Showing posts with label ഖുത്വുബ അനറബിയിൽ ഓതണമെന്ന് ശറഹുൽ മുഹദ്ധബിൽ ഉണ്ടോ. Show all posts
Showing posts with label ഖുത്വുബ അനറബിയിൽ ഓതണമെന്ന് ശറഹുൽ മുഹദ്ധബിൽ ഉണ്ടോ. Show all posts

Tuesday, April 2, 2019

ഖുത്വുബ അനറബിയിൽ ഓതണമെന്ന് ശറഹുൽ മുഹദ്ധബിൽ ഉണ്ടോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



*ഖുത്വുബയും ഒഹാബി തെറ്റിദ്ധരിപ്പിക്കലും*
:......... -- .

അനറബീഭാഷയിൽ ഖുത്വുബ നിർവഹിക്കണമെന്ന് ഇമാം നവവി (റ)  ശറഹുൽ മുഹദ്ധബിൽ പറഞ്ഞിട്ടുണ്ടോ?

*ഉത്തരം*

ഇല്ല. ഒരിക്കലുമില്ല.
ഖുത്വുബ അനറബി ഭാഷയിൽ നിർവഹിക്കണമെന്ന് ഒരു സ്ഥലത്തും ഇമാം നവവി (റ)പറഞ്ഞതായി കാണിക്കാൻ സാധ്യമല്ല മറിച്ച് ഇമാം നവവി (റ)ശറഹുൽ മുഹദ്ധബിൽ തന്നെ പറയുന്നത്   അറബിഭാഷയിൽനിർവഹിക്കണം എന്നാണ്

ഖുത്വുബയുടെ ഫർളുകൾ വിവരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു ഖുത്വുബയുടെ
ഫർളുകളിൽ മൂന്നാമത്തേത് തഖ്വ കൊണ്ടുള്ള വസ്വിയ്യത്താണ്
അതിന്റെ തെളിവ് ജാബിർ (റ )ന്റെ ഹദീസാണ് മറ്റൊന്ന് ഖുത്വുബ കൊണ്ടുള്ള  ലക്ഷ്യം ഉപദേശമാണ് അപ്പോൾ അതിന് ഭംഗം വരാൻ പാടില്ല

ഖുത്വുബ അറബി ഭാഷയിൽയിലാകൽ  നിബന്ധനയുണ്ടോ? അതിൽ രണ്ട് റൂട്ട് ഉണ്ട് ഏറ്റവും ശരിയായ റൂട്ട് അറബിഭാഷ നിബന്ധനയുണ്ട് എന്നതാണ് അതിന്റെ കാരണം ഖുത്വുബ ഫർളായ ദിക്റാണ് അതുകൊണ്ട് അതിൽ അറബിഭാഷ നിബന്ധനയാണ് അത്തഹിയാത്ത് പോലെയും തക്ബീറത്തുൽ ഇഹ്റാം പോലെയും ആണ്.

എന്ന് മാത്രമല്ല നബിസല്ലല്ലാഹുഅലൈഹിവസല്ലതങ്ങൾ പറഞ്ഞത് ഞാൻ നിസ്കരിക്കുന്നതായി എന്നെ നിങ്ങൾ എങ്ങനെ കണ്ടുവോ അപ്രകാരം നിങ്ങൾ നിസ്കരിക്കുക നബി(സ്വ) അറബിയിൽ ഖുത്വുബ ഓതിനിസ്കരിക്കുന്നവരായിരുന്നു
ഈ റൂട്ടാണ് ഭൂരിപക്ഷവും ഉറപ്പിച്ച് പറഞ്ഞ റൂട്ട്

അറബി ഭാഷയിൽ ആവൽ നിബന്ധന ഉണ്ടാകുമ്പോൾ ഒരാളും അറബി ഭാഷയിൽ ഖുതുബ നിർവഹിക്കാൻ അറിയുന്നവൻ ഇല്ലെങ്കിൽ പഠിക്കുന്നതുവരെ അവന്റെഭാഷയിൽ ഖുത്വുബ നിർവഹിക്കൽ അനുവദനീയമാണ്

പഠിക്കാൻ കഴിയുന്ന സമയം കഴിഞ്ഞിട്ടും ഒരാളെങ്കിലും പഠിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകും അവർ നാല്റകഅത്ത് ളുഹ്റ് നിസ്കരിക്കേണ്ടതാണ് '
അവരുടെ ജുമുഅ കെട്ടാവുകയില്ല
(ശറഹുൽ മുഹദ്ധബ്)

والثالث ) : الوصية بتقوى الله - تعالى - لحديث جابر ، ولأن القصد من الخطبة الموعظة ; فلا يجوز الإخلال بها ( والرابع ) : أن يقرأ آية من القرآن لحديث جابر بن سمرة ; ولأنه أحد فرضي الجمعة فوجب فيه القراءة كالصلاة ويجب ذكر الله وذكر الرسول صلى الله عليه وسلم والوصية في الخطبتين

فرع ) هل يشترط كون الخطبة بالعربية ؟ فيه طريقان ( أصحهما ) : وبه قطع الجمهور : يشترط ; لأنه ذكر مفروض فشرط فيه العربية كالتشهد وتكبيرة الإحرام مع قوله صلى الله عليه وسلم { صلوا كما رأيتموني أصلي } وكان يخطب بالعربية

، قال أصحابنا : فإذا قلنا بالاشتراط ، فلم يكن فيهم من يحسن العربية جاز أن يخطب بلسانه مدة التعلم ، وكذا إن تعلم واحد منهم التكبير بالعربية ، فإن مضى زمن التعلم ولم يتعلم أحد منهم عصوا بذلك ، ويصلون الظهر أربعا ، ولا تنعقد لهم جمعة .

ഇത്രയും വ്യക്തമായി  ഖുത്വുബ അറബി ഭാഷയിൽ ആവണമെന്ന് പറഞ്ഞ ഇമാം നവവി (റ) യുടെ പേരിൽ കളവുകൾ പ്രചരിപ്പിക്കുകയാണ് വഹാബി പുരോഹിതന്മാർ

ഖുത്വുബക്കിടയിൽ ശ്രോദ്ധാക്കളായ ജനങ്ങളോ ഖത്തീബോ വല്ലതും സംസാരിക്കുന്നത് കുഴപ്പമുണ്ടോ എന്ന ചർച്ചയാണ് ഖുത്വുബ അനറബിഭാഷയിൽ ഓതണം  എന്ന്  ഇമാം നവവി (റ) പറഞ്ഞു എന്ന് തെറ്റിദ്ധരിപ്പിച്ചു ഇവർ  കൊണ്ടുവരുന്നത്

അതിൽ ഒരിക്കലും ഖുത്തുബയെ പറ്റി പറയുകയല്ല മറിച്ച് ഖുത്വുബക്ക്മുമ്പും ശേഷവും ഖുതുബക്കിടയിലും ശ്രോതാക്കളോ ഖത്തീബോ ഖുതുബയിൽ പെടാത്ത വല്ലതും സംസാരിക്കുന്നതിനെ പറ്റി വിവരിക്കുകയാണ്

ഇമാം നവവി (റ) പറയുന്നത് കാണുക ഖ ഖുത്വുബ സദസ്യർ ശ്രദ്ധിച്ച് കേൾക്കൽ നിർബന്ധമാവുകയും സംസാരം ഹറാമാവുകയും ചെയ്യുമോ അതിൽ രണ്ട് അഭിപ്രായമുണ്ട്

وينبغي للقوم أن يقبلوا على الإمام ويستمعوا له وينصتوا والاستماع هو شغل القلب بالاستماع والإصغاء للمتكلم .

والإنصات هو السكوت .

وهل يجب الإنصات ويحرم الكلام ؟ فيه قولان مشهوران ، وقد ذكرهما المصنف بتفريعهما في باب هيئة الجمعة ( أصحهما ) : وهو المشهور في الجديد : يستحب الإنصات ولا يجب ، ولا يحرم الكلام ( والثاني ) : وهو نصه في القديم والإملاء من الجديد : يجب الإنصات ويحرم الكلام ، واتفق الأصحاب على أن الصحيح هو الأول ، وحكى الرافعي طريقا غريبا جازما بالوجوب وهو شاذ ضعيف .
എന്നാൽ ഖത്തീബ് ഖുത്വുബയിൽ പെടാത്ത സംസാരം അദ്ദേഹത്തിന് ഹറാമാണോ എന്നതിലും രണ്ടഭിപ്രായമുണ്ട്
وفي تحريم الكلام على الخطيب طريقان : ( أحدهما ) : على القولين ( والثاني ) : وهو الصحيح وبه قطع الجمهور : يستحب ولا يحرم للأحاديث الصحيحة أن رسول الله صلى الله عليه وسلم " تكلم في الخطبة " والأولى أن يجيب عن ذلك بأن كلامه صلى الله عليه وسلم كان لحاجة .

قال أصحابنا : وهذا الخلاف في حق القوم والإمام في كلام لا يتعلق به غرض مهم ناجز ، فلو رأى أعمى يقع في بئر أو عقربا ونحوها تدب إلى إنسان غافل ونحوه فأنذره أو علم إنسانا خيرا أو نهاه عن منكر فهذا ليس بحرام بلا خلاف نص عليه الشافعي ، واتفق عليه الأصحاب على التصريح به ، لكن قالوا : يستحب أن يقتصر على الإشارة إن حصل بها المقصود : هذا كله في الكلام في حال ، الخطبة أما قبل الشروع فيها وبعد فراغها فيجوز الكلام بلا خلاف لعدم الحاجة إلى الاستماع ، فأما في الجلوس بين الخطبتين فطريقان قطع المصنف والغزالي وآخرون بالجواز ، وقطع المحاملي وابن الصباغ وآخرون بجريان القولين ; لأنه قد يتمادى إلى الخطبة الثانية ، ولأن الخطبتين كشيء واحد فصار ككلام في أثنائها .

[ ص: 394 ] قال الشافعي والأصحاب : ويستحب أن لا يتكلم حتى يفرغ من الخطبتين واتفقوا على أن للداخل الكلام ما لم يأخذ لنفسه مكانا والقولان إنما هما فيما بعد قعوده ، قال الشافعي في مختصر المزني والأصحاب : يكره للداخل في حال الخطبة أن يسلم على الحاضرين ، سواء قلنا : الإنصات واجب أم لا ، فإن خالف وسلم قال أصحابنا : إن قلنا بتحريم الكلام حرمت إجابته باللفظ ، ويستحب بالإشارة كما لو سلم في الصلاة ، وفي تشميت العاطس ثلاثة أوجه : ( الصحيح ) المنصوص تحريمه كرد السلام ( والثاني ) : استحبابه ; لأنه غير مفرط بخلاف المسلم ( والثالث ) : يجوز ولا يستحب .

وحكى الرافعي - وجها - أنه يرد السلام ; لأنه واجب ، ولا يشمت العاطس ; لأنه سنة ، فلا يترك لها الإنصات الواجب ، وإذا قلنا : لا يحرم الكلام جاز رد السلام والتشميت بلا خلاف ، ويستحب التشميت على أصح الوجهين لعموم الأمر به ( والثاني ) : لا يستحب ; لأن الإنصات آكد منه فإنه مختلف في وجوبه ، وأما السلام ففيه ثلاثة أوجه .

( أحدها ) : يجوز ولا يستحب ، وبه قطع إمام الحرمين ( والثاني ) : يستحب ( والثالث ) : يجب ، وهذا هو الأصح وهو ظاهر نصه في مختصر المزني وصححه البغوي وآخرون .

هذا كله فيمن يسمع الخطبة ،

നമ്മുടെ പണ്ഡിതന്മാർ പറയുന്നു'
എന്നാൽ  സദസ്യരെ പറ്റിയും ഇമാമിനെ പറ്റിയും ഉള്ള  ഈ രണ്ട് അഭിപ്രായം പെട്ടന്നുള്ള പ്രധാനപ്പെട്ട ആവശ്യവുമായി ബന്ധപ്പെടാത്ത സംസാരത്തെ പറ്റിയാണ് എന്നാൽ പെട്ടെന്നു പറയേണ്ട പ്രധാനപ്പെട്ട സംസാരം ( ഖുത്വുബയിൽപെടാത്ത )അതായത്
അന്ധന്‍ കിണറിലേക്ക്‌ വീഴാന്‍ പോകുന്നതോ അശ്രദ്ധനായ ഒരാള്‍ക്ക്‌ നേരെ തേളോ മറ്റോ ഇഴഞ്ഞ്‌ വരുന്നതോ കണ്ട ഖത്വീബ്‌ അവനെ മുന്നറിയിപ്പ്‌ നല്‍കി,  അല്ലെങ്കില്‍ ഒരാള്‍ക്ക്‌ നല്ലത്‌ പഠിപ്പിക്കുകയോ തിന്മ വിരോധിക്കുകയൊ ചെയ്‌തു. ഇവയൊന്നും ഹറാമല്ല എന്നതിൽ അഭിപ്രായവ്യത്യാസം ഇല്ലാ... ശാഫി(റ) വ്യക്തമാക്കുകയും (നസ്സായി പറയുക) അസ്‌ഹാബുകള്‍ ഏകോപിച്ച്‌ പറഞ്ഞതുമാണിത്‌. എങ്കിലും വെറും സൂചനകൊണ്ട്‌ തന്നെ ഉദ്ധിഷ്‌ട ലക്ഷ്യം സാധിക്കുമെങ്കില്‍ അതില്‍ പരിമിതപ്പെടുത്തലാണ്‌ സുന്നത്ത്‌ '
ഇതെല്ലാം ഖുത്വുബയുടെ സമയത്ത് സംസാരിക്കുന്നതിന് പറ്റിയാണ് അപ്പോൾ ഖുത്വുബക്ക് മുമ്പോ  കഴിഞ്ഞതിനുശേഷമോ സംസാരിക്കൽ ഒരിക്കലും ഹറാമില്ല

രണ്ടു ഖുത്തുബ ഇടയിലെ ഇരുത്തത്തിൽ സംസാരിക്കൽ അതിൽ രണ്ടു റൂട്ട് ഉണ്ട് ഒന്ന് അനുവദനീയമാണെന്നാണ്
(ശറഹുല്‍ മുഹദ്ദബ്:4/523).

ചുരുക്കത്തിൽ ഖുത്വുബ അറബി ഭാഷയിൽ തന്നെ ആവണം എന്ന് പറഞ്ഞ ഇമാം നവവി( റ) സദസ്യരോ ഖത്വീബോ ഖുതുബക്ക് മുമ്പോ ശേഷമോ ഇടയിലോ ഖുത്വുബയിൽ പെടാത്ത വല്ല സംസാരവും സംസാരിച്ചാൽ അത് ഹറാം അല്ലന്നും  തിന്മ ചെയ്യുന്ന ഒരാളെ കാണുക അപകടത്തിൽപ്പെടുന്ന ഒരാളെ കാണുക പോലെയുള്ള
വളരെ അത്യാവശ്യ ഘട്ടത്തിൽ
അയാളെ അതിനെ  ബോധവൽക്കരിക്കുകയും ഉപദേശിക്കുകയും നന്മ പറഞ്ഞുകൊടുക്കുകയും തിന്മ വിരോധിക്കുകയും ചെയ്താൽ ഖുതുബക്കിടയിൽ തുടർച്ചക്ക് ഭംഗം വരാത്ത നിലക്ക് മേൽ അത്യാവശ്യഘട്ടത്തിൽ സംസാരം കുഴപ്പമില്ലെന്നും

അവിടെയും ആഗ്യം കൊണ്ട്മതിയാകും എങ്കിൽ അതാണ് പുണ്യം എന്നും പഠിപ്പിക്കുകയാണ് ഇമാം നവവി (റ) ചെയ്യുന്നത്
ഇങ്ങനെ ചെയ്യൽ സദസ്യരുടെ മേലിലും ഖത്വീബിനു ഖുതുബക്ക് മുമ്പും കുത്തബ് ശേഷവും ഖുതുബക്കിടയിൽ കുഴപ്പമില്ല എന്നാണ് ഇമാം നവവിയും മറ്റു പണ്ഡിതന്മാരും പഠിപ്പിച്ചത്
ഖുത്വുബ അറബിയിൽ തന്നെയാവണമെന്ന് ഇമാം നവവി (റ) അവിടത്തെ മിന്ഹാജിലും  റൗളയിലും
ശറഹുൽ മുഹദ്ധബിലും മറ്റു ഗ്രന്ഥങ്ങളിലും വ്യക്തമായി പഠിപ്പിച്ചതാണ് '

ഇമാം ശാഫിഈ (റ) യുടെ പേരിൽ ഇവർ നടത്തുന്ന കബളിപ്പിക്കലും ഇപ്രകാരംതന്നെയാണ്
ഖുത്വുബയിൽ പെടാത്ത  വല്ലതും അത്യാവശ്യഘട്ടത്തിൽ ഖുതുബക്കിടയിൽ സംസാരത്തെ പറ്റി പറഞ്ഞ വാചകം കൊണ്ടുവന്നു
കുത്തുബ ഖുത്വുബ  അനറബിയിൽ  ഓതണമെന്ന് ഇമാം ഷാഫി  (റ ) പറഞ്ഞു എന്ന് ചിലർ തെറ്റിദ്ധരിക്കാറുണ്ട് അവിടെയും ഖുത്വുബയെ പറ്റിയല്ല ചർച്ച ഉള്ളത് മറിച്ച് ഖുതുബക്കിടയിൽ അത്യാവശ്യഘട്ടത്തിൽ ഖുത്വുബയിൽ പെടാത്ത വല്ലതും സംസാരിക്കൽ തെറ്റാണോ ശരിയാണോ എന്ന്  മാത്രമാണ് ചർച്ച

ഇമാം നവവി (റ) മിൻഹാജിൽ പറയുന്നത് കാണുക ഖുത്വുബ അറബിയിൽ നിബന്ധനയാണ്

ويشترط كونها   عربية منهاج

، ഇമാം നവവി (റ) റൗളയിൽ പറയുന്നത് കാണുക

ഖുത്വുബ മുഴുവനും അറബിയിലാകൽ നിബന്ധനയുണ്ടോ
അതിൽ രണ്ട് വജ്ഹുകളുണ്ട് '
ശരിയായ അഭിപ്രായം നിബന്ധനയാണ് എന്നതാണ് അപ്പോൾ കഴിയുന്നവർ കൂട്ടത്തിൽ ആരുമില്ലെങ്കിൽ മറ്റു ഭാഷയിൽ നിർവഹിക്കാം എന്നാൽ അറബിഭാഷയിൽ ഖുതുബ നിർവഹിക്കാൻ പടിക്കൽ അവരുടെ മേലിൽ  നിർബന്ധമാണ്

പഠിക്കാൻ സൗകര്യമായ സമയം കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാർ ആവുന്നതാണ് അവർക്ക് ജുമുഅ ഇല്ല
(റൗളത്തു ത്വാലിബീൻ ഇമാംനവവി )
وهل يشترط كون الخطبة كلها بالعربية ؟ وجهان . الصحيح : اشتراطه ، فإن لم يكن فيهم من يحسن العربية ، خطب بغيرها . ويجب أن يتعلم كل واحد منهم‌ الخطبة العربية ، كالعاجز عن التكبير بالعربية . فإن مضت مدة إمكان التعلم ولم يتعلموا ، عصوا كلهم ، ولا جمعة لهم . روضه الطالبين

ഇതിൽനിന്നും കുത്വുബ അറബിയിൽ ആകൽ നിർബന്ധമാണ്  എന്നതാണ് ശരിയായ അഭിപ്രായമെന്നും ഇല്ല എന്ന അഭിപ്രായം ശരിയല്ലാത്തതും സ്വീകാര്യമല്ലാത്തതുമായ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ ഒരിക്കലും പറ്റാത്ത അഭിപ്രായമാണെന്നും മനസ്സിലാക്കാവുന്നതാണ്

അസ് ലം സഖാഫി
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...