Showing posts with label ഹദ്ധാദ്  ഒഹാബി പുരോഹിതൻ തട്ടി വിട്ട പൊട്ട ലേഖനത്തിന് മറുപടി. Show all posts
Showing posts with label ഹദ്ധാദ്  ഒഹാബി പുരോഹിതൻ തട്ടി വിട്ട പൊട്ട ലേഖനത്തിന് മറുപടി. Show all posts

Thursday, May 24, 2018

ഹദ്ധാദ് ഒഹാബി പുരോഹിതൻ തട്ടി വിട്ട പൊട്ട ലേഖനത്തിന് മറുപടി

*ഹദ്ധാദ്  ഒഹാബി പുരോഹിതൻ തട്ടി വിട്ട പൊട്ട ലേഖനത്തിന് മറുപടി
:::... ..........


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

 ഒഹാബി പുരോഹിതൻ എഴുതുന്നു.

ഖുറാഫാത്ത് വിട്ടു വന്ന ഒരു സുഹ്രത്തിന്റെ സംശയം ഹദ്ദാദ് ചോല്ലുന്നതിൽ വല്ല തെറ്റും ഉണ്ടോ? അതിലെ തൗഹീദിനെതിരായ വല്ല വചനവും ഉണ്ടോ ? അതിലുള്ളതൊക്കെ ഖുര്ആന് ആയത്തുകള് അല്ലെ..? നബി(സ) പഠിപ്പിച്ച ദിക്റുകള് അല്ലേ...?*

മറുപടി

അത് അന്തമില്ലാതെ  ഒഹാബീസത്തിന്റെ അമ്മിയുടെ താഴെ വാല് വെച്ചവന്റെ പൊട്ട സംശയമാണ്

.........
ഒഹാബി പുരോഹിതൻ

മറുപടി =
ഈ വിഷയത്തില് കൃത്യമായി പഠിച്ചു വിധി പറഞ്ഞ അഹ്ലുസ്സുന്നയുടെ ഉലമാക്കള് തെളിവിന്റെ അടിസ്ഥാനത്തില് പറയുന്നു:

"ഹദ്ധാദ് റാതീബ് ബിദ്അത്താണ്."

മറുപടി
അഹ്ലുസ്സുന്നയുടെ ഉലമാക്കള് തെളിവിന്റെ അടിസ്ഥാനത്തില് പറയുന്നു'

എന്നത് ഈ വർഷയത്ത റക്‌സോണ സോപ്പ്  സമ്മാനത്തിന് അർഹതയുള്ള പച്ച നുണയാണ്
ഈ പുരോഹിതനും കളവ് മൽസരത്തിൽ പ്രാക്ടീസ് ലഭിച്ചവനാണന്ന് മനസ്സിലാക്കാം

അഹ്ലുസ്സുന്നയുടെ ഉലമാക്കള് തെളിവിന്റെ അടിസ്ഥാനത്തില് ഹദ്ദാദ് റാത്തീബ് പാടില്ല എന്ന് പറഞ്ഞതായി തെളിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു '

---------------
ഒഹാബി പുരോഹിതൻ

എന്താണ് കാരണം. ?

ഈ റാതീബ് നബി(സ) പഠിപ്പിച്ചതല്ല . നബി(സ)യുടെ കാലശേഷം12നൂറ്റാണ്ടുകള്ക്ക് ശേഷം ജീവിച്ചു മരിച്ച عَبْدِ اللهِ بْنِ عَلَوِيِّ الْحَدَّادِ بَاعَلَوِي അബ്ദുല്ലാ ബിന് അലവി അല്ഹദ്ദാദ് ബാഅലവി എന്ന ഒരു യമന്കാരനായ അന്ധവിശ്വാസി അശ് അരീ ത്വരീഖത്തുകാരന് മുസ്ലിയാര് കെട്ടി ഉണ്ടാക്കിയതാണ് ..

മറുപടി

ഹദ്ധാദ് റാതീബ് ആരും കെട്ടിയുണ്ടാക്കിയതല്ല
നബി സ്വ പഠിപ്പിച്ച   വൈകുന്നേരം ചൊല്ലാൻ പറഞ്ഞ ദിക്റുകളും ഖുർആൻ പഠിപ്പിച്ച ചില ദുആ ഉള്ളുമാണ് '

മഹാന്മാരായ പണ്ഡിതന്മാരെയും അവ്ലിയാക്കളേയും അന്തവിശ്വാസികൾ എന്ന് പറഞ്ഞ നിസ്സാര പെടുത്തൽ  ആദം നബിയെ നിസാര പെടുത്തിയ ഇബ്ലീസിൽ നിന്നും  അയാളുടെ
ശിശ്വൻ ഇബ്നു അബ്ദുൽ വഹാബിന്റെ വല്ലാപ്പ  യും നബി സ്വ യെ നിസ്സാരപെടുത്തിയ  ദുൽഖുവൈസി റ ത്തിെന്റ മാത്രയിലും പെട്ടതാണ്:
'.. ---- ...'
ഒഹാബി പുരോഹിതൻ

ഇതില് ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്ര്കളും ഇല്ലേ.. ഉണ്ട്..


മറുപടി

പിന്നെ എന്തിനാണ് 12 നൂറ്റാണ്ടിന് ശേഷം ഉണ്ടായതാണ് എന്ന് പറഞ്ഞത്


ഒഹാബി പുരോഹിതൻ

എല്ലാ ബിദ്അത്തുകളും അങ്ങനെയാണ്..

ഹഖും ബാതിലുംകൂട്ടിക്കുഴച്ചിട്ടാണ് അതിന്റെ ആളുകള് അത് പ്രചരിപ്പിക്കാറുള്ളത്.


മറുപടി

ഹദ്ധാദിൽ എന്ത് ബാത്വിലാണ് ഉള്ളത് പുരോഹിതാ തെളിയിക്കാൻ വെല്ലുവിളിക്കുന്നു.

ഒഹാബി പുരോഹിതൻ

മോനെ , ഈ കള്ളു കുടിച്ചോ എന്ന് പറഞ്ഞാല് ഏതൊരു മുസ്ലിമും അത് കള്ളുകുടി ഹറാമാണ് എന്ന് പറയും... അതേസമയം ആയത്തും ഹദീസും കൂട്ടിക്കുഴുച്ചുണ്ടടക്കുന്ന ഈ ജാതി ബിദ്അത്തുകള് സാധാരണക്കാര്ക്ക് പെട്ടെന്ന് മനസ്സിലാവില്ല.

മറുപടി

ആയത്തും ഹദീസും കൂട്ടികുഴച്ചാൽ എങ്ങനെയാ ബിദ്അത്താവുക പുരോഹിതാ


ഒഹാബി പുരോഹിതൻ

. ഈ ഹദ്ദാദ് റാതീബ് ല് ഉള്ളപോലെ ജനങ്ങളെ കബളിപ്പിക്കാന് അതില് പല നല്ലകാര്യങ്ങളും കൂട്ടിക്കലര്ത്തിയിട്ടുണ്ടാവും..

മറുപടി

അതിൽ നല്ല കാര്യം മാത്രമേ ഉള്ളു
അല്ലന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാദ്യമല്ല.


ഒഹാബി പുരോഹിതൻ

ഹദ്ദാദിലെ ദിക്രുകൾ ഹദീസില് വന്നതാണ്. ആയത്തുകള് ഖുര്ആനില് ഉള്ളതാണ്. എന്നാല് നബി(സ) ഒരുദിവസത്തില് രാപകലുകളില് ചൊല്ലാന് പറഞ്ഞ ദിക്ര്കള് എല്ലാം കൂടി ഒരുമിച്ച് ഒറ്റയടിക്ക് ചൊല്ലുന്ന പരിപാടി പുത്തനാചാരമാണ്..

മറുപടി

അതിലെ ഒരു ദിക്റെങ്കിലും നബി സ്വ പഠിപ്പിക്കാത്ത തോ ഖുർആൻ അങ്ങീകരിക്കാത്ത തോ ഇല്ലന്ന്
സമ്മദിച്ചതിന്ന് നന്നി

അങ്ങനെ ഒന്നും ലഭിക്കാത്തത് കൊണ്ട്
ഒറ്റയടിക്ക് ചൊല്ലൽ പാടില്ല എന്ന് പറഞ്ഞു രക്ഷപെടുകയാണ് പുരോഹിതൻ

വൈകുന്നേരവും ഒരോ ദിത്തിലും പൊതു വെയും  ചൊല്ലാൻ പറഞ്ഞദിക്റുകളും ഖുർആൻ അങ്ങീകരിച്ച ദുആ കളുമാണ്
ഹദ്ധാദ്

അത് ഒരു ഇരുപ്പിലോ ഒരു സമയത്തോ ചൊല്ലിയാൽ തെറ്റാവുമെന്ന് ഖുർആനിലോ ഹദീസിലോ അഹ് ലുസ്സുന്നയിലെ പണ്ഡിതരോ പറഞ്ഞതായി തെളിയിക്കാൻ ഒരു ഒ ഹാബി മത പുരോഹിതനും സാധ്യമല്ല.

ഒഹാബി പുരോഹിതൻ

 നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണ്. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്.



മറുപടി

അങ്ങനെയാണങ്കിൽ മറമാടിയതിന് ശേഷം നിങ്ങൾ ചൊല്ലാറുള്ള തസ്ബീത്
നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ

നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.

നബി സ്വ 23 വർശം  ഇസ് ലാമിക പ്രജരണം നടത്തിയിട്ടും

1:ഒറ്റ ജുമുഅ ഖുതുബയിലും നബി സ്വ യുടെ മേൽ സ്വലാത്ത് ചൊല്ലിയതായി തെളിയിക്കാൻ ഒറ്റ വഹാബിക്കും സാദിച്ചിട്ടുണ്ടോ

2:  വഹാബികൾ ചൊല്ലുന്ന  തസ്ബീതി ന്റ പ്രതേക  പദം ഒരു വട്ടം പോലും ചൊല്ലിയതായി തെളിയിക്കാൻ ഒഹാബിക്ക് സാദിച്ചിട്ടില്ല.

3 : വഹാബികൾ ചെയ്യുന്നത് പോലെ നികാഹ് നടത്തി കൊടുക്കാൻ നബി സ്വ  ഖത്തീബിനെയും കൂട്ടി ഏതങ്കിലും വിവാഹത്തിന് പോയതായി തെളിയിക്കാൻ ദൈര്യമുണ്ടോ

4: വഹാബികൾ ചൊല്ലുന്ന നബി സ്വ പഠിപ്പിക്കാത്ത വിവിധ സ്വലാത്തുകൾ നബിയോ സ്വഹാബത്തോ പഠിപ്പിച്ചിട്ടുണ്ടോ? അവനബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ

നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.


5: അൽ വിലായത്ത് വൽകറാമത്ത് എന്ന പുസ്തകത്തിൽ കെ എം മൗലവി എഴുതിയ സ്വലാത്തും അൽമുർശിദിൽ എഴുതിയ സ്വലാത്തും ഹുസൈൻ സലഫിയും സകരിയ സ്വലാഹിയും എ പി അബ്ദുൽ ഖാദിർ മൗലവി തുടങ്ങി വിവിധ മൗലവിമാർ ചൊല്ലിയ പ്രത്യാക സ്വലാത്തുകളും നബി സ്വ 23 വർശത്തിന്നിടക്ക് ചൊല്ലിയ സ്വലാത്താണോ? അത് നബി സ്വ പഠിപ്പിച്ച രീതിയിലാണോ?


6:നബി സ്വ പഠിപ്പിക്കാത്ത സ്വഹാബികളുടെ പേര് പറയുന്ന സമയത്ത് പ്രതേക മുള്ള رضي الله عنه
എന്ന പദം23 വർശത്തിന്നിടക്ക് നബി സ്വ ചൊല്ലിയതായി  അവരുടെ പേര് പറയുന്ന സമയതൊക്കെ ചൊല്ലണമെന്ന് പഠിപ്പിച്ചതായി തെളിയിക്കാമോ


7:നബി സ്വ പഠിപ്പിക്കാത്ത
മഹാന്മാരെ പേര് കേൾ ക്കുമ്പോൾ
പേര് പറയുന്ന സമയത്ത് പ്രതേക മുള്ള

رحمه الله

എന്ന പദം

23 വർശത്തിന്നിടക്ക് നബി സ്വ ചൊല്ലിയതായി  അവരുടെ പേര് പറയുന്ന സമയതൊക്കെ ചൊല്ലണമെന്ന് പഠിപ്പിച്ചതായി തെളിയിക്കാമോ


8:അഞ്ച് വർശത്തിൽ സംസ്ഥാന സമ്മേളനം 23 വർശത്തിന്നിടക്ക് നബി സ്വ
കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?
ആരായിരുന്നു' സംസ്ഥാന സമ്മേളനത്തിൽ സ്വാഗതം പറഞ്ഞത്?
ഏത് തങ്ങളായ മുശ്രിക്കായിരുന്നു. ഉത്ഘാടനം ചെയ്തത് ?
ആരായിരുന്നു നന്നി പറഞ്ഞത്?നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ

നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.

അതിൽ നടന്ന വനിതാ സമ്മേനത്തിലെ അദ്യക്ഷ  ആരായിരുന്നു.?

ആണും പെണ്ണും കൂടി കലർന്നു കൊണ്ട് ഏത് കുളത്തിലായിരുന്നു. അത് നടന്നിരുന്നത്?
അതിലെ ബുക്ക് ഫെയർ എവിടെയായിരുന്നു.?


9:  ക്കോഴിക്കോട്ട് കാർ ക്രോഡീകരിക്കുന്ന
അൽമനാറും
 10:വിചിന്തനവും
11: ഇസ്ലാഹ് മാസികയും
I 2: ശബാബ്
13 വിചിന്തനം
14: പുടവ

തുടങ്ങി മാസിക വാരികകൾ
23 വർശത്തിന്നിടക്ക് നബി സ്വ
കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?
നബി സ്വ യുടെ കാലത്ത് അതിന്റെ എഡിറ്റർ ആരായിരുന്നു -
ഇവയല്ലാം
നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ

നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.

15:മൗലവിച്ചി കെള കൂട്ടി കൂടിക്കലർന്ന  മുജായിദ് ലയനസമ്മേളനം
23 വർശത്തിന്നിടക്ക് നബി സ്വ
കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?

16:വഹാബി കൾ ഇന്ന് നടത്തുന്നത് പോലെ രാവിലെ 7 മണിക്ക് തുടങ്ങി 8 മണിക്ക് സമാപിക്കുന്ന മദ്രസാ സംവിദാനം 23 വർശത്തിന്നിടക്ക് നബി സ്വ കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?

I7: ആ മദറസയിൽ എത്ര പിരീഡുണ്ടായിരുന്നു'

18:അതിൽ എത്ര ക്ലാസുകൾ ഉണ്ടായിരുന്നു.

19:നിങ്ങൾ നടത്തിയത് പോലുള്ള പരീക്ഷ അന്ന് നടത്തിയിരുന്നോ?

ഓരോ വർശത്തിലും ഓരോ ക്ലാസിലും നടത്തിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ ഒന്ന് അയച്ച് തരുമോ?

20:  അന്ന് പഠിപ്പിച്ചിരുന്ന അമലിയ്യത്ത്ലെ  ഒന്നാം പാഠത്തിന്റെ പേര് എന്ത്? ഇവയല്ലാം നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ

നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.

21  ഒഹാബികൾ നടത്തുന്നത് പോലെയുള്ള കോളേജ് സംവിദാനവും
അവയിലെ സിലബസും നിങ്ങൾ നടത്തുന്നത് പോലെ നടത്താൻ നബി സ്വ കൽപിച്ചിട്ടുണ്ടോ?

22: അതിലെ പരീക്ഷ ഏത് മാസത്തിലാണ് നടക്കാറുള്ളത്?

 പരീക്ഷ വർഷത്തിൽ എത്ര തവണയുണ്ടാവും ഇവയല്ലാം
നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ

നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.

23:സുല്ലമി സലഫി സലായി ഫസാദി എന്ന ബിരുദം അന്ന് 23 വർശത്തിന്നിടക്ക് നബി സ്വ എത്ര തവണ നൽകി

24:അന്ന് നടന്ന വാർശിക സമ്മേളനം ഉത്ഘാടകൻ ആരായിരുന്നു സ്വഗതവും നന്നിയും ആരാ പറക്കത്

25 : ഒഹാബികൾ നടത്തുന്നത് പോലെ വാർഷിക സമ്മേളനം നബി സ്വയുടെ കാലത്ത് എത്ര എണ്ണം നടന്നു.

26:ഉമർ മൗലവി
ജനിക്കുന്നതിനു മുമ്പ് ഉമർ മാല ഇല്ല ,

27:അയാളുടെ ചരിത്ര പുസ്തകൾ ഇല്ല.. ?

28: കെ എം മൗലവി ജനിക്കുന്നതിനു മുമ്പ്  അൽ മനാറില്ല..?

29:മൗലവിയുടെ ഫത്വ വ ഇല്ല

30: കെ എം മൗലവി യുടെ മാല നബി പഠിപ്പിച്ചിട്ടില്ല.
ഇവയല്ലാംനബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ

നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.

 31:അടുത്ത നൂറ്റാണ്ടിലെ
ഇബ്നു അബ്ദുൽ വഹാബ്  കെട്ടി ഉണ്ടാക്കിയ
     തൗഹീദ് വിഭജനവും നബി പഠിപ്പിച്ചിട്ടില്ല.


32: കൊടുങ്ങല്ലൂർ കാരൻ ഉണ്ടാക്കിയ ഐക്യ സംഗവും നബി സ്വ പഠിപ്പിച്ചിട്ടില്ല.

33:   കൊടുങ്ങല്ലൂർ കാരൻ ഉണ്ടാക്കിയ
പലിശ ബാങ്കും
നബി സ്വ പഠിപ്പിച്ചിട്ടില്ല.



 34: കെ ൻ എം എന്ന പ്രസ്ഥാനവും ഉണ്ടാക്കാൻ നബി സ്വ പഠിപ്പിച്ചിട്ടില്ല



 35:ജിന്ന് ചികിൽസാ കേന്ദ്രവും
ഉണ്ടാക്കാൻ നബി സ്വ പഠിപ്പിച്ചിട്ടില്ല



36: സാൽവേഷനുംനബി സ്വ പഠിപ്പിച്ചിട്ടില്ല

37: കക്ഷം വടി കമ്പയിനും നബി സ്വ
 പഠിപ്പിച്ചിട്ടില്ല

38:മലയാള ഫാതിഹയുംനബി സ്വ പഠിപ്പിച്ചിട്ടില്ല

39:  കരടിയുടെ കോലവുംനബി സ്വ പഠിപ്പിച്ചിട്ടില്ല

40: നിങ്ങൾ നടത്തുന്നത് പോലെ  സംസ്ഥാന
സമ്മേളനത്തിലെ
റോഡ് ബ്ളോക്കുംനബി സ്വ പഠിപ്പിച്ചിട്ടില്ല



മറ്റു


ബിദ്അതുകൾ etc.......
41:കൂടാതെ

    അന്യ പെൺകുട്ടിയെ കൂട്ടി ഒറ്റക്ക് ബൈക്കിൽ യാത്രയും നബി സ്വ പഠിപ്പിച്ചിട്ടില്ല

24 മണിക്കൂറിനുള്ളിൽ തിരിച്ചു കൊണ്ട് വരണമെന്ന നിബന്തനയും  പോലുള്ളവ
വേറെയും. നബി സ്വ പഠിപ്പിച്ചിട്ടില്ല

*ഇതാണോ മുന്നേ പറഞ്ഞ
നബിചര്യ*?, സ്വഹാബത്തിന്റെ ചര്യ,
*അഹ്ലു സുന്നത്തു വൽജമാഅത്തു* ??
*ഇങ്ങനെ പലതും പുതിയതായി
കൊണ്ടുവരുന്നവരാണോ അതോ, മതം
എന്ന നിലക്ക് റസൂലും സ്വഹാബത്തും
കാണിച്ചു തന്നത് മാത്രം
പിൻപറ്റുന്നവരാണോ,.... ആരാണ് പുത്തൻ
വാദികൾ_* ?ആരാണ് പുത്തൻ വാദികൾ ?🌼. എന്താണ്
പുത്തൻവാദം ?

ഇനി ഇവയല്ലാം വിജ്ഞാനം പഠിക്കുക പഠിപ്പിക്കുക സ്വലാത്ത് ചൊല്ലുക തുടങ്ങിയവയിൽ പൊതുവെ ഉൾപെട്ട താണന്നാണ് മറുപടി എങ്കിൽ
മുസ്ലിംങ്ങൾ ചെയ്യുന്ന ഹദ്ദാദ് നിങ്ങൾ ധാരാളം ദിക്റ് ചൊല്ലൂ എന്നും നിങ്ങൾ എന്നോട് ദുആ ചെയ്യൂ എന്നുംഖുർആൻ പറഞ്ഞതിന്റെ വ്യാപകർത്തത്തിൽ ഉൾപെടുന്നതാണ് പുരോഹിതാ
i: .............

ഒഹാബി പുരോഹിതൻ

ഈ ലോകത്ത് വന്ന മുഴുവൻ പ്രാവച കന്മാരും പറഞ്ഞതിൽ വെച് ഏറ്റവും മഹത്തായ വാക്കാണല്ലോ "ലാ ഇലാഹ ഇല്ലള്ള "എന്നത് .ആര്ക്കും തർക്കമില്ലാത്ത് ഒന്നാണ് . എന്നാല് ഏറ്റവും നല്ല ഈ ദിക് ര് നമസ്കാരത്തിൽ ഫാതിഹക്ക് മുന്പോ ശേഷമോ ഒരു നൂറെണ്ണം ചൊല്ലിയാലോ. നമസ്കാരം ബാതിലാകും .ആ ദിക്ര് മോശമായത് കൊണ്ടാണോ ?ഒരിക്കലുമല്ല മറിച് നാമുക്ക് ദീന് പഠിപ്പിക്കാന് അല്ലാഹു നിയോഗിച്ച നബി(സ) അങ്ങിനെ മാതൃക പഠിപ്പിച്ച് തന്നിട്ടില്ല

മറുപടി

ഫാതിഹക്ക് മുമ്പോ പിമ്പോ നൂറ് തവണ
  ഇലാഹ ഇല്ലല്ലാഹ് എന്ന ദിക്റ് നിസ്കാരത്തിൽ ചൊല്ലിയാൽ നിസ്കാരം ബാത്വിലാവും എന്നത് മഹാ പൊട്ടത്തരമാണ് .അങ്ങനെ ഏതെങ്കിലും ഒരു പണ്ഡിതൻ പറഞ്ഞതോ ഖുർആനിലോ ഹദീസിലോ പറഞ്ഞത് കാണിച്ചു തരാമോ?

നബി സ്വ മുന്നേ പഠിപ്പിച്ചിട്ടില്ലാതെ തന്നെ എല്ലാ റക് അത്തിലും ഫാതിഹക്ക് ശേഷം ഇഖ്ലാസ്  സൂറത്ത് ഓതിയ വെക്തിയോട് അത് കാരണം നീ സ്വർഗത്തിൽ കടന്നു. എന്ന് പറഞ്ഞു

ഇമാം ബുഖാരി നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം

രിഫാ അത്ത് ബ്നു റാഫി ഇൽ നിന്ന് നിവേദനം 'ഞങ്ങൾ നബി സ്വക്കു പിന്നിൽ നിസ്കരിക്കുകയായിരുന്നു. നബി സ്വ റുകൂഇൽ നിന്ന് തല ഉയർത്തിയപ്പോൾ സമി അല്ലാഹു ലി മൻ ഹമിദഹു

എന്ന് പഞു 'നബി സ്വയുടെ പിന്നിൽ നിന്ന് ഒരാൾ ഇപ്രാകാരം പറഞ്ഞു: റബ്ബനാ വല കൽഹംദു  ഹംദൻ കസീറൻ ത്വയ്യിബൻ മുബാറകൻ ഫീഹി  നബി സ്വ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ അങ്ങനെ പറഞ്ഞത് ആരാണന്നു ചോദിച്ചു:

അപ്പോൾ അയാൾ ഞാനാണന്ന് പറഞ്ഞപ്പോൾ നബി സ്വ പറഞ്ഞു മുപ്പതിൽപരം മലക്കുകൾ അത് ആദ്യം രേഖപ്പെടുത്തുവാനായി അതിലേക്ക് ഉളരി വരുന്നത് ഞാൻ കണ്ടു. ബുഖാരി 757


പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ എഴുതുന്നു.


നബി സ്വ എൽ നിന്നും വന്നതല്ലത്തതു ഒരു ദിക്റ് നബി യിൽ നിന്ന് വന്നതിന് എതിരല്ലങ്കിൽ അത് നിസ്കാരത്തിൽ കൊണ്ട് വരൽ അനുവദനീയ മാണന്നതിന് ഈ ഹദീസ് രേഖയായി സ്വീകരിക്കപെടുന്നു '

ഫത്ഹുൽ ബാരി 3/188


ഇതിൽ നിന്ന് നബി സ്വ പഠിപ്പിക്കാത്ത  പ്രവർത്തിക്കാത്ത പുണ്യകർമങ്ങൾ ചെയ്യുന്നത്  പുണ്യമാണ് എന്നും


അങ്ങനെ   സ്വഹാബത്ത് ചെയ്യാറുണ്ട് എന്നും


അതല്ലാം ബിദ്അത്താണ് അനാജാരമാണ്  എന്ന് പറയൽ  നബിയുടെ ചര്യയല്ല എന്നും


  ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും


മറിച്ച് അത്തരം കാര്യങ്ങൾ നബി സ്വ അങ്ങീകരിച്ച് കൊണ്ട് സ്വഹാബത്തിനും മുസ്ലിം ജനതക്കും പഠിപ്പിച്ചതിൽ പെട്ടതാണെന്നും


ഞാൻ എല്ലാം നിങ്ങൾക്ക് പഠിപ്പിച്ചിട്ടുണ്ട് എന്നതിൽ അതും ഉൾപ്പെടുമെന്നും


അത് പാടില്ലെന്ന് പറയലാണ് ബിദ്അത്ത് എന്നും

അത് അങ്ങീകരിക്കൽ നന്മ യാണെന്നും മനസ്സിലാക്കാവുന്നതാണ;് .


അത് കൊണ്ടാണ്  ശാഫിഈ ഇമാമിനെ പോലെയുള്ള ഉത്തമ നൂറ്റാണ്ടിലെ സലഫുകളുംപണ്ഡിതന്മാരും ബിദ്അത്ത് നല്ലതും ചീത്തയും ഉണ്ടന്ന് വേർതിരിച്ചത്.
......................
പിന്നെ നിസ്കാരത്തിന് പ്രതേക ഒരു ക്രമം ഉണ്ട്  'ആ ക്രമത്തിൽ അതിൽ വിരോദിക്കപ്പെട്ട ക്രമത്തിൽ കൊണ്ട് വരാൻ പാടില്ല എന്ന് മാത്രം

ഹദ്ധാദ്  പ്രതേക ക്രമമുള്ള ഇബാദത്തല്ല

പ്രദോഷത്തിൽ ചൊല്ലേണ്ട ദിക്റുകളും ദിവസവും ചൊല്ലേണ്ട ദിക്റ് ദുആ ഉകളും
പൊതുവെ യുള്ള ദിക്റ് ദുആ ഉകളുമാണ്
  നബി സ്വ നിർദേശിച്ച ക്രമം തെറ്റുക എന്നത് അതിൽ വരുന്നില്ല. അങ്ങനെയുണ്ട് എന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാദ്യമല്ല 
- ............::...::
-- ...:::
5'.

ഇബ്ന് അബി ശൈബ പ്രഭലമായ പരമ്പരയിലൂടെ ഹകം റ വഴി അഅറജിൽ നിന്നും ഉദ്ധരിക്കുന്നു.


ളുഹാനിസ്കാരത്തെ കുറിച്ച്  ഇബ്ന് ഉമറിനോട് ഞാൻ ചോദിച്ചു അപ്പോൾ അദ്ധേഹം പ്രതിവചിച്ചു '


അത് ബിദ്അത്താണ് നല്ല ബിദ്അത്താണ്


അബ്ദുൽ റസാഖ് സാലിം വഴി പിതാവിലൂടെ ഉദ്ധരിക്കുന്നു.

നിക്ഷയം ഉസ്മാൻ വധിക്കപെട്ടു ഒരാളും ളുഹാനിസ്കരിച്ചിരുന്നില്ല.

ളുഹാനിസ്കാരത്തിനേക്കാൾ എന്നിക്കിഷ്ടമുള്ള മറ്റൊന്നും ജനങ്ങൾ പുതുതാക്കിയിട്ടില്ല.

ഫത്ഹുൽ ബാരി 3/52


ഇമാം ബുഖാരി നിവേദനം

മുവരിഖ് പറയുന്നു. നിങ്ങൾ ളുഹാനിസ്കരിക്കാറുണ്ടോ എന്ന് ഞാൻ ഇബ്ന് ഉമറിനോട് ചോദിച്ചു അദ്ധേഹം പ്രതിവചിച്ചു.

ഇല്ല. ഞ്ഞാൻ ചോദിച്ചു ''ഉമറോ? അദ്ധേഹം പറഞ്ഞു ' ഇല്ല.

ഞാൻ ചോദിച്ചു 'അബൂബക്കറോ ?

അദേഹം ' ഇല്ല എന്ന് പറഞ്ഞു.

ഞാൻ ചോദിച്ചു '

നബിയോ?

അദ്ധേഹം പറഞ്ഞു.

നബി സ്വ നിസ്കരിച്ചതായി ഞാൻ അനുമാനിക്കുന്നില്ല. ബുഖാരി: 11 04



നബി സ്വ ളുഹാ നിസ്കാരം നിർവഹിച്ചിട്ടില്ലന്ന് ഇവിടെ സുന്നികൾകൾക്ക് വാദമില്ല -


ഇബ്നുഉമറ് അതിനെ കുറിച്ച് നടത്തുന്ന പരാമർശങ്ങളാണ് പ്രസക്തം. അദ്ധേഹം നബിﷺ ളുഹാനിസ്കരിച്ചത് അറിഞ്ഞിട്ടില്ലായിരിക്കാം .


അപ്പോൾ ഇബ്ന് ഉമറ് നെ സംബന്ധിച്ച് ഈ നിസ്കാരം നബിﷺ അനുഷ്ഠിക്കാത്ത കർമ്മമായി തീരുന്നു' എന്നിട്ടും അതിനെ കുറിച്ച് ഏറ്റവും നല്ല പ്രവർത്തനമാണ് ന്ന് പ്രസ്താവിക്കുന്നു ''


ഇബ്ന് ഉമറ് റ വിന്റെ പ്രസ്ഥാവനയിൽ നിന്ന് പ്രധാനപെട്ട മറ്റൊരു കാര്യവും കൂടി വ്യക്തമാവുന്നുണ്ട്.


സ്വഹാബ- നബിﷺക്ക് ശേഷം കൽപ്പിക്കാത്തതും ചെയ്യാത്തതുമായ രേഖകൾക്കെതിരിക്കാത്ത പല നല്ല കാര്യങ്ങളും അനുഷ്ടിച്ചിരുന്നു. അത് കൊണ്ടാണല്ലോ  സ്വഹാബത്ത് പുതുതായി നടപ്പിലാക്കിയ കാര്യങ്ങളിൽ ഏറ്റവും നല്ലതാണ് 

وانها لمن احسن ما احدثوا


ആ നിസ്കര മെന്ന്

ഇബ്നു ഉമർ പറയാൻ കാരണം'



നബി സ്വ ളുഹാനിസ്കരിച്ചിട്ടില്ല എന്ന് പറയുന്ന  മുത്തബി ഉസ്സുന്ന       ഇബ്ന് ഉമറ് അത് നല്ല ബിദ്അത്തും പുതിയതുമാണ് എന്ന്  പറയുകയും


അതിന് അങ്ങികാരം നൽ കുകയും

 ചെയ്തതിൽ നിന്നും  നബി സ്വ

അത്തരം കാര്യങ്ങൾ നബി സ്വ അങ്ങീകരിച്ച് കൊണ്ട് സ്വഹാബത്തിനും മുസ്ലിം ജനതക്കും പഠിപ്പിച്ചതിൽ പെട്ടതാണെന്നു മനസ്സിലാക്കാവുന്നതാണ്


ഞാൻ എല്ലാം നിങ്ങൾക്ക് പഠിപ്പിച്ചിട്ടുണ്ട് എന്നതിൽ അതും ഉൾപ്പെടുമെന്നും


അത് പാടില്ലെന്ന് പറയലാണ് ബിദ്അത്ത് എന്നും

അത് അങ്ങീകരിക്കൽ നന്മ യാണെന്നും മനസ്സിലാക്കാവുന്നതാണ്.


അതല്ലാം ബിദ്അത്താണ് അനാജാരമാണ്  എന്ന് പറയൽ  നബിയുടെ ചര്യയല്ല എന്നും


  ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്


അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.


6.

നബി സ്വയുടെ കാലത്തോ അബൂബക്കർ റവിന്റെ കാലത്തോ നടപ്പാക്കുകയോ  നബി സ്വ കൽപിക്കുകയോ ചെയ്യാത്ത വെള്ളിയാഴച്ചയിലെ രണ്ടാം ഭാങ്ക് ഉസ്മാൻ റ വാണ് തുടങ്ങിയത് .



ജുമുഅക്ക് രണ്ട് ബാങ്ക്

ജുമുഅക്ക് രണ്ട് ബാങ്ക് വിളിക്കൽ ഉസ്മാനി(റ) ന്റെ കാലത്തുള്ള സ്വഹാബത്തിന്റെയും താബിഉകളുടെയും ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതും അന്നുമുതൽ ഇന്നുവരെ മുസ്ലിം ലോകം നിരാക്ഷേപം അനുവർത്തിച്ചു വരുന്ന ഒരു സുന്നത്തുമാണ്. അതിനാല ജുമുഅയുടെ രണ്ടാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിംകളുടെ ഐക്യകണ്ടേനയുള്ള അഭിപ്രായത്തെയാണ് തള്ളിപറയുന്നത്. മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലുമെല്ലാം ഇന്നും ജുമുഅക്ക് രണ്ടു ബാങ്കുകൾ കൊടുക്കുന്നുണ്ട്.


സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ ((

"ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)

വെള്ളിയാഴ്ച ജുമുഅയുടെ സമയമാകുമ്പോൾ ആദ്യം വിളിക്കപ്പെടുന്ന ബാങ്കാണ് പ്രസ്തുത ഹദീസിൽ പരമാര്ശിക്കപ്പെട്ട മൂന്നാം ബാങ്ക്. ഇകാമത്തും കൂടി പരികണിച്ചാണ് അതിനെ മൂന്നായി പരികണിക്കുന്നത്. പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:

ﻭﻣﻮﺍﻓﻘﺔ ﺳﺎﺋﺮ ﺍﻟﺼﺤﺎﺑﺔ ﻟﻪ ﺑﺎﻟﺴﻜﻮﺕ ﻭﻋﺪﻡ ﺍﻹﻧﻜﺎﺭ؛ ﻓﺼﺎﺭ ﺇﺟﻤﺎﻋﺎ ﺳﻜﻮﺗﻴﺎ ‏( ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ‏)

"ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)

സുകുതിയായ ഇജ്മാഅ് പ്രമാണമാണെന്ന് 'ഇജ്മാഅ്" എന്നാ ബ്ലോഗിൽ പറഞ്ഞുപോയി.

ഇമാം ബുഖാരി(റ)യുടെ ഹദീസ് വിശദീകരിച്ച് ഇബ്നുറജബുൽ ഹമ്പലി(റ) എഴുതുന്നു:

'കാര്യം അങ്ങനെ സ്ഥിരപ്പെട്ടു' എന്ന പരമാർശം കാണിക്കുന്നത് ഉസ്മാൻ(റ) പ്രസ്തുത ബാങ്ക് നടപ്പിലാക്കിയതുമുതൽ അത് സ്ഥിരമാവുകയും പിന്നീട് അത് ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാണ്. അലി(റ)യും അതംഗീകരിച്ചു എന്നാണു ഇത് അറിയിക്കുന്നത്. അതിനാല ഖുലഫാഉർറാഷിദുകളിൽ പെട്ട രണ്ടു ഖാലീഫമാർ അത് നിർവ്വഹിക്കുന്നതിൽ ഏകോപിച്ചിരിക്കുന്നു. (ഫത്ഹുൽബാരി, ഇബ്നുറജബ്. 6/211)

അല്ലാഹുവിന്റെ പൊരുത്തം കരസ്തമാവാൻ മുഹാജിറുകളും അൻസാറുകളുമായ സ്വഹാബത്തിന്റെ നല്ലനിലയിൽ പിൻപറ്റാനാണ് ഖുർആൻ നിർദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു:

ﻭَﺍﻟﺴَّﺎﺑِﻘُﻮﻥَ ﺍﻟْﺄَﻭَّﻟُﻮﻥَ ﻣِﻦَ ﺍﻟْﻤُﻬَﺎﺟِﺮِﻳﻦَ ﻭَﺍﻟْﺄَﻧﺼَﺎﺭِ ﻭَﺍﻟَّﺬِﻳﻦَ ﺍﺗَّﺒَﻌُﻮﻫُﻢ ﺑِﺈِﺣْﺴَﺎﻥٍ ﺭَّﺿِﻲَ ﺍﻟﻠَّـﻪُ ﻋَﻨْﻬُﻢْ ﻭَﺭَﺿُﻮﺍ ﻋَﻨْﻪُ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺟَﻨَّﺎﺕٍ ﺗَﺠْﺮِﻱ ﺗَﺤْﺘَﻬَﺎ ﺍﻟْﺄَﻧْﻬَﺎﺭُ ﺧَﺎﻟِﺪِﻳﻦَ ﻓِﻴﻬَﺎ ﺃَﺑَﺪًﺍ ۚ ﺫَٰﻟِﻚَ ﺍﻟْﻔَﻮْﺯُ ﺍﻟْﻌَﻈِﻴﻢُ ‏( ﺳﻮﺭﺓ ﺍﻟﺘﻮﺑﺔ : ١٠٠ ‏)

മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള് ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്ഗത്തോപ്പുകള് അവര്ക്ക് അവന് ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില് നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.


ഹാഫിള് ഇബ് ഹജറ് സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ


ഉസ്മാൻ റ അങ്ങി കരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അങ്ങി കരിച്ചു എന്ന ബുഖാരി  റ യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.


ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ


ബാങ്കിന്റെ നേരെ വാജകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്



ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،


നബി സ്വയുടെ കാലത്ത് ഇല്ലാത്തതിയിരുന്നു ഇത്


ഇതിന്ന് ബിദ്അത്ത് എന്ന് പറയും പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(റ) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.


അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരിശ റഹു സ്വഹീഹുൽ ബുഖാരി)


ചുരുക്കത്തിൽ നബി സ്വപഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അങ്ങികരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാജാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '


അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.


ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്


അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.


ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി സ്വകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിന് കാമികളും അങ്ങീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത് അതിൽ ചിലത് മുമ്പ് പറഞ്ഞിട്ടുണ്ട്.


7.

ഇനിയും ചില തെളിവുകൾ താഴെ കാണുക.


ബിലാൽ റ സ്വർഗത്തിൽ  ഉന്നത പറവിയിൽകടക്കാൻ കാരണമായ പുണ്യകർമത്തെ വിവരിച്ചുകൊണ്ട്

ബുഖാരിയിലെ ഹദീസ് വിവരിച്ച് കൊണ്ട്

ശൈഖുൽ ഇസ്ലാം ഇബ്ൻ ഹജ്‌റ്ൽ അസ്ഖലാനി റ പറയുന്നു.

ويستفاد منه جواز الاجتهاد في توقيت العبادة  لان يا الا  توسل الي ما ذكرنا با الاستنباط  فصوبه النبي صلي الله عليه وسلم

فتح الباري ٤/١٣٩


ഗവേഷണം നടത്തിത്തരാധനക്ക് സമയം നിക്ഷയിക്കാമെന്ന്  നിക്ഷയിക്കാമെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം കാരണം  പ്രസ്തുത കാര്യത്തിലേക്ക് ബിലാൽ റ ചെന്നെത്തിയത് ഗവേഷണത്തിലുടെയായിരുന്നു' നബി സ്വ അത് ശരി വെക്കുകയും ചെയ്തു ഫത്ഹുൽ ബാരി 4/139


8 - ഇസ് ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാവാതിരിക്കുമ്പോൾ ദീനിൽ നല്ല കാര്യങ്ങൾ നടപ്പിലാക്കാമെന്ന് സ്വഹാബത്തിന്റെ ഖുർആൻ ക്രോഡീകരണം തെളിയിക്കുന്നു.


ഇത് അവർ ചെയ്ത രൂപത്തിൽ നബി സ്വ ചെയ്യുകയോ ചെയ്യാൻ വേണ്ടി നിർദേശിക്കുകയോ ചെയ്തിരുന്നില്ല.



പ്രതിഫലം ആഗ്രഹിച്ചു കൊണ്ട്  നബി സ്വ

ചെയ്യുകയോ ചെയ്യാൻ വേണ്ടി നിർദേശിക്കുകയോ ചെയ്യാത്ത ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന്ന് വിരോധമില്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.


സ്വഹീഹുൽ ബുഖാരിയിൽ പറയുന്നു.

ﻭﺇﻧﻲ ﺃﺭﻯ ﺃﻥ ﺗﺄﻣﺮ ﺑﺠﻤﻊ ﺍﻟﻘﺮﺁﻥ ﻗﻠﺖ ﻟﻌﻤﺮ ﻛﻴﻒ ﺗﻔﻌﻞ ﺷﻴﺌﺎ ﻟﻢ ﻳﻔﻌﻠﻪ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﻋﻤﺮ ﻫﺬﺍ ﻭﺍﻟﻠﻪ ﺧﻴﺮ ﻓﻠﻢ ﻳﺰﻝ ﻋﻤﺮ ﻳﺮﺍﺟﻌﻨﻲ ﺣﺘﻰ ﺷﺮﺡ ﺍﻟﻠﻪ ﺻﺪﺭﻱ ﻟﺬﻟﻚ ﻭﺭﺃﻳﺖ ﻓﻲ ﺫﻟﻚ ﺍﻟﺬﻱ ﺭﺃﻯ ﻋﻤﺮ ﻗﺎﻝ ﺯﻳﺪ ﻗﺎﻝ ﺃﺑﻮ ﺑﻜﺮ ﺇﻧﻚ ﺭﺟﻞ ﺷﺎﺏ ﻋﺎﻗﻞ ﻻ ﻧﺘﻬﻤﻚ ﻭﻗﺪ ﻛﻨﺖ ﺗﻜﺘﺐ ﺍﻟﻮﺣﻲ ﻟﺮﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺘﺘﺒﻊ ﺍﻟﻘﺮﺁﻥ ﻓﺎﺟﻤﻌﻪ ﻓﻮﺍﻟﻠﻪ ﻟﻮ ﻛﻠﻔﻮﻧﻲ ﻧﻘﻞ ﺟﺒﻞ ﻣﻦ ﺍﻟﺠﺒﺎﻝ ﻣﺎ ﻛﺎﻥ ﺃﺛﻘﻞ ﻋﻠﻲ ﻣﻤﺎ ﺃﻣﺮﻧﻲ ﺑﻪ ﻣﻦ ﺟﻤﻊ ﺍﻟﻘﺮﺁﻥ ﻗﻠﺖ ﻛﻴﻒ ﺗﻔﻌﻠﻮﻥ ﺷﻴﺌﺎ ﻟﻢ ﻳﻔﻌﻠﻪ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﻫﻮ ﻭﺍﻟﻠﻪ ﺧﻴﺮ ﻓﻠﻢ ﻳﺰﻝ ﺃﺑﻮ ﺑﻜﺮ

ﻳﺮﺍﺟﻌﻨﻲ ﺣﺘﻰ ﺷﺮﺡ ﺍﻟﻠﻪ ﺻﺪﺭﻱ ﻟﻠﺬﻱ ﺷﺮﺡ ﻟﻪ ﺻﺪﺭ ﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ

ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ

صحيح البخاري

ഉമറ് റ അബൂബക്കർ റവിനോട് പറഞ്ഞു: ഖുർആൻ ക്രഡീകരിക്കൽ കൊണ്ട് ഞാൻ നിങ്ങളോട് കൽപ്പിക്കുന്നു. അബൂബക്കർ റ പറഞ്ഞു.


നബി സ്വ പ്രവർത്തിച്ചിട്ടില്ലാത്ത ഒരു കാര്യം നാം എങ്ങനെ പ്രവർത്തിക്കും.


ഉമർ പറഞ്ഞു.


അല്ലാഹുവാണ് സത്യം അത് നല്ല കാര്യമാണ്.

അബൂബകർ പറയുന്നു.


ഉമർ ഇക്കാര്യം ആവർത്തിച്ച് എന്നോട് ആവ്ശ്വ പെട്ടു കൊണ്ടിരുന്നു -


എന്റെ ഹൃദയം അതിലേക്ക് തുറന്നു'




സൈദ് ബ്നു സാബിത് റ പറയുന്നു

അബുബക്കർ റ എന്നോട് പറഞ്ഞു.


ഖുർആൻ ക്രഡീകരിക്കൽ കൊണ്ട് ഞാൻ നിങ്ങളോട് കൽപ്പിക്കുന്നു.


സൈദ് പറഞ്ഞു.

നബി സ്വ പ്രവർത്തിച്ചിട്ടില്ലാത്ത ഒരു കാര്യം നാം എങ്ങനെ പ്രവർത്തിക്കും.


അബൂബക്കർ റ പറഞ്ഞു '

അല്ലാഹുവാണ് സത്യം അത് നല്ല കാര്യമാണ്


അവസാനം

ഉമറി റ നെ പോലേ ഞാനും അതെ അഭിപ്രായപെട്ടു.



ഫത്ഹുൽ ബാരി പറയുന്നു. നബി സ്വ യുടെ വഫാത്തോട്  ഖുർആനിന്റെ അവതരണം അവസാനിച്ചപ്പോൾ  ഖുലഫാഉ റാഷിദുകൾക്ക് ഇക്കാര്യം അല്ലാഹു തോന്നിപ്പിച്ച് കൊടുത്തു


അങ്ങനെ ഉമർ റ വിന്റെ

മുശാവറ പ്രകാരം  സിദ്ധീഖ് റ അതിന് തുടക്കം കുറിച്ചു'


അൽ മസ്വാഫ് എന്ന ഗ്രന്ഥത്തിൽ അബൂദാവൂദി റ ന്റെ മകൻ ഹസനായ പരമ്പരയിലൂടെ അബ്ദുൽ ഖൈറിനെ തൊട്ട് നിവേദനം ചെയ്തത് ഇതിന് ഉപോൽബലമാണ് '


അതിങ്ങനെ അലി റ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു .മുസ് ഹഫുകളുടെ കാര്യത്തിൽ ജനങ്ങളിൽ വെച്ച് ഏറ്റവും കൂലി ലഭിക്കുന്നയാൾ അബൂബകർ റ ആണ്. അല്ലാഹു വിന്റെ കിതാബ് ആദ്യമായി ക്രോഡീകരിച്ചത് അദ്ധേഹമാണ്.

ഫത്ഹുൽ ബാരി 14/193





ﻓﻠﻤﺎ ﺍﻧﻘﻀﻰ ﻧﺰﻭﻟﻪ ﺑﻮﻓﺎﺗﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺃﻟﻬﻢ ﺍﻟﻠﻪ ﺍﻟﺨﻠﻔﺎﺀ ﺍﻟﺮﺍﺷﺪﻳﻦ ﺫﻟﻚ ﻭﻓﺎﺀ ﻟﻮﻋﺪ ﺍﻟﺼﺎﺩﻕ ﺑﻀﻤﺎﻥ ﺣﻔﻈﻪ ﻋﻠﻰ ﻫﺬﻩ ﺍﻷﻣﺔ ﺍﻟﻤﺤﻤﺪﻳﺔ ﺯﺍﺩﻫﺎ ﺍﻟﻠﻪ ﺷﺮﻓﺎ ، ﻓﻜﺎﻥ ﺍﺑﺘﺪﺍﺀ ﺫﻟﻚ ﻋﻠﻰ ﻳﺪ ﺍﻟﺼﺪﻳﻖ - ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ - ﺑﻤﺸﻮﺭﺓ

ﻋﻤﺮ ، ﻭﻳﺆﻳﺪﻩ ﻣﺎ ﺃﺧﺮﺟﻪ ﺍﺑﻦ ﺃﺑﻲ ﺩﺍﻭﺩ ﻓﻲ " ﺍﻟﻤﺼﺎﺣﻒ " ﺑﺈﺳﻨﺎﺩ ﺣﺴﻦ ﻋﻦ ﻋﺒﺪ ﺧﻴﺮ ﻗﺎﻝ : " ﺳﻤﻌﺖ ﻋﻠﻴﺎ ﻳﻘﻮﻝ : ﺃﻋﻈﻢ ﺍﻟﻨﺎﺱ ﻓﻲ ﺍﻟﻤﺼﺎﺣﻒ ﺃﺟﺮﺍ ﺃﺑﻮ ﺑﻜﺮ ، ﺭﺣﻤﺔ ﺍﻟﻠﻪ ﻋﻠﻰ ﺃﺑﻲ ﺑﻜﺮ ، ﻫﻮ ﺃﻭﻝ ﻣﻦ ﺟﻤﻊ ﻛﺘﺎﺏ ﺍﻟﻠﻪ فتح الباري


ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട്  അബൂബകർ റവിന്റെ പ്രവർത്തനം നിക്ഷ പക്ഷമായി വിലയിരുത്തിയാൽ അദ്ധേ ഹത്തിന് മഹത്വം മനസ്സിലാക്കാം .


കാരണം ഒരു നല്ല സുന്നത്ത്  (ചര്യ) ഒരാൾ സ്ഥാപിച്ചാൽ അന്ന് അതിന്റെയും അതനുസരിച്ച് പ്രവർത്തിക്കുനവരുടെയും

പ്രതിഫലമുണ്ട് എന്ന നബി സ്വ യുടെ പ്രസ്ഥാപന സ്ഥിരപ്പെട്ടതാണ് .


അതിനാൽ സ്വിദ്ധീഖ് റ ന്റെ ശേഷം അന്ത്യനാൾ വരെ ഏതൊരാൾ ഖുർ ആൻ ക്രോഡീകരിച്ചാലും അവർക്ക് ലഭിക്കുന്നതിനോട് തുല്യമായ ഒന്ന് അദ്ധേഹത്തിന് ലഭിക്കും ഫത്ഹ് ൽ ബാരി 14/193


.

. ﻭﺇﺫﺍ ﺗﺄﻣﻞ ﺍﻟﻤﻨﺼﻒ ﻣﺎ ﻓﻌﻠﻪ ﺃﺑﻮ ﺑﻜﺮ ﻣﻦ ﺫﻟﻚ ﺟﺰﻡ ﺑﺄﻧﻪ ﻳﻌﺪ ﻓﻲ ﻓﻀﺎﺋﻠﻪ ﻭﻳﻨﻮﻩ ﺑﻌﻈﻴﻢ ﻣﻨﻘﺒﺘﻪ ، ﻟﺜﺒﻮﺕ ﻗﻮﻟﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - " ﻣﻦ ﺳﻦ ﺳﻨﺔ ﺣﺴﻨﺔ ﻓﻠﻪ ﺃﺟﺮﻫﺎ ﻭﺃﺟﺮ ﻣﻦ ﻋﻤﻞ ﺑﻬﺎ " ﻓﻤﺎ ﺟﻤﻊ ﺍﻟﻘﺮﺁﻥ ﺃﺣﺪ ﺑﻌﺪﻩ ﺇﻻ ﻭﻛﺎﻥ ﻟﻪ ﻣﺜﻞ ﺃﺟﺮﻩ ﺇﻟﻰ ﻳﻮﻡ ﺍﻟﻘﻴﺎﻣﺔ .فتح الباري ١٤/١٩٣

ഇത്രയും വിശദീകരിച്ചതിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമായി


1' ഖുർആൻ ക്രോഡീകരണം സംമ്പന്ധിച്ചു സിദ്ധിഖ് റ ചെയ്ത കാര്യം നബി സ്വ ചെയ്യു ക യോ നിരദ്ധേശിക്കുകയോ ചെയ്തിരിന്നില്ല .


2. നബി സ്വ നിർദ്ധേശിച്ച കാര്യമല്ലാത്തതിനാലാണ് ഉമർ (റ) ഉണർത്തിയപ്പോൾ സിദ്ധീഖ് (റ) വഴങ്ങാതിരുത്.


3. നബി (സ) ചെയ്യാത്ത കാര്യം ഞാൻ ചെയ്യുകയോ എന്ന് ചോദിച്ചു കൊണ്ട് സിദ്ധീഖ് ( റ ) ആദ്യം ഒഴിഞ്ഞു മാറുകയായിരുന്നു.


4. നബി (സ) നിർദ്ദേശിക്കാത്ത കാര്യമാണിതെന്ന് സിദ്ധീഖ് (റ) വിന്റെ ഈ മറുപടിയിൽ നിന്നും വ്യക്തമാവുന്നു.


5. നിരവധി തവണ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് സിദ്ധീഖ് (റ) തന്റെ തീരുമാനം പുനഃപരിശോധിച്ചത്.


6. നബി (സ) ചെയ്യാത്തത് നാം എങ്ങിനെ ചെയ്യുമെന്ന സിദ്ധീഖ് (റ)ന്റെ ചോദ്യത്തിന് 'അള്ളാഹു വാണെ സത്യം അതൊരു നല്ല കാര്യമാണ്' എന്ന മറുപടിയാണ് ഉമർ (റ) നൽകുന്നത്.


7. നല്ല കാര്യമാണെങ്കിൽ നബി (സ) ചെയ്തിട്ടില്ലെങ്കിലും ഇസ്ലാമിൽ നടപ്പിലാക്കാമെന്ന ഉമർ(റ) ന്റെ മറുപടിയിൽ നിന്ന് വ്യക്തമാവുന്നു.


8. മുസ്ഹഫുകളുടെ വിഷയത്തിൽ ഏറ്റവും പ്രതിഫലം കിട്ടുക സിദ്ധീഖ് (റ) വിനണെന്ന് അലി (റ) പ്രസ്ഥാവിക്കുന്നു. കാരണം അവരാണ് അള്ളാഹു വിന്റെ കിതാബിനെ ആദ്യമായി ക്രോഡീകരിച്ചത്.


9. ഇതിനെതിരെ ഉന്നയിക്കപ്പെടുന്ന ഏത് തെളിവുകളും വിഷയവുമായി ബന്ധമില്ലാത്തവയാകുന്നു.



9. അൻസ്വറുകളിൽ പെട്ട ഒരു സ്വഹാബി മസ്ജിദ് ഖുബാഇൽ  ഇമാമ്നിൽ കാറുണ്ട്

എല്ലാറ കഅത്തിലും ﻗﻞ ﻫﻮ ﺍﻟﻠﻪ ﺃﺣﺪ സൂറത്ത് ഓതി തുടങ്ങുകയും ശേഷം മറ്റൊരു സൂറത്ത് കൂടി ഓതു കയും ചെയ്യും.


അപ്പോൾ സ്വഹാബികളായ മഅമൂമുകൾ അദ്ധേഹത്തോട് പറഞ്ഞു.

നിങ്ങൾ ഏതെങ്കിലും ഒരു സൂറത്ത് ഓതുക.

അദ്ധേഹം അതിന് കൂട്ടാക്കിയില്ല


പിന്നീട് വിവരം നബി സ്വ യോട് പറഞ്ഞു. നബി സ്വ അദ്ധേഹത്തോട് ചോദിച്ചു.

നിങ്ങളുടെ കൂട്ടുകാർ പറയുന്നത് എന്ത് കൊണ്ട് നിങ്ങൾ ചെയ്യുന്നില്ല.?

എല്ലാ റക്അത്തിലും എന്ത് കൊണ്ടാണ് മേൽ സൂറത്ത് ഓതുന്നത്?

അദ്ധേഹം പറഞ്ഞു '


ഞാൻ ആസൂറത്തിനെ ഇഷ്ടപെടുന്നു.

നബി സ്വ പറ ഞ്ഞു.

ﺣﺒﻚ ﺇﻳﺎﻫﺎ ﺃﺩﺧﻠﻚ ﺍﻟﺠﻨﺔ


ആസൂറത്തിനോടുള്ള നിന്റെ സനേഹം നിന്നെ സ്വർഗത്തിൽ പ്രവേഷിപ്പിക്കും

സ്വഹീഹുൽ ബുഖാരി




9.ﻋﻦ ﺃﻧﺲ ﺑﻦ ﻣﺎﻟﻚ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻛﺎﻥ ﺭﺟﻞ ﻣﻦ ﺍﻷﻧﺼﺎﺭ ﻳﺆﻣﻬﻢ ﻓﻲ ﻣﺴﺠﺪ ﻗﺒﺎﺀ ﻭﻛﺎﻥ ﻛﻠﻤﺎ ﺍﻓﺘﺘﺢ ﺳﻮﺭﺓ ﻳﻘﺮﺃ ﺑﻬﺎ ﻟﻬﻢ ﻓﻲ ﺍﻟﺼﻼﺓ ﻣﻤﺎ ﻳﻘﺮﺃ ﺑﻪ ﺍﻓﺘﺘﺢ ﺏ ﻗﻞ ﻫﻮ ﺍﻟﻠﻪ ﺃﺣﺪ ﺣﺘﻰ ﻳﻔﺮﻍ ﻣﻨﻬﺎ ﺛﻢ ﻳﻘﺮﺃ ﺳﻮﺭﺓ ﺃﺧﺮﻯ ﻣﻌﻬﺎ ﻭﻛﺎﻥ ﻳﺼﻨﻊ ﺫﻟﻚ ﻓﻲ ﻛﻞ ﺭﻛﻌﺔ ﻓﻜﻠﻤﻪ ﺃﺻﺤﺎﺑﻪ ﻓﻘﺎﻟﻮﺍ ﺇﻧﻚ ﺗﻔﺘﺘﺢ ﺑﻬﺬﻩ ﺍﻟﺴﻮﺭﺓ ﺛﻢ ﻻ ﺗﺮﻯ ﺃﻧﻬﺎ ﺗﺠﺰﺋﻚ ﺣﺘﻰ ﺗﻘﺮﺃ ﺑﺄﺧﺮﻯ ﻓﺈﻣﺎ ﺗﻘﺮﺃ ﺑﻬﺎ ﻭﺇﻣﺎ ﺃﻥ ﺗﺪﻋﻬﺎ ﻭﺗﻘﺮﺃ ﺑﺄﺧﺮﻯ ﻓﻘﺎﻝ ﻣﺎ ﺃﻧﺎ ﺑﺘﺎﺭﻛﻬﺎ ﺇﻥ ﺃﺣﺒﺒﺘﻢ ﺃﻥ ﺃﺅﻣﻜﻢ ﺑﺬﻟﻚ ﻓﻌﻠﺖ ﻭﺇﻥ ﻛﺮﻫﺘﻢ ﺗﺮﻛﺘﻜﻢ ﻭﻛﺎﻧﻮﺍ ﻳﺮﻭﻥ ﺃﻧﻪ ﻣﻦ ﺃﻓﻀﻠﻬﻢ ﻭﻛﺮﻫﻮﺍ ﺃﻥ ﻳﺆﻣﻬﻢ ﻏﻴﺮﻩ ﻓﻠﻤﺎ ﺃﺗﺎﻫﻢ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﺧﺒﺮﻭﻩ ﺍﻟﺨﺒﺮ ﻓﻘﺎﻝ ﻳﺎ ﻓﻼﻥ ﻣﺎ ﻳﻤﻨﻌﻚ ﺃﻥ ﺗﻔﻌﻞ ﻣﺎ ﻳﺄﻣﺮﻙ ﺑﻪ ﺃﺻﺤﺎﺑﻚ ﻭﻣﺎ ﻳﺤﻤﻠﻚ ﻋﻠﻰ ﻟﺰﻭﻡ ﻫﺬﻩ ﺍﻟﺴﻮﺭﺓ ﻓﻲ ﻛﻞ ﺭﻛﻌﺔ ﻓﻘﺎﻝ ﺇﻧﻲ ﺃﺣﺒﻬﺎ ﻓﻘﺎﻝ ﺣﺒﻚ ﺇﻳﺎﻫﺎ ﺃﺩﺧﻠﻚ ﺍﻟﺠﻨﺔ

صحيح البخاري


: ﻭﻓﻴﻪ ﺩﻟﻴﻞ ﻋﻠﻰ ﺟﻮﺍﺯ ﺗﺨﺼﻴﺺ ﺑﻌﺾ ﺍﻟﻘﺮﺁﻥ ﺑﻤﻴﻞ ﺍﻟﻨﻔﺲ ﺇﻟﻴﻪ ﻭﺍﻻﺳﺘﻜﺜﺎﺭ ﻣﻨﻪ ﻭﻻ ﻳﻌﺪ ﺫﻟﻚ ﻫﺠﺮﺍﻧﺎ ﻟﻐﻴﺮﻩ ،


ശൈഖുൽ ഹദീസ് ഇബ്നു ഹജർ റ പറയുന്നു.മനസ്സിന്റെ ചാച്ചിൽ പ്രകാരം

ഖുർആനിൽ ചില ഭാകത്തെ പ്രത്തേകമാക്കൽ അനുവദനീയമാണന്നതിനും അത് വിലക്കപ്പെട്ടതല്ലന്നും ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. ഫത്ഹുൽ ബാരി 1/


ചുരുക്കത്തിൽ നബി സ്വപഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അങ്ങികരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും ഇതിൽ നിന്നും മനസ്സിലാക്കാം മനസ്സിലാക്കാം

അത് പാടില്ല അനാജാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '


അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.


ഇവിടെ നബി സ്വ പഠിപ്പിക്കാത്തതും ചെയ്യാത്തതും മറ്റുപള്ളികളിൽ സ്വഹാബത്ത് ചെയ്യാത്തതുമായ ഒരു ആജാരം  ഈ സ്വഹാബി ഏറ്റവും ഷ്രേട മുള്ള

എല്ലാ ഫർള് നിസ്കാരത്തിലും നിർവഹിച്ചിട്ടും നബി സ്വ അത് വിരോദിക്കുകയോ എത്രിക്കുകയോ ചെയ്തില്ല.


ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്




അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്


10.

തറാവീഹ് നിസ്കാരം ഒറ്റ ജമാഅത്തായി റമളാനിലെ എല്ലാ രാത്രികളിലും ഉമറ്: റ ഒരുമിച്ച് കൂട്ടിയത്  നല്ല ബിദ്അത്ത് نعمت البدعة ആയാണ് ഉമർ റ പറഞ്ഞത് അത് ബുഖാരി റ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഹാഫിള്ഇബ്നു ഹജറുൽ  അസ്ഖലാനി പറയുന്നു. നബി സ്വ റമളാനിന്റെ നിസ്കാരത്തിന് വേണ്ടി ജനങ്ങളെ ഒരുമിച്ചുകൂട്ടിയിട്ടില്ല: എന്ന് സുഹ് രി റ യെ തൊട്ട് വന്നിട്ടുണ്ട് ഫത്ഹുൽ ബാരി  5/10


عن الزهري في هذا الحديث لم يكن رسول الله صلي الله عليه وسلم جمع الناس علي البيان  فتح الباري ٥/١٠

വീണ്ടും             സ്വഹീഹുൽ ബുഖാരിയുടെ  തറാവീഹ് ന്റെ ഹദീസ് വിവരിച്ച് ഫത്ഹുൽ ബാരിയിൽ ശൈഖുൽ ഇസ്ലാം ഇബ്നു ഹജറ് റ പറയുന്നു.


ﻗﺎﻝ ﻋﻤﺮ : ﻧﻌﻢ ﺍﻟﺒﺪﻋﺔ

ഇത് നല്ല ബിദ്അത്താണ്

എന്ന ഉമർ റ വിന്റെ വാക്കിന്റെ വിവരണം .

ബിദ്അത്ത് എന്നൽ മുൻ മാതൃകയില്ലത്ത പുതുതായി ഉണ്ടാക്കുന്ന കാര്യമെന്നാണ്.

ശറഇൽ അതിനെ  സുന്നത്തിന്റെ എതിരിൽ ഉപയോഗിക്കപെടും'

അപ്പോൾ അത് മോഷമാക്കപ്പെട്ടതാണ്.

യഥാർത്തം - ബിദ്അത്ത് ശറഇൽ ഒരു നന്മയുടെ താഴേ പ്രവേഷിച്ചതാണെങ്കിൽ അത് ഹസനത്താണ് ( പുണ്യം)


ഇനി ആബിദ് അത്ത് ശറഇൽ തിന്മയുടെ കീഴിൽ പ്രവേശിച്ചാൽ അത് തിന്മയാണ്.

രണ്ടുമല്ലങ്കിൽ മുബാഹാണ് ( അനുവദനീയം )

ബിദ്അത്തിനെ അഞ്ച് ഹുക്മിലേക്ക് ഓഹരിചെയ്യാവുന്നതാണ് '


(സുന്നത്ത് (പ്രിതി ഫലമുള്ളത് ) വാജിബ് (നിർബന്തമായതും പ്രതിഫലമുള്ളതു )

ഹറാം:  കറാഹത്ത്. മുബാഹ്)

ഫത്ഹുൽ ബാരി 10/6

ﻗﺎﻝ ﻋﻤﺮ : ﻧﻌﻢ ﺍﻟﺒﺪﻋﺔ ‏) ﻓﻲ ﺑﻌﺾ ﺍﻟﺮﻭﺍﻳﺎﺕ : " ﻧﻌﻤﺖ ﺍﻟﺒﺪﻋﺔ " ﺑﺰﻳﺎﺩﺓ ﺗﺎﺀ ، ﻭﺍﻟﺒﺪﻋﺔ ﺃﺻﻠﻬﺎ ﻣﺎ ﺃﺣﺪﺙ ﻋﻠﻰ ﻏﻴﺮ ﻣﺜﺎﻝ ﺳﺎﺑﻖ ، ﻭﺗﻄﻠﻖ ﻓﻲ ﺍﻟﺸﺮﻉ ﻓﻲ ﻣﻘﺎﺑﻞ ﺍﻟﺴﻨﺔ ﻓﺘﻜﻮﻥ ﻣﺬﻣﻮﻣﺔ ، ﻭﺍﻟﺘﺤﻘﻴﻖ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﻣﻤﺎ ﺗﻨﺪﺭﺝ ﺗﺤﺖ ﻣﺴﺘﺤﺴﻦ ﻓﻲ ﺍﻟﺸﺮﻉ ﻓﻬﻲ ﺣﺴﻨﺔ ، ﻭﺇﻥ ﻛﺎﻥ ﻣﻤﺎ ﺗﻨﺪﺭﺝ ﺗﺤﺖ ﻣﺴﺘﻘﺒﺢ ﻓﻲ ﺍﻟﺸﺮﻉ ﻓﻬﻲ ﻣﺴﺘﻘﺒﺤﺔ ، ﻭﺇﻻ ﻓﻬﻲ ﻣﻦ ﻗﺴﻢ ﺍﻟﻤﺒﺎﺡ ، ﻭﻗﺪ ﺗﻨﻘﺴﻢ ﺇﻟﻰ ﺍﻷﺣﻜﺎﻡ ﺍﻟﺨﻤﺴﺔ فتح الباري ١٠/٦


ഇമാം ഖസ്തല്ലാനി റ രേഖപെടുത്തുന്നു.


നിസ്കാരത്തിന് വേണ്ടി ഒരു മിച്ച് കൂടൽ നബി സ്വ അവർക്ക് സുന്നത്തിക്കാത്തതിനാലാണ് ഉമർ റ ഇതിനെ കുറിച്ച് ബിദ്അത്ത് എന്ന് പറയാൻ കാരണം.

സിദ്ധീഖ് റ ന്റെ കാലത്തും ഇപ്രകാരം ഒരു മിച്ചുകൂട്ടിയിരുന്നില്ല'

ഇർശാദുസ്സാ രി 4/656


അലിയ്യുൽ ഖാരി റ എഴുതുന്നു.

തറാവീഹി ലെ വലിയ ജമാഅത്തിന്റെ കാര്യം ഉണർത്തിയതും സ്തിരമായി അത് സ്ഥാപിച്ചതും ഉമർ റ ആയിരുന്നു. അതിനാൽ അതിന്റേയും അന്ത്യനാൾ വരെ അതനുസരിച്ചു പ്രവർത്തിക്കുന്നവരുടേയും പ്രതിഫലം അദ്ധേഹത്തിനുണ്ട് '


മിർഖാത്ത് 3/173


അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.


--------- ........ -
ഒഹാബി പുരോഹിതൻ

ഹദ്ദാദിലെ ഓരോ ദിക്രും വിത്യസ്ത സ്ഥലത്ത് വിത്യസ്ത സമയത്ത് ചൊല്ലാൻ പറഞ്ഞ ദിക്രുകളാണ് .എന്നാലതൊക്കെ ഒരു രാസായനം പോലെ ഒന്നിച്ചുകൂട്ടി ഉണ്ടാക്കി മുസ്ലിയാക്കന്മാർ ഒറ്റയടിക്ക് ചൊല്ലിപ്പിക്കുന്നു...അത് കൊണ്ട് തന്നെ അത് ബിദ്അത്തായി

മറുപടി

ഹദ്ദാദിലെ ഓരോ ദിക്രും വിത്യസ്ത സ്ഥലത്ത് വിത്യസ്ത സമയത്ത് ചൊല്ലാൻ പറഞ്ഞ ദിക്രുകളാണ് എന്നത് പച്ച കളവാണ് -

മറിച്ച് നബി സ്വ വൈകുന്നേരം പ്രതേകം ചൊല്ലാൻ പറഞ്ഞതും ദിവസവും ചൊല്ലാൻ പറഞ്ഞതും മായ ദിക്റുകളും ആയത്തുകളും പൊതുവെ ള്ള ചില ദിക്റുകളും ദുആ ഉകളും മാണ് ഹദ്ദാദിൽ ഉള്ളത് അത്  ഒരു  സമയത്ത്  ചൊല്ലാൻ പാടില്ല. എന്ന് തെളിയിക്കാൻ ഒരാൾക്കും സാദ്യമല്ല.
...................


ഒഹാബി പുരോഹിതൻ

ഒരുമനുഷ്യന് രാവിലെ ഉറക്കില്നിന്ന് ഉണര്ന്ന് പിന്നീട് രാത്രി ഉറങ്ങുവാന് കിടക്കുന്നത്വരെയുള്ള ദിക്ര് കള് നബി(സ) പഠിപ്പിച്ചിട്ടുണ്ട്
അതില് രാവിലെ ചൊല്ലേണ്ട ദിക്ര് കള് ഉണ്ട്
വൈകുന്നേരംചൊല്ലേണ്ട ദിക്ര് ഉണ്ട്
രാത്രി ഉറങ്ങാന്കിടക്കുമ്പോള് ചൊല്ലേണ്ടദിക്ര് ഉണ്ട്
ബെഡ് റൂമില് ചൊല്ലേണ്ട ദിക്ര് ഉണ്ട്
ബാത്ത്റൂമില് ചൊല്ലേണ്ട ദിക്ര് ഉണ്ട്..
പള്ളിയില് ചൊല്ലേണ്ട ദിക്ര് ഉണ്ട്.
എന്നാലിതൊക്കെയും ഒറ്റയടിക്ക് ഒന്നിച്ചുകൂട്ടി ഉണ്ടാക്കി ചൊല്ലിയാലോ ..? അതിന് മുഹമ്മത് നബി (സ) അങ്ങിനെ ഒരു മാതൃക പഠിപ്പിച്ച് തന്നിട്ടില്ല

മറുപടി

ഒഹാബി പുരോഹിതൻ ഒരു തെളിവും ഹദ്ധാദിനെ എത്രിക്കാൻ ലഭിക്കാത്തത് കൊണ്ട് ജനങ്ങളെ ജൂതന്മാർ കബളിപ്പിക്കുന്നത് പോലെ കബളിപ്പിക്കുകയാണ്


രാവിലെ ഉറക്കില്നിന്ന് ഉണര്ന്ന് ദിക് റും
ബെഡ് റൂമില് ചൊല്ലേണ്ട ദിക്ര് ഉണ്ട്
ബാത്ത്റൂമില് ചൊല്ലേണ്ട ദിക്ര്കളും ഒരുമിച്ചുകൂട്ടിയതല്ല ഹദ്ധാദ് റാതീബ്


മറിച്ച് നബി സ്വ വൈകുന്നേരം പ്രതേകം ചൊല്ലാൻ പറഞ്ഞതും ദിവസവും ചൊല്ലാൻ പറഞ്ഞതും മായ ദിക്റുകളും ആയത്തുകളും പൊതുവെ ള്ള ചില ദിക്റുകളും ദുആ ഉകളും മാണ് ഹദ്ദാദിൽ ഉള്ളത് അത്  ഒരു  സമയത്ത്  ചൊല്ലാൻ പാടില്ല. എന്ന് തെളിയിക്കാൻ ഒരാൾക്കും സാദ്യമല്ല.
...................

ഒഹാബി പുരോഹിതൻ

അതിനാല് ഇസ്ലാമില് അതൊന്നും അനുവദിക്കപ്പെട്ടതല്ല.
നല്ലതല്ലേ എന്ന് കരുതി എന്തും തന്നിഷ്ട്ടം ചെയ്യാന് ഇസ്ലാമില് അനുവാദമില്ല.

മറുപടി

നല്ലതല്ലേ എന്ന് കരുതി എന്തും തന്നിഷ്ട്ടം ഇസ്ലാം അനുവദിക്കാത്ത ഒന്നും മുസ്ലിങ്ങൾ ചൊല്ലാറില്ല പുരോഹിതാ

............... :ii: .... :iiii: ...

ഒഹാബി പുരോഹിതൻ

നബി (സ) പറഞ്ഞു:
عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ
ആയിശ(റ) നിവേദനം: നബി(സ) അരുളി: നമ്മുടെ ഈകാര്യത്തില് -ദീനില്- വല്ലവനും ഇതില് ഇല്ലാത്തത് പുതിയതായി നിര്മ്മിച്ചാല് അതു തള്ളപ്പെടുന്നതാണ്. (ബുഖാരി. 2550 )

أَخْبَرَتْنِي عَائِشَةُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ

صحيح مسلم 1718

നബി (സ) പറഞ്ഞു: നമ്മുടെ കല്പ്പനയില്ലാതെ നമ്മുടെ കാര്യത്തില്(ദീനില്) ആരെങ്കിലും വല്ല അമലും പ്രവര്ത്തിച്ചാല് അത് തള്ളപ്പെടേണ്ടതാണ്.
( സ്വഹീഹ് മുസ്ലിം)


💎💎💎💎💎
മറുവടി

ل أخبرتني عائشة أن رسول الله صلى الله عليه وسلم قال من عمل عملا ليس عليه أمرنا فهو رد


ومعنى الحديث: أن من أحدث في الإسلام رأياً لم يكن له من الكتاب والسنة سند ظاهر أو خفي، ملفوظ أومستنبط، فهو مردود عليه،                   

. وفي رواية لمسلم: من عمل عملا ليس عليه أمرنا فهو رد. أي ليس هو في ديننا وشرعنا، ولم يأذن به الله ورسوله، يعني من عمل عملاً خارجاً عن الشرع ليس متقيداً بالشرع فهو مردود.  (مرقات ١٤٠)


കുഞ്ഞാപ്പു പറഞ്ഞ ഹദീസ് വിവരിച്ചു
അലിയുൽ ഖാരി റ മിർഖാത്തിൽ 140 ൽ പറയുന്നു.

ഹദീസിന്റെ അർഥം .ഖുർആനിലോ സുന്നത്തി ലോ   (ഗവേശകരായ പണ്ഡിതന്മാരുടെ )ഗവേശണ പരമായോ വാചികമായോ വ്യക്തമായോ അവ്യക്തമായോ തെളിവില്ലാതെ ഇസ്ലാമിൽ ഒരഭിപ്രായം പുതുക്കിയാൽ അതു തള്ളപ്പെടേണ്ടതാണ് എന്നാണ് -

നമ്മുടെ അംറ് ഇല്ലാത്തത് പ്രവർത്തിച്ചാൽ എന്നാൽ

 അതായത്
ദീനിലോ ശറഇലോ ഇല്ലാത്ത അല്ലാഹുവും റസൂലും അനുമതി നൽകാത്ത എന്നാണ്
അത് കൊണ്ട് ഉദ്ധേശ്യം
ശറഇന് പുറത്തുള്ള ശറഇനോട് ബന്തമില്ലാത്ത എന്നാണ് (മിർഖാത്ത് 140)

ഫത്ഹുൽ ബാരി യിൽ ഇബ്ന് ഹജർ റ പറയുന്നു:


" من أحدث في أمرنا هذا ما ليس منه فهو رد "
 ليس عليه أمرنا " والمراد به أمر الدين ، فتح الباري
2/550
നമ്മുടെ അംറല്ലാത്തത് എന്നാൽ
ദീനിന്റെ കാര്യമല്ലാത്തത് എന്നാണ് ഉദ്ധേ ശം
ഫത്ഹുൽ ബാരി 2/550


ഫത്ഹുൽ ബാരി ഇബ്ന് ഹജർ  റ പറയുന്നു:
الحافظ ابن حجر في الفتح: وَهَذَا الْحَدِيثُ مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ
ഈ ഹദീസിന്റെ അർത്ഥം


 ; ആരെങ്കിലും ദീനിൽ അതിന്റെ അടിസ്ഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത്  ദീനിൽ വക വെക്കാവുന്നതല്ല.ഫത്ഹുൽ ബാരി 2/550

ഇബ്ന് റജബ് റ പറയുന്നു.

قال ابن رجب في جامع العلوم والحكم: فهذا الحديث يدلُّ بمنطوقه على أنَّ كلَّ عملٍ ليس عليه أمر الشارع، فهو مردود، ويدلُّ بمفهومه على أنَّ كلَّ عمل عليه أمره، فهو غير مردود، والمراد بأمره هاهنا: دينُه وشرعُه، كالمراد بقوله في الرواية الأخرى: مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود.

وقوله: ليس عليه أمرنا إشارةٌ إلى أنَّ أعمال العاملين كلهم ينبغي أنْ تكون تحتَ أحكام الشريعة، وتكون أحكام الشريعة حاكمةً عليها بأمرها ونهيها، فمن كان عملُه جارياً تحت أحكام الشرع، موافقاً لها، فهو مقبولٌ، ومن كان خارجاً عن ذلك، فهو مردودٌ. اهـ.جامع العلوم والحكم. تحفة الاحوذي٢/١٣٥

ശരീഅത്ത് പഠിപ്പിച്ചവരുടെ അംറ് ഇല്ലാത്ത ഏതൊരു പ്രവർത്തനവും തള്ളപെടേണ്ടതാണ് എന്ന്
ഈ ഹദീസിന്റെ മൊഴി അർഥം അറിയിക്കുന്നു.
അംറുള്ള കർമങ്ങൾ ഒന്നും തള്ളപ്പെടില്ല എന്ന് ഇതിന്റെ ഭാഹ്യാർഥം അറിയിക്കുന്നു.

 'അംറ് കൊണ്ടുള്ള ഉദ്ധേശ്യം ദീനും
ശറഉമാണ്   (കുഞ്ഞാപ്പുകൾ മനസ്സിലാക്കിയത് പോലെ വെറും കൽപന എന്നല്ല )
നമ്മുടെ ദീനിലില്ലാത്തത് വല്ലവനും പുതുക്കിയാൽ അത് തള്ളപെടും എന്ന ഹദീസിൽ അംറ് കൊണ്ട് ഉദ്ധേശവും  അത് തന്നെയാണല്ലോ '
അപ്പോൾ ഹദീസിന്റെ അർത്ഥം വല്ലവന്റെയും പ്രവർത്തിശറഇന് പുറത്തായാൽ ശറഉമായി ബന്തമില്ലാതിരിക്കുകയും ചെയ്താൽ അത് തള്ളപ്പെടും എന്നാണ്.


നമ്മുടെ അംറില്ലാത്തത് എന്നാൽ പ്രവർത്തിക്കുന്നവന്റെ പ്രവർത്തനങ്ങൾ ശരീഅത്തിന്റെ വിധികളുടെ കീഴിലാവണം എന്ന് സൂചനയുണ്ട്''

ശരീഅത്തിന്റെ വിധികൾ പ്രവർത്തനത്തിന്റെ മേൽ വിരോധം കൊണ്ടും അംറ് കൊണ്ടും വിധിക്കുന്നതാണ് -

കർമങ്ങൾ ശറഇന്റ ഹുക്മുകൾ കളോട് യോജിച്ചു വരികയും അതിന്ന് കീഴിലാവുകയും ചെയതാൽ സ്വീ കാര്യമാണ്
അതിനെ തൊട്ട് പുറത്തായാൽ തള്ളപെടും -
 ജാമിഉൽ ഉലും തുഹ്ഫതുൽ അഹ് വദി 2/135

ഇത്രയും പറഞ്ഞതിൽ നിന്നും
എന്ത് കാര്യം ചെയ്യാനും നബി സ്വ യുടെ കൽപന വേണമെന്ന
കുഞ്ഞാപ്പു മനസ്സിലാക്കിയത് തെറ്റാണന്നും അങ്ങനെ ആ ഹദീസിന് അർത്ഥമില്ലന്നും മനസ്സിലാക്കാം -

ഇമാം ശാഫി പറയുന്നു.

പുതുതായി ഉണ്ടായത് രണ്ടു വിധമാണ്;

1- കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായത്,ഇത് (ഹദീസിൽ പറഞ്ഞ)  ബിദ്അത്തുള്ളലാല  (പിഴച്ച ബിദ്അത്ത് )യാണ്.

2' അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അത്തുകളാണ്...
 (ഫത്ഹുൽ ബാരി 13/254)
ബിദ്അത്തിനെ
അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:
ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)

‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു (ഫത്ഹുൽ ബാരി 13/254


:- -- ........

ഒഹാബി പുരോഹിതൻ

വേറെചിലര് ബിദ്അത്തുകളെ ന്യായീകരിക്കാന് ദിക്ര് അല്ലെ നിസ്ക്കാരമല്ലേ സ്വലാത്തല്ലേ എന്നൊക്കെ പറയാറുണ്ട് .. എന്നാല് ഇസ്ലാമില് അത്പറ്റുമോ.? ഇല്ല. സ്വഹീഹുല്ബുഖാരിയില് ഉള്ള ഈ ഹദീസ് പഠിക്കുക:

أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
4776 حَدَّثَنَا سَعِيدُ بْنُ أَبِي مَرْيَمَ أَخْبَرَنَا مُحَمَّدُ بْنُ جَعْفَرٍ أَخْبَرَنَا حُمَيْدُ بْنُ أَبِي حُمَيْدٍ الطَّوِيلُ أَنَّهُ سَمِعَ أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ يَقُولُ جَاءَ ثَلَاثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا فَقَالُوا وَأَيْنَ نَحْنُ مِنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ قَالَ أَحَدُهُمْ أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا وَقَالَ آخَرُ أَنَا أَصُومُ الدَّهْرَ وَلَا أُفْطِرُ وَقَالَ آخَرُ أَنَا أَعْتَزِلُ النِّسَاءَ فَلَا أَتَزَوَّجُ أَبَدًا فَجَاءَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَيْهِمْ فَقَالَ أَنْتُمْ الَّذِينَ قُلْتُمْ كَذَا وَكَذَا أَمَا وَاللَّهِ إِنِّي لَأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ لَكِنِّي أَصُومُ وَأُفْطِرُ وَأُصَلِّي وَأَرْقُدُ وَأَتَزَوَّجُ النِّسَاءَ فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي
അനസ്(റ) പറയുന്നു: മൂന്നുപേര് നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടില് വന്നു. നബി(സ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള് ( അവര്ക്കത് വളരെ കുറഞ്ഞ് പോയെന്ന് തോന്നി )-അവര് പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള് പറഞ്ഞു: ഞാന് എന്നും രാത്രി മുഴുവന് നമസ്കരിക്കും. മറ്റൊരാള് പറഞ്ഞു: എല്ലാ ദിവസവും ഞാന് നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന് പറഞ്ഞു: ഞാന് സ്ത്രീകളില് നിന്നകന്ന് നില്ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള് അരുളി: നിങ്ങള് ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന് . ഞാന് ചിലപ്പോള് നോമ്പനുഷ്ഠിക്കുകയും ചിലപ്പോള് നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന് എന്റെ സമൂഹത്തില്പ്പെട്ടവനല്ല തന്നെ. (ബുഖാരി. 7. 62. 1)

ഇവിടെ ഈ മൂന്ന് ആളുകളുടെ ഉദ്ദേശം നല്ലതാണ് . അവര് പറയുന്ന കാര്യങ്ങളും നല്ലതാണ്. പക്ഷെ നമുക്ക് മാതൃകയായി അല്ലാഹു നിയോഗിച്ച നബി(സ)യുടെ മാര്ഗ്ഗത്തില് നിന്നും വ്യത്യസ്തമായ ഒരു മാര്ഗ്ഗം സ്വീകരിച്ചതിനാല് ആണ് നബി (സ) അവന് എന്റെ സമൂഹത്തില്പ്പെട്ടവനല്ല എന്ന് പറഞ്ഞത്. അവരെതിരുത്തിയത്..



മറുപടി

നബി സ്വ തെറ്റ് ചെയ്യുന്നവരാണ് എന്ന് പറയുന്നവർ മാത്രമേ

 'നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ.

എന്ന് അർഥം പറയാൻ കഴിയു

മുമ്പും പിമ്പും തെറ്റുകളെ തൊട്ട് മറയും സംരക്ഷണവും അവിടത്തേക്ക് നൽകി എന്നാണ് മേൽ വാചകത്തിന്റെ അർഥം

നബി സ്വ യെ നിസാര പെടുത്താതെ ഒഹാബികൾക്ക് ഉറക്ക് വരില്ലല്ലോ


നബി സ്വ വൈകുന്നേരം പ്രതേകം ചൊല്ലാൻ പറഞ്ഞതും ദിവസവും ചൊല്ലാൻ പറഞ്ഞതും മായ ദിക്റുകളും ആയത്തുകളും പൊതുവെ ഉള്ള ചില ദിക്റുകളും ദുആ ഉകളും മാണ് ഹദ്ദാദിൽ ഉള്ളത് അത് പോലേയുള്ള ദിക്റ് ദുആ ഉകൾ ചൊല്ലിയത് കൊണ്ടാണ് നബി സ്വ ഇവിടെ നിരുൽസാഹപെടുത്തിയത് എന്ന് ഒരു ഹദീസ് പണ്ഡിതനും വ്യാഖ്യാനം പറഞ്ഞത് തെളിയിക്കാൻ   ഒരു  ഒഹാബി പുരോഹിതനും സാധ്യമല്ല  'ഉണ്ടങ്കിൽ അതാണ്. ഉദ്ധരിക്കേണ്ടത് . സ്വയം ദുർവ്യാഖ്യാനം നബി സ്വ യുടെ മേൽ നിർമിച്ചു പറയലല്ല. അവന്ന് നരക മുണ്ടന്ന് നബി സ്വ പറഞ്ഞിട്ടുണ്ട്



സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഹാഫിള് ഇബ്ന് ഹജർ റ പറയുന്നു
لأن المشدد لا يأمن من الملل بخلاف المقتصد فإنه أمكن لاستمراره وخير العمل ما داوم عليه صاحبه ، وقد أرشد إلى ذلك في قوله في الحديث الآخر "المنبت لا أرضا قطع ولا ظهرا أبق


(ഒരാള് പറഞ്ഞു: ഞാന് എന്നും രാത്രി മുഴുവന് നമസ്കരിക്കും. മറ്റൊരാള് പറഞ്ഞു: എല്ലാ ദിവസവും ഞാന് നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന് പറഞ്ഞു: ഞാന് സ്ത്രീകളില് നിന്നകന്ന് നില്ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല.)
 ഇങ്ങനെയുള്ള ശക്തിപെടുത്തലുകൾ മടുപ്പുണ്ടാക്കൽ നെ തൊട്ട് സുരക്ഷിതമല്ല.
മിതത്തത്തിൽ മടുപ്പില്ല - അത് എന്നും നിലനിർത്താൻ സാദിക്കും .സൽകർമം ചെയ്യുന്നവൻ പതിവായി ചെയ്യാൻ കഴിയുന്നത്ര ചെയ്യലാണ് സൽകർമത്തിൽ ഉത്തമം ( ഫത്ഹ് ൽബാരി പേജ് 8 വാ 6 )

ചുരുക്കത്തിൽ ഹദ്ധാദ് പോലെ  കർമം ചെയ്യുന്നവൻ  എന്നു പതിവാക്കാനും തുടർന്ന് ചെയ്യാനും കഴിയുന്നത്ര മാത്രം  ചെയ്യണം .
പതിവാക്കാനും കഴിയാത്ത അത്രയും ചെയ്താൽ മടുപ്പും ക്ഷീണവും വരുകയും തുടർന്നു ചെയ്യാൻ കഴിയാതെ വരികയും ചെയ്യും എന്നാണ് നബി സ്വ പഠിപ്പിക്കുന്നത്

സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഹാഫിള് ഇബ്ന് ഹജർ റ  വീണ്ടും പറയുന്നു
قوله ( فمن رغب عن سنتي فليس مني ) المراد بالسنة الطريقة لا التي تقابل الفرض ، والرغبة عن الشيء الإعراض عنه إلى غيره ، والمراد من ترك طريقتي وأخذ بطريقة غيري فليس مني ، ولمح بذلك إلى طريق الرهبانية فإنهم الذين ابتدعوا التشديد كما وصفهم الله تعالى وقد عابهم بأنهم ما وفوه بما التزموه ، وطريقة النبي صلى الله عليه وسلم الحنيفية السمحة فيفطر ليتقوى على الصوم وينام ليتقوى على القيام ويتزوج لكسر الشهوة وإعفاف النفس . [ ص: 8 ] وتكثير النسل


أن الأخذ بالتشديد في العبادة يفضي إلى الملل القاطع لأصلها وملازمة الاقتصار على الفرائض مثلا وترك التنفل يفضي إلى إيثار البطالة وعدم النشاط إلى العبادة وخير الأمور الوسط
 (പതിവാക്കാനും തുടർന്നു പോകാനും കഴിയാത്ത വിതത്തിൽ)ശക്തിപെടുത്തി കൊണ്ട്  പുരോഹിതന്മാർ നിർമിക്കുകയും ഏറ്റടുക്കുകയും ചെയ്ത കർമങ്ങൾ അവർക്ക് പൂർത്തിയാക്കാൻ സാദിച്ചില്ല എന്നത് കൊണ്ട് അല്ലാഹു അവരെ ആക്ഷേപിച്ചു - ഇതിലേക്ക് സൂ ജനയാണ് നബി സ്വ പറഞ്ഞത്.

നബി സ്വ  യുടെ മാർഗം ചെവ്വായ എളുപ്പമുള്ള മാർഗമാണ്: നോമ്പിന് ശക്തി കിട്ടാൻ വേണ്ടി നോമ്പ് ഒഴിവാക്കുകയും
നിസ്കാരത്തിന് ശക്തി കിട്ടാൻ വേണ്ടി  ഉറങ്ങുകയും വികാരം അടക്കാൻ വേണ്ടിയും ശരീരത്തെ സംരക്ഷിക്കാനും സന്താനവർദന വിനും വേണ്ടി വിവാഹിതനാവുകയും ചെയ്യുന്നവരാണ് നബി സ്വ
 ( ഫത്ഹുൽ ബാരി പേജ് 8 വാ 6 )



ഒഹാബി പുരോഹിതൻ

പ്രിയസഹോദരന്മാരെ...
നിസ്കാരം നമുക്ക് നിര്ബന്ധമാണ് .. അതൊക്കെ അതാതിന്റെ സമയത്ത് തന്നെ ചെയ്യണം.എന്നാല് ഇതെല്ലാം ഒരാള് എല്ലാം കൂടി എന്നും രാത്രി കിടക്കാന് നേരത്ത് ഒറ്റയടിക്ക് ചെയ്താലോ.. >>?

അതേ അത് ബിദ്അത്താണ്.



മറുപടി

നിസ്കാരത്തിന് നിക്ഷിച്ചിത സമയം ഉണ്ടന്ന് ഖുർആനിൽ പറഞതാണ്  'അത് സമയത്തെ വിട്ട് പിന്തിക്കാൻ പാടില്ല എന്നും നബി സ്വ പഠിപിച്ചിട്ടുണ്ട്. അത് പോലെയല്ല ഹദ്ധാദിലെ  ദിക്റ് കൾ .അത് മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഈ ഒഹാബി പുരോഹിതൻമാർക് ഇല്ലാതെയായല്ലോ.
നബി സ്വ വൈകുന്നേരം പ്രതേകം ചൊല്ലാൻ പറഞ്ഞതും ദിവസവും ചൊല്ലാൻ പറഞ്ഞതും മായ ദിക്റുകളും ആയത്തുകളും പൊതുവെ ഉള്ള ചില ദിക്റുകളും ദുആ ഉകളും മാണ് ഹദ്ദാദിൽ ഉള്ളത് .അത് ഒരു സമയത്ത് ചൊല്ലി എന്നത് കൊണ്ട് തെറ്റാണ് ന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.

ഒഹാബി പുരോഹിതൻ

ദിക്ര് കള്ചൊല്ലാന് നബി(സ) കല്പ്പിച്ചതാണ്..ഓരോ ദിക്രും വിത്യസ്ത സമയത്ത് ചൊല്ലാൻ പറഞ്ഞ ദിക്രുകളാണ് .അതൊക്കെ ഒന്നിച്ചുകൂട്ടി ഒരു റാതീബ് ഉണ്ടാക്കി എല്ലാം കൂടി ഒറ്റയടിക്ക് ചൊല്ലുകയാണ് മുസ്ലിയാക്കന്മാർ ചൊല്ലുന്നത്. അതുകൊണ്ട് തന്നെ ഹദ്ധാദ് റാതീബ് ബിദ്അത്താണ്....


മറുപടി

 ഹദ്ധാദിലെ  ഓരോ ദിക്രും വിത്യസ്ത സമയത്ത് ചൊല്ലാൻ പറഞ്ഞ ദിക്രുകളാണ്  എന്ന് പുരോഹിതൻ പറഞ്ഞത് പച്ച കളവാണ്

അങ്ങനെ തെളിയിക്കാൻ ഒരിക്കലും സാധ്യമല്ല

വിവിധ സമയത്ത് ചൊല്ലുണമെന്ന് നിർദേശിക്കാത്ത ദിക്റുകൾ സമയത്ത്
ചൊല്ലി എന്നത് കൊണ്ട് തെറ്റാവുകയില്ല.

 "1:അങ്ങനെയാണങ്കിൽ വിവിധ സമയത്ത് നബി സ്വ പഠിപ്പിച്ച ഹദീസുകൾ ആയത്തുകൾ ഒരു പ്രതേക വിശയം തയ്യാറാക്കി പ്രസംഗിക്കുന്നത് തെറ്റാണൊ ഒഹാബി ?

2: വിവിധ സമയത്ത് നബി സ്വ പഠിപ്പിച്ച ഹദീസുകൾ  പ്രതേക ക്രമത്തിൽ അധ്യായങ്ങളായി ക്രോഡീകരിച്ച സ്വഹീഹുൽ ബുഖാരിയും സ്വഹീഹ് മുസ്ലിമും മറ്റു ഹദീസ് ഗ്രന്തങ്ങളും

അവകൾ ആ ക്രമത്തിൽ പഠിപ്പിക്കലും ചീത്ത ബിദ്അത്താണോ ഒഹാബി ?

3 :അത് പോലേ ഫിഖ്ഹിന്റെയും മറ്റും ഗ്രന്തങ്ങൾ പ്രതേക ക്രമത്തിൽ ക്രോ ഡികരിച്ച മഹാന്മാർ ചീത്തബിദ്അത് ചെയ്തവരാണോ പുരോഹിതാ?

4:  നബി സ്വ വിവിത സമയത്ത് പഠിപിച്ച വിജ്ഞാനങ്ങൾ പ്രതേക ക്രമത്തിൽ ക്രോ ഡികരിച്ച് ഗ്രന്തങ്ങൾ പലതും മൗലവിമാർ എഴുതിയിട്ടുണ്ട് 'ആ ക്രമം നബി സ്വ പഠിപ്പിച്ചതല്ല. അതല്ലാം ചീത്തബിദ്അത് ആണോപുരോഹിതാ

5: നിങ്ങളുടെ മദ്രസയിൽ പഠിപ്പിക്കുന്ന അമലിയാത്തും മറ്റു പുസ്തകങ്ങളുംപ്രതേക ക്രമത്തിൽ ക്രോ ഡികരിച്ചതാണ്
ആ ക്രമം നബി സ്വ പഠിപ്പിച്ചതല്ല. അതല്ലാം ചീത്തബിദ്അത് ആണോപുരോഹിതാ


   6: അൽ മനാറ് മാസിക, ഇസ്ലാഹ് ,ശ ബാബ്, വിജി ന്തനം ,തുടങ്ങി നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ
പുസ്തകങ്ങളുംപ്രതേക ക്രമത്തിൽ ക്രോ ഡികരിച്ചതാണ്
ആ ക്രമം നബി സ്വ പഠിപ്പിച്ചതല്ല. അതല്ലാം ചീത്തബിദ്അത് ആണോപുരോഹിതാ

7 : നിങ്ങളുടെ മദ്രസാ സിലബസ് പ്രതേക ക്രമത്തിൽ ആണ് ഉള്ളത്

ആ ക്രമം നബി സ്വ പഠിപ്പിച്ചതല്ല. അതല്ലാം ചീത്തബിദ്അത് ആണോപുരോഹിതാ
 
8: നിങ്ങളുടെ കോളേജ്സിലബസ് പ്രതേക ക്രമത്തിൽ ആണ് ഉള്ളത്

ആ ക്രമം നബി സ്വ പഠിപ്പിച്ചതല്ല. അതല്ലാം ചീത്തബിദ്അത് ആണോപുരോഹിതാ


ഇതല്ലാം ഇൽമ് പഠിപ്പിക്കലാണ് അത് ഏത് ക്രമത്തിലും പറ്റും എന്നാണ് മറുപടി എങ്കിൽ
 മുസ്ലിങ്ങൾ ചൊല്ലുന്ന ഹദ്ധാദ് നബി സ്വ പ്രതേകം ക്രമം പാലിക്കണമെന്ന് നിർദേശിക്കാത്ത ദിക്റുകളും ദുആ ഉകളുമാണ്  .അത് ഏത് ക്രമത്തിലും പറ്റും എന്നാണ്    ഇതിന്റെയും മറുപടി
:- .....................


ഒഹാബി പുരോഹിതൻ

ഒരുഡോക്ടര് ഒരു രോഗിക്ക് കുറെ മരുന്നെഴുതി . രാവിലെ ഭക്ഷണത്തിന് 2 വീതം ഭക്ഷണശേഷം വേറെ ഗുളിക 1വീതം. ഉച്ചക്ക് ഭക്ഷണത്തിന് മുന്പും പിന്പും കഴിക്കേണ്ടഗുളികകള് 2 വീതം, രാത്രി ഭക്ഷണത്തിന് മുന്പും പിന്പും കഴിക്കേണ്ടഗുളികകള്.... എന്നാല് ഡോകടര് പറഞ്ഞപോലെ ചെയ്യാന് അയാള്ക്കതിന് പറ്റുന്നില്ല . മറക്കുന്നു.. ചിലപ്പോള് ആള് വേറെഎന്തെങ്കിലും കാര്യത്തിന് പുറത്താവും .. ഗുളിക തിന്നാന് പറ്റില്ല...... അപ്പോള് പള്ളിക്കലെ മുസ്ലിയാര് പറഞ്ഞു: എടാ മയമാല്യെ .. ജ്ജി ഡോക്റ്റര് പറഞ്ഞതൊന്നും കാര്യാക്കണ്ട.. ജ്ജ്യതൊക്കെ രാത്രി കെടക്കാന് നേരത്ത് ഒന്നായിട്ടങ്ങ് തിന്നോ .. ഒരുകൊയപ്പോംല്ല.....

എന്താവും അയാളുടെ സ്ഥിതി...??? കുഴപ്പംണ്ടാവുമോ..? ചിലപ്പോള് കാറ്റ് പോയിട്ടുണ്ടാവും.......



മറുപടി

നിക്ഷിച്ചിതസമയം നിക്ഷയിച്ച് നബി സ്വ പറഞ്ഞ ദിക് റിനും ദുആഇന്നും മാത്രമേ മേൽ ഉദാഹരണം ബാദകമാവു എന്ന് മനസ്സിലാക്കാനുള്ള അന്തം ഇല്ലാത്തതാണ് ഒഹാബി പുരോഹിതന്മാരുടെ ഗതികേട്

ഹദ്ധാദിൽ നിക്ഷിത സമയം നിർണയിച്ച ദിക്റ് ദുആ ഉകൾ സമയത് ഒരു മിച്ച് ചൊല്ലുകയല്ല.
എപ്പോഴും ചൊല്ലാൻ പറ്റുന്നതും വൈകുനേരം ചെല്ലേണ്ടതുമായ ദിക്റ്
ദുആ ഉകൾ വൈകുനേരം ഒരു സമയത്ത് ചൊല്ലുന്നു എന്ന് മാത്രം .അത്
തെറ്റാണ് ന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.
:.... :::...::: iiiiiiiii

ഒഹാബി പുരോഹിതൻ

അതേ സഹോദരന്മാരെ ഏതൊരുകാര്യവും അത് ചെയ്യാന് നിര്ദേശിച്ചവര് പറഞ്ഞതനുസരിച്ച് ചെയ്യണം.. ഇല്ലെങ്കില് ഫലം മോശമായിരിക്കും..



മറുപടി


ഹദ്ധാദ് റാതീബിൽ ഏത് നിർദേശത്തിന് മാണ് എന്ന് ആദ്യം പറയൂ ഒഹാബി

ഒഹാബി പുരോഹിതൻ

ദീനില് ഇന്നയിന്നകാര്യങ്ങള് ഇന്നയിന്ന സമയത്ത്ചെയ്യാന്പറഞ്ഞത് അല്ലാഹുവിങ്കല് നിന്നുള്ള വഹ്യുള്ള നബി(സ) യാണ്. അത്നാം അതുപോലെതന്നെ ചെയ്യണം...

മറുപടി

ഹദ്ധാദിൽ നിക്ഷിത സമയം നിർണയിച്ച ദിക്റ് ദുആ ഉകൾ സമയത് ഒരു മിച്ച് ചൊല്ലുകയല്ല.
എപ്പോഴും ചൊല്ലാൻ പറ്റുന്നതും വൈകുനേരം ചെല്ലേണ്ടതുമായ ദിക്റ്
ദുആ ഉകൾ വൈകുനേരം ഒരു സമയത്ത് ചൊല്ലുന്നു എന്ന് മാത്രം .അത്
തെറ്റാണ് ന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.

... ...:::

ഒഹാബി പുരോഹിതൻ

മാത്രമല്ല ഹദ്ധാദ്റാതീബില് ഫാതിഹ പാര്സലാക്കി മരിച്ചു പോയവരെ തവസ്സുലാക്കിയുള്ള തേട്ടവും ഉണ്ട്...അത്തരത്തില് ഉള്ള ഇലാ ഹളറത്തി അല്ഫാത്തിഹ ഇസ്ലാമില് പഠിപ്പിച്ചിട്ടില്ല...


മറുപടി


ശൈഖ് അബ്ദുൽ കരീം അസ്സാലൂസി പറയുന്നു:
അയാൾ ഖുർആൻ ഓതുകയും അവനു ഓതിയത് കാരണം അല്ലാഹുവിൽ നിന്നും  ലഭിക്കുന്നകൂലി  മയ്യിത്തിനു വേണ്ടി ആക്കുക അപ്പോൾ മയ്യിതിന് ഉപകരിക്കും റൗള ഇമാം നവവി 5/191'
وفي «الأذكار» للنووي عليه الرحمة: المشهور من مذهب الشافعي رضي الله تعالى عنه وجماعة أنها لا تصل، وذهب أحمد بن حنبل وجماعة من العلماء ومن أصحاب الشافعي إلى أنها تصل، فالاختيار أن يقول القارىء بعد فراغه اللهم أوصل ثواب ما قرأته إلى فلان
ഇമാം നവവി റ. വീണ്ടും പറയുന്നു. ശാഫിഈ മദ്ഹബിലെ പ്രശ്നം നേരേ കൂലി ചേരുകയില്ല എന്നാണ് . എന്നാൽ അഹമ്മദ് ബന് ഹമ്പൽ ശാഫിഈ ഇമാമിന്റെ അനുയായികളിൽ ഒരു സങ്കവും മറ്റു പല പണ്ഡിതന്മാരും നേരേ കൂലി ചേരുമെന്ന് പറഞ്ഞു.  '

അത് കൊണ്ട് ഏറ്റവും നല്ലത് ഖുർആൻ ഓതിയവർ ഓത്തിന് ശേഷം ഞാൻ ഓതിയതിന്റെ പ്രതിഫലം ഇന്നയാളിലേക്ക് ചേർക്കണേ എന്ന് ദുആ ചെയ്യലാണ്.( ഇലാഹ ഇറത്തി പറയണം ) അദ്കാറ് ഇമാം നവവി


ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.
ﻭﺃﺣﺐ ﻟﻮ ﻗﺮﺃ ﻋﻨﺪ ﺍﻟﻘﺒﺮ ﻭﺩﻋﻲ ﻟﻠﻤﻴﺖ ‏( ﺍﻷﻡ : ٣٢٢ / ١ ‏)
ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)
ഇമാം നവവി റ പറയുന്നു
الإمام النووي في "المجموع" (5/311، ط. دار الفكر): [قال أصحابنا: ويُستحب للزائر أن يُسلِّم على المقابر، ويدعو لمن يزوره ولجميع أهل المقبرة، والأفضل أن يكون السلام والدعاء بما ثبت في الحديث، ويُسْتَحَبُّ أن يقرأ من القرآن ما تيسَّر ويدعو لهم عقبها، نصَّ عليه الشافعيُّ، واتفق عليه الأصحاب] اهـ.

ഖുർആനിൽ നിന്ന് എളുപ്പമായത് പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാപിച്ചിരിക്കുന്നു'. അതിന്റെ മേൽശാഫി പണ്ഡിതന്മാർ ഏകോപ്പിച്ചിരിക്കുന്നു: (ശർഹുൽ മുഹദ്ദബ്: 5/311)

ഇമാം നവവി റ അദ്കാറിൽ പറയുന്നു.


وقال في "الأذكار" (1/288، ط. دار ابن حزم): [ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن؛ قالوا: فإن ختموا القرآن كله كان حسنًا] اهـ.
മറമാടിയതിന്ന് ശേഷം ഒട്ടകത്തെ അറുത്ത് മാംസ വിതരണം നടത്തുന്ന സമയം മയ്യിത്തിന്നരികെ ഇരിക്കൽ പുണ്യമാണ്.
ഖുർആൻ പാരായണം മയ്യിത്തിനുള്ള പ്രാർഥന പ്രഭാഷണം (വഅള് ) സ്വാലിഹീങ്ങളുടെയും അവസ്ഥകളും മഹാന്മാരുടെ ചരിത്രങ്ങൾ പറയൽ (മൗലിദ് പാരായണം ) എന്നിവ കൊണ്ട് ജോലിയാവണം .

ശാഫിഈ ഇമാമും അനുയായികളും പറഞ്ഞു.
ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.
ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്. (അദ്കാർ ഇമാം നവവി 288
)
ഇമാം നവവി റിയാളുസ്വാലിഹീനിൽ പറയുന്നു.
وقال في "رياض الصالحين" (1/295، ط. مؤسسة الرسالة): [قال الشافعي رحمه الله: ويُستحب أن يُقرأ عنده شيءٌ مِن القرآن، وإن ختموا القرآن عنده كان حسنًا] اهـ.
ശാഫിഈ ഇമാം പറഞ്ഞു.
ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.
ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്.(       റിയാളുസ്വാലിഹീൻ       295)

ഒഹാബി പുരോഹിതൻ

ഈവിഷയത്തില് ഉള്ള ഒരു ഫത്വ കാണുക :

മറുപടി
ഹദ്ധാദിനെ എത്രിക്കാൻ
ഖുർആനും സുന്നത്തും തെളിവ് പറയാൻ
സാധിക്കാത്തത് കൊണ്ട് ഏതോ ജാഹിലിന്റെ ഫത്വയാണോ ത്

അത് തൽകാലം കീശയിൽ വെച്ചാൽ മതി

............... തയ്യാറാക്കിയത്
അസ്ലം സഖാഫി
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...