Thursday, September 28, 2023

ജന്മത്തിൽ സന്തോഷിക്കുന്നവർ*

 *നബി സ്വ യുടെ ജന്മത്തിൽ സന്തോഷിക്കുന്നവർ*


അല്ലാഹു തആല

മുഹമ്മദ് നബി സ്വ

ലോക മുസ്ലിമീങ്ങൾ



*നബി സ്വ യുടെ ജന്മത്തിൽ സന്തോഷിക്കൽ നെ വെറുക്കുന്നവർ*


ഇബ് ലീസ് 

ഒഹാബീസ്


https://m.facebook.com/story.php?story_fbid=pfbid0DTKp8zLfSbzvUVA8cwkKas7JQbfiRGniR8fuAW3WBcopH5fS4j3yioG6h8irfhZpl&id=100016744417795&mibextid=Nif5oz

Wednesday, September 27, 2023

ബിദ് അത്ത് .ഇമാം മാലിക് ബിദ്അത്ത് ഹസനയെ എത്രിത്തോ ?

 


ഇമാം മാലിക് ബിദ്അത്ത് ഹസനയെ എത്രിത്തോ ?


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


https://m.facebook.com/story.php?story_fbid=pfbid02BdHEXjxEiuS9Zv1fwEPw3CJyERBnCJGDUniCfZfZD5aubHRyKDCJcRG8HXyEmfcYl&id=100016744417795&mibextid=Nif5oz



ഒഹാബിയുടെ ചോദ്യം


ഇമാം മാലിക്ക്(റ) പറഞ്ഞു: ആരെന്കിലും ദീനിൽ പുതുതായി ഒര് ബിദ്അത്ത് ഉണ്ടാക്കി എന്നിറ്റ് അത് നല്ലതാണ് എന്ന് വാദിച്ചാൽ മുഹമ്മദ് നബി(സ) തന്റെ ദൗത്യത്തിൽ *വഞ്ചന* കാണിച്ചു എന്നു പറയുന്നതിനു തുല്യമാണ്


ഇതിന്റെ ഉദ്ധേശ്യ  മെന്ത്?


മറുപടി



ഇങ്ങനെ ഒരു വാചകം ഇമാം മാലിക് റ ന്റെ ഗ്രന്തത്തിൽ കാണിക്കാൻ സാധ്യമല്ല.


ഇമാം മാലിക് പറഞ്ഞതായി സനദ് സഹിതം തെളിയിക്കാനും സാധ്യമല്ല



ഇനി പറഞ്ഞന്ന് സങ്കൽപ്പിച്ചാൽ തന്നെ

ദീനിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധമായി പുതുതായി ഉണ്ടാക്കിയാൽ അത് തിന്മയാണ് എന്നാണ് ഇമാം മാലിക്  റ ഉദ്ധേശിക്കുന്നത് എന്ന് മനസ്സിലാക്കാം കാരണം ദീനിന്റെ പ്രമാണങ്ങൾക്ക് വിരുദ്ധമല്ലാത്തത് പുതുതായി ഉണ്ടാക്കുന്നത് തിന്മയല്ല എന്ന് എല്ലാ പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.


ഇമാം മാലിക്ക്  റ എന്നിവരുടെ ശിഷ്യൻ


ഇമാം ഷാഫി رحمه الله പറഞ്ഞു ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...


قال  الشافعي "البدعة بدعتان : محمودة ومذمومة 


، فما وافق السنة فهو محمود وما خالفها فهو مذموم "

خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ،


വീണ്ടും ഇമാം ഷാഫി (റ)  പറയുന്നു;


 وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى . فتح الباري لابن حجر


പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; ഒന്ന് കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി

പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്... ഫത്ഹുൽ ബാരി


മാലിക് ഇമാമിന്റെ മുവത്വ യുടെ ശർഹിൽ 1/238

മാലികി മദ്ഹബിലെ പ്രശസ്ത പണ്ഡിതൻ ഇമാം സര്‍ഖാനി  രേഖപ്പെടുത്തുന്നു.


ഉമർ അലി അള്ളാഹു തറാവീഹിൽ ഒരുമിച്ചുകൂട്ടിയതിനെപ്പറ്റി ഇതു നല്ല ബിദ്അത്താണ് എന്ന് പറഞ്ഞു.

അതിൻറെ കാരണം തിരുനബി ഇങ്ങനെ ഒരുമിച്ചു കൂട്ടൽ അവിടത്തെ കാലത്ത് സുന്നത്താക്കുകയോ അബൂബക്കർ റളിയള്ളാഹുവിന്റെ കാലത്ത് ഉണ്ടാവുകയോ ചെയ്തിട്ടില്ല.

ബിദ്അത്ത് എന്നാൽ മുൻ മാതൃകയില്ലാതെ പുതുതായി ഉണ്ടാക്കപ്പെട്ടത് എന്നാണ്.

എന്നാൽ ബിദ്അത്ത് എന്ന് പറഞ്ഞാൽ സുന്നത്തിന് വിരുദ്ധമായ എന്നാണ്.അത് നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ഉണ്ടായിട്ടുമില്ല.

ബിദ്അത്ത് അഞ്ച്

ഇനമായി തിരിയുന്നതാണ്.

(ശറഹുൽ മുവത്വ 1/238 )

ഇതിൽ നിന്നും എല്ലാ വിതഹത്തും പിഴവാണ് എന്ന തിരുനബിയുടെ വാക്കിന്റെ അർത്ഥം ശറഇയ്യായ ബിദ്അത്ത് പിഴവാണ് എന്നാണ് എന്ന് മനസ്സിലാക്കാം കാരണം ഭാഷാപരമായ ബിദ്അത്ത് (അതായത് മുൻകാലത്ത് ഉള്ളതല്ലാത്തത് )വാജിബ് , മൻദൂബ്  ഹറാം കറാഹത്ത് തുടങ്ങി അഞ്ച്ഇനമായി തിരിയുമെന്ന് മനസ്സിലാക്കാം .ഇത് കഴിഞ്ഞകാലത്തുള്ള സർവ്വ പണ്ഡിതന്മാരും രേഖപ്പെടുത്തിയതാണ്.


المذهب المالكي:

1- قال محمد الزرقاني المالكي في شرحه للموطأ (ج1/238) عند شرحه لقول عمر بن الخطاب رضي اللّه عنه: "نعمت البدعة هذه" فسماها بدعة لأنه صلى اللّه عليه وسلم لم يسنّ الاجتماع لها ولا كانت في زمان الصديق، وهي لغة ما أُحدث على غير مثال سبق وتطلق شرعًا على مقابل السنة وهي ما لم يكن في عهده صلى اللّه عليه وسلم، ثم تنقسم إلى الأحكام الخمسة. انتهى


മാലിക്ക് പണ്ഡിതനായ അഹ്മദ് ബിൻ യാഹിയാ കിതാബുൽ മിഅയാറിൽ 1, 357 രേഖപ്പെടുത്തുന്നു.

നമ്മുടെ മാലിക്ക് പണ്ഡിതന്മാർ മൊത്തത്തിൽ ബിദ്അത്തിനെ നിഷേധിക്കുന്ന മേലിൽ ഏകോപിച്ചിട്ടുണ്ടെങ്കിലും അവരെ അടുത്തുള്ള ശരിയായ അഭിപ്രായം അത് അഞ്ച് ഇനമായി തിരിയും എന്നതാണ്.


അപ്പോൾ ബിദ്അത്തിനെപ്പറ്റിയുള്ള (നബി തങ്ങളുടെ കാലത്തിന് ശേഷം പുതുതായി ഉണ്ടായത് ) സത്യമായ നിലപാട്.

ശറഇന്റെ തത്വങ്ങളോട് അതിനെ വെളിവാക്കപ്പെടുമ്പോൾ ഏതെങ്കിലും ഒരു തത്വത്തിനോട് അത് യോജിച്ചിട്ടുണ്ടെങ്കിൽ ആ തത്വത്തിലെക്ക് അതിനെ ചേർക്കപ്പെടേണ്ടതാണ്.

ഈ കാര്യങ്ങൾ നീ ശരിയായി മനസ്സിലാക്കുകയും ഈ അടിത്തറ കൃത്യമാക്കുകയും ചെയ്താൽ എല്ലാ വിധത്തും പിഴച്ചതാണ് എന്ന് തിരു നബിയുടെ വചനം പ്രത്യാഘാർത്ഥം  കൊടുക്കേണ്ട വ്യാപക പദമാണെന്നതിൽ  സംശയിക്കുകയില്ല

(അതായത് അതിലെ ശറഇ യ്യായ ബിദ്അത്ത് മാത്രമാണ് ഉദ്ദേശം.ഇത് എല്ലാ പണ്ഡിതന്മാരും ഇമാമുമാരും വ്യക്തമായി പറഞ്ഞതാണ്. (കിതാബുൽ മഅയാർ 1/357


2- قال الشيخ أحمد بن يحيى الونشريسي المالكي في كتاب المعيار المعرب (ج1/357-358) ما نصه: "وأصحابنا وإن اتفقوا على إنكار البدع في الجملة فالتحقيق الحق عندهم أنها خمسة أقسام"،) ثم ذكر الأقسام الخمسة وأمثلة على كل قسم ثم قال ): "فالحق في البدعة إذا عُرضت أن تعرض على قواعد الشرع فأي القواعد اقتضتها ألحقت بـها، وبعد وقوفك على هذا التحصيل والتأصيل لا تشك أن قوله صلى الله عليه وسلم:" كل بدعة ضلالة"، من العام المخصوص كما صرح به الأئمة رضوان الله عليهم".اهـ

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

Tuesday, September 26, 2023

എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്നല്ലേ തിരുനബി പഠിപ്പിച്ചത്*

 *എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്നല്ലേ തിരുനബി  പഠിപ്പിച്ചത്*


ഒഹാബികളുടെ തട്ടിപ്പ്


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

https://m.facebook.com/story.php?story_fbid=pfbid0FPhcjq3TDWwtrD9TKJfUZePfgJnj7qosWT2ex3VZp1gfNAV6yypk9Mmt8qpfWmQFl&id=100016744417795&mibextid=Nif5oz


എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്നല്ലേ തിരുനബി  പഠിപ്പിച്ചത് പിന്നെന്താണ് ചില വിധത്തിൽ നല്ലതും ചിലത് ചീത്തതും ഉണ്ടെന്ന് പറഞ്ഞു നടക്കുന്നത്.



മറുപടി 


മേൽ ഹദീസ് വിവരിച്ചുകൊണ്ട് ലോകപ്രശസ്ത പണ്ഡിതർ സ്വഹീഹ് മുസ്ലിമിൻറെ വ്യാഖ്യാതാവ് ഇമാം നവവി റ പറയുന്നു.



 قال النووى فى شرحه على صحيح مسلم"(6/154-155)



എല്ലാവിധ പിഴച്ചതാണ് എന്ന വാചകം വ്യാപഹാർദ്ദം ഉണ്ടെങ്കിലും പ്രത്യേകത നൽകേണ്ടതാണ്. അതുകൊണ്ട് ഉദ്ദേശം അധിക ബിദ്അത്തും എന്നാണ്.ഭാഷ പണ്ഡിതന്മാർ പറയുന്നത് മുൻ മാതൃകയില്ലാത്ത പ്രവർത്തിക്കപ്പെടുന്ന എല്ലാകാര്യത്തിനും ബിദ്അത്ത് എന്ന് പറയും.

പണ്ഡിതന്മാർ ബിദ്അത്തിന് അഞ്ച് ഇനം ആക്കിയിട്ടുണ്ട് വാജിബ് , മൻദൂബ് ,ഹറാം, കറാഹത്ത് ,ഹലാൽ ,

വിശ്വാസപണ്ഡിതന്മാരെ ദൈവനിഷേധികൾക്ക് എതിരെയും പുത്തൻ വാദികൾക്കെതിരെയും കണ്ണനം നടത്താൻ വേണ്ടി തെളിവുകളെ ക്രമപ്പെടുത്തിയതും അതുപോലെയുള്ളതും വാജിബായ ബിദ്അത്തിൽ പെട്ടതാണ് .


വിജ്ഞാനത്തിന്റെ ഗ്രന്ഥരചനയും മദ്രസകൾ വൈയമ്പലങ്ങൾ തുടങ്ങിയവയുടെ നിർമ്മാണവും മറ്റും പുണ്യമായ ബിദ് അത്തിൽ പെട്ടതാണ്


ഭക്ഷണത്തിലും മറ്റുമുള്ള വിശാലത യും മറ്റുംഅനുവദനീയമായ ബിദ്അത്തിൽ പെട്ടതാണ്.

ഹറാമും കറാഹത്തുമായ ബിദ്അത്ത് എല്ലാവർക്കും അറിയുന്നതാണ്



: قوله صَلَّى اللهُ عَلَيهِ وَسَلَّمَ: (وَكُلُّ بِدْعَةٍ ضَلاَلَةٌ) هذا عامٌّ مخصوص، والمراد: غالب البدع. قال أهل اللُّغة: هي كلّ شيء عمل عَلَى غير مثال سابق. قال العلماء: البدعة خمسة أقسام: واجبة، ومندوبة، ومحرَّمة، ومكروهة، ومباحة. فمن الواجبة: نظم أدلَّة المتكلّمين للرَّدّ عَلَى الملاحدة والمبتدعين وشبه ذلك. ومن المندوبة: تصنيف كتب العلم وبناء المدارس والرّبط وغير ذلك. ومن المباح: التّبسط في ألوان الأطعمة وغير ذلك. والحرام والمكروه ظاهران،



ഈ മസാലകൾ തെളിവുകൾ പ്രകാരം തെഹ്ദീപ് എന്ന ഗ്രന്ഥത്തിൽ ഞാൻ വിവരിച്ചു പറഞ്ഞിട്ടുണ്ട്.


മേൽപ്പറഞ്ഞ കാര്യങ്ങൾ നീ അറിഞ്ഞാൽ നിനക്ക് ഉറപ്പിച്ചു മനസ്സിലാക്കാൻ കഴിയും എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന ഹദീസ് പ്രത്യേകർത്ഥം കൊടുക്കേണ്ട വ്യാപക പദമാണ്.

ഇപ്രകാരം തന്നെയാണ് ഇതുപോലെയുള്ള എല്ലാ ഹദീസുകളും .തറാവീഹ് നിസ്കാരത്തെ പറ്റി ഇത് നല്ല ബിദ്അത്താണ് എന്ന് ഉമർ യുടെ വാക്ക് ഞാൻ പറഞ്ഞതിനെ ശക്തിയാക്കുന്നുണ്ട്എല്ലാ വിധത്തും പിഴച്ചതാണ് എന്ന വാക്കിൽ എല്ലാം എന്ന പദം കൊണ്ട് ശക്തിയാക്കി പറഞ്ഞിട്ടുണ്ടല്ലോ എന്ന കാര്യം ഇതിന് പ്രത്യേകർത്ഥം ആണ് എന്ന് പറഞ്ഞതിന് വിരുദ്ധമല്ല.

എല്ലാം എന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും ഇങ്ങനെ പ്രത്യേകാർത്ഥം നൽകിയതായി കാണാവുന്നതാണ്.ഉദാഹരണമായി വിശുദ്ധ ഖുർആനിൽ എല്ലാ വസ്തുക്കളെയും തമർത്തുകളയുന്ന എന്ന് പറഞ്ഞത് പോലെ (അവിടെ പല വസ്തുക്കളും തകർക്കാതെ വിട്ടിട്ടുണ്ട് ) ശറഹു മുസലിം


 وقد أوضحت المسألة بأدلَّتها المبسوطة في تـهذيب الأسماء واللُّغات فإذا عرف ما ذكرته علم أنَّ الحديث من العامّ المخصوص، وكذا ما أشبهه من الأحاديث الواردة، ويؤيّد ما قلناه قول عمر بن الخطَّاب رَضِيَ اللهُ عَنْهُ في التّـَراويح: نعمت البدعة، ولا يمنع من كون الحديث عامًّا مخصوصًا قوله: (كُلُّ بِدْعَةٍ) مؤكّدًا بـــــــ كلّ، بل يدخله التَّخصيص مع ذلك كقوله تعالى: {تُدَمّرُ كُلَّ شَىءٍ} [الأحقاف،ءاية 25]. اهـ


http://islamport.com/w/srh/Web/2742/1331.htm


ഈ വിശദീകരണത്തിൽ നിന്നും എല്ലാ വിധത്തും പിഴച്ചതാണ് എന്ന വാചകത്തിൽ ബിദ്അത്ത് നല്ലതും ചീത്തതും ഉണ്ട് എന്നതിന് വിരുദ്ധമല്ല എന്നും അധിക ബിദ്അത്തും എന്ന അർത്ഥത്തിനാണ് അവിടെ പറഞ്ഞത് എന്ന വിവരണമാണ് ഇമാം നവവി അടക്കമുള്ള  പണ്ഡിതന്മാരും നൽകുന്നത്.


എന്ന് മാത്രമല്ല ബിദ്അത്തിനെ ഇമാം നവവി ഇമാം ഷാഫിഇ ഇമാം അസ്ഖലാനി ഇമാം ഇബ്നു അബ്ദുസ്സലാം رحمهم اللهഅടക്കം അടക്കമുള്ള ധാരാളം പണ്ഡിതന്മാർവല്ലതും ചീത്തതും ആയ രണ്ട് ഇനം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് അതിനെ അഞ്ച് ഇനമാക്കി  തിരിച്ചിട്ടുമുണ്ട് 


ഇതോടെ വഹാബിസത്തിന്റെ തെറ്റിദ്ധരിപ്പിക്കൽ വെള്ളത്തിലായിപ്പോയി.

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB



Monday, September 25, 2023

എല്ലാ ബിദ്അത്തും ളലാലത്താണ് ( പിഴച്ചതാണ്)എന്നല്ലേ മുത്ത് നബി പഠിപ്പിച്ചത് *?

 


*എല്ലാ ബിദ്അത്തും  ളലാലത്താണ് ( പിഴച്ചതാണ്)എന്നല്ലേ മുത്ത് നബി പഠിപ്പിച്ചത് *?



https://m.facebook.com/story.php?story_fbid=pfbid02FDm7zvphToDYmoe4nq2yqHZebhvEQjhwMAgfS6Rww5okKZHcTVdpaj1sbCcnk8SYl&id=100016744417795&mibextid=Nif5oz


ഒഹാബികളുടെ തട്ടിപ്പ്


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


*എല്ലാ ബിദ്അത്തും  ളലാലത്താണ് ( പിഴച്ചതാണ്)എന്നല്ലേ മുത്ത് നബി പഠിപ്പിച്ചത് പിന്നെ എന്താണ് ചില ആളുകൾ ഹസനത്തായ (നല്ല )ബിദ്അത്തും ചീത്ത ബിദ്അത്തും എന്നിങ്ങനെ രണ്ടു വിഭാഗം ആക്കുന്നത്*


മറുപടി


സഹീഹുൽ ബുഖാരിയുടെ മേൽ ഹദീസ് വിശദീകരിച്ചുകൊണ്ട് സഹീഹുൽ ബുഖാരിയുടെ പ്രശസ്ത വ്യാഖ്യാതാവ് ശൈഖുൽ ഇസ്ലാം ഇബ്നു ഹജറിൽ അസ്ഖലാനി റ പറയുന്നു.



ഇവിടെ എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന് പറഞ്ഞതിന്റെ ഉദ്ദേശം പ്രത്യേകമായതോ വ്യാപകമായതോ ആയ വഴിയിലൂടെ യാതൊരു തെളിവുമില്ലാതെ പുതുക്കിയത് പിഴച്ചതാണ്  എന്നാണ് അർത്ഥം


(അപ്പോൾ  ഖിയാസടക്കമുള്ള ശറഇന്റെ ഏതങ്കിലും  അടിസ്ഥാന തത്വങ്ങളിൽ തെളിവുകൾ ഉള്ളതാണെങ്കിൽ അത് ഉത്തമ നൂറ്റാണ്ടിൽ ഇല്ലാത്തത് ആണെങ്കിലും അത്തരം പുതുക്കിയത് മേൽപ്പറഞ്ഞ എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന വചനത്തിൽ ഉൾപ്പെടുകയില്ല എന്ന് മനസ്സിലായി. ഇന്ന് നടക്കുന്ന രീതിയിലുള്ള മൗലിദ് സംഘടിപ്പിക്കുക പോലെയുള്ളത് അസ്വല് സ്ഥിരപ്പെട്ടതാണ് എന്ന് ഇബ്നുഹജർ റ  പറഞ്ഞതായി അവിടുത്തെ ശിഷ്യൻ ഇമാം സഖാവി റ അൽ അജ് വബയിലും 1116 ഇമാം സുയൂത്വി ഫതാവയിലും രേഖപ്പെടുത്തിയിട്ടുണ്ട്. ]



ബഹുമാനപ്പെട്ട ഇമാം ഇബ്നു അബ്ദുസ്സലാം ബിദ്അത്ത് അഞ്ച് ഇനമാണ് എന്ന് പറഞ്ഞിട്ടുണ്ട് ഒന്ന് വാജിബ്

അതിൻറെ ഉദാഹരണം ഖുർആനും ഹദീസും മനസ്സിലാക്കാൻ ആവശ്യമായ അറബി ഗ്രാമർ പഠിക്കുക പോലെ .ഇതുപോലെയാണ് അടിസ്ഥാന ഉസ്വൂലുൽ ഫിഖ്ഹ്   രചിക്കലും സഹീഹും സ്വഹീഹല്ലാത്തതുമായ ഹദീസുകളെ വേർതിരിക്കാൻ ആവശ്യമായ അറിവുകൾ പഠിക്കലും എല്ലാം വാജിബായ  ബിദ്അത്തിൽ പെട്ടതാണ്.


ഹറാമായ ബിദ്അത്ത് എന്നാൽ സുന്നത്തിന് വിരുദ്ധമായ ഖദരിയത്തിന്റെയും മുർജി അത്തിന്റെയും മുശബ്ബിഹത്തിന്റെയും വിശ്വാസാചാരങ്ങൾ പോലെ


പ്രതിഫലാർഹമായ പുണ്യമുള്ള ബിദ്അത്ത് . തിരുനബിയുടെ കാലഘട്ടത്തിൽ ഉള്ളതല്ലാത്ത എല്ലാ നന്മകളും അതിൻറെ ഉദാഹരണങ്ങളാണ് .അതിൽ പെട്ടതാണ് തറാവീഹിന് വേണ്ടി ഒരുമിച്ചു കൂടുക മദ്രസകൾ വഴിയമ്പലങ്ങൾ നിർമ്മിക്കുക പോലെയുള്ളതും  തസവൂഫുമായി ബന്ധപ്പെട്ട സംസാരം അല്ലാഹുവിൻറെ പൊരുത്തം ആഗ്രഹിച്ചുകൊണ്ട്സംവാദ സദസ്സുകൾ സംഘടിപ്പിക്കുക തുടങ്ങിയവും അതിന്റെ ഉദാഹരണമാണ്.

ഹലാലായ ബിദ്അത്തിൽ പെട്ടതാണ് സുബഹിക്കും അസ്വറിനും ശേഷം മുസാഫഹത്ത് ചെയ്യുക ഭക്ഷണപാനീയ വസ്ത്ര പാർപ്പിടങ്ങളിലെ വിശാലത തുടങ്ങിയവ പോലെ . ഇതിൽ ചിലത് കറാഹത്തോ ഖിലാഫിൽ ഔലയോ ആകുന്നതും ഉണ്ടാകുന്നതാണ്. (ഫത്ഹുൽ ബാരി ശറഹുൽ ബുഖാരി)


والمراد بقوله كل بدعة ضلالة ما أحدث ولا دليل له من الشرع بطريق خاص ولا عام 


 وقال بن عبد السلام في أواخر القواعد البدعة خمسة أقسام فالواجبة كالاشتغال بالنحو الذي يفهم به كلام الله ورسوله لأن حفظ الشريعة واجب ولا يتأتى الا بذلك فيكون من مقدمة الواجب وكذا شرح الغريب وتدوين أصول الفقه والتوصل إلى تمييز الصحيح والسقيم والمحرمة ما رتبه من خالف السنة من القدرية والمرجئة والمشبهة والمندوبة كل إحسان لم يعهد عينه في العهد النبوي كالاجتماع عن التراويح وبناء المدارس والربط والكلام في التصوف المحمود وعقد مجالس المناظرة ان أريد بذلك وجه الله والمباحة كالمصافحة عقب صلاة الصبح والعصر والتوسع في المستلذات من أكل وشرب وملبس ومسكن وقد يكون بعض ذلك مكروها أو خلاف الأولى والله أعلم فتح الباري لابن حجرhttp://islamport.com/w/srh/Web/2747/7533.htm



നബി സ്വയുടെ കാലത്തോ അബൂബക്കർ റവിന്റെ കാലത്തോ നടപ്പാക്കുകയോ  നബി സ്വ കൽപിക്കുകയോ ചെയ്യാത്ത വെള്ളിയാഴച്ചയിലെ രണ്ടാം ഭാങ്ക് ഉസ്മാൻ റ വാണ് തുടങ്ങിയത് .



ജുമുഅക്ക് രണ്ട് ബാങ്ക്

ജുമുഅക്ക് രണ്ട് ബാങ്ക് വിളിക്കൽ ഉസ്മാനി(റ) ന്റെ കാലത്തുള്ള സ്വഹാബത്തിന്റെയും താബിഉകളുടെയും ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതും അന്നുമുതൽ ഇന്നുവരെ മുസ്ലിം ലോകം നിരാക്ഷേപം അനുവർത്തിച്ചു വരുന്ന ഒരു സുന്നത്തുമാണ്. അതിനാൽ ജുമുഅയുടെ രണ്ടാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിംകളുടെ ഐക്യകണ്ഡേനയുള്ള അഭിപ്രായത്തെയാണ് തള്ളിപറയുന്നത്. മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലുമെല്ലാം ഇന്നും ജുമുഅക്ക് രണ്ടു ബാങ്കുകൾ കൊടുക്കുന്നുണ്ട്.


 സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ ((

"ജുമുഅ നിസ്കാരത്തിനുള്ള വാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)

  പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:

ﻭﻣﻮﺍﻓﻘﺔ ﺳﺎﺋﺮ ﺍﻟﺼﺤﺎﺑﺔ ﻟﻪ ﺑﺎﻟﺴﻜﻮﺕ ﻭﻋﺪﻡ ﺍﻹﻧﻜﺎﺭ؛ ﻓﺼﺎﺭ ﺇﺟﻤﺎﻋﺎ ﺳﻜﻮﺗﻴﺎ ‏( ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ‏)

"ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)

സുകുതിയായ ഇജ്മാഅ് പ്രമാണമാണെന്ന് '

ഇമാം ബുഖാരി(റ)യുടെ ഹദീസ് വിശദീകരിച്ച് ഇബ്നുറജബുൽ ഹമ്പലി(റ) എഴുതുന്നു:

'കാര്യം അങ്ങനെ സ്ഥിരപ്പെട്ടു' എന്ന പരമാർശം കാണിക്കുന്നത് ഉസ്മാൻ(റ) പ്രസ്തുത ബാങ്ക് നടപ്പിലാക്കിയതുമുതൽ അത് സ്ഥിരമാവുകയും പിന്നീട് അത് ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാണ്. അലി(റ)യും അതംഗീകരിച്ചു എന്നാണു ഇത് അറിയിക്കുന്നത്. അതിനാൽ ഖുലഫാഉർറാഷിദുകളിൽ പെട്ട രണ്ടു ഖാലീഫമാർ അത് നിർവ്വഹിക്കുന്നതിൽ ഏകോപിച്ചിരിക്കുന്നു. (ഫത്ഹുൽബാരി, ഇബ്നുറജബ്. 6/211)



ഹാഫിള് ഇബ് ഹജറ് സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ


ഉസ്മാൻ റ അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അങ്ങി കരിച്ചു എന്ന ബുഖാരി  റ യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.


ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ


ബാങ്കിന്റെ നേരെ വാജകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്



ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،


(നബി സ്വയുടെ കാലത്ത് ഇല്ലാത്തതിയിരുന്നു ഇത് )

ഇതിന്ന് ബിദ്അത്ത് എന്ന് പറയും പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(റ) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.


 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ്. അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരിശ റഹു സ്വഹീഹുൽ ബുഖാരി)


ചുരുക്കത്തിൽ നബി സ്വ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അങ്ങികരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാജാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '


അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.


ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്


അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.


ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി സ്വ കൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻകാമികളും അങ്ങീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത് അതിൽ ചിലത് മുമ്പ് പറഞ്ഞിട്ടുണ്ട്.


ഇമാം അസ്ഖലാനി ഇമാം  ശാഫി ഇ رحمهمയിൽ നിന്നും ഉദ്ധരിക്കുന്നു


ഇമാം ഷാഫി رحمه الله പറഞ്ഞത് : ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...


قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "

خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ،


വീണ്ടും ഇമാം ഷാഫി (റ)  പറയുന്നു;


 وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى . فتح الباري لابن حجر


പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; 1 കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി

പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്... ഫത്ഹുൽ ബാരി


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB


നബിദിനം:മൗലിദ് സംഘടിപ്പിക്കാൻ പാടില്ല എന്ന് ഇമാം അസ്ഖലാനി പറഞ്ഞോ* ?

 



*മൗലിദ് സംഘടിപ്പിക്കാൻ പാടില്ല എന്ന് ഇമാം അസ്ഖലാനി പറഞ്ഞോ* ?


ഒഹാബികളുടെ തട്ടിപ്പ്


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

https://m.facebook.com/story.php?story_fbid=pfbid0L6j4KGEvJLtvEq236V8x8Xr7WaLHc1qgfn9zSFHhaig4Fv2f4Et2oHubRS1a6RZal&id=100016744417795&mibextid=Nif5oz



ഇബ്നു ഹജർ അൽ അസ്ഖലാനി റ മൗലിദിന്റെ അസ്വല് ഉത്തമ നൂറ്റാണ്ട് കാരിൽ നിന്ന് റിപ്പോർട്ട് ചെയ്യാത്ത  ചീത്ത ബിദ്അത്താണ് എന്ന് പറഞ്ഞിട്ടുണ്ടോ ?

ചില വഹാബി പുരോഹിതന്മാർ അങ്ങനെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതായി കണ്ടു.



മറുപടി


ഇന്ന് നടക്കുന്ന രീതിയിലുള്ള മൗലിദ് പരിപാടി യെ പറ്റി ചോദിച്ചപ്പോൾ അത് പുണ്യകർമ്മമാണെന്നാണ് ഇബ്നു ഹജർ അസ്ഖലാനി رحمه الله  പഠിപ്പിച്ചത്.



അദ്ദേഹം പറയുന്നു. ഇന്ന് നടക്കുന്ന രീതിയിലുള്ള മൗലിദ് പരിപാടി യുടെ തുടക്കം ഉത്തമ നൂറ്റാണ്ടുകാരായ സലഫ് സ്വാലിഹീങ്ങളിൽ നിന്നും റിപ്പോർട്ട് ഇല്ലാത്ത പുതിയ രീതിയാണ് (ഇന്ന് നടക്കുന്ന വാർഷിക സമ്മേളനങ്ങളും മദ്രസകളും കോളേജുകളും അതിലെ സിലബസും കളും

മാസികകളും പത്രങ്ങളും വാരികകളുംമറ്റുപല പ്രോഗ്രാമുകളും    ഇന്ന് നടക്കുന്ന അതേ രീതിയിൽ

തിരുനബിയുടെ കാലത്തെ ഉത്തമ നൂറ്റാണ്ടിലോ ഇല്ലാത്ത ബിദ്അത്തുകൾ ആണ് പക്ഷേ ബിദ്അത്ത് ഹസനയും പുണ്യകർമവും പ്രതിഫലാമാണ് എന്നത് പോലെ )

പക്ഷേ (ഇന്ന് നടക്കുന്ന ) മൗലിദ് പരിപാടി ധാരാളം നന്മകളും (ചില സ്ഥലത്ത് ) തിന്മകളും ഉൾക്കൊള്ളിക്കുന്നതായി കാണാം. അതിലെ നന്മകൾ മാത്രം സൂക്ഷിക്കുകയും തിന്മകൾ ഒഴിവാക്കുകയും ചെയ്താൽ അത് നല്ല ബിദ്അത്താണ് (ബിദ്അത്ത് ഹസനത്ത് )തിന്മകൾ ഒഴിവാക്കാതെ ചെയ്താൽ അത് പാടില്ലാത്തതും ആണ്

ഇന്ന് നടക്കുന്ന ഈ മൗലിദ് പരിപാടി സ്ഥിരപ്പെട്ട അടിസ്ഥാനത്തിന്മേൽനിർമ്മിക്കപ്പെട്ടത് ആയതുകൊണ്ട് തന്നെ അത് അനുവദനീയമാണ്. (അദ്ദേഹം തെളിവായി കൊണ്ടുവരുന്നത് ഇസ്ലാമിൻറെ നാല് പ്രമാണങ്ങളിൽ ഒന്നായ ഖിയാസ് ആണ് എന്ന് മനസ്സിലാക്കാം.കാരണം ഇസ്ലാമിൽ ഒരു കാര്യം പുണ്യകർമ്മമാണെന്നോ പാടില്ലാത്തതാണെന്നോ നിർബന്ധമാണെന്നോ സ്ഥിരപ്പെടാൻ നാല് പ്രമാണങ്ങളിൽ ഏതെങ്കിലും  ഒന്നിൽ അടിസ്ഥാനം ഉണ്ടായാൽ മതി

ഇവിടെ ഖിയാസ് എന്ന പ്രമാണമാണ് മഹാനവർകൾ തെളിവാക്കുന്നത് )


" سئل شيخ الإسلام حافظ العصر أبو الفضل ابن حجر عن عمل المولد، فأجاب بما نصه :


أصل عمل المولد بدعة ، لم تنقل عن أحد من السلف الصالح من القرون الثلاثة، ولكنها مع ذلك قد اشتملت على محاسن وضدها، فمن تحرى في عملها المحاسن ، وتجنب ضدها : كان بدعة حسنة ؛ وإلا فلا .


قال : وقد ظهر لي تخريجها على أصل ثابت ،

ആ സ്ഥിരപ്പെട്ട അടിസ്ഥാനം സഹീഹുൽ ബുഖാരിയിലും മുസ്ലിമിലും ഉള്ള തെളിവാണ്.നബിസല്ലല്ലാഹു അലൈഹി വസല്ലമ മദീനയിലേക്ക് മുന്നിട്ടപ്പോൾ ആശൂറായ ദിവസം ജൂതന്മാർ നോമ്പ് അനുഷ്ഠിക്കുന്നതായി കണ്ടു അപ്പോൾ തിരുനബി അവരോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞു ഈ  അള്ളാഹു ഫിർഔനിനെ മുക്കി നശിപ്പിക്കുകയും മൂസാനബിയെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണ്.അതുകൊണ്ട് ഞങ്ങൾ അല്ലാഹുവിനെ ശുക്കറായി നോമ്പ് അനുഷ്ഠിക്കുന്നു (ഇത് നബി തങ്ങൾ അംഗീകരിക്കുകയും ചെയ്തു )

ഇതിൽ നിന്നും പ്രത്യേകമായ ഒരു ദിനത്തിൽ അല്ലാഹു ചെയ്ത അനുഗ്രഹത്തിന്റെ മേൽ അല്ലാഹുവിനെ ശുക്ർ ചെയ്യേണ്ടതാണെന്ന് മനസ്സിലാക്കാം അത് അല്ലാഹുവിൻറെ നിഅമത്ത് ലഭിച്ചതാവട്ടെ പ്രയാസം നീങ്ങിപ്പോയതാവട്ടെ . *ഓരോ വർഷത്തിലും തുല്യമായ ദിവസം ആവർത്തിക്കുമ്പോൾ ആ പ്രവർത്തനം മടങ്ങി വരുന്നതുമാണ്.



 وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم قدم المدينة ، فوجد اليهود يصومون يوم عاشوراء، فسألهم فقالوا : هو يوم أغرق الله فيه فرعون ، ونجى موسى ؛ فنحن نصومه شكرا لله تعالى .


فيستفاد منه فعل الشكر لله على ما مَنّ به في يوم معين ، من إسداء نعمة أو دفع نقمة، ويعاد ذلك في نظير ذلك اليوم من كل سنة .



അല്ലാഹുവിനെ നന്ദി ചെയ്യുക എന്നത് വിവിധ ഇബാദത്തുകളെ കൊണ്ട് ഉണ്ടാകും അത് സുജൂദ് ആവാം നോമ്പനുഷ്ഠിക്കൽ ആവാം സ്വദഖയാവാം ഖുർആൻ പാരായണം ആവാം ഈ പരീക്ഷ ഈ ദിനത്തിൽ കാരുണ്യത്തിന്റെ നബി മുത്തുനബി വെളിവായ് അതിനേക്കാൾ വലിയൊരു അനുഗ്രഹം എന്തൊരു അനുഗ്രഹമാണ് ഉള്ളത്

والشكر لله يحصل بأنواع العبادة ، كالسجود والصيام والصدقة والتلاوة ؛ وأي نعمة أعظم من النعمة ببروز هذا النبي نبي الرحمة في ذلك اليوم ؟

*അതുകൊണ്ടുതന്നെ അവിടുന്ന് ജനിച്ച അതേ ദിവസം തന്നെ പ്രത്യേകം പരിഗണിക്കൽ ആവശ്യമാണ്* ആശുറായ ദിവസത്തിൽ മൂസാ നബിയുടെ ചരിത്രംഇതിനോട് യോജിക്കുന്നു. ഇനി ആ *പ്രത്യേകത ദിവസം പരിഗണിച്ചിട്ടില്ലെങ്കിൽ ആ മാസത്തിലെ ഏത് ദിവസവും മൗലിദ് പരിപാടി സംഘടിപ്പിക്കുന്നത് കുഴപ്പമില്ല* ചിലർ വർഷത്തിലെ ഏതെങ്കിലും ഒരു ദിവസം നടത്തിയാലും മതി എന്ന് പറഞ്ഞവരുണ്ട്.ഇതാണ് മൗലിദിന്റെ പ്രമാണവുമായി ബന്ധപ്പെട്ട് ഉള്ള ഒരു ചർച്ച

وعلى هذا : فينبغي أن يتحرى اليوم بعينه حتى يطابق قصة موسى في يوم عاشوراء، ومن لم يلاحظ ذلك : لا يبالي بعمل المولد في أي يوم من الشهر، بل توسع قوم فنقلوه إلى يوم من السنة، وفيه ما فيه .


فهذا ما يتعلق بأصل عمله .

 *ഇനി മൗലിദ് പരിപാടിയിൽ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ അല്ലാഹുവിനെ ശുക്റിന്റെ മേലിൽ അറിയിക്കുന്ന കാര്യത്തിൽ ചുരുക്കേണ്ടതാണ് നേരത്തെ പറഞ്ഞതുപോലെ ഖുർആൻ പാരായണവും ഭക്ഷണവിതരണവും തിരുനബിയുടെ മദ്ഹ് കാവ്യങ്ങളും നന്മയിലേക്കും പരലോക പ്രവർത്തനങ്ങളിലേക്കും ഹൃദയങ്ങളെ കൊണ്ടുപോകുന്ന കീർത്തനങ്ങളും എല്ലാം ചെയ്യേണ്ടതാണ്* .


*അപ്പോൾ വാദ്യോപകരണങ്ങളും മറ്റും ഉപയോഗിക്കുന്നതും മറ്റു കാര്യങ്ങൾ കൂടുതൽ ചെയ്യുന്നതും ആ ദിവസത്തിൽ സന്തോഷം ഉണ്ടാക്കുന്ന  ഹലാലായ എല്ലാ കാര്യങ്ങളും അതിലേക്ക് ചേർക്കുന്നതിന് വിരോധമില്ല. ഹറാമോ കറാഹത്ത് ആയ കാര്യങ്ങൾ അതിലേക്ക് ചേർക്കുന്നത് വിലക്കേണ്ടതാണ് .ഇപ്രകാരം തന്നെ ഖിലാഫിൽ ഔലയും ഒഴിവാക്കേണ്ടതാണ്* (അൽ ഹാവി ലിൽ ഫതാവ ١/٢٢٢ അൽ അജ്വി ബത്തുൽ മർളിയ്യ ഇമാം സഖാവി (അസ്ഖലാനിയുടെ ശിഷ്യൻ )

وأما ما يعمل فيه : فينبغي أن يقتصر فيه على ما يفهم به الشكر لله تعالى ، من نحو ما تقدم ذكره من التلاوة والإطعام والصدقة ، وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخير والعمل للآخرة .


وأما ما يتبع ذلك من السماع واللهو وغير ذلك : فينبغي أن يقال: ما كان من ذلك مباحا بحيث يقتضي السرور بذلك اليوم : لا بأس بإلحاقه به، وما كان حراما أو مكروها فيمنع، وكذا ما كان خلاف الأولى " انتهى من "الحاوي للفتاوي" (1/ 229) .


ഇത്രയും വിവരിച്ചതിൽ നിന്നും  ഇമാം അസ്ഖലാനി റ മൗലിദ് പരിപാടിയെ ആദ്യ നൂറ്റാണ്ടിൽ ഇല്ലാത്ത  പിഴച്ച ബിദ്അത്തായി എണ്ണിയിട്ടുണ്ട് എന്ന് പറഞ്ഞ്  പോസ്റ്റ് ഇറക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വഹാബി പുരോഹിതന്മാരുടെ തട്ടിപ്പ് നമുക്ക് മനസ്സിലായിക്കഴിഞ്ഞു.

മൗലിദ് തിരുനബി ജനിച്ച അന്നുതന്നെ നടത്താൽ പ്രത്യേകം പുണ്യമാണെന്നും ഭക്ഷണവിതരണം അടക്കമുള്ള പുണ്യകർമ്മങ്ങൾ അന്ന് നടത്തണമെന്നും അതിന് അടിസ്ഥാനം ഉണ്ടെന്നും പറഞ്ഞ ഉദ്ധരണികൾ മുഴുവനും കട്ടുവച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബി പുരോഹിത വർഗ്ഗം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുപോലെയാണ് ഇവർ കൊണ്ടുവരുന്ന ഏതൊരു ഉദ്ധരണിയും മുന്നും പിന്നും കട്ടുവെക്കുകയും അർത്ഥം തെറ്റിച്ച് എഴുതുകയും ചെയ്യുക എന്നത് കളവു മത്സരം നടത്തുന്ന ഇവരുടെ പതിവാണ് എന്ന് എല്ലാവരും മനസ്സിലാക്കുക



മൗലിദ് പരിപാടിയെ ബിദ്അത്ത് ആക്കി മാറ്റുന്ന വഹാബി പുരോഹിതന്മാർ ലോകപ്രശസ്ത പണ്ഡിതർ സഹീഹുൽ ബുഖാരിക്ക് ഏറ്റവും വലിയ വ്യാഖ്യാനം എഴുതിയ ശൈഖുൽ ഇസ്ലാം ഹാഫിളു ദ്ധുൻയാ ഇബ്നു ഹജറുൽ അസ്ഖലാനി റഹ്മത്തുള്ള വിവരമുള്ളവരേക്കാൾ ദീനിന്റെ അടിസ്ഥാന നിയമങ്ങൾ അറിയുന്നവരല്ല


Aslam Kamil Saquafi parappanangadi



https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

Sunday, September 24, 2023

ഔലിയാക്കൾ േ കം നിയന്ത്രിക്കുമോ അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.*

 *അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.*


✍️ Aslam saquafi payyoli


മുഹ് യുദ്ധീൻ മാലയിലെ ചില വരികൾ എടുത്തുദ്ധരിച്ച് *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ?* എന്നാണ് അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം. 


മൗലവിയുടെ വരികൾ ശ്രദ്ധിക്കുക:

"ലോകം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രം.അത് അവൻ്റെ മാത്രം പ്രത്യേകതയാണ്. ഇത് പറഞ്ഞാണ് ലോകം നിയന്ത്രിക്കുന്ന വലിയ്യ് എന്ന പ്രയോഗം മുശാവറ തള്ളിയത്. 

എന്നാൽ അല്ലാഹുവിന് മാത്രം പറയപ്പെടുന്ന പലതും മാലകളിൽ മുഹിയുദ്ധീൻ ശൈഖിന് വകവച്ചു കൊടുത്തിട്ടുണ്ട്. "

ശേഷം മാലയിലെ

1- ഭൂമി ഒരുണ്ട ...

2- ഞാനെല്ലാ സിർറിനും

3- എന്നുടെ ഏകൽ

4- എല്ലായിലും മേലെ

ഈ നാലു വരികൾ ചേർക്കുന്നു. 

ശേഷം മൗലവി ചോദിക്കുന്നു : " *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ? ഇനിയുള്ള കാലം ഇതിനു മറുപടി പറയാതെ കഴിയില്ല.* "


സമസ്തയിലെന്തൊക്കെയൊ മാറ്റം വന്നു എന്ന് തോന്നിപ്പിക്കലാണ് മൗലവിയുടെ ശ്രമം. അല്ലെങ്കിൽ തനി ജഹാലത് പ്രകടമായത്.


ഒരു വലിയ്യിനെ കുറിച്ച് അദ്ദേഹമാണ് അമ്പിയാക്കളടക്കമുള്ള ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് പറയുന്നതും ഔലിയാക്കൾക്ക് ലോകത്ത് നിയന്ത്രണാധികാരങ്ങൾ ഉണ്ട് എന്ന് പറയുന്നതും തമ്മിലുള്ള അന്തരം മൗലവിക്ക് മനസ്സിലായില്ല.


മൗലവി മനസിലാക്കേണ്ട

ഒരു പ്രധാനം കാര്യം ഇതാണ്; 

"ലോകം ഒട്ടാകെ നിയന്ത്രണം ഒരു വലിയ്യിനാണ് " എന്ന കുരു ത്വരീഖതിലെ പിഴച്ച വാദത്തെയാണ് സമസ്ത വിമർശിച്ചത്. 

"ലോകത്ത് നിയന്ത്രണാധികരം ഔലിയാക്കൾക്ക് ഉണ്ട് "

ഇതാണ് ശൈഖുന കാന്തപുരം ഉസ്താദടക്കമുള്ള സമസ്ത പണ്ഡിതർ പറഞ്ഞിട്ടുള്ളത്.  


ഇത് രണ്ടും ഒന്നല്ല എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഇത് പലയാവർത്തി വായിക്കലേ നിർവ്വാഹമുള്ളൂ.


ഇക്കാര്യം മനസ്സിലായവരുടെയടുക്കൽ നിങ്ങളുടെ ചോദ്യം നിരർത്ഥകം തന്നെയാണ്.


എന്നാൽ ഔലിയാക്കൾക്ക് മാലയിൽ പറഞ്ഞ കാര്യങ്ങൾ ഉണ്ടാകുമെന്ന് പറയുന്നത് അവരെ അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയർത്തലാണോ ? ഒരിക്കലും അല്ല.  


മുജാഹിദ് സ്ഥാപക നേതാക്കളായ  വക്കം മൗലവിയും കെഎം മൗലവിയും ഇക്കാര്യം പരാമർശിക്കുന്ന പ്രസക്ത ഭാഗങ്ങൾ ശ്രദ്ധിക്കുക. ഇത് മനസ്സിരുത്തി വായിക്കുന്നതോടെ നിങ്ങളുടെ എല്ലാ സംശയങ്ങളും തീരും.


വക്കം മൗലവിയെ കുറിച്ച് ഈയടുത്തായി യുവത പ്രസിദ്ധീകരിച്ച വക്കം മൗലവി ചിന്തകൾ രചനകൾ എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


" ചില വ്യക്തികളുടെ ഹൃദയങ്ങൾക്ക് അത്ഭുതകരമായ അവസ്ഥകളും കഴിവുകളും ഉണ്ട് മതപരവും ഭൗതികവും ആയിട്ടുള്ള അറിവ് സാധാരണക്കാർക്ക് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ് ലഭിക്കുന്നത്. എന്നാൽ പഞ്ചേന്ദ്രിയങ്ങൾ കൂടാതെ അല്ലാഹുവിനെ ഒഴികെയുള്ള ഭൗതികമായ സകല വിഷയങ്ങളിൽ നിന്നും വിരക്തി നേടി അല്ലാഹുവിനെ മാത്രം വിചാരിച്ച് ആലം മലക്കൂത്തിലൂടെ ചില അറിവുകൾ നേടാം എന്ന് ഇമാം ഗസ്സാലി എഴുതിയത് വക്കം മൗലവി പരിഭാഷപ്പെടുത്തുന്നത് ഇസ്ലാമിന്റെ ആത്മീയ ചിന്തയുടെ ആഴം വെളിപ്പെടുത്തുന്നതിന് കൂടിയാണ്. ഇത്തരം അറിവ് സമ്പാദനം ഉലമാക്കളാണ് ചെയ്യേണ്ടത് എന്ന് ഇവിടെ പറയുന്നുണ്ട്. അതേപോലെ ഔലിയാക്കളുടെ വിലായത്തിനെയും കറാമത്തിനെയും  കുറിച്ച് ശരിയായി വിശ്വസിക്കണം എന്നുകൂടി പറയുന്നു. കാരണം മനുഷ്യൻ മലക്കുകളുടെ വർഗ്ഗത്തിൽ നിന്നുള്ളവർ ആയതിനാൽ അവന് (മനുഷ്യന് )ചില ശക്തികൾ നൽകപ്പെട്ടിരിക്കുന്നു. സ്വന്തം ശരീരങ്ങൾക്ക് പുറമേ അന്യ ശരീരങ്ങളെ കൂടി സ്വാധീനിക്കാൻ ശേഷിയുള്ള ശാന്തി മത്തായ ആത്മാക്കൾ ഉണ്ടെന്ന് അറിയേണ്ടതാണെന്ന് വക്കം മൗലവി എഴുതുന്നത്. അതായത് *വിചാര ശക്തികൊണ്ട്  രോഗിയെ സുഖപ്പെടുത്താനും സുഖമുള്ള ശരീരത്തെ രോഗിയാക്കുവാനും മഴ പെയ്യണം എന്ന് വിചാരിക്കുമ്പോൾ മഴ പെയ്യിക്കാനും സാധിക്കുന്നതാണ്. അപൂർവ്വം ചില വ്യക്തികൾക്കാണ് അത്തരം ശേഷിയുണ്ടാവുക.* ഇത് യുക്തികൊണ്ട് സംഭവിക്കാവുന്നതും അനുഭവത്തിൽ അറിയപ്പെട്ടിട്ടുള്ളതും ആകുന്നു എന്ന് വക്കം മൗലവി ഇമാം ഗസ്സാലിയുടെ വാക്കുകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. കേരളത്തിലും മറ്റിടങ്ങളിലും മുസ്ലിം പ്രസ്ഥാനങ്ങൾ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കുവാനും ഊർജ്ജം നഷ്ടപ്പെടുത്തുവാനും ഇടയാക്കുന്ന ഒരു വിഷയമാണ് ഇപ്പോഴും ഇത്. "

(പേജ് : 151 )

ഔലിയാക്കളുടെ കഴിവുകളെ കുറിച്ച് അറിവില്ലാത്തവർ ഈ വിഷയത്തിലും വെറുതെ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കി ഊർജ്ജം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഈ ഗ്രന്ഥം രചിച്ച ഡോക്ടർ ടി കെ ജാബിർ നിരീക്ഷിക്കുന്നുണ്ട്. 


*കെ എം മൗലവി എഴുതുന്നു:*


"അല്ലാഹുതആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസർറു ഫാ(കൈകാര്യം)കട്ടെ അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരതയും നില ഉറപ്പും ആകുന്ന തംകീൻ എന്ന മർത്തബക്കാരായ കാമിലീങ്ങളായ ഔലിയാക്കൾക്കേ ഉണ്ടാകയുള്ളൂ. അത് അൽ കുത്തുബ് അൽ ഹൗസ് എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മറ്റാർക്കും ഇല്ല. *അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞേക്കാം, അപ്പോൾ അല്ലാഹുവിന്റെ അനുവാദം കൊണ്ട് അത് ഉണ്ടാകും. "*


(അൽ വിലായതു വൽ കറാമ : പേ: 48 )


അൽമനാറിലെ  വരികൾ കൂടി മൗലവി ഇവിടെ ചേർത്ത് വായിക്കുക:


"ചുരുക്കത്തിൽ ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും മലക്കുകളിൽ നിന്ന് ഉണ്ടാകുന്നവയാണ്....പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളും പ്രവർത്തിക്കുവാൻ അല്ലാഹു അവരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് " 

(അൽമനാർ 2008 

സെപ്റ്റംബർ പേജ് 43 )


സലഫീ...,

ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും *ഒരു മലക്കിൽ നിന്നാണ്* എന്ന് പറയുന്നതും *മലക്കുകളിൽ നിന്നാണ്* എന്ന് പറയുന്നതും രണ്ടും ശരിയാണോ? താങ്കൾ ഒഴിഞ്ഞിരുന്ന് ചിന്തിക്കുക. കുവരട്ടൂരികൾ ചർദ്ദിക്കുന്നത് വാരിവിഴുങ്ങാതിരിക്കുക.


മേൽപറഞ്ഞ കാര്യങ്ങൾക്കപ്പുറം മാലയിൽ വല്ലതും പറഞ്ഞോ ?


ഇനിയുള്ള കാലം 

വക്കം മൗലവിയുടെയും കെഎം മൗലവിയുടെയും അൽമനാറിന്റെയും മേലുദ്ദരണികൾ വിശദീകരിക്കാതെ മുന്നോട്ടുപോകാൻ മൗലവിമാർക്ക് കഴിയില്ല.

➖🔹➖🔹➖🔹➖🔹➖🔹

നബി ﷺ ജനനം ററബീഉൽ അവ്വലിൽ തന്നെ*

 


-*നബി ﷺ ജനനം ററബീഉൽ അവ്വലിൽ തന്നെ*


⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

നബി(ﷺ) പിറന്നത് റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയാണെന്നതാണ് പ്രബലാഭിപ്രായം. അല്ലാമ ഇബ്നുകസീർ എഴുതുന്നു



‎‫وقيل لاثنتي عشرة خَلَتْ منهُ ، نَصْ عَلَيْهِ


 ابْنُ إِسْحَقَ، وَرَوَاهُ‬‎ ‎‫ابْنُ 

 أبي شيبة في مصنفه عن عفان عنسعيد ابن ميناء عن جابر وابن

‬‎ 

‫عَبَّاسِ أَنْهُما قَالا: وَلِدَ رَسُولُ اللَّهِ عَامَ الْفِيلِ عَامَ الْفِيلِ‬‎ ‎‫يَوْمَ الْإِثِنينَ وفيه بعث، وفيه عرج‬‎ ‎‫به إلى السماء، وفيه هَاجَرَ ، وَفِيهِ مَاتَ، وَهَذَا هُوَ الْمَشْهُورُ‬‎

‎‫عند الجمهور. (السيرة النبوية لابن كثير: ١٩٨/١)‬


 നബിﷺ

 ജനിച്ചത് റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്ന് ഇബ്നു ഇസ്ഹാഖ്(റ) വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. അഫ്ഫാ ൻ(റ), സഈദുബ്നുമീനാഅ്(റ) ജാബിർ (റ), ഇബ്നുഅബ്ബാസ്(റ) എന്നിവരിൽ നിന്ന് ഇബ്നു അബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു: “ആനക്കലഹം നടന്ന വർഷത്തിൽ റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ച നബി) ഭൂജാതരായി. തിങ്ക ളാഴ്ച ദിവസം നബിയായി നിയോഗിക്ക പ്പെട്ടു. തിങ്കളാഴ്ച ദിവസം ആകാശാരോഹണം നടന്നു. തിങ്കളാഴ്ച ദിവസം ഹിജ്റ പോയി. തിങ്കളാഴ്ച ദിവസം വഫാത്തായി.

ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയടെ അടുക്കൽ പ്രസിദ്ധമായ അഭിപ്രായം ഇതാണ്.


(അസ്സീറത്തുന്നബവിയ്യ: 1/198) 



നബി( ﷺ) ജനിച്ചത് റമളാനിലയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അല്ലാമ ഇബ്നുകസീറും മറ്റും പ്രസ്താവിച്ചിട്ടുണ്ട്.


 ‎‫وَالْقَوْلُ الثَّانِي: أَنَّهُ وُلِدَ فِي رَمَضَانَ، نَقَلَهُ‬‎ ‎‫ابْنُ عبدِ الْبَرْ عَنْ الزبير بن

كبار وهو قل غريب جدا

 وَكَانَ‬‎ ‎‫مُستنده انه عليه الصَّلَوةُ وَالسَّلامُ أُوحِيَ إِلَيْهِ فِي رَمَضَانَ  بلا خلاف وذلك علي رءس اربعين


‬‎  سنة من عمره، فيكون مولده في رمضان، وهذا‬‎

فيه نظر

നബി( ﷺ

) ജനിച്ചത് റമളാനിലാണെന്നാ ണ് രണ്ടാം അഭിപ്രായം. സുബൈറുബ്നു ബക്കാറി(റ)നെ ഉദ്ധരിച്ച് ഇബ്നുഅബ്ദിൽ ബർറ്(റ) അതുദ്ധരിച്ചിട്ടുണ്ട്. അത് വളരെ ഗരീബായ അഭിപ്രായമാണ്. അദ്ദേഹ ത്തിന്റെ അവലംബം ഇതാവാം: “നബി(ﷺ

) ക്ക് ദിവ്യസന്ദേശം ലഭിച്ചത് റമളാനിലാണ ന്നതിൽ വീക്ഷണാന്തരമില്ല. നബിﷺ

ക്ക് 40 വയസ്സ് പൂർത്തിയായപ്പോഴാണല്ലോ ദിവ്യസന്ദേശം ലഭിച്ചത്. അതിനാൽ നബി (ﷺ

)യുടെ ജനനം റമളാനിലാവണം. എന്നാൽ അപ്പറഞ്ഞതിൽ ചിന്തിക്കാനുണ്ട്. (അസ്സീറത്തുന്നബവിയ്യ: 1/199).

Aslam Kamil Saquafi parappanangadi


Thursday, September 21, 2023

അബ്ദുൽ മലികിന്റെ മണ്ട ചോദ്യങ്ങൾക്ക് മറുപടി*

 



*അബ്ദുൽ മലികിന്റെ മണ്ട ചോദ്യങ്ങൾക്ക് മറുപടി*


⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


https://www.facebook.com/100016744417795/posts/pfbid0VnPgLeHRYfskCWr8mgxgMuq2kiRvS1DpzieHb9AuP9D3mXNPaMoQpFKPTmoYLMDPl/?mibextid=Nif5oz


Aslam Kamil Saquafi parappanangadi


അബ്ദുൽ മലികിന്റെ മണ്ട ചോദ്യങ്ങൾക്ക് മറുപടി



 പതിനേഴ് ചോദ്യങ്ങൾ

➖➖➖➖➖➖➖➖

1-താൻ  മുദബ്ബിറുൽ ആലം എന്ന് സ്വയം വാദിച്ച സി.എം മടവൂർ ശിർക്കിലോ അതോ തൗഹീദിലോ?


ഉത്തരം


ഖുർആനിൽ 

فالمدبرات امرا

ധാരാളം മുദബ്ബിറുകൾ ഉണ്ട് എന്ന് ഖുർആൻ പറഞ്ഞ അടിസ്ഥാനത്തിൽ അത് ശിർക്കല്ല


2-പേരോടിൻ്റ വാദ പ്രകാരം സി.എം ശിർക്കിലാണ് എന്നതിൽ സംശയമില്ല. എങ്കിൽ ചുരുങ്ങിയത് മടവൂർ വലിയ്യല്ല എന്നെങ്കിലും പറയാൻ സമസ്തക്കാർ തയ്യാറാകുമോ?


കഴിഞ്ഞതും വരാനുള്ളതുമായ സർവലോകത്തിന്റെയും മുദബ്ബിൽ ഏതങ്കിലും ഒരു വലിയ്യാണന്ന് പറയരുത് എന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്.

ആ അർത്ഥത്തിനല്ല മുദബ്ബിറുൽ ആലം എന്ന് പറയുന്നത് .



3 -സി.എം മുദബ്ബിറുൽ ആലം തന്നെ എന്ന് ഉറപ്പിച്ച് പറഞ്ഞ പകര മുസ്ലിയാർ (അയാൾ അത് മാറ്റിപ്പറഞ്ഞതായി അറിവില്ല) ശിർക്കിലാണോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം


4- സി.എം മടവൂർ മുദബ്ബിറുൽ ആലം ആണ് എന്ന് പറഞ്ഞ് മൗലിദ് എഴുതിയ മർകസിലെ സഖാഫി ശിർക്കിലാണോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം


5-ഈ മൗലിദ് എല്ലാ വീട്ടിലും ഓതണം എന്ന് പറഞ്ഞ് അവതാരിക എഴുതിയ കാന്തപുരം മുസ്ലിയാർ ശിർക്കിലാണോ?



ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



6-ജന:സെക്രട്ടറി കാന്തപുരം തന്നെ ശിർക്കിൽ അകപ്പെട്ടതോടെ സമസ്ത മൊത്തം ശിർക്കിലായോ?

അതോ ശിർക്കിൽ പെട്ട കാന്തപുരത്തെ നിങ്ങൾ പുറത്താക്കാമാ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



7. ശിർക്കിൽ പെട്ട ഈ നാലാളുകൾ അറുത്തത് സമസ്തക്കാർക്ക് തിന്നാൻ പറ്റുമോ?



ഇവരുടെ നികാഹ് ഫാസിദായോ?

ഇവരെ സമസ്തക്കാരുടെ മക്ബറയിൽ മറമാടുമോ?

ഇവരുടെ സ്വത്ത് അനന്തരം എടുക്കാമോ?

ഇവർ മരിച്ചാൽ നിങ്ങൾ മയ്യിത്ത് നമസ്കരിക്കുമോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



8 -ശിർക്കിൽ പെട്ടതോടെ കാന്തപുരത്തിൻ്റെ മുഫ്തി പട്ടം മൻസൂഖായോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



9. സമസ്തക്കാരിൽ തന്നെ ശിർക്ക് വന്ന സ്ഥിതിക്ക് മുസ്ലീംകളിൽ ശിർക്ക് വരില്ല എന്ന് നിങ്ങൾ പറഞ്ഞ് കൊണ്ടിരിക്കുന്ന വാദം ഇനി എന്തു ചെയ്യും?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം



10- ശർഹുൽ മകാസിദിൽ നിന്ന് പേരോട് വായിച്ചതിൻ്റെ അർഥം അതല്ല എങ്കിൽ ശരിയായ അർഥം സഖാഫി പറയുമോ?


ഉത്തരം


മേൽ പറഞ്ഞതിൽ നിന്നും അത് ശിർക്കല്ല എന്ന് മനസ്സിലാക്കാം

ഇതോട് കൂടി മേൽ ചോദ്യം പൊളിഞ്ഞു.


11- മഹാന്മാർക്ക് അല്ലാഹു കൊടുത്ത കഴിവിൽ നിന്നാണ് ഞങ്ങൾ ചോദിക്കുന്നത് എന്ന ഇക്കാലം വരേക്കുമുള്ള സമസ്തയുടെ വാദം ഇതോടെ പൊളിഞ്ഞില്ലേ?


കാരണം ലോകത്തിൻ്റെ തദ്ബീറിനുള്ള കഴിവ് അല്ലാഹു സി.എമ്മിന് കൊടുക്കില്ല എന്നല്ലേ ഇപ്പോൾ സമസ്ത പറയുന്നത്? അപ്പോൾ ഏതൊക്കെയാണ് കൊടുക്കുന്ന കഴിവുകൾ ? അതിൻ്റെ പരിധി എത്രയാണ്?


ഉത്തരം


പൊളിഞ്ഞിട്ടില്ല. കാരണം 

കഴിഞ്ഞതും വരാനുള്ളതുമായ സർവലോകത്തിന്റെയും മുദബ്ബിൽ ഏതങ്കിലും ഒരു വലിയ്യാണന്ന് പറയരുത് എന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്.

ആ അർത്ഥത്തിനല്ല മുദബ്ബിറുൽ ആലം എന്ന് പറയുന്നത് .



12- അല്ലാഹു കൊടുക്കുന്ന കഴിവുകൾക്ക് പരിധിയുണ്ട് എന്ന് ഇപ്പോൾ സമസ്തയും അംഗീകരിച്ചുവല്ലോ. എങ്കിൽ മഹാന്മാരുടെ കഴിവുകൾക്ക് പരിധിയില്ല എന്ന പിഴച്ച വാദം സമസ്ത തിരുത്തുമോ?


ഉത്തരം.

കണക്കില്ലാതെ അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു നൽകുമെന്ന് ഖുർആനിലുണ്ട്


13 -കൊടുത്ത കഴിവ് എന്ന അടിത്തറയിൽ കെട്ടിയുണ്ടാക്കിയ ഇസ്തിഗാസ ഇതോടെ തകർന്നില്ലേ? ഇസ്തിഗാസ ചെയ്യുന്ന വിഷയത്തിൽ വലിയ്യിന് കഴിവ് ഉണ്ടോ എന്ന് എന്താണ് ഉറപ്പുണ്ടാവുക? സമസ്തയുടെ അടിത്തറ തന്നെ ഇതോടെ പൊളിഞ്ഞില്ലേ?


ഉത്തരം:

തകർന്നിട്ടില്ല.


കണക്കില്ലാതെ അല്ലാഹു കൊടുക്കുമെന്ന് ഖുർആനിൽ ഉണ്ട് . അത് കൊണ്ട് 

പ്രതീക്ഷിക്കാം

അത് കൊണ്ട് ഒന്നും പൊളിഞ്ഞിട്ടില്ല.


14- നിങ്ങളുടെ ഇപ്പോഴത്തെ വാദ പ്രകാരം ഒരു വലിയ്യിന് എല്ലാത്തിനും കഴിവുണ്ടാവില്ല. എങ്കിൽ എല്ലാത്തിനും കഴിവില്ലാത്ത ഒരു വലിയ്യിനോട് എങ്ങനെയാണ് ഇസ്തിഗാസ നടത്തുക? 


ഉത്തരം


കൈവ് നൽകുമെന്ന് പ്രതീക്ഷയുള്ളതിൽ സഹായം തേടാം


15-ലോകത്തിൻ്റെ നിയന്ത്രണം അല്ലാഹു വിന് മാത്രം പ്രത്യേകമായതിനാൽ ആണല്ലോ നിങ്ങൾ മുദബ്ബിർ വാദം ശിർക്കാണെന്ന് പറഞ്ഞത്. എങ്കിൽ

അല്ലാഹുവാണ് ഭൂമിയെ ചുരുട്ടി പിടിക്കുന്നവൻ എന്ന് അല്ലാഹു പറയുന്നു: (സുമർ: 67)

എന്നാൽ ഇക്കാര്യം

മെഹ്യുദ്ദീൻ ശൈഖിനും ഉണ്ട് എന്ന് മാലയിൽ പറയുന്നു:

"ഭൂമി ഉരുണ്ടപോൽ

എൻകൈയ്യിലെന്നോ വർ"

ഇത് ശിർക്കോ അതോ തൗഹീദോ?


ഉത്തരം

അല്ലാഹു സ്വയമാണ്. വലിയ്യിന് അല്ലാഹു നൽകുന്നതാണ് . അപ്പോൾ വിത്യാസമായി


16- ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ഉണ്ടാവൽ അല്ലാഹു വിൻ്റെ മാത്രം പ്രത്യേകതയായി അല്ലാഹു പറയുന്നു:

( ബഖറ: 117,ആലു ഇംറാൻ: 47, നഹ് ല് :50, ഗ്വാഫിർ :68)

ഇതേ കാര്യം ശൈഖിനും ഉണ്ട് എന്ന് മാലയിൽ പറയുന്നു:

"ആകെന്ന് ഞാൻ ചൊൽകിൽ 

ആകും അതെന്നോവർ"

ഈ വരികൾ ശിർക്കാണോ? അതോ തൗഹീദോ?



ഉത്തരം 


ഉണ്ടാവുമെന്ന് പറഞ്ഞാൽ ഉണ്ടാവുമെന്ന അവസ്ത അല്ലാഹു വലിയ്യിന് നൽകുമെന്ന് ഇബ്നു തൈമിയ്യയും കെ എം മൗലവിയും  പറഞ്ഞിട്ടുണ്ട്. അത് എങ്ങനെ ശിർക്കാണോ . ഇവർ മുശ്രിക്കാണോ ?


17 -മുദബ്ബിറുൽ ആലം അല്ലാഹു മാത്രം എന്നത് അംഗീകരിച്ച നിങ്ങൾക്ക് മാലയിലെ ഈ ശിർക്കൻ വരികൾ എങ്ങനെ ന്യായീകരിക്കാനാവും?



ഉത്തരം


ഇബ്നു തൈമി യോടും കെ എം മൗലവിയോടും ചോദിക്കു



Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

💎💎💎💎💎💎💎💎💎


നബിദിനം അബ്ദുൽ മലിക് ഒഹാബി മൗലവി യുടെ മണ്ട ഖിയാസ്*

 


* നബിദിനം അബ്ദുൽ മലിക് ഒഹാബി മൗലവി യുടെ മണ്ട

 ഖിയാസ്*

⛱️⛱️⛱️⛱️⛱️
*✦🔅🔅●﷽●🔅🔅✦*

*
അബ്ദുൽ മലിക് ഒഹാബി മൗലവി എഴുതുന്നു

വാങ്കിന് മുമ്പ് സ്വലാത്ത് ചൊല്ലൽ പ്രത്തേകം സുന്നത്തില്ലന്ന് ഇമാം ഹൈതമി പറഞ്ഞതിനാൽ നബി സ്വ യുടെ ജന്മത്തിൽ സന്തോഷിക്കൽ പാടില്ല.

മറുപടി

വാങ്കിന് മുമ്പ് സ്വലാത്ത് ചൊല്ലൽ പ്രത്തേകം 4 പ്രമാണത്തിൽ അസ്വൽ സ്ഥിരപ്പെടാത്തത് കൊണ്ട് പ്രത്യാകം സുന്നത്തുണ്ടന്ന് കരുതി ചൊല്ലൽ സുന്നത്തില്ല

എന്ന് ഇമാം ഹൈതമി റ പറഞ്ഞാൽ  നാലാലൊരു പ്രാമാണത്തിൽ അസ്വൽ സ്ഥിരപെട്ട നബി صلى الله عليه وسلمയുടെ ജനിച്ചതിൽ സന്തോഷിക്കുക എന്ന പുണ്യകർമം എങ്ങനെ തെറ്റാവും

മീലാദിൽ സന്തോഷിക്കുന്നതിന് അസ്ൽ ഉണ്ട് എന്ന് ഇമാം അസ്ഖലാനി , ഇമാം നവവി റ യുടെ ഉസ്താദ് ഇമാം അബൂശാമ . ഇമാം സുയത്വി തുടങ്ങിയവർ പറഞ്ഞിട്ടുണ്ട്.

Aslam Kamil Saquafi parappanangadi

Tuesday, September 19, 2023

പ്രാർത്ഥന എന്താണ്* ശഫാഅത്തും മുശ്രരിക്കും

  



*പ്രാർത്ഥന എന്താണ്*

പ്രാർത്ഥന തിരിയാത്ത ഒഹാബി



Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


*ദൈവമാണന്ന നിലക്ക് അപേക്ഷിക്കുന്നതിനാണ് സങ്കേതികമായി പ്രർത്ഥന എന്ന് പറയുന്നത്. ആ അർത്ഥത്തിലുള്ള അപേക്ഷ (പ്രാത്ഥന) അല്ലാഹുവിനോട് മാത്രം* 


ദൈവമാണന്ന നിലക്ക് അല്ലങ്കിൽ അത് ശിർക്കല്ല

ഭാഷ പരമായി അതിന്ന് പ്രാത്ഥന എന്ന് പേരിട്ടാലും ശരി

മലയാള ഭാഷയിൽ ഏത് അപേക്ഷ ക്കും ഭാഷാപരമായി പ്രാർത്ഥന എന്ന് പറയാമെന്ന് ഭാഷ പണ്ഡിതൻമാർ പറയുന്നു (ഓളം നോക്കുക)

ആ അടിസ്ഥാനത്തിൽ ആരെങ്കിലും സഹായതേട്ടത്തിന് പ്രാർത്ഥന എന്ന് പേരിട്ടു എന്നതിനാൽ അത് ശിർക്കാവുകയില്ല.

*മുത്ത് നബിയോടുള്ള സഹായ തേട്ടം ദൈവമാണെന്ന് നിലക്കോ ദൈവാംശമുണ്ടെന്ന് നിലക്കോ അല്ല , ദൈവദൂതൻ ആണെന്ന് നിലക്കും അവിടുത്തെ ശുപാർശ കൊണ്ട് നമുക്ക് രക്ഷപ്പെടാം എന്ന നിലക്കും ആണ്*



*ഒഹാബി മൗലവി usmankpയുടെ ചോദ്യം* 



ദൈവം എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് ?

?

മക്ക മുശ്രിക്കും അവരുടെ ആരാധ്യർ ദൈവം ആണ് എന്ന് വിശ്വസിച്ചിരുന്നില്ല.

*

*✦🔅🔅●﷽●🔅🔅✦


മറുപടി


മേൽ പറഞ്ഞത് പച്ചക്കളവും ഖുർആനിന് വിരുദ്ധവുമാണ്.


ഖുർആൻ പറയുന്നു

മക്കാ മുശ് രിക്കുകൾ പറയുന്നു


اجعل الالهةالها واحدا

മുഹമ്മദ് നബി എല്ലാ ദൈവങ്ങളെയും ഒറ്റ ദൈവമാക്കുകയാണോ ?


ഇതിൽ നിന്നും അവർ ആരാധന അർപ്പിച്ചവർ ധാരാളം ദൈവങ്ങളുണ്ട് എന്ന് വിശ്വസിച്ചിരുന്നു എന്ന് വെക്തമാക്കാം


ഖുർആൻ പറയുന്നു .

അവരോട് അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് പറഞ്ഞാൽ  അവർ അഹമ്പാവം നടിക്കുന്നവരാണ്.


അവർ പല ദൈവങ്ങളിൽ വിശ്വസിച്ചിരുന്നു എന്ന് മനസ്സിലാക്കാം

ഇനിയും ധാരാളം തെളിവുകൾ ഉണ്ട് പിന്നീട് പറയാം


*ഒഹാബി മൗലവി

യുടെ ചോദ്യം*


 അവർ ( മുശ് രിക്കുകൾ) ശുപാർശ ചെയ്യും എന്ന് തന്നെയായിരുന്നു .


മറുപടി


📌📌📌📌📌


അല്ലാഹുവിന് പുറമേ  മറ്റു ദൈവങ്ങളെയും അമ്പിയാക്കളെയും ആരാധിച്ചിരുന്ന മക്കാമുശിരിക്കുകൾ അല്ലാഹുവിന്റെ ഇഖ്തിയാറോ ഉദ്ദേശമോ  ഇല്ലാതെ  വലിയ ദൈവത്തിൻറെ അരികൾ സുബാർഷ ചെയ്യുമെന്നും ഉപകാര ഉപദ്രവങ്ങൾ ചെയ്യുമെന്നും അങ്ങനെ സുബാർശ ചെയ്യുമ്പോൾ വലിയ ദൈവം ഈ കുട്ടി ദൈവങ്ങളെ ഭയന്നു കൊണ്ടും കുട്ടി ദൈവങ്ങളിലേക്ക് ആവശ്യമുണ്ടായിട്ടും വലിയ ദൈവം സുബാഷക്ക് ഉത്തരം ചെയ്യുന്നതാണ് എന്നൊക്കെയുള്ള ശിർക്കൻ വിശ്വാസമായിരുന്നു മുശ്രിക്കുകൾ ഉണ്ടായിരുന്നത്.


വലിയ ദൈവം കുട്ടി ദൈവങ്ങളെ പേടിക്കുക


വലുത് വലിയ ദൈവം കുട്ടി ദൈവങ്ങളിലേക്ക് ആവശ്യമുണ്ടാവുക


വലിയ ദൈവം ഉദ്ദേശിക്കാത്ത വിഷയത്തിൽ വരെ ദൈവങ്ങൾ ശുപാർശ ചെയ്യുക

ഇത്തരം

 വിശ്വാസത്തോടുകൂടി ഈ കുട്ടി ദൈവങ്ങളെ ആരാധിക്കുക



ഇതെല്ലാം ശിർക്കാണ് എന്നതിൽ ആർക്കും സംശയമില്ല.


അല്ലാഹുവിൻറെ ഉദ്ദേശം ഇല്ലാതെ ആർക്കെങ്കിലും ഒരു കൈവിരൽ ഇളക്കാനോ ഒരു ഉപകാര ഉപദ്രവങ്ങൾ ചെയ്യാനോ ശുപാർശ ചെയ്യാനോ കഴിയുമെന്ന് വിശ്വസിച്ചാൽ സ്വയം കഴിവിൽ വിശ്വസിക്കൽ തന്നെയാണ്. മറ്റൊരാൾക്ക് സ്വയം കഴിവ് ചാർത്തിക്കൊടുക്കൽ ശിർക്ക് തന്നെയാണ്


എന്നാൽ മുസ്ലിമീങ്ങൾ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ  ഉദ്ദേശമോ അനുമതിയോ ഇല്ലാതെ   ഒരാൾക്ക് ഒരു ഉപകാരമോ ഉപദ്രവമോ ശുപാർശയോ ചെയ്യാനോ ഒരു കൈവിരൽ പോലും ഇളക്കാനോ സാധ്യമല്ല എന്നതാണ്.


 ആ വിശ്വാസത്തിൽ ആരോടെങ്കിലും സഹായം തേടിയാൽ അത് ശിർക്കാണ് എന്നതിനെ യാതൊരു തെളിവും ഒരാൾക്കും കൊണ്ട് വരാൻ  സാധ്യമല്ല അങ്ങനെയുള്ള വിശ്വാസത്തിലല്ല മക്കാമുശിരിക്കുകൾ അവരുടെ ദൈവങ്ങളായി സങ്കൽപ്പിച്ചിരുന്നവരോട് സഹായം തേടിയത്.


*മക്ക മുശ്രിക്കുകളുടെ വിശ്വാസം എന്താണെന്ന് ഇബ്നു തൈമിയ്യ തന്നെ വിവരിച്ചിട്ടുണ്ട്.*


*അയാള്‍ പറയുന്നു.


   * فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها 

      * മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ


രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുബാര്‍ശ തേടി.*

ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا


كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك


*അവർ പറയും


രാജാക്കാന്മാരിലേക്ക് അവരുടെ  പ്രത്തേകക്കാരെ (മന്ത്രിമാര്‍) കൊണ്ട്(ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി)ഇടയാളന്‍മാരാകുമ്പോള്‍*  *അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ ഈ മഹാൻമാരുടെ സുബാർശ ചെയ്യുമെന്ന് അവർ പറഞ്ഞിരുന്നു.*


فيشفعون عند الملوك بغير إذن الملوك



وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة


*രാജാവ് ഉദ്ധേശികാത്ത (ഇഖ്തിയാർ ഇല്ലാത്ത)വിശയത്തിൽ വരെ മന്ത്രിമാർ സുബാർശ ചെയ്യുന്നതാണ്.*


* മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത് 


കൊണ്ടും വലിയ രാജാവ് ശുപാര്‍ശക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു 


മുശ്രിക്കുകള്‍ (അവരുടെ സുബാർശക്കാരെ പറ്റി ) കരുതിയിരുന്നത്.*


ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.*


അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.*


അലാഹു വീണ്ടും പറയുന്നു , അല്ലാഹു ഉദ്ദേശിക്കുകയും ത്രിപ്തിയാവുകയും ചെയ്തവര്‍ക്ക് 


അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതെ ശുപാര്‍ശ ഉപകരിക്കാത്ത എത്രയോ മലക്കുകള്‍ ഉണ്ട് ആകാശത്ത്.


*🔰അല്ലാഹുവിനെ ഭയന്ന്‌ പ്രതീക്ഷയര്‍പ്പിച്ച് അവന്‍ ത്രിപ്തിയുള്ളവര്‍ക്കല്ലാതെ  അവര്‍ ശുപാര്‍ശ ചെയ്യുകയില്ല.*



*അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വാദിക്കുന്നവരെ നിങ്ങള്‍ വിളിക്കുക,*


*ആകാശത്തോ ഭൂമിയിലോ ഒരു അണുവിന്‍ തൂക്കവും അവര്‍ ഉടമപ്പെടുതുകയില്ല. അവര്‍ക്ക് ഇവയില്‍ ഒരു പങ്കുമില്ല.*


*📚അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഉപകാരവും ഉപദ്രവമോ ചെയ്യാത്തവര്‍ക്ക് അവര്‍ ആരായിരുന്നു? ഇവര്‍ അല്ലാഹുവിന്‍റെ അടുത്ത് ശുപാര്‍ഷകര്‍ ആണെന്ന് അവര്‍ പറയുന്നു.*


*(മജ്മൂഅ' ഫതാവ 24/155 ,   


                                  * فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك


 وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى { وقال عن الملائكة :} وقالوا اتخذ الرحمن ولدا سبحانه بل عباد مكرمون { } لا يسبقونه بالقول وهم بأمره يعملون { } يعلم ما بين أيديهم وما خلفهم ولا يشفعون إلا لمن ارتضى وهم من خشيته مشفقون { وقال : } قل ادعوا الذين زعمتم من دون الله لا يملكون مثقال ذرةفي السماوات ولا في الأرض وما لهم فيهما من شرك وما له منهم من ظهير { } ولا تنفع الشفاعة عنده إلا لمن أذن له { وقال تعالى : } ويعبدون من دون الله ما لا يضرهم ولا ينفعهم ويقولون هؤلاء شفعاؤنا عند الله قل أتنبئون الله بما لا يعلم في السماوات ولا في الأرض سبحانه وتعالى عما يشركون { وقال تعالى : } وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون { وقال تعالى : } الله الذي خلق السماوات والأرض وما بينهما في ستة أيام ثم استوى على العرش ما لكم من دونه من ولي ولا شفيع أفلا تتذكرون


مجمو ع فتاوي

അല്ലാഹു വിന്റെ ഉദ്ധേശമില്ലാതെ ഒരാൾക്കും ഭൗതികമോ അദൗതികമോ ആയ ഒരു ഉപകാരമോ ഉപദ്രവമോ സുബാർശയോ ചെയ്യാൻ സാധ്യമല്ല 


ഒരു കൈ വിരൽ പോലും ഇളക്കാൻ സാധ്യമല്ല. എന്ന് വിശ്വസിക്കുന്ന മുസ്ലിമീങ്ങളെ മക്കാ മുശ്രിക്കുകളോട് തുല്യപെടുത്തുകയാണ് ഒഹാബി പുരോഹിതർ


അസ് ലം സഖാഫി പരപ്പനങ്ങാടി



<<<<<<<<<<<<<<<<< >>>>>>>>>>


❤️❤️❤️❤️❤️❤️


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB



https://www.facebook.com/aslamsaqafi40?mibextid=b06tZ0


https://telegram.me/Sunnahclub/876



https://t.me/+UzG8NRIkMbRSiiKj


📌📌📌📌📌


🟩🟦🟥🟩🟦🟥🟩


💎💎💎💎💎💎💎💎💎


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


htps://islamicglobalvoice.blogspot.in/?m



പ്രാർത്ഥന എന്താണ്* പ്രാർത്ഥന തിരിയാത്ത ഒഹാബി

 


*പ്രാർത്ഥന എന്താണ്*

പ്രാർത്ഥന തിരിയാത്ത ഒഹാബി



Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


*ദൈവമാണന്ന നിലക്ക് അപേക്ഷിക്കുന്നതിനാണ് സങ്കേതികമായി പ്രർത്ഥന എന്ന് പറയുന്നത്. ആ അർത്ഥത്തിലുള്ള അപേക്ഷ (പ്രാത്ഥന) അല്ലാഹുവിനോട് മാത്രം* 


ദൈവമാണന്ന നിലക്ക് അല്ലങ്കിൽ അത് ശിർക്കല്ല

ഭാഷ പരമായി അതിന്ന് പ്രാത്ഥന എന്ന് പേരിട്ടാലും ശരി

മലയാള ഭാഷയിൽ ഏത് അപേക്ഷ ക്കും ഭാഷാപരമായി പ്രാർത്ഥന എന്ന് പറയാമെന്ന് ഭാഷ പണ്ഡിതൻമാർ പറയുന്നു (ഓളം നോക്കുക)

ആ അടിസ്ഥാനത്തിൽ ആരെങ്കിലും സഹായതേട്ടത്തിന് പ്രാർത്ഥന എന്ന് പേരിട്ടു എന്നതിനാൽ അത് ശിർക്കാവുകയില്ല.

*മുത്ത് നബിയോടുള്ള സഹായ തേട്ടം ദൈവമാണെന്ന് നിലക്കോ ദൈവാംശമുണ്ടെന്ന് നിലക്കോ അല്ല , ദൈവദൂതൻ ആണെന്ന് നിലക്കും അവിടുത്തെ ശുപാർശ കൊണ്ട് നമുക്ക് രക്ഷപ്പെടാം എന്ന നിലക്കും ആണ്*



Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

💎💎💎💎💎💎💎💎💎

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=



നല്ല ബിദ്അത്ത് പ്രതിഫലം ലഭിക്കുന്നതാണ്*

 *നല്ല ബിദ്അത്ത് പ്രതിഫലം ലഭിക്കുന്നതാണ്*


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

ഇമാം അബൂശാമ റ പറയുന്നു


നല്ല ബിദ്അത് പ്രവർത്തിക്കൽ അനുവദനീയമാണന്നതും പുണ്യമാണന്നതും 

നിയ്യത്ത് നന്നാക്കിയവന്ന് അതിന്ന് പ്രതിഫലം ലഭിക്കുമെന്നതും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചതാണ് '


അത് പ്രവർത്തിച്ചതിനാൽ ശറഇയായ ഒരു വിലക്കും വരാതെ ശരീഅത്തിന്റെ പൊതു തത്ത്വങ്ങളോട് വിരുദ്ധമാവാതെ യോജിച്ചു കൊണ്ട് പുതിയത് കൊണ്ട വരുന്ന വനാണ് അവ


ആദ്യ നൂറ്റാണ്ടിൽ അറിയപ്പെടാത്ത നന്മയുടെ വിവിധ ഇനങ്ങൾ പലതുമുണ്ട്

വഴിയമ്പലങ്ങൾ മദ്രസകൾ മിനാരങ്ങൾ തുടങ്ങിയവ നല്ല ബിദ്അത്തിൽ പെട്ടതാണ്.


ഇവയല്ലാം നന്മ ചെയ്യുക നന്മയെ സഹായിക്കുക എന്ന ശരീഅത്തിന്റ പൊതു തത്ത്വത്തിനോട് യോജിച്ച കാര്യങ്ങളാണ്


നമ്മുടെ ഈ കാലത്ത് പുതുതായ നല്ല ബിദ് അത്തിൽ പെട്ടതുമാണ്.


*നബി സ്വയുടെ ജന്മദിനവുമായി യോജിച്ചു വരുന്ന ദിനത്തിൽ എല്ലാവർഷവും ഇർബൽ പട്ടണ ത്തിൽ ചെയ്യപെടുന്ന പ്രവർത്തനം നമ്മുടെ ഈ കാലഘട്ടത്തിൽ ഉണ്ടായ നല്ല ബിദ്അത്തിൽ പെട്ടതാണ് '


നബി സ്വ ടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽക്കർമ്മങ്ങൾ ദാനധർമങ്ങൾ സന്തോശ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ്* ,


  കാരണം അതിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യൽ ഉള്ളതോടപ്പം  അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി ( സ ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കു ന്നവയാണ് . ലോകത്തിനാകയും അനുഗ്രഹമായി അയക്കപ്പെട്ട നബി ( സ ) യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു* . ” ( അൽബാഇസ് പേ 21 ) .


فالبدع الحسنة : متفق على جواز فعلها والاستحباب لها ورجاء الثواب لمن حسنت نيته فيها وهي كل مبتدع موافق لقواعد الشريعة غير مخالف لشيء منها ولا يلزم من فعله محذور شرعي وذلك نحو بناء المنابر والربط والمدارس وخانات السبيل وغير ذلك من أنواع البر التي لم تعهد في الصدر الأول فانه موافق لما جاءت به الشريعة من اصطناع المعروف والمعاونة على البر والتقوى .ومن أحسن ما ابتدع في زماننا من هذا القبيل ما كان يفعل مدينة اربل جبرها الله تعالى كل عام في اليوم الموافق ليوم مولد النبي و من الصدقات و المعروف وإظهار الزينة والسرور فان ذلك مع ما فيه من الاحسان إلى الفقراء مشعر بمحبة النبي ع وتعظيمه وجلالته في قلب فاعله و شكر الله تعالى على مامن به من إيجاد رسوله الذي أرسله رحمة للعالمين وعلى جميع المرسلين

الباعث21


https://m.facebook.com/story.php?story_fbid=pfbid0Kscku4ZABDDYqmaJD7Rc93j4y91FN8nFdFK7ijBbDTFurmdjt7JPYMNkrc5Zr6BEl&id=100016744417795&mibextid=Nif5oz



Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

💎💎💎💎💎💎💎💎💎


നബിദിനംനബി തങ്ങൾ വഫാത്തായതും റബിഉൽ അവ്വലിലല്ലേ

 ⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


ചോദ്യം* :


നബി തങ്ങൾ വഫാത്തായതും റബിഉൽ അവ്വലിലല്ലേ അപ്പോൾ നാം ദുഖി: ക്കുകയല്ലേ വേണ്ടത് ?


മറുപടി


 . *നബി ( സ ) വഫാത്താവുക നിമിത്തം ദുഖമുണ്ടായ മാസം കൂടി യാണല്ലോ റബീഉൽ അവ്വൽ ? ഈ ചോദ്യത്തിന് ഇമാം ഹാഫിളു സുയൂഥി ( റ ) മറുപടി പറയുന്നു . “ നിശ്ചയം നബി ( സ ) യുടെ ജനനം ലഭ്യമായ ഏറ്റവം വലിയ അനുഗ്രഹമാണ് . നബി ( സ ) യുടെ വഫാത്ത് നമുക്കു സംഭവിച്ച ഏറ്റവും വലിയ മുസീബത്തുമാകുന്നു . അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപിക്കാനും മുസീബത്തുകളുടെ മേൽ ക്ഷമിക്കാനുമാണ് ശരീഅത്ത് കൽപ്പിക്കുന്നത് , " ( അൽ ഹാവീലിൽ ഫതാവ , വാ : 1 , പേ 24 )*


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

Friday, September 15, 2023

വസന്തം വരവേൽക്കാം* *വിജയം പുൽകാം*

 https://m.facebook.com/story.php?story_fbid=pfbid07uFuHZPgFGryifT3YRbLq5w24yGzfH2haXZ8LN8oqKrBfzdppd5bijnMMwJ42waKl&id=100085443885453&sfnsn=wa&mibextid=RUbZ1f



*https://m.facebook.com/story.php?story_fbid=pfbid07uFuHZPgFGryifT3YRbLq5w24yGzfH2haXZ8LN8oqKrBfzdppd5bijnMMwJ42waKl&id=100085443885453&sfnsn=wa&mibextid=RUbZ1f



*വസന്തം വരവേൽക്കാം*

*വിജയം പുൽകാം*


                    അബ്ബാസിയ കാലത്തെ ഭരണാധിപൻ ഹാറൂൻ റഷീദിന്റെ കാലം, ബസ്വറയിൽ ഒരു യുവാവുണ്ടായിരുന്നു,  ജീവിതം ആഢ്യതയുടെ പര്യായമായിരുന്നു, നാട്ടുകാർക്കെല്ലാം അദ്ദേഹത്തെ കാണുമ്പോൾ അസൂയയുടെ നാട്യമായിയിരുന്നു.

ജീവിതം ഇത്തരത്തിലായിരുന്നുവെങ്കിലും അദ്ദേഹത്തിനൊരു പ്രത്യേകതയുണ്ട്, എല്ലാവർഷവും 'റബീഉൽഅവ്വൽ' ആഗതമായാൽ കുളിച്ചു വൃത്തിയായി പുത്തനുടുപ്പ് ധരിച്ച് അത്തറും പൂശി ഭംഗിയാവുകയും മുത്ത്നബി ﷺ യുടെ മദ്ഹിന്റെ മജ്‌ലിസുകൾ  സംഘടിപ്പിക്കുകയും സദ്യകൾ നൽകുകയും ചെയ്യുമായിരുന്നു, മരണം വരെ ഈ സൽപ്രവർത്തനം തുടർന്നു.

അദ്ദേഹം ലോകത്തോട് വിട പറഞ്ഞ നിമിഷം നാട്ടുകാർ ഒരു അശരീരി കേൾക്കുന്നു, "ബസ്വറയിലെ ജനങ്ങളെ.... ഇന്ന് അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട ഒരാൾ മരണപ്പെട്ടിരിക്കുന്നു, നിങ്ങൾ അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കുക, അദ്ദേഹം എനിക്ക് പ്രിയപ്പെട്ട ആളാണ്..." നാട്ടുകാർ അപ്രകാരം ചെയ്തു.

പിന്നീടൊരിക്കൽ അദ്ദേഹത്തെ പലരും സ്വപ്നത്തിൽ ദർശിച്ചു, അദ്ദേഹം പട്ടു വസ്ത്രത്താൽ അലംകൃതനായിട്ടാണ് കാണപ്പെട്ടത്, ഇത്രയും വലിയ ഔന്നിത്യത്തിന് നിന്നെ അർഹനാക്കിയത് എന്തായിരുന്നു..?എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു.." മുത്ത്നെബി ﷺ യുടെ ജന്മദിനത്തെ ബഹുമാനിച്ചത് കൊണ്ടാണിത്.. "


(ഇആനതുത്ത്വാലിബീൻ -3/572)


                     പുണ്യവസന്തം നമ്മിലേക്ക് ഒരിക്കൽകൂടി ആഗതമായിരിക്കുകയാണ്, ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയുടെ പ്രതികൂല സാഹചര്യം നില നിൽക്കുന്നുണ്ടെങ്കിലും പൊതുനിയമങ്ങളൊന്നും ലംഘിക്കാതെ മുത്ത് നബിയുടെ മദ്ഹുകൾ പാടുന്നതിലും പറയുന്നതിലും മറ്റു സൽകർമ്മങ്ങളിലുമെല്ലാം സജീവത പുലർത്തുക.

ലോകത്തിനു അനുഗ്രഹീതരായ മുത്ത്നെബി ﷺ യുടെ ജന്മം കൊണ്ട് ഈ മാസം തന്നെ അനുഗ്രഹമാക്കപ്പെട്ടിരിക്കുന്നു, ആ  അനുഗ്രഹത്തിനുള്ള നന്ദി പ്രകടനമാണ് അവിടുത്തെ മദ്ഹുകൾ പാടലും പറയലുമെല്ലാം, കാരണം 'അല്ലാഹു നൽകിയ അനുഗ്രഹം എടുത്തു പറയൽ തന്നെ അവന്ന് നന്ദി അർപ്പിക്കുന്നതിന്റെ ഭാഗമാണ് '.


(തഫ്സീർ ത്വബ്'രി -24/489. സൂറത്തു ളുഹാ യുടെ 11ാം ആയത്തിന്റെ വിശദീകരണത്തിൽ.)


അത്തരത്തിൽ നന്ദി പ്രകടനം നടത്താനുള്ള മാനസിക താല്പര്യം ഉണ്ടാവുകയെന്നതും അല്ലാഹുവിൽ നിന്ന് സത്യവിശ്വാസികൾക്ക് ലഭിക്കുന്ന മറ്റൊരു വലിയ അനുഗ്രഹമാണ്.


              "ലോകത്തിനു അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല (നെബിയേ) " എന്ന വിശുദ്ധ ഖുർആനിലെ സൂറത്തുൽ അമ്പിയായിലെ 107ാം വചനത്തെ വിശദീകരിച്ച് ഇബ്നുകസീർ (റ) പറയുന്നു : ' നിശ്ചയം ഈ ആയത്തിലൂടെ അല്ലാഹു അറിയിക്കുന്നത്, മുത്ത്നെബി ﷺ യെ സമസ്ത ലോകത്തിനും അനുഗ്രഹമായിയിട്ടാണ് അയക്കപ്പെട്ടിട്ടുള്ളത് എന്നാണ്. അതിനാൽ ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും അതിനു നന്ദി അർപ്പിക്കുകയും ചെയ്യുന്നവരാരോ അവർ ഇരുലോകത്തും വിജയിച്ചിരിക്കുന്നു. മറിച്ച്, അല്ലാഹുവിന്റെ ഈ അനുഗ്രഹത്തെ നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്താൽ അവന്ന് ഇരുലോകത്തും പരാജയമാണ് '.


(തഫ്സീർ ഇബ്നു കസീർ-3/202)


                     മാത്രമല്ല, മുത്ത്നെബി ﷺ യുടെ ജന്മദിനത്തിൽ സന്തോഷഭരിതനായ പിതൃവ്യൻ അബൂലഹബ് സുവൈബ എന്ന അടിമ സ്ത്രീയെ സ്വതന്ത്രയാക്കിക്കൊണ്ട് സന്തോഷം പ്രകടിപ്പിച്ചതിനാൽ എല്ലാ തിങ്കളാഴ്ചയും പരലോക ശിക്ഷയിൽ ഇളവ് ലഭിക്കുന്നുണ്ട് എന്നത് മുസ്ലിം ലോകത്ത് അവിതർക്കിതമായ വസ്തുതയാണ്,  ഇതിനെ ഉദ്ധരിച്ചുകൊണ്ട് മഹാനായ ഹുസൈൻ ദിയാർ അൽബക്'രി എന്ന മഹാൻ പറയുന്നു : 'തിരു ജന്മത്തിൽ പുളകിതനായ പിതൃവ്യൻ അബൂലഹബ് ഒരു അവിശ്വാസിയായിട്ടു  പോലും ഇത്രയും വലിയ അനുഗ്രഹം ലഭിച്ചിട്ടുണ്ടെങ്കിൽ തിരുജന്മം  കൊണ്ട് സന്തോഷഭരിതരാകുന്ന സത്യവിശ്വാസികളുടെ അവസ്ഥ എന്തായിരിക്കും(?)'


(താരീഖുൽ ഖമീസ് -1/222)


                   മുത്ത്നെബി ﷺ യുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ പുണ്യമാസം മുഴുവനും അവിടുത്തെ പുകളോതുന്നതിലും മറ്റു സൽകർമങ്ങളിലും വ്യാപൃതരാകുവാൻ സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ...


✍️ *ഹൈദർ അലി അമാനി പർളാടം*വൃത്തിയായി പുത്തനുടുപ്പ് ധരിച്ച് അത്തറും പൂശി ഭംഗിയാവുകയും മുത്ത്നബി ﷺ യുടെ മദ്ഹിന്റെ മജ്‌ലിസുകൾ  സംഘടിപ്പിക്കുകയും സദ്യകൾ നൽകുകയും ചെയ്യുമായിരുന്നു, മരണം വരെ ഈ സൽപ്രവർത്തനം തുടർന്നു.

അദ്ദേഹം ലോകത്തോട് വിട പറഞ്ഞ നിമിഷം നാട്ടുകാർ ഒരു അശരീരി കേൾക്കുന്നു, "ബസ്വറയിലെ ജനങ്ങളെ.... ഇന്ന് അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട ഒരാൾ മരണപ്പെട്ടിരിക്കുന്നു, നിങ്ങൾ അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കുക, അദ്ദേഹം എനിക്ക് പ്രിയപ്പെട്ട ആളാണ്..." നാട്ടുകാർ അപ്രകാരം ചെയ്തു.

പിന്നീടൊരിക്കൽ അദ്ദേഹത്തെ പലരും സ്വപ്നത്തിൽ ദർശിച്ചു, അദ്ദേഹം പട്ടു വസ്ത്രത്താൽ അലംകൃതനായിട്ടാണ് കാണപ്പെട്ടത്, ഇത്രയും വലിയ ഔന്നിത്യത്തിന് നിന്നെ അർഹനാക്കിയത് എന്തായിരുന്നു..?എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു.." മുത്ത്നെബി ﷺ യുടെ ജന്മദിനത്തെ ബഹുമാനിച്ചത് കൊണ്ടാണിത്.. "


(ഇആനതുത്ത്വാലിബീൻ -3/572)


                     പുണ്യവസന്തം നമ്മിലേക്ക് ഒരിക്കൽകൂടി ആഗതമായിരിക്കുകയാണ്, ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയുടെ പ്രതികൂല സാഹചര്യം നില നിൽക്കുന്നുണ്ടെങ്കിലും പൊതുനിയമങ്ങളൊന്നും ലംഘിക്കാതെ മുത്ത് നബിയുടെ മദ്ഹുകൾ പാടുന്നതിലും പറയുന്നതിലും മറ്റു സൽകർമ്മങ്ങളിലുമെല്ലാം സജീവത പുലർത്തുക.

ലോകത്തിനു അനുഗ്രഹീതരായ മുത്ത്നെബി ﷺ യുടെ ജന്മം കൊണ്ട് ഈ മാസം തന്നെ അനുഗ്രഹമാക്കപ്പെട്ടിരിക്കുന്നു, ആ  അനുഗ്രഹത്തിനുള്ള നന്ദി പ്രകടനമാണ് അവിടുത്തെ മദ്ഹുകൾ പാടലും പറയലുമെല്ലാം, കാരണം 'അല്ലാഹു നൽകിയ അനുഗ്രഹം എടുത്തു പറയൽ തന്നെ അവന്ന് നന്ദി അർപ്പിക്കുന്നതിന്റെ ഭാഗമാണ് '.


(തഫ്സീർ ത്വബ്'രി -24/489. സൂറത്തു ളുഹാ യുടെ 11ാം ആയത്തിന്റെ വിശദീകരണത്തിൽ.)


അത്തരത്തിൽ നന്ദി പ്രകടനം നടത്താനുള്ള മാനസിക താല്പര്യം ഉണ്ടാവുകയെന്നതും അല്ലാഹുവിൽ നിന്ന് സത്യവിശ്വാസികൾക്ക് ലഭിക്കുന്ന മറ്റൊരു വലിയ അനുഗ്രഹമാണ്.


              "ലോകത്തിനു അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല (നെബിയേ) " എന്ന വിശുദ്ധ ഖുർആനിലെ സൂറത്തുൽ അമ്പിയായിലെ 107ാം വചനത്തെ വിശദീകരിച്ച് ഇബ്നുകസീർ (റ) പറയുന്നു : ' നിശ്ചയം ഈ ആയത്തിലൂടെ അല്ലാഹു അറിയിക്കുന്നത്, മുത്ത്നെബി ﷺ യെ സമസ്ത ലോകത്തിനും അനുഗ്രഹമായിയിട്ടാണ് അയക്കപ്പെട്ടിട്ടുള്ളത് എന്നാണ്. അതിനാൽ ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും അതിനു നന്ദി അർപ്പിക്കുകയും ചെയ്യുന്നവരാരോ അവർ ഇരുലോകത്തും വിജയിച്ചിരിക്കുന്നു. മറിച്ച്, അല്ലാഹുവിന്റെ ഈ അനുഗ്രഹത്തെ നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്താൽ അവന്ന് ഇരുലോകത്തും പരാജയമാണ് '.


(തഫ്സീർ ഇബ്നു കസീർ-3/202)


                     മാത്രമല്ല, മുത്ത്നെബി ﷺ യുടെ ജന്മദിനത്തിൽ സന്തോഷഭരിതനായ പിതൃവ്യൻ അബൂലഹബ് സുവൈബ എന്ന അടിമ സ്ത്രീയെ സ്വതന്ത്രയാക്കിക്കൊണ്ട് സന്തോഷം പ്രകടിപ്പിച്ചതിനാൽ എല്ലാ തിങ്കളാഴ്ചയും പരലോക ശിക്ഷയിൽ ഇളവ് ലഭിക്കുന്നുണ്ട് എന്നത് മുസ്ലിം ലോകത്ത് അവിതർക്കിതമായ വസ്തുതയാണ്,  ഇതിനെ ഉദ്ധരിച്ചുകൊണ്ട് മഹാനായ ഹുസൈൻ ദിയാർ അൽബക്'രി എന്ന മഹാൻ പറയുന്നു : 'തിരു ജന്മത്തിൽ പുളകിതനായ പിതൃവ്യൻ അബൂലഹബ് ഒരു അവിശ്വാസിയായിട്ടു  പോലും ഇത്രയും വലിയ അനുഗ്രഹം ലഭിച്ചിട്ടുണ്ടെങ്കിൽ തിരുജന്മം  കൊണ്ട് സന്തോഷഭരിതരാകുന്ന സത്യവിശ്വാസികളുടെ അവസ്ഥ എന്തായിരിക്കും(?)'


(താരീഖുൽ ഖമീസ് -1/222)


                   മുത്ത്നെബി ﷺ യുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ പുണ്യമാസം മുഴുവനും അവിടുത്തെ പുകളോതുന്നതിലും മറ്റു സൽകർമങ്ങളിലും വ്യാപൃതരാകുവാൻ സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ...


✍️ *ഹൈദർ അലി അമാനി പർളാടം*

നബിദിനം സവിശേഷ ദിനം തന്നെ -

 നബിദിനം സവിശേഷ ദിനം തന്നെ 

------------/-------------/--

      തിങ്കളാഴ്ച്ച നോമ്പിനെ കുറിച്ചു മുത്ത് നബി പറഞ്ഞത് അന്ന് ഞാൻ ജനിച്ച ദിവസമാണ് എന്നാണ് .ഈ ഒരൊറ്റ പരാമർശം തന്നെ തിരു ജന്മദിനത്തിന്റെ പ്രധാന്യം അറിയിക്കുന്നുണ്ട് .എന്നാൽ വഹാബികൾ ഈ ദിവസത്തിന്റെ പ്രാധാന്യത്തെ തള്ളിക്കളയുന്നവരാണ് .

2011 ഫെബ്രുവരിയിലെ അൽമനാറിൽ അവര്‍ എഴുതിയത് ഇങ്ങനെ വായിക്കാം "റബീഉൽ അവ്വൽമാസം റസൂൽ (صلى الله عليه وسلم)യുടെ ജന്മ മാസമാണ് .ആ മാസത്തിന് അല്ലെങ്കിൽ ആ മാസത്തിലെ തിരുമേനി ജനിച്ച ദിവസത്തിന് എന്തെങ്കിലും ഒരു പ്രാധാന്യം ഇസ്‌ലാം കല്പിച്ചതായി ഒരു രേഖയുമില്ല "

 സ്വഹീഹ് മുസ്‌ലിമിലെ മുകളിൽ ഉദ്ധരിച്ച ഹദീസിൽ വളരെ വ്യക്തമായി നോമ്പ് സുന്നത്താകാൻ പറഞ്ഞ കാരണം ഞാൻ ജനിച്ച ദിവസം എന്നാണ് .പക്ഷെ വഹാബികൾക് ഇപ്പോഴും രേഖ കിട്ടിയിട്ടില്ല .

 സ്വഹാബികൾ തിരുനബി ജന്മദിനത്തെ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്നു എന്ന് പല സംഭവങ്ങൾ കൊണ്ടും വ്യക്തമകുന്നുണ്ട് .ഒരു സംഭവം ഇവിടെ എഴുതാം .

"ഉമർ തങ്ങളുടെ കാലത്ത് ഇസ്‌ലാമിക് കലണ്ടറിന്റെ അനിവാര്യത ഉയർന്നു വന്നപ്പോൾ സ്വഹാബത്തുമായി അദ്ദേഹം കൂടിയാലോചന നടത്തി.വർഷം തുടങ്ങേണ്ടത് എന്ത് അടിസ്ഥാനമാക്കണം എന്നതിൽ വന്ന പ്രധാന ഒരു അഭിപ്രായം തിരുനബി ജന്മദിനം മുതൽ തുടങാം എന്നായിരുന്നു ."ഫത്ഹുൽ ബാരി അടക്കമുള്ള പല കിതബുകളിലും ഈ സംഭവം കാണാം .

  ഇനി നാം ചിന്തിക്കേണ്ടത് ഈ സംഭവം നടക്കുന്ന കാലമാണ് .നബി തങ്ങളുടെ വഫാത്തും സിദ്ധീഖ് തങ്ങളുടെ വഫാത്തും കഴിഞിരിക്കുന്നു.എന്നിട്ട് പോലും സ്വഹാബത്ത് ജന്മദിനം മറന്നിട്ടില്ല എന്നതാണ് .ഒരു പ്രാധാന്യവും ആ ദിവസത്തിന് ഇല്ലയിരുന്നു വെങ്കിൽ പിന്നെ എന്തിന് സ്വഹാബത്‌ ജനമ ദിനത്തെ പറഞ്ഞു.ഈ സംഭവം നമ്മെ പഠിപ്പികുന്നത് സ്വഹാബത് നബിദിനത്തെ സവിശേഷ ദിനമയി കണ്ടിരുന്നു എന്നാണ് .

✍🏻അബ്ദുൽ ഹക്കീം അഹ്സനി അൽ അർശദി തൊഴിയൂർ

Monday, September 4, 2023

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 3️⃣ / 3️⃣1️⃣3️⃣ഉറവിടം, ഉത്ഭവം*

 https://www.facebook.com/100024345712315/posts/pfbid02YyvnNYq5Dp5xwBtUkAAQ9XfqRfyd4zrMarRLiSqiY5Ct6pXV91iYuiHnwvvYeY4Rl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 3️⃣ / 3️⃣1️⃣3️⃣


✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖

*ഉറവിടം, ഉത്ഭവം*


മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവാണ് വക്കം മൗലവി . അദ്ദേഹത്തിന് എവിടെ നിന്നാണ് ഈ ആശയ വൈകല്യങ്ങൾ ലഭിച്ചത് ? ഖുർആനിലും ഹദീസിലും ഗവേഷണം ചെയ്തു വിഷയങ്ങൾ മനസ്സിലാക്കാൻ മാത്രമുള്ള ഒരു 'മുജ്തഹിദാ'യിരുന്നോ അദ്ദേഹം ? 

മുജ്തഹിദ് (ഗവേഷകൻ) പോയിട്ട് ഒരു സാധാരണ നിലയിലുള്ള പണ്ഡിതൻ പോലുമല്ല എന്നതാണ് സത്യം.


സമ്പന്ന കുടുംബത്തിൽ പിറന്ന അദ്ദേഹത്തിന് വീട്ടിൽ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചത്. 

അതിൽ ഭാഷാ പഠനങ്ങൾക്കാണ് 

കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുകയും പത്രപ്രവർത്തന മേഖലയിൽ സജീവമാവുകയും ചെയ്തതായി അദ്ദേഹത്തിന്റെ ചരിത്രത്തിൽ കാണാം. ഭാഷാ പാണ്ഡിത്യം അദ്ദേഹത്തെ പുറം ലോകവുമായി ബന്ധപ്പെടാൻ ഏറെ സഹായിച്ചിട്ടുണ്ട്.  അങ്ങനെയാണ് ഈജിപ്തിലെ അർധ യുക്തിവാദികളായ ജമാലുദ്ധീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു , റഷീദ് രിള തുടങ്ങിയവരുമായി അദ്ദേഹം ബന്ധം സ്ഥാപിക്കുന്നത്.  അവരിൽ ആകൃഷ്ടനായതോടെ  അവരുടെ പിഴച്ച ചിന്താഗതികൾ കേരളത്തിൽ 

പ്രചരിപ്പിക്കാൻ അദ്ദേഹം മുന്നോട്ടു വന്നു. ഇത് 1922 ലാണ്.


യുവത പുറത്തിറക്കിയ വക്കം മൗലവി ചിന്തകൾ രചനകൾ എന്ന പുസ്തകത്തിലെ ഒരു ഭാഗം ശ്രദ്ധിക്കൂ...


"ഔദ്യോഗിക വിദ്യാഭ്യാസം ലഭിക്കാതെയാണ് വക്കം മൗലവി തന്റെ വൈജ്ഞാനിക ലോകത്തേക്ക് പ്രവേശിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതരുടെയും ഭാഷാ പണ്ഡിതരുടെയും അധ്യാപനം വീട്ടിൽ വച്ച് തന്നെ നേടിയ വക്കം മൗലവി, താമസിയാതെ അറബ് ലോകത്ത് നടന്നു തുടങ്ങിയ ഇസ്ലാമിക പരിഷ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരി

ക്കുന്നത് ഈജിപ്തിൽ നിന്നും വായിക്കു

വാനായി ലഭിച്ച അൽമനാറിലൂടെയാണ്. 

ഉടൻ വക്കം മൗലവി പല ഉജ്ജ്വല വ്യക്തിത്വങ്ങളെയും അതിലൂടെ പരിചയപ്പെടുകയുണ്ടായി. അതിൽ പ്രമുഖരായ മൂന്നു പേരാണ് ഉള്ളത്. 

സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള. "

(പേജ് : 29)


"ഈജിപ്തിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സുപ്രസിദ്ധ അറബി മാസികയായ 

അൽ മനാറിലൂടെയാണ് ജമാലുദ്ദീൻ അഫ്ഗാനി,ശൈഖ് മുഹമ്മദ് അബ്ദു, 

റഷീദ് രിള തുടങ്ങിയ പരിഷ്കർത്താക്കളുടെ ഇസ്ലാമിക നവോത്ഥാനപരമായ ചിന്താഗതികളുമായി പരിചയപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞത്. "

(ഇസ്ലാമും കേരളത്തിലെ

 സാമൂഹ്യ പരിവർത്തന 

പ്രസ്ഥാനങ്ങളും .

പേജ് 8 കെ എൻ എം)


"വക്കം മൗലവിയെ ഏറ്റവും അധികം സ്വാധീനിച്ച പ്രമുഖ വ്യക്തികളിൽ ഒരാൾ ശൈഖ് മുഹമ്മദ് അബ്ദു (1849 - 1905) എന്ന ഈജിപ്ഷ്യൻ പണ്ഡിതനാണ്."

(വക്കം മൗലവി : ചിന്തകൾ 

രചനകൾ പേജ് 31)


"അറബി, പേർഷ്യൻ, ഉറുദു, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകൾ ചെറുപ്പത്തിലെ പഠിച്ചു തുടങ്ങി.  പത്രമാസികകൾ തേടിപ്പിടിച്ച് വായനശീലമാക്കിയ 

അബദുൽ ഖാദിർ നാട്ടിൽ വ്യാപകമായിരുന്ന അനാചാരങ്ങളിൽ നിന്ന് അകന്നുനിന്നു.  അഫ്ഗാനിസ്ഥാനിൽ നിന്ന് വന്നുകൊണ്ടിരുന്ന പ്രസിദ്ധീകരണങ്ങളിലൂടെ ജമാലുദ്ദീൻ അഫ്ഗാനിയുടെയും  ശൈഖ് മുഹമ്മദ് അബ്ദയുടെയും ചിന്തകളിൽ ആകൃഷ്ടനായി. "

(കാലവും കാൽപ്പാടും

പേജ് 80 യുവത )


ചുരുക്കത്തിൽ ഈജിപ്തിലെ ചില 

അർധ യുക്തി വാദി ചിന്തകളുടെയും കേരളത്തിലെ മൗലവിമാരുടെ കൂട്ടിച്ചേർക്കലിന്റെയും വിളിപ്പേരാണ് മുജാഹിദ് പ്രസ്ഥാനം.

                             (തുടരും)

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 4/313അവലംബം അഫ്ഗാനിയും അബ്ദുവും തന്നെ*

 https://www.facebook.com/100024345712315/posts/pfbid0216tiyeh4gEKg14HsoMgwF8fqWGER12KLWACMmmyftLY64LxWi1286Tcat8ZU7ZPql/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 4/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*അവലംബം അഫ്ഗാനിയും 

  അബ്ദുവും തന്നെ*


വക്കം മൗലവിയുടെ വികല ചിന്തകൾ  ഈജിപ്തിലെ മത യുക്തിവാദികളായ അഫ്ഗാനി, അബ്ദു , റശീദ് രിള എന്നീ ത്രിമൂർത്തികളുടേതാണെന്നതിന് ചില രേഖകൾ കൂടി നമുക്ക് വായിക്കാം. 

ഇതിലൂടെ ഇവർ തമ്മിലുളള ബന്ധത്തിന്റെ ആഴവും അളന്നെടുക്കാം.


വിസ്ഡം (ജിന്ന്) ഗ്രൂപ്പ് പുറത്തിറക്കിയ വഹാബി നവോത്ഥാനം വിമർശകരും വസ്തുതകളും എന്ന പുസ്തകത്തിൽ നിന്ന് :


"ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ പരിഷ്കരണ ചിന്തകളും അദ്ദേഹത്തിൻെറ ഇസ്‌ലാഹി ദഅവത്തും കേരളത്തിലേക്ക് കടന്നുവരുന്നത് വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയും ഈജിപ്തിലെ അൽമനാർ പത്രാധിപർ സയ്യിദ് മുഹമ്മദ് റഷീദ് രിളയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.  വ്യക്തമായ രേഖകളാൽ സുദൃഢമായ ഈ ബന്ധം ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. റഷീദ് രിള യുടെ അൽമനാർ മാസിക വക്കം അബ്ദുൽ ഖാദിർ മൗലവി തുടർച്ചയായി വായിച്ചിരുന്നു...

വക്കം മൗലവി പ്രസിദ്ധപ്പെടുത്തിയിരുന്ന ദീപിക, അൽ ഇസ്‌ലാം, സ്വദേശാഭിമാനി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ റഫറൻസ് കൃതിയും ഈജിപ്തിൽ നിന്നും ലഭിച്ചിരുന്ന അൽമനാർ മാസികയായിരുന്നുവെന്ന് വക്കം മൗലവി റഷീദ് രിളക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു...

അൽമനാറിന്റെ തുടർച്ചയായ വായനയിൽ എനിക്കൊരു പുതിയ ആത്മാവിനെ ലഭിച്ചത് പോലെ അനുഭവപ്പെടുന്നു. അന്ധകാര നിബിഡമായ ജീവിതം നയിക്കുന്ന ഇവിടുത്തെ മുസ്ലിം സമൂഹത്തിന് അൽമനാറിന്റെ സന്ദേശങ്ങൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.  അതിനായി ഞാൻ "അൽ ഇസ്‌ലാം" എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചിട്ടുണ്ട്...

ഈ ചിന്തകളാണ് തിരുവിതാംകൂറിൽ ഇസ്‌ലാഹി പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വക്കം മൗലവിയും റഷീദ് രിളയും തമ്മിൽ നടത്തിയ സുദീർഘമായ കത്തിടപാടുകൾ ഇതിനുള്ള സുവ്യക്തമായ തെളിവുകൾ നൽകുന്നുണ്ട്. ഇന്ത്യൻ രൂപക്ക് ഇന്നത്തെക്കാളും മൂല്യമുണ്ടായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ അഞ്ചു രൂപ തപാലിൽ അയച്ചു തനിക്ക് നഷ്ടപ്പെട്ട അൽമനാറിന്റെ കോപ്പികൾ ആവശ്യപ്പെടുന്ന വക്കം മൗലവിയുടെ വായനാശീലവും യാഥാർഥ്യങ്ങൾ അറിയാനുള്ള അദ്ദേഹത്തിൻ്റെ പ്രത്യേക താൽപര്യവും വാക്കുകൾക്കും വരികൾക്കും ഉപരിയാണ്. " 

(വഹാബി നവോത്ഥാനം 

വിമർശകരും വസ്തുതകളും. 

പേജ് 96, 97 വിസ്ഡം ബുക്സ് )


ഇവരുടെ അറബിക് കോളേജുകളിൽ പാഠ്യപദ്ധതിയായി സ്വീകരിച്ചിരുന്നതും ഈ ത്രിമൂർത്തികളുടെ ഗ്രന്ഥങ്ങളായിരുന്നു. 


"ഈജിപ്ഷ്യൻ നവോത്ഥാനത്തിന്റെ സാരഥികളായിരുന്ന ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള തുടങ്ങിയവർക്ക് കേരളത്തിലെ മുജാഹിദുകൾ നൽകിയ ആദരവ്, അവരുടെ ആശയാദർശങ്ങൾ ഇവിടുത്തെ മുജാഹിദുകളെ സ്വാധീനിച്ചതിന്റെ വ്യക്തമായ തെളിവാണ്. അവരുടെ ഗ്രന്ഥങ്ങളും കൃതികളും നാം നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും നമ്മുടെ അറബി കോളേജുകളിൽ പഠിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുവിന്റെ രിസാലത്ത് തൗഹീദ് അവയിലൊന്നാണ്...

രിസാലത്തു തൗഹീദിന് പുറമേ വഹിയു മുഹമ്മദി, മനാഹി ലുൽ ഇർഫാൻ, മുഹാളിറാത്തുൻ ഫീ താരീഖിൽ ഇസ്‌ലാമി, തഫ്സീറുൽ മനാർ, തഫ്സീറുൽ മറാഗി തുടങ്ങിയ ഈജിപ്തിലെ ഇസ്‌ലാഹി പണ്ഡിതരുടെ ഗ്രന്ഥങ്ങളാണ് നാം പാഠ്യപദ്ധതിയായി സ്വീകരിച്ചത്. "

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് 25 )


ഉത്തമ നൂറ്റാണ്ടിലെ മുജ്തഹിതുകളായ ഇമാം ശാഫിഈ(റ)യെ പോലുള്ള ഇമാമുകളെ സുന്നികൾ തഖ്ലീദ് ( അനുകരിക്കുക) ചെയ്യുന്നതിനെ തെറ്റായി ചിത്രീകരിക്കുകയും

ഞങ്ങൾ ഖുർആനിന്റെയും ഹദീസിന്റെയും ആളുകളാണ്, ഏതെങ്കിലും "പാള കിതാബുകൾ" ആശ്രയിക്കുന്നവരെല്ലായെന്ന് പൊതുസമൂഹത്തിൽ വിളിച്ചു പറയും  ചെയ്യുന്നവർ  ഈജിപ്തിലെ മത യുക്തിവാദികളെ /ഹദീസ് നിഷേധികളെ പിന്തുടർന്നവരാണെന്ന വസ്തുത മനസ്സിലാക്കാനാണ് ഇത്രയും ഭാഗങ്ങൾ ഇവരുടെ പ്രസിദ്ധീകരണത്തിൽ നിന്നും ഉദ്ധരിച്ചത്. 


ഇവരുടെ അവലംബം അഫ്ഗാനിയും അബ്ദുവും തന്നെയാണ്. ഇനി ഈ ത്രിമൂർത്തികളുടെ ചരിത്രം പഠിക്കുമ്പോഴാണ് സത്യത്തിൽ നാം ഞെട്ടിത്തരിക്കുക.


                         (തുടരും )

Sunday, September 3, 2023

വലിയ്യ സമസ്ത : ഉലമാ സമ്മേളനത്തിലെ നോട്ടും* *അബ്ദുൽ മാലിക് സലഫിയുടെ വെപ്രാളവും*

 *ഉലമാ സമ്മേളനത്തിലെ നോട്ടും* 

*അബ്ദുൽ മാലിക് സലഫിയുടെ വെപ്രാളവും*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


കെ എൻ എമ്മിന്റെ നിയന്ത്രണത്തിൽ നിന്നും തെറിച്ചുപോയ അബ്ദുൽ മലിക്ക് സലഫി തങ്ങളുടെ ആദർശ ദാരിദ്ര്യം മറിച്ചു വെക്കാൻ FB യിൽ പിച്ചും പേയും എഴുതിക്കൊണ്ടിരിക്കുകയാണ്. 


സുന്നികൾ എക്കാലത്തും ഒരേ ആദർശവും ആശയവും കൊണ്ടുനടക്കുന്നവരാണെന്ന് മൗലവിമാർക്ക് പോലും അറിയാം. അടുത്തകാലത്തായി വകതിരിവില്ലാത്ത പിഴച്ച ത്വരീഖത്തുകാർ സമൂഹത്തെ പിഴപ്പിക്കാൻ വിഫല ശ്രമം നടത്തുന്നത് കണ്ടപ്പോൾ പഴയ നിലപാടുകൾ പുതിയ തലമുറക്ക് ഇബാറത്തുകൾ സഹിതം കൈമാറുന്നതിന് ജില്ലാതലങ്ങളിൽ ഉലമ സംഗമങ്ങൾ നടത്തിയിരുന്നു. ഈ സംഗമങ്ങൾ പിഴച്ച കക്ഷികളെ എല്ലാം നന്നായി പ്രയാസപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടയാളങ്ങളാണ് ജിന്നൂരി നേതാവ് അബ്ദുൽ മാലിക് സലഫിയിലൂടെ പ്രകടമായത്. സുന്നികൾ സലഫികളുടെ ആദർശം സ്വീകരിച്ചു എന്ന ശുദ്ധ നുണ പൊട്ടിച്ചു കൊണ്ടാണ്  അയാൾ എഴുത്ത് തുടങ്ങുന്നത്. സുന്നികൾ പഴയത് മാറ്റി എന്നതിന് ഒരു  രേഖയും അയാൾക്ക് ഉദ്ദരിക്കാനുമില്ല.


അയാൾ എഴുതുന്നു:

" സലഫികൾ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന വസ്തുതകൾ സമസ്തക്കാരും അംഗീകരിച്ചു കാണുന്നത് സന്തോഷമുണ്ട്. "


സലഫികളുടെ കാലങ്ങളായുള്ള വാദം സമസ്തക്കാർ അംഗീകരിച്ചത്രെ !.


ശരി; 

നിങ്ങൾ കാലങ്ങളായി വാദിച്ചു കൊണ്ടിരിക്കുന്നത് എന്താണ് ? സലഫി കളുടെ വാദമായി താങ്കൾ കുറിപ്പിൽ എഴുതിയ വരികൾ താഴെ ഉദ്ദരിക്കുന്നു :


"മത നിയമങ്ങൾ പാലിക്കാതെ ജീവിക്കുന്നവരെ ഔലിയാക്കൾ എന്ന് വിളിക്കരുത് എന്നും അത്തരക്കാരുടെ പേരിൽ പ്രചരിക്കപ്പെടുന്ന കറാമത്ത് കഥകളിൽ വഞ്ചിതരാവരുത് എന്നും പ്രാമാണികമായി സലഫികൾ എക്കാലത്തും സമൂഹത്തെ പഠിപ്പിച്ചിട്ടുള്ളതാണ്. "


ഇങ്ങനെ ഒരു വാദം പ്രാമാണികമായി ഏത് കാലത്താണ് ?

ഏത് പ്രസിദ്ധീകരണത്തിലാണ് നിങ്ങൾ എഴുതിയിട്ടുള്ളത് ?


ഇത് ശുദ്ധ കളവല്ലെ?


കാലങ്ങളായി മൗലവിമാർ

വാദിച്ചു കൊണ്ടിരിക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറി സുന്നി ആദർശത്തെ സ്വന്തം ആദർശമായി പ്രചരിപ്പിക്കുന്നതിനെ എന്ത് പേരിട്ട് വിളിക്കണമെന്നറിയില്ല.


ഏതായാലും നിങ്ങളുടെ ആദർശം നിങ്ങക്ക് തന്നെ തുറന്ന് പറയാൻ പറ്റാത്ത സാഹചര്യം ഞങ്ങൾ തിരിച്ചറിയുന്നുണ്ട്.


നിങ്ങളുടെ പഴയ കാല വിശ്വാസ വൈരുദ്ധ്യങ്ങൾ

ഇവിടെ പകർത്തുന്നു :


1-  *ഔലിയാക്കൾ എന്നൊരു പ്രത്യേക വിഭാഗമില്ല.*


കെ.എൻ.എം. പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ നിന്ന് :

" ഔലിയാക്കൾ എന്നൊരു പ്രത്യേക ജനവിഭാഗം ഇല്ലതാനും." 

(പേജ് : 158)


2 - *എല്ലാവരും ഔലിയാക്കളാണ്*


"സത്യവിശ്വാസികൾ എല്ലാം ഔലിയാക്കളാണ് "

(അല്ലാഹു : ആരാധന 

ബഹുദൈവാരാധന പേ: 160)


3 *വലിയ്യിനെ* *തിരിച്ചറിയുകയില്ല*


"ആരാണ് അല്ലാഹുവിന്റെ ഒലിയ്യെന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയില്ല. "

4 - *ആരെയും വലിയ്യായി*

*പ്രഖ്യാപിക്കരുത്*


"ഔലിയാക്കൾ ആരൊക്കെയാണെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. ബന്ധപ്പെട്ട വ്യക്തികൾക്കോ മറ്റുള്ളവർക്കോ വലിയ്യായി പ്രഖ്യാപിക്കുവാനോ, അവരോധിക്കുവാനോ ആർക്കും അവകാശമില്ല. "

(അല്ലാഹു :ആരാധന 

ബഹുദൈവ ആരാധന

K N M പേ: 99)


5 - *കെ.എം മൗലവിയെ*

*വലിയ്യായി പ്രഖ്യാപിക്കുന്നു*


 "കെ എം മൗലവി സാഹിബ് ഇരുപതാം ശതകത്തിലെ ഉന്നതനായ സദ് വൃത്തനും പരമകാരുണികന്റെ ഔലിയാക്കന്മാരിൽ ഒരാളുമായിരുന്നു എന്നതത്രേ സത്യം. "

(കെ എം മൗലവി സാഹിബ് 

പേജ് 136 - യുവത)


സലഫീ , ഇതിൽ ഏതാണ് ഇപ്പോൾ നിങ്ങൾ അംഗീകരിക്കുന്നത് ?


പിന്നെ ഒരു കാര്യം;

 വലിയ്യ് , കറാമത്ത് , തുടങ്ങിയ വിഷയങ്ങളിലെ സുന്നികളുടെ എക്കാലത്തുമുള്ള നിലപാട് സമൂഹത്തെ പഠിപ്പിക്കുമ്പോൾ സ്വാഭാവികമാണ് നിങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടാകും. 

കാരണം,

മഖ്ബറകളിലും അതിനെ ചുറ്റിപ്പറ്റിയും കള്ള തരീഖത്തുകാരും പിഴച്ച കക്ഷികളും കാട്ടിക്കൂട്ടുന്ന എല്ലാ പേക്കൂത്തുകളും സുന്നികളുടെ മേൽ വലിച്ചിട്ട് രക്ഷപ്പെടാം എന്നാണല്ലൊ പൊതുവെ നിങ്ങളുടെയൊക്കെ നിലപാട്. അത് സുന്നികൾ തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് വിഷയ ദാരിദ്രം അനുഭവപ്പെടുമല്ലോ.

ആലോചിച്ചു നോക്കൂ...

കുരുക്കളും ടീമും 

പുതിയ വാദവുമായി

വന്നില്ലായിരുന്നെങ്കിൽ...

നിങ്ങൾ അകപ്പെട്ട 

ഭൗതിക / അഭൗതിക / ജിന്ന്

മലക്ക് സഹായം ഇതിൽ നിന്നൊക്കെ എങ്ങനെ അണികളുടെ ശ്രദ്ധ തിരിക്കും?!

Saturday, September 2, 2023

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - 2/313സാമ്പത്തിക വരവ് നോക്കി* *പ്രസ്ഥാനത്തിന്റെ പേര് മാറ്റി

 https://www.facebook.com/100024345712315/posts/pfbid0GkRoFLX5LjnhFuwNi9Kgoz8GVcJ1nUcWwQZ2yHJniwFtEDSmhWcvESzB7nY3ibLFl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം - 2/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖

*സാമ്പത്തിക വരവ് നോക്കി* 

*പ്രസ്ഥാനത്തിന്റെ പേര് മാറ്റി*


ഇസ്ലാഹി പ്രസ്ഥാനം എന്നാണ് ആദ്യകാല പ്രസിദ്ധീകരണങ്ങളിലൊക്കെ പേര് സ്വീകരിച്ചതായി കാണുന്നത്. 

പിന്നീട് വഹാബി പ്രസ്ഥാനം, സലഫി പ്രസ്ഥാനം, മുജാഹിദ് പ്രസ്ഥാനം 

എന്നൊക്കെയായി മാറി. 


ഇസ്ലാഹി പ്രസ്ഥാനം എങ്ങനെ സലഫി പ്രസ്ഥാനമായി മാറി എന്ന് ചോദിക്കുന്നവരുണ്ട്. സലഫു സ്വാലിഹീങ്ങളോടുള്ള അടുപ്പം 

കൊണ്ടോ ബന്ധം കൊണ്ടോ അല്ല 

ഈ പേര് സ്വീകരിച്ചിട്ടുള്ളത്. 

മറിച്ച് അതിന് പിന്നിൽ ചില സ്വകാര്യങ്ങളുണ്ട്. 


കുവൈത്ത് പോലുള്ള വിദേശ രാഷ്ട്രങ്ങളിൽ നിന്ന് ഇബ്നു അബ്ദിൽ വഹാബിന്റെ അനുയായികൾ എന്ന നിലക്ക് ലക്ഷക്കണക്കിന് രൂപ ദഅവാ ഫണ്ടായി മൗലവിമാർക്ക് ലഭിച്ചു തുടങ്ങിയ കാലം അവരുടെ ചിലവിൽ പള്ളികളും സ്ഥാപനങ്ങളും മദ്രസകളും നിർമ്മിക്കപ്പെട്ടു. അതോടെ അവരുടെ സ്നേഹം പിടിച്ചുപറ്റാൻ സ്ഥാപനങ്ങൾക്കും പള്ളികൾക്കും സമ്മേളന നഗരികൾക്കുമെല്ലാം അറബികൾ സ്വീകരിച്ചിരുന്ന "സലഫി" നാമം  കേരളത്തിലും വ്യാപിച്ചു തുടങ്ങി.


വിദേശ ബന്ധങ്ങളും അവിടുന്നുള്ള സാമ്പത്തിക വരവുകളും മൗലവിമാരിൽ വർദ്ധിച്ചതോടെയാണ് ഇസ്‌ലാഹി പ്രസ്ഥാനമെന്ന പേര് സലഫി പ്രസ്ഥാനമായി മാറിയതെന്ന് ചുരുക്കം. സാമ്പത്തിക വരവ് നോക്കി പ്രസ്ഥാനത്തിന്റെ പേര് മാറ്റിയ കഥ വഹാബി ചരിത്രകാരൻ  പി മുഹമ്മദ്  മൗലവി കുട്ടശ്ശേരി ശബാബ് വാരികയിൽ വിവരിക്കുന്നുണ്ട്.


" അറബ് നാടുകളിൽ എണ്ണ കണ്ടുപിടിച്ച് അവിടെ സാമ്പത്തിക അഭിവൃദ്ധിയുടെ കുതിച്ചുചാട്ടം ഉണ്ടായി. കേരളീയരിൽ നല്ലൊരു ശതമാനം അവിടെ തൊഴിൽ എടുക്കുന്നവരായി. അവിടുത്തെ സർക്കാറുകളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ഇവിടുത്തെ പള്ളികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ധാരാളം സാമ്പത്തിക സഹായം ഒഴുകിക്കൊണ്ടിരുന്നു....

ഈ അറബ് ബന്ധം നവോത്ഥാന പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നുവെങ്കിൽ ചില പാർശ്വഫലങ്ങളും അതിലുണ്ടായി. ഇവിടെ ഇസ്‌ലാഹി എന്ന പേരിലാണ് പ്രസ്ഥാനം അറിയപ്പെട്ടിരുന്നത്. സലഫി എന്ന സാങ്കേതികപ്രയോഗം അന്ന് നിലവിൽ ഉണ്ടായിരുന്നില്ല. അറബ് ബന്ധത്തോടെ ഇവിടെയും പള്ളികൾ സ്ഥാപനങ്ങൾ സംഘടനകൾ സമ്മേളനങ്ങൾ മുതലായവയോട

നുബന്ധിച്ച് സലഫി എന്ന പ്രയോഗം 

സാർവത്രികമായി. " 

(ശബാബ് വാരിക 2014

ഫെബ്രുവരി 7 പേജ് : 9)


വഹാബി എന്ന പേര് ഇബ്നു അബ്ദിൽ വഹാബിലേക്കാണ് ചേർക്കപ്പെടുന്നത്. അത് അഭിമാനപൂർവ്വം ഏറ്റെടുത്തവരും എന്നാൽ ആ പേര് ഇഷ്ടപ്പെടാത്തവരും മൗലവിമാർക്കിടയിലുണ്ട്.


" ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഇസ്ലാമിൻറെ ഉത്തമ നൂറ്റാണ്ടുകൾക്ക് ശേഷം ലോകം ദർശിച്ച ഏറ്റവും ധീരനായ വിപ്ലവകാരിയും നവോത്ഥാന നായകനും ആയിരുന്നു. ലോകമൊട്ടാകെ പ്രവർത്തിക്കുന്ന ഇസ്ലാഹി സംഘടനകൾ വഹാബി പ്രസ്ഥാനം എന്ന നിലയിൽ അറിയപ്പെടുന്നത് തന്നെ ഇദ്ദേഹത്തിൻറെ പ്രശസ്തിയെ ചൂണ്ടിക്കാണിക്കുന്നു. "

(ഇസ്‌ലാഹി പ്രസ്ഥാനം 

പിന്നിട്ട പാതകൾ -

യുവത പേ: 38)


വഹാബി ആചാര്യൻ കെ. ഉമർ മൗലവിക്ക് പ്രസ്ഥാനത്തെ ഇബ്നു അബ്ദിൽ വഹാബിലേക്ക് ചേർത്തി പറയുന്നത് 

അത്ര ഇഷ്ടമല്ല. അത് ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. "ബ്രിട്ടീഷ് സാമ്രാജ്യവും തുർക്കികളും ചേർന്ന് അടിച്ചേൽപ്പിച്ച ആക്ഷേപനാമമാണ് വഹാബികൾ എന്നത്. "

(ഓർമകളുടെ തീരത്ത്

പേജ്: 77)

ഇബ്നു അബ്ദിൽ വഹാബ് ഹമ്പലി മദ്ബുകാരനായി എന്നതും വഹാബി പേരിനോട് അലർജ്ജി വരാനുള്ള കാരണമായി ഉമർ മൗലവി  കണക്കാക്കുന്നുണ്ട്.


എന്നാൽ 2022ൽ വിസ്ഡം ഗ്രൂപ്പ് (ജിന്ന്) പുറത്തിറക്കിയ പഠന പുസ്തകത്തിന് നൽകിയ പേര് " വഹാബി നവോത്ഥാനം  വിമർശകരും വസ്തുതകളും " എന്നാണ്. വഹാബി എന്ന പേര് ആരെങ്കിലും അടിച്ചേൽപ്പിച്ചതല്ലെന്ന് ഇപ്പോഴും അവർ ആധികാരികമായി ഉപയോഗിക്കുന്നതിലൂടെ നമുക്ക് ബോധ്യപ്പെടുന്നു.


തീവ്രവാദ ആരോപണം ഭയന്ന് വഹാബി, സലഫി എന്നീ പേരുകളെ പേടിക്കുന്നവരും ഒളിപ്പിച്ചു വെക്കുന്നവരുമാണ് കൂട്ടത്തിൽ ഏറെപേരും.


                                   (തുടരും)

Friday, September 1, 2023

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 1/313

 മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 1/313

✍️ Aslam saquafi Payyoli

➖➖➖➖➖➖➖➖➖➖➖

*മുജാഹിദ് പ്രസ്ഥാനം*


ഇസ്ലാഹി, സലഫി, വഹാബി , മനാറിസ്റ്റുകൾ തുടങ്ങി ഒട്ടേറെ പേരുകളിൽ അറിയപ്പെടുന്ന ഒരു പുത്തനാശയക്കാരുടെ കൂട്ടായ്മയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം.


ഖവാരിജുകളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് നജിദിൽ രൂപം കൊണ്ട വഹാബി പ്രസ്ഥാനത്തോട് ബന്ധമുണ്ടെങ്കിലും മുഅ്തസിലത്തിൽ നിന്നും ഊർജ്ജം സ്വീകരിച്ച് ഈജിപ്തിൽ രൂപം കൊണ്ട അബ്ദവിയ്യ / രിളവിയ്യ ടീമിനോടാണ് മുജാഹിദ് പ്രസ്ഥാനം കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നത്.


" അബ്ദവിയ്യ " എന്നത് ഈജിപ്തിലെ പിഴച്ച ചിന്താഗതിക്കാരനും ഹദീസ് നിഷേധിയുമായ  മുഹമ്മദ് അബ്ദു വിലേക്ക് ചേർക്കപ്പെടുന്നതും " രിളവിയ്യ " എന്നത് അദ്ദേഹത്തിന്റെ ശിഷ്യനായ റശീദ് രിളയിലേക്ക് ചേർക്കപ്പെട്ടതുമാണ്.


ചില വിഷയങ്ങളിൽ റഷീദ് രിളയിലേക്കും മറ്റു ചിലതിൽ ഇബ്നു അബ്ദിൽ വഹാബിലേക്കും തിരിഞ്ഞതിനാൽ ഇതൊരു സങ്കരയിനപ്രസ്ഥാനമാണ്.

ഇതുപോലൊരു പ്രസ്ഥാനം ലോകത്തൊരു സ്ഥലത്തും ഉണ്ടായിട്ടില്ല. ഇക്കാര്യം മൗലവിമാർ തന്നെ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്.

 

"കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാർഗത്തിലും പൂർണമായി യോജിപ്പുള്ള ഒരു സംഘടന മറ്റെവിടെയെങ്കിലും ഉള്ളതായി നമുക്കറിയുകയുമില്ല "


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും.

എം ഐ മുഹമ്മദലി സുല്ലമി പേജ് 10)


സ്വഹാബികളാൽ ഇസ്ലാം പ്രചരിപ്പിക്കപ്പെട്ട കേരളത്തിൽ ഈ പിഴച്ച ചിന്താഗതി ഉടലെടുത്തത് 1922 ലാണ്.  

തിരുവിതാംകൂറിലെ വക്കം എന്ന സ്ഥലത്ത് ജനിച്ച വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയാണ്(1873 - 1932) ഈ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്.


"ആധുനിക സലഫി പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാനായ വക്കം അബ്ദുൽ ഖാദർ മൗലവി തിരുവിതാംകൂർ മേഖലയിൽ ഇസ്ലാഹി ആശയങ്ങൾ പ്രചരിപ്പിച്ചു. "

(നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് 

പേജ്: 19 KNM)

➖➖➖➖➖➖➖➖➖➖

* റശീദ് രിളയുടെ അൽ മനാർ എന്ന പ്രസിദ്ധീകരണം ആശയ സ്രോദസ്സായി സ്വീകരിച്ചതിനാലാണ് മനാറിസ്റ്റ് എന്ന് 

പേര് വന്നത്.


                                      (തുടരും)

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...