Showing posts with label ശിർക്ക് ആരോപണം حتي نعبد اللات تشريك الوهاب للمسلمين. Show all posts
Showing posts with label ശിർക്ക് ആരോപണം حتي نعبد اللات تشريك الوهاب للمسلمين. Show all posts

Friday, October 12, 2018

ശിർക്ക് ആരോപണം حتي نعبد اللات تشريك الوهاب للمسلمين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



ഒഹാബി തട്ടിപ്പ്
:- ' ..........
മുസ്ലിമിങ്ങളിൽ ശിർക്ക് ആരോപണം



മുസ്ലിമിങ്ങളിൽ ശിർക്ക് ആരോപിക്കാൻ വേണ്ടിയും അവർ ചെയ്യുന്ന തവസ്സുലും ഇസ്തി ശ്ഫാഉം ഇസ്തിഗാസയും
ശിർക്കാണന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും

ലോക മുസ്ലിമീങ്ങൾ ഇപ്പോൾ ശിർക്കിൽ അകപ്പെട്ടിട്ടുണ്ട് എന്ന് തോന്നിപ്പിക്കാൻ വേണ്ടിയും ഒരു  ഒഹാബി മുജ പുരോഹിതൻ ഹദീസ് ദുർവ്യാഖ്യാനം ചെയ്യുന്നത് കാണുക

ഒഹാബി മത പുരോഹിതൻ എഴുതുന്നു.



« لا يذهب الليل والنهار حتى تعبد اللات والعزى »

صحيح مسلم

"ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നത് വരെ ഖിയാമത്ത് നാള് സംഭവിക്കുകയില്ല.."

അതായത് അന്ത്യ നാളിന്റെ ലക്ഷണമാണ് ശിര്ക്ക് സംഭവിക്കുക എന്ന് മുത്ത് റസൂല് പറയുന്നു...



عَنْ ثَوْبَانَ قَالَ قَالَ رَسُولُ اللَّهِ -ﷺ– «وَلاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِى بِالْمُشْرِكِينَ وَحَتَّى تَعْبُدَ قَبَائِلُ مِنْ أُمَّتِى الأَوْثَانَ»

ഥൗബാന്‍ –رضي الله عنه– നിവേദനം: നബി –ﷺ– പറഞ്ഞു: “എന്‍റെ സമുദായത്തില്‍ പെട്ട ചില ഗോത്രക്കാര്‍ മുശ്രിക്കുകളുമായി കൂടിച്ചേരുന്നത് വരെ; എന്‍റെ സമുദായത്തില്‍ പെട്ട ചിലര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത് വരെ; അന്ത്യനാള്‍ സംഭവിക്കുകയില്ല.”
(അബൂദാവൂദ്: 4254).


മറുപടി :..
:......


ഇത് ഒരിക്കലും   തവസ്സുലും ഇസ്തിഗാസയും മഹാന് മാരോട് ശുപാർശ തേടലും  (ഇസ്തി ശ്ഫാഉ ) നടത്തണ മെന്ന് പഠിപ്പിച്ച കഴിഞ്ഞകാല പണ്ഡിതന്മാരെ പറ്റിയോ  നബി സ്വ യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ അവിടത്തോട് ശുപാർശ തേടണമെന്നും തവസ്സുൽ ചെയ്യണമെന്നും പഠിപ്പിച്ച ഇമാം നവവി( റ )വിനേപ്പറ്റിയോ ഇമാം മാവർദി (റ) ഇമാം ഖാളി അബു ത്വയ്യിബ് (റ) ഇമാം ഗസ്സാലി ഇമാം മുഹ്യദ്ധീൻ ശൈ ഖ് (റ)   തുടങ്ങി ലോക പണ്ഡിതന്മാരെ പറ്റിയോ ഇന്നത്തെ മുസ്ലിമീങ്ങളെ ' പറ്റിയോ അല്ല.
അതല്ലാം പുണ്യമാണന്ന് പഠിപ്പിച്ച ഇമാം സുബ് കി (റ ) ഇമാം റംലി (റ)   ഇമാം ഇബ്നു ഹജർ (റ) ഇമാം ഹിസ്നി എന്നി ലക്ഷകണക്കിന് പണ്ഡിതന്മാരെ പറ്റിയോ പറഞ്ഞല്ല ( ലോക പണ്ഡിതന്മാരുടെ ഉദ്ധരണി ശേഷം പറയുന്നതാണ്)


മറിച്ച്
ഖിയാമത്ത് നാൾ സംഭവിക്കുന്നതിന് തൊട്ട് മുമ്പ്  ഖിയാമത്ത് നാളിന്റെ വലിയ ദൃഷ്ടാന്തങ്ങളായ ദജ്ജാൽ വരിക ഈസ നബി വന്നു അവനെ കൊല്ലുക സൂര്യൻ പഠിഞ്ഞാറിൽ നിന്ന് ഉദിക്കുക തുടങ്ങി  എല്ലാം ദൃഷ്ടാന്തങ്ങളും ഉണ്ടായതിന്ന് ശേഷം സുഗന്ധ പൂരിതമായ നല്ലൊരു കാറ്റ് വന്നും അണു മണി തൂക്കം ഈമാൻ ഉള്ളവർ മരണപെട്ടതിന്ന് ശേഷം


ഏറ്റവും ദുശിച്ച വിഭാഗം മാത്രം ശേഷിക്കുകയും അവർ ജാഹിലിയ്യത്തിലേക്ക് പോവുകയും ചെയ്തു ലാത്ത യേയും ഉസ്സയേയും അവരുടെ പഴയ വിഗ്രഹത്തേയുമല്ലാം ആരാധിക്കുന്ന ഒരു അവസ്തവരുന്നതാണ്. അവരുടെ മേലിലാണ് ഖിയാമത്ത് നാൾ സംഭവിക്കുക '
ഈ കാലഘട്ടത്തെ പറ്റി പറഞ്ഞ ഹദീസ് ദുർവ്യാഖ്യാനം ചെയ്തു ജനങ്ങളെ കബളിപ്പിച്ചു.  മുസ്ലിമീങ്ങളെ ശിർക്ക് ആരോപിക്കാൻ ഈ ഒഹാബി പുരോഹിതന്മാർ ഏത് ജൂതന്റെ കയ്യിൽ നിന്നാണ് അച്ചാരം വാങ്ങിയത് അത് തിരിച്ചു നൽകുകയാണ് അവർക്ക് നല്ലത്.

മേൽ ഹദീസിനെ പറ്റി പണ്ഡിതന്മാർ എന്ത് പറയുന്നു എന്ന് നോക്കാം


ഇമാം ബുഖാരി സ്വഹീഹിൽ പറയുന്നു

നബി സ്വ പറഞ്ഞു

വിഗ്രഹാരാധന നടത്തുന്നത് വരെ കാലം മാറുന്നതാണ് എന്ന അധ്യായം
ദുൽഖൽസ വിഗ്രഹത്തേ ആരാധന നടത്താൻ വേണ്ടി ഒരു വിഭാഗം വരുന്നത് വരെ ഖിയാമത്ത് നാൾ സംഭവിക്കുകയില്ല

ദുൽഖുലൈസ് ജാഹിലിയ്യാ കാലത്ത് അവർ ആരാധിക്കുന്ന ഒരു വിഗ്രഹമാണ്


باب تغيير الزمان حتى تعبد الأوثان

6699 حدثنا أبو اليمان أخبرنا شعيب عن الزهري قال قال سعيد بن المسيب أخبرني أبو هريرة رضي الله عنه أن رسول الله صلى الله عليه وسلم قال لا تقوم الساعة حتى تضطرب أليات نساء دوس على ذي الخلصة وذو الخلصة طاغية دوس التي كانوا يعبدون في الجاهلية
قوله : وذو الخلصة طاغية دوس ) أي صنمهم ، وقوله " التي كانوا يعبدون " كذا فيه بحذف المفعول . ووقع في رواية معمر " وكان صنما تعبدها دوس " .
قال ابن التين : فيه الإخبار بأن نساء دوس يركبن الدواب من البلدان إلى الصنم المذكور ، فهو المراد باضطراب ألياتهن .

قلت : ويحتمل أن يكون المراد أنهن يتزاحمن بحيث تضرب عجيزة بعضهن الأخرى عند الطواف حول الصنم المذكور . وفي معنى هذا الحديث ما أخرجه الحاكم عن عبد الله بن عمر قال " لا تقوم الساعة حتى تدافع مناكب نساء بني عامر على ذي الخلصة " وابن عدي من رواية أبي معشر عن سعيد عن أبي هريرة رفعه لا تقوم الساعة حتى تعبد اللات والعزى
എന്റെ ഉമ്മത്ത്
ലാത്തയെ  ആരാധിക്കും വിഗ്രഹത്തെ ആരാധിക്കും എന്ന ഹദീസും അല്ലാഹു വിന്റെ അംറ് വരുന്നത് വരെ ഒരു വിഭാഗം സത്യത്തിന്റെ മേൽ നിലകൊള്ളും എന്ന ഹദീസും ഉദ്ധരിച്ചു ഹാഫിള് ബ്നുഹജർ സ്വഹീഹുൽ ബുഖാരിയുടെ ശറഹ് ഫത്ഹുൽ ബാരിയിൽ പറയുന്നു.

ഞാൻ പറയുന്നു.സത്യത്തിന്റെ മേൽ നിലകൊള്ളുന്നവർ ഖിയാമത്ത് നാൾ വരെ നിലനിൽക്കും എന്ന് ഹദീസിൽ ഇല്ല.
അതിൽ ള്ളത് അല്ലാഹു വിന്റെ അംറ് വരുന്നത് വരെ എന്നാണ് .അംറിന്റെ ഉദ്ധേ ശം മുഅമിനീങ്ങളിൽ നിന്ന് ബാക്കിയുള്ളവരുടെ ആത്മാവ് പിടിക്കുന്നത് വരെ എന്നാവാം.
ഹദീസുകളുടെ ബാഹ്യം അറിയിക്കുന്നത് ബൈതുൽ മുഖദ്ധസിൽ ഉള്ളവർ എന്ന  മേൽ വിശേഷണമുള്ളവർ (സത്യത്തിൻമേൽ പ്രത്യക്ഷമായി നിലകൊള്ളുന്നവർ) അവരുടെ അവസാനത്തയാൾ ഈസ നബി യുടെ കൂടെ ഉണ്ടാവുന്നതാണ് - അല്ലാഹു നല്ല ഒരു കാറ്റ് അയക്കുമ്പോൾ എല്ലാ സത്യ വിശ്വാസിയുടെയും ആത്മാവ് പിഠിക്കുന്നതാണ്. അപ്പോൾ ജനങ്ങളിൽ തിന്മ നിറഞ്ഞ വരല്ലാതെ ബാക്കിയുണ്ടാവുകയില്ല.

ഇമാം മുസ്ലിം റ ഇബ്നു മസ്ഊദ് റ വിൽ നിന്നും ഉദ്ധരിക്കുന്നു.
ജനങ്ങളിൽ ഏറ്റവും ശറായ    വരുടെ (ദുശിച്ചവർ) മേലില്ലാതെ ഖിയാമത്ത് നാൾ സംഭവിക്കുന്നതല്ല.

ഇത് സൂര്യൻ പടിഞ്ഞാറിൽ നിന്ന് ഉദിക്കുക ദാബ്ബത്തുൽ അർള് പുറപ്പെടുക തുടങ്ങി വലിയ ദൃഷ്ടാന്തങ്ങൾ എല്ലാം ഉണ്ടായതിന്ന് ശേഷമാണ്  ഉണ്ടാവുക:

വലിയ ദൃഷ്ടാന്തങ്ങൾ മുത്ത് മാല പൊട്ടിയാൽ മുത്ത് കൾ നൂലിൽ നിന്ന് ഉരിഞ്ഞ് വിഴുന്നത് പോലെ തുടരെ വരുന്നതാണന്ന് സ്ഥിരപെട്ടിട്ടുണ്ട്.


അത് ഇമാം അഹമദ് റ വിന്റെ ഗ്രന്ധത്തിലും അബുൽ ആലിയയുടെ മുർസലിലും കാണാവുന്നതാണ്.
ഈ ദ്രഷ്ടാന്തങ്ങൾ എല്ലാം ആറ് മാസത്തിനുള്ളിലാണന്നാണുള്ളത് '
അബൂഹുറൈ (റ)  യിൽ നിന്നുള്ള റിപ്പോർട്ടിൽ എട്ട് മാസത്തിനുള്ളിൽ  എന്നുണ്ട്.


قلت : ليس فيما احتج به [ ص: 83 ] تصريح إلى بقاء أولئك إلى قيام الساعة ، وإنما فيه " حتى يأتي أمر الله " فيحتمل أن يكون المراد بأمر الله ما ذكر من قبض من بقي من المؤمنين ، وظواهر الأخبار تقتضي أن الموصوفين بكونهم ببيت المقدس أن آخرهم من كان مع عيسى عليه السلام ، ثم إذا بعث الله الريح الطيبة فقبضت روح كل مؤمن لم يبق إلا شرار الناس . وقد أخرج مسلم من حديث ابن مسعود رفعه : لا تقوم الساعة إلا على شرار الناس وذلك إنما يقع بعد طلوع الشمس من مغربها وخروج الدابة وسائر الآيات العظام ، وقد ثبت أن الآيات العظام مثل السلك إذا انقطع تناثر الخرز بسرعة ، وهو عند أحمد وفي مرسل أبي العالية " الآيات كلها في ستة أشهر " وعن أبي هريرة في " ثمانية أشهر "


ലാത്ത യെയും ഉസ്സയേയും  ആരാധിക്കുന്ന കാലഘട്ടം വിവരിക്കുന്നതിലേക്ക് സൂചനയുള്ള ആഇശ (റ) യുടെ ഹദീസ്  അബൂഹുറൈറ (റ) ന്റെ ഹദീസിസിന് ശേഷം മുസ്ലിം (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്:

അതിന്റെ വാചകം ഇങ്ങനെയാണ് ലാത്തയേയും ഉസ്സയേയും ആരാധിക്കപ്പെടുന്നത് വരെ രാവും പകലും പോവുകയില്ല.

അല്ലാഹു ഒരു നല്ല കാറ്റിനെ അയക്കുന്നതാണ് അപ്പോൾ അണുവിൻ തൂക്കം ഈമാൻ ഹ്രദയത്തിൽ ഉള്ള വൻ മരണമടയുന്നതാണ്:
അപ്പോൾ ഒരു നന്മയും ഇല്ലാത്തവൻ ബാക്കിയുവുകയുള്ളു  അപ്പോൾ അവർ അവരുടെ പിതാക്കളുടെ മതത്തിലേക്ക് മടങ്ങും.( മുസ്ലിം)

ഇമാം മുസ്ലിം  അബ്ദുല്ലാഹി ബ്നു ഉമർ ൽ നിന്ന്  റിപ്പോർട്ട്‌
എന്റെ ഉമ്മത്തിൽ ദജജാൽ പുറപ്പെടും അപ്പോൾ ഇസ ബ്നു മറ്‌ യം (അ) നെ നിയോഗിക്കും അദ്ധേഹം ദജജാലിനെ പിൻതുടരും നശിപ്പിക്കും പിന്നെയും ജനങ്ങൾ ഏഴ് വർഷം  ജീവിക്കും
പിന്നെ അല്ലാഹു ശാമിന്റെ ഭാഗത്ത് നിന്ന് തണുത്ത കാറ്റ് അയക്കും അപ്പോൾ അണു മണി തൂക്കം നന്മയോ ഈമാനോ ഉള്ളവരെ ഭുമുഖത്ത് ഭാക്കിയാവില്ല'

എല്ലാവരെയും അല്ലാഹു പിടിക്കും

അപ്പോൾ നന്മ കൽപിക്കുകയോ തിന്മ വിരോധിക്കുകയോ ചെയ്യാത്ത ദുർഭല രായ ജനങ്ങളിൽ ഏറ്റവുംشرار الخلق  ദുർജനങ്ങൾ മാത്രം ബാക്കിയാവും

അപ്പോൾ ശൈതാൻ അവരിലേക്ക് പ്രത്യക്ഷ്യപെട്ടു 'അവരോട് വിഗ്രഹാരാധന കൊണ്ട് കൽപിക്കും -
പിന്നീട് സ്വൂറി ൽ ഊതും

ഇത്രയും പറഞ്ഞതിൽ നിന്നും ഹഖിന്റെ മേൽ പ്രത്യക്ഷമായി നിലകൊള്ളുന്നവർ ഉണ്ടാവുക അല്ലാഹു വിന്റെ അംറ് വരുന്നത് വരെയാണ് എന്നതിന്റെ ഉദ്ധേ ശം വലിയ ദൃഷ്ടാന്തങ്ങൾ സംഭവിക്കുന്നത് വരെ എന്നാണ്
അതിന് ഉടനെ ഖിയാമത്ത് നാള് സംഭവിക്കും പിന്നെ അൽപകാലം മാത്രമേ ഉണ്ടാവു
സത്യത്തിന്റെ മേൽ പ്രത്യക്ഷമായി നിലകൊള്ളുന്നവർ അവസാനത്തെ വിഭാഗം ദജജാലി നോട് യുദ്ധം ചെയ്യുമെന്ന് ഇംറാൻ റ വിന്റെ ഹദീസ് മേൽ പറഞ്ഞതിനെ ശക്തിപ്പെടുത്തുന്നു.
അത് അബൂദാവ് ദും (റ) ഹാകിമും (റ) റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഇതിൽ നിന്നും ഞാൻ വ്യാഖ്യാനിച്ചത് ശരിയാണ് എന്ന് പിടിക്കപ്പെടുന്നതാണ്.
കാരണം ദജ്ജാലിനെ കൊല്ലുന്നവർ അവനെ കൊന്നതിന് ശേഷം ഈസ നബി عليه السلام വിന്റ കൂടെയുണ്ടാവും പിന്നെ അവരുടെ മേ നല്ലൊരു കാറ്റ് അയക്കും
അപ്പോൾ ചീത്ത വിഭാഗമല്ലാതെ ബാക്കിയാവില്ല. അത് മുമ്പ് പറഞ്ഞിട്ടുണ്ട്.
ഈ വിശയത്തിൽ ഉഖ്ബത്ത് ബ്നു ആമിറും മുഹമ്മദ് ബ്നു മസ് ലമയും ഒരു സംവാദം ചർച്ച നടത്തിയത് ഞാൻ കണ്ടു.

ഹാക്കിം റ റിപ്പോർട്ട് ചെയ്തു അബ്ദുല്ലാ ഇബ്ൻ ഉമർ റ നിന്നും: സൃഷിടികളിൽ നിന്നും ഏറ്റവും ദുശിച്ച വിഭാഗത്തിന്റെ മേലില്ലാതെ ഖിയാമത്ത് നാള് ഉണ്ടാവില്ല. അവർ ജാഹിലിയ്യാ വിഭാഗത്തേക്കാൾ ദുശിച്ചവരാണ്
അപ്പോൾ
ഉഖ്ബത്ത് ബ്നു ആമിർ പറഞ്ഞു.
അബ്ദുല്ലാ പറയുന്നത്
അബ്ദുല്ലാ യാണ് ഏറ്റവും അറിയുന്നത്

എന്ന
وقد أورد مسلم عقب حديث أبي هريرة من حديث عائشة ما يشير إلى بيان الزمان الذي يقع فيه ذلك ولفظه " لا يذهب الليل والنهار حتى تعبد اللات والعزى " وفيه " يبعث الله ريحا طيبة فتوفى كل من في قلبه مثقال حبة من خردل من إيمان فيبقى من لا خير فيه فيرجعون إلى دين آبائهم " وعنده في حديث عبد الله بن عمرو رفعه : يخرج الدجال في أمتي الحديث وفيه فيبعث الله عيسى ابن مريم فيطلبه فيهلكه ، ثم يمكث الناس سبع سنين ، ثم يرسل الله ريحا باردة من قبل الشام فلا يبقى على وجه الأرض أحد في قلبه مثقال حبة من خير أو إيمان إلا قبضته وفيه فيبقى شرار الناس في خفة الطير وأحلام السباع لا يعرفون معروفا ولا ينكرون منكرا ، فيتمثل لهم الشيطان فيأمرهم بعبادة الأوثان ، ثم ينفخ في الصور فظهر بذلك أن المراد بأمر الله في حديث " لا تزال طائفة " وقوع الآيات العظام التي يعقبها قيام الساعة ولا يتخلف عنها إلا شيئا يسيرا ، ويؤيده حديث عمران بن حصين رفعه " لا تزال طائفة من أمتي يقاتلون على الحق ظاهرين على من ناوأهم حتى يقاتل آخرهم الدجال " أخرجه أبو داود والحاكم ، ويؤخذ منه صحة ما تأولته ، فإن الذين يقاتلون الدجال يكونون بعد قتله مع عيسى ، ثم يرسل عليهم الريح الطيبة فلا يبقى بعدهم إلا الشرار كما تقدم . ووجدت في هذا مناظرة لعقبة بن عامر ومحمد بن مسلمة ، فأخرج الحاكم من رواية عبد الرحمن بن شماسة أن عبد الله بن عمرو قال : لا تقوم الساعة إلا على شرار الخلق هم شر من أهل الجاهلية . فقال عقبة بن عامر : عبد الله أعلم ما يقول (،  فتح الباري شرح صحيح البخاري)


അപ്പോൾ ഞാൻ റസൂലുല്ലാഹി صلى الله عليه وسلم പറയുന്നത് കേട്ടിട്ടുണ്ട് .
പ്രത്യക്ഷമായി അല്ലാഹു വിന്റെ കാര്യത്തിന്മേൽ നില കൊണ്ട് പൊരുതുന്ന ഒരു വിഭാഗം എന്റെ ഉമ്മത്തിൽ എന്നുമുണ്ടാവും അവ അസ്സാഅ വരെയുണ്ടാവും അപ്പോൾ അബ്ദുല്ല പറഞ്ഞു അതെ പിന്നെ അല്ലാഹു കസ്തൂരിയുടെ വാസനയും പട്ടിന്റെ സ്പർശനവുമുള്ള ഒരു കാറ്റ് അയക്കും -അപ്പോൾ അണു മണി തൂക്കം ഈ മനുള്ളവർ ഒരാളേയും ഉപേക്ഷിക്കുകയില്ല' എല്ലാവരുയും പിടിക്കും' പിന്നെ സൃഷിടികളിൽ ഏറ്റവും ദുശിച്ചവർ ബാക്കിയാവും അവരുടെ മേൽ ഖിയാമത്ത് നാൾ സംഭവിക്കും -

ഈ അടിസ്ഥാനത്തിൽ അസ്സാ അ (സമയം ) വരുന്നത് വരെ സത്യത്തിൽ ഉണ്ടാവും എന്നതിന്റെ അർഥം നല്ല കാറ്റ് അടിച്ചു സത്യവിശ്വാസികൾ മരിക്കുന്നത് വരെ എന്നാണ് ഫത്ഹുൽ ബാരി

وأما أنا فسمعت رسول الله صلى الله عليه وسلم يقول : لا تزال عصابة من أمتي يقاتلون على أمر الله ظاهرين لا يضرهم من خالفهم حتى تأتيهم الساعة وهم على ذلك " فقال عبد الله : أجل ، ويبعث الله ريحا ريحها ريح المسك ومسها مس الحرير فلا تترك أحدا في قلبه مثقال حبة من إيمان إلا قبضته ، ثم يبقى شرار الناس فعليهم تقوم الساعة " فعلى هذا فالمراد بقوله في حديث عقبة " حتى تأتيهم الساعة " ساعتهم هم وهي وقت موتهم بهبوب الريح والله أعلم . وقد تقدم بيان شيء من هذا في أواخر الرقاق عند الكلام على حديث طلوع الشمس من المغرب .
فتح الباري شرح صحيح البخاري


ഇതിൽ നിന്നും ലാത്ത യെയും ഉസ്സയേയും ആരാധിക്കുന്നത്  ഈ കാലഘട്ടത്തെ പറ്റിയോ തവസ്സുലും ഇസ്തി ശ്ഫാഉം ഇസ്തിഗാസയും ചെയ്യണമെന്ന് പഠിപ്പിച്ച കഴിഞ്ഞകാലത്ത് ജീവിച്ച് മഹാന്മാരായ പണ്ഡിത മഹത്തുക്കളെ പറ്റിയുന്നും മനസ്സിലാക്കാൻ പ്രയാസമില്ല.

ഇമാം നവവി റ ശറഹു മുസ്ലിമിൽ വിവരിക്കുന്നു '

ص: 300 ] باب في الريح التي تكون قرب القيامة تقبض ( من في قلبه شيء من الإيمان )

فيه قوله - صلى الله عليه وسلم - : ( إن الله تعالى يبعث ريحا من اليمن ألين من الحرير فلا تدع أحدا في قلبه مثقال حبة من إيمان إلا قبضته ) أما إسناده ففيه ( أحمد بن عبدة ) بإسكان الباء ، ( وأبو علقمة الفروي ) بفتح الفاء وإسكان الراء واسمه عبد الله بن محمد بن عبد الله بن أبي فروة المدني مولى آل عثمان بن عفان - رضي الله عنه - .

وأما معنى الحديث فقد جاءت في هذا النوع أحاديث منها : " لا تقوم الساعة حتى لا يقال في الأرض . الله الله " ومنها " لا تقوم على أحد يقول الله الله " ومنها " لا تقوم إلا على شرار الخلق " وهذه كلها وما في معناها على ظاهرها (شرح مسلم كتاب الايمان للنووي٣٠٠)

മേൽ വിഷയത്തിൽ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട് ഭൂമിയിൽ الله الله എന്ന് പറയാൻ സാധിക്കാത്ത കാലമാണത് ഏറ്റവും ദുശിച്ച വിഭാഗമായിരിക്കും അവർ
(ശറഹു മുസ്ലിം 300 )


ഇവിടെ ഒഹാബി മത പുരോഹിതന്മാരുടെ എല്ലാ ദുർ വ്യാഖ്യാനങ്ങളും തകർന്നു തരിപ്പണമാവുകയാണ്


ഇനി ലോക പണ്ഡിതൻമാർ
തവസ്സുൽ ഇസ്തിഗ്ഫാഉ (നബി സ്വ യോടും മറ്റും സുബാർശ തേടൽ  )ഇസ്തിഗാസ എന്നിവയെ പറ്റി പറഞ്ഞ ചില ഉദ്ധരണികാണുക

ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവീ (റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:

ويجعل القنديل الذي في القبلة عند
القبر على رأسه ويقف ناظرا إلى أسفل ما يستقبله من جدار القبر غاض الطرف في

مقام الهيبة والإجلال فارغ القلب من علائق الدنيا ، مستحضرا في قلبه جلالة موقفه ومنزلة من هو بحضرته ، ثم يسلم ولا يرفع صوته ، بل يقصد فيقول : السلام عليك يا رسول الله السلام عليك يا نبي الله ،
😞

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....              شرح المهذب
നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം

السلام عليك يا رسول الله سمعت الله يقول ( { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } ) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي ثم أنشأ يقول :

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم
انت الشفيع الذي ترجي شفاعته علي الصراط اذا ما زلت القدم  (الايضاح للنووي ٤٩٣ )

.و لو انهم اذ ظلموا.  
അക്രമം ചെയ്താൽ അങ്ങയുടെ അരികിൽ വന്നു കൊണ്ട് പാപമോചനം തേടണം എന്ന ആയത്ത് ഖുർആനിൽ ഞാൻ കേട്ടിട്ടുണ്ട്
അത് കൊണ്ട് അങ്ങയുടെ അരികിൽ എന്റെ ദോഷത്തിൽ നിന്നും പൊറുക്കലിനെ തേടികൊണ്ടും റബ്ബിലേക്ക് അങ്ങ്  സുഭാർഷ ചെയ്തു തരണമെന്ന് അങ്ങയോട്തേടി കൊണ്ടും ഞാനിതാ വന്നിരിക്കുന്നു.

ഈ പ്രദേഷത്ത് അന്ത്യവിശ്രമിക്കുന്നവരിൽ ഉത്തമരായ നബിയെ അവിടെത്തഖബറിൽ നിന്നും ധർമവും മാപ്പും ഔദാര്യവും ലഭിക്കുന്നു.
കാലിടറുന്ന സമയത്ത് സ്വിറാത്ത് പാലത്തിൽ സുഭാർഷപ്രദീക്ഷിക്കപെടുന്ന സുഭാർഷകരാണ് അങ്ങ് എന്ന് പറയൽ


ഏറ്റവും പുണ്യമായ വാക്കുകളിൽ പെട്ടതാണ്.
്ومن احسن ما يقول    ( شرح المهذب)

  ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും ഏറ്റവും നല്ലതായി   പറഞ്ഞിട്ടുണ്ട് (ശർഹുൽ മുഹദ്ദബ് 8/217).
"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.

മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ ഇത് പോലെ പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് .

♻ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും ഇത് അങ്ങീകരിച്ചിട്ടുണ്ട്.

🔰പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-767) പറയുന്നു:
ولله در  حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤) നബി സ്വയുടെ ഖബറിന്നരികിൽ വന്ന വെക്തിയുടെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ് .(എന്തൊരു കഴിവ്?) നബി(സ) യുടെ മരണശേഷം പാപമോചനം ആവശ്യപ്പെട്ട് നബി(സ) യെ സന്ദർഷിക്കാമെന്നു ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബ്(സ) യെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്. പാപമൊചനത്തിനിരക്കൽ മരണശേഷവും നബി(സ) യിൽ നിന്നുണ്ടാകുന്നത് തന്നെയാണ്

. കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽ വെച്ച് ഏറ്റം വലിയ മധ്യവർത്തിയും ശുപാർഷകരും അവിടന്നാണല്ലോ. മരണ ശേഷം നബി(സ) യെ സമീപ്പിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി(സ) യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. അതിനാല ഈ അഅറാബിക്കും നബി(സ) യെ സിയാറത്ത് ചെയ്യുന്നത് ഏറ്റം വലിയ പുണ്ണ്യകർമമായിരിക്കെ അത് നിഷിദ്ദമാണെന്ന് പ്രഖ്യാപ്പിച്ച, അള്ളാഹു പിഴപിച്ചവനുമിടയ്ക്ക് വലിയ വഴിവിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)

മേൽപറഞ്ഞ പണ്ഡിത വചനങ്ങളിൽ നിന്നും   നബി സ്വ യോട് ശുപാർശ (ഇസ്തിഗാസ ) ചോദിക്കാൻ   മേൽ ആയത്ത് തെളിവാണന്ന് ലോക വ്യാഖ്യാ താക്കളും ഹദീസ് പണ്ടിതന്മാരും എല്ലാ പണ്ടിതന്മാരും അംഗീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

അവരിൽ ഒരാൾ പോലും ഈ ആയത്ത് നബി സ്വയുടെ ജീവിതകാലത്ത് മാത്രമെ ബാധകമാവു എന്ന് പറഞ്ഞിട്ടില്ല.

ഉണ്ടെങ്കിൽ അതാണ് മൗലവീസ് കാണിക്കേണ്ടത്

വഫാതാത്തായ നബി സ്വയോട് ശുപാർഷതേടലും തവസ്സുലാക്കലും  പുണ്യമാണ് .എന്ന് ലോക പണ്ഡിതന്മാർ അങ്ങീകരിച്ചിട്ടുണ്ട്.

ഒരാൾ പോലും അതിനെ എതിർത്തിട്ടില്ല.  അങ്ങനെ തെളിയിക്കാനും സാദ്യമല്ല -


അത് കൊണ്ടാണ് ഇമാം സുബ്കി റ     പറഞ്ഞത്.
നബി സ്വയോട് സുഭാർഷതേടലും ഇസ്തിഗാസയും തവസ്സുലാക്കലും  പുണ്യമാണ് അനുവദനീയവുമാണ്: സലഫുസ്വാലിഹുകളുടെയും അൻമ്പിയാക്കൾ പണ്ടിതൻമാർ  എല്ലാവരുടെയും ചര്യയും അത് പുണ്യമാണന്നതും അനുവദനീണന്നതും ദീനുള്ള എല്ലാവർക്കും  അറിയപെട്ടതുമാണ് -

ഒരു കാലത്തും അതിനെ എത്രിക്കപ്പെട്ടിട്ടില്ല. ഇബ്നുതൈമിയയാണ് ആദ്യമായി എത്രിത്തത്-
(ശിഫാഉസഖാം)
ﺍﻋﻠﻢ ﺃﻧﻪ ﻳﺠﻮﺯ ﻭﻳﺤﺴﻦ ﺍﻟﺘﻮﺳﻞ، ﻭﺍﻻﺳﺘﻐﺎﺛﺔ، ﻭﺍﻟﺘﺸﻔﻊ ﺑﺎﻟﻨﺒﻲ ‏( ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ‏) ﺇﻟﻰ ﺭﺑﻪ ‏( ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ ‏) . ﻭﺟﻮﺍﺯ ﺫﻟﻚ ﻭﺣﺴﻨﻪ ﻣﻦ ﺍﻷﻣﻮﺭ ﺍﻟﻤﻌﻠﻮﻣﺔ ﻟﻜﻞ ﺫﻱ ﺩﻳﻦ، ﺍﻟﻤﻌﺮﻭﻓﺔ ﻣﻦ ﻓﻌﻞ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﻤﺮﺳﻠﻴﻦ، ﻭﺳﻴﺮ ﺍﻟﺴﻠﻒ ﺍﻟﺼﺎﻟﺤﻴﻦ، ﻭﺍﻟﻌﻠﻤﺎﺀ ﻭﺍﻟﻌﻮﺍﻡ ﻣﻦ ﺍﻟﻤﺴﻠﻤﻴﻦ . ﻭﻟﻢ ﻳﻨﻜﺮ ﺃﺣﺪ ﺫﻟﻚ ﻣﻦ ﺃﻫﻞ ﺍﻷﺩﻳﺎﻥ، ﻭﻻ ﺳﻤﻊ ﺑﻪ ﻓﻲ ﺯﻣﻦ ﻣﻦ ﺍﻷﺯﻣﺎﻥ، ﺣﺘﻰ ﺟﺎﺀ ﺍﺑﻦ ﺗﻴﻤﻴﺔ، ﻓﺘﻜﻠﻢ ﻓﻲ ﺫﻟﻚ ﺑﻜﻼﻡ ﻳﻠﺒﺲ ﻓﻴﻪ ﻋﻠﻰ ﺍﻟﻀﻌﻔﺎﺀ ﺍﻷﻏﻤﺎﺭ، ﻭﺍﺑﺘﺪﻉ ﻣﺎ ﻟﻢ ﻳﺴﺒﻖ ﺇﻟﻴﻪ ﻓﻲ ﺳﺎﺋﺮ ﺍﻷﻋﺼﺎﺭ .


മുജാഹിദുകൾ മറുപടി പറയുമോ?

I.
മുഹദ്ധിസും ഹാഫിളുമായ ഇമാം നവവി റ (ഹി 631-676 )ഖാളി അബു ത്വയ്യിബ്  റ ഇമാം മാവർദി റ(ഹി 364-450) ഇമാം ഗസാലി റ (450-505)ഇമാം മുഹ് യദ്ധീൻ ശൈഖ് റ (470 - 561 ഗുൻയത് പേജ് 11 )  ഇമാം ഖറാഫി റ ഇമാം സുയൂത്വി അൽ ഹാവി ഇബ്നു കസീർ തഫ്സീർ 1 / 492
തുടങ്ങി നൂറ് കണക്കിന് പണ്ഡിതന്മാർ നബി സ്വ യുടെ ഖബറിന്നരികിൽ സിയാറത്തിന് വരുമ്പോൾ ولو انهم اذ ظلموا
എന്ന ആയത്ത് ഓതികൊണ്ട് നബി സ്വയുടെ ഖബറിന്നരികിൽ വന്നു. നബി സ്വയോട് പൊറുക്കൽ ലിനെ തേടാൻ അപേക്ഷിക്കണം അവിടത്തോട് സുഭാർശതേടണം എന്ന് പറഞ്ഞട്ട് ഒരു പണ്ഡിതൻ പോലും അത് ശിർക്കാണന്നോ  തെറ്റാണന്നോ പറഞ്ഞിട്ടില്ല. മറിച്ച്

്ومن احسن ما يقول شرح المهذب
അത് ഏറ്റവും പുണ്യമാണ് എന്നാണ് പറഞ്ഞത്. പണ്ഡിതന്മാർ എല്ലാം അത് പുണ്യമാണന്ന് مستحسنين പറഞ്ഞിട്ടുണ്ട്.

എന്നും പറയുന്നു.

ഇവരല്ലാം മുശ്രിക്കുകളും ശിർക്കിന്റെ പ്രചാ രകരുമാണോ?

2.ഈ ലോക പണ്ഡിതന്മാർ മുഴുവനും
ഇങ്ങനെയുള്ള (വഹാബി ഭാഷയിൽ)
ശിർക്ക് പ്രചരിപിച്ചിട്ട് ഒരാൾ പോലും അത് ശിർക്കാണന്നും പണ്ടിതന്മാർക്ക് തെറ്റി പറ്റി എന്ന് പറഞ്ഞിട്ടുണ്ടോ?

ഈ    ലോക പണ്ഡിതൻമാർ     പറഞ്ഞത് ശിർക്കാണെന്നോ  നവവി റ അടക്കമുള്ള ലോക പണ്ഡിതന്മാർക്ക് തെറ്റ് പറ്റിയന്നോ ഒരാൾ പോലും പറഞ്ഞതായി തെളിയിക്കാൻ ഏതങ്കിലും മൗലവി സിന് സാദ്യമാണോ?

3:ഒരു കറാഹത്ത് പോലും തെറ്റി പറഞ്ഞാൽ ശേഷം വരുന്ന പണ്ഡിതൻ മുഖം നോക്കാതെ തിരുത്തുന്ന വരെല്ലെ മുഹമ്മദ്  നബിയുടെ ഉമ്മത്തിലെ പണ്ഡിതന്മാർ ?

4.അത് ദീൻനില നിൽക്കണം എന്ന അവരുടെ അതിയായ ആഗ്രഹം കൊണ്ടല്ലെ?

5.എന്നിട്ട് ശിർക്ക് പ്രജരിപ്പിച്ചിട്ട് അവർ മൗനിയാവുമോ?

6-അതും അവരുടെ ലോക  പ്രശസ്ത ഗ്രന്തങ്ങളിൽ?

7.ഇവർക്കൊന്നു തൗഹീദ് അറിയാത്തവരാണോ?

8.നബി  സ്വയുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ അവിടത്തോട് സുഭാർശതേടുകയും പൊറുക്കൽ നെ തേടാൻ അപേക്ഷിക്കുകയും ചെയ്ത മഹാ പണ്ഡിതന്മാർ ശിർക്കൻമാരാണോ? മുശ്രിക്കുകളാണോ?

9'അതിന് വേണ്ടി ഖുർആൻ ആയത്ത്
്ولو انهم اذ ظلموا
ഓതിയവർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തവരാണോ?

10.ഇവർക്കൊന്നും ശിർക്ക് എന്താണന്ന് മനസ്സിലായില്ലേ?

11.ഇത് ശിർക്കാണന്നു് പറയാൻ വേണ്ടി മുജാഹിലുകൾ ഒതുന്ന ആയത്തുകൾ ഈ മഹാ പണ്ഡിതന്മാർക്ക് മനസ്സിലായില്ലേ.?

12.അവരല്ലാം ഖുറാഫികളാണോ?

13.ആധുനിക ഖവാരിജുകളായ മുജാഹിദിനാണോ ഖുർആൻ മനസ്സിലായത്?

14-ഈ    ലോക പണ്ഡിതൻമാർ     പറഞ്ഞത് ശിർക്കാണെന്നോ  നവവി റ അടക്കമുള്ള ലോക പണ്ഡിതന്മാർക്ക് തെറ്റ് പറ്റിയന്നോ ഒരാൾ പോലും പറഞ്ഞതായി തെളിയിക്കാൻ ഏതങ്കിലും മൗലവി സിന് സാദ്യമാണോ?


അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

സംശയ നിവാരണം
അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത വാട്സാപ്പ് ഗ്രൂപ്പാണ്*

*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻

00919895695565🔹🔸
00971563152848🔹🔸
00966562185368🔹🔸
00918129469100🔸🔹
🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...