Showing posts with label ചൂശണം 'വഹാബി യുടെ ചൂശണം ഉപ്പൂപ്പ: '':. Show all posts
Showing posts with label ചൂശണം 'വഹാബി യുടെ ചൂശണം ഉപ്പൂപ്പ: '':. Show all posts

Wednesday, June 26, 2019

ചൂശണം 'വഹാബി യുടെ ചൂശണം ഉപ്പൂപ്പ: '':

🔦🔦🔦  ഒഹാബി ചൂശണം      *ഉപ്പൂപ്പാ - - -  .
',,,,,,,,,,,,,,,,,,,,,,,,,,,,,,,


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0





🔦🔦🔦        *ഉപ്പൂപ്പാ - - -  .

എന്തിനാണ് ഒഹാബി യുക്തിവാദികളായ പുരോഹിതൻമാർ മഹാൻമാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യൽനെ തൊട്ട് തടയുന്നത്?

മോനെ
അത് ജൂതന്മാരുടെ ഒരു തന്ത്രമാണ്


ഉപ്പൂപ്പാ - - -  .
  അത് എങ്ങനെയാണ്


ജൂതന്മാതർ ഇസ്ലാമിനെ നശിപ്പിക്കാൻ പല തന്ത്രങ്ങളും പയറ്റി' ഒന്നും വിജയം കണ്ടില്ല.

അവസാനം അവർ മനസ്സിലാക്കി

ഇസ് ലാം ഇത്രയും വളരാനുള്ള കാരണം

പ്രവാജ കരുടേയും ഔലിയാക്കൾ ശുഹദാക്കൾ മഹത്തുക്കൾ മറ്റു നേതാക്കൾ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനവും  ധീരധയും ആത്മാർഥതയും ഈമാനു മാണ്  ഇസ് ലാമിനെ വളർത്തിയത്

ഈ മഹത്തുക്കളോട് ള്ള ബഹുമാനവും ആദരവും  അവരുടെ മഹത്തങ്ങളും ത്യാഗപൂർണമായ പ്രവർത്തനങ്ങൾ  അനുസ്മരിക്കലും

ചെയ്തു കൊണ്ട് മുൻകാമി കളിൽ  നിന്ന് ആവേശം
സ്വീകരിച്ചു കൊണ്ടുള്ള മുന്നേറ്റമാണ് ഇത്രമാത്രം ഇസ്ലാമിന്ന് വിജയം ലഭിക്കാൻ കാരണമായത്

മുൻകാമി കളായ മഹത്തുക്കളെ  അനുസ്മരിച്ചു കൊണ്ട് നടത്തുന്ന

 മൗലിദ് പാരായണവും  സിയാറത്ത് ചെയ്യുകയും അവരെ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാർഥിക്കലും ആണ്ടിലും എല്ലാത്ത സമയത്തും അവരെ അനുസ്മരണം നടത്തുകയും
ചെയ്യൽ അവരെ പോലെ എന്ത് ത്യാഗവും സഹിച്ചു മുന്നേറാനുള്ള  ആത്മ ധൈര്യം ഉണ്ടാവുന്നുണ്ട്

അവരുടെ അന്ത്യവിശ്രമകേന്ദ്രങ്ങൾ ബഹുമാനിക്കൽ അതിന്ന് നിമിത്തമാവുന്നുണ്ട്


ഇസ് ലാമിന്റെ വിജയത്തിന് വേണ്ടിയുള്ള ഏതൊരു പോരാട്ടവും ഈ ശുഹദാക്കളെ ഓർത്ത് കൊണ്ടും അവരെ സിയാറത്ത് ചെയ്തു കൊണ്ടും അവരുടെ ത്യാഗം അനുസ്മരിച്ചു കൊണ്ടും തുടങ്ങുന്നതും പ്രവർത്തിക്കുന്നതും കാരണം

ഒരിക്കലും  ഇസ്ലാമി നെ പരാജയപെടുത്താൻ ഒരു ശക്തിക്കും സാധ്യമല്ല എന്ന് ജൂത ശത്രുക്കൾ മനസ്സിലാക്കി

കാരണം   ഇസ് ലാമിന് വേണ്ടി കരൾ പറിച്ചെടുത്ത ഈമാൻ പരിപൂർണമായ ശുഹദാക്കളെ സ്മരിച്ചു അവരിൽ ആവേശം കൊണ്ടു  നടത്തുന്ന പ്രവർത്തനങ്ങളും സമരങ്ങളും
ഈമാനിക ശക്തിയും  നിലനിൽക്കുന്ന കാലത്തോളം
ശത്രുക്കൾക്ക് വിജയിക്കാൻ സാധ്യമല്ല.

ആരാധനയിലുള്ള മഹാൻ മാരുടെ  കണിശതയും ത്യാഗവും സ്മരിക്കുമ്പോൾ
ഇസ്ലാമിന്റെ വിശ്വാസവും കർമങ്ങളും നശിപ്പിക്കാൻ
സാധ്യമല്ല എന്നും ശത്രുക്കൾ മനസ്സിലാക്കി

ഒരു പ്രസ്ഥാനത്തെ നശിപ്പിക്കാൻ ആ പ്രസ്ഥാന നേതാക്കളോടും പ്രവാജകരോടും മഹാന്മാരോടുമുള്ള  മതിപ്പും ബഹുമാനവും ഇല്ലാതെയാക്കിയാൽ മതി
എന്ന തന്ത്രമാണ് ഇവർ പയറ്റുന്നത്


അപ്പോൾ ഈ മഹാന്മാരോടുള്ള ബഹുമാനവും സ്മരണയും ഇല്ലാതെയാക്കാൻ അവരിൽ നിന്ന് തെന്നെ ഭിന്നിപ്പ് സ്യഷ്ടിച്ചു
പല വിഭാഗങ്ങളെ വാർത്തടുക്കുക

എന്ന തന്ത്രത്തിന്റെ ഭാഗമായും
ജുതന്മാരും മറ്റു ശത്രുക്കളും ഉണ്ടാക്കിയെടുത്ത  വിഭാഗങ്ങളാണ്

ശിയാക്കളും ഖവാരിജുകളും ഒഹാബികളും മൗദൂദികളും ഖാദിയാനികളും മറ്റു എല്ലാ ഭിന്നിപ്പിന്റെ  കക്ഷികളും

ജൂതന്മാരുടെ അച്ചാരം വാങ്ങി കൊണ്ട് തുടങ്ങിയ ഒഹാബികളടക്കമുള്ള പുത്തൻ വാദികൾ ജൂതന്മാരെ പോലെ തന്നെ പ്രവാജകർ സ്വ അടക്കമുള്ള എല്ലാ മാഹാന്മാരെയും ഇടിച്ച് താഴ്ത ലാണ്  ഇവരുടെ ഹോബി തന്നെ


പ്രവാജകർ സ്വ അടക്കമുള്ള എല്ലാ മാഹാന്മാരുടെയും ബഹുമാനം നിലനിൽക്കുന്ന കാലത്തേളം ഇസ്ലാമിനെ നശിപ്പിക്കാൻ സാധ്യമല്ല.

അല്ലാഹുവിന്ന് രണ്ട് കൈയും വലത്താണന്ന് പറഞ്ഞു അല്ലാഹുവിനെ നിസാരമാക്കി

പ്രവാജകർ ദിവസവും നൂറ് തെറ്റ് ചെയ്യുന്നവരാണ് ന്ന് സൽസബീലിലും

പ്രാവാജകർ മുഹമ്മദ് നബി സ്വ പോലും അല്ലാഹു വിനെ വഴിപെടുന്നതിൽ വിഴ്ച്ച വരുത്തിയ വരാണന്നും

അവർ സാധാരണ കാരാണന്നും
അവരുടെ ശരീരത്തിനോ കണ്ണിനോ കേൾവിക്കോ അവയവങ്ങൾക്കോ യാതൊരു പ്രത്തേകതയുമില്ലന്നും

അവർ അവരുടെ ഖബറിൽ മണ്ണായി പോയിട്ടുണ്ടന്നും

ആണ്ടിലും മറ്റും അവരെ അനുസ്മരിക്കുന്നത് മഹാ പാപ്പമാണന്നും

മുഹ്യദ്ധീൻ ശൈഖ് തീറ്റയെ ജീവിപ്പിച്ചവരാണന്നും
ശങ്കരാജാര്യരുടെ തത്വം സ്വീകരിച്ചവരാണന്നും


മഹാൻമാരിലൂടെ അവർ ഉദ്ധേശിക്കുന്ന സമയത്ത് കറാമത്ത് ഉണ്ടാവുകയില്ലന്നു .

അവരുടെ മരണശേഷം സലാം മടക്കുകയോ മരണത്തെ സ്മരിക്കാനല്ലാതെ സിയാറത്ത് ചെയ്യാൻ പാടില്ലന്നും
ഇവരെ കൊണ്ട് ജൂതൻമാരും ശത്രുകളും പറയിപ്പിച്ചു.

തൗഹീദിന്ന് പുതിയ നിർവജനം
കൊണ്ട് വന്നു '
ആരാധനയുടെ വഴിയുലൂടെയല്ലാതെ അവരെ ബഹുമാനിക്കുന്ന പല മേഘലകളും തടഞ്ഞു

മഹാന്മാരെ ആധരിക്കൽ ഇല്ലാതെയാക്കി അതു ശിർക്കും കുഫ് റുമാണന്ന് തെറ്റിദ്ധരിപ്പിച്ചു.

ഭിന്നിപ്പിച്ചു ഇസ് ലാമിനെ നശിപ്പിക്കുക എന്ന തന്ത്രമാണ്
ജൂതന്മാരും ശത്രുക്കളും
ഒഹാബി കളക്കമുള്ള ഈ പുരോഹിതന്മാരിലൂടെ നടപ്പിലാക്കിയത് '


ഭിന്നിപ്പ് രൂക്ഷമാകണമെങ്കിലും ഇസ്ലാമിനെ നശിപ്പിക്കണമെങ്കിലും തൗഹീദിന്റെ യും ശിർക്കിന്റയും പേരിൽ തന്നെ വേണമെന്നും അപ്പോഴാണ്  മുസ്ലിമീങ്ങൾ ഭിന്നിച്ച്   ചിന്നിച്ചിതറി പരസ്പരം കടിച്ച് കീറുകയുള്ളു

അപ്പോൾ
അവിശ്വാസികളും ശത്രുക്കളുമായ ജൂതന്മാരെയും മറ്റും പ്രതിരോധിക്കുന്നതിൽ നിന്നും മുസ്ലിമീങ്ങളെ ശ്രദ്ധ തിരിച്ചു വിട്ട്
ശത്രുക്കൾക്ക് മുന്നേറാൻ കഴിയുമെന്നും

അവർ മനസ്സിലാക്കി '


അത് കൊണ്ടാണ്
ലോക മുസ്ലിമിങ്ങളെ മുശ്രിക്കാക്കി കൊണ്ട് ആദ്യമായി ഖവാരിജി കൾ രംഗത്ത് വന്നു'

അവർ അന്നുള്ള മുസ്ലിമീങ്ങൾ മുഴുവൻ ശിർക്ക് ചെയ്യുന്നവരാണന്ന് ഖുർആൻ ദുർവ്യാഖ്യനം ചെയ്തു കൊണ്ട് വാദിച്ചു.

അവരെ പറ്റി സ്വഹാബിയായ ഇബ്ന് ഉമർ റ പറഞ്ഞത്

അവിശ്വാസികളിലിറങ്ങിയ ആയത്തുകളിലേക്ക് പോയി ദുർവ്യാഖ്യാനിച്ചു മുസ്ലിമീങ്ങളെ ശിർക്ക് ആരോപിക്കുകയായിരുന്നു.
انطلقوا الي ايات نزلت في الكفار .....

 (മുസ്ലി)

ഈ ദുർവ്യാഖ്യാനവും ആരോപണവും പുരോഹിതന്മാർ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു


ഈ പ്രസ്ഥാനം നില നിൽക്കുന്നത് അവരുടെ പ്രവാജകനോടും  നേതാക്കളോടുമുള്ള സ്നേനവും ബഹുമാനവും  കൊണ്ടും അവരുടെ സ്മരണ നിലനിൽ ക്കുന്നത് കൊണ്ട് മാ ണ്

ആ സ്നേഹവും ആധരവും നശിപ്പിച്ചാൽ മുൻകാമികളുടെ ത്യാഗം അനുസ്മരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളും അധ്വാനങ്ങളും ഇല്ലാതെയാക്കി
മുസ്ലിമീങളെ നിശ് ക്രിയരാക്കി മാറ്റാൻ സാധിക്കും എന്നും അവർ കണ്ടത്തി
എല്ലാ ബഹുമാനവും ആദരവും ആരാധനയാക്കി ചിത്രീകരിച്ചു

അതിന്ന് പല വിഭാഗത്തെ സൃഷ്ടിക്കുകയായിരുന്നു -


:.... :

ഉപ്പൂപ്പാ- '

നിങ്ങൾ പറഞ്ഞതിൽ നിന്ന് ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു

ഇനി ചില സംശയങ്ങൾ കൂടിയുണ്ട് അത് കൂടി തീർത്ത് തരുമോ?

അതെ

മോനെ ചോദിചോളു.


ഉപ്പൂപ്പാ

നമ്മുടെ നാട്ടിലുള്ള മുജായി ദുകകൾ പറയുന്നത്  പൈസ വാങ്ങുന്ന ഒരു പരിപാടിയും ഇസ്ലാമല്ല ഇത് ശരിയാണോ?



മോനെ
ഇസ്ലാമിൽ ഇല്ലാത്ത കുറെ പിരിവുകൾ മുജായിദ് ഒഹാബി പുരോഹിതന്മാർക്ക് ഉണ്ട്

അതൊന്നും ഇസ്ലാമികമല്ല.


 1.റമളാനായാൽ ഫിത്റ് സകാത്ത് വലിയ ചാക്കുകളുമായി പിരിക്കാൻ  നടക്കുന്ന  സകാത്ത് കമ്മിറ്റി ഇസ്ലാമിലില്ല

 2 പിരിച്ചെടുത്ത് അത് മുഴുവനും അവകാശികൾക്ക് നൽകാതെ
ബാങ്കിലിട്ട് പലിശ വാങ്ങിയ വരാണ് ഒഹാബി പുരോഹിതന്മാർ 'ഇത് ഇസ്ലാമികമാണോ?


3 'സോപ്പ് പെട്ടി സമ്മാനം കിട്ടുമെന്ന് കരുതി കളവ് മൽസരവും കക്ഷം വടി കാമ്പും നടത്തിയ പരാണ് ഒഹാബി പുരോഹിതന്മാർ

4. സകാത്ത് പണം വാങ്ങി മുസ്ലിമീങ്ങളെ ശിർക്കാരോപിക്കാൻ വേണ്ടിയും ഖുർആൻ ദുർവ്യാഖ്യാനങ്ങൾക്ക് വേണ്ടിയും
കവലകളിൽ നടത്തുന്ന തെറി പൂരങ്ങൾക്കും കാള മൂത്രപ്രസംഗങ്ങൾ നടത്താനും

5. സൽഫി സങ്കടനക്കും തെറി പത്രങ്ങൾക്ക് വരെ സകാത്ത് ഫണ്ട് വാങ്ങി നൽകുന്നത് ഖുർആനിൽ ഏത് ആയത്തിന്റെ അടിസ്ഥാനത്തിലാണ്


6 'ബാലേട്ടനാണ് യഥാർത്ത മുസ്ലിം എന്ന് പറഞ്ഞ ബാലുശേരി മൗലവി അടക്കമുള്ളവർ
പള്ളിയിലെ ഖുതുബയിൽ വരെ
സ്വർണം വേണോ സ്വർഗം വേണോ എന്ന് പറഞ്ഞു
പിരിവ് നടത്തിയത് ഏതിന്റെ സ്ഥാനത്തിലാണ്




 7. എന്ന് മാത്രമല്ല

മലയാളത്തിൽ ഖുതുബ ഓതുന്ന മൗലവിമാർ ശമ്പളം വാങ്ങുന്നില്ലേ..?

ഖുത്വുബ നിർവഹിക്കുക എന്ന
കർമം ചെയ്യുന്നവർ വാങ്ങുന്ന ശമ്പളം ഇസ് ലാമിക വിരുദ്ധമാണോ?


8 ' അപ്പോൾ മലയാള ഖുത്വുബ ' വഹാബി നിർമ്മിതിയാണെന്ന് തെളിഞ്ഞോ?

എങ്കില് ആഴ്ചതോറും നടത്തുന്ന ഈ നരകത്തിലേക്കുള്ള റിക്രൂട്ട് മെന്റ് നിർത്തിയിട്ട് പോരേ, എന്നെങ്കിലും നടക്കുന്ന ഖുതുബിയ്യത്തും മൗലിദുമൊക്കെ നിർത്താൻ!!?

9.അവരുടെ മദ്രസകളിൽ ഖുർആൻ പഠിപ്പിക്കുന്ന മൗലവിമാർ ശംബളം വാങ്ങുന്നില്ലേ...?

10, ഇവരുടെ കോളേജുകളിലും
സ്ഥാപനത്തിലും പഠിപ്പിക്കുന്നവർ ശമ്പളം വാങ്ങാറില്ലേ.


II 'ഇവർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന ക്ളാസിന്ന് പോവുമ്പോൾ  ഒരു പ്രതിഫലവും വാങ്ങാറില്ലേ.

12 ഖുർആൻ ഓതി മന്ത്രിക്കാൻ കൂലി വാങ്ങിയത് ബുഖാരിയിലില്ലേ?

........ ഉപ്പൂപ്പാ ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു

കാശ് ചെലവ് ഉണ്ടോ? ഇല്ല എങ്കിൽ അത് അല്ലാഹു വിന്റെ നബി(സ്വ)  പഠിപ്പിച്ചതാണ് .


കാശ് ചിലവ് ഉണ്ടോ - ഉണ്ട് . ഉണ്ടെങ്കിൽ മുസ് ലിയാക്കളുടെ നിർമിതിയാണ് .

ഇത് ശരിയാണോ ഉപ്പൂപ്പ?



മോനെ അത് ശരിയല്ല.


കാരണം

 1 'ഖുർആൻ ഓതി മന്ത്രിച്ച സ്വഹാബി ധാരാളം ആടുകൾ പ്രതിഫലം വാങ്ങിയതും നബി സ്വ അത് അങ്ങീകരിച്ചതും  സ്വഹീഹുൽ ബുഖാരിയിൽ ഉണ്ട്.

ഇത് ഇസ്ലാമികമല്ലന്ന ഒഹാബീ പുരോഹിതന്മാർ പറയുമോ?

...........
2 'ഇമാം നവവി തിബ് യാനിൽ പറയുന്നു.
وقال الإمام النووي في كتابه التبيان في آداب حملة القرآن: وأما أخذ الأجرة على تعليم القرآن فقد اختلف العلماء فيه  وعن جماعة أنه يجوز إن لم يشترطه وهو قول الحسن البصري والشعبي وابن سيرين وذهب عطاء ومالك والشافعي وآخرون إلى جوازها إن شارطه واستأجره إجارة صحيحة وقد جاء بالجواز الأحاديث الصحيحة التبيان )

ഖുർആൻ പഠിപ്പിച്ചതിന്ന് പ്രതിഫലം വാങ്ങാമെന്ന് ധാരാളം പണ്ഡിതർ പറഞ്ഞിട്ടുണ്ട് 'അവരിൽ ഹസൻ ബസ്വരി റ ശഅബി റ ഇബ്ന് സീരീൻ റ അത്വാ ഉ റ ശാഫിഈ റ മാലിക് റ എന്നിവർ അനുവദിച്ചിട്ടുണ്ട്

അനുവദനീയമാണന്നത് കൊണ്ട് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട് (ശറഹുൽ മുഹദ്ധബ്)

3 'ഇമാം നവവി റ പറയുന്നു.

മാലിക് റ
ശാഫിഈ ഇമാം റ മറ്റു പണ്ഡിതർ  പറയുന്നത്
ഹജജിന്നും ഉംറക്കും  നിബന്തനകൾ പാലിച്ചു കൊണ്ട്   മറ്റൊരാളെ പ്രതിഫലം നൽകി വാടകക്ക്  വിളിക്കാവുന്നതാണ്

സകാത്ത് നൽകാനും പ്രതിഫലം നൽകി ഏൽപ്പിക്കൽ അപ്രകാരമാണ് (ശറഹുൽ മുഹദ്ധബ് 7/106)

فرع ) : في مذاهب العلماء في الاستئجار للحج ، قد ذكرنا أن مذهبنا صحة الإجارة للحج بشرطه السابق وبه قال مالك


لى مقاصد ما ذكروه مختصرة . قال الشافعي والأصحاب : يجوز الاستئجار على الحج وعلى العمرة لدخول النيابة فيهما كالزكاة ،106/
..............




4' തുഹ്ഫയിൽ ഇബ്ന് ഹജർ റ പറയുന്നു.
تحفة المحتاج في شرح المنهاج

أحمد بن محمد بن علي بن حجر الهيتمي


» كتاب الإجارة

നിയ്യത്ത് നിർബന്തമില്ലാത്ത എല്ലാ വിശയത്തിലും മറ്റൊരാൾക്ക് പ്രതിഫലം നൽകി കൊണ്ട് ചെയ്യിപ്പിക്കാവുന്നതാണ് '

മയ്യിത്ത് പരിപാലനത്തിനും മയ്യിത്ത് മറമാടുന്നതിനും പറ്റുന്നതാണ്

ഖുർആൻ പഠിപ്പിക്കാനും
പ്രതിഫലം വാങ്ങാവുന്നതാണ്
നിങ്ങൾ പ്രതിഫലം വാങ്ങാൻ ഏറ്റവും അവകാശമുള്ളത് ഖുർആനാണന്ന് നബി സ്വ പറഞ്ഞിട്ടുണ്ട്.

ഖബറിന്നരികിൽ ഖുർആൻ പാരായണത്തിനും

ഖബറിന്നരികിൽ നിന്നല്ലങ്കിൽ തുല്യ പ്രതിഫലം മയ്യത്തിലേക്ക് ചേർക്കണമെന്ന് ദുആ ചെയ്യലോട് കൂടെ ഖുർആൻ പാരായണത്തിനും കൂലി വാങ്ങി ചെയ്യാവുന്നതാണ് '


മേൽ ദുആ ഇല്ലാതെ മനസ്സിൽ കരുതിയാൽ പോര

മനസ്സിൽ കരുതിയാൽ മതി എന്ന് ഒരു വിഭാഗം പണ്ഡിതർ പറഞ്ഞിട്ടുണ്ട് 'അതിനെ ഇമാം സുബ്കി റ  പ്രഭല പെടുത്തിയിട്ടുണ്ട്

ഞാൻ എന്റെ പരായണത്തെ യോ അതിന്റെ തുല്യ പ്രതിഫലത്തേയോ മയ്യത്തിലേക്ക് ഹദിയ ചെയ്തു
എന്ന് പറഞ്ഞാലും ഇപ്രകാരമാണ് '


ഖുർആൻ പാരായണത്തിന് പ്രതിഫലം (വാടക) നിക്ഷയിച്ചു വിളിക്കുകയും അവന്റെ സാന്നിധ്യത്തിലോ അവന്റെ സന്താനം പോലോത്തവരുടെ സാന്നിധ്യത്തിലോ പാരായണം ചെയ്താൽ സ്വഹീഹാവുന്നതാണ് '

പാരായണം ചെയ്യുമ്പോൾ അവനെ കരുതിയാലും മതിയാവുന്നതാണ്

ഇവയല്ലാം അനുവദിക്കാനുള്ള കാരണം ഖുർആൻ പാരായണത്തിന്റെ സ്ഥലം ബറകത്തിന്റെ സ്ഥലവും റഹ്മത്ത് ഇറങ്ങുന്ന സ്ഥലവുമാണ്
ഖുർആൻ പാരായണത്തിന്റെ ശേഷമുള്ള പ്രാർഥന ഇജാബത്തടുത്തതാണ് '

പ്രതിഫലം (വാടക) നൽകി പാരായണത്തിന് വേണ്ടി ക്ഷണിച്ചവനെ മനസ്സിൽ കരുതി പാരായണം െചയ്താൽ പാരായണം ചെയ്യുന്നവന്റെ ഹൃദയത്തിൽ റഹ്മത്ത് ഇറങ്ങുമ്പോൾ വിളിച്ചവന്നും റഹ്മത്ത് ലഭിക്കുകയും ഉൾപെടുകയും ചെയ്യുന്നതാണ് '

ദിക്റ് ചൊല്ലി ശേഷം ദുആ ചെയ്യുകയും ചെയ്യാൻ വേണ്ടി
കൂലിക്ക് വിളിച്ച് ചെയ്യിപ്പിക്കുന്നതും അനുവദനീയമാണ്

ഇന്ന് പതിവുള്ള
ഖുർആൻ പാരായണത്തിനും ദിക്റിന്നും ശേഷം അതിന്റെ പ്രതിഫലമോ തുല്യ പ്രതിഫലമോ ഇലാ ഹള്റത്തി ഹി (إلى حضرته صلى الله عليه وسلم)
നബി صلى الله عليه وسلم)
യുടെ ഹള്റത്തിലേക്ക്  എത്തിക്കണേ എന്നോ
മുത്ത് നബി صلى الله عليه وسلم
യുടെ മഹത്തം വർദ്ദിപ്പിക്കണേ എന്നോ ദുആ ചെയ്യുന്നത് അനുവദനീയമാണ്.
അങ്ങനെ ധാരാളം പണ്ഡിതർ പറഞ്ഞിട്ടുണ്ട്.

എന്നല്ല അത് പുണ്യവും ഹസനുമാണന്ന് പറഞ്ഞിട്ടുണ്ട്
എന്നാൽ ഇതിനെതിരെ ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ട്

പുണ്യവും അനുവദനീയവുമാണന്ന് പറയാൻ കാരണം

ഏത് ദുആ ഇലും
അവിടത്തേക്ക് വസീലയെ ചോദിക്കൽ പോലോത്തത് കൊണ്ട് അവിടന്ന് അനുമതി നൽകിയിട്ടുണ്ട് 'അതിലല്ലാം ഉള്ളത് അവിടത്തെ ബഹുമാനം വർദിപ്പിക്കലാണ്


നബിയെ ,'

അങ്ങേക്കുള്ള എന്റെ പ്രാർഥന ഞാൻ എത്രയാണ് ആക്കേണ്ടത് ? എന്ന് അവിടത്തോട് ചോദിച്ച പ്രശസ്തമായ ഹദീസ്
ഖുർആൻ പാരായണത്തിന് ശേഷവും മറ്റും അവിടത്തേ ക്ക് മേൽ പ്രർഥന നിർവഹിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രമാണമാണ് '

ഇവ കൊണ്ട് ദുആ ചെയ്യുന്നവന്റെ കർമങ്ങൾ അല്ലാഹു സ്വീകരിക്കലും അതിന്ന് പ്രതിഫലം നൽകലും
അവിടത്തെ മഹത്തം വർധിപ്പിക്കുന്നതിൽ പെട്ടതാണ്.


ഉമ്മത്തിൽ ഏതൊരാൾക്ക് എന്ത് പ്രതിഫലം ലഭിച്ചാലും ഇരട്ടിയായ നിലക്ക് തുല്യ പ്രതിഫലം അവിടത്തേക്ക് ലഭിക്കുന്നതാണ്

സൽകർമം ചെയ്യുന്നവന്റയും അവിടത്തേയുമിടയിൽ എത്ര മാധ്യമങ്ങളുണ്ടോ അത്രയും പ്രതിഫലം ലഭിക്കും

ഇത് അറ്റമില്ലാത്തതാണ് (തുഹ്ഫ158)


( وتصح ) الإجارة لكل ما لا تجب له نية كما أفهمه كلامه ، ومن ثم فصله عما قبله المستثنى من المنطوق فتصح لتحصيل مباح كصيد و ( لتجهيز ميت ودفنه ) 

( وتعليم القرآن ) كله أو بعضه وإن تعين عليه للخبر الصحيح { إن أحق ما أخذتم عليه أجرا كتاب الله }  ويصح الاستئجار لقراءة القرآن عند القبر [ ص: 158 ] أو مع الدعاء بمثل ما حصل من الأجر له أو بغيره عقبها عين زمانا أو مكانا أو لا .

ونية الثواب له من غير دعاء لغو خلافا لجمع وإن اختار السبكي ما قالوه وكذا أهديت قراءتي أو ثوابها له خلافا لجمع أيضا أو بحضرة المستأجر أي أو نحو ولده فيما يظهر ومع ذكره في القلب حالتها كما ذكره بعضهم ، وذلك لأن موضعها موضع بركة وتنزل رحمة والدعاء بعدها أقرب إجابة وإحضار المستأجر في القلب سبب لشمول الرحمة له إذا تنزلت على قلب القارئ وألحق بها الاستئجار لمحض الذكر والدعاء عقبه وما اعتيد في الدعاء بعدها من جعل ثواب ذلك أو مثله مقدما إلى حضرته صلى الله عليه وسلم أو زيادة في شرفه [ ص: 159 ] جائز كما قاله جماعات من المتأخرين بل حسن مندوب إليه خلافا لمن وهم فيه



؛ لأنه صلى الله عليه وسلم أذن لنا بأمره بنحو سؤال الوسيلة له في كل دعاء له بما فيه زيادة تعظيمه وحذف مثل في الأولى كثير شائع لغة واستعمالا نظير ما مر في بما باع به فلان فرسه وليس في الدعاء بالزيادة في الشرف ما يوهم النقص خلافا لمن وهم فيه أيضا كما بينته في الفتاوى وفي حديث أبي المشهور {كم أجعل لك من صلاتي } أي دعائي أصل عظيم في الدعاء له عقب القراءة وغيرها ومن الزيادة في شرفه أن يتقبل الله عمل الداعي بذلك ويثيبه عليه وكل من أثيب من الأمة كان له صلى الله عليه وسلم مثل ثوابه مضاعفا بعدد الوسائط التي بينه وبين كل عامل مع اعتبار زيادة مضاعفة كل مرتبة عما بعدها ففي الأولى ثواب إبلاغ الصحابي وعمله وفي الثانية هذا وإبلاغ التابعي وعمله وفي الثالثة ذلك كله وإبلاغ تابع التابعي وعمله وهكذا وذلك شرف لا غاية له (تحفة المحتاج لابن حجر 159).

ഇമാം ശർവാനി റ

ഇമാം സുയൂത്ത്വി റ യിൽ നിന്നും ഉദ്ധരിക്കുന്നു.


 വിവരിക്കുന്നു.


..സുയൂത്വി റ യുടെ ഫതാവയിൽ
ഇങ്ങനെയുണ്ട്

ഖുർആനിൽ നിന്നും കഴിയുന്നത്ര നീ പാരായണം ചെയ്യുക എന്നിട്ട് അതിന്റെ പ്രതിഫലം എനിക്ക് ആക്കുക എന്ന്   ഒരാൾ മറ്റൊരാളോട്പറയുകയും അതിന്ന് നിക്ഷിത സമ്പത്ത് നിക്ഷയിക്കുകയും ചെയ്താൽ
ആർക്ക് വേണ്ടിയാണോ പാരായണം ചെയ്തത് അദ്ധേഹത്തിന് അതിന്റെ പ്രതിഫലം ലഭിക്കുമോ?

മറുപടി

ഖുർആൻ പാരായണത്തിന്ന് ശേഷം പ്രാർഥിക്കുകയും ചെയ്യുമെന്ന് നിബന്തന വെച്ചാൽ ഇത് അനുവദനീയമാണ്

അതിന്ന് വേണ്ടി വാങ്ങുന്ന സമ്പത്ത് ജുആലത്ത് (സമ്മാനം)എന്ന പേരിൽ ഉള്ള ഇടപാടാണ്

തുല്യപ്രതിഫലം ചേർക്കണേ എന്ന പ്രാർഥന നിർവഹിക്കുമ്പോൾ ദുആ ക്ക് ഇജാബത്ത് ലഭിച്ചാൽ തുല്യ പ്രതിഫലം അവന്ന് ചേരുന്നതാണ്

ഓത്തിന്റെ നേരെ പ്രതിഫലം ഓതിയവന്നും ലഭിക്കും

സമ്മാനം ഇല്ലാതെ ഖുർആൻ പാരായണം ചെയ്തു  ഇതിന്റെ തുല്യ പ്രതിഫലം ചേർക്കണേ എന്ന് ദുആ ചെയ്താലും
ചേരുന്നതാണ് ' (ശർവാനി  159)


( فروع ) في فتاوى السيوطي مسألة شخص حج حجة نافلة فقال له آخر بعني ثواب حجك بكذا فقال له بعتك فهل ذلك صحيح وينتقل ثواب ذلك إليه وإذا قال شخص لآخر اقرأ لي كل يوم ما تيسر من القرآن واجعل ثوابه لي وجعل له على ذلك مالا معلوما ففعل فهل ثواب القراءة للمجعول له الجواب أما مسألة الحج وسائر العبادات فباطلة عند الفقهاء [ ص: 159 ] وأما مسألة القراءة فجائزة إذا شرط الدعاء بعدها والمال الذي يأخذه من باب الجعالة وهي جعالة على الدعاء لا على القراءة فإن ثواب القراءة للقارئ ولا يمكن نقله للمدعو له وإنما يقال له مثل ثوابه فيدعو بذلك ويحصل له إن استجاب الله الدعاء وكذا حكم القارئ بلا جعالة في الدعاء شرواني159

ശർവാനി റ തുടരുന്നു.

സുയൂത്വി ഇമാം റ നോട്

ചോദ്യം
പ്രതിഫലം വാങ്ങി കൊണ്ട് ഖുർആൻ ഖതം ഓതൽ ഹലാലാവുമോ ?
അവൻ വാങ്ങുന്ന പ്രതിഫലം
തൊഴിലെടുക്കുന്നതിലാണോ സ്വദഖയിലാണോ ഉൾപെടുക?

ഉത്തരം

ഖുർആൻ പാരായണം ചെയ്യുകയും ശേഷം ദുആ ചെയ്യുകയും ചെയ്യലിൻമേൽ
സമ്പത്ത് കൂലി വാങ്ങാവുന്നതാണ് '

അത് സമ്മാന ഇടപാടിൽ പെട്ടതാണ്

ഖുർആൻ പാരായണത്തിന്റെ നേരെ പ്രതിഫലം ഓത്ത് കാരനാണന്ന നമ്മുടെ മദ്ഹബിൽ സ്ഥിരപെട്ടതിന്ന് വേണ്ടി പ്രതിഫലം വാങ്ങുന്നത് അതിന്ന് വേണ്ടിയല്ല.


മറിച്ച് ഖുർആൻ പാരായണത്തിന് ശേഷം
(തുല്യ പ്രതിഫലം ചേർക്കണേ എന്ന)  പ്രാർഥന ശർത്ത് ഉള്ളത് കൊണ്ട് അത് സമ്മാന ഇടപാടാണ് 'ഈ പ്രാർഥനക്കാണ് സമ്മാനം വാങ്ങുന്നത് '

ഇതാണ് ഫിഖ്ഹിന്റെ പൊതു തത്ത്വത്തിന്റെ തേട്ടം
നമ്മുടെ ഉസ്താദുമാർ അത് നമുക്ക് സ്തിരികരിച്ചു തന്നിട്ടുണ്ട്


( مسألة ) فيمن يقرأ ختمات من القرآن بأجرة هل يحل له ذلك وهل ما يأخذه من الأجرة من باب التكسب والصدقة ، الجواب نعم يحل له أخذ المال على القراءة والدعاء بعدها وليس ذلك من باب الأجرة ولا الصدقة ، بل من باب الجعالة فإن القراءة لا يجوز الاستئجار عليها ؛ لأن منفعتها لا تعود للمستأجر لما تقرر في مذهبنا أن ثواب القراءة للقارئ لا للمقروء له وتجوز الجعالة عليها إن شرط الدعاء بعدها وإلا فلا وتكون الجعالة على الدعاء لا على القراءة هذا مقتضى قواعد الفقه وقرره لنا أشياخنا شرواني159
ഇമാം നവവി റ യുടെ ശറഹുൽ മുഹദ്ധബിൽ
ഇങ്ങനെയുണ്ട് നബി സ്വ യുടെ ഖബറ് സിയാറത്ത് ചെയ്യുന്ന സമയത്ത് ദുആ ചെയ്യൽ ന്റ മേലിൽ സമ്മാനം നിക്ഷയിച്ച ഇടപാട് അനുവദനീയമാണ്

സിയാറത്തിന്ന് മാത്രമല്ല

കാരണം ദുആ ചെയ്യാൻ വേണ്ടി മറ്റൊരാളെ പകരമാക്കാവുന്നതാണ്

അവിടെ ഖബറു ശരീഫിന്റെ അരികിൽ പോയി നിൽക്കാനോ കാണാനോ അല്ല

ഖുർആൻ പാരായണ വിശയവും ഇതുപോലെയാണ് '
 ഫതാവ സുയൂതി യിൽ പറഞ്ഞതാണ് ഇതല്ലാം

(ഇമാം ശർവാനി റ തുടരുന്നു')

 ഇബ്ന് ഹജർ തുഹ്ഫയിൽ നേരത്തെ പറഞ്ഞതിൽ നിന്നും
മറ്റു പണ്ഡിതന്മാർ പറഞ്ഞതിൽ നിന്നും മനസ്സിലാവുന്നത്


ഖുർആൻ പാരായണത്തിന് വേണ്ടി പ്രതിഫലം വാങ്ങൽ വിലക്കുള്ള തായോ സിയാറത്തിന് വേണ്ടി സമ്മാനം പാടില്ലത്തതയോ  ഗ്രഹിക്കുന്നത് ശരിയല്ല എന്നാണ്

وفي شرح المهذب أنه لا يجوز الاستئجار لزيارة قبر النبي صلى الله عليه وسلم وتجوز الجعالة إن كانت على الدعاء عند زيارة قبره ؛ لأن الدعاء تدخله النيابة ولا يضر الجهل بنفس الدعاء ، وإن كانت على مجرد الوقوف عنده ومشاهدته فلا لأنه لا تدخله النيابة ا هـ . ومسألة القراءة نظيره ا هـ كلام السيوطيولا يخفى ما فيه مما ذكره الشارح وغيره ومنه منع الاستئجار على القراءة واقتضاء منع الجعالة على الزيارة والاستئجار للدعاء عند القبر المكرم


( قوله جائز ) قد يؤخذ منه اجعل ثواب ذلك أو مثله في صحيفة فلان ( قوله بل حسن مندوب إليه إلخ ) كذا شرح م ر ( قوله وفي الثانية هذا ) يتأمل جدا

പ്രതിഫലം ചേർക്കണേ എന്ന പ്രാർഥന പുണ്യവും ഹസനുമാണന്ന് ഇമാം റംലി റ യും പറഞ്ഞിട്ടുണ്ട്
(ശർവാനി ഹാശിയത്തു തുഹ്ഫ159)

ഇനിയും ധാരാളം തെളിവുകൾ കൊണ്ട് വരാൻ സാധിക്കും

ഇതിൽ നിന്ന് പ്രതിഫലം വാങ്ങിയുള്ള ഒരു പുണ്യവും ഇസ്ലാമി ലില്ല എന്ന
ഒഹാബി പുരോഹിതന്മാരുടെ വാദം കള്ളത്തരവും ഇസ്ലാമിന് വിരുദ്ധവുമാണന്ന് മനസ്സിലാക്കാം


ഒരു പ്രതിഫലവും വാങ്ങാതെ കർമങ്ങൾ ചെയ്യണമെന്ന് പറയുന്ന ഒഹാബി പുരോഹിതരുടെ
 ഉദരപൂരണ
പുരാണങ്ങൾ' കാണുക...

ശാപാടിന്റെപേരില് മൗലിദ്
സദസ്സുകളെപരിഹസിക്കുന്ന
വഹാബികളുടെ ശാപാട് കൊതി കാണുക.


ഒരു ഒഹാബി പ്രഭാഷകനെ മുജാഹിദ്
സെന്റര് പരിചയപെടുത്തുന്നത്
നോക്കൂ....



"ഹാജിപ്രസംഗിക്കാന് വന്നാല് ദേഷൃം
വരും വന്നാല് പരുഷമായി
സംസാരിക്കും. മരമണ്ടതലയാ
എന്നതൃാദിപ്രയോഗങ്ങള്
നടത്തും.ഒരിക്കല് ഉമര്കുട്ടിഹാജി
അദ്ദേഹത്തോട്പറഞ്ഞു
പരുഷമായഭാഷ സംസാരിക്കാതെ
പ്രസംഗിച്ചിരുന്നെങ്കില്
കുറേകൂടിനന്നാകുമായിരുന്നു.പ്രസംഗത്തിന്റെമഹത്വംവര്ദ്ക്കും.

ഹാജി അതുകേട്ട്പറഞ്ഞു ശരി
ചീത്തപറയില്ലെങ്കില് നീ
എന്തുതരും.? ഉമര്കുട്ടി ഹാജി:
ഹാജികെന്താണ് വേണ്ടത്.? പൂളയും
ഇറച്ചികൂട്ടാനും തന്നാല് ഞാനിന്ന്
അപ്രകാരം പറയില്ല.(വെട്ടം
അബ്ദുല്ല ഹാജി:പേജ്:76-മു
ജാഹിദ്സെന്റര് )



നോക്കൂ സ്റ്റേജില് കയറി
സുന്നീപണ്ഠിതരേയും സുന്നികളേയും
തെറിപറയാതെ
സംസ്കാരത്തോടെയൊരുപ്രസംഗംനടത്താന് വഹാബീ
പാതിരിക്ക് പളളനിറയെ പൂളയും കൂടെ
ഇറച്ചിയും വേണമെന്ന്
എങ്ങിനെയുണ്ട് !


മാംസം ഹാജിക്ക് ഇഷ്ടപെട്ട
ആഹാരമായിരുന്നു ഒരുദിവസം
അധികാരിയോട് ഹാജി കാട്ടിറച്ചികിട്ടുമോ എന്നനേഷിച്ചു
ഉടനെതന്നെഅധികാരി കാട്ടിറച്ചികൊണ്ടുവരാന്
കാട്ടിലേക്ക് ആളെഅയച്ചു.

കുറേകഴിഞ്ഞുകാട്ടിറച്ചിലഭിക്കകയും
ഹാജിഇഷ്ടം പോലെ
സന്തോഷത്തോടെ തിന്നുകയുംചെയ്തു
(പേജ് 74 )




ആടുംകോഴിയുമൊക്കെയാണ് സുന്നികള്
കഴിക്കാറ് വഹാബീ മൗലവി
ഇതൊക്കെ തിന്നുമടുത്തു
കാട്ടിറച്ചിതേടുന്നു ആടും കോഴിയും
സംഘടിപിക്കല് ബുദ്ധുമുട്ടുളളകാരൃമല്ലല്ലോ എന്നാല് ആളെ
ബുദ്ധിമുട്ടിച്ചായാലും
വഹാബീപാതിരിക്ക് ശാപാട്
കാട്ടിയാവണം.??



ഇതുകൊണ്ടും അവസാനിക്കുന്നോ:
എന്തുകിട്ടിയാലും അത് ഹലാലോ
ഹറാമോഎന്ന്നോക്കാതെ ശാപിടുന്ന
വഹാബീ പാതിരികളെകാണുക..


ഹാജിയോട് ഒരിക്കല് ഉമര് കുട്ടിഹാജി
ഒരു സംശയം ചോദിച്ചു മയിലിനെ
തിന്നാന് പറ്റുമോ ? ഉടന് തന്നെ
ഹാജിയുടെ പ്രതികരണം അതിന്
നിങ്ങള് അത് തന്ന് നോക്കിയോ. ?
ഉടനെ തന്നെ മയിലിറച്ചിസംഘടിപിച്ചു
മൗലവിക്ക്കറിവെച്ച് കൊടുത്തു. അത്
തിന്നുനോക്കിയിട്ട് ഹാജി പറഞ്ഞു
ഇതിനു നല്ല കോഴിയുടെ
രുചിയാണല്ലോ. (
പുസ്തകം,പേജ്,83)



ബദര്ദിനത്തില് മഹാന് മരെ
അനുസ്മരിച്ച്.അന്നദാനം
സംഘടിപ്പിക്കുന്ന മഹല്ല്
നിവാസികളെ പോസ്റ്റിട്ടു
പരിഹസിക്കുന്ന ആധുനികവഹാബീ
ഖവാരിജുകളുടെ  തല തെട്ടപ്പ പാതിരിമാര്‍
ഹലാലും ഹറാമും നോക്കാതെ
വെട്ടിവിഴുങ്ങിയതിന്റെ കഥയാണ്
മുജാഹിദ്സെന്റര് പറഞ്ഞുതരുന്നത് .!!!


ഖുര്ആന് കൊണ്ടുമാത്രം
തൗഹീദിലേക്ക് ക്ഷണിക്കുന്ന വഹാബീ
ഹാജിയുടെ ശാപ്പാട്കൊതി നോക്കൂ.
മയിലിനെതിന്നാന്പറ്റുമോ ?
എന്നചോദൃത്തിന്കൊണ്ടുവരൂ
ശാപിട്ട്തരാം എന്നമറുപടി

 തിന്നിട്ടോ
കോഴിയുടെടേസ്റ്റും പോരേ പൂരം !!!
ഇമ്മാതിരി മൗലവിമാര്ക്ക് നായ
ഇറച്ചികൊടുത്താല് അതുംതിന്ന്
ഇതിനു നല്ലമട്ടന്ഫ്രൈയുടെ
സ്വാദാണെന്ന്പറയില്ലേ ?


സംവാദത്തിനുപോയ മൗലവിമാര്
അങ്ങാടിയില് വെച്ച് അനൃന്റെ
പറമ്പിലെ ചക്കയിട്ടുതിന്നു
തുനോക്കൂ....



മുജാഹിദ്മൗലവിമാര് അങ്ങാടിക്കടുത്ത്
വെച്ച് ചക്കയിടീച്ച് തിനുന്നതുംകൂടിക
ണ്ടപ്പോള് നാട്ടുകാരുടെ
അല്ഭുതംഇരട്ടിയായി.(മേല്
പുസ്തകം:പേജ്:46)


കൊല്ലത്തിലൊരിക്കല് ഒരാടിനെ
തിന്നണം മൗലവിക്ക് ....!


" ഒരിക്കല് ഡോക്ടര് ഉസ്മാന്
സാഹിബും കൂട്ടുകാരും എടവണ്ണ
ജാമിനദ്വിയയുടെ പിരിവിനായി കറങ്ങുന്നതിനിടയിൽ പോയി
അബ്ദുല്ല ഹാജിയെകണ്ടു.ഹാജി
പളളിയിൽ കിടന്നുറങ്ങുന്ന
ുണ്ടായിരുന്നു.

ഡോക്ടറുംകൂട്ടരും കുറേനേരം ഹാജിയുമായിസംസാരിച്ചിരുന്നു.അപ്പോള് ഹാജി പറഞ്ഞു
കൊല്ലത്തിലൊരിക്കല് ഒരാടിനെ
തിന്നാറുണ്ടായിരുന്നു.അത്
ഇത്തവണതിന്നിട്ടില്ല.ക്ഷീണമുണ്ട്
(വെട്ടം അബ്ദുല്ലഹാജി:പേജ്:88-89)


പൂളയും ഇറച്ചിയും ഇറക്കാതെ
ഇഫ് സാദിനിറങ്ങാത്ത മൗലവിക്ക്
കൊല്ലത്തിലൊരിക്കല് ആടും വേണം?


നബി(സ)യും സ്വഹാബത്തും
പട്ടിണികിടന്നതും വയറ്റില് കല്ല്
വെച്ച്കെട്ടി ഖന്തക്കില് കിടങ്ങ്
കീറിയചരിത്രമിട്ടും. മൗലൂദ്സദസ്സും
ഭക്ഷണശാലയും ഒരുമിച്ച്കൂട്ടിയുളള
പോസ്റ്റിട്ട് പരിഹാസം
ഗംഭീരമാക്കിയ മുജാഹിദുകള് സ്വന്തം
തറവാട്ടിലേക്ക് തിരിഞ്ഞുനോക്കുക.

ഒറ്റ ഇസ്ലാഹീ പ്രഭാഷണത്തി
അന്പതിനായിരവും ലക്ഷവുംയാത്രപടി
വേറെയും പറ്റിയ ആളാണ്

ഷാര്ജയില്
തട്ടത്തിന്മറയത്തുളള സലഫിയെന്ന്
പറഞ്ഞത് സുന്നികളല്ല
മുജാഹിദ്നേതാക്കള്തന്നെയാണ്.?

ശാപ്പാടിന്റേയും പണകൊതിയുടേയും
മത്സരത്തില് നിന്നാണല്ലോ
മുജാഹിദില് ഉള്പാര്ട്ടികളും ഉപഗ്രൂപുകളും പൊന്തിയത്.!!! അത് കൊണ്ട് മലർന്ന്കിടന്നുതുപ്പരുത
േ വഹാബികളേ ?






ഇനിയു
ഒഹാബി മത പുരോഹിത ചൂഷണം കാണുക


https://youtu.be/Di4G3Q36qKk
70 ലക്ഷം കട്ട ഒഹാബികൾ

ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് അകറ്റി പണം സമ്പാദിച്ച് പിഴപ്പിക്കുന്ന ഒഹാബി മത പുരോഹിതന്മാരെ കുറിച്ച് സത്യവിശ്വാസികള്‍ക്ക് അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ..*.

يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِّنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللَّـهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿٣٤﴾

[9:34] *സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.*




വഹാബികള്‍ കഅബാ ശരീഫ് കൊള്ളയടിച്ചത് അവർ തന്നെ എഴുതിവെച്ചത് ( മൊയ്തു മൗലവി )

ഇന്ത്യൻ മുസ്ലിംകളും സ്വാ തന്ത്ര്യപ്രസ്ഥാനവും.
മൊയ്തു മൗലവി

https://www.facebook.com/777959305671074/posts/1102610756539259?sfns=mo


https://youtu.be/Di4G3Q36qKk


70 ലക്ഷം കട്ട ഒഹാബികൾ


https://youtu.be/wzLJIMavA14


കളവ് പറയൽ മൽസരം നടത്തിയ പുരോഹിതർ



https://youtu.be/TgAwv37V2z8


കട്ടടുത്ത പണം കൊണ്ട് നാട് നീളെ നോട്ടീസ് അടിച്ചവർ

പള്ളി കൊള്ളയടിച്ചവർ

പള്ളിയിൽ നിന്ന് പതിനായിരങ്ങൾ മോഷ്ടച്ചവർ


https://youtu.be/0shN-SAO6YA

സ്വർണം വേണോ സ്വർഗം വേണോ

https://youtu.be/hP0RiXQ4TXA

ബാലുവിന്റെ ചൂഷണം


https://youtu.be/05XBG682cHA

ജിന്ന് ചികിത്സയുടെ പേരിൽ ചൂഷണവും പീഡനവും വഹാബിസം

https://youtu.be/982vbo21de4


https://youtu.be/Pq6Spqn1sSc


മദ്യവും പന്നിമാംസവും ഹലാലാക്കുകയും

ലൈസസൻസ് നൽകുകയും ചെയ്യുന്നവർ





(അല്‍ഇസ്ലാഹ് 2015 മാർച്ച് )
സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്ന് വേണ്ടി മത വിഷയങ്ങൾ മൂടിവെച്ചിരിന്നു എന്നും ആകൂട്ടത്തില്‍ പെട്ടതാണ് റുഖിയ്യാ ശറഇയ്യാ അങ്ങനെ മൂടിവെച്ചിട്ടുള്ളതാണ് എന്നും മുജാഹിദീങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മദിക്കുന്നു

https://www.facebook.com/777959305671074/posts/837923739674630/



#വയറിനുള്ളിൽ_ഗണപതി_ആയിരുന്നത്രെ...#മുജാഹിദ്_മൗലവിമാർ പറഞ്ഞത് 😃😃😃😃😨😨😨😨😨

#ഇനിയും_മുജാഹിദ്_മതത്തെ കുറിച്ച് #അറിയാത്തവർ_വായിച്ചറിയാനായി..

മലപ്പുറം: മഞ്ചേരിയിലെ ദുര്‍മന്ത്രവാദ കേന്ദ്രത്തില്‍ മരുന്ന് നിഷേധിക്കപ്പെട്ട കരള്‍ രോഗ ബാധിതന്‍ മരിച്ചത് ചര്‍ച്ചയാവുന്നു.

ലിവര്‍ സിറോസിസ് ബാധിതനായ നിലമ്പൂരിലെ കാരൂളി സ്വദേശി ഫിറോസ് അലിയാണ് മരിച്ചത്. ലിവര്‍ സിറോസിസ് ബാധിതനായ ഫിറോസ് അലിയെ മഞ്ചേശ്വരത്ത് മന്ത്രവാദ ചികിത്സ നടത്തുന്ന അബ്ദുസ്സലാം നദ്വി, ഫിറോസ് എന്നിവര്‍ നടത്തുന്ന മന്ത്രവാദ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് ഇരയാക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് ഫിറോസ് അലി തന്റെ സുഹൃത്തിന് അയച്ചു കൊടുത്ത ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

മന്ത്രവാദ കേന്ദ്രം നടത്തുന്ന അബ്ദുസ്സലാം നദ്വി, ഫിറോസ് എന്നിവര്‍ ജിന്ന് സലഫി വിഭാഗത്തില്‍ പെട്ടവരാണെന്ന് മഞ്ചേരി സി.ഐ എന്‍.ബി ഷൈജു ഡൂള്‍ന്യൂസിനോട് പറഞ്ഞു

മുജാഹിദ് വിഭാഗത്തിലെ ഒരു പ്രത്യേക ആശയവിഭാഗത്തില്‍ പെട്ട ആളുകളാണ് മന്ത്രവാദത്തിന്റെ പിന്നിലെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും ഷൈജു പറഞ്ഞു. ‘മന്ത്രവാദ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ജിന്ന് സലഫി ഗ്രൂപ്പില്‍ പെട്ടയാളുകളാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കൊല്ലപ്പെട്ട ഫിറോസ് കെ.എന്‍.എം മുജാഹിദ് വിഭാഗത്തില്‍ പെട്ടയാളുമാണ്’- ഷൈജു പറഞ്ഞു. ഫിറോസിന്റെ കുടുംബം പൊലീസില്‍ പരാതി ന്ല്‍കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://www.doolnews.com/liver-cirrhosis-patient-deprived-of-medicine-dies-at-malapuram569.html

തയാറാക്കിയത് അസ്ലം സഖാഫി പരപ്പനങ്ങാടി


പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...