Showing posts with label ഇസ്തിഗാസ ശിർക്കല്ല. Show all posts
Showing posts with label ഇസ്തിഗാസ ശിർക്കല്ല. Show all posts

Tuesday, July 10, 2018

ഇസ്തിഗാസ ശിർക്കല്ല


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ ഉസ്താദ് എഴുതിയ ഇസ് ലാമിക വിശ്വാസകോശം എല്ലാവരും വായിക്കുക

ഇസ്തിഗാസ ശിർക്കല്ല
ജനങ്ങൾ അകപ്പെടുന്ന ഏറ്റവും വലിയ വിപല്ഘട്ടമാണല്ലോ മഹ്ഷറാ വൻസഭ. മലക്കുകളും അംബിയാക്കളും ഔലിയാക്കളും തുടങ്ങി എല്ലാ സ്രഷ്ടികളും ഭയപ്പെടുന്ന സമയം .നബി(സ) തങ്ങൾ പറയുന്നു..

إن الشمس تدنو يوم القيامة حتى يبلغ العرق نصف الأذن فبينا هم كذلك استغاثوا بآدم ثم بموسى ثم بمحمد صلى الله عليه وسلم(صحيح البخاري ١٣٨١)

ചെവിയുടെ പകുതിവരെ വിയർപ്പു എത്തും  വിധം അന്ത്യനാളിൽ സൂര്യൻ അടുത്തു വരും അതിനിടയിൽ ജനങ്ങൾ ആദം നബി(അ സ) യോടും പിന്നെ മൂസ നബി(അ സ ) യോടും  പിന്നെ മുഹമ്മദ്‌ നബി (സ) യോടും ഇസ്തിഗാസ നടത്തും(സ്വഹീഹുൽ ബുകാരി 1381)

മഹ്ഷറാ വാൻ സഭയിൽ ജനങ്ങൾ പ്രവാചകന്മാരോട് ശുപാർശ തേടിപോകുമെന്നു പറയുന്ന ഹദീസ് വിശദീകരിച്ച് ഹാഫിള്  ഇബ്നുഹജറുൽ  അസ്ഖലാനി (റ)  എഴുതുന്നു.

ولذلك قال الحافظ ابن حجر معلقا على نحو هذا الحديث في الفتح ( 11 / 441 ) وفية أن الناس يوم القيامة يستصحبون حالهم في الدنيا من التوسل إلى الله في حوائجهم بأنبيائهم اه‍ .

ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അല്ലാഹുവിലേക്ക് അംബിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുക എന്നതാണല്ലോ ഐഹികലോകത്ത് ജനങ്ങൾ സ്വീകരിച്ചിരുന്ന സമീപനം.അതെ സമയം അന്ത്യദിനത്തിലും ജനങ്ങൾ സ്വീകരിക്കുമെന്ന് ഹദീസ് വ്യക്തമാക്കുന്നു.(ഫത്ഹുൽ ബാരി 11/441)

മഹ്ഷറാ വൻസഭയിലെത്തിയാലും സുന്നികൾ ശുപാർശ ആവശ്യപ്പെടാൻ  അമ്ബിയാക്കളെയും തെരെഞ്ഞുനടക്കുമ്പോൾ അബുജഹ്ലോ മറ്റു മക്കാമുഷ്രിക്കുകളോ അവിടെ വെച്ച് അവരുടെ ദൈവങ്ങളായ ലാത്തയോടോ ഉസ്സയോടോ സഹായം ചോദിക്കുന്നില്ല. പ്രത്യുത അള്ളാഹു വിശുദ്ദ ഖുർആനിൽ വവരിച്ച പോലെ തല താഴ്ത്തി നില്ക്കുകയാണ് അവർ ചെയ്യുന്നത്. കാരണം ദുൻയാവിൽ  വെച്ച് അവർ നടത്തിയിരുന്ന പരിപാടികളെല്ലാം തെറ്റായിപോയെന്ന് ഖബറിൽ നിന്നും മറ്റും അവർക്ക് നന്നായി മനസ്സിലായിടുണ്ട്. അതെ സമയം സുന്നികൾ നടത്തിയിരുന്ന ഇസ്തിഗാസ തെറ്റാണെന്നോ ശിർക്കാനെന്നോ മഹ്ഷറയിൽ എത്തിയിട്ടും മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ ആ പ്രതിസന്ദിഘട്ടത്തിലും അവർ അമ്ബിയാക്കളെയും തെരഞ്ഞു പോകുന്നത്.അങ്ങനെ സുന്നികൾ മഹാനായ ഈസാനബി (അ) യെ സമീപിക്കുമ്പോൾ അദ്ദേഹത്തിൻറെ മറുവടി ശ്രദ്ദേഹമാണ്.



فَيَأْتُونَ عِيسَى فَيُكَلِّمُونَهُ فَيَقُولُ : إِنِّي عُبِدْتُ مِنْ دُونِ اللَّهِ وَلَكِنِ ائْتُوا مُحَمَّدًاصَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَأْتُونِي فَأَنْطَلِقُمعهم (سنن لترمذي:٣٠٧٣)   


അവർ ഈസാ നബി(അ) യെ സമീപിക്കുമ്പോൾ അദ്ദേഹം പറയും: " നിശ്ചയം ഞാൻ അല്ലാഹുവിനുപുറമേ ആരാധിക്കപെട്ടവനാണ് .അതിനാല നിങ്ങൾ മുഹമ്മദ്‌ നബി(സ) യെ സമീപിക്കുക."  നബി(സ) പറയുന്നു : "അപ്പോൾ ജനങ്ങൾ എന്നെ സമീപിക്കുന്നതും അവരോട് ഒന്നിച്ച് ഞാൻ പുരപ്പെടുന്നതുമാണ്." (തുർമുദി: 3073)

ദൈവ പുത്രനാണെന്ന വിശ്വാസത്തോടെ ക്രിസ്ത്യാനികൾ ഈസാ നബി (അ) യെ വിളിക്കുന്നതും മുഹ്ജിസത് കൊണ്ട് സഹക്കുമെന്ന  വിശ്വാസത്തോടെ സുന്നികൾ മുഹമ്മദ്‌ നബി(സ) യോട്  സഹായം തേടുന്നതും തുല്ല്യമാനെന്നല്ലോ പുത്തൻവാദികൾ ജല്പിക്കുന്നത്. അവരുടെ ഈ ജല്പനത്തിന്റെ അടിവേരറുക്കുന്നതാണ് പ്രസ്തുത ഹദീസ്. കാരണം സുന്നികൾ മുഹമ്മദ്‌ നബി(സ) യോട് നടത്തുന്ന ഇസ്തിഗാസ മുഹമ്മദ്‌ നബി(സ) യെ ദൈവമാകലാകുമെങ്കിൽ ഈസാ നബി (അ) പോലെ തന്നെ മുഹമ്മദ്‌ നബി(അ) യും അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെട്ടവരായല്ലോ. " ഞാൻ അല്ലാഹുവിനെ കൂടാതെ ആരധിക്കപെട്ടവനായത് കൊണ്ട് നിങ്ങൾ മുഹമ്മദ്‌ നബി(സ) യെ സമീപിക്കുക" എന്നാ ഈസാ നബി (അ) യുടെ പരാമർശത്തിന് എന്ത് പ്രസക്തിയാനുല്ലത്?!!!

***********                            *******************                     ****************        *******

മുഹമ്മദുബ്നുല്‍ മുന്‍കദിര്‍ (റ) [വഫാത്ത് 130] ___________________ ഹദീസു പണ്ടിതര്‍ക്കിടയിലെ വെള്ളിനക്ഷത്രമാണ് പ്യമുഖ താബിഈ പണ്ഡിതന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) എന്ന മുഹമ്മദ് ഇബ്നുല്‍ മുന്‍കദിര്‍ അത്താബിഇയ്യ് (റ). ആയിരക്കണക്കായ ഹദീസുകള്‍ മനഃപാഠം. ഹിജ്റ മുപ്പതുകളില്‍ ജനിച്ച മഹാനവര്‍കള്‍ സ്വഹാബി പ്രമുഖരായ ബീവി ആയിശ (റ) , അബൂ ഹുറൈറ (റ), ഇബ്നു ഉമര്‍ (റ) , ഇബ്നു അബ്ബാസ് (റ), ജാബിര്‍ (റ), തുടങ്ങിയ പരശ്ശതം സ്വഹാബികളില്‍ നിന്ന് നേരിട്ട് പഠിക്കുകയും അവ തന്‍റെ കാലത്തിനും പിന്‍കാലത്തിനും വേണ്ടി പകര്‍ത്തിയിട്ടുള്ള പണ്ടിതനുമാണ്. ഇമാം അബൂഹനീഫ (റ), ഇമാം മാലിക്ക് (റ), ഇബ്നു ജുറൈജ് (റ), സുഫ്യാനുബ്നു ഉയയ്ന(റ), സുഫ്യാനുസ്സൗരി (റ) ഉള്‍പ്പെടെ താബിഉകളും താബിഉത്താബിഉകളുമായ വലിയൊരു കൂട്ടം പണ്ഡിതന്മാരുടെ ഗുരുകൂടിയാണദ്ദേഹം. ഇമാം മാലിക് (റ) പറയുന്നു : 'ഇമാം ഇബ്നുല്‍ മുന്‍കദിര്‍ (റ) ഖുര്‍ആന്‍ പണ്ഡിതന്മാരുടെ നേതാവായിരുന്നു.' (സിയറു അഅ്ലാമിന്നുബലാഅ് വാള്യം 3 പേജ് 3722) ഇബ്നുല്‍ മുന്‍കദിര്‍ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) സ്വഹീഹില്‍ പതിനെട്ടും ഇമാം മുസ്ലിം (റ) സ്വഹീഹില്‍ മുപ്പത്തിരണ്ട് തവണയും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് . ഇത്രക്ക് പ്രധാനിയായ ഇബ്നുല്‍ മുന്‍കദിര്‍ (റ) നബി (സ്വ) യുടെ ഖബറിന്നരികില്‍ ചെന്നു സഹായം ചോദിക്കുന്നത് ഹാഫിളുദ്ദഹബി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

كان ابن المنكدر (التابعي) يجلس مع اصحابه فكان يصيبه صمات فكان يقوم كماهو حتى يضع خده على قبر النبي صلى الله عليه وسلم ثم يرجع فعوتب فى ذلك: إنه ليصيبني خطر فإذا وجدت ذلك إستعنت بقبر النبي صلى الله عليه وسلم (سير أعلام النبلاء للذهبي :3/3724)، إشتشفيت بقبر النبي صلى الله عليه وسلم (وفاء الوفا للحافظ السمهودي :2/444)

കൂട്ടുകാരോടൊപ്പം ഇരിക്കുബോള്‍ മനസ്സിലെന്തെങ്കിലും പ്രയാസം കടന്നുവന്നാല്‍. അദ്ദേഹം മൗനിയാവും. അതൊക്കെ ഇറക്കിവയ്ക്കാന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) കാണുന്ന അത്താണി തിരുറസൂലി (സ്വ) ന്‍റെ ഖബ്റാണ്. അതിന്മേല്‍ കവിള്‍ത്തടം വച്ച് അല്‍പസമയം അവിടെ ചിലവഴിച്ച് തിരിച്ചുപോരും. കൂട്ടുകാര്‍ ഒരിക്കല്‍ ഇതേകുറിച്ച് ആക്ഷേപം പറഞ്ഞു. അപ്പോള്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു: എനിക്കങ്ങനെയാണ്. വിഷമം വരുബോള്‍ ഞാന്‍ റസൂല്‍ (സ്വ) ഖബറില്‍ നിന്ന് ശമനവും, സഹായവും തേടുന്നു. അതിലെന്താണിത്ര അത്ഭുതം? എന്ന രീതിയിലാണ് അവിടുത്തെ മറുപടി . സയ്യിദുസ്സുംഹൂദിയുടെ വഫാഉല്‍ വഫാ (2/444) അല്‍ഗ്വദീര്‍ (5/151) എന്നീ ഗ്രന്ഥത്തില്‍ ഇക്കാര്യം ചേര്‍ത്തിയിട്ടുണ്ട്. ഞാന്‍ സഹായം തേടുന്നു എന്നു തന്നെയാണ് ഇബ്നുല്‍ മുന്‍കദിര്‍ (റ) ന്‍റെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നത് ഹാഫിളുദ്ദഹബിയാണ്; സിയറു അഅ്ലാമിന്നുബുലാഇല്‍ (വാള്യം 3, പെജ് 213 താരിഖു ദിമശ്ഖ ) ഇത്തരത്തില്‍ ഒരാളില്‍ നിന്നാണോ ബുഖാരിയും മുസ്ലിമും ഹദീസുകള്‍ ഉദ്ധരിച്ചിട്ടുള്ളത് എന്നവഴിക്കെങ്കിലും ചെന്ന് നോക്കിയിരുന്നുവെങ്കില്‍ സത്യമറിയാതുഴലുന്ന വഹ്ഹാബികള്‍ക്കെങ്കിലും സംശയ നിവൃത്തിവരുമായിരുന്നു. പക്ഷേ, ആ വഴിക്ക് ചിന്തിക്കാന്‍ അവരുടെ പുരോഹിതന്മാര്‍ സമ്മതിക്കില്ല എന്നിടത്താണ് പ്രസ്താനത്തിന്‍റെ വിജയം? അണികളുടെ ബുദ്ധി ശൂന്യത. നവീനവാദികളുടെ കാര്യം എത്രമല്‍ പ്രതിലോമപരം എന്നാലോചിക്കുക.

Wednesday, February 28, 2018

ഇസ്തിഗാസ ശിർക്കല്ല

*⭕ഇസ്തിഗാസ ശിർക്കല്ല⭕*
➖➖➖➖➖➖

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
................................
*ജനങ്ങൾ അകപ്പെടുന്ന ഏറ്റവും വലിയ വിപല്ഘട്ടമാണല്ലോ മഹ്ഷറാ വൻസഭ. മലക്കുകളും അംബിയാക്കളും ഔലിയാക്കളും തുടങ്ങി എല്ലാ സ്രഷ്ടികളും ഭയപ്പെടുന്ന സമയം .നബി(സ) തങ്ങൾ പറയുന്നു..*

*إن الشمس تدنو يوم القيامة حتى يبلغ العرق نصف الأذن فبينا هم كذلك استغاثوا بآدم ثم بموسى ثم بمحمد صلى الله عليه وسلم(صحيح البخاري ١٣٨١)*


*ചെവിയുടെ പകുതിവരെ വിയർപ്പു എത്തും  വിധം അന്ത്യനാളിൽ സൂര്യൻ അടുത്തു വരും അതിനിടയിൽ ജനങ്ങൾ ആദം നബി(അ സ) യോടും പിന്നെ മൂസ നബി(അ സ ) യോടും  പിന്നെ മുഹമ്മദ്‌ നബി (സ) യോടും ഇസ്തിഗാസ നടത്തും(സ്വഹീഹുൽ ബുകാരി 1381)*

മഹ്ഷറാ വാൻ സഭയിൽ ജനങ്ങൾ പ്രവാചകന്മാരോട് ശുപാർശ തേടിപോകുമെന്നു പറയുന്ന ഹദീസ് വിശദീകരിച്ച് ഹാഫിള്  ഇബ്നുഹജറുൽ  അസ്ഖലാനി (റ)  എഴുതുന്നു.

*ولذلك قال الحافظ ابن حجر معلقا على نحو هذا الحديث في الفتح ( 11 / 441 ) وفية أن الناس يوم القيامة يستصحبون حالهم في الدنيا من التوسل إلى الله في حوائجهم بأنبيائهم اه‍ .*


*ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അല്ലാഹുവിലേക്ക് അംബിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുക എന്നതാണല്ലോ ഐഹികലോകത്ത് ജനങ്ങൾ സ്വീകരിച്ചിരുന്ന സമീപനം.അതെ സമയം അന്ത്യദിനത്തിലും ജനങ്ങൾ സ്വീകരിക്കുമെന്ന് ഹദീസ് വ്യക്തമാക്കുന്നു.(ഫത്ഹുൽ ബാരി 11/441)*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT


മഹ്ഷറാ വൻസഭയിലെത്തിയാലും സുന്നികൾ ശുപാർശ ആവശ്യപ്പെടാൻ  അമ്ബിയാക്കളെയും തെരെഞ്ഞുനടക്കുമ്പോൾ അബുജഹ്ലോ മറ്റു മക്കാമുഷ്രിക്കുകളോ അവിടെ വെച്ച് അവരുടെ ദൈവങ്ങളായ ലാത്തയോടോ ഉസ്സയോടോ സഹായം ചോദിക്കുന്നില്ല. പ്രത്യുത അള്ളാഹു വിശുദ്ദ ഖുർആനിൽ വവരിച്ച പോലെ തല താഴ്ത്തി നില്ക്കുകയാണ് അവർ ചെയ്യുന്നത്. കാരണം ദുൻയാവിൽ  വെച്ച് അവർ നടത്തിയിരുന്ന പരിപാടികളെല്ലാം തെറ്റായിപോയെന്ന് ഖബറിൽ നിന്നും മറ്റും അവർക്ക് നന്നായി മനസ്സിലായിടുണ്ട്. അതെ സമയം സുന്നികൾ നടത്തിയിരുന്ന ഇസ്തിഗാസ തെറ്റാണെന്നോ ശിർക്കാനെന്നോ മഹ്ഷറയിൽ എത്തിയിട്ടും മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ ആ പ്രതിസന്ദിഘട്ടത്തിലും അവർ അമ്ബിയാക്കളെയും തെരഞ്ഞു പോകുന്നത്.അങ്ങനെ സുന്നികൾ മഹാനായ ഈസാനബി (അ) യെ സമീപിക്കുമ്പോൾ അദ്ദേഹത്തിൻറെ മറുവടി ശ്രദ്ദേഹമാണ്.



*فَيَأْتُونَ عِيسَى فَيُكَلِّمُونَهُ فَيَقُولُ : إِنِّي عُبِدْتُ مِنْ دُونِ اللَّهِ وَلَكِنِ ائْتُوا مُحَمَّدًاصَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَأْتُونِي فَأَنْطَلِقُمعهم (سنن لترمذي:٣٠٧٣) * 



*അവർ ഈസാ നബി(അ) യെ സമീപിക്കുമ്പോൾ അദ്ദേഹം പറയും: " നിശ്ചയം ഞാൻ അല്ലാഹുവിനുപുറമേ ആരാധിക്കപെട്ടവനാണ് .അതിനാല നിങ്ങൾ മുഹമ്മദ്‌ നബി(സ) യെ സമീപിക്കുക."  നബി(സ) പറയുന്നു : "അപ്പോൾ ജനങ്ങൾ എന്നെ സമീപിക്കുന്നതും അവരോട് ഒന്നിച്ച് ഞാൻ പുരപ്പെടുന്നതുമാണ്." (തുർമുദി: 3073)*

ദൈവ പുത്രനാണെന്ന വിശ്വാസത്തോടെ ക്രിസ്ത്യാനികൾ ഈസാ നബി (അ) യെ വിളിക്കുന്നതും മുഹ്ജിസത് കൊണ്ട് സഹക്കുമെന്ന  വിശ്വാസത്തോടെ സുന്നികൾ മുഹമ്മദ്‌ നബി(സ) യോട്  സഹായം തേടുന്നതും തുല്ല്യമാനെന്നല്ലോ പുത്തൻവാദികൾ ജല്പിക്കുന്നത്. അവരുടെ ഈ ജല്പനത്തിന്റെ അടിവേരറുക്കുന്നതാണ് പ്രസ്തുത ഹദീസ്. കാരണം സുന്നികൾ മുഹമ്മദ്‌ നബി(സ) യോട് നടത്തുന്ന ഇസ്തിഗാസ മുഹമ്മദ്‌ നബി(സ) യെ ദൈവമാകലാകുമെങ്കിൽ ഈസാ നബി (അ) പോലെ തന്നെ മുഹമ്മദ്‌ നബി(അ) യും അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെട്ടവരായല്ലോ. " ഞാൻ അല്ലാഹുവിനെ കൂടാതെ ആരധിക്കപെട്ടവനായത് കൊണ്ട് നിങ്ങൾ മുഹമ്മദ്‌ നബി(സ) യെ സമീപിക്കുക" എന്നാ ഈസാ നബി (അ) യുടെ പരാമർശത്തിന് എന്ത് പ്രസക്തിയാനുല്ലത്?!!!

***********                            *******************                     ****************        *******

 മുഹമ്മദുബ്നുല്‍ മുന്‍കദിര്‍ (റ) [വഫാത്ത് 130] ___________________ ഹദീസു പണ്ടിതര്‍ക്കിടയിലെ വെള്ളിനക്ഷത്രമാണ് പ്യമുഖ താബിഈ പണ്ഡിതന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) എന്ന മുഹമ്മദ് ഇബ്നുല്‍ മുന്‍കദിര്‍ അത്താബിഇയ്യ് (റ). ആയിരക്കണക്കായ ഹദീസുകള്‍ മനഃപാഠം. ഹിജ്റ മുപ്പതുകളില്‍ ജനിച്ച മഹാനവര്‍കള്‍ സ്വഹാബി പ്രമുഖരായ ബീവി ആയിശ (റ) , അബൂ ഹുറൈറ (റ), ഇബ്നു ഉമര്‍ (റ) , ഇബ്നു അബ്ബാസ് (റ), ജാബിര്‍ (റ), തുടങ്ങിയ പരശ്ശതം സ്വഹാബികളില്‍ നിന്ന് നേരിട്ട് പഠിക്കുകയും അവ തന്‍റെ കാലത്തിനും പിന്‍കാലത്തിനും വേണ്ടി പകര്‍ത്തിയിട്ടുള്ള പണ്ടിതനുമാണ്. ഇമാം അബൂഹനീഫ (റ), ഇമാം മാലിക്ക് (റ), ഇബ്നു ജുറൈജ് (റ), സുഫ്യാനുബ്നു ഉയയ്ന(റ), സുഫ്യാനുസ്സൗരി (റ) ഉള്‍പ്പെടെ താബിഉകളും താബിഉത്താബിഉകളുമായ വലിയൊരു കൂട്ടം പണ്ഡിതന്മാരുടെ ഗുരുകൂടിയാണദ്ദേഹം. ഇമാം മാലിക് (റ) പറയുന്നു : 'ഇമാം ഇബ്നുല്‍ മുന്‍കദിര്‍ (റ) ഖുര്‍ആന്‍ പണ്ഡിതന്മാരുടെ നേതാവായിരുന്നു.' (സിയറു അഅ്ലാമിന്നുബലാഅ് വാള്യം 3 പേജ് 3722) ഇബ്നുല്‍ മുന്‍കദിര്‍ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) സ്വഹീഹില്‍ പതിനെട്ടും ഇമാം മുസ്ലിം (റ) സ്വഹീഹില്‍ മുപ്പത്തിരണ്ട് തവണയും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് . ഇത്രക്ക് പ്രധാനിയായ ഇബ്നുല്‍ മുന്‍കദിര്‍ (റ) നബി (സ്വ) യുടെ ഖബറിന്നരികില്‍ ചെന്നു സഹായം ചോദിക്കുന്നത് ഹാഫിളുദ്ദഹബി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

* كان ابن المنكدر (التابعي) يجلس مع اصحابه فكان يصيبه صمات فكان يقوم كماهو حتى يضع خده على قبر النبي صلى الله عليه وسلم ثم يرجع فعوتب فى ذلك: إنه ليصيبني خطر فإذا وجدت ذلك إستعنت بقبر النبي صلى الله عليه وسلم (سير أعلام النبلاء للذهبي :3/3724)، إشتشفيت بقبر النبي صلى الله عليه وسلم (وفاء الوفا للحافظ السمهودي :2/444)*


* കൂട്ടുകാരോടൊപ്പം ഇരിക്കുബോള്‍ മനസ്സിലെന്തെങ്കിലും പ്രയാസം കടന്നുവന്നാല്‍. അദ്ദേഹം മൗനിയാവും. അതൊക്കെ ഇറക്കിവയ്ക്കാന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) കാണുന്ന അത്താണി തിരുറസൂലി (സ്വ) ന്‍റെ ഖബ്റാണ്. അതിന്മേല്‍ കവിള്‍ത്തടം വച്ച് അല്‍പസമയം അവിടെ ചിലവഴിച്ച് തിരിച്ചുപോരും. കൂട്ടുകാര്‍ ഒരിക്കല്‍ ഇതേകുറിച്ച് ആക്ഷേപം പറഞ്ഞു. അപ്പോള്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു: എനിക്കങ്ങനെയാണ്. വിഷമം വരുബോള്‍ ഞാന്‍ റസൂല്‍ (സ്വ) ഖബറില്‍ നിന്ന് ശമനവും, സഹായവും തേടുന്നു. അതിലെന്താണിത്ര അത്ഭുതം? എന്ന രീതിയിലാണ് അവിടുത്തെ മറുപടി . സയ്യിദുസ്സുംഹൂദിയുടെ വഫാഉല്‍ വഫാ (2/444)* അല്‍ഗ്വദീര്‍ (5/151) എന്നീ ഗ്രന്ഥത്തില്‍ ഇക്കാര്യം ചേര്‍ത്തിയിട്ടുണ്ട്. ഞാന്‍ സഹായം തേടുന്നു എന്നു തന്നെയാണ് ഇബ്നുല്‍ മുന്‍കദിര്‍ (റ) ന്‍റെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നത് ഹാഫിളുദ്ദഹബിയാണ്; സിയറു അഅ്ലാമിന്നുബുലാഇല്‍ (വാള്യം 3, പെജ് 213 താരിഖു ദിമശ്ഖ ) ഇത്തരത്തില്‍ ഒരാളില്‍ നിന്നാണോ ബുഖാരിയും മുസ്ലിമും ഹദീസുകള്‍ ഉദ്ധരിച്ചിട്ടുള്ളത് എന്നവഴിക്കെങ്കിലും ചെന്ന് നോക്കിയിരുന്നുവെങ്കില്‍ സത്യമറിയാതുഴലുന്ന വഹ്ഹാബികള്‍ക്കെങ്കിലും സംശയ നിവൃത്തിവരുമായിരുന്നു. പക്ഷേ, ആ വഴിക്ക് ചിന്തിക്കാന്‍ അവരുടെ പുരോഹിതന്മാര്‍ സമ്മതിക്കില്ല എന്നിടത്താണ് പ്രസ്താനത്തിന്‍റെ വിജയം? അണികളുടെ ബുദ്ധി ശൂന്യത. നവീനവാദികളുടെ കാര്യം എത്രമല്‍ പ്രതിലോമപരം എന്നാലോചിക്കുക

🌹🌹🌹🌹🌹

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...