Showing posts with label നേർച്ചയാക്കൽ ഒഹാബി പുരോഹിതന്മാരുടെ തെറ്റിദ്ധരിപ്പിക്കൽന് മറുപടി*. Show all posts
Showing posts with label നേർച്ചയാക്കൽ ഒഹാബി പുരോഹിതന്മാരുടെ തെറ്റിദ്ധരിപ്പിക്കൽന് മറുപടി*. Show all posts

Saturday, May 9, 2020

നേർച്ചയാക്കൽ ഒഹാബി പുരോഹിതന്മാരുടെ തെറ്റിദ്ധരിപ്പിക്കൽന് മറുപടി*

*ബദ്രീങ്ങളുടെ പേരിലും
മറ്റു മഹാന്മാരുടെ പേരിലും നേർച്ചയാക്കൽ ഒഹാബി പുരോഹിതന്മാരുടെ തെറ്റിദ്ധരിപ്പിക്കൽന് മറുപടി*


*അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി*

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
 ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു
... iiiiiii

#പരിശുദ്ധ_റമദാനിൽ_ബദ്രീങ്ങളുടെ_ആണ്ട്_എന്ന_പേരിൽ_അറവ്_നടത്തുന്നവർ അതിനെ സഹായിക്കുന്നവർ, സഹകരിക്കുന്നവർ കേൾക്കുക നിങ്ങൾ നാളെ റബ്ബിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും.


മറുപടി

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക അറവ് നടത്തുക എന്നാൽ എന്താണന്ന്
മനസ്സിലാകാത്തത് കൊണ്ടാണ് ഇത്തരം ആരോപണം നടത്തുന്നത് '
താഴെ പറയുന്ന ചോദ്യത്തരം ശ്രദ്ധിച്ചാൽ തെറ്റിദ്ധാരണ നീങ്ങുന്നതാണ് '


Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?
അത് അനുവദനീയമാണോ?


മഹാൻമാരുടെ പേരിൽ
നേർച്ചയുടെ ലക്ഷ്യം എന്ത് ?അത് ശിർക്കാവുമോ?  നേർച്ച അല്ലാഹു വിന് മാത്രമല്ലേ ചെയ്യേണ്ടത്📚📚

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?



മറുപടി

സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടി മാത്രമാണ് '
മഹാൻമാരുടെ പേരിൽ  സ്വദഖ ചെയ്യാനോ   ഭക്ഷണം' നൽകാനോ   മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ നേർച്ചയാക്കുക എന്നാൽ  ആ നേർച്ച അല്ലാഹു വിന് വേണ്ടി മാത്രമാണ്.

മരിച്ചവർക്ക് വേണ്ടി സ്വദഖ ചെയ്യൽ അനുവദനീയമാണന്ന്
ഇബ്നു തൈമിയ്യ പോലും പറഞ്ഞിട്ടുണ്ട്
ഇബ്നു തൈമിയ്യ
പറയുന്നു
.قال  ابن تيمية: «فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية، كالصدقة والعتق، فإذا تبرع له الغير بسعيه نفعه الله بذلك، كما ينفعه بدعائه له، والصدقة عنه.
وهو ينتفع بكل ما يصل إليه من كل مسلم، سواء كان من أقاربه، أو غيرهم كما ينتفع بصلاة المصلين عليه، ودعائهم له عند قبره» (مجموع الفتاوى 24/367

അത് ഇജ്മാ കൊണ്ട് സ്ഥിരപെട്ടതാണന്നു ഇമാം നവവി പറയുന്നു'

قال الإمام النووي: «الصدقة عن الميت تنفع الميت، ويصله ثوابها وهو كذلك بإجماع العلماء».

ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്. അതാണ് സത്യവും (ശര്‍ഹുമുസ്‌ലിം).


സ്വദഖ ചെയ്യുക പോലെയുള്ള പുണ്യകർമം നേർച്ചയാക്കുന്നത് പുണ്യമാണ്
ഖുർആൻ പറയുന്നു


'നിങ്ങൾ ചെലവഴിക്കുന്ന വസ്തുക്കളും നേർച്ചയാക്കുന്ന നേർച്ചകളും നിശ്ചയം അല്ലാഹു അറിയുന്നുണ്ട്. (അതിന് അവൻ പ്രതിഫലം നൽകുന്നതാണ്) ആക്രമകാരികൾക്ക് സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല"* . (അൽബഖറ 270)


ഖുർആനിൽ മറ്റൊരിടത്ത് സത്യവിശ്വാസികളുടെ സവിശേഷതകൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ അല്ലാഹു പറയുന്നു* 👉👉

*“അവർ നേർച്ചയാക്കിയത് പൂർത്തിയാക്കി വീട്ടുകയും ആപത്തു പടർന്നു പിടിക്കുന്ന ഒരു ദിവസത്തെ അവർ ഭയപെടുകയും ചെയ്യുന്നു”* (ഇൻസാൻ 7)

സഅ്ദുബ്‌നു ഉബാദ(റ)യെ തൊട്ടു നിവേദനം. അദ്ദേഹം പറഞ്ഞു: നബിയേ, സഅ്ദിന്റെ ഉമ്മ മരിച്ചു. അവരുടെ പേരിൽ ഏതാണ്‌ ഏറ്റവും പുണ്യം ലഭിക്കുന്ന ദാനം? നബി(സ) പറഞ്ഞു: വെള്ളം. അങ്ങനെ സഅ്ദ്‌ ഒരു കിണർ കുഴിച്ചു കൊണ്ട്‌ പറഞ്ഞു: ഇത്‌ സഅ്ദിന്റെ ഉമ്മാക്കാണ്‌" (തുർമുദി, അബൂദാവൂദ്‌, നസാഇ, ഇബ്നുമാജ, മുസ്‌നദ്‌ അഹ്‌മദ്‌


 സ്വദഖ എന്ന പുണ്യകർമം നിർബന്ധമായും ' ചെയ്യുമെന്ന് ഏറ്റടുക്കലാണ് ' നേർച്ച


ആ സ്വദഖ യുടെ പ്രതിഫലം മരണപെട്ട മഹാൻമാർക്ക് വേണ്ടിയാക്കിയാൽ അത് മരണപെട്ടവരിലേക്ക് ചേരുമെന്ന് ഇജ്മാ ഇ കൊണ്ട് സ്ഥിരപെട്ടതാണ്.
അത് ഇബ്നു തൈമിയയും അംഗീ കരിച്ചിട്ടുണ്ട്. ലോക മുസ്ലിമീങ്ങൾ ഏകോപിച്ച താണ്:

ഇങ്ങനെ മരണപ്പെട്ടു പ്പോയ മഹാൻമാരില്ലേക്ക് സ്വദഖയുടെയും നേർച്ചയുടെ പ്രതിഫലം ചേർക്കുന്നത് ' കൊണ്ടന്ന് മഹാൻമാരുടെ പേരിൽ നേർച്ച എന്നു  പറയുന്നത് ഒരിക്കലും തന്നെ ഇവിടെ നേർച്ച അള്ളാഹു അല്ലാത്തവരിലേക്കല്ല നൽക്കുന്നത്.

 സ്വദഖയുടെ പ്രതിഫലമാണ് അവർക്കെത്തുന്നത്. ഇതിനെ
പറ്റി മഹാൻമാരുടെ പേരിൽ നേർച്ച എന്നോ അവർക്ക് നേർച്ചയാക്കി എന്നോ വാചകത്തിൽ പ്രയോഗിച്ചാലും അവിടെ അള്ളാഹുവിന് തന്നെയാണ്  നേർച്ചയാക്കുന്നത്

 അതിന്റെ പ്രതിഫലം മഹാത്മാർക്ക് ഹദിയ ചെയ്യുന്നു എന്ന ഉദ്ധേശത്തിലാണ് അവരുടെ പേരിൽ നേർച്ചയാക്കി എന്ന് പറയുന്നത്.

  ഇത് ശിർക്ക് ആണെന്നോ ഹറാമാണെന്നോ തെളിയിക്കാൻ കഴിയില്ല .

മുസ്ലിമീങ്ങൾ അള്ളാഹുവല്ലാത്തവർക്ക് നേർച്ചയിക്കുന്നു എന്നു പറഞ്ഞ് ലോക മുസ്ലീമങ്ങളെ മേൽ ശിർക്ക് ആരോപിക്കുന്നവർ ആടിനെ പട്ടിയാക്കുകയാണ്  ചെയ്യുന്നത് '

ഒരു മഹാന്റെ പേരിലോ മറ്റോ നേർച്ചയാക്കിയാൽ അതുക്കൊണ്ടുദ്ദേശിക്കുന്നത് ആ  ആ മഹാന്മാരുടെ അനുസ്മരണം നടത്താൻ വേണ്ടിയോ അത് നടത്തുന്ന പള്ളിയിലേക്കോ  അവരെ സ്നേഹിക്കുന്നവർക്കോ സാധുക്കൾക്കോ അവരുടെ ഖബർ പരിപാലനത്തെയോ അവിടെയുള്ള സാധുക്കൾക്കോ മറ്റോസ്വദഖ ചെയ്യുക എന്നും ആസ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ചേരുക എന്നതും ഈ പുണ്യ കർമ്മങ്ങളെ കൊണ്ടും മഹാൻമാരോടുള്ള മഹബ്ബത്തു കൊണ്ടും ആവശ്യ'ങ്ങൾ പൂർത്തികരിക്കുക എന്നതും ആണ് .

മേൽ പറഞ്ഞ വിവരണം താഴെ പറയുന്ന പ്രമാണങ്ങളിൽ നിന്ന് ഗ്രഹിക്കുന്നതാണ്.

ഒരു സുന്നത്തായ കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണല്ലോ നേർച്ച എന്ന്  പറയുന്നത്. ദാനധർമ്മം ഒരു സുന്നതായ കർമമാണ് . അത് മഹാന്മാരുടെ പേരിൽ ചെയ്യാൻ നേർച്ചയാക്കുമ്പോഴും അല്ലാഹുവിനുള്ള ആരാധന തന്നെയാണ് . മഹാന്മാർക്കുള്ള ആരാധനയല്ല. മയ്യിത്തിന്ടെ പേരിലുള്ള നിസ്ക്കാരം മയ്യിത്തിനുള്ള ആരാധനയല്ലല്ലോ . അതിനാൽ അത് ശിർകോ കുഫ്റോ അല്ല .

മഹാനാരുടെ പേരിൽ നേർച്ച നേരുന്നതും അവരുടെ പേരിൽ ദാനം ചെയ്യുന്നതും , അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും വിശുദ്ധ ഇസ്ലാമിന് അവരറ്‌പ്പിച്ച അതിമഹത്തായ സേവനങ്ങളുടെ പേരിൽ അവരോടുള്ള കടപ്പാട് നിറവേറ്റാനും അതുമുകേന അലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുമാണ് . മഹാന്മാരെ ആധരിക്കുന്നതും അവരുടെ സ്മരണ ലോകത് നിലനിർത്തുന്നതും അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമമാണല്ലോ

മഹാൻമാർക്ക് നേർച്ചയ്ക്കൽ ഖാതിമതുൽ മുഹഖിഖീൽഇബ്നു ഹജർ റ പറയുന്നു.

മഹാൻമാർക്ക് നേർച്ചയ്ക്കൽ
സ്വഹീഹാണ് അത് കൊണ്ട് ഉദ്ധേശിച്ച പുണ്യ കർമ്മത്തിന് വേണ്ടി അതിനെ ചെലവഴിക്കേണ്ടത് ആണ്
ഇനി ഒരു ഉദ്ദേശവും ഇല്ലെങ്കിലും ലും പതിവുപോലെ  നന്മകൾക്ക് വേണ്ടി ചെലവഴിക്കാവുന്ന അതാണ് ആ വലിയ്യിനെ ആരാധിക്കൽനെ കരുതിയാൽ നേർച്ച പാടില്ല
 ഫതാവൽ കുബ്റാ


وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر
 أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالح أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في °هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو صد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحل ، فإن النذر حينئذ لا ينعقد الفتاوي الكبري،

വലിയ്യിന്റെ പേരിൽ നേര്ച്ച നേരുന്നത് കൊണ്ട് സാധുക്കള്‍ക്ക് ഭക്ഷണം
കൊടുക്കുക അല്ലെങ്ങില്‍ വലിയ്യിന്റെ പ്രതിനിതികളേയോ സന്താനങ്ങലെയോ കരുതുക
തുടങ്ങിയ പുണ്യ കരമായ കാര്യങ്ങളും ആയി ബന്ധപ്പെട്ടതിനെ കരുതണം എന്നാണു
മഹാനവര്കള്‍ പറയുന്നത്, കാരണം അതെല്ലാം അല്ലാഹുനികള്‍ നിന്നും പ്രതിഫലം
ലഭിക്കുന്ന പുണ്യ കര്‍മ്മങ്ങള്‍ ആണ്.

വീണ്ടും പറയുന്നത് കാണുക

النَّذْرُ لِلْوَلِيِّ إنَّمَا يُقْصَدُ بِهِ غَالِبًا التَّصَدُّقُ عَنْهُ
لِخُدَّامِ قَبْرِهِ وَأَقَارِبِهِ وَفُقَرَائِهِ فَإِنْ قَصَدَ النَّاذِرُ
شَيْئًا مِنْ ذَلِكَ أَوْ أَطْلَقَ صَحَّ വലിയ്യിനുള്ള നേര്ച്ച എന്നത് കൊണ്ട്
ഉദ്ദേശ്യം സാധാരണ ഗതിയില്‍ അദ്ധേഹത്തിന്റെ പേരില്‍ കബര്‍
പരിപാലിക്കുന്നവ്ര്‍ക്കും ദരിദ്രര്‍ക്കും ഉള്ള സ്വദക ആണ്, നേര്ച്ച നേരുന്ന
വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്ച്ച സ്വഹീഹാകും (ഫതാവല്‍ കുബ്ര)
അസ് ലം സഖാഫി പരപ്പനങ്ങാടി

*ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.*



 مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ

*അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.*

മറുപടി

ശിർക് മഹാ പാപ്പമാണന്ന് ആർക്കും തർക്കമില്ല

*ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു.*

അല്ലാഹു അല്ലാത്തവരുടെ പേരില്‍ ബലികര്‍മ്മവും മറ്റു നേര്‍ച്ചകളും.

{وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ}  : أَيْ ذُبِحَ عَلَى اسْمِ الصَّنَمِ، إذْ الْإِهْلَالُ رَفْعُ الصَّوْتِ وَمِنْهُ فُلَانٌ أَهَلَّ بِالْحَجِّ إذَا لَبَّى وَاسْتَهَلَّ الصَّبِيُّ إذَا صَرَخَ حِينَ وِلَادَتِهِ، وَالْهِلَالُ لِأَنَّهُ يُصْرَخُ عِنْدَ رُؤْيَتِهِ وَكَانُوا يَقُولُونَ عِنْدَ الذَّبْحِ بِاسْمِ اللَّاتِ وَالْعُزَّى فَحُرِّمَ عَلَيْهِمْ. فَمَعْنَى {وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ} وَمَا ذُبِحَ لِلطَّوَاغِيتِ وَالْأَصْنَامِ قَالَهُ جَمْعٌ، وَقَالَ آخَرُونَ: يَعْنِي مَا ذُكِرَ عَلَيْهِ غَيْرُ اسْمِ اللَّهِ. قَالَ الْفَخْرُ الرَّازِيّ وَهَذَا الْقَوْلُ أَوْلَى لِأَنَّهُ أَشَدُّ مُطَابَقَةً لِلَفْظِ الْآيَةِ. قَالَ الْعُلَمَاءُ لَوْ ذَبَحَ مُسْلِمٌ ذَبِيحَةً وَقَصَدَ بِذَبْحِهَا التَّقَرُّبَ بِهَا إلَى غَيْرِ اللَّهِ تَعَالَى صَارَ مُرْتَدًّا وَذَبِيحَتُهُ ذَبِيحَةُ مُرْتَدٍّ
الكتاب: الزواجر عن اقتراف الكبائر (1/362)
 ابن حجر الهيتمي

 "അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്‌" (അല്‍ ബഖറ - 173) എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട്  പറയുന്നു

റാസി ഇമാം പറയുന്നു: ഇത് വളരെ ബന്ധപ്പെട്ട ഒരു വാചകമാണ്, ആയത്തില്‍ പ്രതിപാദിച്ചിട്ടുള്ളതിനോട് വളരെ അനുയോജ്യമായ ആശയമാണ്, പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു.
"ഒരു മുസ്ലിം  ബലികർമ്മം നിർവ്വഹിക്കുകയും പ്രസ്തുത ബലികർമ്മം കൊണ്ടു അല്ലാഹു അല്ലാത്തവരുടെ സാമീപ്യം ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ട്ടൻ) ആയിതീർന്നു."
(ഇബ്ൻ ഹജർ ഹൈതമി - അസ്സവാഅജീർ- 1/362 )

മറുപടി

മൗലവി പുരോഹിതൻ  ഇബ്നു ഹജർ റ യുടെ മേൽ വാജ കത്തിൽ അർഥം പറയാതെ കട്ടഭാഗവും മൗലവി തെറ്റായി അർഥം പറഞ്ഞതും  കൂടി ഞാൻ ശരിയായി അർഥം പറയാം.
ഇബ്നു ഹജർ റ പറയുന്നത് ഇങ്ങനെ യാണ്.

അല്ലാഹു അല്ലാത്തതിന്ന് വേണ്ടി അറുക്കപ്പെട്ടത് എന്ന് പറഞ്ഞാൽ വിഗ്രഹത്തിന്റെ പേര് പറഞ്ഞു അറുക്കപെട്ടത് എന്നാണ് 'ലാത്തയുടെയും ഉസ്സയുടെയും പേര് കൊണ്ട് എന്ന് അവർ അറുക്കുമ്പോൾ പറയാറുണ്ടായിരുന്നു'
അപ്പോൾ
അല്ലാഹു അല്ലാത്തതിന്ന് വേണ്ടി അറുക്കപ്പെട്ടത് എന്ന് പറഞ്ഞാൽ വിഗ്രഹത്തിന്റെ പേര് പറഞ്ഞു അറുക്കപെട്ടത് എന്നാണ് 'ഒരു സംഘം പണ്ഡിതർ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
മറ്റൊരു വിഭാഗം പണ്ഡിതർ പറയുന്നത് അല്ലാഹു അല്ലാത്തവരുടെ പേര് പറഞ്ഞു അറുത്തത് എന്നാണ് ' ഈ അഭിപ്രായം ഏറ്റവും യോജിച്ച അഭിപ്രായമാണ് ' ആയത്തിന്റെ വാചകത്തിനോട് അനുയോജ്യവും ഇതാണ്

പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു.
"ഒരു മുസ്ലിം  ബലികർമ്മം നിർവ്വഹിക്കുകയും പ്രസ്തുത ബലികർമ്മം കൊണ്ടു അല്ലാഹു അല്ലാത്തവരിലേക്ക് സാമീപ്യം (ആരാധന) ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ട്ടൻ) ആയിതീർന്നു."
(ഇബ്ൻ ഹജർ ഹൈതമി - അസ്സവാഅജീർ- 1/362 )

ഇവിടെ പാടില്ലാത്തത് വിഗ്രഹത്തിന് വേണ്ടി അവയ്ക്ക് അരാധനയായി അറുത്തതും
വിഗ്രഹത്തിന്റെ പേര് പറഞ്ഞു അറുക്കപെട്ടതും അല്ലാഹു അല്ലാത്തവരുടെ പേര് പറഞ്ഞു അറുത്തത് എന്നാണ് 'അത് നിശിദ്ധമാവുമെന്നും
അല്ലാഹു അല്ലാത്തവരിലേക്ക് സാമീപ്യം (ആരാധന) ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ട്ടൻ) ആയിതീർന്നു." എന്നുമാണ് ഇതിൽ ആർക്കാണ് തർക്കമുള്ളത് ഒഹാബി

എന്നാൽ ഔലിയാക്കൾക്ക് വേണ്ടി സ്വദഖ ചെയ്യാൻ നേർച്ചയാക്കാമെന്ന് ഇബ്നു ഹജർ റ പറഞ്ഞത് നേരത്തെ ഉദ്ധരിച്ചതാണ്
അവർ പറയുന്നു


النَّذْرُ لِلْوَلِيِّ إنَّمَا يُقْصَدُ بِهِ غَالِبًا التَّصَدُّقُ عَنْهُ
لِخُدَّامِ قَبْرِهِ وَأَقَارِبِهِ وَفُقَرَائِهِ فَإِنْ قَصَدَ النَّاذِرُ
شَيْئًا مِنْ ذَلِكَ أَوْ أَطْلَقَ صَحَّ വലിയ്യിനുള്ള നേര്ച്ച എന്നത് കൊണ്ട്
ഉദ്ദേശ്യം സാധാരണ ഗതിയില്‍ അദ്ധേഹത്തിന്റെ പേരില്‍ കബര്‍
പരിപാലിക്കുന്നവ്ര്‍ക്കും ദരിദ്രര്‍ക്കും ഉള്ള സ്വദക ആണ്, നേര്ച്ച നേരുന്ന
വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്ച്ച സ്വഹീഹാകും (ഫതാവല്‍ കുബ്ര)

 ________________________________________


*മൗലവി തുടരുന്നു*

 أَنَّ النَّاذِرَ إنْ قَصَدَ تَعْظِيمَ الْبُقْعَةِ أَوْ الْقَبْرِ أَوْ التَّقَرُّبَ إلَى مَنْ دُفِنَ فِيهَا أَوْ مَنْ تُنْسَبُ إلَيْهِ وَهُوَ الْغَالِبُ مِنْ الْعَامَّةِ لِأَنَّهُمْ يَعْتَقِدُونَ أَنَّ لِهَذِهِ الْأَمَاكِنِ خُصُوصِيَّاتٍ لِأَنْفُسِهِمْ وَيَرَوْنَ أَنَّ النَّذْرَ لَهَا مِمَّا يَنْدَفِعُ بِهِ الْبَلَاءُ فَلَا يَصِحُّ النَّذْرُ فِي صُورَةٍ مِنْ هَذِهِ الصُّوَرِ لِأَنَّهُ لَمْ يُقْصَدْ بِهِ التَّقَرُّبُ إلَى اللَّهِ سُبْحَانَهُ وَتَعَالَى
الكتاب: الفتاوى الفقهية الكبرى (4/268)
ابن حجر الهيتمي (909 - 974 هـ = 1504 - 1567 م)
നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ  സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത്.


മറുപടി

ഇവിടെ ധാരാളം ഭാഗങ്ങൾ ഈ പുരോഹിതൻ കട്ടുവെച്ചിട്ടുണ്ട്
ഈ കട്ടുവെക്കൽ ജൂതന്മാരെ പോലും കടത്തിവെച്ചിരിക്കുന്നു
'ഇബ്നു ഹജർ ഫതാവയിൽ ധാരാളം പേജുകളിൽ മരണപെട്ട ഔലിയാക്കളുടെ പേരിൽ നേർച്ചയാക്കൽ അനുവദനീയമാണന്ന് പറഞ്ഞിട്ടുണ്ട് 'അതല്ലാം മൗലവീസ് കട്ടുവെച്ചച്ചതാണ്
ഇത് ഇബ്ലീസിനെ പോലും നാണിപ്പിക്കുന്നതാണ്

മൗലവി കട്ടുവെച്ച   ഫത്വയുടെ ഭാക്കി  ഭാഗം താഴെ നൽകുന്നു '
وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالحة أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو قصد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحال ، فإن النذر حينئذ لا ينعقد ،


وقد ذكر الأذرعي وغيره في نذر نحو الشمع ووقفه على ذلك ما يفيد ما ذكرته ، وحاصله أن من نذر أو وقف ما يشتري من غلته الأسراج للمسجد أو غيره صح إن كان قد يدخله ولو على نذور من ينتفع به من مصل أو نائم وإلا لم يصح ، وكذا إذا قصد بالنذر أو الموقوف من ذلك على المشاهد التنوير على من يسكن البقعة أو يرد إليها ، لأن هذا نوع فرية أما إذا قصد به الإيقاد على القبر ولو مع قصد التنوير فلا يصح ، وكذا إذا قصد به وهو الغالب من العامة تعظيم البقعة أو الغير أو التقرب إلى صاجيه فلا ينعقد لأنهم يعتقدون أن لهذه الأماكن خصوصيات ويرون أن النذر لها مما يندفع به البلاء الفتاوى الكبري 283
അല്ലാമാഇബ്നു ഹജർ റ യോട് ചോദ്യം
ഔലിയാക്കളിൽ പെട്ട ഒരു വലിയ്യിന് നേർച്ചയാക്കാമോ

ഉത്തരം.

ഔലിയാക്കളുടെയും ഉലമാ ഇന്റയും മഖ്ബറയിലേക്ക് നേർച്ചയും വഖ്ഫും സ്വഹീഹാണ് 'അവിടെയുള്ള' നിവാസികളെ യോ ആമഖ്ബറയുടെ പരിപാലനത്തിനോ   മറ്റു പുണ്യ കർമത്തിനോ  ചെലവഴിക്കൽ കരുതേണ്ടതാണ് ഒന്നും കരുതിയില്ല ങ്കിലും  അപ്പോഴും മേൽപ്പറഞ്ഞതിലേക്ക് തന്നെയാണ് അതിനെ ചെലവഴിക്കേണ്ടത്
അവിടെ മറ പെട്ടുകിടക്കുന്ന ആളുകളിലേക്ക് ഖുർബത് (ആരാധനാ കൊണ്ടുള്ള സാമീപ്യം )കരുതാൻ പാടില്ല അപ്പോൾ നേർച്ച സഹീഹ് വകയില്ല
അവിടെ വരുന്നവർക്കോ താമസിക്കുന്നവർ 'കോ
ഉപകാരമുണ്ടങ്കിൽ എണ്ണയും നേർച്ചയാക്കാവുന്നതാണ്.
നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചെര്‍ക്കപ്പെടുന്നവരുടെയോ ആരാധന കൊള്ള സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. (വിവരമില്ലാത്ത ചില നാടിലെ )സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച (അല്ലാഹു അല്ല ) ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ധേഷിക്കുന്നത് (.ഫതാവ282)


സുന്നികൾ ഔലിയാക്കളുടെ പേരിൽ സ്വദഖയായി അദ്ധേഹം ആദ്യം അങ്ങീകരിച്ചിട്ടുണ്ട് ആ ഭാഗം ഒഹാബി പുരോഹിതൻ കട്ടുവെച്ചിരിക്കുകയാണ്
നേർച്ച സ്വയം ആപത്തിനെ തടുക്കുമെന്ന വിശ്വാസത്തിൽ മഹാന്മാരിലേക് ആരാധന (ഖുർബത്ത്) അർപിച്ച് കൊണ്ട് ഏതോ രാജ്യത്ത് വിവരമില്ലാത്ത ചിലർ നടത്തുന്ന നേർച്ചയേയാ ണ് മഹാനവറുകൾ എത്രിക്കുന്നത് 'മഹാന്മാരുടെ പേരിൽ സ്വദഖയായി നടത്തുന്ന നേർച്ചയേ അദ്ധേഹം ഈ ഫത് വയിലും അതിന്റെ തൊട്ടടുത്ത പേജുകളിലും വെക്തമായി ശരിവെച്ചിട്ടുണ്ട് സ്വദഖ ദുരിദങ്ങൾ നീക്കുമെന്ന് നബി സ്വ പറഞ്ഞതുമാണല്ലോ

' നേർച്ച നടത്തുന്നത് അല്ലാഹുവിലേക്ക് അടുപ്പിക്കാനും അവനുള്ള ആരാധനയായിട്ടുമാണ് ' മഹാന്മാരിലേക്ക് അടുപ്പിക്കാനോ അവർക്കുള്ള ആരാധനയായിട്ടല്ല 'നേർച്ച സ്വയം ഒരു ദുരന്തവും തടുക്കുകയില്ല. സ്വദഖയും പുണ്യകർമവും പ്രാർഥനയും കാരണം അല്ലാഹുവാണ് എല്ലാം തടുക്കുന്നത് '

ഒഹാബികൾ കട്ടൂ വെക്കുന്ന ഇബ്നു ഹജർ റ വിന്റെ ഫതാവയുടെ മറ്റു ഭാഗങ്ങൾ കാണുക.



ഔലിയാക്കളുടെ ഖബറിലേക്കോ വഫാത്തിന് ശേഷം മുത്ത് നബി صلى الله عليه وسلم
തങ്ങൾക്കോ നേർച്ചയാക്കുന്നതിന്റെ വിധി എന്ത്?

ഉത്തരം

വലിയ്യുന്നുള്ള നേർച്ച കൊണ്ട് അതികവും ഉദ്ധേശിക്കുന്നത്
അദ്ധേഹത്തിന്റെ ഖബറിന്റെ സേവകന്മാർക്കോ  കുടുംബത്തിനോ സാധുക്കൾക്കോ സ്വദഖ ചെയ്യൽനേയാണ് കരുതാറുള്ളത്
വലിയ്യിന്റെ പേരിൽ നേർച്ച കൊണ്ട് ഇത്തരം കാര്യങ്ങൾ കരുതുകയോ നിരുപാദികം നേർച്ചയാക്കുകയോ ചെയ്താൽ അത് സ്വഹീഹാണ്
മയ്യത്തിന്റെ തടിയിലേക്ക് ഖുർബത്തിനെ (ഇബാദത്ത് ) കരുതിയാൽ സ്വഹീഹല്ല
മയ്യത്തിന് നേർച്ച സ്വഹീഹല്ല എന്ന് അബുൽ ഹസനുൽ അർ സഖ് പറഞ്ഞതിനേ ഇതിന്റെ മേൽ (മയ്യത്തിന്റെ തടിയിലേക്ക് ഖുർബത്തിനെ (ഇബാദത്ത് ) കരുതിയാൽ )ചുമത്തണം
ഇമാം റാഫി റ ഇ യുടെ അസീസ് എന്ന ഗ്രന്തത്തിലും മേൽ കാര്യം പറഞ്ഞിട്ടുണ്ട്
മഖ്ബറ യുടെ ഖാദിമങ്ങൾക്കും അയൽവാസികൾക്കും സ്വദഖ കരുതൽ പതിവുള്ളപ്പോൾ ' അത് സ്വഹീഹാണന്നാണ് റാഫി ഈ റ ഇമാമിന്റെ ഉദ്ധേശം ഖാദിം എന്ന ഗ്രന്തത്തിലും ഇത് പറഞ്ഞിട്ടുണ്ട്
മുത്ത് നബിക്ക്صلي الله عليه وسلم നേർച്ചയാക്കലും മേൽ പ്രകാരം സ്വഹീഹാണ് അവിടത്തെ അയൽവാസികൾക്കൊ മഖ്ബറ യുടെ ഖാദി മുകളെയോ ഉദ്ധേശിച്ച് നേർച്ചയാക്കിയാൽ അങ്ങനെ ചെയ്യണം 'അല്ലങ്കിൽ പതിവ് പോലെ ചെയ്യണം ( ഫതാവ280)


. باب النذر وسئل رحمه الله تعالى بما لفظه ما حاصل أحكام النذر لقبور الأولياء وللمساجد وللنبي  بعد وفاته ، وما حاصل ما يجب في قسمة ذلك النذر هل هو على سكان مشهد المندور له مع التسوية بينهم ومن سبق منهم وأاخذ النذر يفوز به أو يشاركه فيه الباقون ؟ فأجاب نفعنا الله سبحانه وتعالى بعلومه بقوله : النذر للولي إنما يقصد به غالباً التصدق عنه الخدام قبره وأقاربه وفقرائه فإن قصد القادر شيئاً من ذلك أو أطلق صح وإن قصد التقرب لذات الميت كما يفعله أكثر الجهلة لم يصح وعلى هذا الأخير يحمل إطلاق أبي الحسن الأزرق عدم صحة النذر للميت . وفي العزيز في النذر لقبر جرجان ما هو صريح فيما ذكر وحذفه في الروضة لإيهامه صحة النذر للقبر مطلقاً لكن مراد الرافعي كما في الخادم أن العرف اقتضى أن يتصدق به على فقراء جبران مشهده أو خدمته والنذر للمسجد صحيح لأنه حر يملك وحينئذ يصرف لمصالحه كالوقف عليه فلا يعطي خدمته منه شيئاً إلا أن صرح الناذر بأنه قصدهم وحيث صح النذر للقبر عمل في قسمة المندور على الفقراء والخدام والأقارب وغيرهم بالعادة المطردة في ذلك وقت النذر إن علمها النادر أخذاً من كلامهم في باب الوقف من أنه يعمل فيه بالعادة بهذه الشروط ومن ثم قالوا في العادة الموجود فيها هذه الشروط أنها بمنزلة شرط الواقف فكذا نقول هنا العادة المذكورة بمنزلة شرط الناذر فيعمل بجميع ما حكمت به فلو اعتيد أن من خرج وسبق إلى الناذر وأخذ منه فاز به عمل بذلك على ما أفتى به بعضهم . قال السيد السمهوديي رحمة الله تبارك وتعالى بعد ذكره نحو ما قدمته


 وكذا القول فيمن نذر به للنبي فإن قصد النادر خدامه أو جيرانه و عمل به وإن لم يعلم قصده واطرد العرف بشيء من ذلك حمل الندر عليه اهـ ، ولم يقيد هو ولا غيره ذلك بما قدمته أن شرط العمل بالعادة أن يعرفها الناذر حين النذر ولا بد من ذلك لما علمته من كلامهم في الوقف فإن علم من حال الناذر أنه لا يعرف تلك العادة المطردة في وقت أو شك في ذلك فالذي يظهر في حالة الشك حمله على العادة ، لأن الظاهر أن الناذر أحاط بها ، وأما في حالة العلم بعدم معرفته بها فيتردد النظر فيه ولا يبعد أن يقال ينظر لعرف أهل بلد الناذر في نذرهم للقبور فإن لم يعرف بلده أو لم يكن لهم عرف في ذلك اعتبرت العادة التي يقصدها أغلب الناس فتاوى الكبرى 280 .


 ഇബ്നു ഹജർ റ നോട് ചോദ്യം
മുത്ത് നബിക്ക് നേർച്ചയാക്കിയാൽ എന്ത് ചെയ്യണം
മറുപടി

റാഫിഈ റ ഇബ്നു അബ്ദുസ്സലാം  റ അദ്റഈ റ
സർകശി റ മറ്റു മഹത്തുകളുടെ വാചകങ്ങളിൽ നിന്നും ഗ്രഹിക്കുന്നത്

മുത്ത് നബി صلي الله عليه وسلم
യുടെ പേരിൽ  നേർച്ച കൊണ്ട് മുത്ത് നബി صلي الله عليه وسلم
യുടെ പള്ളിയിലേക്കോ അയൽവാസികൾക്കോ മറ്റു പുണ്യകർമത്തിനോ ചിലവയിക്കൽ നെ കരുതിയാൽ ആ നേർച്ച സ്വഹീഹാവുന്നതാണ് മേൽപ്രകാരം ചിലവയിക്കേണ്ടതാണ് 'ഒന്നും കരുതാതെ നേർച്ചയാക്കിയാൽ പതിവ് പോലെ ചില വയിക്കണം
ഒരു പതിവുമില്ലങ്കിൽ സ്വഹീഹല്ല (.ഫതാവ281)


 وسئل إذا نذر شخص نذراً للنبي  هل يملكه  ويرصد لمصالح حجرته أو لمصالح مسجده أو لأهله فإذا صرف فهل يصرف لبنى الحسنين أو لبني هاشم وبني المطلب أو لخدام حجرته أو لخدام مسجده أو لسكان بلده أم لا ؟ وإذا أخذ نذره أحد هؤلاء  المذكورين جاز له ذلك والتصرف فيه أم لا ؟ .

 فأجاب الذي يؤخذ من مجموع كلام الرافعي وأبن عبد السلام والأذرعي والزركشي وغيرهم أن من نذر شيئاً للنبي ؟ فإن قصد صرفه في قرية تتعلق بمسجده أو بجيرانه أو بغير هما صح تذره وعمل فيه بقصده وإن لم يقصد شيئاً فإن أطرد العرف بصرف ما ينذر له و لجهة مخصوصة وعلم الناذر بذلك العرف وقت النذر صح النذر أيضاً ووجب صرفه لتلك الجهة المذكورة وإن لم يطرد بشيء أو جهله الناذر ولا قصد له كما تقرر فالذي يتجه أنه لا يصح النذر لأنه لم يقصد به قربة ولم يوجد عرف ينزل عليه وإذا خرج النذر عن هذين ولم يكن لفظه موضوعاً للقرية كان باطلاًفتاوي280

ഇബ്ൻ ഹജർ റ നോട്  ചോദ്യം
ഔലിയാക്കൾക്ക്‌ നേർച്ച സ്വഹീഹാ ണോ?
മറുപടി
ജീവിച്ചിരിക്കുന്ന വലിയ്യിന് സ്വഹീഹാണ്  അത് അദ്ധേഹത്തിന് തന്നെ നൽകണം

മരിച്ച വലിച്ചിന് നേർച്ചയിക്കൽ കൊണ്ട് അദ്ധേഹത്തിന്റെ ഖബറിന്നരികിലുള്ള സാധുക്കളെ ഭക്ഷിപ്പിക്കലോ അദ്ധേഹത്തിന്റെ ഖലീഫമാർക്കോ മക്കൾക്കോ നൽകലോ  ആ വലിയുമായി ബന്തപെട്ട മറ്റു പുണ്യകർമങ്ങളോ കരുതിയാൽ
അത് സ്വഹീഹാണ്
ഒന്നും കരുതിയില്ലങ്കിൽ പതിവ് പോലെ ചിലവാക്കണം
വലിയിലേക്ക് നേരിട്ട് നൽകൽ നേ കരുതിയാൽ സ്വഹീഹല്ല
(ഫ്താവ280)
وسئل عن النذر للأولياء هل يصح ويجب تسليم المنذور إليهم إن كانوا أحياء أو لأي فقير أو مسكين كان وإذا كان الولي ميتاً فهل يصرف لمن في ذريته أو أقاربه أو لمن ينهج منهجه أو يجلس في حلقته أو لغيره أو كيف الحال

. فأجاب بقوله : النذر الولي الحي صحيح ويجب صرفه إليه ولا يجوز صرف شيء منه لغيره ، وأما الندر لولي ميت فإن قصد النادر الميت بطل نذره وإن قصد قرية أخرى كاولاده وخلفائه أو إطعام الفقراء الذين عند قبره أو غير ذلك من القرب المتعلقة بذلك الولي صح النذر ووجب صرفه فيما قصد النادر وإن لم يقصد شيئاً لم يصح إلا أن اطردت عادة الناس في زمن النادر بأنهم يدرون الميت ويريدون جهة مخصوصة مما ذكرناه وعلم النادر بتلك العادة المطردة المستقرة فالظاهر تنزيل نذره علية أخذاً مما ذكروه في الوقت من أن العادة المستقرة المرادة في زمن الواقف تنزل منزلة شرط فتاوي الكبري280
 دك
ഇനിയും ധാരാളം ഉദ്ധരണികളും പണ്ഡിത വ ജനങ്ങളും നമുക്ക് കൊണ്ട് വരാൻ കഴിയും ധീർഘം ഭയന്നു ചുരുക്കുന്നു


*ഒഹാബി പുരോഹിതൻ വീണ്ടും തെറ്റിദ്ധരിപ്പിക്കുന്നു.*

ഇമാം നവവി(റ)പറയുന്നു: ''അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നഹദീഥിലെ 'അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക' എന്നതിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കലാണ്.
.

മറുപടി:

നാം മഹാൻമാരുടെ പേരിൽ അറുക്കുക എന്നതിനാൽ ലക്ഷ്യമാക്കുന്നത്
അല്ലാഹുവിന് വേണ്ടി അറുത്ത് സാധുക്കൾക്ക് സ്വദഖ ചെയ്യുമ്പോൾ
ആ സ്വദഖയുടെ പ്രതിഫലം മരണപെട്ടവർക്ക് ഹദിയ ചെയ്യലാണന്ന് നേരത്തെ വിവരിച്ചതാണ്.

ഇത് തെറ്റാണ് ഇമാം നവവിയോ മറ്റു ഒരു പണ്ഡിത നോ പഠിപിച്ചിട്ടുണ്ടങ്കിൽ അതാണ് മൗലവി കൊണ്ട് വരേണ്ടത്.

ഇവിടെ ഇമാം നവവി പറയുന്നത്
അല്ലാഹു വിന്റെ നാമം കൊണ്ട് ഞാൻ അറുക്കുന്നു എന്ന്  അറവിന്റെ സമയത്ത് പറയുന്നതിന് പകരം
ഇന്ന വ്യക്തിയുടെ നാമത്തിൽ അറുക്കുന്നു എന്ന് പറഞ്ഞാൽ അത് ഹറാമാണ് എന്നാണ്.

واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى (شرح مسلم)

ഇവിടെ സുന്നികളാരും അറുക്കുന്ന സമയത്ത് ഏതെങ്കിലും മഹാന്മാരുടെ പേര് ചൊല്ലി അറുക്കാറില്ല.

മഹൻമാരുടെ പേരിൽ സ്വദഖയുടെ പ്രതിഫലം ഹദിയ ചെയ്യുന്നത് കൊണ്ട്
ചിലർ അതിനെ പ്രയോഗിക്കുമ്പോൾ അവരുടെ പേരിൽ എന്ന് പറയാറുണ്ടങ്കിൽ അതിന്റെ ഉദ്ദേശം
മഹൻമാരുടെ പേരിൽ സ്വദഖയുടെ പ്രതിഫലം ഹദിയ ചെയ്യുന്നു എന്ന് മാത്രമാണ്.

പ്രയോഗത്തിലുള്ള സാമ്യതയുടെ പേരിൽ
പാവപെട്ട ജനങ്ങളെ വിഡ്ഢികളാക്കുകയും,
ആട്ടിനെ പട്ടിയാക്കുകയും ചെയ്യുന്ന വേലയാണ് മൗലവി പുരോഹിതൻ ഫൈസൽ നടത്തുന്നത്.

കബളിപ്പിക്കാതെ ഇവർക്ക് നിലനിൽപില്ലല്ലോ

.........................


واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى كمن ذبح للصنم او الصليب أو لموسى أولعيسى صلى الله عليهما أو للكعبة ونحو ذلك فكل هذا حرام ولاتحل هذه الذبيحة سواء كان الذابح مسلما أو نصرانيا أو يهوديا نص عليه الشافعى واتفق عليه أصحابنا فإن قصد مع ذلك تعظيم المذبوح له غير الله تعالى والعبادة له كان ذلك كفرا فان كان الذابح مسلما قبل ذلك صار بالذبح مرتدا وذكر الشيخ ابراهيم المروزى من أصحابنا أن مايذبح عند استقبال السلطان تقربا إليه أفتى أهل بخارة بتحريمه لأنه مما أهل به لغير الله تعالى قال الرافعى هذا إنما يذبحونه استبشارا بقدومه فهو كذبح العقيقة لولادة المولود ومثل هذا لايوجب التحريم والله أعلم قوله

..........................

 മൗലവി പുരോഹിതൻ നവവി ഇമാമിന്റെ വാചകത്തിന് അർത്ഥം പറയുന്നത് കാണുക.


വിഗ്രഹങ്ങള്‍, കുരിശ്, മൂസാനബി(അ), ഈസാ നബി(അ), കഅ്ബ എന്നിവക്കെല്ലാം അറുക്കുന്നത് പോലെ ഇതെല്ലാം നിഷിദ്ധമാകുന്നു.




മറുപടി:

واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى كمن ذبح للصنم او الصليب أو لموسى أولعيسى صلى الله عليهما أو للكعبة ونحو ذلك فكل هذا حرام

ഇമാം നവവി (റ) യുടെ മേൽ വാചകം കൊണ്ട് വിവക്ഷിക്കുന്നത്,

അല്ലാഹു അല്ലാത്തവർക്ക് അറുക്കൽ എന്ന തിരുവചനത്തിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേര് ചൊല്ലി അറുക്കലാണ്
'അത് പാടില്ല.

വിഗ്രഹത്തിന് വേണ്ടിയോ ,കുരിശിന് വേണ്ടിയോ, മൂസ നബി (അ) ഈസ നബി (അ) കഅബ എന്നിവക്കോ അവ പോലോത്തതിനോ വേണ്ടിയോ അറുക്കുന്നതും ഹറാമാണ്.


ഇതാണ് ഇമാം നവവി (റ)പറയുന്നത്.

ഇവിടെ സുന്നികൾ ചെയ്യുന്നത് തെറ്റാണന്ന് ഇമാം നവവി (റ) പറയുന്നില്ല.

കാരണം സുന്നികൾ അല്ലാഹുവിന്ന് വേണ്ടി മാത്രമാണ് അറവ് നടത്താറുള്ളത്.

ഏതങ്കിലും മഹാന്മാർക്ക് വേണ്ടിയോ ,വിഗ്രഹത്തിന് വേണ്ടിയോ അറവ് നടത്താറില്ല.

ഉണ്ടന്ന് തെളിയിക്കാനും സാധ്യമല്ല.

നാം മഹാൻമാരുടെ പേരിൽ അറുക്കുക എന്നതിനാൽ ലക്ഷ്യമാക്കുന്നത്
അല്ലാഹുവിന് വേണ്ടി അറുത്ത് സാധുക്കൾക്ക് സ്വദഖ ചെയ്യുമ്പോൾ
ആ സ്വദഖയുടെ പ്രതിഫലം മരണപെട്ടവർക്ക് ഹദിയ ചെയ്യലാണന്ന് നേരത്തെ വിവരിച്ചതാണ്.


.............................
മൗലവി പറയുന്നു

അങ്ങനെ അറുക്കപ്പെടല്‍ അനുവദനീയമല്ല താനും. അറുക്കുന്നവന്‍ മുസ്‌ലിമോ ജൂതനോ ക്രിസ്ത്യാനിയോ ആരാണെങ്കിലും ശരി. ഇമാം ശാഫിഈ അത് വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു.

മറുപടി:

അല്ലാഹു അല്ലാത്തവർക്ക് അറുക്കപ്പെട്ടത് ഹറാമാണന്ന് സർവ പണ്ഡിതന്മാരും  പറഞ്ഞിട്ടുണ്ട്
അതിൽ  ഇവിടെ ആർക്കും  തർക്കമില്ല.

സുന്നികൾ അല്ലാഹുവിന്ന് വേണ്ടി മാത്രമാണ് അറവ് നടത്താറുള്ളത്.

അറവ് നടത്തി സ്വദഖയുടെ പ്രതിഫലം മഹാന്മാർക്ക് ഹദിയ ചെയ്യാറുണ്ട് അത് തെറ്റാണന്ന് വല്ല തെളിവുമുണ്ടങ്കിൽ കൊണ്ട് വരിക
മൗലവി പുരോഹിതാ.........

.............................
മൗലവി പറയുന്നു

ആരുടെ പേരിലാണോ അറുക്കുന്നത് അവരെ ബഹുമാനിക്കലും, അവര്‍ക്ക് ആരാധന ചെയ്യലുമാണ് ഉദ്ദേശമെങ്കില്‍ അത് അവിശ്വാസമാണ്. അങ്ങനെ അറുത്തവന്‍ അറുക്കുന്നതിന് മുമ്പ് മുസ്‌ലിമായിരുന്നുവെങ്കില്‍ ആ അറവോട് കൂടി അവന്‍ മതഭ്രഷ്ടനായി മാറും'' (ശറഹു മുസ്‌ലിം-ഹദീഥ് നമ്പര്‍: 1978)


മറുപടി :

ഇതിലൊന്നും ഇവിടെ ആർക്കും
തർക്കമില്ല.

ഇങ്ങനെയുള്ള വിശ്വാസം സുന്നികൾക്ക് ഇല്ല മൗലവി,


അല്ലാമ സ്വാവി(റ)
പറയട്ടെ;

وأما إن قصد الذبح لله وثوابه للولي فلا بأس بذلك(۲۳۱/۱)|

അറവ് അല്ലാഹുവിനും അതിന്റെ പ്രതി
ഫലം വലിയ്യിനുമാണ് അവനുദ്ദേശിച്ചതെ
ങ്കിൽ വിരോധമില്ല. (സ്വാവി: 1/231)

സുന്നികൾ മഹാന്മാരുടെ പേരിൽ മൃഗ
ങ്ങളെ നേർച്ചയാക്കുന്നതും, അവയെ അറു
ക്കുന്നതും ഈ ഉദ്ദേശ്യത്തോടെ മാത്രമാണ് .

*ഒഹാബി മൗലവി പുരോഹിതൻ തുടരുന്നു.*


1⃣. അള്ളാഹു. പറയുന്നു :

” പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. (അവന്ന്‌) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌ ”

(📖കുർ ആൻ -6: 162 , 163)

2⃣. അള്ളാഹു. പറയുന്നു :

” ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക”

(📖 കുർ ആൻ – 108 : 2)



3⃣. അലി (റ)ൽ. നിന്ന്. നിവേദനം :

നാലു. വചനങ്ങൾ. നബി (സ) എന്നോട്‌. പറഞ്ഞിരിക്കുന്നു , ” അള്ളാഹു. അല്ലാത്തവർക്കായി ( പ്രീതിപ്പെടുത്താൻ ) അറുക്കുന്നവനെ. അള്ളാഹു ശപിച്ചിരിക്കുന്നു ,
(📚 ഇമാം മുസ്‌ ലിം ശേഖരിച്ച  നബിവചനം )

അല്ലാഹുവിന്ന് വേണ്ടി തന്നെയാണ് ഞങ്ങൾ നേർച്ചയും അറവും ആരാധനയും കർമങ്ങളും ചെയ്യുന്നത്
അല്ലാഹു അല്ലാത്തവർക്ക് വേണ്ടി സുന്നികൾ ആരാധിക്കുകയോ അവർക്ക് ആരാധനയായി അറവ് നടത്തുകയോ ചെയ്യാറില്ല

വിഗ്രഹാരാധകർ അവരുടെ ദൈവങ്ങളെ ആരാധിച്ചു കൊണ്ട് അറവ് നടത്തിയതിനെ എതിക്കുന്ന ആയത്തുകളും ഹദീസുകളും കൊണ്ട് വന്നു ആട്ടിനെ പട്ടിയാക്കുന്ന പരിപാടി നിർത്താൻ സമയമായി മൗലവിമാരെ
ഇത്തരം കബളിപ്പിക്കൽ കണ്ടു ഒഹാബി പുരോഹിതന്മാരുടെ ആലയത്തിൽ  പെട്ടു. പോയവർ ഇനിയെങ്കിലും ചിന്തിച്ചിരുന്നങ്കിൽ എത്ര നന്നായിരുന്നു
അല്ലാഹു  ഹിദായത്ത് നൽകട്ടെ

അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...