Showing posts with label കറാമത്ത് കൊണ്ട് പ്രളയം നീങ്ങുമോ?* *ഒഹാബി പുരോഹിതന്മാർക്ക് മറുപടി*. Show all posts
Showing posts with label കറാമത്ത് കൊണ്ട് പ്രളയം നീങ്ങുമോ?* *ഒഹാബി പുരോഹിതന്മാർക്ക് മറുപടി*. Show all posts

Monday, August 19, 2019

കറാമത്ത് കൊണ്ട് പ്രളയം നീങ്ങുമോ?* *ഒഹാബി പുരോഹിതന്മാർക്ക് മറുപടി*

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0

*കറാമത്ത് കൊണ്ട് പ്രളയം നീങ്ങുമോ?*

*ഒഹാബി പുരോഹിതന്മാർക്ക് മറുപടി*

🔹 *ചോദ്യം*

*ഔലിയാക്കളുടെ കറാമത്ത് കൊണ്ട് എന്ത് കൊണ്ട് പ്രളയങ്ങളും ദുരന്തങ്ങളും പിടിച്ചു നിർത്തുന്നില്ല.*

✅ *മറുപടി*

*ഔലിയാക്കളുടെ കറാമത്ത് എന്നാൽ അല്ലാഹുവിന്റെ വിധിയെ മാറ്റുന്നതോ അല്ലാഹു ഇറക്കുന്ന ശിക്ഷകളും  പരീക്ഷണങ്ങളും ദുരന്തങ്ങളും തടുത്ത് മാറ്റാനുള്ളതുമല്ല.*
*കാരണം ഔലിയാക്കൾ എപ്പോഴും ഉരുവിട്ട് കൊണ്ടിരിക്കുന്നത്*
*لا إله إلا الله وحده لا شريك له له الملك وله الحمد يحيي ويميت وهو على كل شيء قدير*

_അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല ' അവൻ ഏകനാണ് അവന്ന് യാതൊരു പങ്കാളിയുമില്ല, അവന് മാത്രമാണ് ഭൗതികവും അഭൗതികവുമായ സർവ്വ അധികാരവും,  അവന്ന് മാത്രമാണ് സർവ്വ സ്തുതിയും, അവൻ ജീവിപ്പിക്കുന്നു, അവൻ മരിപ്പിക്കുന്നു, അവൻ എല്ലാ വസ്തുവിന്റെ മേലിലും കഴിവുള്ളവനാണ്._

എന്ന തൗഹീദിന്റെ വചനം അഞ്ച് വക്ത് നമസ്കാരത്തിന് ശേഷവും രാവിലെയും വൈകുന്നേരവും പത്ത് തവണയും ആവർത്തിച്ചു ചൊല്ലുന്നവരാണ്  സുന്നികളും ഔലിയാക്കളും.

അപ്രകാരം
اللهم لا مانع لما اعطيت ولا معطي لما منعت ولا راد لما قضيت ولا مبدل لما حكمت ولا ينفع ذا الجد منك الجد
അല്ലാഹുവേ നീ നൽകിയത് തടയുന്നവനില്ല  നീ തടഞ്ഞത് നൽകുന്നവനില്ല.  നീ കണക്കാക്കിയത് തടുക്കുന്നവനില്ല.
നീ വിധിച്ചത് മാറ്റുന്നവനില്ല.
പ്രതാപമുള്ളവന്ന് അവന്റെ പ്രതാപം അല്ലാഹുവിന്റെ വിധിയുടെ മുന്നിൽ  ഉപകരിക്കുകയില്ല.
എന്ന വചനവും അഞ്ച് വഖ്ത് നിസ്കാര ശേഷവും പ്രഖ്യാപിക്കുന്നവരാണ് സുന്നികളും ഔലിയാക്കളും.
അത് കൊണ്ട് തന്നെ അല്ലാഹു വിധിക്കുന്ന ശിക്ഷകളും പരീക്ഷണങ്ങളും  മനസ്സിലാക്കിയവരും അവന്റ അടിമയായി മാത്രം ജീവിക്കുന്നവരുമാണ്.
അവർ ഒരിക്കലും  ദൈവാവതാരങ്ങളോ  അല്ലാഹുവിന്റെ ശിക്ഷകളെ മറികടക്കുന്ന സ്വയാധികാരമുള്ളവരോ അല്ല.

ഈ വിശ്വാസത്തിൽ അല്ലാഹുവിന്ന് വഴിപെട്ടു അനുസരിച്ച് ജീവിക്കുമ്പോൾ അല്ലാഹു അവർക്ക് നൽകുന്ന ബഹുമാനങ്ങളാണ്  കറാമത്തുകൾ, ആ കറാമത്തുകൾ അല്ലാഹു ഇറക്കാൻ നിശ്ചയിച്ച  ശിക്ഷകളും  പരീക്ഷണങ്ങളും തട്ടിമാറ്റാൻ വേണ്ടി ഉപയോഗിക്കാനുള്ളതല്ല.

അല്ലാഹു വിന്റെ ഉദ്ധേശ പ്രകാരം മാത്രമേ അത് പ്രകടിപ്പിക്കാൻ സാധിക്കുകയുള്ളു.

അല്ലാഹുവിന്റെ ഉദ്ധേശമുണ്ടങ്കിൽ
മഹാൻമാർ ഉദ്ധേശിക്കുമ്പോഴും അല്ലാത്തപ്പോഴും അത് നടക്കുന്നതാണ്.
ദുആ ചെയ്യുമ്പോൾ ഉത്തരം ലഭിക്കുക എന്നത് അവരുടെ ഒരു കറാമത്താണ്.
അത് അല്ലാഹുവിന്റെ ഉദ്ധേശമുണ്ടങ്കിൽ മഹാന്മാർ ഉദ്ധേശിക്കുമ്പോൾ അത് സംഭവിക്കുന്നതാണ്.
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ പറ്റി അല്ലാഹു തന്നെ പഠിപ്പിച്ചത് ഖുദ്സിയായ ഹദീസിൽ കാണാവുന്നതാണ്

فإذا أحببته كنت سمعه الذي يسمع به وبصره الذي يبصر به ويده الذي يبطش بها ورجله الذي يمشي بها وأن سألني العجينه وان استعاذني لاعيذنه

എന്നിലേക്ക് അടുത്ത അടിമയെ ഞാൻ ഇഷ്ടപെട്ടാൽ അവൻ കേൾക്കുന്ന കേൾവി ഞാനാവും അവൻ കാണുന്ന കേൾവി ഞാനാവും അവൻ പിടിക്കുന്ന കൈ ഞാനാവും  അവൻ നടക്കുന്ന കാൽ ഞാനാവും  അദ്ധേഹം എന്നോട് എന്ത് ചോദിച്ചാലും ഞാൻ അത് നൽകും .
അവൻ എന്നോട് എന്ത് കാവൽ തേടിയാലും ഞാൻ കാവൽ നൽകും (മുസ്ലിം)

ഈ ഹദീസിൽ നിന്ന്
അല്ലാഹുവിനോട് എന്ത് ചോദിച്ചാലും അത് നൽകുകയും എന്ത് കാവൽ തേടിയാലും അതിന് കാവൽ നൽകുകയും ചെയ്യപെടുന്ന ഔലിയാക്കൾ ഉണ്ട് എന്ന് മനസ്സിലാക്കാം.

ഈ ഉത്തരം നൽകലും കാവൽ നൽകലും അല്ലാഹുവിന്റെ ഉദ്ധേശത്തോടെ മഹാന്മാർ ഉദ്ധേശിക്കുമ്പോൾ തന്നെയാണന്ന് വ്യക്തമാണ്.
അതോട് കൂടി അവരിൽ നിന്ന് അല്ലാഹു വിന്റെ ഉദ്ധേശ പ്രകാരം  ധാരാളം കറാമത്തുകൾ ഉണ്ടാവാറുണ്ട്

നബി (صلى الله عليه وسلم ) പറയുന്നു.

إن من عباد الله من لو اقسم على الله لابره
അല്ലാഹുവിന്ന് ചില അടിമകളുണ്ട് അവർ ഒരു കാര്യമുണ്ടാവട്ടെ എന്ന് സത്യം ചെയ്താൽ അല്ലാഹു അത് നടപ്പിലാക്കും (മുസ്ലിം)

ഈ കറാമത്ത് അവർക്ക് ലഭിക്കുന്നത് അവരുടെ ഉദ്ധേശ പ്രകാരമാണന്നത് വളരെ വ്യക്തമാണ്.
പക്ഷെ ഇത്തരം കറാമത്തുകളും പ്രാർഥനകളും അല്ലാഹുവിന്റെ പരീക്ഷണങ്ങളെ തട്ടികളയുന്നതോ അല്ലാഹുവിനെ മറിക്കടക്കുന്നവയോ അല്ല.
അല്ലാഹുവിന്റെ ഉദ്ധേശ പ്രകാരവും അവന്റെ തീരുമാനങ്ങളെ അനുസരിച്ചു കൊണ്ടും കീഴ്പെട്ട് കൊണ്ടുമാണ്.

_ഇബ്ന് തൈമിയ്യ തന്നെ മഹാന്മാരുടെ കറാമത്ത് വിവരിച്ചു കൊണ്ട് പറയുന്നത് കാണുക_

*وزعم بعضهم أن الملك أقوى وأقدر وذكر قصة جبرائيل بأنه شديد القوى وأنه حمل قرية قوم لوط على ريشة من جناحه فقد آتى الله بعض عباده أعظم من ذلك فأغرق جميع أهل الأرض بدعوة نوح وقال النبي صلى الله عليه وسلم " { إن من عباد الله من لو أقسم على الله لأبره } " { ورب أشعث أغبر مدفوع بالأبواب لو أقسم على الله لأبره } وهذا عام في كل الأشياء وجاء تفسير ذلك في آثار : إن من عباد الله من لو أقسم على الله أن يزيل جبلا أو الجبال عن أماكنها لأزالها وأن لا يقيم القيامة لما أقامها وهذا مبالغة . ولا يقال : إن ذلك يفضل بقوة خلقت فيه وهذا بدعوة يدعوها لأنهما في الحقيقة يؤولان إلى واحد هو مقصود القدرة ومطلوب القوة وما من [ ص: 377 ] أجله يفضل القوي على الضعيف . ثم هب أن هذا في الدنيا فكيف تصنعون في الآخرة ؟ وقد جاء في الأثر : " { يا عبدي أنا أقول للشيء كن فيكون أطعني أجعلك تقول للشيء كن فيكون يا عبدي أنا الحي الذي لا يموت أطعني أجعلك حيا لا تموت } " وفي أثر : " { إن المؤمن تأتيه التحف من الله : من الحي الذي لا يموت إلى الحي الذي لا يموت } " فهذه غاية ليس وراءها مرمى كيف لا وهو بالله يسمع وبه يبصر وبه يبطش وبه يمشي ؟ فلا يقوم لقوته قوة*
*(📚ഫതാവ ഇബ്ന് തൈമി 4/ 377 )*

*_മലക്കുകൾക്ക് അല്ലാഹുവിൻറെ ഔലിയാക്കളെകാൾ  സ്ഥാനമുണ്ട് എന്ന വാദം ചിലർ കൊണ്ടു വന്നു '_*

*_അതിന് മറുപടി,  അല്ലാഹുവിൻറെ ചില അടിമകൾക്ക്  അല്ലാഹു അതിനേക്കാൾ വലിയ സ്ഥാനം നൽകും.കാരണം നൂഹ് നബിയുടെ പ്രാർത്ഥന കൊണ്ട് ഒരു സമൂഹത്തെ മുഴുവനും അല്ലാഹു നശിപ്പിച്ചു, അല്ലാഹുവിന് ചില അടിമകളുണ്ട് അല്ലാഹുവിൻറെ മേലിൽ അവർ ഒരു കാര്യം സത്യം ചെയ്ത് പറഞ്ഞാൽ അല്ലാഹു നടപ്പിലാക്കും._*
  *_നബി (s) പറയുന്നു: പൊടി പുരണ്ട മുടി ജടകുത്തിയ കവാടങ്ങളിൽ നിന്ന്  ആട്ടിയോടിക്കപ്പെടുന്ന ചില അടിമകൾ അല്ലാഹുവിനുണ്ട്, അവർ അല്ലാഹുവിനെ മേലിൽ ഒരു കാര്യം ഉണ്ടാവട്ടെ എന്ന സത്യം ചെയ്താൽ അല്ലാഹു അത് നടപ്പിലാക്കും._*
*_ഈ ഹദീസുകൾ ഏതൊരു കാര്യത്തിലും വ്യാപകമാണ്._*
*_ഈ ഹദീസിന്റെ  വിവരണത്തിൽ ചില റിപ്പോർട്ടുകൾ വന്നിട്ടുണ്ട്._* _*അല്ലാഹുവിൽ സത്യം ചെയ്തു  പറഞ്ഞാൽ ഒരു പർവ്വതത്തെ അല്ലെങ്കിൽ പല പർവ്വതങ്ങളെ ഇവിടെ നിന്ന് നീക്കണമെന്ന് സത്യം ചെയ്ത് പറഞ്ഞാൽ അല്ലാഹു നീക്കുന്നതാണ്, ഖിയാമത്ത് നാള് സംഭവിക്കരുതെന്ന് സത്യം പറഞ്ഞാൽ അത് സംഭവിക്കുകയില്ല.*_ _*ഇത് ദുൻയാവിൽ ആണെങ്കിൽ ആഖിറത്തിലും ഇപ്രകാരംതന്നെ*_ '

ചില റിപ്പോർട്ടുകൾ ഇങ്ങനെ വന്നിട്ടുണ്ട്.
അല്ലാഹു അടിമയോട് പറയും,  ഞാൻ ഒരു വസ്തുവിനോട് നീ ഉണ്ടാവു എന്ന് പറഞ്ഞാൽ ആ വസ്തു ഉണ്ടാകുന്നു.
നീ എന്നെ വഴിപ്പെട്ടാൽ ഞാൻ നിനക്കും അത് നൽകും നീ ഒരു വസ്തുവിനോട് ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ഉണ്ടാകും .
ഇത് അങ്ങേയറ്റത്തെ സ്ഥാനമാണ് അതിനപ്പുറത്ത് ഒരു സ്ഥാനമില്ല, എങ്ങനെ അത് ഉണ്ടാവാതിരിക്കും, (വലിയായ )അടിമ അല്ലാഹുവിനെ കൊണ്ടാണ് കേൾക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് പിടിക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് നടക്കുന്നത് അതുകൊണ്ടുതന്നെ ശക്തിക്ക് പ്രത്യേക പരിധിയില്ല '
( ഫതാവ ഇബ്ന് തൈമി 4/ 377 )

വലിയ്യിന്റെ ഇഷ്ടാനുസരണം കറാമത് സംഭവിക്കുമോ എന്ന സംശയം ചിലര്‍ ഉന്നയിക്കാറുണ്ട്. ഇതിന് ഇബ്നുതൈമിയ്യഃ തന്റെ ഫതാവയില്‍ നല്‍കുന്ന മറുപടി ശ്രദ്ധേ യമാണ്:

“വലിയ്യിന്റെ ആവശ്യാനുസരണം കറാമതുകള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയിരിക്കല്‍ അനിവാര്യമാകുന്നു” (ഫതാവാ ഇബ്നുതൈമിയ്യഃ, പേ. 157).

ജുറൈജ് (റ) വുമായി ബന്ധപ്പെട്ട സംഭവത്തില്‍ ചോരപ്പൈതല്‍ സംസാരിച്ച സംഭവം വിവരിച്ചശേഷം ഇബ്നുഹജര്‍ (റ) എഴുതുന്നു:

“ഈ സംഭവം ഔലിയാക്കള്‍ക്കു കറാമത്തുണ്ടാകുമെന്നതിനും അവരുടെ ഇഷ്ടാനുസരണം അത് സംഭവിക്കാമെന്നതിനും തെളിവാണ്” (ഫത്ഹുല്‍ബാരി, 8/316).

ഇമാം റംലി (റ) എഴുതുന്നു: “ഔലിയാഇല്‍ നിന്ന് ഉദ്ദേശ്യപൂര്‍വമായും അല്ലാതെയും കറാമതുകള്‍ സംഭവിക്കാം” (ഫതാവാ റംലി, 4/386)
.........

ഇസ്തിഗാസ

നബി സ്വ യുടെ ഖബറിന്നരികിൽ ഇസ്തിഗാസ ശിർക്കല്ല. ഇബ്നുതൈമിയ്യ

ولا يدخل في هذا الباب ما يروى من أن قوما سمعوا رد السلام من قبر النبي  أو قبور غيره من الصالحين وأن سعيد بن المسيب كان يسمع الأذان من القبر ليالي الحرة ونحو ذلك

فهذا كله حق ليس مما نحن فيه والأمر أجل من ذلك وأعظم

وكذلك أيضا ما يروى أن رجلا جاء إلى قبر النبي  فشكا إليه الجدب عام الرمادة فرآه وهو يأمره أن يأتي عمر فيأمره أن يخرج فيستسقي الناس فإن هذا ليس من هذا الباب ومثل هذا يقع كثيرا لمن هو دون النبي  وأعرف من هذه الوقائع كثيرا

وكذلك سؤال بعضهم للنبي  أو لغيره من أمته حاجته فتقضى له فإن هذا قد وقع كثيرا وليس هو مما نحن فيه



وأكثر هؤلاء السائلين الملحين لما هم فيه من الحال لو لم يجابوا لاضطرب إيمانهم كما أن السائلين له في الحياة كانوا كذلك وفيهم من أجيب وأمر بالخروج من المدينة

فهذا القدر إذا وقع يكون كرامة لصاحب القبر
اقتضاء الصراط المستقيم٢٤٤

ഇബ്നുതൈയ് മിയ്യ പറയുന്നു .

നബി സ്വയുടെ ഖബറിൽ നിന്നും മറ്റു മഹാൻമാരുടെ ഖബറിൽ നിന്നും ജനങ്ങൾ സലാമിനെ കേട്ടതും
ഖബറിൽ നിന്നും സഈദുബ്ന് ൽ മുസയ്യബ് വാങ്ക് കേട്ടതും അത്േപാലെയുള്ളതും റിപോർട്ട് ചെയ്തത് നമ്മുടെ അദ്യായത്തിൽ പെട്ടതല്ല.
അവയല്ലാം സത്യമാണ് കാര്യം അതിനേക്കാൾ മഹത്വമാണ് '

ഇത് പോലേയാണ്  റമാദ് വർഷത്തിൽ ഒരാൾ നബി സ്വയുടെ ഖബറിന്നരികെ വരുകയും വരൾച്ചയേ പറ്റി പരാതി പറയുകയും ചെയ്തപ്പോൾ അയാൾ നബി സ്വയെ കാണുകയും അവിടന്ന് ഉമർ റയെ സമീപ്പിക്കാൻ പറയുകയും ച്ചെയ്തു

ഇതു പോലെയുള്ളത് നബി സ്വ യേക്കാൾ താഴെയുള്ളവർക്ക് വരെ ധാരാളം സംഭവിച്ചിട്ടുണ്ട്:
ഇത്തരം സംഭവങ്ങൾ ധാരാളം എന്ിക്കറിയാം


ചിലർ നബി  സ്വ യോടും ഉമ്മത്തിൽ നിന്നുള്ള മറ്റു മഹാൻമാരോടും ആവശ്യം ചോദിക്കുകയും അത് വിട്ടപെടുകയും ചെയ്യാറുണ്ട്. അത് ധാരാളം സംഭവിച്ചിട്ടുണ്ട് അതൊന്നും നമ്മുടെ ചർച്ചയല്ല -
ഇങ്ങനെ നബി സ്വ യോട് ചോദിക്കുന്ന അതികമാളുകൾക്കും ഉത്തരം നൽകപെട്ടിട്ടില്ലെങ്കിൽ ഈമാൻ പിടച്ചു പോവുന്നതാണ് - ( അത് കൊണ്ടാണ് ഉത്തരം ചെയ്യുന്നത് )

നബി സ്വയുടെ ജീവിതകാലത്ത് ചോയ്ക്കുന്നവർക്കും അപ്രകാരമായിരുന്നു.അവർക്ക് ഉത്തരം ലഭിക്കുകയും ചെയ്യാറുണ്ട്

ഇങ്ങനെ സംഭവിക്കുന്നത് ഖബറാളിയുടെ കറാമത്താണ് -
(ഇഖ്തിളാ ഉസിറാത്ത് ഇബ്നു തൈമിയ244)

*മുജാഹിദുകൾ മറുപടി പറയുമോ?*

1
നബി സ്വയുടെയും മഹാത്മാക്കളുടെയും ഖബറിൽ നിന്നും സഹായം കിട്ടുമെന്ന ഇബ്ൻ തൈമിയയുടെ വാദം നിങ്ങൾ അങ്ങീകരിക്കുന്നുണ്ടോ?

2 . നബി സ്വ യോട് ചോദിക്കുന്നവർക്ക് ഈ മാൻ പിടക്കാതിരിക്കാൻ ഉത്തരം ലഭിക്കും എന്നും അത് ഖബറിലുള്ളവരുടെ കറാമത്താണ് എന്നും ഇബ്നുതൈമിയ പറഞ്ഞത് ശിർക്കാണോ?

3. തൈമിക്ക് ശിർക്ക് അറിയില്ലേ?

4. ഖബറിലുള്ളവരെ വിളിച്ചാൽ കേൾക്കില്ല കേട്ടാൽ തന്നെ ഉത്തരം ലഭിക്കില്ല എന്ന മുജാഹിദുകൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത് ഇബ്നു തൈമിയ്യക്ക് മനസ്സിലായില്ലേ.

5.  നബി സ്വയുടെ ഖബറിൽ നിന്നും ഉത്തരം ചെയ്യുന്നത് ചോദിക്കുന്നവർക്ക് ഉത്തരം നൽകപെട്ടിട്ടില്ലെങ്കിൽ ഈമാൻ പിടക്കും അത് കൊണ്ടാണ് ഇത്തരം നൽകുന്നത് ' എന്ന് ഇബ്നു തൈമിയ പറഞ്ഞതിൽ നിന്ന് നബി സ്വ യോട്  സുഭാർഷ തേടൽ ശിർക്കല്ല എന്ന് തൈമിക്ക് വാദമുണ്ട് എന്ന് മനസ്സിലാക്കാം അല്ലെ?
........
*ഇബ്ന് തൈമിയ്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവരെ   അംഗീകരിക്കുന്ന  ഒഹാബി പുരോഹിത വർഗത്തോട് അവർ സുന്നികളോട് ചോദിച്ച ചോദ്യം തിരിച്ചു ചോദിക്കുന്നു.
അഥവാ , പ്രളയം ഇല്ലാതാവട്ടെ  'കുൻ' എന്ന് പറഞ്ഞാൽ തന്നെ ആ മഹാ പ്രളയം ഇല്ലാതെയാകുന്നു എന്നർത്ഥം.
*ഈ കഴിവുളെല്ലാമുണ്ടായിട്ടും റബ്ബിന്റെ ഒരു അടിമ ആ കഴിവിലൂടെ സഹായിച്ചില്ലെങ്കിൽ അദ്ദേഹം റബ്ബിങ്കൽ കുറ്റക്കാരനല്ലേ,,?
ഇനി ആ കഴിവ് ഒരാൾക്കില്ലെങ്കിൽ അയാളെ കുറ്റം പറയാനും പാടില്ല.
പക്ഷേ ഇവിടെ നിങ്ങളുടെ ഇബ്നു തൈമിയുടെ വിശ്വാസ പ്രകാരം ഔലിയാക്കൾക്ക് കഴിവുണ്ടായിട്ടും സഹായിച്ചില്ല എന്നല്ലേ മാഷേ വരുന്നത്,,???
അതെങ്ങനെ ശരിയാകും,,,????*
(ഇബ്ന് തൈമിയ്യയെ ചീത്ത പറയുന്നു എന്ന ആ പഴയ തരികിടവാദം പറയാതെ മറുപടി പ്രമാണബദ്ധം  അറിയിക്കണേ,,)

*ചുരുക്കത്തിൽ ഇതിനല്ലാം സുന്നികൾക്ക് പറയാനുള്ള മറുപടി ഇതാണ്,  അല്ലാഹുവിന്റെ മുൻ വിധിയെ മറികടക്കുന്നവരല്ല ഔലിയാക്കൾ,   അതിൽ തൃപ്തിപെടാനും അതനുസരിക്കാനുമാണ് അവരോട് അല്ലാഹു തകലീഫ് ചെയ്തിട്ടുള്ളത്, അത് അവർ അംഗീകരിക്കുന്നവരും സ്വീകരിക്കുന്നവരുമാണ് '*

*അസ് ലം സഖാഫി പരപ്പനങ്ങാടി*

Sunday, August 18, 2019

കറാമത്ത് കൊണ്ട് പ്രളയം നീങ്ങുമോ?* *ഒഹാബി പുരോഹിതന്മാർക്ക് മറുപടി*

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0

*കറാമത്ത് കൊണ്ട് പ്രളയം നീങ്ങുമോ?*

*ഒഹാബി പുരോഹിതന്മാർക്ക് മറുപടി*

🔹 *ചോദ്യം*

*ഔലിയാക്കളുടെ കറാമത്ത് കൊണ്ട് എന്ത് കൊണ്ട് പ്രളയങ്ങളും ദുരന്തങ്ങളും പിടിച്ചു നിർത്തുന്നില്ല.*

✅ *മറുപടി*


*ഔലിയാക്കളുടെ കറാമത്ത് എന്നാൽ അല്ലാഹുവിന്റെ വിധിയെ മാറ്റുന്നതോ അല്ലാഹു ഇറക്കുന്ന ശിക്ഷകളും  പരീക്ഷണങ്ങളും ദുരന്തങ്ങളും തടുത്ത് മാറ്റാനുള്ളതുമല്ല.*

*കാരണം ഔലിയാക്കൾ എപ്പോഴും ഉരുവിട്ട് കൊണ്ടിരിക്കുന്നത്*

*لا إله إلا الله وحده لا شريك له له الملك وله الحمد يحيي ويميت وهو على كل شيء قدير*


_അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല ' അവൻ ഏകനാണ് അവന്ന് യാതൊരു പങ്കാളിയുമില്ല, അവന് മാത്രമാണ് ഭൗതികവും അഭൗതികവുമായ സർവ്വ അധികാരവും,  അവന്ന് മാത്രമാണ് സർവ്വ സ്തുതിയും, അവൻ ജീവിപ്പിക്കുന്നു, അവൻ മരിപ്പിക്കുന്നു, അവൻ എല്ലാ വസ്തുവിന്റെ മേലിലും കഴിവുള്ളവനാണ്._

എന്ന തൗഹീദിന്റെ വചനം അഞ്ച് വക്ത് നമസ്കാരത്തിന് ശേഷവും രാവിലെയും വൈകുന്നേരവും പത്ത് തവണയും ആവർത്തിച്ചു ചൊല്ലുന്നവരാണ്  സുന്നികളും ഔലിയാക്കളും.

അപ്രകാരം

اللهم لا مانع لما اعطيت ولا معطي لما منعت ولا راد لما قضيت ولا مبدل لما حكمت ولا ينفع ذا الجد منك الجد


അല്ലാഹുവേ നീ നൽകിയത് തടയുന്നവനില്ല  നീ തടഞ്ഞത് നൽകുന്നവനില്ല. നീ കണക്കാക്കിയത് തടുക്കുന്നവനില്ല.
നീ വിധിച്ചത് മാറ്റുന്നവനില്ല.
പ്രതാപമുള്ളവന്ന് അവന്റെ പ്രതാപം അല്ലാഹുവിന്റെ വിധിയുടെ മുന്നിൽ  ഉപകരിക്കുകയില്ല.

എന്ന വചനവും അഞ്ച് വഖ്ത് നിസ്കാര ശേഷവും പ്രഖ്യാപിക്കുന്നവരാണ് സുന്നികളും ഔലിയാക്കളും.
അത് കൊണ്ട് തന്നെ അല്ലാഹു വിധിക്കുന്ന ശിക്ഷകളും പരീക്ഷണങ്ങളും  മനസ്സിലാക്കിയവരും അവന്റ അടിമയായി മാത്രം ജീവിക്കുന്നവരുമാണ്.
അവർ ഒരിക്കലും  ദൈവാവതാരങ്ങളോ അല്ലാഹുവിന്റെ ശിക്ഷകളെ മറികടക്കുന്ന സ്വയാധികാരമുള്ളവരോ അല്ല.

ഈ വിശ്വാസത്തിൽ അല്ലാഹുവിന്ന് വഴിപെട്ടു അനുസരിച്ച് ജീവിക്കുമ്പോൾ അല്ലാഹു അവർക്ക് നൽകുന്ന ബഹുമാനങ്ങളാണ്  കറാമത്തുകൾ, ആ കറാമത്തുകൾ അല്ലാഹു ഇറക്കാൻ നിശ്ചയിച്ച ശിക്ഷകളും പരീക്ഷണങ്ങളും തട്ടിമാറ്റാൻ വേണ്ടി ഉപയോഗിക്കാനുള്ളതല്ല.

അല്ലാഹു വിന്റെ ഉദ്ധേശ പ്രകാരം മാത്രമേ അത് പ്രകടിപ്പിക്കാൻ സാധിക്കുകയുള്ളു.

അല്ലാഹുവിന്റെ ഉദ്ധേശമുണ്ടങ്കിൽ
മഹാൻമാർ ഉദ്ധേശിക്കുമ്പോഴും അല്ലാത്തപ്പോഴും അത് നടക്കുന്നതാണ്.
ദുആ ചെയ്യുമ്പോൾ ഉത്തരം ലഭിക്കുക എന്നത് അവരുടെ ഒരു കറാമത്താണ്.
അത് അല്ലാഹുവിന്റെ ഉദ്ധേശമുണ്ടങ്കിൽ മഹാന്മാർ ഉദ്ധേശിക്കുമ്പോൾ അത് സംഭവിക്കുന്നതാണ്.
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ പറ്റി അല്ലാഹു തന്നെ പഠിപ്പിച്ചത് ഖുദ്സിയായ ഹദീസിൽ കാണാവുന്നതാണ്

فإذا أحببته كنت سمعه الذي يسمع به وبصره الذي يبصر به ويده الذي يبطش بها ورجله الذي يمشي بها وأن سألني العجينه وان استعاذني لاعيذنه


എന്നിലേക്ക് അടുത്ത അടിമയെ ഞാൻ ഇഷ്ടപെട്ടാൽ അവൻ കേൾക്കുന്ന കേൾവി ഞാനാവും അവൻ കാണുന്ന കേൾവി ഞാനാവും അവൻ പിടിക്കുന്ന കൈ ഞാനാവും  അവൻ നടക്കുന്ന കാൽ ഞാനാവും അദ്ധേഹം എന്നോട് എന്ത് ചോദിച്ചാലും ഞാൻ അത് നൽകും .
അവൻ എന്നോട് എന്ത് കാവൽ തേടിയാലും ഞാൻ കാവൽ നൽകും (മുസ്ലിം)

ഈ ഹദീസിൽ നിന്ന്
അല്ലാഹുവിനോട് എന്ത് ചോദിച്ചാലും അത് നൽകുകയും എന്ത് കാവൽ തേടിയാലും അതിന് കാവൽ നൽകുകയും ചെയ്യപെടുന്ന ഔലിയാക്കൾ ഉണ്ട് എന്ന് മനസ്സിലാക്കാം.

ഈ ഉത്തരം നൽകലും കാവൽ നൽകലും അല്ലാഹുവിന്റെ ഉദ്ധേശത്തോടെ മഹാന്മാർ ഉദ്ധേശിക്കുമ്പോൾ തന്നെയാണന്ന് വ്യക്തമാണ്.
അതോട് കൂടി അവരിൽ നിന്ന് അല്ലാഹു വിന്റെ ഉദ്ധേശ പ്രകാരം  ധാരാളം കറാമത്തുകൾ ഉണ്ടാവാറുണ്ട്

നബി (s) പറയുന്നു.


إن من عباد الله من لو اقسم على الله لابره

അല്ലാഹുവിന്ന് ചില അടിമകളുണ്ട് അവർ ഒരു കാര്യമുണ്ടാവട്ടെ എന്ന് സത്യം ചെയ്താൽ അല്ലാഹു അത് നടപ്പിലാക്കും (മുസ്ലിം)

ഈ കറാമത്ത് അവർക്ക് ലഭിക്കുന്നത് അവരുടെ ഉദ്ധേശ പ്രകാരമാണന്നത് വളരെ വ്യക്തമാണ്.
പക്ഷെ ഇത്തരം കറാമത്തുകളും പ്രാർഥനകളും അല്ലാഹുവിന്റെ പരീക്ഷണങ്ങളെ തട്ടികളയുന്നതോ അല്ലാഹുവിനെ മറിക്കടക്കുന്നവയോ അല്ല.
അല്ലാഹുവിന്റെ ഉദ്ധേശ പ്രകാരവും അവന്റെ തീരുമാനങ്ങളെ അനുസരിച്ചു കൊണ്ടും കീഴ്പെട്ട് കൊണ്ടുമാണ്.

_ഇബ്ന് തൈമിയ്യ തന്നെ മഹാന്മാരുടെ കറാമത്ത് വിവരിച്ചു കൊണ്ട് പറയുന്നത് കാണുക_

*وزعم بعضهم أن الملك أقوى وأقدر وذكر قصة جبرائيل بأنه شديد القوى وأنه حمل قرية قوم لوط على ريشة من جناحه فقد آتى الله بعض عباده أعظم من ذلك فأغرق جميع أهل الأرض بدعوة نوح وقال النبي صلى الله عليه وسلم " { إن من عباد الله من لو أقسم على الله لأبره } " { ورب أشعث أغبر مدفوع بالأبواب لو أقسم على الله لأبره } وهذا عام في كل الأشياء وجاء تفسير ذلك في آثار : إن من عباد الله من لو أقسم على الله أن يزيل جبلا أو الجبال عن أماكنها لأزالها وأن لا يقيم القيامة لما أقامها وهذا مبالغة . ولا يقال : إن ذلك يفضل بقوة خلقت فيه وهذا بدعوة يدعوها لأنهما في الحقيقة يؤولان إلى واحد هو مقصود القدرة ومطلوب القوة وما من [ ص: 377 ] أجله يفضل القوي على الضعيف . ثم هب أن هذا في الدنيا فكيف تصنعون في الآخرة ؟ وقد جاء في الأثر : " { يا عبدي أنا أقول للشيء كن فيكون أطعني أجعلك تقول للشيء كن فيكون يا عبدي أنا الحي الذي لا يموت أطعني أجعلك حيا لا تموت } " وفي أثر : " { إن المؤمن تأتيه التحف من الله : من الحي الذي لا يموت إلى الحي الذي لا يموت } " فهذه غاية ليس وراءها مرمى كيف لا وهو بالله يسمع وبه يبصر وبه يبطش وبه يمشي ؟ فلا يقوم لقوته قوة*
*(📚ഫതാവ ഇബ്ന് തൈമി 4/ 377 )*

*_മലക്കുകൾക്ക് അല്ലാഹുവിൻറെ ഔലിയാക്കളെകാൾ  സ്ഥാനമുണ്ട് എന്ന വാദം ചിലർ കൊണ്ടു വന്നു '_*

*_അതിന് മറുപടി,  അല്ലാഹുവിൻറെ ചില അടിമകൾക്ക്  അല്ലാഹു അതിനേക്കാൾ വലിയ സ്ഥാനം നൽകും.കാരണം നൂഹ് നബിയുടെ പ്രാർത്ഥന കൊണ്ട് ഒരു സമൂഹത്തെ മുഴുവനും അല്ലാഹു നശിപ്പിച്ചു, അല്ലാഹുവിന് ചില അടിമകളുണ്ട് അല്ലാഹുവിൻറെ മേലിൽ അവർ ഒരു കാര്യം സത്യം ചെയ്ത് പറഞ്ഞാൽ അല്ലാഹു നടപ്പിലാക്കും._*
 *_നബി (s) പറയുന്നു: പൊടി പുരണ്ട മുടി ജടകുത്തിയ കവാടങ്ങളിൽ നിന്ന്  ആട്ടിയോടിക്കപ്പെടുന്ന ചില അടിമകൾ അല്ലാഹുവിനുണ്ട്, അവർ അല്ലാഹുവിനെ മേലിൽ ഒരു കാര്യം ഉണ്ടാവട്ടെ എന്ന സത്യം ചെയ്താൽ അല്ലാഹു അത് നടപ്പിലാക്കും._*
*_ഈ ഹദീസുകൾ ഏതൊരു കാര്യത്തിലും വ്യാപകമാണ്._*
*_ഈ ഹദീസിന്റെ  വിവരണത്തിൽ ചില റിപ്പോർട്ടുകൾ വന്നിട്ടുണ്ട്._* _*അല്ലാഹുവിൽ സത്യം ചെയ്തു  പറഞ്ഞാൽ ഒരു പർവ്വതത്തെ അല്ലെങ്കിൽ പല പർവ്വതങ്ങളെ ഇവിടെ നിന്ന് നീക്കണമെന്ന് സത്യം ചെയ്ത് പറഞ്ഞാൽ അല്ലാഹു നീക്കുന്നതാണ്, ഖിയാമത്ത് നാള് സംഭവിക്കരുതെന്ന് സത്യം പറഞ്ഞാൽ അത് സംഭവിക്കുകയില്ല.*_ _*ഇത് ദുൻയാവിൽ ആണെങ്കിൽ ആഖിറത്തിലും ഇപ്രകാരംതന്നെ*_ '


ചില റിപ്പോർട്ടുകൾ ഇങ്ങനെ വന്നിട്ടുണ്ട്.
അല്ലാഹു അടിമയോട് പറയും,  ഞാൻ ഒരു വസ്തുവിനോട് നീ ഉണ്ടാവു എന്ന് പറഞ്ഞാൽ ആ വസ്തു ഉണ്ടാകുന്നു.
നീ എന്നെ വഴിപ്പെട്ടാൽ ഞാൻ നിനക്കും അത് നൽകും നീ ഒരു വസ്തുവിനോട് ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ഉണ്ടാകും .
ഇത് അങ്ങേയറ്റത്തെ സ്ഥാനമാണ് അതിനപ്പുറത്ത് ഒരു സ്ഥാനമില്ല, എങ്ങനെ അത് ഉണ്ടാവാതിരിക്കും, (വലിയായ )അടിമ അല്ലാഹുവിനെ കൊണ്ടാണ് കേൾക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് പിടിക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് നടക്കുന്നത് അതുകൊണ്ടുതന്നെ ശക്തിക്ക് പ്രത്യേക പരിധിയില്ല '
( ഫതാവ ഇബ്ന് തൈമി 4/ 377 )

വലിയ്യിന്റെ ഇഷ്ടാനുസരണം കറാമത് സംഭവിക്കുമോ എന്ന സംശയം ചിലര്‍ ഉന്നയിക്കാറുണ്ട്. ഇതിന് ഇബ്നുതൈമിയ്യഃ തന്റെ ഫതാവയില്‍ നല്‍കുന്ന മറുപടി ശ്രദ്ധേ യമാണ്:

“വലിയ്യിന്റെ ആവശ്യാനുസരണം കറാമതുകള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയിരിക്കല്‍ അനിവാര്യമാകുന്നു” (ഫതാവാ ഇബ്നുതൈമിയ്യഃ, പേ. 157).

ജുറൈജ് (റ) വുമായി ബന്ധപ്പെട്ട സംഭവത്തില്‍ ചോരപ്പൈതല്‍ സംസാരിച്ച സംഭവം വിവരിച്ചശേഷം ഇബ്നുഹജര്‍ (റ) എഴുതുന്നു:

“ഈ സംഭവം ഔലിയാക്കള്‍ക്കു കറാമത്തുണ്ടാകുമെന്നതിനും അവരുടെ ഇഷ്ടാനുസരണം അത് സംഭവിക്കാമെന്നതിനും തെളിവാണ്” (ഫത്ഹുല്‍ബാരി, 8/316).

ഇമാം റംലി (റ) എഴുതുന്നു: “ഔലിയാഇല്‍ നിന്ന് ഉദ്ദേശ്യപൂര്‍വമായും അല്ലാതെയും കറാമതുകള്‍ സംഭവിക്കാം” (ഫതാവാ റംലി, 4/386)

.........

ഇസ്തിഗാസ

നബി സ്വ യുടെ ഖബറിന്നരികിൽ ഇസ്തിഗാസ ശിർക്കല്ല. ഇബ്നുതൈമിയ്യ

ولا يدخل في هذا الباب ما يروى من أن قوما سمعوا رد السلام من قبر النبي  أو قبور غيره من الصالحين وأن سعيد بن المسيب كان يسمع الأذان من القبر ليالي الحرة ونحو ذلك

فهذا كله حق ليس مما نحن فيه والأمر أجل من ذلك وأعظم

وكذلك أيضا ما يروى أن رجلا جاء إلى قبر النبي  فشكا إليه الجدب عام الرمادة فرآه وهو يأمره أن يأتي عمر فيأمره أن يخرج فيستسقي الناس فإن هذا ليس من هذا الباب ومثل هذا يقع كثيرا لمن هو دون النبي  وأعرف من هذه الوقائع كثيرا

وكذلك سؤال بعضهم للنبي  أو لغيره من أمته حاجته فتقضى له فإن هذا قد وقع كثيرا وليس هو مما نحن فيه



وأكثر هؤلاء السائلين الملحين لما هم فيه من الحال لو لم يجابوا لاضطرب إيمانهم كما أن السائلين له في الحياة كانوا كذلك وفيهم من أجيب وأمر بالخروج من المدينة

فهذا القدر إذا وقع يكون كرامة لصاحب القبر
اقتضاء الصراط المستقيم٢٤٤

ഇബ്നുതൈയ് മിയ്യ പറയുന്നു .

നബി സ്വയുടെ ഖബറിൽ നിന്നും മറ്റു മഹാൻമാരുടെ ഖബറിൽ നിന്നും ജനങ്ങൾ സലാമിനെ കേട്ടതും
ഖബറിൽ നിന്നും സഈദുബ്ന് ൽ മുസയ്യബ് വാങ്ക് കേട്ടതും അത്േപാലെയുള്ളതും റിപോർട്ട് ചെയ്തത് നമ്മുടെ അദ്യായത്തിൽ പെട്ടതല്ല.
അവയല്ലാം സത്യമാണ് കാര്യം അതിനേക്കാൾ മഹത്വമാണ് '

ഇത് പോലേയാണ്  റമാദ് വർഷത്തിൽ ഒരാൾ നബി സ്വയുടെ ഖബറിന്നരികെ വരുകയും വരൾച്ചയേ പറ്റി പരാതി പറയുകയും ചെയ്തപ്പോൾ അയാൾ നബി സ്വയെ കാണുകയും അവിടന്ന് ഉമർ റയെ സമീപ്പിക്കാൻ പറയുകയും ച്ചെയ്തു

ഇതു പോലെയുള്ളത് നബി സ്വ യേക്കാൾ താഴെയുള്ളവർക്ക് വരെ ധാരാളം സംഭവിച്ചിട്ടുണ്ട്:
ഇത്തരം സംഭവങ്ങൾ ധാരാളം എന്ിക്കറിയാം


ചിലർ നബി  സ്വ യോടും ഉമ്മത്തിൽ നിന്നുള്ള മറ്റു മഹാൻമാരോടും ആവശ്യം ചോദിക്കുകയും അത് വിട്ടപെടുകയും ചെയ്യാറുണ്ട്. അത് ധാരാളം സംഭവിച്ചിട്ടുണ്ട് അതൊന്നും നമ്മുടെ ചർച്ചയല്ല -

ഇങ്ങനെ നബി സ്വ യോട് ചോദിക്കുന്ന അതികമാളുകൾക്കും ഉത്തരം നൽകപെട്ടിട്ടില്ലെങ്കിൽ ഈമാൻ പിടച്ചു പോവുന്നതാണ് - ( അത് കൊണ്ടാണ് ഉത്തരം ചെയ്യുന്നത് )

നബി സ്വയുടെ ജീവിതകാലത്ത് ചോയ്ക്കുന്നവർക്കും അപ്രകാരമായിരുന്നു.അവർക്ക് ഉത്തരം ലഭിക്കുകയും ചെയ്യാറുണ്ട്

ഇങ്ങനെ സംഭവിക്കുന്നത് ഖബറാളിയുടെ കറാമത്താണ് -

(ഇഖ്തിളാ ഉസിറാത്ത് ഇബ്നു തൈമിയ244)


മുജാഹിദുകൾ മറുപടി പറയുമോ?

1
നബി സ്വയുടെയും മഹാത്മാക്കളുടെയും ഖബറിൽ നിന്നും സഹായം കിട്ടുമെന്ന ഇബ്ൻ തൈമിയയുടെ വാദം നിങ്ങൾ അങ്ങീകരിക്കുന്നുണ്ടോ?

2 . നബി സ്വ യോട് ചോദിക്കുന്നവർക്ക് ഈ മാൻ പിടക്കാതിരിക്കാൻ ഉത്തരം ലഭിക്കും എന്നും അത് ഖബറിലുള്ളവരുടെ കറാമത്താണ് എന്നും ഇബ്നുതൈമിയ പറഞ്ഞത് ശിർക്കാണോ?

3. തൈമിക്ക് ശിർക്ക് അറിയില്ലേ?

4. ഖബറിലുള്ളവരെ വിളിച്ചാൽ കേൾക്കില്ല കേട്ടാൽ തന്നെ ഉത്തരം ലഭിക്കില്ല എന്ന മുജാഹിദുകൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത് ഇബ്നു തൈമിയ്യക്ക് മനസ്സിലായില്ലേ.

5.  നബി സ്വയുടെ ഖബറിൽ നിന്നും ഉത്തരം ചെയ്യുന്നത് ചോദിക്കുന്നവർക്ക് ഉത്തരം നൽകപെട്ടിട്ടില്ലെങ്കിൽ ഈമാൻ പിടക്കും അത് കൊണ്ടാണ് ഇത്തരം നൽകുന്നത് ' എന്ന് ഇബ്നു തൈമിയ പറഞ്ഞതിൽ നിന്ന് നബി സ്വ യോട്  സുഭാർഷ തേടൽ ശിർക്കല്ല എന്ന് തൈമിക്ക് വാദമുണ്ട് എന്ന് മനസ്സിലാക്കാം അല്ലെ?
........

ഇബ്ന് തൈമിയ്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവരെ   അംഗീകരിക്കുന്ന ഒഹാബി പുരോഹിത വർഗത്തോട് അവർ സുന്നികളോട് ചോദിച്ച ചോദ്യം തിരിച്ചു ചോദിക്കുന്നു.
അഥവാ , പ്രളയം ഇല്ലാതാവട്ടെ  'കുൻ' എന്ന് പറഞ്ഞാൽ തന്നെ ആ മഹാ പ്രളയം ഇല്ലാതെയാകുന്നു എന്നർത്ഥം.
*ഈ കഴിവുളെല്ലാമുണ്ടായിട്ടും റബ്ബിന്റെ ഒരു അടിമ ആ കഴിവിലൂടെ സഹായിച്ചില്ലെങ്കിൽ അദ്ദേഹം റബ്ബിങ്കൽ കുറ്റക്കാരനല്ലേ,,?
ഇനി ആ കഴിവ് ഒരാൾക്കില്ലെങ്കിൽ അയാളെ കുറ്റം പറയാനും പാടില്ല.
പക്ഷേ ഇവിടെ നിങ്ങളുടെ ഇബ്നു തൈമിയുടെ വിശ്വാസ പ്രകാരം ഔലിയാക്കൾക്ക് കഴിവുണ്ടായിട്ടും സഹായിച്ചില്ല എന്നല്ലേ മാഷേ വരുന്നത്,,???
അതെങ്ങനെ ശരിയാകും,,,????

(ഇബ്ന് തൈമിയ്യയെ ചീത്ത പറയുന്നു എന്ന ആ പഴയ തരികിടവാദം പറയാതെ മറുപടി പ്രമാണബദ്ധം  അറിയിക്കണേ,,)


ചുരുക്കത്തിൽ ഇതിനല്ലാം സുന്നികൾക്ക് പറയാനുള്ള മറുപടി ഇതാണ്,  അല്ലാഹുവിന്റെ മുൻ വിധിയെ മറികടക്കുന്നവരല്ല ഔലിയാക്കൾ, അതിൽ തൃപ്തിപെടാനും അതനുസരിക്കാനുമാണ് അവരോട് അല്ലാഹു തകലീഫ് ചെയ്തിട്ടുള്ളത്, അത് അവർ അംഗീകരിക്കുന്നവരും സ്വീകരിക്കുന്നവരുമാണ് '

*അസ് ലം സഖാഫി പരപ്പനങ്ങാടി*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...