Showing posts with label സ്ത്രീ പള്ളി പ്രവേശം ആദ്യകാലത്ത്. Show all posts
Showing posts with label സ്ത്രീ പള്ളി പ്രവേശം ആദ്യകാലത്ത്. Show all posts

Tuesday, October 2, 2018

സ്ത്രീ പള്ളി പ്രവേശം ആദ്യകാലത്ത്

📕📓📗📙📒📒📙📗
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

സംശയ നിവാരണ ഗ്രൂപ്പ്
==================
♦വാഹാബികളുടെ തട്ടിപ്പ്
------------------
🔴ചോദ്യം :
സുബഹി നിസ്കാരത്തിനു മൂടുപുടമണിഞ്ഞു സ്ത്രീകള്‍ പള്ളിയില്‍ വന്നിരുന്നു എന്ന് ബുഖാരിയിൽ ഉണ്ടോ?
അപ്രകാരം സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത് എന്നുമുണ്ടോ?

🔵ഉത്തരം:
=======
✅ആഇശ(റ) ബീവിയുടെ മേല്‍ ഹദീസ് വിവരിച്ചുകൊണ്ട് ഇമാം കാസാനി(റ) ബദാഇഉസ്വനാഇഅ' എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക.
സ്ത്രീകള്‍ ജമാത്തിനു ഹാജാറാവുന്ന തുടക്ക കാലഘട്ടത്തിലാണ് ഈസംഭവം. പിന്നീട് അവരോടു വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന്
കല്പ്പിക്കപ്പെട്ടപ്പോള്‍ ആ നിയമം ദുര്‍ബലമായി 📚(ബദാഇഉസ്വനാഇഅ ').]:ا أن النساء كن]ص:5 [يصلين مع رسول الله صلى الله عليه وسلم ثم ينصرفن وما يعرفن من شدة الغلس .
:  فالصحيح من الروايات إسفار رسول الله صلى الله عليه وسلم بصلاة الفجر لما روينا من حديثابن مسعودرضي الله عنه فإن ثبت التغليس في وقت فلعذر الخروج إلى سفر ، أو كان ذلك في الابتداء حي;ن كن النساء يحضرن الجماعات ثم أمرن بالقرار في البيوت ، انتسخ ذلك - والله أعلم - بداءع الصناءع ١ ٣٧٥
✅കാസാനി(റ) ഇമാം വീണ്ടും പറയുന്നത് കാണുക. സ്ത്രീകള്‍ പള്ളിയിലെ ജമാത്തിനു സംബന്ധിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ ഉണ്ട്, അത് ഇസ്ലാമിന്‍റെ
തുടക്കത്തില്‍ ആയിരുന്നു, അതിനു ശേഷം അത് ദുര്‍ബലപ്പെട്ടു.
ജമാത്തിലേക്ക് പുറപ്പെടല്‍ യുവതികള്‍ക്ക് ഒരിക്കലും ഹലാലല്ല.
ഉമര്‍(റ) തൊട്ടുള്ള ഒരു റിപ്പോര്‍ട്ടില്‍ പുറപ്പെടലിനെതൊട്ട് വിരോധിച്ചു എന്നുണ്ട്.
അവര്‍ ജമാത്തിനു പുറപ്പെടല്‍ ഫിതിനക്ക് കാരണമാണ്. ഫിതിന ഹറാമാണ്. ഹറാമിലേക്ക് കൂട്ടുന്നതും ഹറാമാണ്.  ، ويروى في ذلك أحاديث لكن تلك كانت في ابتداء الإسلام ثم نسخت بعدذلك .ولا يباح للشواب منهن الخروج إلى الجماعات ، بدليل ما روي عنعمررضي الله عنه أنه نهى الشواب عن الخروج ; ولأن خروجهن إلى الجماعة سبب الفتنة ، والفتنة حرام ، وما أدى إلى الحرام فهو حرام .
البداءع الصناءع1/375
✅ഇമാം ഇബ്നു ഹജര്‍ ഫതാവയില്‍ ഉദ്ധരിക്കുന്നു.
ഇമാം ത്വഹാവി പറഞ്ഞു, സ്ത്രീകള്‍ പുറപ്പെടല്‍ കൊണ്ടുള്ള കല്പന ഇസ്ലാമിന്‍റെ തുടക്കത്തിലായിരുന്നു.
ശത്രുക്കളുടെ കണ്ണില്‍ മുസ്‌ലിംകള്‍ വര്‍ധിച്ചു കാണാന്‍ വേണ്ടി.
ഇബ്നു ദഖീഖുല്‍ ഈദ(റ)യുടെ ശറഹില്‍ പറയുന്നു, അക്കാലഘട്ടം ആളുകള്‍ കുറവുള്ള കാലമായിരുന്നു.
അപ്പോള്‍ മറയില്‍ ഇരിക്കുന്ന സ്ത്രീകളെ വരെ പുറത്ത് കൊണ്ട് വരുന്നതില്‍ അമിതമാക്കുന്നതില്‍ ആവശ്യമായി. 📚(അല്‍ ഫതാവല്‍ കുബ്റ (1/204) )
، قال : الطحاوي كان الأمر بخروجهن في ابتداء الإسلام ليكثر المسلمون في عين العدو اهـ ((وفي شرح ابن دقيق العيد : )) وقد كان ذلك الوقت أهل الإسلام في حيز القلة فاحتيج إلى المبالغة في إخراج العواتق وذوات الخدور ((
✅ഇബ്നു ഹജര്‍ (റ) വീണ്ടും പറയുന്നു, ഇബ്നു അത്താറിന്റെ ഗ്രന്ഥത്തില്‍ ഉണ്ട് സ്ത്രീകള്‍ വീട്ടില്‍ നിന്നും പുരപ്പെടാതിരിക്കല്‍ അത്യാവശ്യമാണ്. അവളുടെവീടിന്‍റെ അകത്തളം അവള്‍ നിര്‍ബന്ധമാക്കണം.
കാരണം അവള്‍ മുഴുവന്‍ ഔറത്താണ്. ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്‌.
കുരിരുട്ടില്‍ ചില സ്ത്രീകള്‍ പള്ളിയിലേക്ക് പുറപ്പെട്ടു എന്ന് പറഞ്ഞത് ഫിതിനയും ബുദ്ധിമുട്ടും നിര്‍ഭയമായ സമയത്താണ്.
നബി(സ)യുടെ കാലത്ത് അതിനു അനുമതി നല്‍കിയിരുന്നു. പിന്നീട് സ്ത്രീകളില്‍ നിന്നും ഫിതിന ഉണ്ടായപ്പോള്‍ തടയപ്പെട്ടു.وفي مصنف ابن العطار )) وينبغي للمرأة أن لا تخرج من بيتها ، بل تلزم قعره فإنها كلها عورة ، والعورة يجب سترها ، وأما الخروج إلى المساجد في الغلس عند أمن الضرر والفتنة فقد كان مأذونا فيه زمن النبي صلى الله عليه وسلم وزمان بعض أصحابه ، ثم منع منه لما أحدث النساء من الافتتان بهن والتبهرج والتطيب وفتنتهنبالرجال ((ثم ذكر حديث عائشة   ١/204/1في منعهن ) : فتاوي الكبري

✅വീണ്ടും പറയുന്നു:
ഹൈള്കാരികള്‍ വരെ പുറപ്പെട്ടിരുന്നു എന്നതും പെരുന്നാളിന് അവള്‍ക്ക് സമ്മതം നല്‍കിയിരുന്നു എന്നതും ആ കാലഘട്ടത്തിലാണ്, പിന്നീടുള്ള കാലത്തിലല്ല.
ഹറാമായ ഫസാദുകള്‍ അവര്‍ ഹാജരാവല്‍ ഉള്ളത് കൊണ്ട് അവരെ തടയപ്പെട്ടിരിക്കുന്നു. 📚( ഫതാവൽ കുബ്റാ 1/204  ، وقد ثبت في الصحيح الإذن لهن يوم العيد والخروج إلى المصلى متلفعات بمروطهن حتى الحيض ليشهدن الخير ودعوة المسلمين ويعتزلن المسلمين ، وقد منع هذا في غير هذه الأزمان لما في حضورهن من المفاسد المحرمةن .
വീണ്ടും ഇബ്നു ഹജര്‍ ഉദ്ധരിക്കുന്നു,

✅ ഹുജ്ജതുല്‍ ഇസ്ലാം ഇമാം ഗസ്സാലി(റ) പറഞ്ഞു ,
സ്ത്രീകള്‍ പള്ളിയില്‍ വരല്‍ ആദ്യം സമ്മതം നല്‍കിയിരുന്നു, ശരിയായ അഭിപ്രായം ഇപ്പോള്‍ പാടില്ല എന്നതാണ്.
സഹാബത്തിന്റെ കാലത്തു തന്നെ തടയണം എന്ന് ശരിയായി അംഗീകരിച്ചിട്ടുണ്ട്.
അഈശ ബീവി(റ)വരെ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം പണ്ഡിതന്മാരുടെ വാക്കുകളാണ്.
കാലം വ്യത്യാസമാവല്‍ കൊണ്ട് ഹുക്മ് വ്യത്യാസമാവുമെന്ന് ഗവേഷകരും ഇമാമുമാരും മുത്തഖീങ്ങളും സ്വാലിഹീങ്ങളുമായ
ഫുഖഹാക്കളുമായ  നിബുണന്‍മാരുമായ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായങ്ങളാണ് മേല്‍ പറഞ്ഞത്.
അവരുടെ വാക്ക് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്‌. കാരണം അവര്‍ ദീനിന്‍റെ പതാകകള്‍ ആണ്.
അവരുടെ തീരുമാനം നമ്മുടെ തീരുമാനത്തെക്കാള്‍ ഉത്തമമാണ്. അവരോടു എതിരാവുന്നവര്‍
ദേഹേച്ചയെ പിന്‍പറ്റിയവര്‍ ആണ്, 📚( ഫതാവല്‍ കുബ്റ (1/204)
) . ، قال حجة الإسلام في ) الإحياء ( : " وقد كان أذن رسول الله صلى الله عليه وسلم للنساء في حضور المساجد ، والصواب الآن المنع إلا العجائز بل استصوب ذلك في زمن الصحابة رضي الله عنهم حتى قالت عائشة رضي الله عنها وذكر ما مر عنها "وقال فيه أيضا في كتاب الأمر بالمعروف " ويجبمنع النساء من حضور المساجد للصلاة  إذا خيفت الفتنة بهن "فهذه أقاويل العلماء في اختلاف الحكم فيها بتغيرالزما

✅ഇമാം الحصني(റ)യെ തൊട്ടു ശറഹു അബുശുജാഇല്‍ നിന്നും പിടിച്ചു പറഞ്ഞതിന്‍റെ ചുരുക്കം ഇനി പറയുന്നു.
നമ്മുടെ ഈ കാലഘട്ടത്തില്‍ യുവതികളും ചേലുള്ളവരും പുറപ്പെടല്‍ ഹറാമാണെന്ന് ഉറപ്പിച്ചു പറയണം, കാരണം ഫസാദ്
വര്‍ധിച്ചതിന് വേണ്ടി.
ആദ്യകാലത്ത് പുറപ്പെടാന്‍ അനുവദിച്ച ഉദ്ദേശം ഇപ്പോള്‍ ഇല്ലാതായിട്ടുണ്ട്.
അവര്‍ പുറപ്പെട്ടാലുള്ള ഫസാധുകള്‍ ഈ കാലത്ത് ഉറപ്പാണ്. ആഈശ ബീവി(റ)യുടെ വചനം അതിനു തെളിവാണ്.
അവരെ തടയണം എന്നതില്‍ ശരീഅത്തിന്‍റെ രഹസ്യം അറിയുന്നതില്‍ വിഹിതം മുറിഞ്ഞ വിവരംകെട്ട വിഡ്ഢിയല്ലാതെ ശങ്കിക്കുകയില്ല. 📚( ഫതാവൽ കുബ്റാ 1/204 )
والذي نقله عن الحصني كأنه أخذه من كلامه في )شرح أبي شجاع وغيره ( ، وقد أطال الكلام في ذلكبما حاصله أنه ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات لكثرة الفساد، والمعنى المجوز للخروج في خير القرون قد زال ، وأيضا فكن لا يبدين زينتهن ويغضضن أبصارهن وكذا الرجال ، ومفاسد خروجهن الآن محققة ، وذكر ما مر عن عائشة رضي الله عنها ونقله عن غيرها أيضا ممن مر ذكرهم ثم قال :ولا يتوقف في منعهن إلا غبي جاهل قليل البضاعة في معرفة أسرار الشريعةفتاوي 1 ,/204
✅തെളിവിന്‍റെ യഥാര്‍ത്ഥ ആശയം ഗ്രഹിക്കാതെ പ്രത്യക്ഷം മാത്രം മനസ്സില്ലാക്കിയ ചിലര്‍  തെളിവിന്‍റെ പ്രത്യക്ഷം പിടിച്ചു കൊണ്ട് പറയുന്ന ചിലരുണ്ട്.
ആഇശ ബീവിയും(റ) അവരെ പോലെയുള്ളവരും ഗ്രഹിച്ച കാര്യങ്ങള്‍ 1 അവര്‍ ശ്രദ്ധിക്കുന്നില്ല,
ഭംഗി പ്രകടിപ്പിക്കല്‍ ഹറാമാണ്‌ എന്ന ആയത്തുകള്‍ അവര്‍ അശ്രദ്ധവാന്‍മാരാണ്.
അതുകൊണ്ട് ശരിയായ അഭിപ്രായം ഹറാമാണെന്ന്‍ ഉറപ്പിച്ചു പറയലും അങ്ങനെ ഫത്‌വ നല്‍കലുമാണ്.
ഇതാണ് നമ്മുടെ മദ്ഹബിന്‍റെ ചുരുക്കം.
സ്ഥിരത ലഭിക്കുന്നതിന്റെ മുന്‍പ് ഇതില്‍ നിന്നും ഒന്നിനെ നിഷേധിക്കുന്നത് നീ സൂക്ഷിച്ചു കൊള്ളുക.
വിവരമില്ലാതെ നാക്കിട്ടടിക്കുന്നവരേ  കണ്ടു നീ വഞ്ചിതനനാവണ്ട.📚( ഫതാവൽ കുബ്റാ 1/204 ).
قد تمسك بظاهر دليل حملا على ظاهره دون فهم معناه مع إهمالهم فهم عائشة ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوى بهاهـ .وهذا حاصل مذهبنا ، واحذر من إنكار شيء مما مر قبل التثبت فيه ، ولا تغتر بمن تموه بلسانه وتفوه بما لا خبرة له به فإن العلم أمانة، والله سبحانه وتعالى ولي التوفيق والإعانة اهـفتاوي الكبري 1 /204
✅🔵വിജ്ഞാനം അമാനത്താണ്‌ . അല്ലാഹുവാണ് തൗഫീഖും സഹായവും നല്ക്കുന്നവന്‍. (ഫതാവല്‍ കുബ്റ 1/204). فإن العلم أمانة، والله سبحانه وتعالى ولي التوفيق والإعانة اهـفتاوي الكبري 1 /20

✅ഇമാം റാസി(റ)വിന്‍റെ തഫ്സീറില്‍ സ്ത്രീകള്‍ പോയിരുന്നത് ഇസ്ലാമിന്‍റെ ആദ്യകാലത്താണെന്ന് പറഞ്ഞിട്ടുണ്ട്.                                                     
ഇത്രയും പറഞ്ഞതില്‍ നിന്നും സ്ത്രീകള്‍ ജുമുഅ ജമാതിനു പള്ളിയിലേക്ക്  പോയിരുന്നു എന്നത്
വീടിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ നിസ്കരിക്കണം , അതാണ്‌ മദീനയിലെ ഇരട്ടി പ്രതിഫലമുള്ള എന്റെ പള്ളിയെക്കാള്‍ ഉത്തമമാണ് എന്ന് നബി(സ) പറഞ്ഞതിനു ശേഷം
ഇത് അറിഞ്ഞ അവിടുത്തെ നിര്‍ദേശം ഓരോന്നും കൃത്യമായി പാലിക്കാന്‍ ശ്രമിക്കുന്ന സഹാബി വനിതകള്‍ അവിടുത്തെ നിര്‍ദേശങ്ങള്‍ ചെവികൊള്ളാതെ ,
വളരെ ശ്രേഷ്ട്ടവും ഉത്തമാവുമായ എന്നല്ല , ഇരട്ടി പ്രതിഫലം ഉള്ള മദീന പള്ളിയെക്കാള്‍ ശേഷ്ട്ടമുള്ള വീട്ടില്‍ നിന്നും സ്ത്രീകള്‍ക്ക് ഒരു ശ്രേഷ്ട്ടത ഇല്ലാത്ത പള്ളിയിലേക്ക്
പുറപ്പെടുമെന്ന് ആ മഹതിമാരായ വനിതകളെ പറ്റി ഇമാനില്ലാത്ത സഹാബികളെ ആക്ഷേപ്പിക്കുന്ന വാഹാബികള്‍ക്ക് അല്ലാതെ പറയാന്‍ സാധ്യമല്ല.
പള്ളിയില്‍ നിസ്കരിക്കുന്നതിനെക്കാള്‍ ഉത്തമമെന്ന് മുത്ത് നബി(സ) പറഞ്ഞതിന് ശേഷം അവിടുത്തെ ഭാര്യമാര്‍ ഉത്തമമില്ലാത്ത പള്ളിയിലേക്ക്
അവിടുത്തെ തീരുമാനം ലഘിച്ചുകൊണ്ട് അവിടുത്തെ പ്രിയ സഹധര്‍മ്മിണിമാരും സത്യവിശ്വാസികളുടെ ഉമ്മമാരും പുറപ്പെടുമെന്ന്
ഊഹിക്കാന്‍ പോലും സാധ്യമല്ല.
നബി(സ)യുടെ ഈ തീരുമാനം അറിയാത്ത സ്വന്തം ഭര്‍ത്താവ് ഉമര്‍(റ)വിന്‍റെ വെറുപ്പോടെ ആതിഖാ ബീവിയുടെ( ബുഖാരി ) ഒറ്റപ്പെട്ട സംഭവവും തെളിവാക്കുന്നതു വാഹാബിസത്തിനു
തെളിവില്ല എന്നതിന് തെളിവാണ്.                                                        
വീടാണ് ഉത്തമം എന്ന് മുത്ത് നബി(സ) പറഞ്ഞതിന് ശേഷം സ്വഹാബി വനിതകളോ ഉമ്മുഹാതുല്‍ മുഅ'മിനീങ്ങളോ ആയ സ്ത്രീകള്‍ ജുമുഅ ജമാഅത്തിനോ
എന്ന് വഹാബി സ്ത്രീകള്‍ പോയത് പോലെ പോയതിന് ഇവരുടെ കയ്യില്‍ വല്ല തെളിവുമുണ്ടെങ്കില്‍ ഇവര്‍ അത് കൊണ്ട് വരുമായിരുന്നു.
ആകെ കിട്ടിയ തെളിവ് ഉമര്‍(റ)വിന്‍റെ വെറുപ്പോടെ ആതികാ ബീവി പോയത് മാത്രമാണ് ഇവര്‍ക്കുള്ളത്, അത് തന്നെ ഉമര്‍ (റ) അവരെ അടിച്ചു
നിര്‍ത്തിച്ചതും പണ്ഡിതന്‍മാര്‍ റിപ്പോര്‍ട്ട് ചെയുതിട്ടുണ്ട്.
ചുരുക്കത്തില്‍ സ്ത്രീകള്‍ നിരുപാധികം  പോയിരുന്നത് ആദ്യ കാലഘട്ടത്തിലാണ് എന്ന് മനസിലാക്കാവുന്നതാണ്.
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*
   🔹🔹🔹🔹🔹🔹🔹
*ഇത്  സംശയാനിവാരണം എന്ന ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ്   സംശയാ നിവാരണം ക്ലാസ് റൂം ഈ ക്ലാസ്റൂമിന്റെ കീഴിൽ ഏകദേശം 1500ഓളം‍ പേർക്ക്  അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത വാട്സാപ്പ് ഗ്രൂപ്പാണ്*

*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻

00919895695565🔹🔸
00971563152848🔹🔸
00966562185368🔹🔸
00918129469100🔸🔹
 🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

SHARE MAX👬

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...