Monday, December 31, 2018

തവസ്സുൽ വിശദമായി ഭാഗം 1 توسل

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0





തവസ്സുൽ വിശദമായി  ഭാഗം 1

അടുപ്പം ആഗ്രഹിക്കുകക,മധ്യവർത്തിത്വം സ്വീകരിക്കുക എന്നൊക്കെയാണ് തവസ്സുലിനർത്ഥം. അല്ലാഹു ത്രപ്തിപ്പെട്ടകാര്യത്തെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുന്നതിനാണ് സാങ്കേതിക തലത്തിൽ തവസ്സുൽ എന്ന് പറയുന്നത്. അല്ലാഹുവ്ന്റെ നാമങ്ങളോ വിശേഷണങ്ങളോ പ്രാർത്ഥിക്കുന്നവന്റെ സൽക്കർമ്മങ്ങളോ  അല്ലാഹു ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്ത അമ്പിയാഅ, ഔലിയാഅ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ അവരുടെ സൽകർമ്മങ്ങളോ അവരുടെ ഹഖ്, ജാഹ്, ബറകത്തുകളോ ആകാം ആ കാര്യം. ഇതനുസരിച്ച് തവസ്സുലിനെ ഒമ്പതായി തരാം തിരിക്കാം.

ഒന്ന്: സൽകർമ്മങ്ങൾ ചെയ്തുകൊണ്ട് അല്ലാഹുവിലേക്ക് അടുക്കുക. ഇത് ഖുർആൻ നിർദ്ദേശിച്ചതാണ്. അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ(سورة المائدة: ٣٥)

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും ചെയ്യുക".

പ്രസ്തുത സൂക്തം വിശദീകരിച്ച് ഇമാം ബൈളാവി(റ) എഴുതുന്നു:

أي ما تتوسلون به إلى ثوابه، والزلفى منه، من فعل الطاعات وترك المعاصي. (تفسير البيضاوي)


അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുവാനും അവന്റെ സാമീപ്യം കരസ്ഥമാക്കുവാനും ആവശ്യമായ സൽകർമ്മങ്ങൾ പ്രവർത്തിക്കലും പാപങ്ങൾ ഉപേക്ഷിക്കലുമാണ് വസീലയുടെ താൽപര്യം. (ബൈളാവി).
    ഈ അർത്ഥത്തിലുള്ള തവസ്സുൽ എല്ലാവരും അംഗീകരിക്കുന്നതും അതിലുപരി നിർബന്ധം കൂടിയാണ്. അതിനാല കൂടുതൽ വിശദീകരിക്കുന്നില്ല.

രണ്ട്: മുമ്പ് ചെയ്ത സൽകർമ്മങ്ങൾ എടുത്ത് പറഞ്ഞ് അല്ലാഹുവോട് പ്രാർത്ഥിക്കുക. ഇത് ഇസ്ലാം പ്രോത്സാഹിപ്പിച്ചതും സുന്നത്തുമാണ്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിൽ ഇതിനു മാത്രകയുണ്ട്. അതിങ്ങനെ:  

عن عبد الله بن عمر عن رسول الله صلى الله عليه وسلم أنه قال بينما ثلاثة نفر يتمشون أخذهم المطر فأووا إلى غار في جبل فانحطت على فم غارهم صخرة من الجبل فانطبقت عليهم فقال بعضهم لبعض انظروا أعمالا عملتموها صالحة لله فادعوا الله تعالى بها لعل الله يفرجها عنكم فقال أحدهم اللهم إنه كان لي والدان شيخان كبيران وامرأتي ولي صبية صغار أرعى عليهم فإذا أرحت عليهم حلبت فبدأت بوالدي فسقيتهما قبل بني وأنه نأى بي ذات يوم الشجر فلم آت حتى أمسيت فوجدتهما قد ناما فحلبت كما كنت أحلب فجئت بالحلاب فقمت عند رءوسهما أكره أن أوقظهما من نومهما وأكره أن أسقي الصبية قبلهما والصبية يتضاغون عند قدمي فلم يزل ذلك دأبي ودأبهم حتى طلع الفجر فإن كنت تعلم أني فعلت ذلك ابتغاء وجهك فافرج لنا منها فرجة نرى منها السماء ففرج الله منها فرجة فرأوا منها السماء وقال الآخر اللهم إنه كانت لي ابنة عم أحببتها كأشد ما يحب الرجال النساء وطلبت إليها نفسها فأبت حتى آتيها بمائة دينار فتعبت حتى جمعت مائة دينار فجئتها بها فلما وقعت بين رجليها قالت يا عبد الله اتق الله ولا تفتح الخاتم إلا بحقه فقمت عنها فإن كنت تعلم أني فعلت ذلك ابتغاء وجهك فافرج لنا منها فرجة ففرج لهم وقال الآخر اللهم إني كنت استأجرت أجيرا بفرق أرز فلما قضى عمله قال أعطني حقي فعرضت عليه فرقه فرغب عنه فلم أزل أزرعه حتى جمعت منه بقرا ورعاءها فجاءني فقال اتق الله ولا تظلمني حقي قلت اذهب إلى تلك البقر ورعائها فخذها فقال اتق الله ولا تستهزئ بي فقلت إني لا أستهزئ بك خذ ذلك البقر ورعاءها فأخذه فذهب به فإن كنت تعلم أني فعلت ذلك ابتغاء وجهك فافرج لنا ما بقي ففرج الله ما بقي.(صحيح مسلم: ٤٩٢٦)

"അബ്ദുല്ലാഹിബ്നുഉമർ(റ) ൽ നിന്ന് നിവേദനം: നബി(സ) വിവരിക്കുന്നു: മൂന്നു പേർ യാത്രചെയ്തുകൊണ്ടിരിക്കുന്നതിന്നിടയിൽ അതിശക്തമായ മഴ പെയ്തപ്പോൾ അവർ ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. പർവ്വതത്തിൽ നിന്ന് ഉരുണ്ടുവന്ന ഒരു പാറക്കല്ല് അവരുടെ ഗുഹാമുഖം അടച്ചു. ഈ പ്രതിസണ്ടിഘട്ടത്തിൽ അവരില ചിലർ ചിലരോട് പറഞ്ഞു: "നിങ്ങൾ അല്ലാഹുവിന്റെ പ്രീതിമാത്രം ലക്‌ഷ്യം വെച്ച് ചെയ്ത സൽകർമ്മങ്ങൾ ചിന്തിച്ചെടുത്ത് അത് മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുക. എന്നാൽ അല്ലാഹു നിങ്ങൾക്ക് പ്രയാസം ദൂരീകരിച്ചുതരും". അപ്പോൾ അവരിലൊരാൾ ഇപ്രകാരം പറഞ്ഞു: "അല്ലാഹുവേ, എനിക്ക് പ്രായം ചെന്ന മാതാപിതാക്കളും ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. ഞാനെന്റെ ആടുകളുമായി മലയില പോകും. തിരിച്ചുവന്നു പാൽകറന്നെടുത്ത് ആദ്യം എന്റെ മാതാപിതാക്കൾക്ക് കുടിപ്പിക്കും. ഒരു ദിവസം കുറച്ച് ദൂരെ പോയതിനാൽ തിരിച്ചെത്താൻ താമസിച്ചു. പതിവുപോലെ പാൽ കറന്നെടുത്ത് മാതാപിതാക്കളെ സമീപിച്ചപ്പോൾ അവർ ഉറങ്ങിപ്പോയിരുന്നു. അവരെ വിളിച്ചുണർത്തുന്നത് ശരിയല്ലെന്ന് മനസ്സിലാക്കി പാൽപാത്രവുമായി അവരുടെ തലയുടെ ഭാഗത്ത് ഞാൻ നിന്നു. അപ്പോൾ എന്റെ പിഞ്ചുമക്കൾ വിശപ്പിന്റെ കാഠിന്യത്താൽ എന്റെ കാൽക്കൽ വീണു കരയുന്നുണ്ടായിരുന്നു. എന്നാൽ എന്റെ മാതാപിതാക്കൾക്ക് പാൽ നൽകാതെ അവര്ക്ക് പാൽ നല്കാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെ പ്രാഭാതമായി. ഞാനത് ചെയ്തത് നിന്റെ പ്രീതി മാത്രം കാംക്ഷിച്ചാണെന്ന് നീ അറിയുമെങ്കിൽ ഞങ്ങൾ ആകാശം കാണും വിധം ഒരു വിടവ് ഗുഹാമുഖത്ത് നീയുണ്ടാക്കണമേ!". അപ്പോൾ അവര്ക്ക് ആകാശം ആകാശം കാണാൻ സാധിക്കും വിധം അല്ലാഹു കല്ലിനെ അല്പം അകറ്റി നിറുത്തുക0യുണ്ടായി.

   മറ്റൊരാൾ പറഞ്ഞതിങ്ങനെ: "അല്ലാഹുവേ! എന്റെ പിത്രസഹോദരന് ഒരു പുത്രിയുണ്ടായിരുന്നു. പുരുഷന്മാര സ്ത്രീകളെ സ്നേഹിക്കുന്നതിൽ വെച്ച് ശക്തമായ രൂപത്തിൽ ഞാനവളെ സ്നേഹിക്കുകയും അവളുടെ ശരീരം ഞാനാവശ്യപ്പെടുകയും ചെയ്തു. എന്നാൽ 100 ദീനാര് നല്കാതെ അവൾ സമ്മതിച്ചില്ല. തുടർന്ന് വളരെ പ്രയാസപ്പെട്ട് 100 ദീനാര് സംഘടിപ്പിച്ച് ഞാനവല്ക്ക് നല്കി. അവളുമായി ശാരീരികബന്ധത്തിലേർപ്പെടാനായി ഞാൻ അവളുടെ കാലുകൾക്കിടയിൽ ഇരുന്നപ്പോൾ അവർ പറഞ്ഞു: "അല്ലാഹുവിന്റെ അടിമേ!നീ അല്ലാഹുവേ സൂക്ഷിക്കൂ. അവകാശത്തോട്കൂടിയല്ലാതെ നീ സീൽ പൊട്ടിക്കരുത്". ഇത് കേട്ടപ്പോൾ ഞാൻ എണീറ്റുപോന്നു. നിന്റെ പ്രീതി മാത്രം ലക്ഷ്യംവെച്ചാണ് ഞാനങ്ങനെ ചെയ്തതെന്ന് നീ അറിയുമെങ്കിൽ ഗുഹാമുഖത്ത് അല്പം വിടവ് നീ ഉണ്ടാക്കനമേ". അപ്പോൾ ഒരൽപം വിടവുകൂടി അല്ലാഹു ഉണ്ടാക്കി.

മൂന്നാമൻ പറഞ്ഞതിങ്ങനെ: "അല്ലാഹുവേ! മൂന്നു സ്വാഅ നെല്ലിനുപകരം ഞാനൊരാളെ കൂലിക്ക് വിളിച്ചു. ജോലി ചെയ്തതിനു ശേഷം എന്നെ സമീപിച്ച് അദ്ദേഹം കൂലി ആവശ്യപ്പെട്ടപ്പോൾ മൂന്ന് സ്വാഅ നെല്ല് അദ്ദേഹത്തിനു മുന്നിൽ ഞാൻ പ്രദർശിപ്പിച്ചു. എന്നാൽ അത് സ്വീകരിക്കാതെ അദ്ദേഹം പോയി. തുടർന്ന് ആ നെല്ല് ക്രഷി ചെയ്ത് ഞാൻ കുറെ പശുക്കളെയും അവയെ മേയ്ക്കുന്നവരെയും വാങ്ങി. പിന്നീട് ഒരു ദിവസം എന്നെ സമീപിച്ച് അദ്ദേഹം കൂലിയാവശ്യപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു: "ആ പശുക്കളെയും ഇടയന്മാരെയും നീ എടുത്തോളൂ" ഇത് കേട്ട അദ്ദേഹം പറഞ്ഞു: "നീ അല്ലാഹുവേ സൂക്ഷിക്കുക. എന്നെ പരിഹസിക്കരുത്". അപ്പോൾ ഞാൻ പ്രതിവചിച്ചു: "ഞാൻ നിന്നെ പരിഹസിക്കുന്നില്ല. അക്കാണുന്ന പശുക്കളെയും ഇടയന്മാരെയും നീ എടുത്തോളൂ". തുടർന്ന് അവയെല്ലാമെടുത്ത് അദ്ദേഹം നടന്നു നീങ്ങി. നിന്റെ പരാതി മാത്രം ലക്‌ഷ്യം വെച്ചാണ് ഞാനത് ചെയ്തതെന്ന് നീ അറിയുമെങ്കിൽ അവശേഷിക്കുന്ന ഭാഗം കൂടി നീ അകറ്റേണമേ!". അപ്പോൾ അതും കൂടി അല്ലാഹു അകറ്റിക്കൊടുത്തു. (മുസ്ലി: 4926)

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:



അർത്ഥം:  
പ്രതിസന്ധിഘട്ടത്തിലും മഴയെത്തെടുന്ന പ്രാർത്ഥനയിലും മറ്റും സൽകർമ്മം എടുത്തു പറഞ്ഞും അല്ലാഹുവിലേക്ക് അതുകൊണ്ട് തവസ്സുലാക്കിയും പ്രാർത്ഥിക്കൽ സുന്നത്താണെന്ന് ഈ ഹദീസ് അടിസ്ഥാനമാക്കി നമ്മുടെ അസ്വഹാബ് പ്രസ്ഥാപിച്ചിരിക്കുന്നു. കാരണം ഇക്കൂട്ടർ അങ്ങനെ ചെയ്തപ്പോൾ അവർക്കുത്തരം ലഭിച്ചുവല്ലോ. അതിനു പുറമേ അവരെ വാഴ്ത്തിപ്പറയുകയും അവരുടെ ശ്രേഷ്ടതകൾ വിവരിക്കുകയുമാണല്ലോ നബി(സ) ചെയ്തിരിക്കുന്നത്. (ശർഹു മുസ്ലിം 9/106)

മൂന്ന്: മറ്റുള്ളവരുടെ സൽകർമ്മങ്ങൾ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുക.

സൂറത്തുൽ ഫത്തിഹയിൽ "നിന്നെ ഞങ്ങൾ ആരാധിക്കുന്നു നിന്നോട് ഞങ്ങൾ സഹായം തേടുന്നു" എന്നാണല്ലോ തനിച്ച് നിസ്കരിക്കുന്നവനും പറയുന്നത്. ഇവിടെ "ഞാൻ ആരാധിക്കുന്നു" എന്ന്  ഏകവചനം പറയാതെ "ഞങ്ങൾ" എന്ന് ബഹുവചനം പറയുന്നത് ഈ തവസ്സുലിന്റെ ആവശ്യകത പഠിപ്പിക്കാനാണ്. ഇക്കാര്യം ഇമാം റാസി(റ) വിവരിക്കുന്നു:

كأن العبد يقول : إلهي ما بلغت عبادتي إلى حيث أستحق أن أذكرها وحدها ؛ لأنها ممزوجة بجهات التقصير ، ولكني أخلطها بعبادات جميع العابدين ، وأذكر الكل بعبارة واحدة وأقول إياك نعبد .(التفسير الكبير: ٢٥٢/١)


ബഹുവചനം പ്രയോഗിക്കുന്നതിനാൽ അടിമ ഉദ്ദേശിക്കുന്നതിങ്ങനെയാണ്: ഇലാഹീ, എന്റെ ഇബാദത്ത് ധാരാളം വീഴ്ചകൾ ഉള്ളതായതിനാൽ ഒറ്റയ്ക്ക് പറയാൻ മാത്രം അർഹതയില്ലാത്തതാണ്. എങ്കിലും ആരാധന ചെയ്യുന്ന എല്ലാവരുടെയും ആരാധനകളുമായി അതിനെ ഞാൻ കൂട്ടിക്കലർത്തുകയും എല്ലാം ഒരറ്റ ഇബാദത്തായി "നിനക്കുമാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് ഞാൻ പറയുകയും ചെയ്യുന്നു. (റാസി: 1/252)

ഇക്കാര്യം ഒന്നും കൂടി വിശദീകരിച്ച് ഇമാം റാസി(റ) തുടരുന്നു:   

وههنا مسألة شرعية ، وهي أن الرجل إذا باع من غيره عشرة من العبيد فالمشتري إما أن يقبل الكل ، أو لا يقبل واحدا منها ، وليس له أن يقبل البعض دون البعض في تلك الصفقة فكذا هنا إذا قال العبد إياك نعبد فقد عرض على حضرة الله جميع عبادات العابدين ، فلا يليق بكرمه أن يميز البعض عن البعض ويقبل البعض دون البعض ، فإما أن يرد الكل وهو غير جائز لأن قوله إياك نعبد دخل فيه عبادات الملائكة وعبادات الأنبياء والأولياء ، وإما أن يقبل الكل ، وحينئذ تصير عبادة هذا القائل مقبولة ببركة قبول عبادة غيره ، والتقدير كأن العبد يقول : إلهي إن لم تكن عبادتي مقبولة فلا تردني لأني لست بوحيد في هذه العبادة بل نحن كثيرون فإن لم أستحق الإجابة والقبول فأتشفع إليك بعبادات سائر المتعبدين فأجبني . (التفسير الكبير: ٢٥٢/١)

മതപരമായ ഒരു മസ്അലയോട് ഇതിനെ ഉദാഹരിക്കാം. ഒരാള് മറ്റൊരാള്ക്ക് 10 അടിമകളെ വിറ്റാൽ കൊള്ളുന്നവൻ ഒന്നുകിൽ പത്തും സ്വീകരിക്കും. അല്ലെങ്കിൽ ഒന്നും സ്വീകരിക്കുകയില്ല. ഒരു ഇടപാടിൽ പത്തിൽ ചിലതു സ്വീകരിക്കുകയും ചിലതു തള്ളുകയും ചെയ്യാൻ പറ്റില്ല. അതുപോലെ വേണം ഇതിനെയും കാണാൻ. "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് അടിമ പറയുമ്പോൾ ആരാധിക്കുന്ന എല്ലാവരുടെയും ആരാധനകൾ അല്ലാഹുവിന്റെ തിരു സന്നിധിയിൽ അടിമ പ്രദർശിപ്പിക്കുന്നു.അപ്പോൾ അവയില ചിലതിനെ വേർതിരിക്കുന്നതും ചിലത് സ്വീകരിച്ച് ചിലത് സ്വീകരിക്കാതിരിക്കുന്നതും അല്ലാഹുവിന്റെ ഔദാര്യത്തോട് യോജിക്കുന്നതല്ല. അതിനാൽ ഒന്നുകിൽ അല്ലാഹു ഒന്നും സ്വീകരിക്കുകയില്ല. അതൊരിക്കലും ഉണ്ടാവുകയില്ല. കാരണം 'ഞങ്ങൾ' എന്ന ബഹുവചനത്തിൽ അമ്പിയാ-ഔലിയാക്കളുടെയും മലക്കുകളുടെയും ഇബാദത്തുകളും ഉൾപ്പെട്ടിട്ടുണ്ടല്ലോ. അല്ലെങ്കിൽ എല്ലാവരുടെതും അല്ലാഹു സ്വീകരിക്കും. അപ്പോൾ മറ്റുള്ളവരുടെ ആരാധന സ്വീകരിക്കുന്നതിന്റെ  ബറകത്തുകൊണ്ട് ഇദ്ദേഹത്തിന്റെ ഇബാദത്തും അല്ലാഹു സ്വീകരിക്കുന്നു. അപ്പോൾ അടിമ പറയുന്നതിന്റെ ചുരുക്കമിതാണ്. "എന്റെ ആരാധന സ്വീകാര്യമല്ലെങ്കിൽ പോലും എന്നെ നീ തള്ളിക്കളയരുത്. കാരണം ഈ ആരാധനയിൽ ഞാൻ മാത്രമല്ല. ധാരാളം പേരുണ്ട്. സ്വീകര്യതക്കും ഉത്തര ലബ്ദിക്കും ഞാൻ അർഹനല്ലെങ്കിൽ നിന്നെ ആരാധിക്കുന്ന മറ്റു മഹത്തുക്കളുടെ ആരാധനകൊണ്ട് ഞാൻ നിന്നോട് ശുപാർശ പറയുന്നു. അതുകൊണ്ട് എനിക്ക് നീ ഉത്തരം നല്കേണമേ!" (റാസി: 1/252)

അപ്പോൾ മഹത്തുക്കളുടെ ഇബാദത്തുകൾകൊണ്ട്  തവസ്സുൽ ചെയ്യലാണ് അതിലുള്ളതെന്ന് ഇമാം റാസി(റ)യുടെ വിവരണത്തിൽ നിന്ന്  വ്യക്തമാണ്.

നാല്: മഹാന്മാരുടെ പ്രാർത്ഥന കൊണ്ടുള്ള തവസ്സുൽ. അഥവാ  പ്രാർത്ഥിക്കാനും ശുപാർശ ചെയ്യാനും ജീവിതകാലത്തും മരണ ശേഷവും മഹാന്മാരോട് ആവശ്യപ്പെടുക. മഴയില്ലാത്ത സമയത്ത് മഴക്കു വേണ്ടി പ്രാർത്ഥിക്കാൻ സ്വഹാബത്ത് നബി(സ) യോട് ആവശ്യപ്പെട്ടതായി പ്രബലമായ ഹദീസുകളിൽ കാണാം. നബി(സ)യുടെ പ്രാർത്ഥനക്കുത്തരം ലഭിക്കുമെന്ന വിശ്വസത്തോടെയാണല്ലോ അവർ അത് ആവശ്യപ്പെടുന്നത്. ഒരു സംഭവം കാണുക:

عن أنس بن مالك قال أصابت الناس سنة على عهد النبي صلى الله عليه وسلم فبينا النبي صلى الله عليه وسلم يخطب في يوم جمعة قام أعرابي فقال يا رسول الله هلك المال وجاع العيال فادع الله لنا فرفع يديه وما نرى في السماء قزعة فوالذي نفسي بيده ما وضعها حتى ثار السحاب أمثال الجبال ثم لم ينزل عن منبره حتى رأيت المطر يتحادر على لحيته صلى الله عليه وسلم فمطرنا يومنا ذلك ومن الغد وبعد الغد والذي يليه حتى الجمعة الأخرى وقام ذلك الأعرابي أو قال غيره فقال يا رسول الله تهدم البناء وغرق المال فادع الله لنا فرفع يديه فقال اللهم حوالينا ولا علينا فما يشير بيده إلى ناحية من السحاب إلا انفرجت وصارت المدينة مثل الجوبة وسال الوادي قناة شهرا ولم يجئ أحد من ناحية إلا حدث بالجود. (بخاري: ٨٨١)  

അനസുബ്നുമാലിക്(റ) ൽ നിന്ന് നിവേദനം: "നബി(സ) യുടെ കാലത്ത് ജനങ്ങൾക്ക്‌ ജലക്ഷാമം ബാധിച്ചു. നബി(സ) വെള്ളിയാഴ്ച ഖുത്വുബ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അഅറാബി എണീറ്റ്‌ നിന്ന് ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! വെള്ളമില്ലാതെ സമ്പത്ത് നശിച്ചിരിക്കുന്നു. ഭക്ഷണമില്ലാതെ ഭാര്യ സന്താനങ്ങൾ വിശന്നിരിക്കുന്നു. അതിനാല അവിടുന്ന് ഞങ്ങള്ക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്ഥിച്ചാലും". അപ്പോൾ നബി(സ) ഇരുകരങ്ങളുയർത്തി പ്രാർത്ഥിച്ചു. അപ്പോൾ ആകാശത്ത് ഞങ്ങൾ കാർമേഘത്തിന്റെ ചെറിയ അംശം പോലും കണ്ടിരുന്നില്ല. എന്റെ ആതമാവ്‌ ആരുടെ അധീനത്തിലാണോ അവൻ തന്നെയാണു സത്യം. നബി(സ) ഉയര്ത്തിയ കൈകള താഴ്ത്തുന്നതിനു മുമ്പായി പർവ്വതസമാനമായ കാർമേഘങ്ങൾ തിങ്ങിക്കൂടി മിമ്പറിൽ നിന്ന്  ഇറങ്ങുന്നതിനു മുമ്പായി മഴ വര്ഷിച്ച്ചു. മഴത്തുള്ളികൾ നബി(സ)യുടെ താടിയിലൂടെ ഉട്ടി വീഴുന്നത് ഞാൻ നോക്കികണ്ടു. അങ്ങനെ അന്നും പിറ്റേന്നും അതിനോടടുത്ത ദിവസവും തുടങ്ങി അടുത്ത വെള്ളിയാഴ്ചവരെ മഴ തുടർന്ന്. നേരത്തെ വന്ന അഅറാബിയോ മറ്റൊരാളോ എഴുന്നേറ്റുനിന്ന് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! മഴ വർഷിച്ചു പുരകൾ തകർന്നുവീണു. സമ്പത്ത് വെള്ളത്തിൽ മുങ്ങിപ്പോയി. അതിനാല അവിടുന്ന് ഞങ്ങൾക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്ഥിച്ചാലും. അപ്പോൾ രണ്ടു കരങ്ങളുയർത്തി നബി(സ) പറഞ്ഞു: "അല്ലാഹുവേ! ഞങ്ങളുടെ ചുട്ടു ഭാഗങ്ങളിലേക്ക് മഴയെ നീ നീക്കേണമേ! ഞങ്ങൾക്ക് ഇന് മഴവേണ്ട". അങ്ങനെ നബി(സ) കാർമേഘത്തിലേക്ക്‌ ചൂണ്ടുന്നിടത്തുനിന്നെല്ലാം കാർ മേഘം നീങ്ങിപ്പോയി. അതേത്തുടർന്ന് മദീനയുടെ മുകളിൽ നിന്ന് കാർമേഘം നീങ്ങിയതിനാൽ മദീനയെ ഒരു വ്രത്തംപോലെ കാണാമായിരുന്നു. തുടർന്ന് ഒരു മാസക്കാലം മദീനയിലെ ചെരുവുകൾ ഒലിച്ചു. ഇതു ഭാഗത്തുനിന്നു വരുന്നവരും ക്ഷേമത്തിന്റെ കാര്യം പറയുമായിരുന്നു". (ബുഖാരി 881)

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജര്(റ) എഴുതുന്നു:       


അർത്ഥം:
തുടക്കത്തിൽ നബി(സ)യുടെ പ്രാർത്ഥനയുടെ ഉടനെയും അവസാനത്തിൽ അവസാനത്തിൽ പ്രാർത്ഥനയുടെ കൂടെയും അല്ലാഹു നബി(സ)ക്ക് ഉത്തരം നല്കിയതും നബി(സ) നല്കിയ സൂചനക്ക് വഴിപ്പെട്ട് കാർമേഘം നീങ്ങിയതും നബി(സ)യുടെ പ്രവാചകത്വത്തിനു രേഖയാണ്. (ഫത്ഹുൽബാരി 3/448)

നബി(സ)യുടെ ജീവിത കാലത്ത് സ്വഹാബാകിറാം(റ) സ്വീകരിച്ച അതേസമീപനം നബി(സ)യുടെ വിയോഗ ശേഷവും അവർ സ്വീകരിച്ചിരുന്നതായി ഹദീസുകളിൽ കാണാവുന്നതാണ്.

നബി(സ)യുടെ വഫാത്തിനു ശേഷം ബിലാലുബ്നു ഹാരിസ്(റ) എന്നാ സ്വഹാബി നബി(സ) യുടെ ഖബ്റിങ്കൽ ചെന്ന് മഴക്കു വേണ്ടി അല്ലാഹുവോട് പ്രാർത്ഥിക്കാൻ നബി(സ) യോട് ആവശ്യപ്പെട്ടതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. വിശ്വ വിഖ്യാത ഹദീസ് പണ്ഡിതൻ ഇബ്നു അബീ ശൈബ(റ) (ഹി:159-325) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു:    


അർത്ഥം:
മാലിക്(റ) വില നിന്ന് നിവേദനം: അവർ പറയുന്നു. ഉമർ(റ)ന്റെ കാലത്ത് ജനങ്ങൾക്ക്‌ കഠിനമായ വരള്ച്ച്ച ബാധിച്ചു. അന്ന് ഒരാൾ നബി(സ) യുടെ ഖബ്റിനു സമീപം വന്നു ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹുവോട് മഴക്കു വേണ്ടി പ്രാർത്ഥിക്കുക. നിശ്ചയം അവർ നശിച്ചിരിക്കുന്നു". പിന്നീട് സ്വപ്നത്തിലൂടെ നബി(സ) അദ്ദേഹത്തെ ബന്ധപ്പെട്ട് ഇപ[രകാരം നിർദ്ദേശിച്ചു: "നീ ഉമർ(റ) നെ സമീപിച്ച് എന്റെ സലാം അദ്ദേഹത്തിനു പറയുക. അവര്ക്ക് മഴ ലഭിക്കുമെന്നും ഭരണത്തിന്റെ കടുപ്പം കുറയ്ക്കണമെന്നും ഉമർ(റ)നോട് പറയുകയും ചെയ്യുക". ആ വ്യക്തി ഉടൻ  ഉമർ(റ) വിനെ സമീപിച്ച് പ്രസ്തുത സംഭവം വിവരിച്ചപ്പോൾ ഉമർ(റ) കരഞ്ഞുകൊണ്ട്‌ പറഞ്ഞു: "എന്റെ രക്ഷിതാവേ! എനിക്ക് സാധിക്കാത്തതിലല്ലാതെ ഞാൻ വീഴ്ച വരുത്തിയിട്ടില്ല". (മുസ്വന്നഫ്: 12/32)

ഈ ഹദീസിന്റെ പരമ്പര പ്രബലമാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി(റ) 'ഫത്ഹുൽ ബാരി' (2/496) ലും അല്ലാമ ഇബ്നുകസീർ 'അൽബിദായത്തുവന്നിഹായ' (7/94)ലും അബൂയഅലാ 'അൽഇർഷാദ്' (1/314)ലും മറ്റും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്തിഗസയുടെ ബ്ലോഗ്സിൽ ഇതുമായി ബന്ധപ്പെട്ട് സമഗ്രചര്ച്ചയുണ്ട്.   

പാപികളുടെ പാപം പൊറുത്തു കിട്ടുന്നതിനായി അല്ലാഹുവോട് ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുന്നതും നബി(സ) അവര്ക്കുവേണ്ടി ശുപാർശ പറയുന്നതും പാപം പൊറുത്ത് കിട്ടാനുള്ള നിമിത്തമായി അല്ലാഹു ഖുർആനിൽവിവരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا.(سورة النساء: ٦٤)


" അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു".

"റസൂൽ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" എന്നതിനെ വിശദീകരിച്ച് അബൂഹയ്യാൻ(റ) എഴുതുന്നു:    

(واستغفر لهم الرسول) أي شفع لهم الرسول فى غفران ذنوبهم

"അതായത് അവരുടെ പാപം പൊറുക്കുന്നതിൽ റസൂൽ (സ) അവർക്കുവേണ്ടി ശുപാർശ പറയുകയും ചെയ്താൽ."

ഇമാം ബായ്ളാവി(റ) പറഞ്ഞതിങ്ങനെ:

(واستغفر لهم الرسول) واعتذروا إليك حتى انتصبت لهم شفيع

"അവർ താങ്കളോട് കാരണം ബോധിപ്പിക്കുകയും അങ്ങനെ താങ്കൾ അവർക്ക് ശുപാർശ ചെയ്യാൻ തയ്യാറാവുകയും ചെയ്താൽ." ഇതേ വിവരണം മറ്റു തഫ്സീറുകളിലും കാണാവുന്നതാണ്.

ഈ നിയമം നബി(സ)യുടെ ജീവിതകാലത്തെക്ക് മാത്രം ബാധകമല്ല. വഫാത്തിനു ശേഷവും  നിയമം ബാധകമാണ്. അല്ലാമ ഇബ്നു കസീർ എഴുതുന്നു:

يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فيستغفروا الله عنده ، ويسألوه أن يستغفر لهم ، فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفر لهم ، ولهذا قال : ( لوجدوا الله توابا رحيما )


പാപികളും ദോഷികളുമായവർക്ക് ഈ ആയത്തിലൂടെ അല്ലാഹു സന്മാർഗ്ഗം കാണിച്ചു കൊടുക്കുന്നു. അവരില നിന്ന് വീഴ്ചയോ തെറ്റോ സംഭവിച്ചാൽ അവർ നബി(സ)യെ സമീപിക്കുകയും നബി(സ)യുടെ സമീപത്തുവച്ച് അല്ലാഹുവോട് മാപ്പപേക്ഷിക്കുകയും അവർക്ക് വേണ്ടി മാപ്പപേക്ഷിക്കാൻ നബി(സ)യോട് ആവശ്യപ്പെടുകയും വേണം. അപ്രകാരം അവർ പ്രവർത്തിച്ചാൽ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതും അവർക്ക് കരുണ ചെയ്യുന്നതും പൊറുത്തു കൊടുക്കുന്നതുമാണ്‌. "അവർ അല്ലാഹുവേ പശ്ചാത്താപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുന്നതാണ്." എന്ന് അല്ലാഹു പറയാൻ കാരണം അതാണ്‌. (തഫ്സീർ ഇബ്നുകസീർ : 1/492)

നബി(സ)യുടെ ജീവിത കാലത്തുള്ളവർക്കും അല്ലാത്തവർക്കും ഈ നിയമം ബാധകമാണെന്ന് തന്നെയാണു അല്ലാമ ഇബ്നു കസീർ സമർത്ഥിക്കുന്നത്. തുടര്ന്നുള്ള അദ്ദേഹത്തിൻറെ പരമാർശം ഇക്കാര്യം സുതരാം വ്യക്തമാക്കുന്നതാണ്. അതിങ്ങനെ വായിക്കാം.   

وقد ذكر جماعة منهم : الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن  العتبي ، قال : كنت جالسا عند قبر النبي صلى الله عليه وسلم ، فجاء أعرابي فقال : السلام عليك يا رسول الله ، سمعت الله يقول : ( ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) وقد جئتك مستغفرا لذنبي مستشفعا بك إلى ربي ثم أنشأ يقول :

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه

فيه العفاف وفيه الجود والكرم


ثم انصرف الأعرابي فغلبتني عيني ، فرأيت النبي صلى الله عليه وسلم في النوم فقال : يا عتبي ، الحق الأعرابي فبشره أن الله قد غفر له . (تفسير ابن كثير: ٤٩٢/١)

ശൈഖ് അബൂ മൻസ്വൂർ അസ്സ്വബ്ബാഗ്(റ) ഉൾപ്പെടെയുള്ള ഒരു കൂട്ടം പണ്ഡിതൻമാർ ഉത്ബി(റ) യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു: "ഞാൻ നബി(സ)യുടെ ഖബ്റിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു അഅറാബി അവിടെ വന്നു ഇപ്രകാരം പറഞ്ഞു. (السلام عليك يا رسول الله) അല്ലാഹുവിന്റെ തിരുദൂതരെ! അങ്ങയ്ക്കു അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്."അവർ സ്വശരീരങ്ങളെ അക്രമിച്ച അവസരത്തിൽ അവർ താങ്കളുടെ സന്നിദിയിൽ വന്നു അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ ഏറ്റം തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അവർ അല്ലാഹുവേ എത്തിക്കുന്നതാണ്."  അതിനാൽ എന്റെ പാപത്തിനു മോചനം തേടിയും എന്റെ രക്ഷിതാവിലേക്ക് അങ്ങയുടെ ശുപാർശ തേടിയും അങ്ങയുടെ അടുത്ത് ഞാനിതാ വന്നിരിക്കുന്നു. തുടർന്ന് അദ്ദേഹം ചില വരികൾ പാടി. അതിന്റെ സാരമിതാണ്.

              "സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ (ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകളുമെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വച്ച് ഏറ്റവും ഉത്തമരായ നബിയെ! അങ്ങ് താമസിക്കുന്ന ഈ ഖബ്റിനുവേണ്ടി ഞാൻ ജീവാർപണം ചെയ്യാൻ തയ്യാറാണ്. അങ്ങയുടെ ഈ ഖബ്റിലാണല്ലോ പവിത്രതയും ധർമ്മവും ബഹുമാനവും നിലകൊള്ളുന്നത്."

ഇത് പാടിയ ശേഷം അയാള് തിരിച്ചു പോയി. ഉത്ബീ(റ) പറയുന്നു: "അന്നേരം എനിക്ക് ഉറക്കം വന്നു. ഞാൻ നബി(സ)യെ ഉറക്കത്തിൽ കണ്ടു. നബി(സ) എന്നോട് പറഞ്ഞു". "ഓ ഉത്ബീ താങ്കള് ചെന്ന് അദ്ദേഹത്തിൻറെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്ത് കൊടുത്തതായി ആ അഅറാബിക്ക് സന്തോഷ വാർത്ത അറിയിക്കുക". (തഫ്സീർ ഇബ്നുകസീർ: 1/492)

വിശദ വിവരണത്തിന് ഇസ്തിഗാസ നൂറ്റാണ്ടുകളിൽ ഭാഗം 1, ഭാഗം 2 എന്നാ സുന്നീ സോന്കാൽ ബ്ലോഗ്സ് കാണുക.     

അപ്പോൾ തെറ്റ് സംഭവിച്ചാൽ നബി(സ)യുടെ ജീവിതകാലത്തും വഫാത്തിനു ശേഷവും നബി(സ)യെ സമീപിച്ച് ശുപാർശ ആവശ്യപ്പെടുന്നതാണ് സ്വഹാബത്തിന്റെയും ത്വാബിഉകളുടെയും സ്വഭാവമെന്ന് മേൽപ്രമാണങ്ങൾ വ്യക്തമാക്കുന്നു.  http://sunnisonkal.blogspot.com
   
ബാക്കി ഭാഗം അടുത്ത ബ്ലോഗ്സിൽ തുടരുന്നതാണ്...ഇന്ഷാ അല്ലാ

ഇസ്തിഗാസ പ്രാർഥനയോ

Use of Islamic Global Voice Blog for Islamic Attitudes * 
https://islamicglobalvoice.blogspot.in/?m=0


* Prayer ??part-1

A tailor, who does not even see Tawheed 
The Sunni activist replied to the question


_Mujayad Moulavi_

* Some Important Questions and Strong Responds to the Qur'an *
 

* 1. Are you praying? *

✅ And your Lord says: Pray to Me and I will respond to you. Verily those who are too proud to worship me shall enter hell, disgraced. (Qur'an, 40th Surah Mumineen / Gafir 60)

* _Sunni_ *
* Reply *



                The proper technical meaning of the word 'Duā' once came to Al-Manar! So how:

Prayer is called dua'a in the Arabic language. This is the meaning of the call, call, application. The meaning of the Qur'an is the meaning of the slave to the owner of Islam. (Al Manar 2005, Feb. 30).


The prayer mentioned in the Qur'an was not understood.


Sunnis do not ask for help as the lord of the nobles.
The Wahbe priests are the only one

 Goal is only one! No matter how much lies lie in the documents - Sunnies should be muted!




* Oohabi Moulavi rewrites *


_2. Is it wrong to call upon non-human beings?

✅ അല്ലാഹുവിനു പുറമെ, ഉയിർത്തെഴുന്നേല്പിന്‍റെ നാളുവരെയും തനിക്ക്‌ ഉത്തരം നല്കാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവനേക്കാള്‍ വഴി പിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാർത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിത്തീരുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചതിനെ അവര്‍ നിഷേധിക്കുകയും ചെയ്യും തീര്‍ച്ച. (സൂറത്ത് 46 ആഹ്കാഫ്‌ ല്‍ 5-6 ആയത്തുകള്‍)



*_സുന്നി മറുപടി_*


ബിദഇകൾ ദുർവ്യാഖ്യാനിച്ച് വികലമാക്കുന്ന ഈ ആയത്തിന്റെ വിശദീകരണത്തിൽഅംഗീകൃതമുഫസ്സിറുകൾഎന്തുപറയുന്നു എന്ന് പരിശോധിക്കാം.


വിശുത്ര ഖുർആൻ വ്യാഖ്യാതാവായ അല്ലാമാ ഇബ്നുഅതിയ്യ(റ) ഉദ്ധ
രിക്കുന്നു

الاية توبيخ لعبدة الأصنام ای لاأحد أضل ممن هذه صفته المحررالوجیز ۱۱/۱۰)

വിഗ്രഹങ്ങൾക്ക് ആരാധനയർപ്പിക്കുന്നവരെ ഭയപ്പെടുത്തുകയാണ് ഈ ആ
യത്തിൽ, അതായത് വിഗ്രഹങ്ങൾക്ക് ആരാധനയർപ്പിക്കുന്നവൻ എന്ന വിശേഷണമുള്ളവരനെക്കാളും പിഴച്ചവൻ ആരുമില്ല.' (അൽ മുഹർററുൽ വജീസ്
15 /11)

ഇമാം റാസി(റ) എഴുതുന്നതു കാണുക.
اعلم انه
تعالى بين فيما سبق أن القول بعبادة الاصنام قول باطل من حيث انها
قدرة لها البتة على الخلق والعمل والايجاد والإعدام والنفع والضر فا ردفه بدليل اخر
آخريدل على بطلان ذلك المذهب وهي انها جمادات فلا تسمع دعاء الدعين
ولا تعلم حاجات المحتاجين.... (ومن أضل ممن يدعو من دون الله)
استفهام على سبيل الانكار والمعني أنه لا امرأ ابعد عن الحق وأقرب الي
الجهل ممن يدعو من دون الله الأصناما(رازی ۲/۲۷)

സ്യഷ്ടിപ്പിനും ഇല്ലായ്മചെയ്യാനും ഉണ്ടാക്കാനും ഉപകാര ഉപദ്രവങ്ങൾക്കും മറ്റുകാര്യങ്ങൾക്കും തീരെ സാധിക്കാത്ത വിഗ്രഹങ്ങൾക്ക് ആരാ
ധനയർപ്പിക്കുന്നത് വൃഥാവിലാണെന്ന് അല്ലാഹു ഇതിനുമുമ്പുള്ള ആയത്തു
കളിലൂടെ വ്യക്തമാക്കി.

വിഗ്രഹങ്ങൾ നിർജ്ജീവികളായ കാരണ
ത്താൽ വിളിക്കുന്നവരുടെ വിളിയും ആവശ്യക്കാരുടെ ആവശ്യവും
കേൾക്കുകയില്ലെന്ന് വ്യക്തമാക്കിയശേഷം അതിനു തെളിവായിട്ടാണ്
അടുത്ത ആയത്തും കൊണ്ടുവരുന്നത്. അല്ലാഹുവിനെക്കുടാതെ
Who is more astray than those who worship idols and worship idols? 

Those idols are neglected to their own selves. ' (Thafseer Razi 28 (6)

Where is the priest? 
It is to say that prayers should not be sought by the Mu'a · g seth Karamat,
- ... -

_Maulavi writes again _



Those whom you call on besides Allah create nothing but are themselves created. And they are created. They are dead. Not living. They do not know what time they will rise (Surah 16 Nahal 20 - 21 narrations)

✅ Indeed, those whom you call upon besides Allah are servants like yourselves. Call on them and call upon them; Let them answer you. If you are truthful (Surah 7: 194)


And there are those whom you call upon besides Him to whom you can not help Nor do they help themselves even for themselves. (Surah 7: 197)

* - Sunni's reply_ *

In the referee of these Ayyams, the Mufazis say that it is for those who worship none other than Allah

Imam Razi (May Allah Mercy upon Us) narrated in the 14th sentence of Surah Raud:


ثمقال تعالى: (والذين يدعون من دونه) يعني الآلهة الذين يدعونهم الكفار من دون الله: (لا يستجيبون لهم بشيء) مما يطلبونه إلا استجابة كاستجابة باسط كفيه إلىالماء, والماء جماد كفيه لا يشعر ببسط ولا بعطشه وحاجته إليه, ويبلغ ولا يقدر أن يجيبدعاءه فاه , فكذلك ما يدعونه جماد, لا يحس بدعائهم ولا يستطيع إجابتهم, ولا يقدر على نفعهم (التفسيرلكبير)


Those who call upon true devils by Allah will not give them anything but the answer, like the one who received the two hands out of the water. He does not know the dead man's water, his thirst, or the stretched-out stretched out his hand into the water. It is not possible for him to answer his voice or to reach his mouth. Even so, the God who calls the truth is also redeemed. Their call does not know it. It can not be given to them or to use them. (Razi 9/161) 

* Imam Tabri writes: *

(The Quran): والذين يدعون من دونه يقول تعالى أنهره


The reference to the ash (the Juhūl al-Bayan: 16/399) as the rabbis,


* Imam Bailavi (R) writes:
والذين يدعون) أي والأصنامالذين يدعوهم المشركون

The idols called mushrikas are referred to as idols (3/219)

* Abu Sa'd speaks: *
And the children of Adam, and the children of the prophets and the scribes;

The idols called mushriks are the so-called "idols" (Baalu: 3/490)
The same description can be found in the other tiffs.

* Naseemuddhah explains the fourteen words of the Holy Qur'an: *

القرآن الكريم - تفسير نسفي - تفسير سورة فاطر - الآية

{إن تدعوهم} أي الأصنام {لا يسمعوا دعاءكمكم} لأنهم جماد {ولو سمعوا} على سبيل الفرض {ما استجابوا لكم} لأنهم لا يدعون ما تدعون لهم من الإلهية ويتبرءون منها (تفسير نسفي

If you invite them to idols that are dead, they will not answer you. And if they imagine that they will hear your call, you will not give me a call, because they do not argue with Allah as you claim. (Tafsir Naseer: 3/164)


إن تدعوا أيها الناس هؤلاء الآلهة التي تعبدونها من دون الله لا يسمعوا دعاءكم; Make your souls free from evil.

The people! If you call upon the people whom you worship instead of Allah, they will not answer your call, because you can not understand them. (Jama'ul Bain: 20/453) Noah Ibn Kaszir says:

يعني: الآلهة التي تدعونها من دون الله لا يسمعون دعاءكم; لأنها جماد لا أرواحفيها-ابن كثير 
6/541

They will not hear your call, because the lama which you call apart from God is dead. (Ibnu Kaszir: 6/541) The Imam Ibn 'Zayer (may peace be upon him) narrates the verses 20 and 21 of Surah Nahl: 

And he said unto them, Ye shall not know, neither shall ye know whatsoever ye shall say unto me: وأوثانكم الذين تدعون من دون الله أيها الناس آلهة لا تخلق شيئا وهي تخلق, فكيف يكون إلها ما كان مصنوعا مدبرا لا تملك لأنفسها نفعا ولا ضرا?

The people! No idols do you cherish, except Allah, which you imagine. They are creations. How can it be done when someone comes to life without any benefit or harm to themselves or someone else? (Uncle Jean Baon: 17/188)

* The description can be found in the other tapies. *
[31/12/2018, 11:19 AM] aslamsaquafikk: Use Islamic Global Voice Blog for Islamic Adherence Study * 
https://islamicglobalvoice.blogspot.in/?m=0


Call, Knowledge and Help from a distance

ദൂരെ നിന്ന് വിളിച്ചാൽ കേൾക്കും
 സഹായിക്കും

സ്വഹാബികൾ ഇസ്തിഗാസ ചെയ്തിട്ടുമുണ്ട്.

ഒഹാബികൾ തന്നെ സമ്മദിക്കുന്നു.


.......... :...
....'

ദൂരെ നിന്ന് വിളിച്ചാൽ ശിർക്ക് ഉത്തരം ചെയ്താൽ ശിർക്ക്,
സഹായിച്ചാൽ ശിർക്ക് മനുഷ്യകഴിവിനപ്പുറമാ ണിതാ െക്ക
അതുകൊണ്ട് ഇവകളൊന്നും അല്ലാഹുവിനല്ലാതെ മറ്റാർക്കും പാടില്ല

ഈ വാദം ഉന്നയിക്കുന്ന അഭിനവ തിരുത്തൽ വാദികൾക്ക് അവരുടെ
പണ്ഡിത സംഘടന കേരള ജംഇയ്യത്തുൽ ഉലമ പ്രസിദ്ധികരിച്ച അൽ
വിലായവൽകറാമ എന്ന ഗ്രന്ഥം മറുപടി നൽകുന്നു

ഉമറുബ്നുൽ ഖത്വാബ് (റ)വിനെ തൊട്ട്
 ഇങ്ങിനെ വന്നിരിക്കുന്നു.
അദേഹം മദീനത്തുൽ മുനവ്വറിയൽ
വെള്ളി  യാഴ്ച ദിവസം ഖുതബ
ഓതുമ്പോൾ യാ സാരിയ അൽ ജബൽ (സാരിയ്യ ത്ത ആ
പർവതത്തിൻമേൽ കയറുക) എന്ന് വിളിച്ചു (സഹായം തേടി) ഉമർ റവിന്റെ ഈ ശബ്ദം  അപ്പോൾ തന്നെ സാരിയ റ കേട്ടു  ആപർവതത്തിൽ
മാറഞ്ഞിരിക്കുന്ന ശത്രുക്കളിൽ നിന്ന് തൽക്ഷണം തന്നെ അദ്ദേഹം
സൂക്ഷിച്ചു  . രക്ഷ പ്രാപിച്ചു.

ഈ അസര് സ്വഹീഹായ രിവായത്ത് കൊണ്ട് സുബൂതായിട്ടുണ്ട്
 (അൽ വിലായതു വൽ കറാമ പേജ് 275 )
ഇബ്ൻ തൈമിയ്യ അയാളുടെ അൽ ഫുർഖാൻ എന്ന ഗ്രന്തത്തിൽ  ഔലിയാക്കളുടെ കറാമത്ത് വിവരിക്കുന്ന സ്ഥലത്ത്  അങ്ങീകരിച്ച് കൊണ്ട് തന്നെ വിവരിച്ചിട്ടുണ്ട്.


ഇബ്നുതൈമിയ്യ ഈ വിശയം തുടങ്ങുന്നത് ഇങ്ങനെയാണ്

മുത്തഖീങ്ങളായ ഔലിയാക്കൾ മുഹമ്മദ് നബി صلى الله عليه وسلم
യെ പിൻപറ്റുന്നവരാണ്
അവരെ മലാഇക്കത്തുകളെ കൊണ്ടും ട
അല്ലാഹുവിൽ നിന്നുള്ള റൂഹ് കൊണ്ടും
അല്ലാഹു ശക്തിപെടുത്തും
അവരെ ഹൃദയത്തിൽ അല്ലാഹു നൂറുകൾ ഇടുന്നതാണ്

മുത്തഖീങ്ങളായ ഔലിയാക്കൾക്ക് കറാമത്ത് നൽകി അല്ലാഹു ബഹുമാനിക്കും

ഈ കറാമത്തുകൾ ദീനിന്ന് തെളിവായിട്ടും ജനങ്ങൾക്ക് ആവശ്വമുണ്ടായതിന്ന് വേണ്ടിയും ഉണ്ടാവുന്നതാണ്.

അമ്പിയാക്കളുടെ മുഅ ജിസത്തും അങ്ങനെ തന്നെ.

ഔലിയാക്കളെ കറാമത്തുകൾ റസൂൽ
 صلى الله عليه وسلم
യെ പിൻ പറ്റിയത് കൊണ്ട് ഉണ്ടാവുന്നതാണ്
അത് കൊണ്ട് യഥാർത്തത്തിൽ അത്
അമ്പിയാക്കളുടെ മുഅ ജിസത്തിൽ പെട്ടതാണ്:

സ്വഹാബത്തിന്റെയും ശേഷമുള്ള  താബിഉകളുടേയും മറ്റു സ്വാലി ഹീങ്ങളുടേയും  കറാമത്തുകൾ  വളരെ അധികമാണ്

 (അൽഫുർഖാൻ ഇബ്നുതൈമിയ്യ  2757

فأولياء الله المتقون هم المقتدون بمحمد صلى الله عليه وسلم فيفعلون ما أمر به وينتهون عما عنه زجر ; ويقتدون به فيما بين لهم أن يتبعوه فيه فيؤيدهم بملائكته وروح منه ويقذف الله في قلوبهم من أنواره ولهم الكرامات التي يكرم الله بها أولياءه المتقين .

وخيار أولياء الله كراماتهم لحجة في الدين أو لحاجة بالمسلمين كما كانت معجزات نبيهم صلى الله عليه وسلم كذلك .

[ ص: 275 ] وكرامات أولياء الله إنما حصلت ببركة اتباع رسوله صلى الله عليه وسلم فهي في الحقيقة تدخل في معجزات الرسول صلى الله عليه



[ ص: 276 ] وكرامات الصحابة والتابعين بعدهم وسائر الصالحين كثيرة جدا
مثل انشقاق القمر وتسبيح الحصا في كفه وإتيان الشجر إليه وحنين الجذع إليه وإخباره ليلة المعراج بصفة بيت المقدس وإخباره بما كان وما يكون وإتيانه بالكتاب العزيز وتكثير الطعام والشراب مرات كثيرة كما أشبع في الخندق العسكر من قدر طعام وهو لم ينقص في حديث أم سلمة المشهور وأروى العسكر في غزوة خيبر من مزادة ماء ولم تنقص وملأ أوعية العسكر عام تبوك من طعام قليل ولم ينقص وهم نحو ثلاثين ألفا ونبع الماء من بين أصابعه مرات متعددة حتى كفى الناس الذين كانوا معه كما كانوا في غزوة الحديبية نحو ألف وأربعمائة أو خمسمائة ورده لعين أبي قتادة حين سالت على خده فرجعت أحسن عينيه ولما أرسل محمد بن مسلمة لقتل كعب بن الأشرف فوقع وانكسرت رجله فمسحها فبرئت وأطعم من شواء مائة وثلاثين رجلا كلا منهم حز له قطعة وجعل منها قطعتين فأكلوا منها جميعهم ثم فضل فضلة ودين عبد الله أبي جابر لليهودي وهو ثلاثون وسقا .

قال جابر : فأمر صاحب الدين أن يأخذ التمر جميعه بالذي كان له فلم يقبل فمشى فيها رسول الله صلى الله عليه وسلم ثم قال لجابر جد له فوفاه الثلاثين وسقا وفضل سبعة عشر وسقا ومثل هذا كثير قد جمعت نحو ألف معجزة .

[ ص: 276 ] وكرامات الصحابة والتابعين بعدهم وسائر الصالحين كثيرة جدا : مثل ما كان " أسيد بن حضير " يقرأ سورة الكهف فنزل من السماء مثل الظلة فيها أمثال السرج وهي الملائكة نزلت لقراءته وكانت الملائكة تسلم على عمران بن حصين ; وكان سلمان وأبو الدرداء يأكلان في صحفة فسبحت الصحفة أو سبح ما فيها وعباد بن بشروأسيد بن حضير خرجا من عند رسول الله صلى الله عليه وسلم في ليلة مظلمة فأضاء لهما نور مثل طرف السوط فلما افترقا افترق الضوء معهما .

رواه البخاري وغيره .

وقصة { الصديق في الصحيحين لما ذهب بثلاثة أضياف معه إلى بيته وجعل لا يأكل لقمة إلا ربى من أسفلها أكثر منها فشبعوا وصارت أكثر مما هي قبل ذلك فنظر إليها أبو بكر وامرأته فإذا هي أكثر مما كانت فرفعها إلى رسول الله صلى الله عليه وسلم وجاء إليه أقوام كثيرون فأكلوا منها وشبعوا } .

و " خبيب بن عدي " كان أسيرا عند المشركين بمكة شرفها الله تعالى وكان يؤتى بعنب يأكله وليس بمكة عنبة .

و " عامر بن فهيرة : قتل شهيدا فالتمسوا جسده فلم يقدروا عليه [ ص: 277 ] وكان لما قتل رفع فرآه عامر بن الطفيل وقد رفع وقال : عروة : فيرون الملائكة رفعته .

وخرجت " أم أيمن " مهاجرة وليس معها زاد ولا ماء فكادت تموت من العطش فلما كان وقت الفطر وكانت صائمة سمعت حسا على رأسها فرفعته فإذا دلو معلق فشربت منه حتى رويت وما عطشت بقية عمرها .

و " سفينة " مولى رسول الله صلى الله عليه وسلم أخبر الأسد بأنه رسول رسول الله صلى الله عليه وسلم فمشى معه الأسد حتى أوصله مقصده .

و " البراء بن مالك " كان إذا أقسم على الله تعالى أبر قسمه وكان الحرب إذا اشتد على المسلمين في الجهاد يقولون : يا براء أقسم على ربك فيقول : يا رب أقسمت عليك لما منحتنا أكتافهم فيهزم العدو فلما كان يوم " القادسية " قال : أقسمت عليك يا رب لما منحتنا أكتافهم وجعلتني أول شهيد فمنحوا أكتافهم وقتل البراء شهيدا .

و " خالد بن الوليد " حاصر حصنا منيعا فقالوا لا نسلم حتى تشرب [ ص: 278 ] السم فشربه فلم يضره .

و " سعد بن أبي وقاص " كان مستجاب الدعوة ما دعا قط إلا استجيب له وهو الذي هزم جنود كسرى وفتح العراق .

و " عمر بن الخطاب " لما أرسل جيشا أمر عليهم رجلا يسمى " سارية " فبينما عمر يخطب فجعل يصيح على المنبر يا سارية الجبل يا سارية الجبل فقدم رسول الجيش فسأل فقال يا أمير المؤمنين لقينا عدوا فهزمونا فإذا بصائح : يا سارية الجبل يا سارية الجبل فأسندنا ظهورنا بالجبل فهزمهم الله .

ولما عذبت " الزبيرة " على الإسلام في الله فأبت إلا الإسلام وذهب بصرها قال المشركون أصاب بصرها اللات والعزى قالت كلا والله فرد الله عليها بصرها .

ودعا " سعيد بن زيد " على أروى بنت الحكم فأعمي بصرها لما كذبت عليه فقال : اللهم إن كانت كاذبة فأعم بصرها واقتلها في أرضها فعميت ووقعت في حفرة من أرضها فماتت .

" والعلاء بن الحضرمي " كان عامل رسول الله صلى الله عليه وسلم على البحرين وكان يقول في دعائه : يا عليم يا حليم يا علي يا عظيم [ ص: 279 ] فيستجاب له ودعا الله بأن يسقوا ويتوضئوا لما عدموا الماء والإسقاء لما بعدهم فأجيب ودعا الله لما اعترضهم البحر ولم يقدروا على المرور بخيولهم فمروا كلهم على الماء ما ابتلت سروج خيولهم ; ودعا الله أن لا يروا جسده إذا مات فلم يجدوه في اللحد .

وجرى مثل ذلك " لأبي مسلم الخولاني " الذي ألقي في النار فإنه مشى هو ومن معه من العسكر على دجلة وهي ترمى بالخشب من مدها ثم التفت إلى أصحابه فقال : تفقدون من متاعكم شيئا حتى أدعو الله عز وجل فيه فقال بعضهم : فقدت مخلاة فقال اتبعني فتبعه فوجدها قد تعلقت بشيء فأخذها وطلبه الأسود العنسي لما ادعى النبوة فقال له : أتشهد أني رسول الله .

قال ما أسمع قال أتشهد أن محمدا رسول الله ؟ قال نعم فأمر بنار فألقي فيها فوجدوه قائما يصلي فيها وقد صارت عليه بردا وسلاما ; وقدم المدينة بعد موت النبي صلى الله عليه وسلم فأجلسه عمر بينه وبين أبي بكر الصديق رضي الله عنهما وقال الحمد لله الذي لم يمتني حتى أرى من أمة محمد صلى الله عليه وسلم من فعل به كما فعل بإبراهيم خليل الله .

ووضعت له جارية السم في طعامه فلم يضره .

وخببت امرأة عليه زوجته فدعا عليها فعميت وجاءت وتابت فدعا لها فرد الله عليها بصرها .

وكان " عامر بن عبد قيس " يأخذ عطاءه ألفي درهم في كمه وما [ ص: 280 ] يلقاه سائل في طريقه إلا أعطاه بغير عدد ثم يجيء إلى بيته فلا يتغير عددها ولا وزنها .

ومر بقافلة قد حبسهم الأسد فجاء حتى مس بثيابه الأسد ثم وضع رجله على عنقه وقال : إنما أنت كلب من كلاب الرحمن وإني أستحي أن أخاف شيئا غيره ومرت القافلة ودعا الله تعالى أن يهون عليه الطهور في الشتاء فكان يؤتى بالماء له بخار ودعا ربه أن يمنع قلبه من الشيطان وهو في الصلاة فلم يقدر عليه .

وتغيب " الحسن البصري " عن الحجاج فدخلوا عليه ست مرات فدعا الله عز وجل فلم يروه ودعا على بعض الخوارج كان يؤذيه فخر ميتا .

و " صلة بن أشيم " مات فرسه وهو في الغزو فقال اللهم لا تجعل لمخلوق علي منة ودعا الله عز وجل فأحيا له فرسه .

فلما وصل إلى بيته قال يا بني خذ سرج الفرس فإنه عارية فأخذ سرجه فمات الفرس وجاع مرة بالأهواز فدعا الله عز وجل واستطعمه فوقعت خلفه دوخلة رطب في ثوب حرير فأكل التمر وبقي الثوب عند زوجته زمانا .

وجاء الأسد وهو يصلي في غيضة بالليل فلما سلم قال له اطلب الرزق من غير هذا الموضع فولى الأسد وله زئير .

وكان " سعيد بن المسيب " في أيام الحرة يسمع الأذان من قبر [ ص: 281 ] رسول الله صلى الله عليه وسلم أوقات الصلوات وكان المسجد قد خلا فلم يبق غيره .

ورجل من " النخع " كان له حمار فمات في الطريق فقال له أصحابه هلم نتوزع متاعك على رحالنا فقال لهم : أمهلوني هنيهة ثم توضأ فأحسن الوضوء وصلى ركعتين ودعا الله تعالى فأحيا له حماره فحمل عليه متاعه .

ولما مات " أويس القرني " وجدوا في ثيابه أكفانا لم تكن معه قبل ووجدوا له قبرا محفورا فيه لحد في صخرة فدفنوه فيه وكفنوه في تلك الأثواب .

وكان " عمرو بن عقبة بن فرقد " يصلي يوما في شدة الحر فأظلته غمامة وكان السبع يحميه وهو يرعى ركاب أصحابه لأنه كان يشترط على أصحابه في الغزو أنه يخدمهم .

وكان " مطرف بن عبد الله بن الشخير " إذا دخل بيته سبحت معه آنيته وكان هو وصاحب له يسيران في ظلمة فأضاء لهما طرف السوط .

ولما مات الأحنف بن قيس وقعت قلنسوة رجل في قبره فأهوى [ ص: 282 ] ليأخذها فوجد القبر قد فسح فيه مد البصر .

وكان " إبراهيم التيمي " يقيم الشهر والشهرين لا يأكل شيئا وخرج يمتار لأهله طعاما فلم يقدر عليه فمر بسهلة حمراء فأخذ منها ثم رجع إلى أهله ففتحها فإذا هي حنطة حمراء فكان إذا زرع منها تخرج السنبلة من أصلها إلى فرعها حبا متراكبا .

وكان " عتبة الغلام " سأل ربه ثلاث خصال صوتا حسنا ودمعا غزيرا وطعاما من غير تكلف .

فكان إذا قرأ بكى وأبكى ودموعه جارية دهره وكان يأوي إلى منزله فيصيب فيه قوته ولا يدري من أين يأتيه .

وكان " عبد الواحد بن زيد " أصابه الفالج فسأل ربه أن يطلق له أعضاءه وقت الوضوء فكان وقت الوضوء تطلق له أعضاؤه ثم تعود بعده .

وهذا باب واسع قد بسط الكلام على كرامات الأولياء في غير هذا الموضع .

وأما ما نعرفه عن أعيان ونعرفه في هذا الزمان فكثير .

[ ص: 283 ] ومما ينبغي أن يعرف أن الكرامات قد تكون بحسب حاجة الرجل فإذا احتاج إليها الضعيف الإيمان أو المحتاج أتاه منها ما يقوي إيمانه ويسد حاجته ويكون من هو أكمل ولاية لله منه مستغنيا عن ذلك فلا يأتيه مثل ذلك لعلو درجته وغناه عنها لا لنقص ولايته ; ولهذا كانت هذه الأمور في التابعين أكثر منها في الصحابة ; بخلاف من يجري على يديه الخوارق لهدي الخلق ولحاجتهم فهؤلاء أعظم درجة .


(الفرقان٢٧٥)
തുടർന്ന് സാരിയ റ വിന്റെ ചരിത്ര മടക്കം ധാരാളം സംഭവങ്ങൾ പറയുന്നു.

 അൽ ഫുർഖാനിൽ.   പറയുന്നു'
. و " عمر بن الخطاب " لما أرسل جيشا أمر عليهم رجلا يسمى " سارية " فبينما عمر يخطب فجعل يصيح على المنبر يا سارية الجبل يا سارية الجبل فقدم رسول الجيش فسأل فقال يا أمير المؤمنين لقينا عدوا فهزمونا فإذا بصائح : يا سارية الجبل يا سارية الجبل فأسندنا ظهورنا بالجبل فهزمهم الله .

അൽഫുർഖാൻ 45
മനുഷ്യർക്ക് ആവശ്യ സമയത്ത് കറാമത്ത് ഉണ്ടാവുമെന്നും അദ്ധേഹം തുടർന്നു പറയുന്നു.
ومما ينبغي أن يعرف أن الكرامات قد
 تكون بحسب حاجة الرجل فإذا احتاج إليها الضعيف الإيمان أو المحتاج أتاه منها ما يقوي إيمانه ويسد حاجته
അൽഫുർഖാൻ 45


 ആയിരത്തിൽപരം കിലോമീറ്റർ അകലെയുള്ള

നഹാവന്ദിലാണ് ബഹു. സാരിയയും സംഘവും.

ഉമർ റ വിളിച്ച അതേ
നിമിഷം തന്നെ വിളി ഇത്ര ദൂരെ യെത്തിയെ ന്നും ആ വിളിയുടെ
കാരണത്താൽ ശത്രുക്കളെ ജയിച്ചടക്കാൻ കഴിഞ്ഞെന്നും സ്ഥിരപ്പെട്ടു

, ഇവിടെ തകർന്ന് വീഴുന്നത് പുത്തൻ വാദികളുടെ ചോദ്യങ്ങളാണ്.

ദൂരെ നിന്നങ്ങനെ കേൾക്കും സഹായിക്കും

മാത്രമല്ല, ദൂരെനിന്ന് കേൾക്കുമ്പോഴേ ഒരുവൻ ഇലാഹാ കുമെന്ന
വാദവും  ദൂര നിന്ന്  ള്ള സഹായതേട്ടം ശിർക്കാണന്ന ഒഹാബി പുരോഹിത വാദം തകർന്നു തരിപ്പണമായി

അസ് ലം കാമിൽ സഖാഫി
Parappanangadi

ഭീകരവാദി വഹാബി ارهابي وهابي



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0




വഹാബിസം -വാളെടുത്ത ശൈഥില്യം




നജ്ദിലെ ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും വഹാബിസം സ്വീകരിക്കാത്തവരെ അക്രമിക്കുകയും ചെയ്ത ശംഷം ഇബ്‌നു അബ്ദില്‍ വഹാബിന്റെ ഭീകര സംഘം ശക്തി സംഭരിച്ച് നജ്ദിന്റെ പുറത്തേക്കും പടയോട്ടം തുടങ്ങി. ത്വാഇഫില്‍ ഇവര്‍ തീര്‍ത്ത ചോരച്ചാലുകളെ സംബന്ധിച്ച് ഹറമൈനിയുടെ ആധികാരിക ചരിത്രകാരനായ ശൈഖ് സൈനി ദഹ്‌ലാന്‍ എഴുതുന്നു: വഹാബികള്‍ ത്വാഇഫ് അധിനിവേശം നടത്തിയപ്പോള്‍ ജനങ്ങളെ വ്യാപകമായി കൊന്നു. മുതിര്‍ന്നവര്‍, കുട്ടികള്‍, ഭരണാധികാരികള്‍, പ്രജകള്‍, ഉന്നതര്‍, സാധാരണക്കാര്‍ തുടങ്ങി ഒരു വ്യത്യാസവും കാണിച്ചില്ല. ഉമ്മയുടെ ഉക്കത്തിരുന്ന കുരുന്നുകളെ വരെ അവര്‍ നിഷ്‌കരുണം വകവരുത്തി. വീടുകളില്‍ നിന്നും പുറത്തിറങ്ങാത്തവരെയും വീടുകള്‍ തകര്‍ത്തുകൊണ്ട് കൊന്നുതള്ളി. ത്വാഇഫിലെ മസ്ജിദില്‍ ദര്‍സ് നടത്തുകയായിരുന്ന മുദര്‍റിസിനെയും മുതഅല്ലിമുകളെയും മുഴുവന്‍ കൊന്നു. നിസ്‌കരിക്കുന്നവരെ റുകൂഇലും സുജൂദിലും അരിഞ്ഞുവീഴ്ത്തി. (ഖുലാസത്തുല്‍ കലാം)


പൊറുതി മുട്ടിയ ജനങ്ങള്‍ വഹാബികളെ നേരിടാന്‍ മക്കാ ഗവര്‍ണര്‍ ശരീഫിനെ സമീപിച്ചു. അദ്ദേഹം നജ്ദിയന്‍ തൗഹീദുകാര്‍ മക്കയില്‍ കടക്കുന്നത് വിലക്കി. ഇത് സംബന്ധമായി സ്വാതന്ത്ര്യ സമരസേനാനി ഇ മൊയ്തു മൗലവി എഴുതുന്നത് കാണുക: നജ്ദികളുടെ തീഷ്ണതയുള്ള വാദഗതികളോട് ഹറമിലെ ഉലമാക്കള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. അവര്‍ വീണ്ടും ശരീഫിനെ സമീപിച്ചു. ശരീഫ് ഒരിക്കല്‍ കൂടി നജിദികള്‍ ഹിജാസില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. നജ്ദികള്‍ പഴയ പടി സാമ്പത്തിക ഉപരോധത്തിന് തുനിഞ്ഞു. ഇറാഖി, ഇറാന്‍ വ്യാപാര സംഘങ്ങളെ അലോസരപ്പെടുത്താന്‍ തുടങ്ങി. എന്നാല്‍ ഇത്തവണ ഈ തീപൊരി മധ്യഇറാഖിലും ഇറാനിലുമെത്തി. ഹിജ്‌റ 1216ല്‍ ക്രിസ്തു വര്‍ഷം 1802ല്‍ കര്‍ബല, മുഅല്ല, ബലദു ഹുസൈന്‍ തുടങ്ങിയ രാജ്യങ്ങളെ നജ്ദുകാര്‍ ആക്രമിച്ചു. അവിടങ്ങളിലെ ധനങ്ങളും രത്‌നങ്ങളുമെല്ലാം പിടിച്ചെടുത്ത് അവ പട്ടാളക്കാരുടെ ഇടയില്‍ വിതണം ചെയ്തു. ഖബറുകളുടെ മേല്‍ പടുത്തുയര്‍ത്തിയിരുന്ന എടുപ്പുകള്‍ പൊളിച്ചുനീക്കി. (ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും പേജ്, 67, 68)


കേരളത്തിലെ സലഫി നേതാവായിരുന്ന ഇ കെ മൗലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന അല്‍ ഇത്തിഹാദ് മാസിക എഴുതി: ”1802 ഏപ്രില്‍ 30-ാം തീയതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബലാ പട്ടണം വളഞ്ഞു. പട്ടണവാസികളില്‍ ഒരു ഭാഗത്തെ അവര്‍ കൊന്നുകളഞ്ഞു. ഹുസൈന്‍(റ) മഖാം കൊള്ളയടിച്ചു അവിടേക്ക് അനറബികളായ സന്ദര്‍ശകന്‍മാര്‍ വഴിപാടു കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന് അസഹ്യമായി തോന്നിയിട്ടില്ല. എന്തുകൊണ്ടെന്നാല്‍, ഖബറിന് വഴിപാട് കൊടുക്കുന്നവരുടെ നേരെ അവര്‍ക്കുണ്ടായിരുന്ന വീക്ഷണഗതി കാഫിറുകളുടെ നേരെ ഉണ്ടായിരുന്ന അതേ വീക്ഷണഗതി തന്നെയായിരുന്നു.” (അല്‍ ഇത്തിഹാദ് പുസ്തകം 2, ലക്കം 7- 1955)

നോക്കൂ, എത്ര അഭിമാനത്തോടെയാണ് കേരളത്തിലെ വഹാബികള്‍ ഈ കൊടും ക്രൂരതയെ ഉദ്ധരിച്ചിരിക്കുന്നത്. കേരളത്തിന് സമാധാനവും സഹിഷ്ണുതയും പഠിപ്പിക്കാനുള്ള യോഗ്യത ഈ ഭീകര പ്രസ്ഥാനത്തിന് തന്നെയാണുള്ളത്.! ഈ ഭീകര പ്രവര്‍ത്തനത്തില്‍ നിന്നു ആവേശം കൊണ്ടും ഈ ആദര്‍ശ ധാരയുടെ പ്രചോദനത്തിലും തന്നെയാണ് ഇവര്‍ മുമ്പ് എടവണ്ണയിലേയും കുറ്റിയാടിയിലേയും ഖബറുകള്‍ തകര്‍ത്തതും ഇപ്പോള്‍ നാടുകാണിയില്‍ ഖബര്‍ പൊളിച്ചു തെങ്ങിന്‍ തൈ നട്ടതും. ഇറാഖിലും സിറിയയിലും കേള്‍ക്കുന്ന, ഈജിപ്തിലെ സനായില്‍ കാണുന്ന ക്രൂരതകള്‍ കേരളത്തിലും സംഭവിക്കാതിരിക്കണമെങ്കില്‍ ഈ തീവ്രവാദ പ്രസ്ഥാനത്തെ തിരസ്‌കരിക്കാന്‍ സമൂഹം തയ്യാറാകണം.


ഇത് 1920കളില്‍ തന്നെ ഈ നാട്ടുകാരെ ഉണര്‍ത്തിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. എന്നാല്‍, ഇവിടെയും രാഷ്ട്രീയത്തിന്റെ മറവില്‍ പതിയിരുന്ന് ഈ വികലമായ ആശയത്തെ ഒളിച്ചു കടത്തുകയായിരുന്നു വഹാബികള്‍. പല രാഷ്ട്രീയ നേതാക്കളും അറിഞ്ഞോ അറിയാതെയോ ഇവരുടെ ഇരകളായിട്ടുമുണ്ട്.


1811-ല്‍ ഉസ്മാനിയ ഖലീഫ സുല്‍ത്താന്‍ മുഹമ്മദ് ഖാന്‍ 11-ാമന്റെ നിര്‍ദേശപ്രകാരം ഈജിപ്ത് ഗവര്‍ണര്‍ മുഹമ്മദലി പാഷ പതിനായിരം വരുന്ന ഒരു സൈന്യത്തെ വഹാബികളെ നേരിടാന്‍ നിയോഗിച്ചു. നീണ്ട എട്ട് വര്‍ഷത്തെ പോരാട്ടത്തിനു ശേഷം, ഹറമൈനിയും നജ്ദും കീഴടക്കി തുര്‍ക്കി പതാക വീണ്ടും നാട്ടി. അന്നത്തെ വഹാബി രാജാവ് അബ്ദുല്ലയെ തുര്‍ക്കിയിലെ ഉസ്താംബൂളിലെത്തിച്ചു വിചാരണക്ക് ശേഷം കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് തൂക്കിലേറ്റി. പിന്നീട് ഒരു നൂറ്റാണ്ടോളം വഹാബികള്‍ക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നില്ല. ശേഷം 1914-18 കാലത്ത് ഒന്നാം ലോക യുദ്ധ സമയത്ത് തുര്‍ക്കിക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടി അറബ് നാടുകളില്‍ നിന്നും ശത്രുക്കളെ സൃഷ്ടിച്ച് ഭിന്നിപ്പിക്കുന്നതിന്റെ ഭാഗമായി കേണല്‍ ടി എന്‍ ലോറന്‍സിനെ വഹാബികള്‍ക്ക് പരിശീലനം നല്‍കാനായി ബ്രിട്ടന്‍ അയച്ചുകൊടുത്തു. മുസ്‌ലിം ലോകം ഒന്നിച്ചുനിന്ന് ഖിലാഫത്തിന്റെ സംരക്ഷണത്തിനായി പോരാടിയപ്പോള്‍ വഹാബികള്‍ ബ്രിട്ടീഷുകാരില്‍ നിന്നും പണം വാങ്ങി ആഭ്യന്തര കലാപമുണ്ടാക്കുകയും നജ്ദില്‍ സ്വയം ഭരണം പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ബ്രിട്ടനെതിരെയുള്ള തുര്‍ക്കിയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തി ബ്രിട്ടീഷ് ചാരന്മാര്‍ അറേബ്യയില്‍ സജീവമായി ഇടപെട്ടു. ജവഹര്‍ ലാല്‍ നെഹ്‌റു ഇതു സംബന്ധമായി എഴുതി:”അറേബ്യയില്‍ നിലവിലുണ്ടായിരുന്ന ദേശീയ ബോധത്തെ ബ്രിട്ടന്‍ ഉപയോഗപ്പെടുത്തുകയും പണവും സാധനങ്ങളും ഉദാരമായി കൈക്കൂലി കൊടുത്തു തുര്‍ക്കിക്കെതിരായി അറബികളുടെ ഒരു ലഹള സംഘടിപ്പിക്കുകയുണ്ടായി. അറേബ്യയിലെ ഒരു ബ്രിട്ടീഷ് ഏജന്റായ കോണല്‍ ടി ഇ ലോറന്‍സ് ആയിരുന്നു ഈ ലഹളയുടെ പ്രേണേതാവ്. ഏഷ്യയിലെ പല പ്രസ്ഥാനങ്ങളുടെയും തിരശ്ശീലകള്‍ക്ക് പിന്നില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു നിഗൂഢ വ്യക്തിയെന്ന ഒരു വിശ്രുതി തന്നെ ഇയാള്‍ പിന്നീട് ആര്‍ജിച്ചിട്ടുണ്ട്. (വിശ്വചരിത്രാവലോകനം വാള്യം 2, പേജ് 867)


ഈ ചാരനെ കേരള വഹാബികള്‍ ന്യായീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അവരെഴുതി: ”അറബ് ഗോത്രങ്ങളെ സംബന്ധിച്ച് തങ്ങളുടെ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തിയിരുന്ന സഊദ് ഭരണകൂടം കേണല്‍ ലോറന്‍സിന്റെ സഹായം തേടി, സഊദി സൈനികര്‍ക്കദ്ദേഹം പരിശീലനം നല്‍കി. അറബികള്‍ക്കിടയില്‍ ‘ഡയനാമൈറ്റ് അമീര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കേണല്‍ ലോറന്‍സിനെ ഒരു ചാരനെന്നു വിളിക്കാമോ എന്നും സംശയമാണ്” (ഹംഫര്‍ എന്ന ബ്രിട്ടീഷ് ചാരന്‍, യുവത ബുക്‌സ് പേജ്, 67. ഡോ. ശൗക്കത്തിലി)

അങ്ങനെ നിര്‍ണായക ഘട്ടത്തില്‍ ഇസ്‌ലാമിക ഖിലാഫത്തിന്റെ ശത്രുക്കളോടൊപ്പം ചേര്‍ന്ന ഇവര്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചരടുവലികള്‍ നടത്തി. നെഹ്‌റു തന്നെ എഴുതുന്നത് കാണുക: ലോക യുദ്ധ കാലത്ത് അറേബ്യ ബ്രിട്ടീഷ് ഗൂഢതന്ത്രത്തിന്റെ ഒരു കൂത്തരങ്ങായി തീര്‍ന്നു. വിവിധ അറബി പ്രധാനികളെ കോഴ കൊടുത്ത് സ്വാധീനിക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് ധനവും ഇന്ത്യന്‍ ധനവും അവിടെ ലോഭം കൂടാതെ ചെലവഴിക്കപ്പെട്ടു…. ഇബ്‌നു സഊദ് കൂടുതല്‍ സമര്‍ഥനായിരുന്നു. ഒരു സ്വതന്ത്ര രാജാവെന്ന തന്റെ നില അദ്ദേഹം ബ്രിട്ടീഷുകാരെ കൊണ്ട് അംഗീകരിപ്പിച്ചു. മാസത്തില്‍ 5000 പവന്‍ (70000 രൂപ) അവരില്‍ നിന്നും വാങ്ങി, നിഷ്പക്ഷനായിരിക്കാനും അദ്ദേഹം സമ്മതിച്ചു. അങ്ങനെ മറ്റുള്ള ആളുകള്‍ അന്യോന്യം യുദ്ധം ചെയ്തുകൊണ്ടിരിക്കെ ഇബ്‌നു സഊദ് ബ്രിട്ടീഷ് സ്വര്‍ണം കൊണ്ട് തന്റെ നില കൂടുതല്‍ ഭദ്രമാക്കി.” (വിശ്വചരിത്രാവലോകനം, വാള്യം- 2 പേജ് 1060)


ഇതിന്റെ ഫലമായി ആയിരത്തി മുന്നൂറിലേറെ വര്‍ഷക്കാലം ലോകത്തിന്റെ വൈജ്ഞാനിക, ശാസ്ത്ര, സാങ്കേതിക, സാംസ്‌കാരിക പുരോഗതിക്കായി വലിയ സംഭാവനകളര്‍പ്പിച്ച ഏഷ്യക്കാരുടെ, വിശിഷ്യാ മുസ്‌ലിംകളുടെ ഏറ്റവും വലിയ സാമ്രാജ്യം തകര്‍ന്നടിഞ്ഞു. പിന്നീട് അറബ് ദേശത്തേക്ക് ഇരച്ചുകയറിയ ബ്രിട്ടീഷ് സേന ഇസ്‌ലാമിക രാഷ്ട്രത്തെ കോഴിമുട്ട വലിപ്പത്തില്‍ വെട്ടിനുറുക്കി വിവിധ നാട്ടുമൂപ്പന്‍മാര്‍ക്കും ഗോത്രത്തലവന്മാര്‍ക്കും വീതിച്ചുനല്‍കി. കണ്ണായ സ്ഥലങ്ങളില്‍ സൈനിക താവളങ്ങള്‍ സ്ഥാപിച്ചു. ഇനിയൊരിക്കലും യോജിക്കാനാകാത്ത വിധം ഭാഷ, ദേശീയത, ഗോത്രം, വിശ്വാസം എന്നിവയുടെ പേരില്‍ ജനങ്ങളെ അവര്‍ ഭിന്നിപ്പിച്ചു. ഹറമൈനി ഉള്‍ക്കൊള്ളുന്ന വലിയ ഒരു ഭാഗം ഇബ്‌നു സഊദ് കുടുംബത്തിന് നല്‍കിയപ്പോള്‍ മുസ്‌ലിംകളുടെ മറ്റൊരു സുപ്രധാന കേന്ദ്രമായ ഫലസ്തീന്‍ ജൂതന്മാരെ കൊണ്ടുവന്നു കുടിയിരുത്തി. ഒരു കാലത്തും മുസ്‌ലിംകള്‍ക്ക് സമാധാനം ലഭിക്കാതിരിക്കാന്‍ വേണ്ടതെല്ലാം അവര്‍ ചെയ്തുവെച്ചു.


എന്നാല്‍, സാമ്രാജ്യത്വ നുകത്തിന് കീഴില്‍ വഴങ്ങാത്ത ചിലഭരണാധികാരികള്‍ പിന്നീട് ഉയര്‍ന്നുവന്നു. ഇറാഖിലെ സദ്ദാം ഹുസൈനും ലിബിയയിലെ ഗദ്ദാഫിയും സിറിയയിലെ ബശര്‍ അല്‍ അസദുമൊക്കെ അവരില്‍ പ്രമുഖരായിരുന്നു. കുവൈത്ത് അധിനിവേശത്തിന്റെ മറവില്‍ സദ്ദാമിനെയും പിന്നീട് ലിബിയയിലേക്ക് തിരിഞ്ഞ് ഗദ്ദാഫിയെയും സ്ഥാനഭ്രഷ്ടനാക്കുകയും അവരെ വധിച്ചുകളിയകയും ചെയ്തു പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍. വര്‍ഷങ്ങളായി അവര്‍ സിറിയയെ അക്രമിച്ചുകൊണ്ടിരിക്കുകയാണ്.

സലഫിസ്റ്റുകള്‍ക്ക് സ്വാധീനമില്ലാതിരുന്ന ഈ രാജ്യങ്ങളില്‍ പ്രത്യേക അവസരം ഉപയോഗിച്ച് സാമ്രാജ്യത്വത്തിന്റെ രഹസ്യ പിന്തുണയോടെ ഭരണം പിടിക്കുകയായിരുന്നു അബൂബക്കര്‍ അല്‍ ബഗ്ദാദി. എന്നാല്‍, ഇറാഖിന്റെ നല്ലൊരു ഭാഗം കൈയില്‍ വന്നതോടെ പാരമ്പര്യ വിശ്വാസികളെയും ഇസ്‌ലാമിന്റെ ചരിത്ര ചിഹ്നങ്ങളെയും മഹാന്മാരുടെ മഖ്ബറകളെയും ഇവര്‍ ഭീകരമായി തന്നെ ആക്രമിച്ചു. ഒപ്പം, അവരല്ലാത്തവരെ മുഴുവന്‍ നശിപ്പിക്കുക എന്ന തീവ്രവാദത്തിന്റെ പേരില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഇവര്‍ ആക്രമണമാരംഭിച്ചു. ഇതോടെയാണ്, ഇറാഖിലെ ശിയാക്കള്‍ക്കെതിരെ ആദ്യം സലഫിസ്റ്റുകളെ പിന്തുണച്ചിരുന്ന പാശ്ചാത്യര്‍ ഐ എസിനെ എതിര്‍ക്കാന്‍ തുടങ്ങിയത്.


പുതിയ സാഹചര്യത്തില്‍ ഈ തീവ്രവാദത്തിലൂന്നിയ ആശയധാര ലോകത്തിന് അപകടമാണെന്ന് എല്ലാവരും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. അധികാരം പിടിക്കാന്‍ നേരത്തെ ഇവരെ കൂട്ടുപിടിച്ചിരുന്ന സഊദി ഭരണകൂടമടക്കം ഇവരെ കുടഞ്ഞുകളയാനുള്ള ഒരുക്കത്തിലാണെന്നത് നല്ല സൂചനയാണ്. ഒപ്പം ഇസ്‌ലാമിന്റെ പാരമ്പര്യ മാര്‍ഗമായ അഹ്‌ലുസ്സുന്നയുടെ നവജാഗരണം ലോകത്ത് നടക്കുന്നുവെന്നതും സമ്പന്നമായ, പോയ കാല ചരിത്രകാലത്തിലേക്കുള്ള മുസ്‌ലിം ഉമ്മത്തിന്റെ തിരിച്ചുനടത്തമായി വേണം കരുതാന്‍.





തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു' (എസ് വൈ എസ് ആദര്‍ശ ക്യാമ്പയിന്‍- ഡിസംബര്‍ 10-25)


റഹ്മത്തുല്ല സഖാഫി എളമരം
Team work of ahlusunna.

മക്തി തങ്ങളെ വഹാബികൾ റാഞ്ചിയതെന്തിന് ?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0






മക്തി തങ്ങളെ വഹാബികൾ റാഞ്ചിയതെന്തിന് ?

സയ്യിദ്‌ സനാഉല്ലാഹ്‌ മക്തി തങ്ങളുടെ(1847-1912) നൂറാം ആണ്ട്‌ ആഘോഷിക്കുകയാണ്‌ മുസ്‌ലിം കേരളം. മരണമടഞ്ഞു പോയവരുടെ ആണ്ടുത്സവങ്ങളും അനുസ്‌മരണ സംഗമങ്ങളും അനാചാരമാണെന്ന്‌ വിധിയെഴുതിയവര്‍, മക്തിതങ്ങളുടെ നൂറാം ആണ്ടിനെ സംസ്ഥാന സമ്മേളനം കൊണ്ടാണ്‌ വരവേല്‍ക്കാന്‍ പോകുന്നത്‌ എന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തിനുണ്ട്‌. 2012 ഡിസംബറില്‍ നടക്കുന്ന നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രമേയം തന്നെ -നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്‌- എന്നാണ്‌.സമ്മേളന പ്രമേയം വിശദീകരിച്ചുകൊണ്ട്‌ അവരുടെ മുഖപത്രത്തില്‍ വന്ന ലേഖനം തുടങ്ങുന്നത്‌ തന്നെ ഇങ്ങനെ: മലബാറിലെ സലഫീ പ്രസ്ഥാനത്തിനുവേണ്ട മണ്ണൊരുക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക്‌ വഹിച്ചത്‌ വെളിയങ്കോട്ടുകാരനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌ സയ്യിദ്‌ സനാഉല്ലാഹ്‌ മക്തി തങ്ങള്‍(1847- 1912) ആണ്‌ (നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്‌: ഇസ്വലാഹീ പ്രസ്ഥാനത്തിന്റെ രംഗപ്രവേശം. വിചിന്തനം വാരിക 2012 ഏപ്രില്‍ 6).
മുജാഹിദ്‌ ചരിത്രകാരന്‍ എഴുതുന്നു: ഇസ്വലാഹീ മണ്ഡലത്തിലെ അറിയപ്പെടുന്ന ആദ്യത്തെ കേരളീയ പണ്ഡിതന്‍ 1847 ല്‍ വെളിയങ്കോട്ട്‌ ഭൂജാതനായ സനാഉല്ലാ മക്തി തങ്ങളാണ്‌( ഇസ്വലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം പേ:21).

കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആചാര്യനായിരുന്നു മക്തി തങ്ങളെന്നു സ്ഥാപിക്കുകയും അദ്ദേഹത്തെ വെച്ച്‌ നവോത്ഥാനത്തിന്റെ നൂറ്റാണ്ട്‌ തികക്കുകയും ചെയ്യുന്നത്‌ ചുരുങ്ങിയപക്ഷം ചരിത്രത്തില്‍ നടത്തുന്ന അട്ടിമറിയാണ്‌. വസ്‌തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും ധ്വംസിച്ചുകൊണ്ടേ അങ്ങനെയൊന്ന്‌ സ്ഥാപിക്കാനൊക്കൂ. വാസ്‌തവ വിരുദ്ധമായ ഒരു അവകാശ വാദത്തെയും ചരിത്രം സമ്മതിച്ചു തരില്ല. ഒരു നൂറ്റാണ്ട്‌ മുമ്പ്‌ പരലോകം പൂകിയ മക്തി തങ്ങളുടെ കൃതികളും രചനകളും നമ്മുടെ മുന്നിലുണ്ട്‌. ഇസ്‌ലാഹീ പ്രസ്ഥാനം നാളിതുവരെ ഉയര്‍ത്തിപിടിച്ച ആശയാദര്‍ശങ്ങളുടെയും വാദവിവാദങ്ങളുടെയും നാള്‍വഴികളും കേരളീയ മുസ്‌ലിം സമാജത്തിന്റെ മുന്നിലുണ്ട്‌്‌. അവക്കിടയിലെ താരതമ്യപഠനം വസ്‌തുതകളെ പുറത്തേക്കുകൊണ്ടുവരും. തൗഹീദ്‌ ശിര്‍ക്ക്‌, സുന്നത്ത്‌ ബിദ്‌അത്ത്‌ എന്നിവയുടെ പേരു പറഞ്ഞു മതത്തില്‍ കലാപം സൃഷ്‌ടിച്ചുകൊണ്ടാണ്‌ മറ്റിടങ്ങളിലേതു പോലെ ഇസ്‌ലാഹീ പ്രസ്ഥാനം ഇവിടെയും കത്തിപ്പിടിച്ചത്‌. അതിനവര്‍ മാതൃക സ്വീകരിച്ചത്‌ മക്തി തങ്ങളില്‍ നിന്നായിരുന്നില്ല. വക്കം അബ്‌ദുല്‍ ഖാദിര്‍ മൗലവി(1873-1932)യില്‍ നിന്നായിരുന്നു. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രഥമ പ്രബോധകന്‍ അദ്ദേഹമായിരുന്നു. പ്രവാചകനോട്‌ അനാദരവ്‌ കാണിച്ചതിന്റെ പേരില്‍ മക്തി തങ്ങളുടെ വിമര്‍ശനത്തിനു പാത്രമായ വ്യക്തിയാണ്‌ വക്കം മൗലവി. കാബൂള്‍ അമീറിനെ കുറിച്ച്‌ തിരുമനസ്സ്‌ എന്ന്‌ എഴുതിയ വക്കം മൗലവിയുടെ സ്വദേശാഭിമാനിയും മുസ്‌ലിം പത്രവും തിരു നബി(സ)യെ അദ്ദേഹം എന്നും മുഹമ്മദ്‌ നബി അവര്‍കള്‍ എന്നും ആദരവ്‌ കുറച്ചെഴുതിയതിനെ പറഞ്ഞാല്‍ ജനവിരോധം പറയാതിരുന്നാല്‍ മതവിരോധം- എന്ന ലഘുലേഖയില്‍ മക്തിതങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്‌( മക്തി തങ്ങള്‍ സമ്പൂര്‍ണ കൃതികള്‍474-475).

വക്കം മൗലവിയുടെ ആശയ സ്രോതസ്സ്‌ മക്തി തങ്ങളോ മറ്റു കേരളീയ പണ്ഡിതന്മാരോ ആയിരുന്നില്ല. ഈജിപ്‌തില്‍ നിന്നും മൗലവി നേരിട്ട്‌ ഇറക്കുമതി ചെയ്‌ത ആശയങ്ങളാണ്‌ കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രഥമ പ്രബോധകനാകാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്‌. ഈജിപ്‌തിലെ മാസോണിസ്റ്റ്‌ ചാരന്മാരായിരുന്ന ജമാലുദ്ദീന്‍ അഫ്‌ഗാനി(1838), മുഹമ്മദ്‌ അബ്‌ദ(1849-1905), റശീദ്‌ റിള്വ(1865-1935) എന്നിവരുടെ രചനകളും പ്രസിദ്ധീകരണങ്ങളുമാണ്‌ മൗലവിയെ മതനവീകരണ വാദത്തിലേക്ക്‌ നയിച്ചത്‌. മുജാഹിദ്‌ സോവനീര്‍ എഴതുന്നു: വക്കം മൗലവി മുസ്‌ലിംകളുടെ സാമൂഹിക മുന്നേറ്റത്തിനുള്ള മാതൃകയായി കണ്ടത്‌ മുഹമ്മദ്‌ അബ്‌ദയെയും റശീദ്‌ റിള്വയെയുമായിരുന്നു(മുജാഹിദ്‌ ഏഴാം സംസ്ഥാന സമ്മേളനം, 08 ചങ്ങരംകുളം സോവനീര്‍. പേ: 43)

വക്കം മൗലവിയുടെ കൂട്ടുകാരനും ഐക്യ സംഘത്തിന്റെ സ്ഥാപകരില്‍ പ്രമുഖനുമായിരുന്ന കെ.എം സീതി സാഹിബ്‌ എഴുതുന്നു: സുപ്രസിദ്ധ മതപണ്ഡിതനായിരുന്ന റശീദ്‌ റിള്വയുടെ പത്രാധിപത്യത്തില്‍ നടന്നിരുന്ന അല്‍ മനാറിന്റെ ഒരു വായനക്കാരനായിരുന്നു മൗലവി സാഹിബ്‌. സയ്യിദ്‌ ജമാലുദ്ദീന്‍ അഫ്‌ഗാനി, ഈജിപ്‌തിലെ മുഫ്‌തിയായിരുന്ന ശൈഖ്‌ മുഹമ്മദ്‌ അബ്‌ദു, സയ്യിദ്‌ റശീദ്‌ റിള്വ മുതലായ സച്ചരിതരുടെ നായകത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രഥമ പ്രബോധകന്‍ മൗലവി സാഹിബ്‌ ആയിരുന്നു(മിശ്‌കാത്തുല്‍ ഹുദാ മാസിക 1959 സപ്‌തംബര്‍, അല്‍ മനാര്‍ 1995 ജൂണ്‍).

മക്തി തങ്ങളില്‍ നിന്നല്ല, വക്കം മൗലവിയില്‍ നിന്നാണ്‌ കേരളത്തിലെ മതനവീകരണ ചിന്തയുടെ തുടക്കമെന്നും ഈജിപ്‌താണ്‌ അതിന്റെ ആശയ സ്രോതസെന്നും വളച്ചുകെട്ടില്ലാതെ വ്യക്തമാക്കുകയാണീ ഉദ്ധരണികള്‍. 1898 മാര്‍ച്ച്‌ മുതല്‍ റശീദ്‌ രിള്വയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചു വന്ന അല്‍ മനാര്‍ വക്കം മൗലവിയെ സ്വാധീനിച്ചത്‌ എന്നാണെന്നോ അദ്ദേഹം അതിന്റെ വായനക്കാരനായി മാറിയത്‌ എപ്പോഴാണന്നോ വ്യക്തമല്ല. പക്ഷേ, അല്‍മനാറിയന്‍ ചിന്തകള്‍ കേരളത്തില്‍ സംഘടിത ഭാവം സ്വീകരിക്കുന്നത്‌ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ്‌. 1922 ല്‍ കൊടുങ്ങല്ലൂരിലെ ഏറിയാട്ടുവെച്ച്‌ ഐക്യസംഘമെന്ന പേരില്‍ സംഘടനയുണ്ടാക്കിയാണല്ലോ അതിന്റെ തുടക്കം. അതിനുമുമ്പ്‌ മതനവീകരണ ചിന്തയുടെ പരസ്യപ്രകടനം കേരളത്തില്‍ ഉണ്ടായിട്ടില്ല. അത്‌കൊണ്ടു തന്നെ നവോത്ഥാനത്തിന്റെ നൂറ്റാണ്ട്‌ ആഘോഷിക്കാന്‍ മതനവീകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ ചുരുങ്ങിയത്‌ ഒരു പതിറ്റാണ്ടെങ്കിലും ഇനിയും കാത്തിരിക്കേണ്ടി വരും. അതിനു മുമ്പേ നടത്തുന്ന ഒരു അവകാശ വാദവും ചരിത്രം അംഗീകരിച്ചു തരില്ല.

മക്തി തങ്ങള്‍ അടയാളപ്പെടുത്തിയത്‌...

മത യാഥാസ്ഥിതികനായ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു മക്തി തങ്ങള്‍. അദ്ദേഹത്തിന്റെ പരിഷ്‌കരണ സംരംഭങ്ങളെ പില്‍ക്കാലത്ത്‌ ഉടലെടുത്ത മതനവീകണവാദവുമായി കൂട്ടിക്കുഴക്കുന്നത്‌ അര്‍ത്ഥ ശൂന്യമാണ്‌. മത നവീകണവാദവും സാമൂഹിക മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള ശബ്‌ദവും രണ്ടാണ്‌. അതിനെ പരസ്‌പരം കൂട്ടികലര്‍ത്തി പുകമറ സൃഷ്‌ടിക്കുകയാണ്‌ പുരോഗമന നാട്യക്കാര്‍. മതനവീകരണ വാദം മതവിരുദ്ധതയുടെ ഉല്‍പന്നവും സാമൂഹ്യ പരിഷ്‌കരണവാദം ഉമ്മത്തിന്റെ ഉത്ഥാനത്തിനു വേണ്ടിയുള്ള പരിശ്രമവുമാണ്‌. ആദ്യത്തേതിനെ ബിദ്‌അ എന്നും രണ്ടാമത്തേത്‌ തജ്‌ദീദ്‌ എന്നുമാണ്‌ മതം പരിചയപ്പെടുത്തിയത്‌. രണ്ടും സമൂഹത്തില്‍ മാറ്റത്തിന്റെ കാറ്റ്‌ വിതക്കുമെങ്കിലും മതത്തിന്റെ അടിത്തറയിളക്കുന്നതായതുകൊണ്ട്‌ ബിദ്‌അയെ ഇസ്‌ലാം നിരാകരിക്കുകയും സമൂഹത്തിന്റെ പുരോയാനത്തിനു ശക്തി പകരുന്നതുകൊണ്ട്‌ തജ്‌ദീദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മത യാഥാസ്ഥിതികരുടെ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്കുവേണ്ടിയുള്ള പരിശ്രമമാണ്‌ തജ്‌ദീദ്‌. മത പ്രമാണങ്ങളില്‍ കലാപം സൃഷ്‌ടിക്കുന്നതിനു പകരം സാമൂഹികാന്തരീക്ഷത്തോടാണ്‌ അവര്‍ പോരാടുന്നത്‌. ആ പോരാട്ടങ്ങളുടെ പേരിലുണ്ടാകുന്ന വിമര്‍ശനങ്ങളും എതിര്‍പ്പുകളും സാമൂഹിക മനസ്ഥിതിയുടേതാണ്‌. മതത്തിന്റേതല്ല. കേരളീയ പശ്ചാത്തലത്തില്‍ സയ്യിദ്‌ സനാഉല്ലാഹ്‌ മക്തി തങ്ങളും മൗലാനാ ചാലിലകത്ത്‌ കുഞ്ഞഹ്മദാജി(1883-1919)യുമെല്ലാം നേരിട്ട എതിര്‍പ്പുകള്‍ വിലയിരുത്തപ്പെടേണ്ടത്‌ അങ്ങനെയാണ്‌.

മക്തി തങ്ങള്‍ ഒരിക്കലും കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ ആദര്‍ശ പാരമ്പര്യത്തോടും വിശ്വാസദര്‍ശനങ്ങളോടും കലഹിക്കാനിറങ്ങിയിട്ടില്ല. യാഥാസ്ഥിതിക ഇസ്‌ലാമിന്റെ ആശയ അടിത്തടയിലും പാരമ്പര്യ പ്രമാണങ്ങളുടെ പരിശുദ്ധിയിലും ഉറച്ചു നിന്നുകൊണ്ടാണ്‌ അദ്ദേഹം സാമൂഹിക മുന്നേറ്റത്തിനു വേണ്ടി വാദിച്ചത്‌. മക്തി തങ്ങളെ ചരിത്രം അടയാളപ്പെടുത്തുന്നത്‌ അദ്ദേഹം ഉയര്‍ത്തിയ മതനവീകരണവാദത്തിന്റെ പേരിലല്ല. സ്വന്തം സമുദായത്തെ ആധുനിക വിദ്യാഭ്യാസം നേടാന്‍ നിരന്തരം ഉപദേശിക്കുകയും അതിനുവേണ്ടി ഇറങ്ങി പ്രവര്‍ത്തിക്കുകയും ചെയ്‌തു, ഭരണാധികാരികള്‍ക്കെതിരെ നിരന്തര കലാപത്തിനിറങ്ങിയ മാപ്പിളമാരെ അതില്‍ നിന്ന്‌ പിന്തിരിപ്പിച്ചു ഭരണകൂടങ്ങളില്‍ നിന്നും പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുത്ത്‌ സ്വന്തം ഭാവി ഭാസുരമാക്കാന്‍ പ്രേരിപ്പിച്ചു, ഇസ്‌ലാമിന്റെ അകത്തു കയറി കളിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ക്രസ്‌ത്യന്‍ മിഷണറിമാരെ പിടിച്ചുകെട്ടി… തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ വ്യതിരക്തത അടയാളപ്പെടുത്തുന്ന ഇടങ്ങള്‍.

മക്തി തങ്ങളുടെ പിന്തുടര്‍ച്ചയും മാതൃകയുമാണ്‌ ഇസ്‌ലാഹീ പ്രസ്ഥാനം സ്വീകരിച്ചിരുന്നെങ്കില്‍, മതത്തിനകത്ത്‌ കലാപം സൃഷ്‌ടിക്കാതെ സാമൂഹ്യ വിഷയങ്ങളിലവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമായിരുന്നു. അത്‌ ചെയ്യേണ്ടതിനു പകരം ശിര്‍ക്കിന്റെയും ബിദ്‌അത്തിന്റെയും കൂറ്റന്‍ കരിമ്പട്ടിക വരച്ചു സമുദായത്തെ മുഴുവന്‍ മതത്തില്‍ നിന്നും ആട്ടിയിറക്കുകയായിന്നു അവര്‍. അങ്ങനെ ആട്ടിയിറക്കപ്പെട്ടവരുടെ കൂട്ടത്തിലാണ്‌ മക്തി തങ്ങളടക്കമുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെല്ലാം. മുഹമ്മദ്‌ നബി(സ)യെ ഇടയാളനാക്കി പ്രാര്‍ത്ഥിക്കുന്നവനും പ്രഥമ സൃഷ്‌ടി മുഹമ്മദീയ ഒളിവ്‌ ആണെന്ന്‌ വിശ്വസിക്കുന്നവനും നബി കുടുംബം അനുഗ്രഹീതരാണെന്ന്‌ കരുതുന്നവരും ഇസ്‌ലാഹീ വീക്ഷണ പ്രകാരം ഇസ്‌ലാമിനു പുറത്താണ്‌. അതേ സമയം ക്രിസ്‌ത്യന്‍ മിഷണിക്കെതിരെ പോരാട്ടത്തിറങ്ങുന്ന മക്തി തങ്ങള്‍ മുഹമ്മദ്‌ നബി(സ)മധ്യവര്‍ത്തിയാക്കി വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്‌ ചെയ്യുന്നത്‌. മുഹമ്മദ്‌ നബി(സ)യുടെ തിരുപ്പേരാശ്രയം കൊണ്ടു ആദം(അ) ചെയ്‌ത പിഴയെ പൊറുത്തു രക്ഷിച്ചതുപോലെ എന്റെ എല്ലാപാപങ്ങളേയും മുഹമ്മദ്‌ എന്ന ആശ്വാസപ്രദന്റെ അനുചാര ഹേതുവായി ക്ഷമിക്കുകയും എന്നെ സദാദി വിജയനാക്കി രക്ഷിക്കുകയും ചെയ്യേണമേ(്രതിശ്ശിവപേരൂര്‍ ക്രിസ്‌തീയ വായടപ്പൂ. സമ്പൂര്‍ണ കൃതികള്‍, 182) എന്ന്‌ പ്രാര്‍ഥിക്കുന്ന മക്തി തങ്ങള്‍ തിരു നബി(സ)യെ ഇടയാളനാക്കുകമാത്രമല്ല, ആദം(അ) പോലും മുഹമ്മദ്‌ നബി(സ)യെ ഇടയാളനാക്കിയാണ്‌ പ്രാര്‍ത്ഥിച്ചതെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇസ്‌ലാഹീ പ്രസ്ഥാനം മതഭ്രഷട്‌ കല്‍പ്പിച്ച യാഥാസ്ഥിതിക ഇസ്‌ലാമിന്റെ കൂടെയാണിവിടെ മക്തി തങ്ങള്‍.

തണ്ടാന്‍കണ്‌ഠമാല എന്ന രചന തുടങ്ങുന്നതുതന്നെ -സത്യ സ്വരൂപമായവനേ, സര്‍വ്വാധാരങ്ങള്‍ക്കും ആധാരമായവനേ, നിന്റെ സമ്പൂര്‍ണ സഹായത്തെയും ജഗത്‌ കാരണവും രക്ഷക്കു ഹേതുവുമായ മുഹമ്മദ്‌ നബിയുടെ തിരുപാദാശ്രയത്തെയും ആധാരമാക്കി ധൈര്യപ്പെടുന്നതായ ഈ ശ്രമത്തില്‍ കടാക്ഷിക്കേണമേ (സമ്പൂര്‍ കൃതികള്‍, 276) എന്ന പാര്യമ്പര്യ ഇസ്‌ലാമിന്റെ തവസ്സുല്‍ അടങ്ങുന്ന പ്രാര്‍ത്ഥനയോടെയാണ്‌. മുഹമ്മദ്‌ നബി(സ) ജഗത്‌ കാരണവും രക്ഷക്കു ഹേതുവുമാണെന്ന യഥാസ്ഥിതിക വിശ്വാസത്തെയും അദ്ദേഹം ഇവിടെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്‌.

നബി കുടുംബത്തിലെ അംഗമാണെന്നതില്‍ അഭിമാനിക്കുന്ന മക്തി തങ്ങള്‍, ഹജറുല്‍ അസ്‌വദിനെ മുസ്‌ലിംകള്‍ ചുംബിക്കുന്നതിനെ മുഹമ്മദ്‌ നബി സന്താനമായ തങ്ങന്മാരുടെ കൈ പിടിച്ചു മൊത്തുന്നതിനോടാണ്‌ ഉപമിക്കുന്നത്‌(തണ്ടാന്‍ കണ്‌ഠമാല. സമ്പൂര്‍ കൃതികള്‍, 296). മതത്തിനും സമുദായത്തിനും നേതൃത്വം നല്‍കേണ്ടത്‌ പ്രവാചക കുടുംബത്തിന്റെ പിന്മുറക്കാരായ തങ്ങന്മാരാണെന്ന്‌ മറ്റൊരിടത്ത്‌ അദ്ദേഹം പറയുന്നുണ്ട്‌: മതത്തേയും മതകര്‍ത്താവേയും മതക്കാരായ ജനങ്ങളേയും രക്ഷിക്കേണ്ടവര്‍ കര്‍ത്താവിന്റെ സന്താനങ്ങളായ തങ്ങന്മാര്‍ (കോയമാര്‍) ആകുന്നു (ഖുര്‍ആന്‍ വേദവിലാപം. സമ്പൂര്‍ണ കൃതികള്‍, 565). പാരമ്പര്യ മുസ്‌ലിം സമൂഹം അഹ്‌ലുല്‍ ബൈത്തിനു നല്‍കുന്ന സ്ഥാനമാനങ്ങളെ സവര്‍ണമേധാവിത്വമെന്ന്‌ പരിഹസിച്ചു രംഗത്തുവരികയും അത്‌ ശീഇകളുടെ അന്ധവിശ്വാസത്തെ സുന്നികള്‍ മാലയിട്ടു സ്വീകരിച്ചതാണെന്ന്‌ ആരോപിക്കുകയും ചെയ്‌തുകൊണ്ടാണ്‌ ഇസ്‌ലാഹീ പ്രസ്ഥാനം രംഗത്ത്‌ വന്നത്‌(ഓര്‍മയുടെ തീരത്ത്‌ കെ. ഉമര്‍ മൗലവി പേ.5,6). അവര്‍ എങ്ങനെയാണ്‌ മക്തിതങ്ങളുടെ പിന്മുറക്കാരും പിന്തുടര്‍ച്ചക്കാരുമാകുന്നതെന്ന്‌ അദ്ദേഹത്തെ ഇസ്‌ലാഹീ പ്രസ്ഥാന നായകനാക്കി ചിത്രീകരിക്കുന്നവര്‍ വിശദീകരിക്കേണ്ടതുണ്ട്‌.

മതത്തിന്റെ അടിത്തറയായി നിലകൊണ്ടിരുന്ന അദബും ആദരവും തകര്‍ത്തുകൊണ്ടാണ്‌ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ രംഗപ്രവേശം. വിശുദ്ധ ഖുര്‍ആന്‍ തെളിവുകളന്വേഷിക്കാനുള്ള വെറുമൊരു ടെക്‌സ്റ്റ്‌ ബുക്കും മുഹമ്മദ്‌(സ) അതെത്തിച്ചു തന്ന വെറുമൊരു ഇടനിലക്കാരനുമാണവര്‍ക്ക്‌. പ്രവാചകന്റെ മാതാപിതാക്കള്‍ പോലും അവരുടെ വീക്ഷണത്തില്‍ കാഫിറുകളും നരകാവകാശികളുമാണ്‌. ഇസ്‌ലാഹികള്‍ക്കു മുമ്പ്‌ ക്രിസ്‌ത്യന്‍ മിഷണറിയായിരുന്നു ഈ ആരോപണം ഉന്നയിച്ചിരുന്നത്‌. അന്നവര്‍ക്കെതിരെ തൂലിക പടവാളാക്കി പോരാടിയ വ്യക്തിയാണ്‌ മക്തി തങ്ങള്‍. പ്രവാചക പിതാവിനെ കാഫിറെന്നും നരകാധീനനെന്നും വിമര്‍ശിച്ച മിഷണറിയെ പ്രതിരോധിച്ചുകൊണ്ട്‌ അവിശ്വാസ കുറ്റം ആ മഹാനില്‍ ഇല്ലെന്ന്‌ സ്ഥാപിക്കുകയായിരുന്നു അദ്ദേഹം(ഘുലേഖകള്‍, സമ്പൂര്‍ണ കൃതികള്‍ -469).

വിശുദ്ധ ഖുര്‍ആനിന്റെ പ്രതി അശുദ്ധിയുള്ളവര്‍ സ്‌പര്‍ശിക്കാന്‍ പാടില്ലെന്ന യാഥാസ്ഥിതിക മത വീക്ഷണമാണ്‌ മക്തി തങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നത്‌. കേടതിയില്‍ ജനങ്ങളെ സത്യം ചെയ്യിക്കാന്‍ രാമായണം, ബൈബിള്‍ എന്നിവയോടൊപ്പം ഖുര്‍ആനും അനുവദിച്ചപ്പോള്‍ അദ്ദേഹം അതിനെതിരെ ശക്തമായി ശബ്‌ദിച്ചു. അദ്ദേഹം എഴുതി: ഖുര്‍ആന്‍ എന്ന വേദാധാരം പരിശുദ്ധമാകുന്നു. വിശ്വാസികള്‍ താനും ശുദ്ധരാകാതെ സ്‌പര്‍ശിക്കരുത്‌. സര്‍വകര്‍ത്താവിനൊത്തവനുണ്ടെന്നുള്ള വിശ്വാസി അശുദ്ധനാകുന്നു. അശുദ്ധനാണെന്ന്‌ അറിയപ്പെട്ടവനില്‍ വിശുദ്ധ ആധാരത്തെ മന:പൂര്‍വ്വം കൊടുക്കുന്നവന്‍ വേദഭ്രഷ്‌ടനാകുന്നു എന്നും ഖുര്‍ആന്‍ വിധിക്കുന്നു. പണ്ഡിത വിധികള്‍ ഇരിക്കുന്നു(ഖുര്‍ആന്‍ വേദവിലാപം, സമ്പൂര്‍ണ കൃതികള്‍ -560). ഖുര്‍ആനിന്റെ ഗ്രന്ഥ രൂപമായ മുസ്‌ഹഫ്‌ സ്‌പര്‍ശിക്കുന്നയിടത്തുപോലും ആദരവും അംഗശുദ്ധിയും അനിവാര്യമാണെന്ന മക്തിതങ്ങളുടെ വീക്ഷണത്തെപോലും പിന്തിരിപ്പനെന്നു പരിഹസിക്കുന്നവരാണ്‌ അദ്ദേഹത്തെ ഇസ്‌ലാഹീ മണ്ഡലത്തിലെ പ്രഥമ പണ്ഡിതനാക്കി അവതരിപ്പിക്കുന്നത്‌!

ജീവിതത്തെ വിശകലനം ചെയ്യുമ്പോള്‍...

സയ്യിദ്‌ കുടംബത്തിന്റെ ആത്മീയ ശക്തിയും സിദ്ധിയും മക്തിതങ്ങളുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ ഇടപെടലുകളിലും നിഴലിച്ചുകാണാം. ദൈവികതയുടെ മാനദണ്ഡം ശവത്തിനു ജീവനിടലാണെങ്കില്‍ എനിക്കും അതിനാകുമെന്നു മിഷണറിയെ വെല്ലുവിളിക്കാനും കുത്താറാത്തീബ്‌ ക്രിമിനല്‍ കുറ്റമാക്കാന്‍ ശ്രമിച്ച പോലീസിനു മുമ്പില്‍ റാത്തീബ്‌ നടത്തി സത്യം തെളിയിക്കാനും മക്തി തങ്ങള്‍ക്ക്‌ ധൈര്യം നല്‍കിയത്‌ ആ ശക്തിയാണ്‌. ഒരിക്കല്‍ കായംകുളത്തുവെച്ച്‌ രിഫാഈ ത്വരീഖത്തിന്റെ ചില മുരീദുമാര്‍ കുത്താറാത്വീബ്‌ നടത്തുന്നതിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. അതിന്റെ പേരില്‍ പോലീസ്‌ കേസെടുത്തു. അന്നേരം രിഫാഈ റാത്വീബില്‍ സാധാരണ വെട്ടുകയും കുത്തുകയും ചെയ്‌താല്‍ ഒരപകടവും സംഭവിക്കാറില്ലെന്നും അത്‌ ഞങ്ങള്‍ വീണ്ടും തെളിയിക്കാന്‍ തയാറാണെന്നും കേസിലിടപെട്ട മക്തി തങ്ങള്‍ വാദിച്ചു. അങ്ങനെ പോലീസ്‌ അധികാരികള്‍ക്ക്‌ മുമ്പാകെ മക്തി തങ്ങളുടെ നേതൃത്വത്തില്‍ കുത്താറാത്വീബ്‌ നടക്കുകയും വിഷയം ബോധ്യപ്പെട്ട പോലീസ്‌ കേസെടുക്കാതെ മടങ്ങുകയും ചെയ്‌തു. ഈ സംഭവം 1966 ആഗസ്‌തിലെ അല്‍മുര്‍ഷിദില്‍ ഇസ്‌ലാഹീ പണ്ഡിതനായ ഇ.കെ. മൗലവി എഴുതിയിട്ടുണ്ട്‌.

ഒരിക്കല്‍ കായംകുളത്ത്‌ 1885-ല്‍ പ്രോട്ടസ്റ്റന്റു സഭാ പണ്ഡിതനായ പ്രോണ്‍മേയര്‍ സായിപ്പുമായുണ്ടായ വാദപ്രതിവാദമധ്യേ, ക്രിസ്‌തുജനം കൊണ്ടുവരുന്ന ശവത്തെ ക്രിസ്‌തുവിനെപോലെ ജീവിപ്പിച്ചുയര്‍ത്താമെന്ന്‌ സധൈര്യം അദ്ദേഹം ഏറ്റുപറഞ്ഞു. അത്‌ പരസ്യപ്പെടുത്തി. നിശ്ചിത ദിവസം കോഴിക്കോട്‌ മാനാഞ്ചിറ കുളത്തിന്റെ കിഴക്കുവശത്തുള്ള മൈതാനിയില്‍ നാനാജനങ്ങളും വന്നുചേര്‍ന്നു. അവസാനം ശവം കിട്ടാതെ വരികയായിരുന്നു. അതിനു കാരണമായ ശക്തി, സാധാരണ ശക്തിയാണോ അസാധാരണ ശക്തിയാണോ എന്നും ശവത്തോടു കൂടി വന്നിരുന്നെങ്കില്‍ ഈ ശക്തി ജീവിപ്പിക്കുമെന്നതില്‍ സന്ദേഹമുണ്ടോ എന്നും മക്തിതങ്ങള്‍ വെല്ലുവിളിക്കുന്നുണ്ട്‌(തണ്ടാന്‍ കണ്‌ഠമാല, സമ്പൂര്‍ണകൃതികള്‍ -313).

രാഷ്ടീയ നിലപാടും സ്ത്രീ പക്ഷ ചിന്തകളും...

മക്തി തങ്ങളുടെ മാതൃകയും പിന്തുടര്‍ച്ചയും അവകാശപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ വീക്ഷണം കൂടി വിശകലന വിധേയമാക്കേണ്ടതുണ്ട്‌. ഗവണ്‍മെന്റുമായി സഹകരിക്കണമെന്ന്‌ സമുദായത്തെ ഉണര്‍ത്തുകയും അത്‌ മത ഭക്തിയുടെ ഭാഗമാണെന്ന്‌ സ്ഥാപിക്കുകയുമാണ്‌ അദ്ദേഹം ചെയ്‌തത്‌. സമുദായത്തിന്റെ മുന്നേറ്റത്തിനു ഭരണകൂടങ്ങളോട്‌ രാജിയാവുകയേ വഴിയുള്ളൂ എന്നും വികാര വിക്ഷുപ്‌തരായി കലാപത്തിനിറങ്ങുന്നത്‌ നഷ്‌ടമേ വരുത്തിവെക്കൂ എന്നും തിരിച്ചറിഞ്ഞ മക്തി തങ്ങള്‍, സാമൂഹ്യ പരിഷ്‌കരണത്തിന്റെ അടിത്തറയായി അതിനെ കണ്ടു. ഭരണകൂട വിരുദ്ധ ലഹളകള്‍ മഹാപാപമല്ലാതെ പുണ്യമൊന്നുമല്ലെന്ന്‌ നാടുനീളെ നടന്നു അദ്ദേഹം പ്രസംഗിച്ചു. 1896 ല്‍ മലബാറില്‍ മാപ്പിള ലഹള നടന്നപ്പോള്‍, ചങ്ങനാശ്ശേരിയിലുണ്ടായിരുന്ന തങ്ങള്‍ അതിനെതിരെ ജനങ്ങളെ ബോധവത്‌കരിക്കാന്‍ വേണ്ടിമാത്രം മലപ്പുറം മുതലായ പ്രദേശങ്ങളില്‍ പ്രസംഗിക്കാന്‍ വന്നിട്ടുണ്ട്‌.(രാജഭക്തിയും ദേശാഭിമാനവും, സമ്പൂര്‍ണകൃതികള്‍ -504).

ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെ കുറിച്ച്‌ അദ്ദേഹം എഴുതി: അല്ലയോ സ്‌നേഹിതരേ! മുന്‍ കഴിഞ്ഞ രാജാക്കന്മാരുടെ നീതികളും നിബന്ധനകളും പ്രജകള്‍ക്കുണ്ടായിരുന്ന സുഖവും ഇപ്പോള്‍ നിങ്ങള്‍ക്കുള്ള സുഖവും സന്തുഷ്‌ടിയും നിങ്ങള്‍ ഓര്‍ത്തു നോക്കുവീന്‍. ഈ ഗവണ്‍മെന്റിന്റെ വാഴ്‌ചയില്‍ നാനാജാതികളും നാനാതരങ്ങളും സമന്മാരായി ഹിതപ്രകാരം സുഖിക്കും പോലെ സുഖം അനുഭവിച്ച പ്രജകള്‍ ആരുണ്ട്‌?(കഠോരകുഠാരം, സമ്പൂര്‍ണ കൃതികള്‍ -30).

എന്നാല്‍, മക്തിതങ്ങളുടെ പിന്‍മുറക്കാരായി വേഷംകെട്ടിയവര്‍ അദ്ദേഹത്തിന്റെ ഈ വീക്ഷണം വലിച്ചെറിയുകയായിരുന്നു. ഗവണ്‍മെന്റിനെതിരെയുണ്ടായ കലാപങ്ങളുടെ മുന്‍നിരയില്‍ നിന്നു വികാരങ്ങളുടെ തീപന്തമെറിഞ്ഞു ജനക്കുട്ടത്തെ ഇളക്കിവിടുകയായിരുന്നു അവര്‍. 1921 ലെ മലബാര്‍ കലാപത്തിന്റെ തീ കുണ്ഡത്തിലേക്ക്‌ ജനങ്ങളെ വലിച്ചിഴച്ച കെ.എം മൗലവിയുടെ ഒളിച്ചോട്ട കഥ പ്രസിദ്ധമാണല്ലോ. അന്ന്‌ സാമുദായിക പുരോഗതിക്ക്‌ അനിവാര്യമായ സമീപനമായിരുന്നു മക്തി തങ്ങള്‍ സ്വീകരിച്ചിരുന്നെതെന്നും വികാരത്തോടൊപ്പം ഒലിച്ചുപോകുന്നതിനു പകരം, വിവേകത്തിന്റെ പക്ഷത്തു നിന്നു മാപ്പിളമാര്‍ ചിന്തിച്ചിരുന്നെങ്കില്‍ നമ്മുടെ പുരോഗതിയുടെ ചിത്രം മറ്റൊന്നാകുമായിരുന്നു എന്നും ഒരു നൂറ്റാണ്ടിപ്പുറത്തിരുന്നു ചിന്തിക്കുമ്പോള്‍ മനസ്സിലാകും. അക്കാലത്ത്‌ സായിപ്പിനു പാദസേവചെയ്‌ത സമുദായങ്ങള്‍ പിന്നീട്‌ അധികാരത്തിന്റെ അമരത്തിരുന്നു എല്ലാം നിയന്ത്രിച്ചപ്പോള്‍, മുമ്പ്‌ നിസ്സഹകരിച്ച മാപ്പിള മക്കള്‍ക്ക്‌ നിസ്സംഗരായി നേക്കിനില്‍ക്കാനേ സാധിച്ചുള്ളൂ എന്നത്‌ സമകാലിക അനുഭവം. അന്നു പറ്റിയ മണ്ടത്തരത്തെ അധിനിവേശ വിരുദ്ധ പോരാട്ടമെന്ന ഭംഗിവാക്ക്‌ കൊണ്ട്‌ മറച്ചുപിടിക്കാനാണിപ്പോള്‍ എല്ലാവരും ശ്രമിച്ചു വരുന്നത്‌.

മറ്റുപലതിലുമെന്നപോലെ ഇവിടെയും മക്തി തങ്ങളുടെ വീക്ഷണത്തെ പിന്തുണച്ചതും പിന്തുടര്‍ന്നതും യാഥാസ്ഥിതിക പക്ഷത്തു നിന്നിരുന്ന പെന്നാനി പണ്ഡിതന്മാരും പില്‍ക്കാലത്ത്‌ പിറവിയെടുത്ത സമസ്‌ത കേരള ജംഇയത്തുല്‍ ഉലമയുമാണ്‌. മതനവീകരണവാദികളും തീവ്രചിന്താഗതിക്കാരും ഖിലാഫത്തിന്റെയും മറ്റും പേരുപറഞ്ഞു ജനങ്ങളെ സായുധ സമരത്തിനു പ്രേരിപ്പിച്ചപ്പോള്‍, അത്‌ ആത്മഹത്യാപരവും ആത്യന്തിക നഷ്‌ടവും മാത്രമായിരിക്കുമെന്ന്‌ ഉറക്കെ പറഞ്ഞത്‌ സമസ്‌തയാണ്‌. ഭരണകൂടത്തോട്‌ പരസ്യമായി ഏറ്റുമുട്ടേണ്ടതില്ലെന്ന ഈ നിലപാട്‌ 1933 മാര്‍ച്ച്‌ 5 നു ഫറോക്കില്‍ ചേര്‍ന്ന സമസ്‌തയുടെ ആറാം വാര്‍ഷിക സമ്മേളനം ഉറക്കെ പറഞ്ഞപ്പോള്‍, അതിനെ ബ്രിട്ടീഷ്‌ പാദസേവയെന്നാണ്‌ പുരോഗമന പ്രസ്ഥാനങ്ങള്‍ പിന്നീട്‌ പരിഹസിച്ചത്‌. ഇന്നും ആ പരിഹാസം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരേ രാഷ്‌ട്രീയ നിലപാട്‌ സ്വീകരിച്ച രണ്ടു കക്ഷികളില്‍ ഒരാളുടേത്‌ നവോത്ഥാന പ്രവര്‍ത്തനവും മറ്റുള്ളവരുടേത്‌ പിന്തിരിപ്പനുമാകുന്നതെങ്ങനെ എന്ന്‌ അവര്‍ വിശദീകരിക്കേണ്ടതുണ്ട്‌. ബ്രിട്ടീഷ്‌ അനുകൂല നിലപാടില്‍ തീവ്രത പുലര്‍ത്തിയ മക്തിതങ്ങള്‍ നവോത്ഥാന നായകനാകുമ്പോള്‍, ബ്രിട്ടീഷ്‌ വിരുദ്ധ പോരാട്ടങ്ങള്‍ നിലവിലെ അവസ്ഥയില്‍ അപകടമേ ചെയ്യൂ എന്നു പക്വമായി പറഞ്ഞ സമസ്‌തക്കാര്‍ പിന്തിരിപ്പന്മാരുമാകുന്നതിന്റെ മാനദണ്ഡമാണ്‌ മനസ്സിലാകാത്തത്‌.

കേരളത്തിലെ ആദ്യത്തെ മുസ്‌ലിം സ്‌ത്രീപക്ഷവാദിയായി മക്തിതങ്ങള്‍ ചിത്രീകരിക്കപ്പെടാറുണ്ട്‌. പ്രബോധനം എഴതുന്നു: മുസ്‌ലിം കേരളത്തിലെ ആദ്യത്തെ സ്‌ത്രീപക്ഷ എഴുത്തുകാരനും ചിന്തകനുമാണ്‌ മക്തിതങ്ങള്‍. സ്‌ത്രീവിദ്യാഭ്യാസത്തെ അത്യധികം പ്രോത്സാഹിപ്പിച്ച മക്തി തങ്ങള്‍ മിശ്ര വിദ്യാഭ്യാസത്തെയും അനുകൂലിച്ചു. നാരി നരാഭിചാരി എന്ന ഗ്രന്ഥത്തിലാണ്‌ അദ്ദേഹത്തിന്റെ സ്‌ത്രീ പക്ഷ രചനകള്‍ അധികവും വെളിച്ചം കണ്ടത്‌. ബഹുഭാര്യത്വം, സ്‌ത്രീ-പുരുഷ സമത്വം, സ്‌ത്രീ സ്വാതന്ത്രം, സ്‌ത്രീ വിദ്യാഭ്യാസം തുടങ്ങിയ സ്‌ത്രീകളുമായ ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ഈഗ്രന്ഥം ചര്‍ച്ച ചെയ്യുന്നുണ്ട്‌ (പ്രബോധനം വാരിക 2012 ഏപ്രില്‍ 28).

സ്‌ത്രീ വിദ്യാഭ്യാസത്തിനു വേണ്ടിയും സ്‌ത്രീകളുടെ അവകാശങ്ങളെ കുറിച്ചും മക്തി തങ്ങള്‍ ശബ്‌ദിച്ചിരുന്നു എന്നത്‌ നേര്‌. എന്നാല്‍ അത്‌ പ്രബോധനം അവതരിപ്പിക്കുന്നത്‌ പോലെയുള്ള സ്‌ത്രീപക്ഷ വാദമായിരുന്നില്ല. ഇസ്‌ലാമിന്റെ പ്രാമാണിക പക്ഷത്തു നിന്നുകൊണ്ട്‌ ബഹുഭാര്യത്വം, സ്‌ത്രീ-പുരുഷ സമത്വം, സ്‌ത്രീ സ്വാതന്ത്രം, സ്‌ത്രീ വിദ്യാഭ്യാസം തുടങ്ങിയ സ്‌ത്രീകളുമായ ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം സ്‌ത്രീ പക്ഷവാദികള്‍ വെച്ചുപുലര്‍ത്തുന്ന നിലപാടുകളെ ഖണ്ഡിക്കുകയാണ്‌ നാരി നരാഭിചാരി(സ്‌ത്രീ പുരുഷനു പിന്നാലെ നടക്കേണ്ടവളാകുന്നു) എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം ചെയ്യുന്നത്‌. അക്കാരണത്താല്‍ മക്തിതങ്ങള്‍ സമ്പൂര്‍ണ കൃതികളുടെ അവതാരികയില്‍ ഗ്രന്ഥകര്‍ത്താവിനെ ഡോ.എം ഗംഗാധരന്‍ വിമര്‍ശിക്കുന്നുണ്ട്‌. മക്തിതങ്ങളുടേത്‌ യഥാസ്ഥിതിക പുരുഷ ഖുര്‍ആന്‍ വായനയില്‍ അധിഷ്‌ഠിതമായ കാഴ്‌ചപ്പാടാണെന്നും നൂറ്റാണ്ടുകളിലൂടെ ഉലമാക്കളായ പുരുഷന്മാര്‍ നടത്തിവന്ന വായനയാണ്‌ അദ്ദേഹം നടത്തിയതെന്നുമാണ്‌ ഗംഗാധരന്റെ വിമര്‍ശം. (മക്തിതങ്ങള്‍ സമ്പൂര്‍ണ കൃതികള്‍ -17).

സ്‌ത്രീ-പുരുഷന്മാര്‍ സമന്മാരാകുന്നു, പുരുഷ ബുദ്ധിക്കും സ്‌ത്രീജന ബുദ്ധിക്കും വ്യത്യാസമൊന്നുമില്ല, സ്‌ത്രീ പുരുഷന്റെ സ്വാധീനതയിലും പുരുഷന്‍ സ്‌ത്രീയുടെ സ്വാധീനതയിലുമാകുന്നു, പുരുഷന്മാരെ അപേക്ഷിച്ച്‌ വിദ്യാഭ്യാസം ആവശ്യമായിരിക്കുന്നത്‌ സ്‌ത്രീകള്‍ക്കാകുന്നു, പുത്രന്മാര്‍ക്ക്‌ മാര്‍ഗ ദര്‍ശി മാതാവാകുന്നു, ബഹുഭാര്യത്വ സ്വീകരണം പാപമാകുന്നു എന്നീ ഏഴുവാദങ്ങളെ അക്കമിട്ടു ഖണ്ഡിക്കുന്നതിനു മുമ്പ്‌ തന്റെ കാഴ്‌ചപ്പാട്‌ മക്തിതങ്ങള്‍ അവതരിപ്പിക്കുന്നത്‌ ഇങ്ങനെ:

പരിഷ്‌കാര പ്രഭുവായ ഇസ്‌ലാം മതം കല്‍പ്പിക്കുന്നതാവിത്‌; നരീ നരാഭിചാരിയാകുന്നു. പ്രകൃതാ ഭാര്യാ ഭര്‍ത്താക്കന്മാരായിരിക്കുന്ന സ്‌ത്രീ-പുരുഷന്മാരില്‍, പുരുഷാവശ്യാര്‍ത്ഥം സൃഷ്‌ടിക്കപ്പെട്ടതും സ്വാധീനതക്കവകാശപ്പെട്ടും ഇരിക്കുന്ന സ്‌ത്രീജനം, ആവശ്യക്കാരനായി ഭര്‍ത്താവായിരിക്കുന്ന പുരുഷ രക്ഷക്ക്‌ പാത്രമായും അധികാരത്തിന്നധീനമായുമിരിക്കണം. താന്‍ അന്യപുരുഷനേയും അന്യപുരുഷന്‍ തന്നെയും കാണാതെ ഭത്തൃഭക്തിയിലും ആശ്രയത്തിലും ജീവിക്കണം. ദൈവിക-ലൗകികമായ പഠനങ്ങളില്‍ അവസ്ഥാനുസരണം അമ്മയച്ഛന്മാരില്‍ നിന്നോ ഗുരുവില്‍ നിന്നോ പഠിക്കണം. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക്‌ പ്രത്യേക വിദ്യാഭ്യാസ സ്ഥാപനവും പെണ്‍ഗുരുവും ആകുന്നത്‌ നല്ലതാണ്‌. (നാരി നരാഭിചാരി, സമ്പൂര്‍ണകൃതികള്‍ -641).

വസ്‌തുത ഇതായിരിക്കേ, തങ്ങളുടെ നേതൃനിരയില്‍ മക്തി തങ്ങളെ ഉയര്‍ത്തിക്കാണിക്കാനുള്ള തിടുക്കത്തില്‍ അദ്ദേഹത്തെ വലിയ ഫെമിനിസ്റ്റായി ചിത്രീകരിക്കുകയും ചരിത്രസത്യങ്ങളെ വളച്ചൊടിച്ചു വക്രീകരിക്കുകയുമാണ്‌ പുരോഗമന നാട്യക്കാര്‍. വസ്‌തുതകളെ വെട്ടിമാറ്റി ചരിത്രത്തെ ഏച്ചുകൂട്ടി അതിന്മേല്‍ ആരു കയറിനിന്നാലും അതവിടെ മുഴച്ചുനില്‍ക്കും. പിന്നാലെ വരുന്ന ചരിത്ര വിദ്യാര്‍ത്ഥികളത്‌ കണ്ടെത്തി വിചാരണ ചെയ്യും. അതാണ്‌ കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലും ചാലിലകത്തിന്റെ ചരിത്രത്തിലുമൊക്കെ സംഭവിച്ചതും മക്തി തങ്ങളുടെ ജീവചരിത്രത്തിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും !

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...