര്‍ കേള്‍ക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ടല്ലോ” ബദ്രിൽ കൊല്ലപെട്ടവർ നബി സ്വയുടെ സംസാരം കേട്ടതായി അവിന് പറത്തിട്ടുണ്ട് ഒരാൾ മരണപെട്ട സഹോദരന് സലാം ചൊല്ലിയാൽ അവൻ സലാം മടക്കുന്നതാണ് എന്നും നബി സ്വ പറത്തിട്ടുണ്ട്

നീ മരിച്ചവരെ കേൾപിക്കില്ല എന്ന ആയത്ത് പോലെയാണ് മേൽ ആ യത്തും(കിതാബുര്‍റൂഹ് 45, 45).*


: قال الإمام ابن القيم - رحمه الله - كما في كتابه "الروح" (ص 60):

"وأما قوله تعالى: ﴿ وَمَا أَنْتَ بِمُسْمِعٍ مَنْ فِي الْقُبُورِ ﴾ [فاطر: 22]، فسياق الآية يدل على أن المراد منها: أن الكافر الميِّت القلب لا تقدر على إسماعه إسماعًا يَنتفع به، كما أن مَن في القبور لا تقدر على إسماعهم إسماعًا ينتفعون به، ولم يُرد سبحانه أن أصحاب القبور لا يسمعون شيئًا البتَّةَ، كيف وقد أخبر النبي - صلى الله عليه وسلم - أنهم يسمعون خَفق نعال المُشيِّعين؟ وأخبر أن قتلى بدر سمعوا كلامه وخطابه، وشُرع السلام عليهم بصيغة الخطاب للحاضر الذي يسمع، وأخبر أن مَن سلَّم على أخيه المؤمن ردَّ عليه السلام، وهذه الآية نظير قوله: ﴿ إِنَّكَ لَا تُسْمِعُ الْمَوْتَى وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ ﴾ [النمل: 80].
കിതാബുര്‍റൂഹ് 45, 45).*
و
----------------   - - - - - - -   - - - - - -






ഇബ്നുഉമര്‍(റ)ന്റെ നിവേദനത്തെ ആഇശ(റ) ഖണ്ഡിച്ചത് സംബന്ധിച്ച് ഹാഫിള് ഇബ്നുഹജര്‍(റ) എഴുതുന്നു:


حديث عائشة قالت : إنما قال النبي صلى الله عليه وسلم : إنهم ليعلمون الآن ما إن كنت أقول لهم حق . وهذا مصير من عائشة إلى رد رواية ابن عمر المذكورة ، وقد خالفها الجمهور في ذلك وقبلوا حديث ابن عمر لموافقة من رواه غيره عليه . وأما استدلالها بقوله تعالى إنك لا تسمع الموتى فقالوا : معناها لا تسمعهم سماعا ينفعهم ، أو لا تسمعهم إلا أن يشاء الله 


 “ആഇശ(റ)യുടെ ഉപര്യുക്ത വ്യാഖ്യാനത്തില്‍ ബഹുഭൂരിപക്ഷം പണ്ഢിതന്മാരും അവരോടെതിരായിരിക്കുകയാണ്.*


*അവരെല്ലാം ഇബ്നുഉമറി (റ)ന്റെ ഹദീസ് സ്വീകരിച്ചിരിക്കുന്നു. ഈ ഹദീസ് നിവേദനം ചെയ്ത മറ്റുള്ളവരെല്ലാം ഇബ്നുഉമറി(റ)നോട് യോജിച്ചത് കൊണ്ടാണിത്. എന്നാല്‍പിന്നെ മരിച്ചവരെ നിങ്ങള്‍ കേള്‍പ്പിക്കില്ലെന്ന ആശയം വരുന്ന സൂക്തം ആഇശ(റ) രേഖയാക്കിയതിന് മറുപടിയായി ബഹുഭൂരിപക്ഷം പണ്ഢിതന്മാര്‍ പറയുന്നതിപ്രകാരമാണ്. മരിച്ചവരെ കേള്‍പ്പിക്കില്ലെന്ന് പറഞ്ഞത് അവര്‍ക്ക് പ്രയോജനപ്രദമാകും വിധം കേള്‍പ്പിക്കില്ലെന്നോ അെല്ലങ്കില്‍ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ കേള്‍പ്പിക്കില്ലെന്നോ ആണ്. സുഹൈലി(റ) പറയുന്നതിപ്രകാരമാണ്. നബി (സ്വ) (മുശ്രിക്കുകളുടെ ശവക്കുഴിക്കരികില്‍വെച്ച്) പറഞ്ഞ വാക്കിന് ദൃക്സാക്ഷിയല്ല ആഇശ(റ). കാരണം അവര്‍ അവിടെ അപ്പോഴുണ്ടായിരുന്നില്ല. അവിടെ സന്നിഹിതരായ മറ്റുള്ളവരാകട്ടെ റസൂലേ, ശവങ്ങളായ ഈ വിഭാഗത്തോടാണോ തങ്ങള്‍ അഭിസംബോധന ചെയ്യുന്നത് എന്ന ചോദ്യത്തിന് അവിടുന്നരുളിയത്, ഞാന്‍ പറയുന്നതിനെ അവരെക്കാള്‍ കേള്‍ക്കുന്നവരല്ല നിങ്ങള്‍ എന്നാണ്. മാത്രമല്ല ആ സന്ദര്‍ഭത്തില്‍ അവ ര്‍ക്ക് ബോധ്യമാകും വിധം ജ്ഞാനികളാകാന്‍ സാധ്യതയുണ്ടെങ്കില്‍ എന്തുകൊണ്ട് കേള്‍വിശക്തിയുള്ളവരാകാന്‍ സാധ്യതയില്ല. ഒരുപക്ഷേ, നേരെ ചെവികള്‍ കൊണ്ട് തന്നെ കേട്ടിരിക്കാം. ഇതാണ് ഭൂരിപക്ഷത്തിന്റെയുമഭിപ്രായം. അതല്ലെങ്കില്‍ ആത്മീയമായ കേള്‍വിയുമാകാം. ആത്മാവിനെ ശരീരത്തിലേക്ക് മടക്കല്‍ കൂടാതെ തന്നെ ആത്മാവിനോടാണ് ചോദ്യമെന്ന് പറയുന്നവരുടെ അഭിപ്രായമാണിത്” (ഫത്ഹുല്‍ ബാരി 3/300) ഇപ്രകാരം ഉംദതുല്‍ഖാരി 8/202ലും കാണാം.*

انتصر ابن القيم رحمه الله لهذا القول بشدة ، وذكر أن الواقع يشهد له ويصدقه ، ثم قال – رحمه الله - :

وقد دلَّ التقاء أرواح الأحياء والأموات : أن الحيَّ يرى الميت في منامه ، فيستخبره ، ويخبره الميت بما لا يعلم الحيُّ ، فيصادف خبره كما أخبر في الماضي ، والمستقبل ، وربما أخبره بمالٍ دفنه الميت في مكان لم يعلم به سواه ، وربما أخبره بدَيْن عليه ، وذَكَر له شواهده ، وأدلته .

وأبلغ من هذا : أنه يخبر بما عملَه من عملٍ لم يطلع عليه أحد من العالمين ، وأبلغ من هذا أنه يخبره أنك تأتينا إلى وقت كذا وكذا ، فيكون كما أخبر ، وربما أخبره عن أمورٍ يقطع الحى أنه لم يكن يعرفها غيره .

" الروح " ( ص 21
ഇബന്ഖയ്യിം പറയട്ടെ മരിച്ചവരുടെ ആത്മാക്കളും ജീവിച്ചിരിക്കുന്നവരുടെ ആത്മാക്കളും കണ്ടുമുട്ടും എന്നതിന് ധാരാളം തെളിവുകളുണ്ട്
ജീവിച്ചിരിക്കുന്നവർ മരിച്ചവരെ സ്വപ്നത്തിൽ കാണുകയും മരിച്ചവർ വിവരങ്ങൾ അറിയിക്കുകയും ചെയ്യാറുണ്ട്.
ജീവിച്ചിരിക്കുന്നവൻ അറിയാത്ത കാര്യങ്ങൾ മരിച്ചവർ അറിയിച്ച് കൊടുക്കും.
 ഭാവിയിലേയോ ഭൂതത്തിലേയോ കാര്യങ്ങൾ അറിയിച്ചിട്ട് ശരിയായി യോജിച്ച് വരാറുണ്ട് '
മരിച്ചയാൾ  മറ്റൊരാളുമറിയാതെ  മുമ്പ് കുഴിച്ചിട്ട ധനം   മരണപെട്ടവർ ജീവിച്ചിരിക്കുന്നവർക്ക് അറിയിച്ചു കൊടുക്കാറുണ്ട് -

മരണശേഷം അവന്റെ മേലുള്ള കടവും തെളിവുകളും മരിച്ചവൻ ജീവിച്ചിരിക്കുന്നവർക്ക് അറിയിച്ച് കൊടുക്കും

ഇതിനേക്കാൾ വലുതാണ് 'ലോകത്ത് ഒരാളും അറിയാതെ പ്രവർത്തിച്ച പ്രവർത്തനം മരിച്ചവർ അറിയിച്ച് കൊടുക്കാറുണ്ട്.

ഇതിനേക്കാൾ വലുതാണ്. ഇന്ന സമയത്ത് നീ ഞങ്ങളുടെ അരികിൽ വരുമെന്ന് മരണപ്പെട്ടവർ ജീവിച്ചിരിക്കുന്നവനെ അറിയിക്കുകയും അപ്രകാരം സംഭവിക്കുകയും ചെയ്യാറുണ്ട്,

മറ്റൊരാളും അറിയില്ലെന്ന് ജീവിച്ചിരിക്കുന്നവർക്ക് ഉറപ്പുള്ള പല കാര്യങ്ങളും മരണപ്പെട്ടവർ ജീവിച്ചിരിക്കുന്നവനെ അറിയിക്കുകയും ചെയ്യാറുണ്ട്,الروح " ( ص 21


ലോക പ്രശസ്ത മുഫസിര്‍ ഇമാം റാസി(റ), കാര്യങ്ങള്‍ നിയന്ത്രിക്കുന്നവര്‍ എന്ന ആയത്തിന് അങ്ങനെ അര്‍ഥം വിശദീകരിച്ചിട്ടുണ്ട്.
കാര്യങ്ങള്‍ നിയന്തിര്‍ക്കുന്നവന്‍ തന്നെയാണ് സത്യം എന്ന ആയത്തിന്‍റെ തഫ്സീറില്‍ ഇമാം റാസി(റ) പറയുന്നു .
ഇവിടെ മൂനാമത്തെ വിവരണം ഈ ആയതിന്‍റെ ഉദ്ദേശം മഹാത്മാക്കള്‍ എന്നാണ്.
ശാരീരിക ബന്ധങ്ങളില്‍ നിന്നും ഒഴിവായ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താന്‍  ആശിക്കുന്ന മനുഷ്യത്മാവ് ശാരീരിക ഇരുട്ടില്‍ നിന്നും പുറപ്പെട്ട ശേഷം
പരിശുദ്ധ സ്ഥാനങ്ങളിലെക്കും മലാഇകത്തിന്‍റെ ലോകത്തേക്കും ഏറ്റവും സന്തോഷത്തോടെയും വളരെ വേഗതയിലും പോവുന്നതാണ്.
ആ അവസ്ഥയിലുള്ള പോക്കിനെ പറ്റിയാണ് നീന്തല്‍ എന്ന് ഖുറാനില്‍ പറഞ്ഞത്. പിന്നെ ദുനിയാവിനെ തൊട്ടുള്ള അകല്‍ച്ചയിലും
ഉന്നത ലോകവുമായി ചേരല്‍നെ ആഗ്രഹിക്കുന്നതിലും ആത്മാക്കള്‍ വ്യത്യസ്മായിരിക്കും എന്നതില്‍ സംശയമില്ല,
മേല്‍ കാര്യത്തില്‍ പരിപൂര്‍ണത പ്രാപിച്ച ആത്മാവിന്‍റെ സഞ്ചാരം ഏറ്റവും മുന്‍കടക്കുന്നതാവും.
മേല്‍ കാര്യത്തില്‍ ഏറ്റവും ദുര്‍ബലന്‍ അവനു സഞ്ചാരം ഭാരമായിരിക്കും.
ഈ അവസ്ഥയിലേക്ക് മുന്നില്‍ പോവുന്ന ആത്മാവ് ഏറ്റവും ബഹുമാനിയാണ് എന്നതില്‍ സംശയമില്ല,.
അതുകൊണ്ട് ഈ മഹാത്മാക്കളെ കൊണ്ട് അല്ലാഹു സത്യം ചെയ്തത്.
പിന്നെ ഈ മഹാത്മാക്കള്‍, അവര്‍ക്ക് മഹത്വവും ശക്തിയും ഉണ്ടായതിനു വേണ്ടി ഈ ലോകത്തിന്‍റെ
അവസ്ഥയില്‍ ഇവരില്‍ നിന്നും പ്രതിഫലനങ്ങള്‍ ഉണ്ടാവുന്നത് വിദൂരമല്ല.

👉🏻അതാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ എന്ന് അല്ലാഹു പറഞ്ഞത്.
മനുഷ്യന്‍ അവന്‍റെ മരണപ്പെട്ട ഉസ്താദിനെ സ്വപ്നത്തില്‍ കാണുകയും
സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം അവനു വഴി
കാണിച്ചു കൊടുക്കാറില്ലേ?
👉🏻ഒരു മകന്‍ പിതാവിനെ സ്വപ്നം കാണുകയും , മറക്കപ്പെട്ട നിധിയിലേക്ക് അവന്‍ നേര്‍മാര്‍ഗം
കാണിക്കുകയും ചെയ്യാറില്ലേ?


👉🏻ജാലിനൂസ് രാജാവ് പറഞ്ഞിട്ടില്ലയോ എന്ന് ഞാന്‍ ,
"ഞാന്‍ രോഗിയാവുകയും ചികിത്സ ആശക്തമാവുകയും ചെയ്തപ്പോള്‍ ഞാന്‍
സ്വപ്നത്തില്‍ മരണപ്പെട്ട ഒരാളെ കാണുകയും , ചികിത്സ എങ്ങനെ എന്ന് നിര്‍ദേശിക്കുകയും ചെയ്തു”.
ആത്മാക്കള്‍ ശരീരവുമായി പിരിഞ്ഞാല്‍ , ശരീരത്തിലും ആത്മാവിലും യോജിപ്പുള്ള (ജീവിച്ചിരിക്കുന്ന) ഒരു മനുഷ്യനുമായി ബന്ധം
സ്ഥാപിച്ചാല്‍ പിരിഞ്ഞു പോയ ആത്മാവ് മേല്‍ ശരീരവുമായി ബന്ധമുണ്ടാവുകയും , നന്മയുടെ മേല്‍ ആ ശരീരതെ ആത്മാവ്
സഹായിക്കുകയും ചെയ്യുന്നത് വിദൂരമല്ല.
എങ്ങനെയുള്ള സഹായത്തിനു ഇല്‍ഹാം എന്ന് പറയുന്നതാണ്.
ഈ കാര്യം ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടില്ലയോ?(തഫ്സീറുല്‍ കബീര്‍ , റാസി / സൂറത്ത് അന്നാസിആത്ത് ).


സംശയ നിവാരണം
 അസ്ലം സഖാഫി പരപ്പനങ്ങാടി
8129469 100

ശിർക്ക്:മക്കാ മുശ്രിക്കിനെ വഹാബികൾ തന്നെ പൊളിച്ചടുക്കി

മക്കാ മുശ്രിക്കിനെ വഹാബികൾ തന്നെ പൊളിച്ചടുക്കി
🕸🍂🍂🍂🍂🍂🍂🕸🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
മക്കാ മുശ് രിക്ക്
വഹാബി വാദം; വഹാബികൾ തന്നെ
പൊളിച്ചsക്കി
🌑🌑🌑🌑🌑🌑🌑🌑
സുന്നികളും മക്കാ മുശ്രിക്കുകളും ഒരു പോലെയാണെന്നാണ് വഹാബികളുടെ വാദം.
 അത് സ്ഥിരപ്പെടുത്താൻ മൗലവിമാർ കിണഞ്ഞു ശ്രമിക്കാറുമുണ്ടായിരുന്നു.
എന്നാലിപ്പോൾ അവർ തന്നെ അത് പൊളിച്ച് തരിപ്പണമാക്കി.
അത് വിശദീകരിക്കാം ശ്രദ്ധിച്ച് വായിക്കുക,

സുന്നികളെയും മക്കാ മുശ് രിക്കുകളെയും തുലനം ചെയ്ത് കൊണ്ട്
ഒരു മൗലവി എഴുതുന്നു:
"അല്ലാഹു മാത്രമാകുന്നു സ്വമദ് (സ്വയം കഴിവുള്ളവൻ). മറ്റാരും തന്നെ സ്വയം കഴിവുള്ളവരല്ല.എല്ലാവരുടെയും കഴിവുകൾ അല്ലാഹു നൽകുന്നതാണ്. അല്ലാഹു നൽകിയ കഴിവു കൊണ്ട് സഹായിക്കാൻ വേണ്ടി മഹാന്മാരോട് തേടുന്നത് ഇബാദത്തോ ശിർക്കോ അല്ല എന്നവർ (സുന്നികൾ)
പറയുന്നു. വിഗ്രഹാരാധകരായ മക്കാ മുശ് രി ക്കുകളും ഈ വാദക്കാരായിരുന്നു. അല്ലാഹു മാത്രമാകുന്നു സ്വമദ്, അവനല്ലാതെ വേറെ സ്വമദില്ല(സ്വയം കഴിവുള്ളവനില്ല). സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം അവനാകുന്നു. എന്നാൽ ആരാധനയുടെ വിഷയത്തിൽ ചില സമമ്മാരെ ഞങ്ങൾ കൽപിക്കാറുണ്ട് അതൊന്നും അവർ സ്വയം കഴിവുള്ളവരോ സംരക്ഷകരോ ആയതു കൊണ്ടല്ല."
 
      ഇസ്ലാഹ് മാസിക 2005
      ഫെബ്രു: പേ: 16

മക്കാ മുശ്രിക്കുകൾ അല്ലാഹു മാത്രമേ സ്വയം കഴിവുള്ളവൻ ഉള്ളൂ എന്ന വിശ്വാസക്കാരായിരുന്നു എന്ന ഭീമാബന്ധം വിശ്വസിച്ചവരായിരുന്നു വഹാബികൾ എന്ന് മനസിലായല്ലോ? ഇങ്ങനെയാണ് മക്കാ മുശ്രിക്കിന്റെ വിശ്വാസം എന്ന് വരുത്തി തീർത്തത് വെറുതെയായിരുന്നില്ല. സുന്നികളെ മുശ്രിക്കായി ചിത്രീകരിക്കാനാണ്. അതെങ്ങനെ? പറയാം.

മഹാന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സുന്നികൾ അവരോട് സഹായം തേടുന്നു,ഇസ്തിഗാസ ചെയ്യുന്നു. മരണം ജീവിതത്തിന്റെ അവസാനമല്ലല്ലോ, ആത്മാവ് നശിക്കുന്നുമില്ല ഇസ്തിഗാസയാവട്ടെ ആത്മീയ സഹായതേട്ടവുമാണ്, ആയതിനാൽ മഹാന്മാരുടെ വഫാത് സഹായതേട്ടത്തിനൊരു തടസ്സവുമല്ല എന്ന് വിശ്വസിക്കുന്നവരാണ് സുന്നികൾ. വഹാബികളാവട്ടെ മഹാന്മാരോട് ആദരവോ ബഹുമാനമോ ഇല്ലാത്തവരാണ്.അത് കൊണ്ട് തന്നെ മഹാന്മാരോടുള്ള ആദരവിന്റെ ഭാഗമായി വരുന്ന ഇസ്തിഗാസ അവർക്കരോചകമാണ്. ആ ആദരവ് ഇല്ലാതാക്കാൻ ഇസ്തിഗാസ ശിർക്കാണെന്ന് അവർ പ്രചരിപ്പിച്ചു. ശിർക്ക് ന് പണ്ഡിതന്മാർ നൽകിയ നിർവചനാടിസ്ഥാനത്തിൽ ഇസ്തിഗാസ ശിർക്കാണെന്ന് സ്ഥാപിക്കാൻ മൗലവിമാർക്ക് സാധിക്കുന്നുമില്ല. അങ്ങനെ മൗലവിമാർ കണ്ടെത്തിയ എളുപ്പവഴിയാണ് സുന്നികളെ വിശ്വാസം തന്നെയായിരുന്നു മക്കാ മുശ്രിക്കുകൾക്കും എന്ന വാദം.

സുന്നികൾ അതിനിങ്ങനെ വിശദീകരണം നൽകി:
സ്വയം കഴിവ്/ സ്വയം പര്യാപ്തത അല്ലാഹുവിനു മാത്രമേയുള്ളൂ എന്നാണ് സുന്നി വിശ്വാസം, എന്നാൽ മക്കയിലെ മുശ്രിക്കുകൾ അല്ലാഹുവിനു പുറമെ അവർ ആരാധിക്കുന്ന വസ്തുകൾക്കും സ്വയം കഴിവുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. പിന്നെങ്ങിനെ സുന്നിയും മക്കാ മുശ്രിക്കും ഒരേ വിശ്വാസക്കാരാവൽ.

പക്ഷെ, ഈ വിശദീകരണമൊന്നും അന്നവർ ചെവിക്കൊണ്ടിരുന്നില്ല.

പിളർപ്പാനന്തരം അവർ പലതു പഠിച്ചു. പലതും അവർ തിരുത്തിയെഴുതി. അക്കൂട്ടത്തിൽ മക്ക മുശ്രിക്കുകളുടെ വിശ്വാസം സുന്നികൾ നൽകിയ വിശദീകരണമാണ് ശരിയെന്ന് അവർക്ക് അംഗീകരിക്കേണ്ടി വന്നു.

മക്കാ മുശ്രിക്കുകളുടെ മന്ത്രം ശിർക്കാവാനുള്ള കാരണം വിശദീകരിച്ച് കൊണ്ട്
ഒരു മൗലവി ആ സത്യാവ സ്ഥ എഴുതുന്നത് നോക്കൂ:
"മന്ത്രം സ്വയം ഫലം ചെയ്യുന്നതാണെന്ന വിശ്വാസം തെറ്റായ വിശ്വാസമാണ്.
അത് ജാഹിലിയ്യാ വിശ്വാസമാണ്. മന്ത്രങ്ങളും മരുന്നകളുമൊക്കെ അവയുടെ സ്വയംപ്രകൃതിയനുസരിച്ച് തന്നെ ഫലം ചെയ്യാൻ സ്വയം പര്യാപ്തമാണെന്നായിരുന്നു
അവരുടെ വിശ്വാസം."

       മന്ത്രവും മന്ത്രവാദവും
       ബഷീർ സലഫി പേ :50

കുഞ്ഞാപ്പു ഒഹാബിക്ക് മറുവടി ഇസ്തിഗാസ



ശിർക്കാരോപണം

🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി

ഒഹാബി കുഞ്ഞാപ്പുവിന്റെ പൊട്ടത്തരത്തിന് മറുവടി


ഒഹാബി കുഞ്ഞാപ്പു 1
:
ഈ ഗ്രൂപ്പിൽ ഉള്ള എല്ലാം സുന്നികളോടും സോറി സമസ്തക്കാരോടും ഞാൻ വളരെ ആത്മാർത്ഥമായി കുറച്ചു കാര്യങ്ങൾ ഉണർത്താൻ ആഗ്രഹിക്കുന്നു.



മറുപടി:

അതിനുള്ള മറുവടി എല്ലാ ജിന്നൂരി മടവൂരി ഓന്തൂരി നദവത്ത് വിഭാഗത്തിൽ പെട്ടവരോടും പറയാൻ ആഗ്രഹിക്കുന്നു,

🔺🔺🔺🔺🔺🔺🔺🔺🔺


ഒഹാബി കുഞ്ഞാപ്പു 1

 ഞാൻ ഈ പറയുന്നത് നിങ്ങൾ  മനസ്സിരുത്തി വായിക്കണം.

ഇത് പരലോകത്തിന്റ കാര്യം ആയതു കൊണ്ട് നിങ്ങൾ ഞാൻ ഈ പറയാൻ പോകുന്നതിനെ നിസ്സാരമാക്കി തള്ളിക്കളയരുത് എന്ന എളിയ അഭ്യര്ഥനയോടു കൂടി പറയട്ടെ,

മറുപടി

അതിനുള്ള മറുവടിയുംനിങ്ങൾ  മനസ്സിരുത്തി വായിക്കണം. നിസ്സാരമാക്കി തള്ളിക്കളയരുത് എന്ന എളിയ അഭ്യര്ഥനയോടു കൂടി പറയട്ടെ,
==-- - - - - - - - - - - - - -🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി കുഞ്ഞാപ്പു


ഇസ്തിഗാസ (തർക്കത്തിലിരിക്കുന്ന ) ശിർക്കാണ്‌ എന്ന് ഒരു വിഭാഗം പണ്ഡിതന്മാർ പറയുമ്പോൾ ജാഹിസാണ്  എന്ന് മറ്റു വിഭാഗം പണ്ഡിതന്മാർ പറയുന്നു.

മറുപടി

അത് പുണ്യമാണന്നും മഹാന്മാര് മുഴുവനും അങ്ങീകരിച്ചിട്ടുണ്ടന്നുമാണ് നമ്മുടെ വാദം അതിനുള്ള തെളിവ് താഴെ പറയുന്നു:
ഒരാൾ പോലും അത് ശിർക്കാണന്ന് പറഞ്ഞിട്ടില്ല.


അത് ശിർക്കാണന്ന് തെളിയിക്കാൻ ഒരാൾക്കും ഇത് വരെ സാധിച്ചിട്ടില്ല.


ഇമാം നവവി(റ)എഴുതി. നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തില്‍ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാര്‍ശ തേടുകയും വേണം. (അല്‍ഈ ളാഹ് പേ. 454, ശര്‍ ഹുല്‍ മുഹദ്ദബ് 8/274).
ഇമാം നവവി (റ) ശിര്‍ക്കിന് ആഹ്വാ
നം ചെയ്യുമെന്ന് വിശ്വസിക്കാമോ


غير. ﺛﻢ ﻳﺮﺟﻊ ﺇﻟﻰ ﻣﻮﻗﻔﻪ ﺍﻷﻭﻝ ﻗﺒﺎﻝ ﻭﺟﻪ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻳﺘﻮﺳﻞ ﺑﻪ ﻓﻲ ﺣﻖ ﻧﻔﺴﻪ ﻭﻳﺘﺸﻔﻊ ﺑﻪ ﺇﻟﻰ ﺭﺑﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ, ﻭﻣﻦ ﺃﺣﺴﻦ ﻣﺎ ﻳﻘﻮﻝ ﻣﺎ ﺣﻜﺎﻩ ﺃﺻﺤﺎﺑﻨﺎ ﻋﻦ ﺍﻟﻌﺘﺒﻲ ﻣﺴﺘﺤﺴﻨﻴﻦ ﻟﻪ ﻗﺎﻝ: ﻛﻨﺖ ﺟﺎﻟﺴﺎ ﻋﻨﺪ ﻗﺒﺮ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﺠﺎﺀ ﺃﻋﺮﺍﺑﻲ ﻓﻘﺎﻝ: ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺳﻤﻌﺖ ﺍﻟﻠﻪ ﻳﻘﻮﻝ: {ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ (٦٤)} ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻣﻦ ﺫﻧﺒﻲ ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ:
ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ ... ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ
ﻧﻔﺴﻲ ﻓﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ ... ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ
ﺃﻧﺖ ﺍﻟﺸﻔﻴﻊ ﺍﻟﺬﻱ ﺗﺮﺟﻰ ﺷﻔﺎﻋﺘﻪ ... ﻋﻠﻰ ﺍﻟﺼﺮﺍﻁ ﺇﺫﺍ ﻣﺎ ﺯﻟﺖ ﺍﻟﻘﺪﻡ
ﻭﺻﺎﺣﺒﺎﻙ ﻓﻼ ﺃﻧﺴﺎﻫﻤﺎ ﺃﺑﺪﺍ ... ﻣﻨﻲ ﺍﻟﺴﻼﻡ ﻋﻠﻴﻜﻢ ﻣﺎ ﺟﺮﻯ ﺍﻟﻘﻠﻢ
ﻗﺎﻝ: ﺛﻢ ﺍﻧﺼﺮﻑ ﻓﻐﻠﺒﺘﻨﻲ ﻋﻴﻨﺎﻱ ﻓﺮﺃﻳﺖ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻲ ﺍﻟﻨﻮﻡ ﻓﻘﺎﻝ: "ﻳﺎ ﻋﺘﺒﻲ ﺇﻟﺤﻖ ﺍﻷﻋﺮﺍﺑﻲ ﻭﺑﺸﺮﻩ ﺑﺄﻥ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻗﺪ ﻏﻔﺮ ﻟﻪ".
👆ഇമാം നവവി(റ) തൻറെ ഈളാഹിൽ ഇസ്തിഗാസ രേഖപ്പെടുത്തുന്നു



👆ഇമാം നവവി(റ) തൻറെ الأذكار ൽ ഇസ്തിഗാസ രേഖപ്പെടുത്തുന്നു

الإسلام) എന്ന് വിശേഷിപ്പിക്കപ്പെട്ട വിശുദ്ധ ഇസ്ലാമിനു വേണ്ടി ജീവിതം സമര്പ്പിച്ച മഹാനാണ് ഇമാം ഗസ്സാലി(റ) അവിടുന്ന് തന്റെ إحياء علوم الدين എന്ന പ്രശസ്തമായ കിത്താബിൽ പറയുന്നത് കാണുക.
↓↓↓↓

ﺛﻢ ﻳﺮﺟﻊ ﻓﻴﻘﻒ ﻋﻨﺪ ﺭﺃﺱ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﻴﻦ ﺍﻝﻗﺒﺮ ﻭﺍﻻﺳﻄﻮﺍﻧﺔ ﺍﻟﻴﻮﻡ ﻭﻳﺴﺘﻘﺒﻞ ﺍﻟﻘﺒﻠﺔ ﻭﻟﻴﺤﻤﺪ ﺍﻟﻠﻪ ﻋﺰ ﻭﺟﻞ ﻭﻟﻴﻤﺠﺪﻩ ﻭﻟﻴﻜﺜﺮ ﻣﻦ ﺍﻟﺼﻼﺓ ﻋﻠﻰ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺛﻢ ﻳﻘﻮﻝ ﺍﻟﻠﻬﻢ ﺇﻧﻚ ﻗﺪ ﻗﻠﺖ ﻭﻗﻮﻟﻚ ﺍﻟﺤﻖ ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ ﺍﻟﻠﻬﻢ ﺇﻧﺎ ﻗﺪ ﺳﻤﻌﻨﺎ ﻗﻮﻟﻚ ﻭﺃﻃﻌﻨﺎ ﺃﻣﺮﻙ ﻭﻗﺼﺪﻧﺎ ﻧﺒﻴﻚ ﻣﺘﺸﻔﻌﻴﻦ ﺑﻪ ﺇﻟﻴﻚ ﻓﻲ ﺫﻧﻮﺑﻨﺎ ﻭﻣﺎ ﺃﺛﻘﻞ ﻇﻬﻮﺭﻧﺎ ﻣﻦ ﺃﻭﺯﺍﺭﻧﺎ ﺗﺎﺋﺒﻴﻦ ﻣﻦ ﺯﻟﻠﻨﺎ ﻣﻌﺘﺮﻓﻴﻦ ﺑﺨﻄﺎﻳﺎﻧﺎ ﻭﺗﻘﺼﻴﺮﻧﺎ ﻓﺘﺐ ﺍﻟﻠﻬﻢ ﻋﻠﻴﻨﺎ ﻭﺷﻔﻊ ﻧﺒﻴﻚ ﻫﺬﺍ ﻓﻴﻨﺎ ﻭﺍﺭﻓﻌﻨﺎ ﺑﻤﻨﺰﻟﺘﻪ ﻋﻨﺪﻙ ﻭﺣﻘﻪ ﻋﻠﻴﻚ
↑↑↑↑↑↑↑↑↑↑

നബി(സ)യെക്കൊണ്ട് ശഫാഅത്ത് തേടാൻ ഇമാം ഗസ്സാലി(റ) പഠിപ്പിക്കുന്നു.(إحياء علوم الدين. 1/259)

ഇമാം ഗസ്സാലി(റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ..??

ഈ പണ്ഡിതർക്കൊന്നും ഷിർക്കും തവ്ഹീദും മനസ്സിലായില്ലെന്ന് പറഞ്ഞാൽ അരാണ് വിശ്വസിക്കുക.???!!!
**************
വിശുദ്ധ ഇസ്ലാമിന്റെ പ്രബോധന വഴിയിൽ ജീവിതം സമർപ്പിച്ച് പിൻ തലമുറക്ക് ഇസ്ലാമിന്റെ കർമ്മ പാഠങ്ങള്‍ പകർന്നുകൊടുക്കുന്നതിന് വേണ്ടി അമൂല്യങ്ങളായ ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കുകയും ലോകതിന്റെ വൈജ്ഞാനിക മുന്നേറ്റങ്ങളുടെ ചാലക ശക്തികളായി ജീവിക്കുകയും ചെയ്ത ഇവരൊക്കെ ശിർക്കിന്റെ വാഹകരാണെന്ന് പറയാൻ ഒരു മുസ്ലിമിന്ന് കഴിയില്ല.

------------ .. ..... -- ....'- ..... _
..🔺🔺🔺🔺🔺🔺🔺🔺🔺ഒഹാബി
കുഞ്ഞാപ്പു.
:
എന്നാൽ ശിര്ക്ക് അള്ളാഹു പൊറുക്കാത്ത പാപമാണെന്നും ശിര്ക്ക് ചെയ്തവന്റെ അമലുകൾ മുഴുവനും ബാഥ്വിൽ ആയിപ്പോകും എന്നും അവസാനം അവൻ ശാശ്വതമായി നരകത്തിൽ പ്രവേശിക്കപ്പെടും എന്നും ഉള്ള കാര്യത്തിൽ ആർക്കും അഭിപ്രായ വിത്യാസം ഇല്ലതാനും

മറുപടി

പക്ഷെ എന്താണ് ശിർക്ക് എന്ന് തീരുമാന മാവാത്ത ഏക പ്രസ്താനം വഹാബിസമാ ണ്. അവർ തന്നെ പരസ്പരം ശിർക്കാരോപ്പിച്ചു കൊണ്ടിരിക്കുന്നു -
അത് ആദ്യം തീരുമാനമായതിന്ന് ശേഷം മുസ്ലിം പണ്ഡിതന്മാരെയും പൊതുജനങ്ങളെയും ശിർക്കാരോപിച്ചാൽ മതി.

٨١ - أَخْبَرَنَا أَحْمَدُ بْنُ عَلِيِّ بْنِ الْمُثَنَّى حَدَّثَنَا محمد بن مرزوق٢حَدَّثَنَا مُحَمَّدُ بْنُ بَكْرٍ عَنِ الصَّلْتِ بْنِ بَهْرَامَ١ حَدَّثَنَا الْحَسَنُ حَدَّثَنَا جُنْدُبٌ الْبَجَلِيُّ فِي هَذَا الْمَسْجِدِ أَنَّ حُذَيْفَةَ حَدَّثَهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وسلم: "إن مَا أَتَخَوَّفُ عَلَيْكُمْ رَجُلٌ قَرَأَ الْقُرْآنَ حَتَّى إِذَا رُئِيَتْ بَهْجَتُهُ عَلَيْهِ وَكَانَ رِدْئًا لِلْإِسْلَامِ غَيَّرَهُ إِلَى مَا شَاءَ اللَّهُ فَانْسَلَخَ مِنْهُ وَنَبَذَهُ وَرَاءَ ظَهْرِهِ وَسَعَى عَلَى جَارِهِ بِالسَّيْفِ وَرَمَاهُ بِالشِّرْكِ قَالَ قُلْتُ يَا نَبِيَّ اللَّهِ أَيُّهُمَا أَوْلَى بِالشِّرْكِ الْمَرْمِيُّ أَمِ الرَّامِي قَالَ بل الرامي"٢. [٢٢:٣]
ഈ ഹദീദ് വിരൽ ചൂണ്ടുന്നത് മുസ്ലിം ഉമ്മത്തിനെ മുശ്രിക്കാക്കി അവസാനം തമ്മ തമ്മിൽ കാഫിറാക്കി മുന്നേറുന്ന ഈ Oഹാബികളിലേക്ക് തന്നെയല്ലെ✅✅✅✅
സ്വഹീഹ് ഇബ്നു ഹിബ്ബാൻ, ഹദീസ് നമ്പർ 81
നബി(സ) പറയുന്നു:
"ഞാൻ നിങ്ങളിൽ കഠിനമായി ഭയക്കുന്നത് ഖുർആൻ 'പഠിച്ച ' ഒരാളെയാണ്. അങ്ങനെ അതിന്റെ ഭംഗി അവനിൽ കാണപ്പെട്ടാൽ , ഇസ്ലാമിന്റെ 'രക്ഷകനും പോരാളിയുമൊക്കെ' ആയി അയാൾ വരും . പിന്നെ അയാൾ ഖുർആനിനെ (ആശയങ്ങളെ ) മാറ്റി മറിക്കും. പിന്നീട് ഖുർആൻ തന്നെയും വലിച്ചെറിഞ്ഞു , അയൽവാസിയെ കൊല്ലാൻ വാളെടുത്തു ഓടിപ്പോകും *ശിർക് ആരോപിച്ച് കൊണ്ട്"*
സ്വഹാബി ചോദിച്ചു ,"അവരിൽ ആർക്കാണ് യഥാർത്ഥത്തിൽ ശിർക് യോജിക്കുന്നത് ?" തിരു നബി (സ) പറഞ്ഞു : "ആരോപിച്ചവന് തന്നെ !" (സ്വഹീഹ് ഇബ്നു ഹിബ്ബാൻ)

---------- .. ..... -- ....'- ..... _🔺🔺🔺🔺🔺🔺🔺🔺🔺ഒഹാബി
കുഞ്ഞാപ്പു

അതുപോലെ ജാഹിസ് എന്ന് പറഞ്ഞാൽ അനുവദനീയം ആണെന്നും പ്രവ്യത്തിച്ചാൽ കൂലി കിട്ടില്ല ഉപേക്ഷിച്ചാൽ കുറ്റവും ഇല്ല എന്നും എല്ലാവരും അംഗീകരിക്കുന്ന കാര്യവും ആണല്ലോ.

യാഥാർഥ്യം ഇതായിരിക്കെ
പരലോകത്ത് വെച്ചു നമ്മുടെ വിചാരണ നടക്കുമ്പോൾ  ഇസ്തിഗാസ ശിർക്കാണ്‌ എന്നാണ് ബോദ്ധ്യപ്പെടുന്നതെങ്കിൽ എന്തായിരിക്കും സഹോദരന്മാരെ നമ്മുടെ അവറസ്ഥ.


മറുപടി
അങ്ങനെ ബോധ്യപെടില്ല കാരണം
 1 അത് ലോക പണ്ഡിതന്മാർ മുഴുവനും അങ്ങീകരിച്ചതും സലഫുസാലിഹീങ്ങളുടെ ചര്യയുമാണ്
2 'അത് ശിർക്കാണന്ന് ഇത് വരെ ഒരാൾക്കും തെളിയിക്കാൻ സാദിച്ചിട്ടില്ല

3 . പരലോകത്ത് വെച്ചും ജനങ്ങൾ ഏറ്റവും പ്രയാസ ഘട്ടത്തിൽ അമ്പിയാക്കളോട് ഇസ്തിഗാസ ചെയ്യുമെന്ന് നബി  സ്വ പറഞ്ഞിട്ടുണ്ട് .

4.ഇസ്തിഗാസ ചെയ്തതിന്റെ പേരിൽ ഖബറിൽ സി ക്ഷ ലഭിച്ചിരുന്നെങ്കിൽ നാളെ മഹ്‌ഷറയിൽ എങ്കിലും നേരിട്ട് അല്ലാഹുവിനോട് മാത്രം ഇസ്തിഗാസ ചെയ്യുമായിരുന്നു.  അവിടെയും അല്ലാഹു ഘണ്ട നാടിയേക്കാൾ അടുത്ത വൻ തന്നെയല്ലേ

- - - - - .. ----------- . --------------🔺🔺🔺🔺🔺🔺🔺🔺🔺ഒഹാബി
കുഞ്ഞാപ്പു

എന്നാൽ ജാഹിസാണ് എന്നാണ് ബോദ്ധ്യപ്പെടുന്നതെങ്കിൽ നമുക്ക് ആർക്കും ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ സഹോദരന്മാരെ.

മറുപടി
നഷ്ടപെടാനുണ്ട്  പണ്ഡിതന്മാർ മുഴുവനും നരകത്തിൽ പോവേണ്ടി വരും കാരണം അവരല്ലാം ഇതിഗാസ ചെയ്തവരും  ശിർക്കാണന്ന് പറയാത്തവരുമാണ്
- - - - - .. ----------- . --------------🔺🔺🔺🔺🔺🔺🔺🔺🔺ഒഹാബി

കുഞ്ഞാപ്പു

അപ്പോൾ ഒരു ബുദ്ദിയുള്ള മനുഷ്യൻ എന്താണ് ചെയ്യുക.

തർക്കത്തിൽ ഇരിക്കുന്ന ഇസ്തിഗാസ ഉപേക്ഷിക്കുകയല്ലേ ചെയ്യുക.

.
മറുപടി
അത് പുണ്യമാണന്ന് മനസ്സിലാക്കി ഇസ്തിഗാസ ചെയ്യും
കാരണം
1 അത് ലോക പണ്ഡിതന്മാർ മുഴുവനും അങ്ങീകരിച്ചതും സലഫുസാലിഹീങ്ങളുടെ ചര്യയുമാണ്
2 'അത് ശിർക്കാണന്ന് ഇത് വരെ ഒരാൾക്കും തെളിയിക്കാൻ സാദിച്ചിട്ടില്ല.

🔺🔺🔺🔺🔺🔺🔺🔺🔺ഒഹാബി
കുഞ്ഞാപ്പു

ഇനി ബിദ്അ ത്തിന്റെ കാര്യം എടുക്കാം,

ഇപ്പോൾ നമ്മുടെ ഇടയിൽ പ്രചരിപ്പിക്കപ്പെടുന്ന നമ്മുടെ മുൻഗാമികൾ ആരും ചെയ്തിട്ടില്ലാത്ത കേട്ടിട്ട് പോലും ഇല്ലാത്ത
കുത്ത് റാത്തീബ്
റാത്തീബ്


മറുപടി
റിഫാഈറാത്തി ബിൽ ഉള്ളത് ധാരാളം ദിക്റുകൾ ആണ്.ദിക്റ് ചൊല്ലണമെന്ന് ഖുർആനിലും ഹദീസിലുമുണ്ട് -

പിന്നെ അതിലുള്ളത് ശരിരത്തെ മുറിപെടുത്തുകയും സുഖപെടുത്തുകയും ചെയ്യലാണ് ' അത് രിഫാഈ ശൈഖിനെ ഇസ്തിഗാസ ചെയ്തു അവരുടെ കറാമത്ത് കൊണ്ട് പെട്ടന്ന് മുറിവ് സുഖപെടലാണ്   ശരീരത്തിന് വേദനയോ അപകട മോ പറ്റാത്ത നിലക്ക് ഇങ്ങനെ ചെയ്യുന്നത്  ഹറാമല്ല എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്  (ഫതാവാകുർദി) ഖാലിദ് റ കറാമത്ത് കാണിക്കാൻ വേണ്ടി വിഷം കുടിച്ചത് അതിന് തെളിവാണ്.

🔺🔺🔺🔺🔺🔺🔺🔺🔺ഒഹാബി

കുഞ്ഞാപ്പു

ആണ്ടുനേർച്ച

-മറുപടി

ആണ്ടിലൊരിക്കൽ മഹാന്മാരെ സന്ദർശിക്കുക എന്നത് നബി സ്വ ചെയ്തതാണ് അവിടെന്ന്  ആണ്ടിൽ ഉഹ്ദ് ശുഹദാക്കളെ സന്ദർശിച്ചിരുന്നു.
അതിന്നാണ് ആണ്ട് കഴിക്കൽ എന്ന് പറയുന്നത് '

🔺🔺🔺🔺🔺🔺🔺🔺🔺ഒഹാബി
കുഞ്ഞാപ്പു:

മൌലൂദ്
നബിദിനാഘോഷം

-മറുപടി

മഹാന്മാരുടെ മദ്ഹ് പറയലാണ് മൗലിദിൽ ഉള്ളത് അത് പുണ്യമാണ്.

നബി സ്വയുടെ ജന്മത്തിൽ സന്തോ സന്തോശിക്കലും അവിടെത്തെ മഹത്വം പറയലുമാണ് നബിദിനാഘോഷം കൊണ്ട് ഉദ്ധേശ്യം അത് പുണ്യമാണ്
🔺🔺🔺🔺🔺🔺🔺🔺🔺
കുഞ്ഞാപ്പു:ഒഹാബി

4,  40, 100(ആണ്ടു)
ചാവടിയന്തിരം

മറുപടി

*[1 ﻥ ﺳﻔﻴﺎﻥ ﻗﺎﻝ : ﻗﺎﻝ ﻃﺎﻭﺱ : ﺇﻥ ﺍﻟﻤﻮﺗﻰ ﻳﻔﺘﻨﻮﻥ ﻓﻲ ﻗﺒﻮﺭﻫﻢ ﺳﺒﻌﺎ ، ﻓﻜﺎﻧﻮﺍ ﻳﺴﺘﺤﺒﻮﻥ ﺃﻥ ﻳﻄﻌﻢ ﻋﻨﻬﻢ ﺗﻠﻚ ﺍﻷﻳﺎﻡ * .
*സുഫ്യാന്(റ)വില് നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര് ഏഴുദിവസം അവരുടെ ഖബ്റുകളില് വിഷമാവസ്ഥയിലായിരിക്കും. ആയതിനാല് സ്വഹാബിമാര് അത്രയും ദിവസം അവര്ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന് ഇഷ്ടപ്പെട്ടിരുന്നു” (അല്ഹാവി ലില് ഫതാവാ 2/216)*
*"ഏഴ് ദിവസം (മരണ വീട്ടില്) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല് മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് (അല് ഹാവീലില് ഫതാവാ

മരണദിവസം മുതൽ തുടർന്ന് ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ ഭക്ഷണം വിതരണം ചെയ്യന്നത് പുണ്യ കർമ്മമായി സ്വഹാബിമാർ കണ്ടിരുന്നു.
👇🏻👇🏻
*📚സ്വഹാബിമാരുടെ ശിഷ്യ ഗണങ്ങളിൽ പ്രഗൽഭനായ ത്വാഊസ്(റ) നെ ഉദ്ദരിച്ച് ഇമാം അഹ്മദ്(റ) "സുഹ്ദ്" എന്ന ഗ്രന്ഥത്തിൽ പറയുന്നു:"നിശ്ചയം മരണപ്പെട്ടവർ ഏഴു ദിവസം ഖബ്റുകളിൽ പരീക്ഷിക്കപ്പെടും.അതിനാല അത്രേയും ദിവസം അവർക്ക് വേണ്ടി ഭക്ഷണം ദാനം ചെയ്യാൻ സ്വഹാബിമാർ ഇഷ്ടപ്പെട്ടിരുന്നു". (അൽഹാവീലിൽഫതാവാ : 2/270)📚*
*ഹാഫിള് അബൂനുഐം (റ) "ഹില്യത്തുൽഔലിയാഅ" (4/11) ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ആശയം മറ്റൊരു താബിഈ പ്രമുഖൻ ഉബൈദുബ്നു ഉമൈറി(റ) നെ ഉദ്ദരിച്ച് ഇബ്നു ജുറൈജ് (റ) "മുസ്വന്നഫ്"-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിള് സൈനുദ്ദീൻ ഇബ്നു റജബ് (റ) മുജാഹിദ് (റ) നെ തൊട്ട് "അഹ് വാലുൽ ഖുബൂർ" എന്ന ഗ്രന്ഥത്തിലും ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്.ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ "അൽ മത്വാലിബുൽ അലിയ്യ" എന്ന ഗ്രന്ഥത്തിലും പ്രസ്തുത പരമാർശം കാണാം.*
എഴുപതോളം സ്വഹാബിമാരെ നേരിൽ കണ്ടവരാണ് മഹാനായ ത്വാഊസ്(റ). നബി(സ) യുടെ ജീവിത കാലത്ത് തന്നെ ജനിച്ചവരാണ് ഉബൈദുബ്നു ഉമർ(റ).അദ്ദേഹത്തെ സ്വഹാബിയാണെന്ന് പറഞ്ഞവരുമുണ്ട്. പ്രമുഖ സ്വാഹാബി വര്യൻ ഇബ്നു അബ്ബാസ്(റ) യുടെ ശിഷ്യൻ ഇക് രിമ(റ) യുടെ പ്രധാന ശിഷ്യഗണങ്ങളിൽ ഒരാളാണ് മുജാഹിദ്(റ).
ഇമാം അഹ്മദ്(റ), അബൂനുഐം(റ), ഇബ്നു റജബ് (റ) എന്നിവരിൽ നിന്ന് പ്രസ്തുത താബിഈ പണ്ഡിതൻമാരിലേക്ക് ചെന്നെത്തുന്ന നിവേദക പരമ്പര പ്രബലമാണെന്ന് ഹാഫിള് ജലാലുദ്ദീൻ സുയൂതി(റ) " അൽ ഹാവീലിൽ ഫതാവാ" (2/371) എന്നാ ഗ്രന്ഥത്തിൽ സലക്ഷ്യം പ്രതിപാദിച്ചിട്ടുണ്ട്.
*ഇമാം സുയൂതി(റ) എഴുതുന്നു:'സ്വഹാബിമാർ പ്രവർത്തിച്ചിരുന്നു' എന്ന താബിഉകളുടെ (സ്വഹാബത്തിന്റെ ശിഷ്യഗണങ്ങൾ) പ്രസ്താവനക്ക് രണ്ടു വിശദീകരണമാണുള്ളത്. നബി(സ) യുടെ ജീവിത കാലത്ത് അങ്ങനെ പതിവുണ്ടായിരുന്നുവെന്നും നബി(സ) അതറിയുകയും അനുവദിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഒന്ന്. സ്വാഹാബിമാർ അങ്ങനെ ചെയ്തിരുന്നു എന്നതാണ് രണ്ടാം വിശദീകരണം. ഇത് പ്രകാരം ആ വിഷയത്തിൽ സ്വഹാബിമാർ ഏകാഭിപ്രായക്കാരായിരുന്നുവെന്നാണ് പ്രസ്തുത പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ഒരു പട്ടം പണ്ഡിത മഹത്തുക്കൾ അഭിപ്രായപ്പെടുന്നു. (അൽ ഹാവീ: 2/377)*
രണ്ടായാലും അത് പ്രമാണമായി സ്വീകരിക്കാമെന്ന് ഇമാം സുയൂതി(റ) തുടർന്ന് സമർത്ഥിക്കുന്നുണ്ട്.
*ഇമാം സുയൂതി(റ) തന്നെ പറയട്ടെ.
*📚ഏഴു ദിവസം മരിച്ചവരുടെ പേരില് അന്നദാനം നടത്തുകയെന്നസുന്നത്ത് മക്കയിലും മദീനയിലും ഈ സമയം വരെ നിലനിന്നുവന്ന ഒന്നാണെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. സ്വഹാബത്തിന്റെ കാലം തൊട്ട് ഇന്നേവരെ പ്രസ്തുത ആചാരം ഉപേക്ഷിക്കപെട്ടിട്ടില്ലെന്നും പിൻഗാമികൾ മുൻഗാമികളെ പിന്തുടർന്ന് ചെയ്ത് വരുന്ന ആചാരമാണ് അതെന്നുമാണ് ഇത് കാണിക്കുന്നത്.(ഹാവി: 2/375)📚*
*മഹാനായ മുഹമ്മദുബ്നു ആബിദ്(റ) വിന്റെ ഫതാവയിൽ ഇപ്രകാരം കാണാം.ഒന്നിനോ രണ്ടിനോ മൂന്നിനോ ഇരുപതിണോ നാല്പതിനോ കൊല്ലത്തിലൊരിക്കലൊ മരണ വീട്ടുക്കാർ ഭക്ഷണം തയ്യാറാക്കി മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്ന സമ്പ്രദായം പഴയ കാലം മുതൽ നടന്നു വരുന്ന ഒന്നാണ്. പണ്ഡിതന്മാർ അതിൽ പങ്കെടുക്കാറുണ്ട്. ആരും അതിനെ വിമര്ഷിക്കാറില്ല. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? പിതാവിന്റെ ഫതാവയെ ഉദ്ദരിച്ച് അദ്ദേഹം കൊടുത്ത മറുവടിയിതാണ്.
മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൂടുന്നവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നത് നല്ല സംഗതിയാണ്. നിയ്യത്തനുസരിച്ചാണല്ലോ ഇതൊരു പ്രവർത്തിയും വിലയിരുത്തപ്പെടുന്നത്,അതൊരിക്കലും ബിദ്അത്തല്ല.ഇതേ ആശയം"ഇഫ്ളാത്തുൽ അന്വാർ" (പേ:386) ലും കാണാവുന്നതാണ്.
മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം തയ്യാറാക്കിക്കൊടുക്കുന്നതിനെ പറ്റി *ഇബ്നു ഹജർ(റ) എഴുതുന്നു: മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കൽ അയൽക്കാർക്കും അകന്ന ബന്ധുക്കൾക്കും സുന്നത്താണ്. "ജഅഫർ(റ) രക്ത സാക്ഷിയായപ്പോൾ അദ്ദേഹത്തിൻറെ വീട്ടുകാർക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ നബി(സ) സ്വഹാബത്തിനു നിർദ്ദേശം നൽകിയ ഹദീസാണ് ഇതിനു പ്രമാണം. ഭക്ഷണമുണ്ടാക്കുന്നതിൽ നിന്ന് അവരെ ജോലിയാക്കിക്കളയുന്ന കാര്യം അവർക്ക് വന്നിരിക്കുന്നുവെന്ന് നബി(സ) അതിനുകാരണം പറയുകയും ചെയ്തു. ലജ്ജ നിമിത്തമോ പൊറുതികേട് കാരണമോ അവർ ഭക്ഷണം കഴിക്കാതിരിക്കാൻ സാധ്യതയുള്ളതിനാൽ ഭക്ഷണം കഴിക്കുവാൻ അവരെ നിർബന്ധിക്കൽ സുന്നത്താണ്. (തുഹ്ഫ : 3/207)*
*ചുരുക്കത്തിൽ മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്, തുടങ്ങിയ പ്രതിഫലാർഹമായവ ഓതി മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുകയും അവരുടെ പേരിൽ അന്നദാനം നടത്തുകയും ചെയ്യുന്ന ചടങ്ങാണ് മുസ്ലിംകളുടെ അടിയന്തിരം.മരണപ്പെട്ടവർക്ക് പ്രാർത്ഥിക്കുവാനും അവരുടെ പേരിൽ ദാനധർമ്മംചെയ്യാനും വിശുദ്ദ ഇസ്ലാം നിർദ്ദേശിച്ചിട്ടുള്ളതുമാണ്.ഈ ഉദ്ദേശത്തോടെയുള്ള ഇത്തരം ചടങ്ങുകൾ അനിസ്ളാമികമാണെന്നോ ബിദ്അതാണെന്നോ ലോകത്തു വഹാബികളല്ലെതെ വേറെയാരും പറഞ്ഞിട്ടില്ല.*
🔺🔺🔺🔺🔺🔺🔺🔺🔺

 പിന്നെ മുസ്ലിമിങ്ങൾ ആരും ചാവാറില്ല വഹാബികൾ ചാവാറുണ്ടങ്കിൽ കുഴപ്പവുമില്ല
-

🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു
:
ഖത്തപ്പുര


മറുപടി
ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.
ﻭﺃﺣﺐ ﻟﻮ ﻗﺮﺃ ﻋﻨﺪ ﺍﻟﻘﺒﺮ ﻭﺩﻋﻲ ﻟﻠﻤﻴﺖ ‏( ﺍﻷﻡ : ٣٢٢ / ١ ‏)
ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)
ഇമാം നവവി റ പറയുന്നു
الإمام النووي في "المجموع" (5/311، ط. دار الفكر): [قال أصحابنا: ويُستحب للزائر أن يُسلِّم على المقابر، ويدعو لمن يزوره ولجميع أهل المقبرة، والأفضل أن يكون السلام والدعاء بما ثبت في الحديث، ويُسْتَحَبُّ أن يقرأ من القرآن ما تيسَّر ويدعو لهم عقبها، نصَّ عليه الشافعيُّ، واتفق عليه الأصحاب] اهـ.

ഖുർആനിൽ നിന്ന് എളുപ്പമായത് പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാപിച്ചിരിക്കുന്നു'. അതിന്റെ മേൽശാഫി പണ്ഡിതന്മാർ ഏകോപ്പിച്ചിരിക്കുന്നു: (ശർഹുൽ മുഹദ്ദബ്: 5/311)

ഇമാം നവവി റ അദ്കാറിൽ പറയുന്നു.


وقال في "الأذكار" (1/288، ط. دار ابن حزم): [ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن؛ قالوا: فإن ختموا القرآن كله كان حسنًا] اهـ.
മറമാടിയതിന്ന് ശേഷം ഒട്ടകത്തെ അറുത്ത് മാംസ വിതരണം നടത്തുന്ന സമയം മയ്യിത്തിന്നരികെ ഇരിക്കൽ പുണ്യമാണ്.
ഖുർആൻ പാരായണം മയ്യിത്തിനുള്ള പ്രാർഥന പ്രഭാഷണം (വഅള് ) സ്വാലിഹീങ്ങളുടെയും അവസ്ഥകളും മഹാന്മാരുടെ ചരിത്രങ്ങൾ പറയൽ (മൗലിദ് പാരായണം ) എന്നിവ കൊണ്ട് ജോലിയാവണം .

ശാഫിഈ ഇമാമും അനുയായികളും പറഞ്ഞു.
ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.
ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്. (അദ്കാർ ഇമാം നവവി 288
)
ഇമാം നവവി റിയാളുസ്വാലിഹീനിൽ പറയുന്നു.
وقال في "رياض الصالحين" (1/295، ط. مؤسسة الرسالة): [قال الشافعي رحمه الله: ويُستحب أن يُقرأ عنده شيءٌ مِن القرآن، وإن ختموا القرآن عنده كان حسنًا] اهـ.
ശാഫിഈ ഇമാം പറഞ്ഞു.
ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.
ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്.(       റിയാളുസ്വാലിഹീൻ       295)


ചുരുക്കത്തിൽ ഇനിയും ധാരാളം തെളിവുകൾ ഉണ്ട്.

ഇതിൽ നിന്നല്ലാം മയ്യിത്തിന്റെ അരികിൽ വെച്ചും ഖബറിന്നരികിൽ ഖതം പുര കെട്ടിയും ഖുർആൻ പാരായണം ചെയ്യുന്ന രീതി പുണ്യമാണെന്ന് ഇമാം ശാഫി റ വും മറ്റു പണ്ഡിതന്മാരും ഏകോപ്പിച്ചതും
അവർ എല്ലാവരും ഏകോപിച്ചതും
അവരിൽ ഒരാൾക്കും തന്നെ തർക്കമില്ലാത്തതുമാണ്.

ഇത്രയും വെക്തമായ  ശാഫിഈ ഇമാമും നവവി .ഇമാമും അനുയായികളും പറഞ്ഞിട്ടും ശാഫിഈ മദ്ഹബിൽ ഖുർആൻ പാരായണം ചെയ്യരുത് എന്നാണ് പറയുന്നത് എന്ന മുജാഹിദ് വാദം വെള്ളം ചേർക്കാത്ത കളവാണ് -
എന്ന് മനസ്സിലാക്കാം.

😠മറ്റു മദ്ഹബുകൾ

ഇനി മറ്റു മദ്ഹബിന്റെ വീക്ഷണം എന്ത് എന്ന് നോക്കാം '
മുല്ലാ അലിയുiൽ ഖാരി  റ പറയുന്നു.

وَقَالَ الْقُرْطُبِيُّ: حَدِيثُ اقْرَءُوا عَلَى مَوْتَاكُمْ يس هَذَا يُحْتَمَلُ أَنْ تَكُونَ هَذِهِ الْقِرَاءَةُ عِنْدَ الْمَيِّتِ فِي حَالِ حَيَاتِهِ، وَيُحْتَمَلُ أَنْ تَكُونَ عِنْدَ قَبْرِهِ، كَذَا ذَكَرَهُ السُّيُوطِيُّ فِي شَرْحِ الصُّدُورِ، ثُمَّ قَالَ: اخْتُلِفَ فِي وُصُولِ ثَوَابِ الْقُرْآنِ لِلْمَيِّتِ، فَجُمْهُورُ السَّلَفِ وَالْأَئِمَّةِ الثَّلَاثَةِ عَلَى الْوُصُولِ  الكتاب: مرقاة المفاتيح شرح مشكاة المصابيح
الملا علي القاري (000 - 1014 هـ = 000 - 1606 م)
മുന്ന് മദ് ഹബിന്റെ  ഇമാമുമാരും സലഫു കളിൽ ( ആദ്യ മൂന്ന് നൂറ്റാണ്ടുകളിൽ ചീ വിച്ചവർ ) ഭൂരി ഭക്ഷവും ഖുർആൻ പാരായണം മരണപെട്ടവർക്ക് ചേരുമെന്നാണ് - ശറഹ് സുദൂറിലും ഇത് പറഞ്ഞിട്ടുണ്ട് (മിർഖാത്ത്)

‏)
ﻭﻗﺎﻝ ﻓﻲ ﻧﻬﺎﻳﺔ ﺍﻟﻤﺤﺘﺎﺝ : " ﻭﻓﻲ ﺍﻟﻘﺮﺍﺀﺓ ﻭﺟﻪ - ﻭﻫﻮ ﻣﺬﻫﺐ ﺍﻷﺋﻤﺔ ﺍﻟﺜﻼﺛﺔ - ﺑﻮﺻﻮﻝ ﺛﻮﺍﺑﻬﺎ ﻟﻠﻤﻴﺖ ﺑﻤﺠﺮﺩ ﻗﺼﺪﻩ ﺑﻬﺎ، ﻭﺍﺧﺘﺎﺭﻩ ﻛﺜﻴﺮ ﻣﻦ ﺃﺋﻤﺘﻨﺎ ... ﻗﺎﻝ ﺍﺑﻦ ﺍﻟﺼﻼﺡ : ﻭﻳﻨﺒﻐﻲ ﺍﻟﺠﺰﻡ ﺑﻨﻔﻊ : ﺍﻟﻠﻬﻢ ﺃﻭﺻﻞ ﺛﻮﺍﺏ ﻣﺎ ﻗﺮﺃﻧﺎﻩ . ﺃﻱ : ﻣﺜﻠﻪ ﻓﻬﻮ ﺍﻟﻤﺮﺍﺩ، ﻭﺇﻥ ﻟﻢ ﻳﺼﺮﺡ ﺑﻪ ﻟﻔﻼﻥ؛ ﻷﻧﻪ ﺇﺫﺍ ﻧﻔﻌﻪ ﺍﻟﺪﻋﺎﺀ ﺑﻤﺎ ﻟﻴﺲ ﻟﻠﺪﺍﻋﻲ، ﻓﻤﺎ ﻟﻪ ﺃﻭﻟﻰ "  ‏) .19/341
ഓത്തിന്റെ നേരെ പ്രതിഫലം മയ്യിത്തിന് ലഭിക്കണമെന്ന് കരുതിയാൽ തന്നെ ചേരുമെന്നാണ (് ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ) മൂന്ന് ഇമാമുമാരുടെയും നിലപാട്
നമ്മുടെ മദ്ഹബിലും ആ അഭിപ്രായമുണ്ട്.
നമ്മുടെ ഇമാമുമാർ അതിനെ പ്രഭല പെടുത്തിയിട്ടുണ്ട് -
അല്ലാഹുവേ
ഞങ്ങൾ ഓതിയതിെ തുല്യ പ്രതിഫലം ചേർക്കണേ എന്ന് ദുആ ചെയ്താൽ മയ്യിത്തിന് ഉപകരിക്കുമെന്ന് ഉറപ്പാണ് അതിൽ ഭിന്നതയില്ല. നിഹായ 19/341

ഇബ്നു ഖുദാമ റ  പറയുന്നു.
ﻭﻛﺬﺍ ﻗﺮﺍﺀﺓ ﻭﻏﻴﺮﻫﺎ . ﻗﺎﻝ ﺃﺣﻤﺪ : ﺍﻟﻤﻴﺖ ﻳﺼﻞ ﺇﻟﻴﻪ ﻛﻞ ﺷﻲﺀ ﻣﻦ ﺍﻟﺨﻴﺮ؛ ﻟﻠﻨﺼﻮﺹ ﺍﻟﻮﺍﺭﺩﺓ ﻓﻴﻪ، ﻭﻷﻥ ﺍﻟﻤﺴﻠﻤﻴﻦ ﻳﺠﺘﻤﻌﻮﻥ ﻓﻲ ﻛﻞ ﻣﺼﺮ، ﻭﻳﻘﺮﺀﻭﻥ ﻭﻳﻬﺪﻭﻥ ﻟﻤﻮﺗﺎﻫﻢ ﻣﻦ ﻏﻴﺮ ﻧﻜﻴﺮ، ﻓﻜﺎﻥ ﺇﺟﻤﺎﻋﺎً " ‏( 23 ‏)
ഖിറാഅത്തും മറ്റും ഇബ്രകാരമാണ് മയിത്തിന് ചേരും.
അഹമദ് ഇമാം 'പറഞ്ഞു. എല്ലാ നന്മകളും ചേരും അതിന് വെക്തമായ രേഖകൾ ഉണ്ട് -
എല്ലാ രാജ്യത്തും മുസ്ലിമീങ്ങൾ ഒരു എത്രിപ്പും ഇല്ലാതെ ഖുർആൻ പാരായണം ചെയ്യുകയും മരിച്ചവർക്ക് ഹദിയ ചെയ്യുകയും ചെയ്യുന്നു. അപ്പോൾ അത് ഇജ്മാഉ (പണ്ഡിതരുടെ ഏകോപനം) ആയി
മുഗ്നി ഇബ്നു ഖുദാമ
സലഫുകളിൽ പെട്ട അഹമദ് ബ്ന് ഹമ്പൽ റ വിന്റ മദ്ഹബ് കാണുക
കശ്ഫുൽ ഖനാഉ 4 /441

ഹമ്പലീ മദ്ഹബ്

അർത്ഥം:
ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ)  പറയട്ടെ;
അർത്ഥം:
എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

ഹനഫീ മദ്ഹബ്

ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്താർ: 3/152)
ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.

മാലികീ മദ്ഹബ്

ഖാളീ ഇയാള്(റ) പറയുന്നു:
അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈത്തപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ് ഖലീഫ: 2/125)
ഇബ്നുൽഹാജ്ജ്(റ) പറയുന്നു:
അർത്ഥം:
മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192)

🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു:

ജാറം മൂടൽ

മറുപടി

പുണ്യാത്മാക്കളുടെ ഖബറിന്മേല്‍ വസ്ത്രം കൊണ്ടുപോയി വെക്കുകയും ബറക്കത്തെടുക്കുകയും ചെയ്യുന്ന ജാറം മൂടല്‍ പുണ്യകര്‍മമാണ്. ജാറം മൂടലിന്റെ ഉദ്ദേശ്യങ്ങളിലൊന്ന് പ്രസ്തുത വസ്ത്രം സ്വദഖ ചെയ്യലാണ്. ഇതു സുന്നത്താണ്. ജാറം മൂടാന്‍ നേര്‍ച്ചയാക്കാവുന്നതും  നേര്‍ച്ചയാക്കിയാല്‍ അത് ചെയ്യല്‍ നിര്‍ബന്ധവുമാണ് (റൂഹുല്‍ ബയാന്‍: 3/400, ഫതാവാ സുയൂഥി: 2/31 കാണുക).

🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു

ഉറൂസ്

 മറുപടി
ആണ്ടിൽ ഖബർ സന്ദർശിക്കുന്നതിനാണ് ഉറൂസ് എന്ന് പറയുന്നത് അത് നേരത്തേ വിവരിച്ചു.
🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി

കുഞ്ഞാപ്പു

മോഹിദ്ദീൻ മാല
മങ്കൂസ് മൌലൂദ്
Etc etc

മറുപടി

മഹാന്മാരുടെ മദ്ഹ് പറയലാണ് മാലയിലും മൗലിദിലും ഉള്ളത് അത് പുണ്യമാണ്.


🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു
--
ഇതൊക്കെ ഒഴിവാക്കി
ഖുർആൻ കൊണ്ടും സ്വാഹീഹായ ഹദീസ് കൊണ്ടും വ്യക്തമായി തെളിഞ്ഞ ആർക്കും ഒരു അഭിപ്രായ വ്യത്യാസവും ഇല്ലാത്ത നബി (സ )  പഠിപ്പിച്ച ഒരു പാട് സുന്നത്തായ കർമ്മങ്ങൾ നമ്മുടെ മുമ്പിൽ ഉണ്ടല്ലോ സഹോദരന്മാരെ


മറുപടി
അഭിപ്രായ വിത്യാസമില്ലാത്ത ഒരു കാര്യവുമില്ല. നിസ്കാരത്തിലും നോമ്പിലും ഹജ്ജിലും വരെ അഭിപ്രായ വിത്യാസ മുണ്ട്. അത് കൊണ്ട് അതല്ലാം നിർത്തണമെന്നാണോ?

അല്ലഹാഹുവിന്റെ റസൂലിന്റെ
കാലത്തോ, സ്വഹാബികളുടെ കാലത്തോ,
ഹിജ്റ മുന്നൂറിന്റെ  ഉള്ളിലോ,
മദ്ഹബുകളുടെ ഇമാമുകളുടെ കാലത്തോ
ഉണ്ട് എന്ന് തെളിയിക്കാത്ത തസ്ബീതിന്റെ പദങ്ങളും



അടുത്ത നൂറ്റാണ്ടിലെ
ഇബ്നു അബ്ദുൽ വഹാബ്  കെട്ടി ഉണ്ടാക്കിയ
     തൗഹീദ് വിഭജനവും

കൊടുങ്ങല്ലൂർ കാരൻ ഉണ്ടാക്കിയ ഐക്യ സംഗവും
പലിശ ബാങ്കും

കെ ൻ എം എന്ന പ്രസ്ഥാനവും

സുല്ലമി കോളേജും


കോഴിക്കോട്ട് കാരൻ
ഉണ്ടാക്കിയ
വഹാബികൾ ചൊല്ലുന്ന നബി സ്വ പഠിപ്പിക്കാത്ത വിവിധ സ്വലാത്തുകളും

നബി സ്വ പഠിപ്പിക്കാത്ത സ്വഹാബികളുടെ പേര് പറയുന്ന സമയത്ത് പ്രതേക മുള്ള رضي الله عنه
എന്ന പദവും
മഹാന്മാരെ പേര് കേൾ ക്കുമ്പോൾ
പേര് പറയുന്ന സമയത്ത് പ്രതേക മുള്ള

رحمه الله

യും
നബി സ്വ
ചൊല്ലി എന്ന് സ്ഥിരപെടുത്താൻ വഹാബിക്ക് കഴിയാത്ത ഖുതുബയിലെ സ്വലാത്തും

കോഴിക്കോട്ട് കാർ ക്രോഡീകരിക്കുന്ന
അൽമനാറും
വിചിന്തനവും
ഇസ്ലാഹ് മാസികയും

അഞ്ച് വർശത്തിൽ സംസ്ഥാന സമ്മേളനവും

വഹാബി മദ്രസാ സംവിദാനവും
കോളേജ് സംവിദാനവും
അവയിലെ സിലബസും
എട വണ്ണ മൗലവിമാർ ഉണ്ടാക്കുന്ന
അമലിയ്യാത്തും

ജിന്ന് ചികിൽസാ കേന്ദ്രവും


വെളിയങ്കോട്ടെ ഉമർ മാലയും

സാൽവേഷനും
കക്ഷം വടി കമ്പയിനും
മലയാള ഫാതിഹയും

കരടിയുടെ കോലവും
സംസ്ഥാന
സമ്മേളനത്തിലെ
റോഡ് ബ്ളോക്കും

മൗലവിച്ചി കെള കൂട്ടി കൂടിക്കലർന്ന മുജായിദ് ലയനസമ്മേളനവും

മറ്റു


ബിദ്അതുകൾ etc.......
കൂടാതെ     അന്യ പെൺകുട്ടിയെ കൂട്ടി ഒറ്റക്ക് ബൈക്കിൽ യാത്രയും

24 മണിക്കൂറിനുള്ളിൽ തിരിച്ചു കൊണ്ട് വരണമെന്ന നിബന്തനയും  പോലുള്ളവ
വേറെയും.

*ഇതാണോ മുന്നേ പറഞ്ഞ
നബിചര്യ*?, സ്വഹാബത്തിന്റെ ചര്യ,
*അഹ്ലു സുന്നത്തു വൽജമാഅത്തു* ??
*ഇങ്ങനെ പലതും പുതിയതായി
കൊണ്ടുവരുന്നവരാണോ അതോ, മതം
എന്ന നിലക്ക് റസൂലും സ്വഹാബത്തും
കാണിച്ചു തന്നത് മാത്രം
പിൻപറ്റുന്നവരാണോ,.... ആരാണ് പുത്തൻ
വാദികൾ_* ?ആരാണ് പുത്തൻ വാദികൾ ?🌼. എന്താണ്
പുത്തൻവാദം ?

ഇബ്നു അബ്ദുൽ വഹാബ്
ജനിക്കുന്നതിനു മുമ്പ്
അയാളുടെ ചരിത്ര പുസ്തകൾ ഇല്ല.. ?


ഉമർ മൗലവി
ജനിക്കുന്നതിനു മുമ്പ് ഉമർ മാല ഇല്ല ,

അയാളുടെ ചരിത്ര പുസ്തകൾ ഇല്ല.. ?

കെ എം മൗലവി ജനിക്കുന്നതിനു മുമ്പ്  അൽ മനാറില്ല..?

മൗലവിയുടെ ഫത്വ വ ഇല്ല

നബിയുടെ കാലത്ത് അല്ലാഹുമ്മ സബ്ബിത്ത്ഹു   എന്ന് തുടങ്ങി ഇന്ന് വഹാബികൾ ചൊല്ലുന്ന രീതിയിൽ പതത്തിൽ ഉള്ള തസ്ബീത്തുണ്ടോറ
-
മുന്നാം നുറ്റാണ്ടിനു
മുമ്പ് _ ശബാബ് വാരിക .ഇസ് ലാഹ് മാസിക ' വിചിന്തനം

കെ ജി .യു

KNM

സുല്ലമി ബിരുദം .  സുല്ലമി കോളേജ് എന്നിവ ഇല്ല:

---------🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു
------------

ഒരുപാട് ദിക്റുകൾ

നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ

എല്ലാം ഹിജ്റ മാസത്തിൽ 13, 14, 15 ദിവസങ്ങളിൽ ഉള്ള നോമ്പ്

എല്ലാ തിങ്കൾ വ്യാഴം ദിവസങ്ങളിൽ ഉള്ള നോമ്പ

തഹജ്ജുദ് നിസ്കാരം

ളുഹാ നിസ്കാരം

പാവങ്ങളെയും പീഡിതരെയും സഹായിക്കുക
തിന്മക്കെതിരെ
ഒറ്റെക്കെട്ടായി പ്രവർത്തിക്കുക etc etc

ഇതൊക്കെ ചെയ്താൽ ഇത് തന്നെ പോരെ സഹോദരന്മാരെ സ്വർഗ്ഗത്തിൽ പോകാൻ.

അഞ്ചു വഖ്ത് നിസ്കാരം ജമാഅത്തായി നിസ്കരിക്കുന്ന എത്ര പേർ ഉണ്ട് നമ്മുടെ കൂട്ടത്തിൽ.

📚📚📚

മറുപടി
മുകളിൽ പറത്ത പല ബിദ്അത്തുകളും ചെയ്തു കൊണ്ടിരിക്കുന്ന കുഞ്ഞാപ്പു അടക്കമുള്ള ഒഹാബികൾ നരകത്തിൽ കടകല്ലേ

അടുത്ത വെള്ളിയാഴ്ച്ചയിലെ ഖുതുബയിൽ (തക്കാളി പ്രസംഗം) എങ്കിലും നബി സ്വയുടെ മേലിൽ നിങ്ങൾ ചൊല്ലുന്ന സ്വലാത്ത് ഒന്ന് നിർത്തുക
അല്ലാ എങ്കിൽ അതിന് നബി സ്വജീവിതത്തിൽ ഒരിക്കലങ്കിലും ഖുത്വുബയിൽ സ്വലാത്ത് ചൊല്ലിയതിന് തെളിവ് പറയുക. എന്നിട്ട് മതി മുസ്ലിമീങ്ങളെ ബിദ്അത്ത് പഠിപ്പിക്കാൻ '

കുഞ്ഞാപ്പു അടക്കം നബി സ്വ യുടെ ജന്മദിനത്തോടനുബന്തിച്ച് അവിടന്ന് പഠിപ്പിച്ച തിങ്കളായ്ച്ച നോമ്പടക്ക മുള്ള കുഞ്ഞാപ്പു പറഞ്ഞ പല കാര്യങ്ങളും ഒരു ഒഹാബിയും ചെയ്യുന്നതായി കാണാറില്ല .പിന്നെ എങ്ങനെ കുഞ്ഞാപ്പു സ്വർഗത്തിൽ കടക്കുക

🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു
--
*ബദ്രീങ്ങളോ  മരണപ്പെട്ട് പോയ  ഏതെങ്കിലും  മഹാൻമാരോ ജീവിച്ചിരിക്കുന്ന  സമയത്ത്  നിങ്ങളുടെ  വീട്ടിൽ നിന്ന്  വിളിച്ചാൽ  കേട്ടിരുന്നോ?❓  നിങ്ങളെ  സഹായിച്ചിരുന്നോ❓?*
ℹഇല്ല.

*👉പിന്നെ   എങ്ങനെ  മരണപ്പെട്ടപ്പോൾ  മാത്രം നിങ്ങളെ  വിളി കേൾക്കുന്നതും നിങ്ങളെ സഹായിക്കുന്നതും❓?*

ചിന്തിക്കുക!

മറുപടി

ഉണ്ട്

അതെ കേട്ടിരുന്നു'
ഉമർ റ  മദീനയിൽ നിന്ന് കൊണ്ട് എത്രയോ ദൂരയുള്ള നഹാവ ന്തി ലെ സാരിയ റ വിനോട്  പർവതത്തെ ശ്രദ്ധിക്കുക എന്ന് പറത്ത് കൊണ്ട് സഹായം തേടിയതും ആ വിളി സാരിയ റ യും കൂടെയുള്ളവരും കേട്ടതും സഹീഹായി വന്നിട്ടുണ്ട്       - ദൂരയുള്ളത് കാണുകയും കേൾക്കുകയും ചെയ്യുക എന്നത് മഹാത്മാരുടെ കറാമത്തായി ഉണ്ടാവാം എന്ന് തിന്ന് ഇത് തെളിവാണന്ന് ശറഹുൽ അഖാഇദിൽ പറത്തിട്ടുണ്ട്.

ചിന്തിക്കുക
---- .. --------- .. :... .....
🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു.


*എന്താണ് ശിർക്ക്?❓*
 :-മറുപടി

 എന്താണ് ശിർക്ക് എന്ന് തീരുമാന മാവാത്ത ഏക പ്ര സ്ഥാനം വഹാബിസമാ ണ്. അവർ തന്നെ പരസ്പരം ശിർക്കാരോപ്പിച്ചു കൊണ്ടിരിക്കുന്നു -
അത് ആദ്യം തീരുമാനമായതിന്ന് ശേഷം മുസ്ലിം പണ്ഡിതന്മാരെയും പൊതുജനങ്ങളെയും ശിർക്കാരോപിച്ചാൽ മതി.

🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു:
:
*👉അള്ളാഹുവിൽ  പങ്ക്  ചേർക്കൽ  ശിർക്കാണ്.*

*👉അള്ളാഹുവിന്  മാത്രമുള്ള  കഴിവാണ്  എവിടെ  നിന്ന്  വിളിച്ചാൽ  കേൾക്കുന്നതും   സഹായിക്കുന്നതും  അത്  സൃഷ്ടിക്കുണ്ടെന്ന  വിശ്വാസം  ശിർക്കാണ്.*


മറുപടി
അങ്ങനെ ഖുർആനിലും ഹദീസിലും കാണിക്കാൻ സാദ്യമല്ല.

അല്ലാഹു വിന്റെ കഴിവ് സ്വന്തമായുള്ളതും മറ്റൊരാളുടെ ഉദ്ധേശ്യമില്ലാതെയുമാണ്.
അങ്ങനെ ഒരു കഴിവ് സ്രഷ്ടികൾക്ക് സുന്നികൾ വകവെച്ച് കൊടുക്കാറില്ല

അപ്പോൾ അല്ലാഹു വിന്റെ കഴിവ് സ്രഷ്ടികൾക്ക് നൽകി എന്ന് പറയാൻ സാദ്യമല്ല.
🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു

*👉ശിർക്ക്  ചെയ്തവന്റെ  അമലുകളെല്ലാം  ബാതിലാണ്.*

 *ℹപരലോകം  രക്ഷപ്പെടാൻ  വേണ്ടി  മാത്രം  വായിക്കുക!  ചിന്തിക്കുക!ℹ*

👇 
മറുപടി
സാധാരണ കഴിവുകൾ സ്രഷ്ടികളുടേതാണ് എന്ന ഒ ഹാബി വാദത്തിലാണ് ശിർക്കുള്ളത്.

ആദ്യം സ്വന്തം കൂടാരത്തിലെ ശിർക്കും അതിൽ എത്ര മുശ്രിക്കുകൾ ഉണ്ട് എന്നും തീരുമാനിച്ചിട്ട് മതി ലോക മുസ്ലികളെ ശിർക്കാരോപ്പിക്കാൻ

അല്ലാഹുവാണേ സത്യം നിങ്ങൾ ഒന്നടക്കം ശിർക്ക് ചെയ്യുമെന്ന് ഞാൻ ഭയക്കുന്നില്ല. എന്ന് നബി സ്വ പഠിപ്പിക്കുകയും ശിർക്കാരോപിതരെയാണ് ഭയക്കേണ്ടത് എന്ന് ഉണർത്തുകയും ചെയ്തിട്ടുണ്ട്:

🔺🔺🔺🔺🔺🔺🔺🔺🔺
ഒഹാബി
കുഞ്ഞാപ്പു
--
👉 നിസ്ക്കാരത്തിൽ  ആരുടെയും  ഹഖ് ജാഹ്  ബർക്കത്തില്ലാതെ  അള്ളാഹുവിനോട്  മാത്രം  പ്രാർത്ഥിക്കുന്നു.



👉 ക്വുർആനിലെ  മുഴുവൻ  പ്രാർത്ഥനകളും  ആരുടെയും  ഹഖ് ജാഹ്  ബർക്കത്തില്ലാതെ  അള്ളാഹുവിനോട്  മാത്രം  പ്രാർത്ഥിക്കുന്നു.

👉ന്യത്യജീവിതത്തിൽ  ഉണർന്നത്  മുതൽ  ഉറങ്ങുന്നത്  വരെയുള്ള  പ്രാർത്ഥനകളും  ഹഖ്  ജാഹ്  ബർക്കത്തില്ലാതെ  അള്ളാഹുവിനോട് മാത്രം  പ്രാർത്ഥിക്കുന്നു.

👉 ഹജജ്  ഉംറ  വേളകളിലും  ഇബ്റാഹിം  നബിയുടേയോ ഇസ്മായിൽ  നബിയിടേയോ  ആരുടെയും  ഹഖ് ജാഹ്    ബർക്കത്തില്ലാതെ  അള്ളാഹുവിനോട്  മാത്രം  പ്രാർത്ഥിക്കുന്നു.



:മറുപടി

____________________________

നബി(സ)യുടെ ജാഹ് മുൻ നിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചവരാണ് സച്ചരിതരും പണ്ഡിതൻമാരുമായ പൂർവ്വഗാമികൾ. ഏതാനും ഉദാഹരണങ്ങൾ നമുക്കിപ്പോൾ പരിശോദിക്കാം.

       (1)ഹാഫിള് അബുൽമഹാസിൻ ഇബ്നു ഹംസത്തുദ്ദിമിശ്ഖി(റ). തദ്കിറത്തുൽഹുഫ്ഫാളിന്റെ അടിക്കുറിപ്പിൽ അദ്ദേഹം പറയുന്നു:

بجاه المصطفى (ذيل تذكرة الحفاظ: ٦٩/١)

മുസ്വതഫായ നബി(സ)യുടെ ജാഹ് കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു.(1/69)

        (2) ഹനഫീ മദ്ഹബുകാരനായ ഇബ്നു ആബിദീൻ(റ) പറയുന്നു:

بجاه سيد الأنبياء والمرسلين(حاشية ابن عادين: ٥١١/٨)

അമ്പിയാ മുർസലുകളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഹാശിയത്തു ഇബ്നു ആബിദീൻ 8/511)

         (3) മാലികീ മദ്ഹബുകാരനായ ഇബ്നു ആശിർ(റ) പറയുന്നു:

بجاه سيد الأنام(المرشد المعين ٣٠٠/٢)

മനുഷ്യരുടെ നേതാവായവരുടെ ജാഹ്കൊണ്ട് (അൽ മുർശിദുൽമുഈൻ 2/300)

         (4) ഇബ്നുഅജീബത്തുൽഹസനി(റ).
അദ്ദേഹം പറയുന്നു:
بجاه نبينا المصطفى(إيقاظ الهمم شرح الحكم: ٤)

നമ്മുടെ മുസ്വത്വഫായ നബി(സ)യുടെ ജാഹ് കൊണ്ട്. (ഈഖാളുൽഹിമം. പേജ് 4)

           (5)ഇബ്നു അത്വാഇല്ലാഹി  സിക്കൻദരി(റ).
അദ്ദേഹം പറയുന്നു:

بجاه محمد(لطئف المنن: ١٢/١١)

മുഹമ്മദ്‌ നബി(സ)യുടെ ജാഹ് കൊണ്ട്.(ലത്വാഇഫുൽമിനൻ 11-12)

          (6) ഇബ്നു അല്ലാൻ(റ) അദ്കാറിന്റെ ശർഹിൽ അദ്ദേഹം പറയുന്നു:

بجاه نبيك سيد المرسلين(شرح الأذكار: ٢٩/٢)

മുർസലീങ്ങളുടെ  നേതാവായ നിന്റെ നബിയുടെ ജാഹ് കൊണ്ട്. (ശർഹുൽ അദ്കാർ. 2/29)



തവസ്സുൽ

ഉസ്മാനുബ്നു ഹുനൈഫിൽ നിന്ന് നിവേദനം . കാഴ്ചശക്തിയില്ലാത്ത ഒരാൾ നബി (സ) യെ സമീപിച്ച് എന്റെ രോഗം സുഖപ്പെടാൻ നബിയേ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിക്കണം എന്നു പറഞ്ഞു . അപ്പോൾ നബി (സ) അയാളോട് നീ ഉദ്ദേശിക്കുകയാണെങ്കിൽ ഞാൻ പ്രാർത്ഥിക്കാം  ക്ഷമിക്കുകയാണ് നിനക്ക് നല്ലത് എന്നാണുപദേശിച്ചത് . വീണ്ടും അങ്ങ് പ്രാർത്ഥിക്കുക എന്ന -  പേക്ഷിച്ചപ്പോൾ നബി(സ) അദ്ദേഹത്തോട് പൂർണ്ണ രൂപത്തിൽ വുളുഹ് ചെയ്ത ശേഷം താഴെ കാണുന്ന പ്രാർത്ഥന നിർവഹിക്കാൻ തൽപ്പിച്ചു .
        അല്ലാഹുവേ നിന്നോട് ഞാൻ ആവശ്യപ്പെടുന്നു. അനുഗ്രഹത്തിന്റെ നബിയായ മുഹമ്മദ് നബി (സ) ക്കൊണ്ട് നിന്നിലേക്ക് ഞാൻ മുന്നിടുന്നു. ഓ മുഹമ്മദ് നബിയേ തീർച്ചയായും ഞാൻ തങ്ങളെ മുൻനിർത്തി എന് ആവശ്യത്തിൽ റബ്ബിലേക്കിതാ മുന്നിട്ടിരിക്കുന്നു . എന്റെ ആവശ്യം പൂർത്തികരിക്കാൻ വേണ്ടി അല്ലാഹുവേ എന്റെ കാര്യത്തിൽ മുഹമ്മദ് (സ) യുടെ ശുപാർശ നീ സ്വീകരിക്കണമേ ( തിർമുദി 10/32)
     ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് ഇമാം തുർമുദി വ്യക്തമാക്കിയിരിക്കുന്നു.

പ്രസ്തുത ഹദീസ് വിശദീകരിച്ച് ശൗകാനി തന്നെ പറയുന്നു:  നബി(സ)ക്കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യാം എന്നതിന് ഈ ഹദീസ് രേഖയാണ് , നൽകുന്നവനും തടയുന്നവനും യഥാർത്ഥ കർത്താവും അല്ലാഹു മാത്രമാണെന്നും അവനുദ്ദേശിച്ചത് ഉണ്ടാവുകയും ഉദ്ദേശിക്കാത്തത് ഉണ്ടാവുകയില്ലന്നും തവസ്സുൽ ചെയ്യുന്നവന് വിശ്വാസിക്കണമെന്നു മാത്രം (തുഹ്ഫത്തുദ്ദാകിരീൻ 280 )
          ഇമാം മുൻദിരി (റ) അത്തർഗീബു വത്തർഹീബ് 1/476 ലും ഇമാം ത്വബ്റാനി (റ) അൽ മുഅജമുൽ കബീർ 9/31 ലും ഹാകിം (റ ) മുസ്തദ്റക് 1/519 ലും ഇമാം തുർമുദി സുനനിലും ( നമ്പർ 3505 ) പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
     പ്രസ്തുത ഹദീസ് പ്രബലമാണെന്ന് ഇമാം തുർമുദി (റ), ഹാക്കിം (റ ) ,ഇബ്നു മാജ (റ) എന്നിവരും തവസ്സുൽ അംഗീകരിക്കുന്ന ദഹബിയും പ്രസ്താവിച്ചിട്ടുണ്ട് .

ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞാപ്പു തവസ്സുൽ ചെയ്യുന്നത് -
വേറെയും ഉണ്ട് കെട്ടോ

സഹോദരന്മാരെ  ചിന്തിക്കുക!



അള്ളാഹു നൽകിയ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ. പിടി വാശി ഒഴിവാക്കൂ.
അള്ളാഹു നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ


മറുപടി എഴുതിയത്
അസ്ലം സഖാഫി പരപ്പനങ്ങാടി

🔺🔺🔺🔺🔺🔺🔺🔺🔺

ഇസ്തിഗാസ ഇബ്നു ഉമർ യാ മുഹമ്മദ്

⚡⚡⚡⚡⚡⚡⚡⚡⚡⚡
*സുന്നത്ത് ജമാഅത്ത് വാട്സാപ്പ് ഗ്രൂപ്പ്.*
➖➖➖➖➖➖➖➖➖➖
*തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വഹ്ഹാബിസം പ്രമാണങ്ങളാൽ തിരുത്തപ്പെടുന്നു.*
➖➖➖➖➖➖➖➖➖➖
*മുത്തബിഉസ്സുന്ന അബ്ദുല്ലഹിബ്നുഉമർ(റ)*

ഇമാം ബുഖാരി(റ) "അൽഅദബുൽമുഫ്റദ്" എന്ന ഗ്രന്ഥത്തിൽ ഉദ്ദരിക്കുന്നു:

حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)

അബ്ദുറഹ്മാനുബ്നു സഅദ്(റ) വില നിന്ന് നിവേദനം: "ഇബ്നുഉമർ(റ) യുടെ കാലു കോച്ചിയപ്പോൾ ഒരാള് അദ്ദേഹത്തോട് പറഞ്ഞു" ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക. അപ്പോൾ അദ്ദേഹം  "യാമുഹമ്മദു"  (يا محمّد) എന്ന് പറഞ്ഞു". (1/213).

മഹാനായ ഹാഫിള് ഇബ്നുസുന്നീ(റ) (വഫാ: ഹി:364) 'അമലുൽയൗമിവല്ലൈല' എന്ന ഗ്രന്ഥത്തിൽ അതിന്റെ വ്യത്യസ്ത റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ട്. അവയിൽ ചിലതിൽ
 (أذْكُرْ أَحَبََّ النَّاس إِليكَ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക; എന്നതിനു പകരം (أدع أحبّ النّاس إليك: فقال : يا محمّد ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ വിളിക്കുക .അപ്പോൾ അദ്ദേഹം 'യാമുഹമ്മദ്' (يا محمّد) എന്ന് വിളിച്ചു  എന്നാണുള്ളത്. അതേപോലെ ചില രിവായത്തുകളിൽ "യാമുഹമ്മദ്" (يا محمّد) എന്നതിന് പകരം "യമുഹമ്മദാഹ് " (يا محمّداه) എന്നും കാണാം.

ഈ ഹദീസ് വിശദീകരിച്ച്  അല്ലാമ മുല്ലാഅലിയ്യുൽഖാരി എഴുതുന്നു:

وكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة(شرح الشفاء : ٤١/٢)

മഹാനായ ഇബ്നുഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹപ്രകടനം ലക്ഷ്യമാക്കിയെന്നുമനസ്സിലാക്കാം.(ശർഹുശ്ശിഫാ: 2/14)

(باب ما يقول الرّجل إذاخدرت رجله) ഒരാളുടെ കാല് കോച്ചിയാൽ  എന്ത്പറയനമെന്നു  പഠിപ്പിക്കുന്ന അധ്യായത്തിലാണ് ഇമാം ബുഖാരി(റ) യും മറ്റു ഹദീസ് പണ്ഡിതരും  ഈ സംഭവം ഉദ്ദരിക്കുന്നത്.
➖➖➖➖➖➖➖➖➖➖
*കഴിഞ്ഞ കാല പണ്ഡിതൻമാർ ഇസ്തിഗാസ നടത്തിയവരും ഇസ്തിഗാസ അംഗീകരിച്ചവരുമാണ്.*
➖➖➖➖➖➖➖➖➖➖
*പുത്തൻ വാദികളായ മുജാഹിദ്,ഖാദിയാനി ഇതര വിഭാഗത്തിന്റെ ഷറിൽ നിന്നും നമ്മെ അള്ളാഹു കാത്ത് രക്ഷിക്കുമാറാകട്ടെ...*
⚡⚡⚡⚡⚡⚡⚡⚡⚡⚡

Tuesday, April 3, 2018

മൗലിദ് വിമർശനങ്ങൾക്ക് മറുപടി

*മന്‍ഖൂസ് മൗലിദ് വിമര്‍ശകര്‍ക്ക് തെളിവുകളില്ല*
★☆★☆★☆★☆★☆🍿🍔🍿🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


 ചരിത്രം എന്ത്...?
••••••••••••••••••••••••••




🕌നമ്മുടെ പള്ളികളിലും വീടുകളിലും, പ്രിത്യേകിച്ച് റബിഉൽ അവ്വൽ മാസത്തിൽ ഓതിവരുന്ന ഒരു മൗലിദാണ് മന്‍ഖൂസ് മൗലൂദ്

അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന്’ മൗലിദു ചുരുക്കിയതാണു മന്ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന് മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്.
പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര് മരണപ്പെടുകയും ചെയ്തപ്പോള് ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന് ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്ഖൂസ് മൗലിദിലെ പ്രാര്ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം.




വിമര്ശകര് വളരെ കൂടുതല് കടന്നുപിടിക്കുന്ന മൗലിദാണു മന്ഖൂസ്. ഇതില് ശിര്ക്കുവരെ അവര് ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിനു കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില് മുത്തുനബിയോട് പാപമോചനത്തിനായി മഖ്ദൂം(റ) ഇസ്തിസ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്ഖൂസ് മൗലിദിലെ ഈരടികളില് കാണാം. സുന്നത്തായ ‘ഇസ്തിസ്ഫാഇ’നെ (ശുപാര്ശ ആവശ്യപ്പെടല്) ശിര്ക്കിന്റെ പട്ടികയില്പ്പെടുത്തുന്ന വഹാബികള് തൗഹീദും ശിര്ക്കും ആദ്യം പഠിക്കട്ടെ. കേരളീയ പണ്ഡിതന് ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്ഖൂസ് മൗലിദ് കേരളത്തില് കൂടുതല് പ്രസിദ്ധിയാര്ജ്ജിക്കാന് കാരണം.
______________________
♡♡♡♡♡♡♡♡♡♡
~~~~~~~~~~~~~~~
മന്‍ഖൂസ് മൗലിദിൽ നബി(സ) യോട് പാപമോചനത്തിനുവേണ്ടി ശുപാര്‍ശ ചെയ്യുന്നത് വിമര്‍ശകര്‍  ദുര്‍വ്യാഖ്യാനിക്കുന്നതാണ് പതിവ്
■□■□■□■□■□■□■□■□

*●ﺇﺭﺗﻛﺒﺖ ﻋﻠﻰ اﻟﺨﻄﺎ ﻏﻴﺮ ﺣﺼﺮ ﻭ ﻋﺪﺩ ؛ ﻟﻚ ﺃﺷﻜﻮ ﻓﻴﻪ ﻳﺎ ﺳﻴﺪﻱ ﺧﻴﺮ ﺍﻟﻨﺒﻲ*



*‘ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി നബിയേ.. നബിമാരിൽ ഉത്തമനായവരേ, അങ്ങയോട് മാത്രമാണ് ഞാൻ ആവലാദി ബോധിപ്പിക്കുന്നത്..'*

📖,അള്ളാഹു ഖുർഃആനിലൂടെ പറയുന്നത് പാപം പൊറുക്കാൻ
അള്ളാഹുവിലേക്ക് നബി (സ) മുന്‍ നിര്‍ത്തി തേടാനാണ്്.


وَلَوْأَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [النِّسَاءِ: ٦٤]
*പാപം ചെയ്ത് പോയ  എന്‍റെ അടിമകള്‍ നബിയേ അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് അവര് പാപ മോചനം തേടുകയും അതിന് പുറമെ  അവര്‍ക്ക് വേണ്ടി നബിയേ അങ്ങ് പാപ മോചനം തേടുകയും ചെമയ്താല്‍ റബ്ബ് അവരുടെ തൗബ സ്വീകരിക്കുന്നതാണ്.*

നബിതങ്ങളോട് ശഫാഅത്ത് തേടുന്നവര്‍ മുശിക്കുകളാണെന്നു വാദിക്കുന്നവര്‍ പച്ചയായി ആയത്ത് നിഷേധമാണ് നടത്തുന്നത്.

ഇതു വ്യക്തമാക്കുന്ന
ഇമാം റാസീ  (റ)വിന്‍റെ വ്യാഖ്യാനം കൂടി വായിക്കാവുന്നത് ഉപകാരപ്പെടുന്നതാണ്.


وَالْآيَةُ تَدُلُّ عَلَى أَنَّ الرَّسُولَ مَتَى اسْتَغْفَرَ لِلْعُصَاةِ وَالظَّالِمِينَ فَإِنَّ اللَّهَ يَغْفِرُ لَهُمْ، وَهَذَا يَدُلُّ عَلَى أَنَّ شَفَاعَةَ الرَّسُولِ فِي حَقِّ أَهْلِ الْكَبَائِرِ مَقْبُولَةٌ فِي الدُّنْيَا، فَوَجَبَ أَنْ تَكُونَ مَقْبُولَةً فِي الْآخِرَةِ، لِأَنَّهُ لَا قَائِلَ بِالْفَرْقِ.

(തഫ്സീറുല്‍കബീര്‍ 3/500 റാസീ)



മന്‍ഖൂസ് മൗലീദിലെ ഈ ശശഫാഅത്ത് തേട്ടത്തെ ശിര്‍ക്കാണെന്ന് വരുത്തി തീര്‍ക്കാന്‍ വിമര്‍ശകര്‍ ഓതുന്ന ആയത്തിലൊന്നും ശഫാഅത്ത് നിരോധിക്കുന്നേയില്ല.


*ﻭَﺍﻟَّﺬِﻳﻦَ ﺇِﺫَﺍ ﻓَﻌَﻠُﻮﺍ ﻓَﺎﺣِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮﺍ ﺃَﻧْﻔُﺴَﻬُﻢْ ﺫَﻛَﺮُﻭﺍ ﺍﻟﻠَّﻪَ ﻓَﺎﺳْﺘَﻐْﻔَﺮُﻭﺍ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦْ ﻳَﻐْﻔِﺮُ ﺍﻟﺬُّﻧُﻮﺏَ ﺇِﻟَّﺎ ﺍﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭﺍ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮﺍ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ*

_വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല് അപ്പോള്തന്നെ അല്ലാഹുവെ ഓര്ക്കുന്നവരാണവര്; തങ്ങളുടെ പാപങ്ങള്ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള് പൊറുക്കാന് അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള് ചെയ്തുപോയ തെറ്റുകളില് ബോധപൂര്വം ഉറച്ചുനില്ക്കുകയില്ല._
_*(ആലു ഇമ്രാൻ 3:135 ‏)*_

*☝🏻’പാപമോചനം അള്ളാഹുവിനോട്  തേടാന്‍ കല്‍പികുകന്നത് ശഫാഅത്തിനെതിരാവുന്നത് എങ്ങനെയാണാവോ..?*




ആ ആയത്ത് തവസ്സുലും ശഫാഅത്തും പഠിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞത് ഇമാം നസാഈ(റ)
ഇമാം ഖുര്‍ത്വുബീ(റ)
ഇമാം ഇബ്നുകസ്വീര്‍
ഇമാം സുംഹൂദീ (റ)
ഇമാം ഇബ്നുഹജര്‍(റ)
ഇമാം സുയൂഥ്വി(റ)
ഇമാം സുബുകി(റ) തുടങ്ങിവരാണ്.

ആയത്തുകള്‍ പശ്ചാത്തലമനുസരിച്ചാണ് വിധിക്കേണ്ടതെന്നത് അവരുടെ ഒളിയജണ്ഢയാണ്.
അങ്ങനെയെങ്കില്‍ ആഇശാ ബീവിയെ വ്യഭിജാരാരോപണം നടത്തിയവര്‍ക്ക് മാത്രമാണ് ഖുര്‍ആനില്‍ പറഞ്ഞ ശിക്ഷ എന്ന് വരില്ലേ...?

മിക്ക ആയത്തുകള്‍ക്കും ഓരോ പശ്ചാത്തലമില്ലേ... അതനുസരിച്ചാണോ വിധിക്കേണ്ടത്..?

ഇമാം റാസീ [റ] തഫ്സീറുല്‍ കബീറില്‍ മുപ്പതിലേറെ തവണ പറയുന്നത് കാണാം..

إنَّ الْعِبْرَةَ بِعُمُومِ اللَّفْظِ لَا بِخُصُوصِ السَّبَبِ

ആയത്തുകള്‍ ഇറങ്ങിയ പശ്ചാത്തലമനുസരിച്ചല്ല. മറിച്ച് അതിന്‍റെ അര്‍ത്ഥവ്യാപ്തിക്കനുസരിച്ചാണ് പരിഗണിക്കുക.


••°••°••°••°••°••°••°••°••°


♡♡♡
കഷ്ടപാടുകളും പ്രതിസന്ധികളും അല്ലാഹുവിന്‍റെ കഴിവ്കൊണ്ട് മാത്രമേ  നീക്കാൻ ആര്‍ക്കും കഴിയുകയുള്ളൂ. അത് ഢോക്ടറായാലും വലിയ്യായാലും പ്രവാചകനായാലും ശരി. ഈ മൗലിദില്‍  നബി(സ) യോടു  കാവല്‍ തേടുന്നത്  വിമര്‍ശകരെ വല്ലാതെ ചൊടിപ്പിക്കുന്നതിന് കാരണം പലതാണ്.

□□□□□□□□□□□
1.ആ വരി തുടങ്ങുന്നത് നബിതങ്ങളെ ഏറ്റവും വലിയ നേതാവായി പ്രഖ്യാപിച്ചു കൊണ്ടാണ്. അതെങ്ങനെ മദ്ഹ് വിമര്‍ശകര്‍ സഹിക്കും...?

■■■■■■■■■■■
2. അതില്‍ ലോക മുസ്ലിം പരമ്പരയെ കാഫിരീങ്ങളും മുശ്രിക്കകളുമാക്കാന്‍ വിമര്‍ശകരുപയോഗിച്ച ആണിക്കല്ലായ ഇസതിഗാസ അതില്‍ പൂര്‍ണമായി ത്തന്നെയുണ്ട്.

*●ﻳﺎ ﺳﻴﺪ ﺍﻟﺴﺎﺩﺍﺕ ﺟأﺗﻚ ﻗﺎﺻﺪﺍ - ﺍﺭﺟﻮ ﺣﻤﺎﻙ ﻓﻼ ﺗﺨﻴﺐ ﻣﻘﺼﺪ*
 *ﻗﺪ ﺣﻞ ﺑﻲ ﻣﺎ ﻗﺪ ﻋﻠﻢت   ﻣﻦ ﺍﻷﺫﻯ - ﻭاﻟﻈﻠﻢ ﻭﺍﻟﻀﻌﻒ ﺷﺪﻳﺪ ﻓﺄﺳﻌﺪ*


《《《《《《《《《《《《《《《
*’നേതാക്കളിൽ നേതാവായവരെ, അങ്ങയെ ഉദ്ദേശിച്ചുകൊണ്ട് ഞാനിതാ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു. അങ്ങയുടെ സരക്ഷണം ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഉദ്ദേശം അങ്ങ് പരാജയപ്പെടുത്തരുതേ, ഉപദ്രവം, അക്രമം, ശക്ത്തമായ ബലഹീനത തുടങ്ങി അങ്ങക്കു അറിയാവുന്ന വിഷമ സന്ധികൾ എന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ അങ്ങ് എന്നെ സഹായിക്കണമേ’*
》》》》》》》》》》》》》》》


ഞാന്‍ ഉമ്മത്തിനെ വിഷമഘട്ടത്തില്‍ സഹായിക്കുന്ന ആളാണെന്ന്  നബിതങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ،》》    مسلم ٢٢٧٨

ഞാന്‍ ഉമ്മത്തിന്‍റെ 'സയ്യിദാണ്'

എന്താണ് സയ്യിദ്...?

ഇമാം നവവി(റ) വിശദീകരിക്കുന്നൂ..

هُوَ الَّذِي يُفْزَعُ إِلَيْهِ فِي النَّوَائِبِ وَالشَّدَائِدِ فَيَقُومُ بِأَمْرِهِمْ وَيَتَحَمَّلُ عَنْهُمْ مَكَارِهَهُمْ وَيَدْفَعُهَا عَنْهُمْ
വിഷമഘട്ടങ്ങളില്‍ അഭയം തേടിയെത്തുന്നൊരിടം. അഭയം തേടിയെത്തുന്നവരുടെ പ്രതിസന്ധികള്‍ ഏറ്റെടുത്ത് സഹായിക്കുന്നയാള്‍... (ശറഹ് മുസ്ലിം 15/37)

 وَأَمَّا قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الْقِيَامَةِ مَعَ أَنَّهُسَيِّدُهُمْ فِي الدُّنْيَا وَالْآخِرَةِ فَسَبَبُ التَّقْيِيدِ أَنَّ فِي يَوْمِ الْقِيَامَةِ يَظْهَرُ سؤدده لكل أحد ولا يبقى مناع وَلَا مُعَانِدٌ وَنَحْوُهُ بِخِلَافِ الدُّنْيَا فَقَدْ نَازَعَهُ ذَلِكَ فِيهَا مُلُوكُ الْكُفَّارِ وَزُعَمَاءُ الْمُشْرِكِينَ وَهَذَا التَّقْيِيدُ قَرِيبٌ مِنْ مَعْنَى قَوْلِهِ تَعَالَى لِمَنِ الْمُلْكُ الْيَوْمَ لِلَّهِ الْوَاحِدِ الْقَهَّارِ مَعَ أَنَّ الْمُلْكَ لَهُ سُبْحَانَهُ قَبْلَ ذَلِكَ لَكِنْ كَانَ فِي الدُّنْيَا مَنْ يَدَّعِي الْمُلْكَ أَوْ مَنْ يُضَافُ إِلَيْهِ مَجَازًا فَانْقَطَعَ كُلُّ ذَلِكَ فِي الْآخِرَةِ

അത് അന്ത്യ നാളിലല്ലേ...? എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്... ഹദീസിലെ യൗമുല്‍ഖിയാമ എന്ന വാക്ക് ''അന്ത്യനാളില്‍ അല്ലാഹു മാത്രമാണധികാരി എന്ന് പറഞ്ഞ പോലെ മാത്രമാണ്... പലരും സയ്യിദെന്ന് ദുനിയാവില്‍ പ്രയോഗിച്ച പോലെ പരലോകത്ത് നബിതങ്ങളല്ലാതെ ഉണ്ടാവില്ല..എന്നാണര്‍ത്ഥം...അല്ലാതെ ദുന്‍യാവില്‍ നബിതങ്ങള്‍ സയ്യീദല്ല എന്നല്ല.(¡b¡d)


إياك نعبد وإياك نستعين
നിന്നോട് മാത്രമേ ഞാന്‍ സഹായം തേടൂ... എന്ന് പറഞ്ഞത് ഢോക്ടറുടെയടുക്കല്‍ സഹായം തേടി ചെല്ലുകയില്ല എന്നോ അമ്പിയാ- ഔലിയാക്കളോട് വിഷമങ്ങള്‍ പറഞ്ഞ് പരിഹരിക്കില്ല എന്നല്ല.

മറിച്ച് ആര് പരിഹരിച്ചാലും സഹായിച്ചാലും എല്ലാത്തിന്‍റെയും ഉറവിടം അല്ലാഹു മാത്രമാണെന്നാണര്‍ത്ഥം...


പരിശുദ്ധ ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നു:
إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ (المائدة )
فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلَائِكَةُ بَعْدَ ذَلِكَ ظَهِيرٌ
(അല്ലാഹുവും ജിബ്‌രീലും(അ) വിശ്വാസികളില്‍ നിന്നുള്ള സജ്ജനങ്ങളും മറ്റു മലക്കുകളുമാണ് അതിന് ശേഷം സഹായികള്‍) ഈ ആയത്തില്‍ മലക്കുകളെയും പ്രത്യേകിച്ച് ജിബ്‌രീലി(അ)നെയും സജ്ജനങ്ങളെയും സഹായികളായി അല്ലാഹു പരിചയപ്പെടുത്തുന്നു. മേല്‍ കൊടുത്ത ആയത്ത് അല്ലാഹു മാത്രമാണ് സഹായി എന്ന് പറയുന്നു. ഇത് വൈരുദ്ധ്യമായി തോന്നാം. എന്നാല്‍, അവിടെയാണ് സുന്നത്ത് ജമാഅഃയുടെ വിശ്വാസത്തിന്റെ പ്രസക്തി. ഏതൊരു കാര്യവും സൃഷ്ടികള്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയില്ല. അല്ലാഹുവിന്റെ സഹായം അതിന് അത്യാവശ്യമാണ്. അതില്‍ മുഅ്ജിസത്ത്, കറാമത്ത്, സാധാരണ പ്രവൃത്തി എന്ന വ്യത്യാസമില്ലെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും പണ്ഡിത സാക്ഷ്യങ്ങളും പറയുന്നു.
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
(നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്.) എല്ലാ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അവിടെ ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിവില്ല.
وَاللهُ تَعاليَ خالقٌ لِاَفْعالِ الْعِبادِ كُلِّهاَ (العقائد النسفية)
(അടിമകളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്.) നോക്കൂ..! വേര്‍തിരിവില്ലെന്നുള്ളത് പണ്ഡിതന്മാരും വ്യക്തമാക്കുന്നു. എന്നാല്‍ മുഅ്ജിസത്ത്, കറാമത്ത് സൃഷ്ടിക്കുന്നത് അല്ലാഹുവും അല്ലാത്തവ സൃഷ്ടികളുമാണെന്ന് ചിലര്‍ ജല്‍പിക്കാറുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ അതിനെ ഖണ്ഡിക്കുന്നു. നാം സാധാരണ ചെയ്യാറുള്ള ചിരി, കരച്ചില്‍ പോലെയുള്ള കാര്യങ്ങള്‍ വരെ അല്ലാഹുവാണ്.
وَأَنَّهُ هُوَ أَضْحَكَ وَأَبْكَى وَأَنَّهُ هُوَ أَمَاتَ وَأَحْيَا(النجم)
(നിശ്ചയം, ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്.) നോക്കൂ..! നാം സാധാരണ മുഷ്യരിലേക്ക് ചേര്‍ത്തി പറയുന്ന ചിരി, കരച്ചില്‍ പോലെയുള്ളതും ചേര്‍ത്തി പറയാത്ത മരണം, ജീവന്‍ പോലെയുള്ളതും ചെയ്യുന്നത് അല്ലാഹുവാണ്. മുഅ്ജിസത്തും കറാമത്തും ഇതുപോലെയാണ്. അല്ലാഹു പറയുന്നു:
وَمَا كَانَ لَنَا أَنْ نَأْتِيَكُمْ بِسُلْطَانٍ إِلَّا بِإِذْنِ اللَّهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ(ابراهيم)
(അല്ലാഹുവിന്റെ അനുമതിയില്ലാതെ ഞങ്ങള്‍ക്ക് (പ്രവാചകന്മാര്‍ക്ക്) ഒരു മുഅ്ജിസ ത്തും കൊണ്ടുവരാന്‍ സാധ്യമല്ല.) ചുരുക്കത്തില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും ഇവിടെ കൊണ്ടുവരുന്നതും അത് സൃഷ്ടിക്കുന്നതും അല്ലാഹു മാത്രമാണ്. അതുകൊണ്ടാണല്ലോ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്:
وَمَا رَمَيْتَ إِذْ رَمَيْتَ وَلَكِنَّ اللَّهَ رَمَى
(താങ്കള്‍ എറിഞ്ഞ സമയത്ത് താങ്കള്‍ എറിഞ്ഞിട്ടില്ല. എങ്കിലും അല്ലാഹുവാണ് എറിഞ്ഞത്) ഇവിടെ നബി(സ) എറിഞ്ഞിട്ടില്ല എന്ന് ബുദ്ധിയുള്ള ആരെങ്കിലും പറയുമോ? മറിച്ച് ഒരു പിടി മണ്ണ് എല്ലാ ശത്രുക്കളുടെയും കണ്ണില്‍ പതിപ്പിച്ചത് അല്ലാഹുവാണ്. ചുരുക്കത്തില്‍ എല്ലാ പ്രവര്‍ത്തികളും ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിക്കാതെ സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ഇങ്ങനെയാണ് എല്ലാ കാര്യങ്ങളും എന്നുവെച്ചാല്‍ മഹാന്മാരായ അമ്പിയാക്കളും ഔലിയാക്കളും അവരുടെ മുഅ്ജിസത്ത് കറാമത്തുകൊണ്ട് സഹായിക്കുക എന്നത് ഒരു വലിയ വിഷയമല്ല. കാരണം, അല്ലാഹുവാണല്ലോ എല്ലാം ചെയ്യുന്നത്. അതിന് അവന് കഴിയില്ല എന്ന് ആരെങ്കിലും വാദിക്കുമോ? മരണപ്പെടുക എന്നതോ ജീവിച്ചിരിക്കുക എന്നതോ മുഅ്ജിസത്ത് കറാമത്ത് വെളിവാകുന്നതിന് തടസ്സമല്ല. കാരണം, മുഅ്ജിസത്ത്, കറാമത്ത് എന്നിവ നുബുവ്വത്ത്, വിലായത്ത് എന്നീ പദവികള്‍ക്കാണ് ലഭിക്കുന്നത്. ഈ രണ്ട് പദവിയിലേക്കും ആരെ അല്ലാഹു തിരഞ്ഞെടുത്താലും അവര്‍ക്ക് ഈ രണ്ട് നിഅ്മത്തുകളെ അല്ലാഹു നല്‍കുന്നു. അവര്‍ മരണപ്പെട്ടതിന് ശേഷം നബിയല്ലന്നോ വലിയല്ലന്നോ ആരെങ്കിലും വാദിക്കുമോ? അതുകൊണ്ട് ഈ രണ്ട് പദവി ഉള്ള കാലത്തോളം അവര്‍ക്ക് മുഅ്ജിസത്ത്, കറാമത്ത് ഉണ്ടാവുകയും അതനുസരിച്ച് അവര്‍ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ അവരോട് സഹായം ചോദിക്കുകയും ചെയ്യാം.



☝🏼 അള്ളാഹു ഖുർആനിലൂടെ പറയുന്നത് അതാണ്...:

*ﻗُﻞْ ﻟَﺎ ﺃَﻣْﻠِﻚُ ﻟِﻨَﻔْﺴِﻲ ﻧَﻔْﻌًﺎ ﻭَﻟَﺎ ﺿَﺮًّﺍ ﺇِﻟَّﺎ ﻣَﺎ ﺷَﺎﺀَ ﺍﻟﻠَّﻪُ ۚ ﻭَﻟَﻮْ ﻛُﻨْﺖُ ﺃَﻋْﻠَﻢُ ﺍﻟْﻐَﻴْﺐَ ﻟَﺎﺳْﺘَﻜْﺜَﺮْﺕُ ﻣِﻦَ ﺍﻟْﺨَﻴْﺮِ ﻭَﻣَﺎ ﻣَﺴَّﻨِﻲَ ﺍﻟﺴُّﻮﺀُ ۚ ﺇِﻥْ ﺃَﻧَﺎ ﺇِﻟَّﺎ ﻧَﺬِﻳﺮٌ ﻭَﺑَﺸِﻴﺮٌ ﻟِﻘَﻮْﻡٍ ﻳُﺆْﻣِﻨُﻮﻥَ*

_പറയുക: “ അല്ലാഹു ഇച്ഛിച്ചതുമാത്രമേ എനിക്കു ഗുണമോ ദോഷമോ വരുത്താന് കഴിയുകയുള്ളൂ. . എനിക്ക് മറഞ്ഞ കാര്യങ്ങള് അല്ലാഹു അറീക്കാതെ  അറിയുമായിരുന്നെങ്കില് നിശ്ചയമായും ഞാന് എനിക്കുതന്നെ അളവറ്റ നേട്ടങ്ങള് കൈവരുത്തുമായിരുന്നു. പ്രയാസങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല് ഞാനൊരു മുന്നറിയിപ്പുകാരനും  വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്ത്ത അറിയിക്കുന്നവനുമാണ്.”_
_*(അൽ അഅ്റാഫ് 7:188 ‏)*_

ഇസ്തിഗാസ, തവസ്സുലിന്‍റെ പേരില്‍ ആളുകള്‍ മുശ്രിക്കായെന്ന് വാദിക്കുക വഴി ഇവിടെ ഇസ്ലാമിന്‍റെ പടിക്കു പുറത്താവുന്നത് ആരാണെന്ന് ഗൗരവ പൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട് വിമര്‍ശകര്‍....

അബൂഹുറൈറ [റ] ഉസ്മാന്‍ [റ]  അബൂഹനീഫ [റ] മാലിക് [റ] ശാഫിഈ [റ] അഹ്മദ് ബിന്‍ ഹമ്പല്‍ [റ] ത്വബ്റാനീ [റ] മുഹമ്മദ് ബിന്‍ മുന്‍കദിര്‍ [റ] തുടങ്ങി വലിയൊരു വിശ്വാസി ശ്രേണിയേയാണ്.


നബിതങ്ങള്‍ മുതല്‍ ഈ കാലഘട്ടം വരെയുള്ള വലിയൊരു മുസ്ലിം പാരമ്പര്യത്തെ കാഫിറും മുശ്‌രിക്കുമാക്കി ചിത്രീകരിച്ച് ഇവിടെ പുതിയ ഇസ്‌ലാം സൃഷ്ടിക്കുന്ന പുത്തനാശയക്കാരനോടൊരുചോദ്യം ചോദിക്കട്ടെ....!

*ഇസ്തിഗാസ ചെയ്യാത്ത പരമ്പരയിലൂടെയാണ് നിങ്ങളുടെ കയ്യില്‍ ഖുര്‍ആനെത്തിയത് എന്ന് തെളിയീക്കുവാന്‍ നിങ്ങള്‍ക്കാവുമോ...?*

8606065845
muneerperumalabad@gmail.com
••°••°••°••°••°••°••°••°••°••


ഈ മൗലിദില്‍ പരാമര്‍ശിച്ച ചരിത്രങ്ങള്‍ക്കെതിരെ വിമര്‍ശകര്‍ കൊഞ്ഞനം കാട്ടാറുണ്ട്....

ആദം നബി (അ) നബിതങ്ങളെ തവസ്സുലാക്കി ദുആ ചെയ്തതും നൂഹ് നബി (അ) ഇസ്തിഗാസ നടത്തിയതും ലോകമംഗീകരിച്ച സത്യമാണ്.

ഇമാം സുബുകീ (റ) പറയുന്നു.

اعلم أنه يجوز ويحسن التوسل والاستغاثة والتشفع بالنبي صلى الله عليه وسلم إلى ربه عز وجل، وجواز ذلك وحسنه من الأمور المعلومة لكل ذي دين، المعروفة من فعل الأنبياء والمرسلين، وسير السلف الصالحين، والعلماء والعوام من المسلمين، والتويل بالنبي صلى الله عليه وسلم جائز في كل حال قبل خلقه وبعده في مدة حياته وبعد موته في البرزخ، وبعد البعث في عرصات القيامة والجنة


ജനിക്കുന്നതിന് മുമ്പായാലും
ജീവിതകാലത്തായാലും വഫാത്തിന് ശേഷമായാലും അന്ത്യനാളിന്‍റെ പ്രതിസന്ധിഘട്ടത്തിലായാലും സ്വര്‍ഗത്തിലായാലും ഇസ്തിഗാസയും തവസ്സുലും ശഫാഅത്ത് തേടലുമെല്ലാം അമ്പിയാ മുര്‍സലുകളുടെ പ്രവൃത്തി കൊണ്ട് ലോകത്തറിയപ്പെട്ട കാര്യമാണ്. (ശിഫാഉസ്സിഖാം 150)

ചരിത്രത്തെ നിഷേധിക്കുന്നത് എത്ര വലിയ പോയത്തമാണ്.

പ്‌രസ്തുത മൗലിദില്‍ കാണാം
*■ﻭﻫﻮﺍﻟﺬﻱ توسل ﺑﻪ ﺁﺩﻡ ﻋﻠﻴﻪ ﺍﻟﺴﻼﻡ*


*മുഹമ്മദ്(സ)യുടെ പ്രഭ കൊണ്ട് ആദം(അ) ഇടതേടി പ്രാർത്ഥിച്ചു .*

ഇത് ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ട ചരിത്ര സത്യമാണ്...


 قال رسول الله صلى الله عليه وسلم:
لما اقترف آدم الخطيئة، قال يا رب بحق محمد لما غفرت لي قال: وكيف عرفت محمدًا ؟ قال: لأنك لما خلقتني بيديك ونفخت فيَّ من روحك رفعت رأسي فرأيت على قوائم العرش مكتوبًا لا إله إلا الله، محمد رسول الله، فعلمت أنك لم تضف اسمك إلا أحب الخلق إليك، قال: صدقت يا آدم، ولولا محمد ما خلقتك
നബിതങ്ങളുടെ പേര് പറഞ്ഞ് ആദം നബി അല്ലാഹുവിനോട് തവസസുലാക്കി ദുആ ചെയ്തപ്പോള്‍ റബ്ബ് സ്വീകരിച്ചു.

ഈ സംഭവം ഉദ്ധരിക്കുന്നത് മഹാന്‍മാരായ പണ്ഢിത ശ്രേഷ്ഠരാണ്.

 1⃣  القسطلاني والزرقاني في المواهب اللدنية [ج1 ص62]

2⃣ ابن كثير في البداية ( ج1 ص180 ) .

ഹദീസ് സ്വഹീഹാണെന്ന് മഹത്തുക്കള്‍ രേഖപ്പെടുത്തുന്നു

3⃣الحاكم في المستدرك وقال : صحيح الإسناد


4⃣الحافظ السيوطي-الخصائص النبوية وصححه ،


5⃣البيهقي في دلائل النبوة  وصححه أيضاً

📖എന്നാൽ വിമര്‍ശകര്‍ എല്ലാ വിഷയത്തിലുമെന്ന പോലെ ഇവിടെയും പച്ചയായ ഹദീസ് നിഷേധവും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും നടത്തുന്നത് കാണാം.

വിശുദ്ധ ഖുര്‍ആനിലെ ഈ രണ്ട്  ആയത്തുകളാണ് നബിതങ്ങള്‍ പറഞ്ഞ ആ സംഭവത്തെ പച്ചയായി നിഷേധിക്കാന്‍ അവര്‍ ദുര്‍വിനിയോഗം ചെയ്തത്.

1⃣ *ﻓَﺘَﻠَﻘَّﻰٰ ﺁﺩَﻡُ ﻣِﻦْ ﺭَﺑِّﻪِ ﻛَﻠِﻤَﺎﺕٍ ﻓَﺘَﺎﺏَ ﻋَﻠَﻴْﻪِ ۚ ﺇِﻧَّﻪُ ﻫُﻮَ ﺍﻟﺘَّﻮَّﺍﺏُ ﺍﻟﺮَّﺣِﻴﻢُ*

_" ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള് അഭ്യസിച്ചു. അതിന്‍റെ മേല്‍ പ്രാര്‍ത്ഥന നടത്തി.. അല്ലാഹു സ്വീകരിച്ചു. തീര്ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍''
*(അൽ ബഖറ 2:37 ‏)*

 2⃣ *ﻗَﺎﻟَﺎ ﺭَﺑَّﻨَﺎ ﻇَﻠَﻤْﻨَﺎ ﺃَﻧْﻔُﺴَﻨَﺎ ﻭَﺇِﻥْ ﻟَﻢْ ﺗَﻐْﻔِﺮْ ﻟَﻨَﺎ ﻭَﺗَﺮْﺣَﻤْﻨَﺎ ﻟَﻨَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ*

രണ്ടുപേരും പറഞ്ഞു: “ഞങ്ങളുടെ റബ്ബേ ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില് ഉറപ്പായും ഞങ്ങള് നഷ്ടം പറ്റിയവരായിത്തീരും.
*(അൽ അഅ്റാഫ് 7:23 ‏)*

ആയത്തില്‍ ആദം നബിയുടെ പ്രാര്‍ത്ഥനയെ പരിചയപ്പെടുത്തുമ്പോള്‍ തവസ്സുലാക്കിയിട്ടുണ്ടോ ഇല്ലേ എന്ന് പറഞ്ഞിട്ടേയില്ല. പകരം ഹദീസ് തവസ്സുല്‍ ആക്കിയിട്ടാണ് പ്രാര്‍ത്ഥിച്ചിട്ടുള്ളത് എന്ന് വ്യകതമാക്കുകയും ചെയ്യുന്നു.


*പച്ചയായ പ്രമാണ നിഷേധത്തെ ഇസ്ലാം എന്ന് വിളിക്കുന്നതെങ്ങനെ...?*

♡♡♡♡♡♡♡♡♡♡

Muneerperumalabad/fb.com

നബിതങ്ങളുടെ മദ്ഹ് കേള്‍ക്കുന്നത് തന്നെ മൗലിദ് വിമര്‍ശകര്‍ക്ക് പുച്ചമാണ്.
കാരണം പലതും പറഞ്ഞ് അവര്‍ മദ്ഹ് വേദികളില്‍ നിന്ന് ഒളിച്ചോടുന്നതാണ് പതിവ്.
അവരുടെ കാരണങ്ങളില്‍(?) പെട്ടതാണ് നൂഹ് നബി(അ) യുടെ ഇസ്തിഗാസ പറയുന്ന വരി. അത് കേവലം ഈ മൗലിദില്‍ മാത്രം പറയുന്ന ഒരു ചരിത്രമാണെന്ന് ധരിച്ചാണ് അവര്‍ നിഷേധത്തിനൊരുങ്ങുന്നത്. മഹാനായ മഖ്ദൂം(റ)വിനെതിരില്‍ കളവ് ആരോപിക്കുമ്പോള്‍ അല്‍പം ആലോചിക്കണമായിരുന്നു.

മഖ്ദൂം(റ) എഴുതുന്നു.
*ﻭﺍﺳﺘﻐﺎﺙ ﺑﻪ ﻧﻮﺡٌ ﻓﻨﺠﻰ ﻣﻦ ﺍﻟﺮﺩﻯ*

_*നൂഹ് നബി(അ) മുഹമ്മദ് നബി(സ) യോട് സഹായാഭ്യർ ത്ഥന നടത്തി പ്രാർ ത്ഥിച്ചു. അതിനാൽ ജലപ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.*_

ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്.

ലോക പ്രശസ്ത പണ്ഢിതന്‍ ഇമാം സുബുകീ (റ) എഴുതുന്നു.
أما استغاثة نوح وإبراهيم عليهما الصلاة والسلام فأورده المفسرون   (شفاء السقام ١٥١)
നൂഹ് നബിയും ഇബ്രാഹീം നബിയും ഇസ്തിഗാസ നടത്തിയ സംഭവങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ പണ്ഢിത വരേണ്യര്‍ ഉദ്ധരിച്ചിട്ടുണ്ട് (ശിഫാഉസ്സിഖാം151)

പച്ചയായി ചരിത്രപ്രമാണങ്ങള്‍ നിഷേധിക്കുന്നതിനോട് വിശ്വാസികള്‍ എന്നും മുഖം തിരിച്ചിട്ടേയുള്ളൂ.

വിശുദ്ധ ഖുര്‍ആനില്‍ ഈ ചരിത്രത്തിനെതിരെ ഒരു വരിപോലും കാണാന്‍ കഴിയില്ല. പക്ഷെ വിമര്‍ഷകര്‍ ദുര്‍വ്യാഖ്യാനിക്കാതിരിക്കില്ലല്ലോ..?

*★*
അള്ളാഹു പറയുന്നു:

*ﻭَﺣَﻤَﻠْﻨَﺎﻩُ ﻋَﻠَﻰٰ ﺫَﺍﺕِ ﺃَﻟْﻮَﺍﺡٍ ﻭَﺩُﺳُﺮٍ . ﺗَﺠْﺮِﻱ ﺑِﺄَﻋْﻴُﻨِﻨَﺎ ﺟَﺰَﺍﺀً ﻟِﻤَﻦْ ﻛَﺎﻥَ ﻛُﻔِﺮَ*

  ജനം നിഷേധിച്ചു തള്ളിയവര്‍ക്കുള്ള പ്രതിഫലമായിട്ട് നൂഹിനബിയെ നാം  നമ്മുടെ മേല്നോട്ടത്തില്‍ നീങ്ങുന്ന പലകകളും കീലങ്ങളുമുള്ള കപ്പലില് കയറ്റി.."_
_*(അൽ ഖമർ 54:13,14 ‏)*_

*ﻭَﻗِﻴﻞَ ﻳَﺎ ﺃَﺭْﺽُ ﺍﺑْﻠَﻌِﻲ ﻣَﺎﺀَﻙِ ﻭَﻳَﺎ ﺳَﻤَﺎﺀُ ﺃَﻗْﻠِﻌِﻲ ﻭَﻏِﻴﺾَ ﺍﻟْﻤَﺎﺀُ ﻭَﻗُﻀِﻲَ ﺍﻟْﺄَﻣْﺮُ ﻭَﺍﺳْﺘَﻮَﺕْ ﻋَﻠَﻰ ﺍﻟْﺠُﻮﺩِﻱِّ ۖ ﻭَﻗِﻴﻞَ ﺑُﻌْﺪًﺍ ﻟِﻠْﻘَﻮْﻡِ ﺍﻟﻈَّﺎﻟِﻤِﻴﻦَ*

_"അപ്പോള് കല്പനയുണ്ടായി: “ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്ക്കൂ. ആകാശമേ, മഴ നിര്ത്തൂ.” വെള്ളം വറ്റുകയും കല്പന നടപ്പാവുകയും ചെയ്തു. കപ്പല് ജൂദി പര്വതത്തിന്മേല് ചെന്നു നിന്നു. അപ്പോള് ഇങ്ങനെ അരുളപ്പാടുണ്ടായി: “അക്രമികളായ ജനതക്കു നാശം!”_
_*(ഹൂദ് 11:44)*_

☝🏻നൂഹ് നബിയുടെ ഒരു പ്രാര്‍ത്ഥന ഖുര്‍ആനിലുണ്ട്. അത് മാത്രമേ നൂഹ്നബി പ്രാര്‍ത്ഥിച്ചിട്ടുള്ളൂ എന്ന് പറയാന്‍ വിമര്‍ശകര്‍ ഇത് വരെ തെളിവ് കൊണ്ട് വന്നിട്ടില്ല എന്നതാണ് സത്യം.

*ﻗَﺎﻝَ ﺭَﺏِّ ﺍﻧْﺼُﺮْﻧِﻲ ﺑِﻤَﺎ ﻛَﺬَّﺑُﻮﻥِ*

_"നൂഹ് പ്രാര്ഥിച്ചു: “എന്റെ റബ്ബേ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല് നീയെനിക്കു തുണയായുണ്ടാകേണമേ.”_

*ﻓَﺄَﻭْﺣَﻴْﻨَﺎ ﺇِﻟَﻴْﻪِ ﺃَﻥِ ﺍﺻْﻨَﻊِ ﺍﻟْﻔُﻠْﻚَ ﺑِﺄَﻋْﻴُﻨِﻨَﺎ ﻭَﻭَﺣْﻴِﻨَﺎ ﻓَﺈِﺫَﺍ ﺟَﺎﺀَ ﺃَﻣْﺮُﻧَﺎ ﻭَﻓَﺎﺭَ ﺍﻟﺘَّﻨُّﻮﺭُ ۙ ﻓَﺎﺳْﻠُﻚْ ﻓِﻴﻬَﺎ ﻣِﻦْ ﻛُﻞٍّ ﺯَﻭْﺟَﻴْﻦِ ﺍﺛْﻨَﻴْﻦِ ﻭَﺃَﻫْﻠَﻚَ ﺇِﻟَّﺎ ﻣَﻦْ ﺳَﺒَﻖَ ﻋَﻠَﻴْﻪِ ﺍﻟْﻘَﻮْﻝُ ﻣِﻨْﻬُﻢْ ۖ ﻭَﻟَﺎ ﺗُﺨَﺎﻃِﺒْﻨِﻲ ﻓِﻲ ﺍﻟَّﺬِﻳﻦَ ﻇَﻠَﻤُﻮﺍ ۖ ﺇِﻧَّﻬُﻢْ ﻣُﻐْﺮَﻗُﻮﻥَ*

_"അപ്പോള് നാമദ്ദേഹത്തിന് ഇങ്ങനെ ബോധനംനല്കി: “നമ്മുടെ മേല്നോട്ടത്തിലും നമ്മുടെ നിര്ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്പനവരും. അപ്പോള് അടുപ്പില്‍ നിന്ന് ഉറവ പൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്നിന്നും ഈ രണ്ട് ഇണകളെയും കൂട്ടി അതില് കയറുക. നിന്റെ കുടുംബത്തെയും അതില് കയറ്റുക. അവരില്‍ ചിലര്ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞിട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞുപോകരുത്. ഉറപ്പായും അവര് മുങ്ങിയൊടുങ്ങാന് പോവുകയാണ്."_

*ﻓَﺈِﺫَﺍ ﺍﺳْﺘَﻮَﻳْﺖَ ﺃَﻧْﺖَ ﻭَﻣَﻦْ ﻣَﻌَﻚَ ﻋَﻠَﻰ ﺍﻟْﻔُﻠْﻚِ ﻓَﻘُﻞِ ﺍﻟْﺤَﻤْﺪُ ﻟِﻠَّﻪِ ﺍﻟَّﺬِﻱ ﻧَﺠَّﺎﻧَﺎ ﻣِﻦَ ﺍﻟْﻘَﻮْﻡِ ﺍﻟﻈَّﺎﻟِﻤِﻴﻦَ*

_“അങ്ങനെ നീയും നിന്നോടൊപ്പമുള്ളവരും കപ്പലില് കയറിക്കഴിഞ്ഞാല്‍ നീ പറയുക: “അക്രമികളില് നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.”_

*ﻭَﻗُﻞْ ﺭَﺏِّ ﺃَﻧْﺰِﻟْﻨِﻲ ﻣُﻨْﺰَﻟًﺎ ﻣُﺒَﺎﺭَﻛًﺎ ﻭَﺃَﻧْﺖَ ﺧَﻴْﺮُ ﺍﻟْﻤُﻨْﺰِﻟِﻴﻦَ*

_"നീ വീണ്ടും പറയുക: “എന്റെ റബ്ബേ, അനുഗൃഹീതമായ ഒരിടത്ത് നീയെന്നെ ഇറക്കിത്തരേണമേ. ഇറക്കിത്തരുന്നവരില് ഏറ്റവും ഉത്തമന് നീയാണല്ലോ.”_
_*(മുഅ്മിനൂൻ 23:26-29).*_


*📛വിശ്വാസികള്‍ അവരുടെ വാറോലകളില്‍ കുടുങ്ങരുത്. ആയത്തുകളിലെവിടെയും ഇസ്തിഗാസ ചെയ്തതിനെ നിഷേധിക്കുന്നില്ല. മാത്‌രമല്ല ഇസ്തിഗാസ ചെയ്തിട്ടുണ്ടെന്ന് ഇമാം സുബുകീ (റ) അടക്കമുള്ള പണ്ഢിതന്‍മാര്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ നിന്നുദ്ധരിക്കുന്നുണ്ട്.*



*💡ചിന്തിക്കുക സഹോദരങ്ങളേ, ഖുർആനെയും ഹദീസുകളെയും ചരിത്ര സത്യങ്ങളെയും കള്ളമാക്കി തള്ളുന്ന ഇത്തരം  മൗലിദ് വിമര്‍ഷകരെ നാമെന്തിന് വിലകല്‍പിക്കണം?*

ഖുര്‍ആന്‍ നിഷേധികളെയും ദുര്‍വ്യാഖ്യാനിക്കുന്നവരെയും അല്ലാഹു ഭീഷണിപ്പെടുത്തുന്നതിങ്ങനെ...

*📖 ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ﺍﻓْﺘَﺮَﻯٰ ﻋَﻠَﻰ ﺍﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِﺂﻳَﺎﺗِﻪِ ۚ ﺇِﻧَّﻪُ ﻟَﺎ ﻳُﻔْﻠِﺢُ ﺍﻟْﻤُﺠْﺮِﻣُﻮﻥَ*

_"അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള് കടുത്ത അക്രമി ആരുണ്ട്? പാപികള് ഒരിക്കലും വിജയിക്കുകയില്ല."_
_*(യൂനുസ് 10:17).*_


*📖 ﻭَﻟَﺎ ﺗَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟَّﺬِﻳﻦَ ﻛَﺬَّﺑُﻮﺍ ﺑِﺂﻳَﺎﺕِ ﺍﻟﻠَّﻪِ ﻓَﺘَﻜُﻮﻥَ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ*

_"അല്ലാഹുവിന്റെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല് നീ പരാജിതരുടെ കൂട്ടത്തില് പെട്ടുപോകും."_
_*( യൂനുസ് 10: 95).*_


നീണ്ട താടിയും ദീര്‍ഘ നേരമുള്ള ആരാധനയുമെല്ലാം ബിദ്അത്തുകാരന് ഒരു ഉപകാരവും ഉണ്ടാവില്ല. ഖുര്‍ആന്‍ പറയുന്നൂ

*📖 ﻣَﺜَﻞُ ﺍﻟَّﺬِﻳﻦَ ﻛَﻔَﺮُﻭﺍ ﺑِﺮَﺑِّﻬِﻢْ ۖ ﺃَﻋْﻤَﺎﻟُﻬُﻢْ ﻛَﺮَﻣَﺎﺩٍ ﺍﺷْﺘَﺪَّﺕْ ﺑِﻪِ ﺍﻟﺮِّﻳﺢُ ﻓِﻲ ﻳَﻮْﻡٍ ﻋَﺎﺻِﻒٍ ۖ ﻟَﺎ ﻳَﻘْﺪِﺭُﻭﻥَ ﻣِﻤَّﺎ ﻛَﺴَﺒُﻮﺍ ﻋَﻠَﻰٰ ﺷَﻲْﺀٍ ۚ ﺫَٰﻟِﻚَ ﻫُﻮَ ﺍﻟﻀَّﻠَﺎﻝُ ﺍﻟْﺒَﻌِﻴﺪُ*

_"തങ്ങളുടെ റബ്ബിനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്ത്തനങ്ങള്, കൊടുങ്കാറ്റുള്ള നാളില് കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര് നേടിയതൊന്നും അവര്ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്ഗഭ്രംശം."_
_*(ഇബ്രാഹീം 14:18)*_


🚫

നബി(സ)യെ  പുകഴത്തുന്നതിനെ വിമര്‍ഷിക്കുമ്പോൾ മേൽവിവരിച്ചതുപോലെ ഖുർഃആനെയും ഹദീസിനെയും പണ്ഢിത പ്രമാണങ്ങളെയും കളവാക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്.



📘ഈസാ നബിയെ ഇലാഹാണെന്ന വിശ്വാസത്തോടെ കൃസ്ത്യാനികള്‍ പുകഴ്ത്തുന്നത് പോലെ അതിരുവിട്ട് പുകഴ്ത്തുന്നത് നബി(സ) നിരോദിച്ചിരിക്കുന്നു എന്നത് സത്യമാണ്.

ഖുര്‍ആനിനോടും ഹദീസുകളോടും എതിരായ ഒരു വരിപോലും പ്രസ്തുത മൗലിദ് ഗ്രന്ഥത്തിലില്ല. മഖ്ദൂമവര്‍കളെ ആരോപിക്കുന്നവര്‍ക്ക് അത് തെളിയീക്കുവാന്‍ സാധ്യവുമല്ല.

നബിതങ്ങള്‍ പറയുന്നു
*ആരെങ്കിലും എന്റെ മേൽ മനപ്പൂർവ്വം കളവ് പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിൽ അവൻ പ്രതീക്ഷിച്ചുകൊള്ളട്ടെ”.*
(ബുഖാരി)

ഇമാമുമാരെ പറ്റി നബിതങ്ങളുടെ മേല്‍ കളവു പറയുന്നവരാണെന്നു വിശ്വസിക്കുന്നവര്‍ക്ക് പിന്നെന്തു പ്രമാണം..? പിന്നെന്തു പാരമ്പര്യം..?



👆ഇതൊക്കെ മനസ്സിലായിട്ടും അത് അങ്ങീകരിക്കാതെ ചിലർ പറയാറുണ്ട്:



*ഖുര്‍ആനും ഹദീസുമല്ലാത്തതൊന്നും നമ്മള്‍ വിശ്വസിക്കില്ല എന്ന്*

ചോദിക്കട്ടെ,
*ഖുര്‍ആന്‍ എവിടുന്നാണ് ഈ കാലത്ത് ജനിച്ച നിനക്ക് കിട്ടിയത്...?*

*നബിതങ്ങളുടെ കാലത്തില്ലാതെ നിനക്കെവിടുന്നാണ് ഹദീസുകള്‍ ലഭിച്ചത്...?*



 അള്ളാഹു പറയുന്നു:

*ومن يشاقق الرسول من بعد ما تبين له الهدى ويتبع غير سبيل المؤمنين نوله ما تولى ونصله جهنم وساءت مصيرا*
സന്‍മാര്‍ഗ്ഗം വ്യക്തമായിട്ടും നബിതങ്ങള്‍ക്കെതിരായി വിശ്വാസികള്‍ നടന്ന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാതെ പുത്തന്‍ മാര്‍ഗ്ഗം തിരെഞ്ഞെടുത്തവര്‍ക്ക് നരകം വരാനുണ്ട്....(ഖുര്‍ആന്‍)

_*📿അല്ലാഹുവേ, ഞങ്ങൾ അറിയാതെ ചെയ്ത തെറ്റുകൾ മുത്ത്നബിയുടെ ബറക്കത്ത് കൊണ്ട് നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ.*

  *സത്യം മനസ്സിലാക്കി, അതുൾക്കൊണ്ട് ജീവിക്കാൻ നീ ഞങ്ങള്‍ക്കും ഞങ്ങളുടെ സഹോദരങ്ങള്‍ക്കും അനുഗ്രഹം നൽകേണമേ…*_
_(ആമീൻ)._


☆ *മതി വെറുത്തേക്കൂ...*
*ഈ വഹാബി പ്രസ്ഥാനത്തെ...!* ☆★


♡നബിതങ്ങള്‍ ഓര്‍മപ്പെടുത്തുന്നു

مَنْ رَغَبَ عَنْ سُنَّتِي فَلَيْسَ مِنِّي
എന്‍റെ സുന്നത്ത് വിട്ട് ബിദ്അത്തിലേക്ക പോയവന്‍ എന്‍റെ ഉമ്മത്തല്ല

♡ബിദ്അത്തു കാരനെ ബഹുമാനിക്കരുത്‌. നബിതങ്ങള്‍ പറയുന്നു

مَنْ وَقَرَ صَاحِبَ بِدْعَةٍ فقد أعان عَلَى هدم الإسلام
ബിദ്അത്തുകാരനെ ബഹുമാനിച്ചവന്‍ ഇസ്ലാം തകര്‍ക്കാന്‍ സഹായിക്കുന്നവനാണ്

♡ഉമ്മത്ത് പല പാര്‍ട്ടികളായി തിരിയുമ്പോള്‍ ആരുടെ കൂടെ നില്‍ക്കണമെന്ന് നബിതങ്ങള്‍ പഠിപ്പിച്ചു


لَيَأْتِيَنَّ عَلَى أُمَّتِي كَمَا أَتَى عَلَى بَنِي إِسْرَائِيلَ حَذْوَ النَّعْلِ بِالنَّعْلِ حَتَّى إِنْ كَانَ مِنْهُمْ مَنْ أَتَى أُمَّهُ عَلانِيَةً لَكَانَ فِي أُمَّتِي مَنْ يَصْنَعُ ذَلِكَ وَإِنَّ بَنِي إِسْرَائِيلَ تَفَرَّقَتْ١ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً وَتَفَرَّقَتْ أُمَّتِي عَلَى ثَلاثٍ وَسَبْعِينَ مِلَّةً كُلُّهُمْ فِي النَّارِ إِلا مِلَّةً وَاحِدَةً قَالُوا مَنْ هِيَ يَا رَسُولَ اللَّهِ قَالَ مَا أَنَا عَلَيْهِ وَأَصْحَابِي
ബനൂഇസ്രാഈലിനെ പോലെ എന്‍റെ ഉമ്മത്ത് 73 വിഭാഗമാവും അവരിലൊരുവിഭാഗമാണ് വിജയികള്‍. ഞാനും സ്വഹാബത്തും ജീവിച്ച പാതയില്‍ ജീവിക്കുന്നവരാണവര്‍


★തറാവീഹ്
മൗലിദ് വിമര്‍ഷകര്‍ തറാവീഹ് വിഷയത്തില്‍ സ്വഹാബികള്‍ക്കെതിരാണ്
★ജുമുഅഃ ഖുതുബ
നബിതങ്ങളും സ്വഹാബത്തും പ്രവര്‍ത്തിച്ചതിനെതിരാണ് ജുമുഅഃ ഖുതുബ വിഷയത്തില്‍ ഈ വിമര്‍ഷകര്‍
★ഖുനൂത്തിലും നബിതങ്ങള്‍ക്കും സ്വഹാബത്തിനുമെതിരാണവര്‍
 ★മഹത്തുക്കളുടെ മദ്ഹ് പറയുന്നതിലും അവര്‍ പുത്തന്‍ വാദവുമായി വന്നവരാണവര്‍

★★★★

*വെറുത്തേക്കൂ അവരെ..*

അവര്‍ ദീനില്‍ വിനാശകാരികളാണ്.

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...