Showing posts with label ഇസ്തിഗാസ ഇമാമീങ്ങൾ ഇസ്തിഗാസ ഇമാമീങ്ങളിലൂടെ ഭാഗം 03.. Show all posts
Showing posts with label ഇസ്തിഗാസ ഇമാമീങ്ങൾ ഇസ്തിഗാസ ഇമാമീങ്ങളിലൂടെ ഭാഗം 03.. Show all posts

Wednesday, March 21, 2018

ഇസ്തിഗാസ ഇമാമീങ്ങൾ ഇസ്തിഗാസ ഇമാമീങ്ങളിലൂടെ ഭാഗം 03.







●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


Labels: ഇസ്തിഗാസ ഇമാമീങ്ങൾ
ഇസ്തിഗാസ ഇമാമീങ്ങളിലൂടെ ഭാഗം 03.
...1...
റം ലി ഇമാം
_____________
" ഷാഇഫീ മദ് ഹബിലെ കർമ്മ ശാസ്ത്ര പണ്ടിതനായ കേരളത്തിലെ പുത്തൻ വാദികളുടെ നവോതഥാന നേതാക്കളിൽ ഒരാളായ കെ എം മൗലവി പോലും മുജദ്ദിദാണെന്ന് പരിചയപ്പെടുത്തിയ
റം ലി ഇമാമിനോട് മരണപ്പെട്ട അംബിയാ , അൗലിയാക്കളോട് പ്രയാസഘട്ടത്തിൽ യാ റസൂലല്ലാഹ്, യാ മുഹ്യദ്ദീൻ ഷൈഖെ , യാ ബദ് രീങ്ങളെ എന്നിങ്ങനെ തുടങ്ങിയ ഇസ്തിഗാസ വിളിയെ പറ്റി ചോദിച്ചതിന്ന് മറുപടി ഫത് വയായി മഹാനവർകൾ പടിക്കുന്നു..?
"അംബിയാ അൗലിയാഇന്നോട് ഇസ്തിഗാസ അനുവദനീയമാകുന്നു അവർ വഫാതിന്ന് ശേഷമാണെങ്കിലും കാരണം അംബിയാക്കളുടെ മുഹ്ജിസത്തും, അൗലിയാക്കളുടെ കറാമത്തും മരണ ശേഷം മുറിഞ്ഞ് പോകുന്നില്ല, അവർ ഖബറിൽ ജീവിക്കുന്നവരും, ഖബറിൽ വെച്ച് നിസ്ക്കരിക്കുന്നവരും, ഹജ്ജ് ചെയ്യുന്നവരുമാണെന്ന് ഹദീസിൽ സ്തിരപ്പെട്ട് വന്നിട്ടുണ്ട്"
ﻭﻓﻲ ﻓﺘﺎﻭﻯ ﺷﻤﺲ ﺍﻟﺪﻳﻦ ﺍﻟﺮﻣﻠﻲ ﺍﻟﺸﺎﻓﻌﻲ ﻣﺎ ﻧﺼﻪ ‏( ﺳﺌﻞ ﻋﻤﺎ ﻳﻘﻊ ﻣﻦ ﺍﻟﻌﺎﻣﺔ ﻣﻦ ﻗﻮﻟﻬﻢ ﻋﻨﺪ ﺍﻟﺸﺪﺍﺋﺪ : ﻳﺎ ﺷﻴﺦ ﻓﻼﻥ ، ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ، ﻭﻧﺤﻮ ﺫﻟﻚ ﻣﻦ ﺍﻻﺳﺘﻐﺎﺛﺔ ﺑﺎﻷﻧﺒﻴﺎﺀ ﻭﺍﻟﻤﺮﺳﻠﻴﻦ ﻭﺍﻷﻭﻟﻴﺎﺀ ﻭﺍﻟﻌﻠﻤﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻓﻬﻞ ﺫﻟﻚ ﺟﺎﺋﺰ ﺃﻡ ﻻ ؟ ﻭﻫﻞ ﻟﻠﺮﺳﻞ ﻭﺍﻷﻧﺒﻴﺎﺀ ﻭﺍﻷﻭﻟﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﺍﻟﻤﺸﺎﻳﺦ
ﺇﻏﺎﺛﺔٌ ﺑﻌﺪ ﻣﻮﺗﻬﻢ ؟ ﻭﻣﺎﺫﺍ ﻳﺮﺟﺢ ﺫﻟﻚ ؟
ﻓﺄﺟﺎﺏ : ﺑﺄﻥ ﺍﻷﺳﺘﻐﺎﺛﺔ ﺑﺎﻷﻧﺒﻴﺎﺀ ﻭﺍﻟﻤﺮﺳﻠﻴﻦ ﻭﺍﻷﻭﻟﻴﺎﺀ ﻭﺍﻟﻌﻠﻤﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﺟﺎﺋﺰﺓ ، ﻭﻟﻠﺮﺳﻞ ﻭﺍﻷﻧﺒﻴﺎﺀ ﻭﺍﻷﻭﻟﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﺇﻏﺎﺛﺔ ﺑﻌﺪ ﻣﻮﺗﻬﻢ ، ﻷﻥ ﻣﻌﺠﺰﺓ ﺍﻷﻧﺒﻴﺎﺀ ﻭﻛﺮﺍﻣﺔ ﺍﻷﻭﻟﻴﺎﺀ ﻻ ﺗﻨﻘﻄﻊ ﺑﻤﻮﺗﻬﻢ ، ﺃﻣﺎ ﺍﻷﻧﺒﻴﺎﺀ ﻓﻸﻧﻬﻢ ﺃﺣﻴﺎﺀ ﻓﻲ ﻗﺒﻮﺭﻫﻢ ﻳﺼﻠﻮﻥ ﻭﻳﺤﺠﻮﻥ ﻛﻤﺎ ﻭﺭﺩﺕ ﺑﻪ ﺍﻷﺧﺒﺎﺭ ، ﻭﺗﻜﻮﻥ ﺍﻹﻏﺎﺛﺔ ﻣﻨﻬﻢ ﻣﻌﺠﺰﺓ ﻟﻬﻢ ، ﻭﺃﻣﺎ ﺍﻷﻭﻟﻴﺎﺀ ﻓﻬﻲ ﻛﺮﺍﻣﺔ ﻟﻬﻢ ﻓﺈﻥ ﺃﻫﻞ ﺍﻟﺤﻖ ﻋﻠﻰ ﺃﻧﻪ ﻳﻘﻊ ﻣﻦ ﺍﻷﻭﻟﻴﺎﺀ ﺑﻘﺼﺪ ﻭﺑﻐﻴﺮ ﻗﺼﺪ ﺃﻣﻮﺭ ﺧﺎﺭﻗﺔ ﻟﻠﻌﺎﺩﺓ ﻳﺠﺮﻳﻬﺎ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﺑﺴﺒﺒﻬﻢ (( ﺍﻩ .
__________________________________________
...2...
അബ്ദുൽ ഖാസിം സാബിതുബ്നുൽ അഹ്മദൽ ബഗ്ദാദി(റ) ജനനം ഹിജ് റ (401)
______________________________________
" മഹാനവർകൾ മസ്ജിദുന്നബവിയിൽ ആയിരിക്കുംബോൾ ഒരാൾ വന്ന് നബി സ്വ യുടെ ഖബറിന്നരികിൽ വെച്ച് സുബ് ഹി ബാങ്ക് കൊടുക്കുക യായിരുന്നു, അസ്സ്വലാതു ഖൈറുമ്മിനന്നൗം എന്ന് പറഞ്ഞപ്പോഴേക്ക് പള്ളിയിലെ ജോലിക്കാരനിലൊരാൾ വന്ന് യാതൊരു പ്രകോപനവുമില്ലാതെ ബാങ്ക് കൊടുത്തയാളെ മുഖത്തടിക്കുകയുണ്ടായി , അടി കിട്ടിയ ആ മനുഷ്യൻ കരഞ്ഞ് കൊണ്ട് നബി സ്വ യുടെ ഖബറിങ്കൽ വന്ന് പറഞ്ഞു!!! യാ റസൂലല്ലാഹ് ഞാൻ അങ്ങയുടെ സാന്നിധ്യത്തിൽ വെച്ചാണ് മർദ്ധിക്കപ്പെട്ടിരിക്കുന്നത് , തൽസമയം തന്നെ അടിക്കപ്പെട്ടയാൾ ബോധം കെട്ട് വീണു വീട്ടിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല, മൂന്ന് ദിവസം കഴിഞ്ഞ് അയാൾ മരണപ്പെടുകയും ചെയ്തു"......
( താരീഖ് ദിമശ്ഖ് ഇബ്നു അസാകിർ റ) , ഇമാം മറാകിശി മിസ്ബാഹുള്ളലാം എന്ന കിതാബുകളിൽ രേഖപ്പെടുത്തി)
١٠١٧ - ﺛﺎﺑﺖ ﺑﻦ ﺃﺣﻤﺪ ﺑﻦ ﺍﻟﺤﺴﻴﻦ ﺃﺑﻮ ﺍﻟﻘﺎﺳﻢ ﺍﻟﺒﻐﺪﺍﺩﻱ ﻗﺪﻡ ﺩﻣﺸﻖ ﺣﺎﺟﺎ ﻭﺫﻛﺮ ﺃﻧﻪ ﺳﻤﻊ ﺃﺑﺎ ﺍﻟﻘﺎﺳﻢ ﺑﻦ ﺑﺸﺮﺍﻥ ﺑﺒﻐﺪﺍﺩ ﻭﺃﺑﺎ ﺍﻟﻔﺘﺢ ﺳﻠﻴﻢ ﺑﻦ ﺃﻳﻮﺏ ﺍﻟﺮﺍﺯﻱ ‏( ١ ‏) ﻭﺃﺑﺎ ﺍﻟﻔﺮﺝ ﺑﻦ ﺑﺮﻫﺎﻥ ﺍﻟﻌﺮﺍﻙ ‏( ٢ ‏) ﺑﺼﻮﺭ ﻭﺃﺑﺎ ﺫﺭ ﻋﺒﺪ ﺑﻦ ﺃﺣﻤﺪ ﺍﻟﻬﺮﻭﻱ ﺑﻤﻜﺔ ﻭﺃﺑﺎ ﺑﻜﺮ ﻣﺤﻤﺪ ﺑﻦ ﺟﻌﻔﺮ ﺑﻦ ﻋﻠﻲ ﺍﻟﻤﻴﻤﺎﺳﻲ ﺑﻌﺴﻘﻼﻥ ﺭﻭﻯ ﻋﻨﻪ ﺍﻟﻔﻘﻴﻪ ﺃﺑﻮ ﺍﻟﻔﺘﺢ ﻧﺼﺮ ﺑﻦ ﺇﺑﺮﺍﻫﻴﻢ ﻭﺷﻴﺨﻨﺎ ﺃﺑﻮ ﺍﻟﻔﻀﻞ ﺃﺣﻤﺪ ﺑﻦ ﺍﻟﺤﺴﻴﻦ ﺑﻦ ﺃﺣﻤﺪ ﺑﻦ ﺍﻟﻘﺎﺳﻢ ﺳﺒﻂ ﺍﻟﻜﺎﻣﻠﻲ ﺍﺧﺒﺮﻧﺎ ﺃﺑﻮ ﺍﻟﻔﺘﺢ ﻧﺼﺮ ﺍﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺣﺪﺛﻨﺎ ﻧﺼﺮ ﺑﻦ ﺇﺑﺮﺍﻫﻴﻢ ﺇﻣﻼﺀ ﺣﺪﺛﻨﻲ
ﺃﺑﻮ ﺍﻟﻘﺎﺳﻢ ﺛﺎﺑﺖ ﺑﻦ ﺃﺣﻤﺪ ﺑﻦ ﺍﻟﺤﺴﻴﻦ ﺍﻟﺒﻐﺪﺍﺩﻱ ﺃﻧﻪ ﺭﺃﻯ ﺭﺟﻼ ﺑﻤﺪﻳﻨﺔ ﺍﻟﻨﺒﻲ ‏( ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ‏) ﺃﺫﻥ ﺍﻟﺼﺒﺢ ﻋﻨﺪ ﻗﺒﺮ ﺭﺳﻮﻝ ﺍﻟﻠﻪ ‏( ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ‏) ﻭﻗﺎﻝ ﻓﻴﻪ ﺍﻟﺼﻼﺓ ﺧﻴﺮ ﻣﻦ ﺍﻟﻨﻮﻡ ﻓﺠﺎﺀﻩ ﺧﺎﺩﻡ ﻣﻦ ﺧﺪﺍﻡ ﺍﻟﻤﺴﺠﺪ ﻓﻠﻄﻤﻪ ﺣﻴﻦ ﺳﻤﻊ ﺫﻟﻚ ﻓﺒﻜﻰ ﺍﻟﺮﺟﻞ ﻭﻗﺎﻝ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﻓﻲ ﺣﻀﺮﺗﻚ ﻳﻔﻌﻞ ﺑﻲ ﻫﺬﺍ ﺍﻟﻔﻌﺎﻝ ﻓﻔﻠﺞ ﺍﻟﺨﺎﺩﻡ ﻓﻲ ﺍﻟﺤﺎﻝ ﻭﺣﻤﻞ ﺇﻟﻰ ﺩﺍﺭﻩ ﻓﻤﻜﺚ ﺛﻼﺛﺔ ﺃﻳﺎﻡ ﻭﻣﺎﺕ
ﻗﺮﺃﺕ ﺑﺨﻂ ﺃﺑﻲ ﺍﻟﻔﺮﺝ ﻏﻴﺚ ﺑﻦ ﻋﻠﻲ ﺣﺪﺛﻨﺎ ﺛﺎﺑﺖ ﺑﻦ ﺃﺣﻤﺪ ﺑﻦ ﺍﻟﺤﺴﻴﻦ ﺃﺑﻮ ﺍﻟﻘﺎﺳﻢ ﺍﻟﺒﻐﺪﺍﺩﻱ ﺷﻴﺦ ﻗﺪﻡ ﻋﻠﻴﻨﺎ ﻭﺫﻛﺮ ﺃﻧﻪ ﺳﻤﻊ ﻣﻦ ﻋﺒﺪ ﺍﻟﻤﻠﻚ ﺑﻦ ﺑﺸﺮﺍﻥ ﻭﺃﺑﻲ ﺫﺭ ﺍﻟﺤﺎﻓﻆ ﻭﺳﻜﻦ ﺑﻦ ﺟﻤﻴﻊ ﻭﺍﻟﻔﻘﻴﻪ ﺳﻠﻴﻢ ﻭﺃﺑﻲ ﺍﻟﻔﺮﺝ ﺑﻦ ﺑﺮﻫﺎﻥ ﻭﻋﺒﺪ ﺍﻟﻌﺰﻳﺰ ﺑﻦ ﻋﺒﺪ ﺍﻟﻤﻠﻚ ﺍﻟﻴﻤﺎﻧﻲ ﻭﺃﺑﻲ ﺑﻜﺮ ﺍﻟﻤﻴﻤﺎﺳﻲ ﻭﺃﺑﻲ ﺑﻜﺮ ﺍﻟﺤﺎﻓﻆ ﻭﻏﻴﺮﻫﻢ ﻭﺃﻥ ﻟﻪ ﺇﺟﺎﺯﺓ ﻣﻦ ﻛﻞ ﻭﺍﺣﺪﻣﻨﻬﻢ ﻭﻛﺘﺐ ﻟﻨﺎ ﺧﻄﻪ ﺑﺎﻹﺟﺎﺯﺓ ﺑﺠﻤﻴﻊ ﻣﺴﻤﻮﻋﺎﺗﻪ ﻓﻲ ﻣﺴﺘﻬﻞ ﺷﻬﺮ ﺭﺑﻴﻊ ﺍﻷﻭﻝ ﺳﻨﺔ ﺳﺒﻊ ﻭﺳﺒﻌﻴﻦ ﻭﺃﺭﺑﻌﻤﺎﺋﺔ ﻭﺳﺌﻞ ﻋﻦ ﻣﻮﻟﺪﻩ ﻓﻘﺎﻝ ﻓﻲ ﻣﺴﺘﻬﻞ ﻣﺤﺮﻡ ﺳﻨﺔ ﺇﺣﺪﻯ ﻭﺃﺭﺑﻌﻤﺎﺋﺔ ﺗﻮﺟﻪ ﻃﺎﻟﺒﺎ ﻟﻠﺤﺞ ﻓﻲ ﺷﻬﺮ ﺭﺑﻴﻊ ﺍﻷﻭﻝ ﺍﻟﻤﺬﻛﻮﺭ ﻭﻟﻢ ﻧﻘﻒ ﻟﻪ ﺑﻌﺪ ﺫﻟﻚ ﻋﻠﻰ ﺧﺒﺮ
..…………… ﺗﺎﺭﻳﺦ ﺩﻣﺸﻖ .… ﺇﺑﻦ ﻋﺴﺎﻛﺮ .……
__________________________________________
...3....
ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ച് വഫാത്തായ ഒരു ലക്ഷത്തിൽ പരം ഹദീസ് മനപ്പാടമുണ്ടായിരുന്ന അഞ്ഞൂറിൽ പരം കിതാബുകളുടെ രചയിതാവും, ഹാഫിളും , ഷാഫിഈ മദ് ഹബുകാരനും കൂടിയായ
അൽ ഹാഫിൾ
ജലാലുദ്ദീനി സുയൂത്വി (റ)
___________________________
ഇസ്തിഗാസ നടത്തുകയും നടത്തിയത് റിപ്പോര്ട്ട് ചെയ്യപ്പെടുകയും ചെയ്തത് യഥേഷ്ടമുണ്ട്. മരണപ്പെട്ടവര്ക്ക് സഹായിക്കാന് കഴിയുമെന്ന് പ്രമാണങ്ങള് നിരത്തി സമര്ത്ഥിക്കുന്ന കൃതികള് യഥേഷ്ടം ഇമാം സുയൂഥി (റ) രചിച്ചിട്ടുണ്ട്.
റോമക്കാര് മഴ യില്ലാത്ത സമയത്ത് അബു അയ്യൂബുല് അന്സ്വാരി (റ) യുടെ ഖബ്റിഞ്ഞടുത്ത് ചെന്ന് മഴ തേടാറുണ്ടായിരുന്നു.''
(ദുര്റു സ്വഹാബ ഫീമന് ദഖല മിനസ്സ്വഹാബ 115)
ﻭﻣﺎﺕ ﺃﺑﻰ ﺃﻳﻮﺏ ﺍﻷﻧﺼﺎﺭﻱ ﺑﺎﻟﻘﺴﻄﻨﻄﻴﻨﻴﺔ ﻭﻗﺒﺮﻩ ﻫﻨﺎﻙ ﻳﺴﺘﻘﻰ ﺑﻪ ﺍﻟﺮﻭﻡ ﺇﺫﺍ ﻗﺤﻄﻮﺍ ‏( ﺩﺭﺍﻟﺴﺤﺎﺑﺔ ﻓﻴﻤﻦ ﺩﺧﻞ ﻣﺼﺮ ﻣﻦ ﺍﻟﺼﺤﺎﺑﺔ ﻟﻠﺤﺎﻓﻆ ﺍﻟﺴﻴﻮﻃﻲ : ﺹ 115/ )
പത്താം നൂറ്റാണ്ടിലെ മുജദ്ദിദെന്ന് കെ എം മൗലവി പരിചയപ്പെടുത്തിയ ഇമാം സുയൂഥി (റ) അറുനൂറോളം ഗ്രന്ഥങ്ങള് രചിച്ചിട്ടുള്ള മഹാനാണ്. ഇസ്തിഗാസ ഉറപ്പിക്കാന് ഗ്രന്ഥ രചന നടത്തിയ മഹാനാണ് . ഏതാനും വരികള് കാണുക .
ﺍﻟْﻔَﺘَﺎﻭَﻯ ﺍﻟﺼﻮﻓﻴﺔ ]👇
‏[ ﺗَﻨْﻮِﻳﺮُ ﺍﻟْﺤَﻠَﻚِ ﻓِﻲ ﺇِﻣْﻜَﺎﻥِ ﺭُﺅْﻳَﺔِ ﺍﻟﻨَّﺒِﻲِّ ﻭَﺍﻟْﻤَﻠَﻜﻠَﻚَ،
ﻭَﻓِﻲ ﻛِﺘَﺎﺏِ ﻣِﺼْﺒَﺎﺡِ ﺍﻟﻈَّﻠَﺎﻡِ ﻓِﻲ ﺍﻟْﻤُﺴْﺘَﻐِﻴﺜِﻴﻦَ ﺑِﺨَﻴْﺮِ ﺍﻟْﺄَﻧَﺎﻡِ ﻟﻺﻣﺎﻡ ﺷﻤﺲ ﺍﻟﺪﻳﻦ ﻣﺤﻤﺪ ﺑﻦ ﻣﻮﺳﻰ ﺑﻦ ﺍﻟﻨﻌﻤﺎﻥ ﻗَﺎﻝَ : ﺳَﻤِﻌْﺖُ ﻳﻮﺳﻒ ﺑﻦ ﻋﻠﻲ ﺍﻟﺰﻧﺎﻧﻲ ﻳَﺤْﻜِﻲ ﻋَﻦِ ﺍﻣْﺮَﺃَﺓٍ ﻫَﺎﺷِﻤِﻴَّﺔٍ ﻛَﺎﻧَﺖْ ﻣُﺠَﺎﻭِﺭَﺓً ﺑِﺎﻟْﻤَﺪِﻳﻨَﺔِ، ﻭَﻛَﺎﻥَ ﺑَﻌْﺾُ ﺍﻟْﺨُﺪَّﺍﻡِ ﻳُﺆْﺫِﻳﻬَﺎ، ﻗَﺎﻟَﺖْ : ﻓَﺎﺳْﺘَﻐَﺜْﺖُ ﺑِﺎﻟﻨَّﺒِﻲِّ - ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ﻓَﺴَﻤِﻌْﺖُ ﻗَﺎﺋِﻠًﺎ ﻣِﻦَ ﺍﻟﺮَّﻭْﺿَﺔِ ﻳَﻘُﻮﻝُ : ﺃَﻣَﺎ ﻟَﻚِ ﻓِﻲَّ ﺃُﺳْﻮَﺓٌ؟ ﻓَﺎﺻْﺒِﺮِﻱ ﻛَﻤَﺎ ﺻَﺒَﺮْﺕُ، ﺃَﻭْ ﻧَﺤْﻮَ ﻫَﺬَﺍ، ﻗَﺎﻟَﺖْ : ﻓَﺰَﺍﻝَ ﻋَﻨِّﻲ ﻣَﺎ ﻛُﻨْﺖُ ﻓِﻴﻪِ ﻭَﻣَﺎﺕَ ﺍﻟْﺨُﺪَّﺍﻡُ ﺍﻟﺜَّﻠَﺎﺛَﺔُ ﺍﻟَّﺬِﻳﻦَ ﻛَﺎﻧُﻮﺍ ﻳُﺆْﺫُﻭﻧَﻨِﻲ،
‏( ﺍﻟﺤﺎﻭﻱ ﻟﻠﻔﺘﺎﻭﻯ ﻟﻠﺴﻴﻮﻃﻲ : 2/261 ‏)
ഇബ്നുന്നുഅ്മാന് (റ) വില് നിന്ന് യൂസുഫുബ്നു അലി അസ്സിനാനി (റ) ഉദ്ധരിക്കുന്നു.
മദീനത്ത് താമസിച്ചിരുന്ന ഹാശിമീ കുടുംബത്തില്പെട്ട ഒരു സ്ത്രീ പറയുന്നു. എന്റെ ചില സേവകര് എന്നെ ബുദ്ധിമുട്ടിച്ചു. ഞാന് നബി (സ) യോട് ഇസ്തിഗാസ ചെയ്തു. അപ്പൊള് തിരുനബിയുടെ റൗളയില് നിന്ന് ഒരശരീരി ഞാന് കേട്ടു. നിനക്ക് എന്നില് മാതൃകയില്ലേ? ഞാന് ക്ഷമിച്ചത്പോലെ നീയും ക്ഷമ കൈകൊള്ളുക. അവര് തുടരുന്നു. ആ സമയത്ത് എനിക്കവരില് നിന്നുണ്ടിവുന്ന വിഷമങ്ങള് നീങ്ങുകയും മൂന്ന് വേലക്കാരും മരണപ്പെടുകയും ചെയ്തു.
(അല്ഹാവീ ലില് ഫതാവ : 2/261 ‏)
: ഉദ്ദേശ്യ സാഫല്യത്തിന് തവസ്സുലും ഇസ്തിഗാസയും ഉള്പ്പെട്ട പ്രാര്ത്ഥന ചൊല്ലാന് ഇമാം സുയൂഥി (റ) പടിപ്പിക്കുന്നത് കാണുക..
ﻳﺎ ﺭﺏ ﺑﺎﻟﻘﺮﺍﻥ ﺍﻟﻌﻈﻴﻢ ﻭﻣﺎ ﻓﻴﻪ ﻣﻦ ﺃﺳﻤﺎﺋﻚ ﺍﻟﻌﻈﻴﻤﺔ ﻭﺑﺤﻤﺪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻧﺒﻴﻚ ﻧﺒﻰ ﺍﻟﺮﺣﻤﺔ ﻳﺎ ﻣﺤﻤﺪ ﺗﻮﺳﻠﺖ ﺑﻚ ﺑﻚ ﺇﻻ ﺭﺑﻚ ﺛﻢ ﺗﻄﻠﺐ ﺣﺎﺟﺘﻚ ﻳﺴﺘﺠﺎﺏ ﻟﻚ ﺇﻥ ﺷﺎﺀ ﺍﻟﻠﻪ ‏( ﺍﻟﺮﺣﻤﺔ ﻓﻲ ﺍﻟﻄﺐ ﻭﺍﻟﺤﻜﻤﺔ ﻷﺳﻴﻮﻃﻰ : ﺹ 230-223-265 )
'' അല്ലാഹുവെ നിന്റെ മഹത്തായ നാമങ്ങള് ഉള്ക്കൊള്ളുന്ന പരിശുദ്ധ ഖുര്ആന് കൊണ്ടും നിന്റെ ്രപവാചകനായ കാരുണ്യവാനായ മുഹമ്മദ് നബി (സ) യെ കൊണ്ടും ഞാന് ചോദിക്കുന്നു. ഓ മുഹമ്മദ് നബിയേ
അങ്ങയെ കൊണ്ട് നാഥനിലേക്ക് ഞാന് തവസ്സുലാക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് ആവശ്യങ്ങള് ചോദിച്ചാല് എളുപ്പത്തില് ഉത്തരം ലഭിക്കുന്നതാണ്.
(അര്റഹ്മത്തു ഫിത്വിബ്ബി വല്ഹിക്മ : 265-223-230 ‏) .........
സൂറത്തുന്നിസാഇലെ 64 മത്തെ ആയത്തിൻ റ്റെ വിശദീകരണത്തിൽ ഖുർതുബി ഇമാമും, അബൂ ഹയ്യാൻ റ വിനെ പോലുള്ള മുഫസ്സിരീങ്ങൾ നബി സ്വ യുടെ വഫാതിൻ റ്റെ മൂന്നാം ദിവസം ഒരു അഹ് റാബി വന്ന് നബി സ്വ യുടെ ഖബറിങ്കൽ വന്ന് തലയിൽ മണ്ണ് വാരിയിട്ട്" വലൗ അന്നഹും" എന്ന ആയത്ത് ഓതി പാപ മോചനത്തിന്ന് വേണ്ടി ശുപാർഷ തേടുന്ന സംഭവം അലിയ്യ് റ യിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്
ഇതിൻ റ്റെ പൂർണ്ണ സനദ് സുയൂത്വി ഇമാം അൽ ഹാവീ ലിൽ ഫതാവയിൽ കൊണ്ട് വരുന്നു..
ﻭَﻗَﺎﻝَ ﺍﺑﻦ ﺍﻟﺴﻤﻌﺎﻧﻲ ﻓِﻲ ﺍﻟﺪَّﻟَﺎﺋِﻞِ :
ﺃَﺧْﺒَﺮَﻧَﺎ ﺃﺑﻮ ﺑﻜﺮ ﻫﺒﺔ ﺍﻟﻠﻪ ﺑﻦ ﺍﻟﻔﺮﺝ
ﺃَﺧْﺒَﺮَﻧَﺎ ﺃﺑﻮ ﺍﻟﻘﺎﺳﻢ ﻳﻮﺳﻒ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻳﻮﺳﻒ ﺍﻟﺨﻄﻴﺐ
ﺃَﺧْﺒَﺮَﻧَﺎ ﺃﺑﻮ ﺍﻟﻘﺎﺳﻢ ﻋﺒﺪ ﺍﻟﺮﺣﻤﻦ ﺑﻦ ﻋﻤﺮ ﺑﻦ ﺗﻤﻴﻢ ﺍﻟﻤﺆﺩﺏ
ﺣَﺪَّﺛَﻨَﺎ ﻋﻠﻲ ﺑﻦ ﺇﺑﺮﺍﻫﻴﻢ ﺑﻦ ﻋﻼﻥ
ﺃَﺧْﺒَﺮَﻧَﺎ ﻋﻠﻲ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﻠﻲ
ﺣَﺪَّﺛَﻨَﺎ ﺃﺣﻤﺪ ﺑﻦ ﺍﻟﻬﻴﺜﻢ ﺍﻟﻄﺎﺋﻲ
ﺣَﺪَّﺛَﻨِﻲ ﺃَﺑِﻲ ﻋَﻦْ ﺃَﺑِﻴﻪِ ﻋَﻦْ ﺳَﻠَﻤَﺔَ ﺑْﻦِ ﻛُﻬَﻴْﻞٍ ﻋَﻦْ ﺃﺑﻲ ﺻﺎﺩﻕ ﻋَﻦْ ﻋَﻠِﻲِّ ﺑْﻦِ ﺃَﺑِﻲ ﻃَﺎﻟِﺐٍ - ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻪُ - ﻗَﺎﻝَ :
ﻗَﺪِﻡَ ﻋَﻠَﻴْﻨَﺎ ﺃَﻋْﺮَﺍﺑِﻲٌّ ﺑَﻌْﺪَ ﻣَﺎ ﺩَﻓَﻨَّﺎ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ - ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ﻓَﺮَﻣَﻰ ﺑِﻨَﻔْﺴِﻪِ ﻋَﻠَﻰ ﻗَﺒْﺮِ ﺍﻟﻨَّﺒِﻲِّ - ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ﻭَﺣَﺜَﺎ ﻣِﻦْ ﺗُﺮَﺍﺑِﻪِ ﻋَﻠَﻰ ﺭَﺃْﺳِﻪِ، ﻭَﻗَﺎﻝَ : ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ، ﻗُﻠْﺖَ ﻓَﺴَﻤِﻌْﻨَﺎ ﻗَﻮْﻟَﻚَ ﻭَﻭَﻋَﻴْﺖَ ﻋَﻦِ ﺍﻟﻠَّﻪِ ﻓَﺄَﻭْﻋَﻴْﻨَﺎ ﻋَﻨْﻚَ، ﻭَﻛَﺎﻥَ ﻓِﻴﻤَﺎ ﺃَﻧْﺰَﻝَ ﺍﻟﻠَّﻪُ ﻋَﻠَﻴْﻚَ : } ﻭَﻟَﻮْ ﺃَﻧَّﻬُﻢْ ﺇِﺫْ ﻇَﻠَﻤُﻮﺍ ﺃَﻧْﻔُﺴَﻬُﻢْ ﺟَﺎﺀُﻭﻙَ ﻓَﺎﺳْﺘَﻐْﻔَﺮُﻭﺍ ﺍﻟﻠَّﻪَ ﻭَﺍﺳْﺘَﻐْﻔَﺮَ ﻟَﻬُﻢُ ﺍﻟﺮَّﺳُﻮﻝُ ﻟَﻮَﺟَﺪُﻭﺍ ﺍﻟﻠَّﻪَ ﺗَﻮَّﺍﺑًﺎ ﺭَﺣِﻴﻤًﺎ { ‏[ ﺍﻟﻨﺴﺎﺀ : ٦٤ ‏] ﻭَﻗَﺪْ ﻇَﻠَﻤْﺖُ ﻧَﻔْﺴِﻲ ﻭَﺟِﺌْﺘُﻚَ ﺗَﺴْﺘَﻐْﻔِﺮَ ﻟِﻲ، ﻓَﻨُﻮﺩِﻱَ ﻣِﻦَ ﺍﻟْﻘَﺒْﺮِ ﺃَﻧَّﻪُ ﻗَﺪْ ﻏُﻔِﺮَ ﻟَﻚَ،
👇👇 മുകളിൽ പറഞ്ഞ ഭാഗത്ത് തന്നെ ഉമർ റ യുടെ യാ സാരിയ അൽ ജബൽ അൽ ജബൽ എന്ന ഹദീസ് രേഖപ്പെടുത്തുന്നു
ﺛُﻢَّ ﺭَﺃَﻳْﺖُ ﻓِﻲ ﻛِﺘَﺎﺏِ ﻣُﺰِﻳﻞِ ﺍﻟﺸُّﺒُﻬَﺎﺕِ ﻓِﻲ ﺇِﺛْﺒَﺎﺕِ ﺍﻟْﻜَﺮَﺍﻣَﺎﺕِ ﻟِﻠْﺈِﻣَﺎﻡِ ﻋﻤﺎﺩ ﺍﻟﺪﻳﻦ ﺇﺳﻤﺎﻋﻴﻞ ﺑﻦ ﻫﺒﺔ ﺍﻟﻠﻪ ﺑﻦ ﺑﺎﻃﻴﺲ ﻣَﺎ ﻧَﺼُّﻪُ : ﻭَﻣِﻦَ ﺍﻟﺪَّﻟِﻴﻞِ ﻋَﻠَﻰ ﺇِﺛْﺒَﺎﺕِ ﺍﻟْﻜَﺮَﺍﻣَﺎﺕِ ﺁﺛَﺎﺭٌ ﻣَﻨْﻘُﻮﻟَﺔٌ ﻋَﻦِ ﺍﻟﺼَّﺤَﺎﺑَﺔِ ﻭَﺍﻟﺘَّﺎﺑِﻌِﻴﻦَ ﻓَﻤَﻦْ ﺑَﻌْﺪَﻫُﻢْ ﻣِﻨْﻬُﻢُ ﺍﻟْﺈِﻣَﺎﻡُ ﺃَﺑُﻮ ﺑَﻜْﺮٍ ﺍﻟﺼِّﺪِّﻳﻖُ - ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻪُ - ﻗَﺎﻝَ ﻟﻌﺎﺋﺸﺔ - ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻬَﺎ :- ﺇِﻧَّﻤَﺎ ﻫُﻤَﺎ ﺃَﺧَﻮَﺍﻙِ ﻭَﺃُﺧْﺘَﺎﻙِ، ﻗَﺎﻟَﺖْ : ﻫَﺬَﺍﻥِ ﺃَﺧَﻮَﺍﻱَ ﻣﺤﻤﺪ ﻭﻋﺒﺪ ﺍﻟﺮﺣﻤﻦ، ﻓَﻤَﻦْ ﺃُﺧْﺘَﺎﻱَ ﻭَﻟَﻴْﺲَ ﻟِﻲ ﺇِﻟَّﺎ ﺃﺳﻤﺎﺀ، ﻓَﻘَﺎﻝَ : ﺫُﻭ ﺑَﻄْﻦِ ﺍﺑْﻨَﺔِ ﺧَﺎﺭِﺟَﺔَ ﻗَﺪْ ﺃُﻟْﻘِﻲَ ﻓِﻲ ﺭُﻭﻋِﻲ ﺃَﻧَّﻬَﺎ ﺟَﺎﺭِﻳَﺔٌ، ﻓَﻮَﻟَﺪَﺕْ ﺃﻡ ﻛﻠﺜﻮﻡ ،
ﻭَﻣِﻨْﻬُﻢْ ﻋُﻤَﺮُ ﺑْﻦُ ﺍﻟْﺨَﻄَّﺎﺏِ - ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻪُ - ﻓِﻲ ﻗِﺼَّﺔِ ﺳَﺎﺭِﻳَﺔَ ﺣَﻴْﺚُ ﻧَﺎﺩَﻯ ﻭَﻫُﻮَ ﻓِﻲ ﺍﻟْﺨُﻄْﺒَﺔِ : ﻳَﺎ ﺳَﺎﺭِﻳَﺔُ ﺍﻟْﺠَﺒَﻞَ ﺍﻟْﺠَﺒَﻞَ، ﻓَﺄَﺳْﻤَﻊَ ﺍﻟﻠَّﻪُ ﺳَﺎﺭِﻳَﺔَ ﻛَﻠَﺎﻣَﻪُ ﻭَﻫُﻮَ ﺑِﻨَﻬَﺎﻭَﻧْﺪَ، ﻭَﻗِﺼَّﺘُﻪُ ﻣَﻊَ ﻧِﻴﻞِ ﻣِﺼْﺮَ ﻭَﻣُﺮَﺍﺳَﻠَﺘُﻪُ ﺇِﻳَّﺎﻩُ ﻭَﺟَﺮَﻳَﺎﻧُﻪُ ﺑَﻌْﺪَ ﺍﻧْﻘِﻄَﺎﻋِﻪِ،
ഉസ്മാൻ റ യുടെ വഫാത്തിൻ റ്റെ സമയത്ത് ഷത്രുക്കൾ ബന്ധിയാക്കുകയും
നോംബ് മുറിക്കാൻ പോലും വെള്ളം കിട്ടാതെ വെഷമിച്ച സമയത്ത് റൗളാ ശരീഫിൽ നിന്ന് അതറിഞ്ഞ ആരംഭപ്പൂവായ ഹബീബ് സ്വ നേരിട്ട് വന്ന് മച്ചിൻ പുറത്ത് കൂടി ഉസ്മാൻ റ വിന്ന് നോംബ് മുറിക്കാൻ വെള്ളം കൊടുത്ത് സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത സംഭവം ഉദ്ധരിക്കുന്നു
ﻭَﻣِﻨْﻬُﻢْ ﻋُﺜْﻤَﺎﻥُ ﺑْﻦُ ﻋَﻔَّﺎﻥَ - ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻪُ - ﻗَﺎﻝَ ﻋَﺒْﺪُ ﺍﻟﻠَّﻪِ ﺑْﻦُ ﺳَﻠَﺎﻡٍ : ﺛُﻢَّ ﺃَﺗَﻴْﺖُ ﻋﺜﻤﺎﻥ ﻟِﺄُﺳَﻠِّﻢَ ﻋَﻠَﻴْﻪِ - ﻭَﻫُﻮَ ﻣَﺤْﺼُﻮﺭٌ - ﻓَﻘَﺎﻝَ : ﻣَﺮْﺣَﺒًﺎ ﺑِﺄَﺧِﻲ، ﺭَﺃَﻳْﺖُ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ - ﺻَﻠَّﻰ ﺍﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ﻓِﻲ ﻫَﺬِﻩِ ﺍﻟْﺨُﻮﺧَﺔِ ﻓَﻘَﺎﻝَ : ﻳَﺎ ﻋﺜﻤﺎﻥ ﺣَﺼَﺮُﻭﻙَ؟ ﻗُﻠْﺖُ : ﻧَﻌَﻢْ، ﻗَﺎﻝَ : ﻋَﻄَّﺸُﻮﻙَ؟ ﻗُﻠْﺖُ : ﻧَﻌَﻢْ، ﻓَﺄَﺩْﻟَﻰ ﻟِﻲ ﺩَﻟْﻮًﺍ ﻓِﻴﻪِ ﻣَﺎﺀٌ ﻓَﺸَﺮِﺑْﺖُ ﺣَﺘَّﻰ ﺭَﻭِﻳﺖُ ﺣَﺘَّﻰ ﺇِﻧِّﻲ ﻟَﺄَﺟِﺪُ ﺑَﺮْﺩَﻩُ ﺑَﻴْﻦَ ﺛَﺪْﻳَﻲَّ ﻭَﺑَﻴْﻦَ ﻛَﺘِﻔَﻲَّ، ﻓَﻘَﺎﻝَ : ﺇِﻥْ ﺷِﺌْﺖَ ﻧُﺼِﺮْﺕَ ﻋَﻠَﻴْﻬِﻢْ، ﻭَﺇِﻥْ ﺷِﺌْﺖَ ﺃَﻓْﻄَﺮْﺕَ ﻋِﻨْﺪَﻧَﺎ، ﻓَﺎﺧْﺘَﺮْﺕُ ﺃَﻥْ ﺃُﻓْﻄِﺮَ ﻋِﻨْﺪَﻩُ، ﻓَﻘُﺘِﻞَ ﺫَﻟِﻚَ ﺍﻟْﻴَﻮْﻡَ . ﺍﻧْﺘَﻬَﻰ .
അൽ ഹാവീ ലിൽ ഫതാവ ......
__________________________________________
തയ്യാറാക്കിയത്
(സിദ്ധീഖുൽ മിസ്ബാഹ്)
_________________________

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...