Showing posts with label കൂട്ടപ്രാർഥന ഫത്ഹുൽ മുഈൻ. Show all posts
Showing posts with label കൂട്ടപ്രാർഥന ഫത്ഹുൽ മുഈൻ. Show all posts

Friday, September 21, 2018

കൂട്ടപ്രാർഥന ഫത്ഹുൽ മുഈൻ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0
അസ് ലം കാമിൽ സഖാഫി


ചോദ്യം :

നിസ്കാര ശേഷം എഴുന്നേറ്റ് പോവലാണ് ഉത്തമം എന്ന് ഫത്ഹുൽ മുഈനിൽ മഖ്ദൂം തങ്ങൾ പറഞ്ഞിട്ടുണ്ടോ?


മറ്റു ചില ഗ്രന്ഥങ്ങളിൽ അങ്ങനെയുണ്ടോ?

ഉത്തരം:


ഫത്ഹുൽ മുഈനിൽ വ്യക്തമായി
നിസ്കാരത്തിന് ശേഷം കൂട്ടപ്രാർഥന വേണമെന്ന് പറഞ്ഞത് ഇവർ മറച്ച് വെച്ചിരിക്കുകയാണ്.

يسن افتتاح الدعاء با الحمد لله  والصلاه على النبي صلى الله عليه وسلم والختم بهما وبامين وتأمين مؤموم سمع دعاء الامام وان حفظ ذلك
(فتح المعين ٧٨)

ഫത്ഹുൽ മുഈൻ പറയുന്നു:

ദുആ അറിയുന്നവനാണങ്കിലും ഇമാമിന്റ ദുആ കേൾക്കുന്ന മഅമൂം ആമീൻ പറയലും ദുആയുടെ തുടക്കവും, ഒടുക്കവും ഹംദ് സ്വലാത്ത് കൊണ്ടാവലും  സുന്നത്താണ്
(ഫത്ഹുൽ മുഈൻ : 78)


മറ്റൊരു സ്ഥലത്ത് 
ഫത്ഹുൽ മുഈൻ പറയുന്നു.

وسن ذكر ودعاء سرا عقبها اي الصلاة اي يسن الاسرار بهما لمنفر ومؤموم وأمام لم يرد تعليم الحاضرين  ولا تامينهم لدعاءه بسماعه وورد فيهما احاديث كثيرة (فتح المعين ٧٧)

നിസ്കാരത്തിന് ഉടനെ  ദുആ കേൾക്കുന്ന സമയത്ത്  ഹാജറുള്ളവർ ആമീൻ പറയലിനെയോ പഠിപ്പിക്കൽനേയോ ഉദ്ധേശികാത്ത ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും, മഅമൂമും  ദികറുകൾ ദുആ ഉകൾ പതുക്കെ ചൊല്ലൽ സുന്നത്താണ്
( ഫത്ഹുൽ മുഈൻ 77 )

നിസ്കാരത്തിന് ഉടനെ  ദുആ കേൾക്കുന്ന സമയത്ത് ഹാജറുള്ളവർ
ആമീൻ പറയലിനെ ഉദ്ധേശിക്കുന്ന ഇമാം
ദികറുകൾ ദുആ ഉകൾ
 ഉറക്കെയാക്കലും ഉറക്കെയാക്കിയാൽ മഅമൂമുകൾ ആമീൻ പറയലും
സുന്നത്താണന്നാണ് ഫത്ഹുൽ മുഈൻ പറയുന്നത് എന്ന് ഏത് ബുദ്ധിക്കും മനസ്സിലാക്കാൻ സാധിക്കുന്നതാണ്  .


ഇത്രയും സ്വക്തമായി ഇമാം ദുആ ചെയ്യുമ്പോൾ ആമീൻ പറയണമെന്ന് പറഞ്ഞ സൈനുദ്ധീൻ മഖ്ദൂം (റ) യുടെ ഉദ്ധരണി മറച്ചുവെച്ച്

അദ്ധേഹം  കൂട്ടപ്രാർഥനയെ ഫത്ഹുൽ മുഈനിൽ എത്രിത്തു എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മഖ്ദൂം ( റ )വിന്റെ പേരിൽ പച്ച നുണ പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത് .

ഇത് പോലെയാണ് ഇവർ കൊണ്ട് വരുന്ന ഏത്
ഒരു ഉദ്ധരണിയുടേയും അവസ്ഥ .
ഖുർ ആനിലും ഹദീസിലും മതഗ്രന്ഥങ്ങളിലും ഇവരുടെ കളവുകളും , വെട്ടിമാറ്റലുകളും , മറച്ചുവെക്കലുകളും ജൂതന്മാരെ പോലും കടത്തിവെട്ടിയിരിക്കുന്നു.


മഖ്ദൂം(റ) തങ്ങൾ തന്നെ അവരുടെ അൽ അജ്വി വിബ പേജ് 19    ൽ പറയുന്നു.


അദ്ധേഹം

(സൈനുദ്ദീൻ മഖ്ദൂം(റ) തങ്ങൾ )തന്റെ ഉസ്താദിനോടു ചോദിച്ചു:

സദസ്സ്യരെ പഠിപ്പിക്കൽ ഉദ്ദേശ്യമില്ലാത്തപ്പോൾ
(അവർക്ക് കഴിവില്ലാത്തതുകൊണ്ടു) നിസ്കാരാനന്തരം ഇമാം ഉറക്കെ
ദുആ ഇരക്കുകയും മാഅമുമുകൾ അവന്റെ ദുആക്കുവേണ്ടി ആമീൻ
പറയുകയുമാണോ നല്ലത്?
അതല്ല, പതുക്കെയാക്കുകയോ?
ദുആ ഇരക്കൽ
അറിയുന്ന മഅ്മൂമുകൾ ഇമാമിന്റെ ദുആക്ക് ആമീൻ പറയുക
യാണോ നല്ലത്?

അതല്ല, അവരും അവന്റെ കൂടെ ദുആ ഇരക്കുകയോ?


ഉസ്താദ് അബ്ദുൽ അസീസ് സംസമി
മറുപടി പറഞ്ഞു. പലതവണ
കേട്ടിട്ടെങ്കിലും സദസ്യർക്കു പഠിക്കാൻ സാധ്യമാവുമ്പോൾ ഇമാം.
ഉറക്കെ ഓതണം എന്നു മാത്രമല്ല, മഅ്മൂമുകൾ ആമീൻ പറയാൻ വേണ്ടിയും
 ഇമാം ഉറക്കെ ഓതണമെന്നു സർക്കസി പറഞ്ഞിരിക്കുന്നു.

ഇതിൽ നിന്നും ഏറ്റവും പുണ്യം ഉള്ളത് ഇമാം പ്രാർത്ഥനയെ ഉറക്കെയാക്കലും
 മഅ് മൂമുകൾ പ്രാർത്ഥന അറിയുമെങ്കിലും ഇമാമിന്റെ
പ്രാർത്ഥനക്ക് ആമീൻ പറയലുമാണ്-
 (അൽ അജ്വിബത്തുൽ അജീബ
പേജ് 19).


ഇല്ലാതിരിക്കുമ്പോള്‍ പതുക്കെയാക്കലാണ് സുന്നത്ത്. എന്നാല്‍ ഇമാമിന്റെ പ്രാര്‍ഥനക്ക് മഅ് മൂമുകള്‍ ആമീന്‍ പറയുന്നത് പ്രസ്തുത പ്രേരക കാര്യങ്ങളില്‍ പെട്ടതാണെന്ന് ഇമാം സര്‍കശി(റ) വ്യക്തമാക്കിയിട്ടുണ്ട്”
 (അല്‍ ഫതാവല്‍ കുബ്റ 1/158).


ഈപറഞ്ഞ പണ്ഢിതന്മാരെല്ലാം ശാഫിഈ മദ്ഹബുകാരല്ലെന്നോ പ്രസ്തുത ഗ്രന്ഥങ്ങള്‍ ശാഫിഈ മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങളല്ലെന്നോ പറയാന്‍ ആര്‍ക്കും കഴിയില്ല


اما الامام إذا ترك القيام من مصلاه الذي هو افضل له فا الافضل جعل يمينه الي المؤمنين ويساره الي القبلة
قال شيخنا ولو في الدعاء
وانصرافه لا ينافي ندب الذكر له عقبها  لأنه يأتي به في محله الذي ينصرف اليه() فتح المعين 78)

ഇനി  ഇവർ തെറ്റിദ്ധരിപ്പിക്കുന്ന
ഖിയാം എന്ന ഉത്തമത്തെ ഉപേക്ഷിച്ചാൽ
 വലത് ഭാഗം മഅമൂമിങ്ങളിലേക്കും ഇടത് ഭാഗം ഖിബ് ലയിലേക്കും തിരിഞ്ഞിരിക്കൽ ഏറ്റവും ഉത്തമമാണ്;
എന്ന ഫത്ഹുൽ മുഈനിന്റെ ഉദ്ധരണിയുടെ ഉദ്ധേശമെന്ത് എന്ന് മനസ്സിലാക്കാം.


നിസ്കാരത്തിൽനിന്നു സലാം വീട്ടിയ ഉടനെ എഴുന്നേറ്റുപോവുന്ന
പതിവ് നബി(സ്വ)ക്കില്ലായിരുന്നുവെന്ന് ബുഖാരി മുസ് ലിമടക്കം ധാരാളം മുഹദ്ധിസുകൾ ഉദ്ധരിച്ച ഹദീസുകളിൽ നിന്ന് വ്യക്തമാവുന്നുണ്ട്.

ചില അവസരങ്ങളിൽ ദീർഘനേരം
അവിടെ ഇരുന്നിരുന്നുവെന്നും ഹദീസിൽ
 വന്നിട്ടുണ്ട്.
ജാബിറുബ്നു സമുറ
ഉദ്ധരിക്കുന്നു.

لايقوم من مصلاه الذي يصلى فيه الصبح حتي تطلع الشمس (مسلم)


നബി (സ്വ) സുബ്ഹി നിസ്കരിച്ച സ്ഥലത്തുനിന്നു സൂര്യനുദിക്കു
ന്നതു വരെ എഴുന്നേൽക്കാറില്ലായിരുന്നു- (മുസ്ലിം).


കൂടുതലാളുകൾ പങ്കെടുക്കുന്ന ജമാഅത്തിൽ
 ഇമാം അതെ
സ്ഥലത്തു തന്നെയിരിക്കുന്നതു പലപ്പോഴും തെറ്റിദ്ധാരണകൾക്കു കാരണമായേക്കും.

ഇമാം സലാം വീട്ടിയതു കേൾക്കാത്ത മഅമൂമുകൾക്കി
അതു പലപ്പോഴും പ്രയാസമുണ്ടാക്കും. ഇമാം സലാം വീട്ടിയ ഉടനെ
മഅ്മൂമുകളെല്ലാം കാണുന്നവിധം എഴുന്നേറ്റു നിൽക്കുകയും അവിടെ ത്തന്നെ ഇരിക്കുകയും ചെയ്യുകയോ തിരിഞ്ഞിരിക്കുകയോ
ചെയതാൽ ആ പ്രയാസത്തിനു പരിഹാരമാവുന്നതാണ്. ഈ അടി
സ്ഥാനത്തിലാണു ചിലർ ഇമാം സലാം വീട്ടിയ ശേഷം ഖിയാം
നിൽക്കൽ നല്ലതാണെന്നു പറഞ്ഞത്

 ആ ഖിയാമിന്റെ വിവക്ഷ തന്നെ തിരിഞിരിക്കലാണന്ന്
ഫുഖഹാക്കൾ പറഞ്ഞിട്ടുണ്ട്

ഖൽയൂബി (റ) പറയുന്നു

ويندب للإمام بعد فراغه أن يتحول عن القبلة بحيث يعلم الداخل أنه ليس في الصلاة  وهذا مراد من عبر با القيام  ويندب جعل يمينه للقوم  ولو حال دعاءه
(قليوبي ١/١٧٥)

 നിസ്കാര സ്ഥലത്തേക്ക് കടന്ന് വരുന്നവൻ ഇമാം
നിസ്ക്കാരത്തിലല്ലെന്ന് അറിയുന്ന വിധത്തിൽ ഖിബിലയിൽനിന്ന്
തിരിഞ്ഞിരിക്കൽ സുന്നത്താണ്. ഇതാണ് 'ഖിയാം
കൊണ്ടുള്ള വിവക്ഷ
(ഖൽയുബി: 1-175).


ചുരുക്കത്തിൽ അൻ യഖൂമ മിൻ മുസ്വല്ലാഹു

മുസ്വല്ലയിൽ
(നിസ്കരിച്ച സ്ഥലത്ത് )നിന്ന് എഴുനേൽക്കണം എന്ന വാക്ക് ,

എന്നതിന്റെ ഉദ്ധേശം എഴുനേറ്റ് പോവണം എന്നല്ല.
മറിച്ച് നിസ്കരിച്ച സ്ഥലത്ത് നിന്ന് നിങ്ങിയിരിക്കണം എന്നാണ് -

അതാണ് ഖൽയൂബി (റ) യും മറ്റു പണ്ഡിതൻമാരും വിവരിക്കുന്നത് നാം നേരത്തെ വായിച്ചു.


നിസ്കരിച്ചു കഴിഞ്ഞ ശേഷം കടന്നുവരുന്നവർ തെറ്റിദ്ധരിച്ചു തുടരാ
തിരിക്കുകയും അവനോ അവന്റെ പിന്നിലുള്ളവരോ ഇമാം സലാം
വീട്ടിയോ ഇല്ലയോ എന്നു സംശയിക്കാതിരിക്കുകയും ചെയ്യാൻ വേണ്ടി
യാണ് "ഖിയാം' ' വേണമെന്ന്  പറഞ്ഞത്.


 ഇമാം അവന്റെ മുഖത്തെ അവരിലേക്കു തിരിക്കുകയോ ഖിബ്ലയെത്തൊട്ടു തെറ്റിയിരിക്കുകയോ
ചെയ്താൽ ഈ രണ്ടു കാരണങ്ങളും ഇല്ലാതെയാവും-

 (ശർവാനി 2 - 105)


ഈ ഖിയാമിന് എഴുന്നേറ്റുപോവുക എന്നു ചിലർ അർത്ഥം പറയാ
റുണ്ട്. അതു ശരിയല്ല. നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർള് ഖിയാ
മാണ്. അതിനു എഴുന്നേറ്റുപോവുക എന്നാരെങ്കിലും അർത്ഥം പറയുമോ ?


 ഇന്ന് നമ്മുടെ നാടുകളിൽ പതിവുള്ളത് പോലെ നിസ്കരിച്ച അതേ സ്ഥലത്ത് നിന്ന് മാറിയിരിക്കുന്നതിന്ന് ആസ്ഥലത്ത് നിന്ന് ഏഴുനേൽക്കുക (ان يقوم من مصلاه) എന്നും  ഇൻസ്വിറാഫ്   നീങ്ങിയിരിക്കുക   ഇൻതി ഖാൽ  മാറിയിരിക്കുക  തഹ് വീല് തെറ്റിയിരിക്കുക  എന്നാ പണ്ഡിതൻമാർ പ്രയോഗിച്ചതായി കാണാം.

ഫത്ഹുൽ മുഈനിൽ തന്നെ 
ان يقوم من مصلاه
മുസ്വല്ലയിൽ (നിസ്കരിച്ച അതേ സ്ഥലത്ത് ) നിന്ന്  എഴുനേൽക്കുക മാറിയിരിക്കുക എന്ന് പറഞ്ഞതിന് ശേഷം
പറയുന്നത് കാണുക

അവൻ നീങ്ങിയിരിക്കൽ(. انصرافه) നിസ്കാരത്തിന് ഉടനെ ചൊല്ലേണ്ട ദിക്റുകൾ സുന്നത്താവുന്നതിന് വിരുദ്ധമല്ല കാരണം അവയല്ലാം  അവൻ നീങ്ങിയിരുന്ന സ്ഥലത്ത് നിന്ന്
(في محله الذي ينصرف إليه) നിർവഹിക്കേണ്ടതാണ്.( ഫത്ഹുൽ മുഈൻ 78)



وانصرافه لا ينافي ندب الذكر له عقبها لانه يأتي به في محله الذي ينصرف إليه ( فتح المعين،  78)

ഫത്ഹുൽ മുഈൻ വിവരിച്ച് അതിന്റെ വ്യാഖ്യാനം ഇആനത്തിൽ  പേജ് 78 ൽ വിവരിക്കുന്നു '

മുസ്വല്ലയിൽ (നിസ്കരിച്ച അതേ സ്ഥലത്ത് ) നിന്ന് മാറിയിരിക്കൽ(وانصرافه) ശ്രേഷ്ടമാണ് (ഇആനത്തിൽ 78)

(قوله: وانصرافه) أي الإمام من مصلاه الذي هو أفضل.

വീണ്ടും പറയുന്നു. യൻസരിഫു എന്ന് പറഞ്ഞാൽ  നീങ്ങിയിരിക്കുക എന്നാണ്
(ഇആനത്തിൽ 78)

وقوله: الذي ينصرف إليه أي الذي ينتقل إليه.
(ഇആനത്തിൽ 78)


ചരുക്കത്തിൽ മാറിയിരിക്കുക, തെറ്റിയിരിക്കുക, നീങ്ങിയിരിക്കുക  മുസ്വല്ലയിൽ (നിസ്കരിച്ച അതേ സ്ഥലത്ത് ) നിന്ന് എഴുനേൽക്കുക എന്നല്ലാം പറഞ്ഞതിന്റെ ഉദ്ധേശം ഒന്ന് തന്നെയാണ് '


നിസ്കരിച്ച അതെ സ്ഥലത്ത് തന്നെ ഇരിക്കാതെ അൽപം തെറ്റിയിരുന്നു (നീങ്ങിയിരുന്നു) വലത് ഭാഗം മഅമൂമീങ്ങളിലേക്ക് ആക്കി  ഇരിക്കൽ ഏറ്റവും ശ്രേഷ്ടതയും  ,

നീങ്ങിയിരിക്കാതെ അതെ സ്ഥലത്ത് തന്നെ വലത് ഭാഗം മഅമൂമീങ്ങളിലേക്ക് ആക്കി  ഇരിക്കൽ ആദ്യ രുപത്തിന് ശേഷം ശ്രേഷ്ടതയുമാണ്.

അതായത്  ഏറ്റവും ശ്രേഷ്ഠതയുള്ള
ആദ്യരൂപം ഉപേക്ഷിക്കുകയാണങ്കിൽ രണ്ടാം രൂപമാണ് ശ്രേഷ്ടത എന്നാണ് ഫത്ഹുൽ മുഈനക്കമുള്ള ഗ്രന്ഥങ്ങളിൽ പണ്ഡിതൻമാർ വ്യക്തമാക്കുന്നത് '

മേൽ പ്രകാരം ഇരുന്നതിന് ശേഷം ദിക്റുകളും  പ്രാർഥനയും കൊണ്ട് വരണമെന്നും മഅമൂമിങ്ങൾ ആമീൻ പറയുമെങ്കിൽ ആ പ്രാർഥന ഉറക്കെയാക്കലും അവർ  ആമീൻ പറയൽ സുന്നത്താണന്നും ഫത്ഹുൽ മുഈനിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

يسن افتتاح الدعاء با الحمد لله  والصلاه على النبي صلى الله عليه وسلم والختم بهما وبامين وتأمين مؤموم سمع دعاء الامام وان حفظ ذلك
(فتح المعين ٧٨)

ഫത്ഹുൽ മുഈൻ പറയുന്നു'

ദുആ അറിയുന്നവനാണങ്കിലും ഇമാമിന്റ ദുആ കേൾക്കുന്ന മഅമൂം ആമീൻ പറയലും ദുആയുടെ തുടക്കവും ഒടുക്കവും ഹംദ് സ്വലാത്ത് കൊണ്ടാവലും സുന്നത്താണ് (ഫത്ഹുൽ മുഈൻ 78)

ഫത്ഹുൽ മുഈൻ മാത്രമല്ല മഖ്ദൂമിന്റെ
അൽ അജ്വിബത്തുൽ അജീബ
പേജ് 19 ലും ഗ്രന്ഥങ്ങളിലും പറഞ്ഞത് നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്.


ഇതല്ലാം മറച്ച് വെച്ചും ,കട്ടുവെച്ചും ജനങ്ങളെ കബളിപ്പിക്കുകയാണ് ഒഹാബി പുരോഹിതൻമാർ ചെയ്യുന്നത്.

"ഖിയാം' (എഴുന്നൽക്കൽ) നിസ്കരിച്ച സ്ഥലത്തു തന്നെയിരിക്കുക
എന്നുള്ളതിനോട് എതിരല്ലെന്നു 'മസ്ലക്കുൽ അത്കിയായി
(പേജ്: 12)ൽ വിവരിച്ചിട്ടുണ്ട്.

فهذا لا ينافي  الاشتغال  با الورد  اذ لا يلزم  مناالقيام عقب السلام  ترك الاشتغال به  ولا مناالاشتغال به  عقبه ترك القيام عقبه  وكذا لاينافي ملازمة الامام مصلاه لان العلتين منافسات اذا حول وجهها ال المؤمومين أو انحرف عن القبلة كما ذكره الاذرعي  مسلك الأتقياء ٧٥


അപ്പോൾ ഖിയാമിന് എഴുന്നേറ്റു പോവുക എന്നർത്ഥമില്ലെന്നു
വ്യക്തം.

ഇമാമിന് എഴുന്നേറ്റ് പോ
കുന്നതാണ് ഏറ്റവും പുണ്യം എന്ന് സൈനുദ്ധീൻ മഖ്ദൂം റ
 ഫത്ഹറുൽ മുഈനിൽ രേഖപെടുത്തിയിട്ടുണ്ടന്ന് ചിലർ
 പറയുന്നു. ഇത് ശരിയല്ല .

കാരണം അവിടെ തന്നെ ഇരിക്കുന്ന കാലത്തോളം അവനു മലക്കുകൾ പ്രാർഥിക്കുമെന്ന് നബി( സ്വ) പറഞ്ഞതായി ബുഖാരിയിൽ ഉണ്ട്.


ഇമാമിന് മലക്കുകളുടെ പ്രാർഥന
 ലഭിക്കാതിരിക്കുന്നതാണ് ഏറ്റവും പുണ്യമെന്നോ   നബി (സ്വ)യുടെയും ഖുലഫാഇന്റെയും പതിവുകൾക്കെതിരെ
ചെയ്യണമെന്നോ സൈനുദ്ദീൻ മഖ്ദൂം (റ) പറയാൻ നിർവാഹമില്ല.

മാത്രമല്ല,

പൊന്നാനിയിലുള്ള സൈനുദ്ദീൻ മഖ്ദൂം (റ) ന്റെ പള്ളിയിൽ
അന്നുമുതൽ ഇന്നുവരെ നിസ്കരിച്ച സ്ഥലത്തുതന്നെ തിരിഞ്ഞിരുന്നു  ഇമാം
 കൂട്ടുപ്രാർഥന നടത്തകയും മഅമൂമുകൾ ആമീൻ പറയുകയും
ചെയ്യുന്ന പതിവാണുള്ളത് അതു സുന്നത്താണെന്ന് സൈനുദ്ദീൻ
മഖ്ദൂം(റ) തന്നെ

ഫത് ഹുൽ മുഈനിലും 'അൽ അജ് വി ബത്തുൽ
അ ജിബ' യിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ചുരുക്കത്തിൽ നിസ്കരിച്ച സ്ഥലത്ത് നിന്ന് അൽപം മാറി   നിന്ന് തിരിഞ്ഞിരിക്കൽ ഏറ്റവും പുണ്യമാണ്

ആ പുണ്യം ഉപേക്ഷിച്ചാൽ ഇരുന്ന സ്ഥത്ത് തന്നെ വലത് ഭാഗം തിരിഞ്ഞിരിക്കൽ പുണ്യമാണ് എന്നാണ് ഫത്ഹുൽ മുഈൻ പറയുന്നത്  ..

നിസ്കരിച്ച സ്ഥലത്ത് നിന്ന് അൽപംമാറി    തിരിഞ്ഞിരിക്കുന്നതിന്ന് ഖിയാം എന്ന വാചകം അവർ പറഞ്ഞു എന്ന് മാത്രം -


നിസ്കാര രേഷേം കൂട്ടപ്രാർഥന പാടില്ല
എന്ന വ്യക്തമായ ഒരു വാചകം പോലും
ഫത്ഹുൽ മുഈനിലോ  മറ്റു ഫിഖ്ഹിന്റെ കിതാബിലോ ഒറ്റ വഹാബിക്കും മൗദൂദിക്കും കാണിച്ചു തരാൻ സാധ്യമല്ല.
ഉണ്ടങ്കിൽ കൊണ്ട് വരാൻ ഞാൻ സർവ പുരോഹിതന്മാരെയും വെല്ലുവിളിക്കുന്നു.


മറിച്ച്  ഫത്ഹുൽ മുഈനടക്കമുള്ള സർവ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിലും  പറഞ്ഞത് നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്.

അത് ഒന്നും കൂടി വായിക്കുക


يسن افتتاح الدعاء با الحمد لله  والصلاه على النبي صلى الله عليه وسلم والختم بهما وبامين وتأمين مؤموم سمع دعاء الامام وان حفظ ذلك
(فتح المعين ٧٨)

ഫത്ഹുൽ മുഈൻ പറയുന്നു'

ദുആ അറിയുന്നവനാണങ്കിലും ഇമാമിന്റ ദുആ കേൾക്കുന്ന മഅമൂം ആമീൻ പറയലും ദുആയുടെ തുടക്കവും ഒടുക്കവുംഹംദ് സ്വലാത്ത് കൊണ്ടാവും സുന്നത്താണ് . (ഫത്ഹുൽ മുഈൻ 78)

ഇത്രയും വ്യക്തമായും പറഞ്ഞത് മറച്ചുവെച്ച്  നിസ്കരിച്ച സ്ഥലത്ത് നിന്ന് അൽപംമാറി   നിന്ന് തിരിഞ്ഞിരിക്കുന്നതിന്ന് ഖിയാം എന്ന വാചകം അവർ പറഞ്ഞത് ചൂണ്ടി കാട്ടി തെറ്റിദ്ധരിപ്പിക്കുകയാണ് ഒഹാബി പുരോഹിതൻമാർ



ഫത്ഹുൽമുഈനിൽ പറഞ്ഞത് ഇതാണ്.



واستقبال القبلة حلة الذكر والدعاء إن كان منفردا او مؤموما
واما الإمام إذا ترك القيام من مصلاه الذي هو أفضل له
فالافضل جعل يميني إلى المأمومين ويساره إلى القبلة (فتح المعين ٥٦


ഇതിൽ ഇമാമിനു മൂന്നുവിധം പ്രവർത്തിക്കാമെന്നാണു പറയുന്നത് '

1 ഖിബ്ലക്കു നേരെയിരിക്കുക.

2. എഴുന്നേറ്റു നിൽക്കുക,

3 .തെറ്റിയിരിക്കുക.

ഇതിൽ രണ്ടാമതായി പറഞ്ഞ ഖിയാം ഒന്നാമതായി പറഞ്ഞ
ഖിബ്ലക്ക് നേരെയിരിക്കുന്നതിനേക്കാൾ ഉത്തമമാണ്.

അഫ്ള്ല് എന്ന വാക്ക് നകിറ ആയതിനാൽ അവിടെ

 (മുഫ് ള്ളൽ മിൻഹു) സങ്കൽപിക്കൽ നിർബന്ധമാണെന്ന് അൽഫിയ തുട
ങ്ങിയ അറബി വ്യാകരണ കിതാബുകളിൽ വിവരിച്ചിട്ടുണ്ട്.

وافعل التفضيل صله  ابدا تقديرا أولفظا بمن إن جردا

അപ്പോൾ  (അഫ്ളൽ) എന്ന സ്ഥലത്ത് (മിൻഹു) എന്ന്
സൽപിക്കുമ്പോൾ അതിന്റെ മുമ്പ് പറഞ്ഞ ഇസ്തിഖ് ബാലുൽ ഖിബ് ലത്തി
(ഖിബ് ലയിലേക്ക് മുന്നിട്ടൽ )


എന്ന വാക്കിലേക്കാണ് പ്രസ്തുത ളമീർ മടങ്ങുക


പിന്നിൽ പറഞ്ഞ തെറ്റിയിരിക്കലിലേക്കല്ല. അപ്പോൾ ഖിയാം ഖിബ് ലക്ക് മുന്നിട്ടുന്നതിനേക്കാൾ ശ്രേഷ്ടതയുള്ളത് എന്ന് മാത്രമെ വരികയുള്ളു.

അൽ അഫ്ളല് എന്നത് മഅറിഫ
ആയതിനാൽ മുഫള്ളൽ മിൻഹുവിനെ  സങ്കൽപിക്കേണ്ടതില്ല.

. അപ്പോൾ വലതു ഭാഗം മഅമൂമീങ്ങളിലേക്കായി തിരിഞ്ഞിരിക്കൽ എല്ലാത്തിനേക്കാളും ശ്രേഷ്ടമാണന്ന് വരുന്നു.

 ഉസ്താദുമാരിൽ നിന്ന്‌
കിത്താബ് ഓതിപ്പഠിക്കുന്നവർക്ക് ഇത് മനസ്സിലാക്കാൻ പ്രയാസമില്ല -


നിസ്കരിച്ച സ്ഥലത്തു തന്നെ തിരിഞ്ഞിരുന്ന്
ഇമാം ദുആയിരിക്കൽ
സുന്നതായ പുണ്യകർമമാണെന്നു ശാഫി മദ്ഹബുകളിലേയും മറ്റു മദ്ഹബുകളിലെയും ധാരാളം കിതാബുകളിൽ വ്യക്തമാക്കുന്നുണ്ട്.
ഇമാം നവവി  പറയുന്നു.

ويستحب أن يقبل علي الناس فيدعو (شرح المهذب ٣/٤٨٨)


ഇമാം ജനങ്ങളിലേക്കു തിരിഞ്ഞിരിക്കലും പ്രാർഥിക്കലും സുന്നത്താവുന്നു.

(ശറഹുൽ മുഹദ്ധബ് 3 / 488)


اتفق الشافعي والأصحاب وغير هم على أنه يستحب ذكر الله  تعالى بعد السلام ويستحب ذلك للامام والمؤموم والمنفرد والرجل والمرأة والمسافر وغير هم ويستحب أن يدعو أيضا بعد السلام با الاتفاق وجات في هذه المواضع احاديث كثيره صحيحة (شرح المهذب ٣/٤٧٤)

സലാം വീട്ടിഷം ഇമാമിനും മഅമൂമിനും സ്വന്തം  നിസ്കരിക്കുന്നവനും
സ്ത്രീക്കും പുരുഷനും ദിക്റും ദുആയും സുന്നതാണ്
എന്ന കാര്യത്തിൽ ശാഫിഈ ഇമാമും അസ്ഹാബും മറ്റു ഉലമാക്കളും
എകാഭിപ്രായക്കാരാണ് കാരണം.
ഈ വിശയത്തിൽ നിരവധി
ഹദീസുകൾ സ്വഹീഹായി വന്നിട്ടുണ്ട്.
(ശറഹ് മുഹദ്ധബ് 3 / 484 )

ഇമാം ദുആ ഇരക്കുമ്പോൾ മുഖം മാഅമുകളിലേക്ക് തിരിഞ്ഞിരിക്കണമെന്ന് അബൂഹനീഫ(റ)യിൽ നിന്ന് അബുല്ലയ്സ് ഉദ്ധരിച്ചിരിക്കുന്നു.
 (ശറഹു ശിർ അത്തിൽ ഇസ്ലാം: 116)

.
ഇബ്നുഹജറുൽ അസ്ഖലാനി (റ) പറയുന്നു.

ഇമാം വലതു ഭാഗം മഅമുമുകളിലേക്കും
ഇടതുഭാഗം ഖിബ്ലയിലേക്കും തിരിഞ്ഞിരുന്നു.
ദുആ ചെയ്യണമെന്നാണു ശാഫിഈ മദ്ഹബിലെ ഭൂരിഭാഗം പണ്ഡി
തന്മാരും പറഞ്ഞിട്ടുള്ളത്-
 (ഫത്ഹുൽബാരി).


തുഹ്ഫയുടെ കർത്താവായ ഇബ്നുഹജറുൽ ഹൈതമി (റ )പറയുന്നു:
സലാം വീട്ടി ദിക്റും ദുആയും കഴിഞ്ഞ ശേഷം പിരിഞ്ഞ്
പോകുന്നതാണ് ഇമാമിനും മഅ്മൂമിനും ഒറ്റക്കു നിസ്കരിക്കുന്നവനും
സുന്നത്ത്- (ശറഹ് ബാഫള്ൽ: 1-178).

ويستحب للامام أن يقبل عليهم في الذكر والدعاء
(مغني١/١٨٢)

ദിക്റ് ചൊല്ലുമ്പോഴും ദുആ ഇരക്കുമ്പോഴും ഇമാം മഅ്മൂമിലേക്ക്
തിരിഞ്ഞിരിക്കുന്നതാണു സുന്നത്ത്
(മുഗ്നി: 1-182).


അവർ മാറ്റിപ്പറഞ്ഞു.

നിസ്ക്കാരത്തിന്റെ ശേഷമുള്ള പ്രാർത്ഥനയെക്കുറിച്ചു മുജാഹിദുക
ളുടെ അഭിപ്രായങ്ങൾക്കു പല പരിണാമങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യ
കാലത്ത് സുന്നികളെപോലെ ഇമാം ബഹുവചനംകൊണ്ടു ദുആ
ചെയ്തു മഅ്മൂമുകൾ ആമീൻ പറയുകയായിരുന്നു പതിവ്. പിന്നീട്
ഇമാം സലാം വീട്ടിയ ഉടനെ എഴുന്നേറ്റു പോവുകയാണു വേണ്ടതെന്നും
അവിടെത്തന്നെയിരിക്കൽ തെറ്റാണെന്നുമുള്ള ബോധോദയം ഉണ്ടായി.
അതോടെ പ്രാർത്ഥന ഇല്ലാതായി.

 ഇപ്പോഴത്തെ വെളിപാട് ഇമാം അവി
ടെത്തന്നെ തിരിഞ്ഞിരിക്കുന്നതിനു വിരോധമില്ലെങ്കിലും ബഹുവചനം
കൊണ്ടു ദുആയിരക്കൽ വിരോധിക്കപ്പെട്ടതാണെന്നും അഥവാ ബഹുവചനം കൊണ്ടു ദുആ ഇരന്നാൽ തന്നെ മഅ്മൂമുകൾ ആമീൻ പറയൽ കുറ്റമാണെന്നുമാണ് .


1951 ലെ അൽമനാർ പറയുന്നു:
 "സലാം വീട്ടിയ ഉടനെ ഇമാം തിരിഞ്ഞിരുന്നു ദിക്റും ദുആയും നടത്തുന്നത് യഹൂദ പണ്ഡിതന്മാർ അവ
രുടെ മതത്തിൽ പലതും കൂട്ടിച്ചേർത്ത പോലെ നമ്മുടെ ഉലമാക്കൾ
ഇസ്ലാമിൽ കടത്തിക്കുട്ടിയാണ്',

(അൽമനാർ. ജൂത പണ്ഡിതന്മാരും
നമ്മുടെ ഉലമാക്കളും എന്ന തലക്കെട്ടിൽ)


സുന്നികൾ കൂട്ടുപ്രാർത്ഥനക്കു എന്തു തെളിവുകളുദ്ധരിച്ചാലും
മൊത്തത്തിൽ മുജാഹിദുകൾക്കു പറയാനുള്ളത് അതൊക്കെ കളവാ
ണെന്നാണ്. സുന്നികൾ ഖുർആനിൽനിന്നും സുന്നത്തിൽ നിന്നും ആദ്യകാല പണ്ഡിതന്മാരുടെ അംഗീകൃത ഗ്രന്ഥങ്ങളിൽ നിന്നുമാണ് തെളി
വുദ്ധരിക്കുക. അറബിയറിയാത്ത പൊതു ജനങ്ങൾ എന്തു ചെയ്യും?

മുജാഹിദ് നേതാക്കൾ തന്നെ എഴുതിയ മലയാള പുസ്തകത്തിൽ കൂട്ടു
പ്രാർത്ഥനയെക്കുറിച്ചു വല്ലതും പറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കു
കയാണ് എളുപ്പമാർഗ്ഗം -

 എന്നാൽ പിന്നെ അതു കളവാണെന്നു പറയാൻ
 പറ്റില്ലല്ലോ.

നോക്കു :
നബി(സ) പലപ്പോഴും വലതുഭാഗ
തിരിഞ്ഞിരുന്നുകൊണ്ട് ദുആ ചെയ്തിരുന്നതായി മുസ്ലിമിൽ വന്നിരി
രിക്കുന്നു'
(അൽമുർശിദ് പുസ്തകം 2:386),


വലതുഭാഗം മഅമൂമുകളുടെ നേരെയാക്കിക്കൊണ്ട് അവിടെയിരുന്ന് ദിക്റും ദുആയും ചൊല്ലുന്നുത് സുന്നതാകുന്നു. ഇങ്ങനെയാണ് നബി( സ ) യുടെയും സ്വഹാബബത്തിന്റെയും സുന്നത്തായി നമ്മുടെ ഇമാമുകൾ വിവരിക്കുന്നത്.

(അൽമുർശിദ്, 2-229)

ദുആ ചെയ്യുമ്പോൾ മഅമൂമുകൾ തന്റെ ദുആക്ക്ആമീൻ ചൊല്ലണമെന്ന് ഇമാം ഉദ്ദേശിക്കുന്നതും അതിനായി ഇമാം
ദുആ 'ജഹ്റാ ക്കുന്നതും (ഉറക്കെയാക്കുന്നതും )ഏകവചനം വന്നിട്ടില്ലാത്ത ദുആയിൽ ബഹുവചനത്തിന്റെ പദം ഉപയോഗിക്കുന്നതും സുന്ന
ത്തിനോടു വിരോധമായി വരുമോ?
 ഒരിക്കലും വിരോധമായി വരിക
യില്ല.
 (അൽമുർശിദ്: 2-25)

 ഈ എഴുതിയതെല്ലാം കേരള വഹാബിക
ളുടെ നേതാവ് കെ എം മൗലവിയാണ്. സുന്നികൾ പറയുന്നതുപോലെ
ഇമാമുകൾ പറഞ്ഞിട്ടുണ്ടെന്നു മൗലവി തന്നെ ഇവിടെ സമ്മതിക്കുന്നു.


ദുആ കെട്ടിക്കുട്ടി ഉണ്ടാക്കിയതാണെന്ന് അൽമനാറിൽ വഹാബികൾ
എഴുതിയപ്പോഴും കൂട്ടുപ്രാർത്ഥന സുന്നത്താണെന്നു അൽമുർശിദിൽ
അവർ എഴുതിയപ്പോഴും അവർ ഖുർആനും സുന്നത്തും പ്രസംഗിക്കു
ന്നവരായിരുന്നു എന്നത് വായനക്കാർ ചിന്തിക്കേണ്ടതാണ്.


ഇബ്നുതൈമിയ്യ പറയുന്നു.
'തീർച്ചയായും മഅ്മൂം ആമീൻ ചൊല്ലി
യാൽ മഅ്മൂം പ്രർഥിച്ചവനായി.
 മൂസാനബിയോടും ഹാറൂൻ നബി
യോടും നിങ്ങളുടെ പ്രാർത്ഥനക്കുത്തരം നൽകപ്പെട്ടുവെന്ന് അല്ലാഹു
പറഞ്ഞു. അവിടെ മൂസാ നബി ദുആയിരന്നു
ഹാറൂൻ നബി ആമീൻ
പറയുകയായിരുന്നു.

മഅമൂം ആമീൻ പറയുമ്പോൾ ഇമാം ബഹുവചനം കൊണ്ടു പ്രാർത്ഥിക്കുകയാണു വേണ്ടത്. ഫാതിഹ സൂറയിലുള്ളത്  പോലെ തന്നെ
മഅമൂം ആമീൻ പറയുന്നത് ഇമാം രണ്ടുപേർക്കും
കൂടിപ്രാർത്ഥിച്ചു എന്ന നിലയിലാണ്.

 അപ്പോൾ ഇമാം ബഹുവചനം കൊണ്ട്
പ്രാർത്ഥിച്ചില്ലായെങ്കിൽ അവൻ
മഅമൂമൂകളെ വഞ്ചിച്ചു'

(ഫതാവാ ഇബ്നുതൈമിയ്യ 1-211).


മൊത്തത്തിൽ, ഒറ്റക്കു പ്രാർത്ഥിക്കുന്നതിനേക്കാൾ കൂട്ടുപ്രാർത്ഥന
യാണ് ഏറ്റവും പുണ്യമെന്ന് ഇസ്ലാമിക തെളിവുകളിൽ നിന്നു വ്യക്ത
മാകുന്നതാണ് -

 സംഘടിതമായി അല്ലാഹുവിനോടു പ്രാർത്ഥിക്കുമ്പോൾ
ഉത്തരം നൽകപ്പെടാൻ കൂടുതൽ സാധ്യതയുണ്ട്.

അർഹരല്ലാത്തവരുടെ
പ്രാർത്ഥന പോലും സ്വീകരിക്കപ്പെടാൻ അതു കാരണമാകും.

നബി(സ്വ)പറയുന്നു :

قال رسول الله (ص) لايقعد  قوم يذكرون الله إلا حفتهم الملاىكة وغشىتهم الرحمة ونزلت علىهم السكينة وذكرهم الله فيمن عنده(مسلم كتاب الذكر ۳۸)

അള്ളാഹുവിന് സംഘടിതമായി ദിക്ർ  ചൊല്ലിക്കൊണ്ടിരിക്കുന്ന ജനങ്ങളെ മലക്കുകൾ പൊതിയുകയും  അനുഗ്രഹം ചൊരിയുകയും സമാധാനം അവരിൽ ഇറക്കുകയും അള്ളാഹുവിന്റെ അടുക്കൽ ഉള്ളവരിൽ (മലക്കുകൾ)
 അവർ പുകഴ്ത്തപ്പെടുകയും ചെയ്യും' (മുസ്ലിം)

لا ىشقى جلىسهم (بخارى باب فضل ذكر الله عزوجل ٦٦)
അവരുടെ കൂടെ ഇരിക്കുന്നവർ (അനർഹരാണെങ്കിലും) പരാജയപ്പെടുകയില്ല
'' (ബുഖാരി) .

ആരാധനകളിൽ അൽപം വീഴ്ചയുണ്ടെങ്കിൽ മറ്റു സജ്ജനങ്ങളുടെ പ്രാർഥനയിൽ കൂടിയാൽ അതു സ്വീകരിക്കപ്പെടാൻ സാധ്യതയുണ്ട്.

 നിനക്കുമാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോടു മാത്രം ഞങ്ങൾ സഹായത്തിനപേക്ഷിക്കുകയും ചെയ്യുന്നു എന്നർത്ഥം വരുന്ന
ഖുർആൻ വാക്യത്തിൽ ഇമാം ബൈളാവി പറയുന്നു.

أدرج عبادته فى تضاعىف عبادتهم وخلط حاجته بحاجتهم

لعلها تقبل ببركاتها ويجاب إليها ولهذا شرعت الجماعة
(بيضاوی شریف ۳۳/ ۱ مع كازروني)

സജജനങ്ങളുടെ ആരാധനയോട് തന്റെ ആരാധനയും അവരൂടെ
ആവശ്യത്തോടു തന്റെ ആവശ്യവും കൂട്ടിച്ചേർത്തത് അവരുടെ ആരാ
ധനയുടെ ബർകത്തുകൊണ്ടു തന്റെ ആരാധന സ്വീകരിക്കപ്പെടാനും
ആവശ്യം പൂർത്തീകരിക്കപ്പെടാനും വേണ്ടിയാണ്.

അതിനു വേണ്ടിയതന്നെയാണ് സംഘടിത നിസ്കാരം നിശ്ചയിക്കപ്പെട്ടതും.
ബൈളാവി 1 /33


 ഇബ്രാഹീംനബി(അ)യും ഇസ്മാഈൽ നബി(അ)യും കഅബയുടെ പണി
പൂർത്തിയാക്കിയ ശേഷം ബഹുവചനം കൊണ്ടു ദുആ ഇരന്നതും മറ്റും
ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഒരാൾ ബഹുവചനംകൊണ്ടു പ്രാർത്ഥിക്കുകയും മറ്റുള്ളവർ ആമീൻ പറ
യുകയും ചെയ്യുന്ന കൂട്ടുപ്രാർത്ഥനയാണ്
ഏറ്റവും ഉത്തമമെന്നു
ഹദീസുകൾ വ്യക്തമാക്കുന്നു.



നബി (സ) പറയുന്നു.

أخرج الحاكم عن حبيب بن سلمةالفهري سمعت رسول الله صلى الله عليه وسلم يقول لا يجتمع ملا فيدعو بعضهم ويؤمن بعضهم الا اجا بهم الله تعالى   (فتح الباری ۱۹۷-۱۱)

ഒരു സംഘം ഒരുമിച്ചുകൂടി പ്രാർഥിക്കുകയും മറ്റുള്ളവർ ആമീൻ
പറയുകയും ചെയ്താൽ അല്ലാഹു അതു സ്വീകരിക്കാതിരിക്കുകയില്ല.

ഫത്ഹുൽബാരി. 11/19 7-ഹാകിം).

 ഇങ്ങനെയുള്ള കൂട്ടുപ്രാർത്ഥ
കൾ നബി സർവസാധാരണമായി ചെയ്തിരുന്നുവെന്നും ഹദീകളിൽ നിന്നു.  വ്യക്തമാവുന്നുണ്ട്. '

അല്ലാഹുവേ നിന്നെക്കുറിച്ചുള്ള
ഭയം അങ്ങൾക്കു നീ പ്രദാനം ചെയ്യേണമേ. എന്നു തുടങ്ങുന്ന പ്രാർഥന കൊണ്ട് സ്വഹാബത്തിനു കൊടുക്കാതെ ഒരു സദസ്സിൽ നിന്നു നബി (സ) എഴുന്നേറ്റുപോവൽ ചുരുക്കമായിരുന്നു'

(ബുഖാരി, മുസ്ലിം)

അല്ലാഹുവേ എനിക്കും മുഹമ്മദിനും നീ കരുണ ചെയ്യേണമേ;
ഞങ്ങളോട് കൂടെ മറ്റാർക്കും കരുണ ചെയ്യരുതേ, എന്നു പ്രാർഥിച്ച
ദുൽഖുവൈസിറത്ത് കൂട്ടു പ്രാർത്ഥനയുടെ വിരോധിയായിരുന്നു.

നബി (സ്വ ) അവനെ ഉപദേശിച്ചു ( ബുഖാരി)

 ബഹുവചനം കൊണ്ട് പ്രാർഥിക്കുമ്പോൾ
 ആമീൻ പറയുന്നതു വലിയ പുണ്യമുള്ളതാണെന്നും അതിനെ നിഷേധിക്കുന്നത് യഹൂദ ചര്യയാണെന്നും ഹദീസുകൾ വ്യക്തമാക്കുന്നു.


നബി (സ്വ) പറയുന്നു.

وعن عائشة رضي الله عنها مرفوعا ما حسدتكم اليهود على شي ء ماحسدتكم على السلام والتأمين

 (رواه ابن ماجة

قال في الفتح وصححه ابن خزيمة وأخرجه ابن ماجة أيضا من حديث ابن عباس بلفظ ما حسدتكم
علي أمين فاكثروا من قول امين
فتح الباري ۱۱/۱۹۷)

ആമീൻ ,സലാം എന്നിവയിൽ യഹൂദികൾ നിങ്ങളോടു അസൂയ വെച്ചത് പോലെ മറ്റൊന്നിലും അസൂയ വെച്ചിട്ടില്ല.

 (ഇബ്നുമാജ  62 അഹമ്മദ് ,ഇബന് ഖുസൈമ  )


അത് കൊണ്ട് നിങ്ങൾ ആമീൻ പറയൽ വർദിപ്പിക്കുക ( ഇബ്നു മാജ 62 )

പ്രാർഥിക്കുന്നവനും ആമീൻ പറയുന്നവനും പ്രതിഫലത്തിൽ തുല്യ പങ്കാളിയാണ്
( ജാമി ഉസ്വഗീർ )



عن انس (رض) دخل النبي (ص) علينا وماهو الا انا وامي وام حرام  خالتى فقال قوموا فلاصلي بكم في غير وقت
صلاة فصلی بنا ثم  دعا لنا بكل خير من خير الدنيا والأخرة

(مسلم باب جواز الجماعة في النافلة-١٦١ ٥)

അനസ് (റ) ഉദ്ധരിക്കുന്നു. ഒരിക്കൽ നബി(സ്വ) ഞങ്ങളുടെ വീട്ടിൽ
വന്നു. വീട്ടിൽ ഞാനും എന്റെ ഉമ്മയും ഇളയുമ്മ ഉമ്മുഹറാമും ഉണ്ടാ
യിരുന്നു. അപ്പോൾ നബി(സ്വ) പറഞ്ഞു: 'നിങ്ങൾ എഴുന്നേൽക്കുക.
ഞാൻ നിങ്ങളോടൊപ്പം നിസ്കരിക്കാം'. അതൊരു സാധാരണ നിസ്കാ
രത്തിന്റെ സമയമായിരുന്നില്ല. നബി(സ്വ) ഞങ്ങൾക്ക് ഇമാമായി നിസ്ക
രിച്ചു. പിന്നീട് ഐഹികവും പാരത്രികവുമായ എല്ലാ ഗുണങ്ങൾക്കും
ഞങ്ങൾക്കു പ്രാർത്ഥിച്ചു- (മുസ്ലിം; 5-161).

عن العامر ي  عن أبيه قال  صليت مع رسول الله (ص) الفجر فلما سلم انحرف
 ورفع يديه ودعا اللهم بارك لنا في مدينة نا  وفي مدنا وصاعنا
 (ابن أبي شيبة تحفة الأحوذی؛
مجمع الزوائد الحافظ الهيثمي  ۲/۱٩۹)

ആമിർ (റ) തന്റെ പിതാവിൽനിന്നു നിവേദനം ചെയ്യുന്നു. 'ഞാൻ
നബി (സ്വ)യോടൊന്നിച്ച സുബ്ഹി നിസ്കരിച്ചു. സലാം വീട്ടിയ
ശേഷം നബി(സ) ഞങ്ങളിലേക്കു തിരിഞ്ഞിരുന്നു രണ്ടു കരങ്ങളും
ഉയർത്തി പ്രർഥിച്ചു. അല്ലാഹുവേ, ഞങ്ങളുടെ നാട്ടിലും, ഭക്ഷണ
സാധനങ്ങളിലും നീ ബർക്കത്തു നൽകേണമേ.

 ഇബ്നു അബീശൈബ
തുഹ്ഫത്തുൽ അഹ്വദി, 2-199).


ഇതുപോലുള്ള ഹദീസ് ഇബ്നു അബ്ബാസി(റ)ൽ നിന്നുദ്ധരിക്കപ്പെ
ട്ടതു കബീറിലും ഇബ്നു ഉമറിൽ നിന്നുദ്ധരിക്കപ്പെട്ടത് ഒൗസത്തിലും
ത്വബ്റാനി വിവരിച്ചിട്ടുണ്ട്. ഈ രണ്ടു ഹദീസും സ്വഹീഹാണെന്നു വഫാ
ഉൽ വഫാഇ (1-54)ലൂം വിവരിച്ചിട്ടുണ്ട്.

അബൂഹുറയ്റ ഉദ്ധരിക്കുന്നു :

ان  رسول الله (ص) رفع يده بعد ما سلم وهو مستقبل
القبلة فقال اللهم خلص الوالىد بن الولىد وعىاش بن ربيعة وسلمى بن هشام و ضعفة المسلمين
 (ابن كثير ۱۷۲-۳) عن ابن عباس
(رض) قال سمعت رسول الله (ص) يقول ليلة حىن  فرغ من
صلواته اللهم اجعلنا هادين مهدي (ترمذی ۱۷۲-۲
كتاب الدعوات)

നബി(സ്വ) നിസ്കാരത്തിൽ നിന്നു സലാം വീട്ടിയതിനുശേഷം
ഖിബ്ലയിലേക്കു തിരിഞ്ഞു കൈ ഉയർത്തിക്കൊണ്ടു ഇപ്രകാരം
പ്രാർത്ഥിച്ചു. അല്ലാഹുവേ, പാവപ്പെട്ട മുസ്ലിംകളെയും സൽമയെയും
അയ്യാശിനെയും വലീദിനെയും നീ രക്ഷപ്പെടുത്തണമേ-

 (ഇബ്നുക
സീർ. 3-172)
നബി (സ) പറയുന്നു

إن انا دعوت فامناوا (دلائل النبوة)

ഞൻ പ്രാർത്ഥിച്ചാൽ  നിങ്ങൾ ആമീൻ പറയുക.( ദലാഇലുന്നുബുവ്വത്)



ولايوم قوم فىخص نفسه بدعوة دونهم فإن فعل فقد خانهم
 (ترمذي، طبراني، مسند أحمد ٢٦٠-٥)

ഒരാൾ ഒരു ജനതക്ക് ഇമാമായി  നിസ്കരിക്കുകയും മഅമൂമുകളെ കുടാതെ സ്വന്തം ശരീരത്തിനു വേണ്ടി പ്രാർത്ഥന നടത്തുകയും ചെയ്താൽ അവൻ അവരെ വഞ്ചിച്ചിരിക്കുന്നു

 (അഹ്മദ്, ത്വബ്റാനി)

സ്വശരീരത്തിനു പ്രാർത്ഥനയെ
 പ്രത്യകമാക്കുന്നവൻ ജനങ്ങൾക്ക് ഇമാ
മാകരുത്. അങ്ങനെ ചെയ്യുന്നവർ ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു.

(തുർമുദി 1-47),


മആരിഫുസ്സുനൻ പറയുന്നു:
 നിസ്കാരാന്തരം
കൂട്ടുപ്രാർത്ഥനക്ക് ഇവ്വിഷയക
മായ റിപ്പോർട്ടുകളും പര്യാപ്തമായ തെളിവുകളാണ്.

(മആരിഫു
സ്സുനൻ: 3-122).


ഫർള് നിസ്കാരാനന്തര മുള്ള കൂട്ടു പ്രാർത്ഥന
 മഅ്മുമുകൾ
കേൾക്കുന്ന വിധം ശബ്ദത്തിൽ ആയിരിക്കണമെന്നും അത് മുലം
അമീൻ പറയാൻ സാധ്യതയുണ്ടാക്കിത്തീർക്കണമെന്നും ശർക്കസിയും മറ്റും പറഞ്ഞിട്ടുണ്ട്.


സൈനുദ്ദീൻ മഖ്ദൂം(റ) തങ്ങൾ തന്റെ ഉസ്താദിനോടു ചോദിച്ചു:

സദസ്സ്യരെ പഠിപ്പിക്കൽ ഉദ്ദേശ്യമില്ലാത്തപ്പോൾ
(അവർക്ക് കഴിവില്ലാത്തതുകൊണ്ടു) നിസ്കാരാനന്തരം ഇമാം ഉറക്കെ
ദുആ ഇരക്കുകയും മാമൂമുകൾ അവന്റെ ദുആക്കുവേണ്ടി ആമീൻ
പറയുകയുമാണോ നല്ലത്? അതല്ല, പതുക്കെയാക്കുകയോ? ദുആ ഇരി
ക്കൽ അറിയുന്ന മഅ്മൂമുകൾ ഇമാമിന്റെ ദുആക്ക് ആമീൻ പറയുക
യാണോ നല്ലത്?

അതല്ല, അവരും അവന്റെ കൂടെ ദുആ ഇരക്കുകയോ?


ഉസ്താദ് അബ്ദുൽ അസീസ് സംസമി മറുപടി പറഞ്ഞു. പലതവണ
കേട്ടിട്ടെങ്കിലും സദസ്യർക്കു പഠിക്കാൻ സാധ്യമാവുമ്പോൾ ഇമാം.
ഉറക്കെ ഓതണം എന്നു മാത്രമല്ല, മഅ്മൂമുകൾ ആമീൻ പറയാൻ വേണ്ടിയും
 ഇമാം ഉറക്കെ ഓതണമെന്നു ശർക്കസി പറഞ്ഞിരിക്കുന്നു.

ഇതിൽ നിന്നും ഏറ്റവും പുണ്യം ഉള്ളത് ഇമാം പ്രാർത്ഥനയെ ഉറക്കെയാക്കലും
 മഅ് മൂമുകൾ പ്രാർത്ഥന അറിയുമെങ്കിലും ഇമാമിന്റെ
പ്രാർത്ഥനക്ക് ആമീൻ പറയലുമാണ്-
 (അൽ അജ്വിബത്തുൽ അജീബ
പേജ് 19).


ഇന്നു നിലവിലുള്ള കൂട്ടുപ്രാർത്ഥനക്ക് ഇനിയും പല തെളിവുകള
മുണ്ടെങ്കിലും ഇതിലപ്പുറം തെളിവുകൾ ഉദ്ധരിക്കണമെന്നു തോന്നി
ന്നില്ല. നിസ്കാരാനന്തരം പ്രാർത്ഥിക്കാതിരിക്കുന്നതിനെ നബി(സ്വ)
ആക്ഷേപിച്ചിട്ടുമുണ്ട്. നബി(സ്വ) പറയുന്നു: നിസ്കാരാനന്തരം
പ്രാർത്ഥിച്ചില്ലെങ്കിൽ ആ നിസ്കാരം അപൂർണ്ണമാണ്-

 (തുർമുദി, ബാബു
തഖശ്ശുഇ ഫിസ്സലാഹ്).

അസ്ലം സഖാഫി
പരപ്പനങ്ങാടി

Monday, September 17, 2018

കൂട്ടപ്രാർഥന ഫത്ഹുൽ മുഈൻ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0
അസ് ലം കാമിൽ സഖാഫി


ചോദ്യം :

നിസ്കാര ശേഷം എഴുന്നേറ്റ് പോവലാണ് ഉത്തമം എന്ന് ഫത്ഹുൽ മുഈനിൽ മഖ്ദൂം തങ്ങൾ പറഞ്ഞിട്ടുണ്ടോ?


മറ്റു ചില ഗ്രന്ഥങ്ങളിൽ അങ്ങനെയുണ്ടോ?

ഉത്തരം:


ഫത്ഹുൽ മുഈനിൽ വ്യക്തമായി
നിസ്കാരത്തിന് ശേഷം കൂട്ടപ്രാർഥന വേണമെന്ന് പറഞ്ഞത് ഇവർ മറച്ച് വെച്ചിരിക്കുകയാണ്.

يسن افتتاح الدعاء با الحمد لله  والصلاه على النبي صلى الله عليه وسلم والختم بهما وبامين وتأمين مؤموم سمع دعاء الامام وان حفظ ذلك
(فتح المعين ٧٨)

ഫത്ഹുൽ മുഈൻ പറയുന്നു:

ദുആ അറിയുന്നവനാണങ്കിലും ഇമാമിന്റ ദുആ കേൾക്കുന്ന മഅമൂം ആമീൻ പറയലും ദുആയുടെ തുടക്കവും, ഒടുക്കവും ഹംദ് സ്വലാത്ത് കൊണ്ടാവലും  സുന്നത്താണ്
(ഫത്ഹുൽ മുഈൻ : 78)


മറ്റൊരു സ്ഥലത്ത് 
ഫത്ഹുൽ മുഈൻ പറയുന്നു.

وسن ذكر ودعاء سرا عقبها اي الصلاة اي يسن الاسرار بهما لمنفر ومؤموم وأمام لم يرد تعليم الحاضرين  ولا تامينهم لدعاءه بسماعه وورد فيهما احاديث كثيرة (فتح المعين ٧٧)

നിസ്കാരത്തിന് ഉടനെ  ദുആ കേൾക്കുന്ന സമയത്ത്  ഹാജറുള്ളവർ ആമീൻ പറയലിനെയോ പഠിപ്പിക്കൽനേയോ ഉദ്ധേശികാത്ത ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും, മഅമൂമും  ദികറുകൾ ദുആ ഉകൾ പതുക്കെ ചൊല്ലൽ സുന്നത്താണ്
( ഫത്ഹുൽ മുഈൻ 77 )

നിസ്കാരത്തിന് ഉടനെ  ദുആ കേൾക്കുന്ന സമയത്ത് ഹാജറുള്ളവർ
ആമീൻ പറയലിനെ ഉദ്ധേശിക്കുന്ന ഇമാം
ദികറുകൾ ദുആ ഉകൾ
 ഉറക്കെയാക്കലും ഉറക്കെയാക്കിയാൽ മഅമൂമുകൾ ആമീൻ പറയലും
സുന്നത്താണന്നാണ് ഫത്ഹുൽ മുഈൻ പറയുന്നത് എന്ന് ഏത് ബുദ്ധിക്കും മനസ്സിലാക്കാൻ സാധിക്കുന്നതാണ്  .


ഇത്രയും സ്വക്തമായി ഇമാം ദുആ ചെയ്യുമ്പോൾ ആമീൻ പറയണമെന്ന് പറഞ്ഞ സൈനുദ്ധീൻ മഖ്ദൂം (റ) യുടെ ഉദ്ധരണി മറച്ചുവെച്ച്

അദ്ധേഹം  കൂട്ടപ്രാർഥനയെ ഫത്ഹുൽ മുഈനിൽ എത്രിത്തു എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മഖ്ദൂം ( റ )വിന്റെ പേരിൽ പച്ച നുണ പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത് .

ഇത് പോലെയാണ് ഇവർ കൊണ്ട് വരുന്ന ഏത്
ഒരു ഉദ്ധരണിയുടേയും അവസ്ഥ .
ഖുർ ആനിലും ഹദീസിലും മതഗ്രന്ഥങ്ങളിലും ഇവരുടെ കളവുകളും , വെട്ടിമാറ്റലുകളും , മറച്ചുവെക്കലുകളും ജൂതന്മാരെ പോലും കടത്തിവെട്ടിയിരിക്കുന്നു.


മഖ്ദൂം(റ) തങ്ങൾ തന്നെ അവരുടെ അൽ അജ്വി വിബ പേജ് 19    ൽ പറയുന്നു.


അദ്ധേഹം

(സൈനുദ്ദീൻ മഖ്ദൂം(റ) തങ്ങൾ )തന്റെ ഉസ്താദിനോടു ചോദിച്ചു:

സദസ്സ്യരെ പഠിപ്പിക്കൽ ഉദ്ദേശ്യമില്ലാത്തപ്പോൾ
(അവർക്ക് കഴിവില്ലാത്തതുകൊണ്ടു) നിസ്കാരാനന്തരം ഇമാം ഉറക്കെ
ദുആ ഇരക്കുകയും മാഅമുമുകൾ അവന്റെ ദുആക്കുവേണ്ടി ആമീൻ
പറയുകയുമാണോ നല്ലത്?
അതല്ല, പതുക്കെയാക്കുകയോ?
ദുആ ഇരക്കൽ
അറിയുന്ന മഅ്മൂമുകൾ ഇമാമിന്റെ ദുആക്ക് ആമീൻ പറയുക
യാണോ നല്ലത്?

അതല്ല, അവരും അവന്റെ കൂടെ ദുആ ഇരക്കുകയോ?


ഉസ്താദ് അബ്ദുൽ അസീസ് സംസമി
മറുപടി പറഞ്ഞു. പലതവണ
കേട്ടിട്ടെങ്കിലും സദസ്യർക്കു പഠിക്കാൻ സാധ്യമാവുമ്പോൾ ഇമാം.
ഉറക്കെ ഓതണം എന്നു മാത്രമല്ല, മഅ്മൂമുകൾ ആമീൻ പറയാൻ വേണ്ടിയും
 ഇമാം ഉറക്കെ ഓതണമെന്നു സർക്കസി പറഞ്ഞിരിക്കുന്നു.

ഇതിൽ നിന്നും ഏറ്റവും പുണ്യം ഉള്ളത് ഇമാം പ്രാർത്ഥനയെ ഉറക്കെയാക്കലും
 മഅ് മൂമുകൾ പ്രാർത്ഥന അറിയുമെങ്കിലും ഇമാമിന്റെ
പ്രാർത്ഥനക്ക് ആമീൻ പറയലുമാണ്-
 (അൽ അജ്വിബത്തുൽ അജീബ
പേജ് 19).


ഇല്ലാതിരിക്കുമ്പോള്‍ പതുക്കെയാക്കലാണ് സുന്നത്ത്. എന്നാല്‍ ഇമാമിന്റെ പ്രാര്‍ഥനക്ക് മഅ് മൂമുകള്‍ ആമീന്‍ പറയുന്നത് പ്രസ്തുത പ്രേരക കാര്യങ്ങളില്‍ പെട്ടതാണെന്ന് ഇമാം സര്‍കശി(റ) വ്യക്തമാക്കിയിട്ടുണ്ട്”
 (അല്‍ ഫതാവല്‍ കുബ്റ 1/158).


ഈപറഞ്ഞ പണ്ഢിതന്മാരെല്ലാം ശാഫിഈ മദ്ഹബുകാരല്ലെന്നോ പ്രസ്തുത ഗ്രന്ഥങ്ങള്‍ ശാഫിഈ മദ്ഹബിലെ പ്രബല ഗ്രന്ഥങ്ങളല്ലെന്നോ പറയാന്‍ ആര്‍ക്കും കഴിയില്ല


اما الامام إذا ترك القيام من مصلاه الذي هو افضل له فا الافضل جعل يمينه الي المؤمنين ويساره الي القبلة
قال شيخنا ولو في الدعاء
وانصرافه لا ينافي ندب الذكر له عقبها  لأنه يأتي به في محله الذي ينصرف اليه() فتح المعين 78)

ഇനി  ഇവർ തെറ്റിദ്ധരിപ്പിക്കുന്ന
ഖിയാം എന്ന ഉത്തമത്തെ ഉപേക്ഷിച്ചാൽ
 വലത് ഭാഗം മഅമൂമിങ്ങളിലേക്കും ഇടത് ഭാഗം ഖിബ് ലയിലേക്കും തിരിഞ്ഞിരിക്കൽ ഏറ്റവും ഉത്തമമാണ്;
എന്ന ഫത്ഹുൽ മുഈനിന്റെ ഉദ്ധരണിയുടെ ഉദ്ധേശമെന്ത് എന്ന് മനസ്സിലാക്കാം.


നിസ്കാരത്തിൽനിന്നു സലാം വീട്ടിയ ഉടനെ എഴുന്നേറ്റുപോവുന്ന
പതിവ് നബി(സ്വ)ക്കില്ലായിരുന്നുവെന്ന് ബുഖാരി മുസ് ലിമടക്കം ധാരാളം മുഹദ്ധിസുകൾ ഉദ്ധരിച്ച ഹദീസുകളിൽ നിന്ന് വ്യക്തമാവുന്നുണ്ട്.

ചില അവസരങ്ങളിൽ ദീർഘനേരം
അവിടെ ഇരുന്നിരുന്നുവെന്നും ഹദീസിൽ
 വന്നിട്ടുണ്ട്.
ജാബിറുബ്നു സമുറ
ഉദ്ധരിക്കുന്നു.

لايقوم من مصلاه الذي يصلى فيه الصبح حتي تطلع الشمس (مسلم)


നബി (സ്വ) സുബ്ഹി നിസ്കരിച്ച സ്ഥലത്തുനിന്നു സൂര്യനുദിക്കു
ന്നതു വരെ എഴുന്നേൽക്കാറില്ലായിരുന്നു- (മുസ്ലിം).


കൂടുതലാളുകൾ പങ്കെടുക്കുന്ന ജമാഅത്തിൽ
 ഇമാം അതെ
സ്ഥലത്തു തന്നെയിരിക്കുന്നതു പലപ്പോഴും തെറ്റിദ്ധാരണകൾക്കു കാരണമായേക്കും.

ഇമാം സലാം വീട്ടിയതു കേൾക്കാത്ത മഅമൂമുകൾക്കി
അതു പലപ്പോഴും പ്രയാസമുണ്ടാക്കും. ഇമാം സലാം വീട്ടിയ ഉടനെ
മഅ്മൂമുകളെല്ലാം കാണുന്നവിധം എഴുന്നേറ്റു നിൽക്കുകയും അവിടെ ത്തന്നെ ഇരിക്കുകയും ചെയ്യുകയോ തിരിഞ്ഞിരിക്കുകയോ
ചെയതാൽ ആ പ്രയാസത്തിനു പരിഹാരമാവുന്നതാണ്. ഈ അടി
സ്ഥാനത്തിലാണു ചിലർ ഇമാം സലാം വീട്ടിയ ശേഷം ഖിയാം
നിൽക്കൽ നല്ലതാണെന്നു പറഞ്ഞത്

 ആ ഖിയാമിന്റെ വിവക്ഷ തന്നെ തിരിഞിരിക്കലാണന്ന്
ഫുഖഹാക്കൾ പറഞ്ഞിട്ടുണ്ട്

ഖൽയൂബി (റ) പറയുന്നു

ويندب للإمام بعد فراغه أن يتحول عن القبلة بحيث يعلم الداخل أنه ليس في الصلاة  وهذا مراد من عبر با القيام  ويندب جعل يمينه للقوم  ولو حال دعاءه
(قليوبي ١/١٧٥)

 നിസ്കാര സ്ഥലത്തേക്ക് കടന്ന് വരുന്നവൻ ഇമാം
നിസ്ക്കാരത്തിലല്ലെന്ന് അറിയുന്ന വിധത്തിൽ ഖിബിലയിൽനിന്ന്
തിരിഞ്ഞിരിക്കൽ സുന്നത്താണ്. ഇതാണ് 'ഖിയാം
കൊണ്ടുള്ള വിവക്ഷ
(ഖൽയുബി: 1-175).


ചുരുക്കത്തിൽ അൻ യഖൂമ മിൻ മുസ്വല്ലാഹു

മുസ്വല്ലയിൽ
(നിസ്കരിച്ച സ്ഥലത്ത് )നിന്ന് എഴുനേൽക്കണം എന്ന വാക്ക് ,

എന്നതിന്റെ ഉദ്ധേശം എഴുനേറ്റ് പോവണം എന്നല്ല.
മറിച്ച് നിസ്കരിച്ച സ്ഥലത്ത് നിന്ന് നിങ്ങിയിരിക്കണം എന്നാണ് -

അതാണ് ഖൽയൂബി (റ) യും മറ്റു പണ്ഡിതൻമാരും വിവരിക്കുന്നത് നാം നേരത്തെ വായിച്ചു.


നിസ്കരിച്ചു കഴിഞ്ഞ ശേഷം കടന്നുവരുന്നവർ തെറ്റിദ്ധരിച്ചു തുടരാ
തിരിക്കുകയും അവനോ അവന്റെ പിന്നിലുള്ളവരോ ഇമാം സലാം
വീട്ടിയോ ഇല്ലയോ എന്നു സംശയിക്കാതിരിക്കുകയും ചെയ്യാൻ വേണ്ടി
യാണ് "ഖിയാം' ' വേണമെന്ന്  പറഞ്ഞത്.


 ഇമാം അവന്റെ മുഖത്തെ അവരിലേക്കു തിരിക്കുകയോ ഖിബ്ലയെത്തൊട്ടു തെറ്റിയിരിക്കുകയോ
ചെയ്താൽ ഈ രണ്ടു കാരണങ്ങളും ഇല്ലാതെയാവും-

 (ശർവാനി 2 - 105)


ഈ ഖിയാമിന് എഴുന്നേറ്റുപോവുക എന്നു ചിലർ അർത്ഥം പറയാ
റുണ്ട്. അതു ശരിയല്ല. നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർള് ഖിയാ
മാണ്. അതിനു എഴുന്നേറ്റുപോവുക എന്നാരെങ്കിലും അർത്ഥം പറയുമോ ?


 ഇന്ന് നമ്മുടെ നാടുകളിൽ പതിവുള്ളത് പോലെ നിസ്കരിച്ച അതേ സ്ഥലത്ത് നിന്ന് മാറിയിരിക്കുന്നതിന്ന് ആസ്ഥലത്ത് നിന്ന് ഏഴുനേൽക്കുക (ان يقوم من مصلاه) എന്നും  ഇൻസ്വിറാഫ്   നീങ്ങിയിരിക്കുക   ഇൻതി ഖാൽ  മാറിയിരിക്കുക  തഹ് വീല് തെറ്റിയിരിക്കുക  എന്നാ പണ്ഡിതൻമാർ പ്രയോഗിച്ചതായി കാണാം.

ഫത്ഹുൽ മുഈനിൽ തന്നെ 
ان يقوم من مصلاه
മുസ്വല്ലയിൽ (നിസ്കരിച്ച അതേ സ്ഥലത്ത് ) നിന്ന്  എഴുനേൽക്കുക മാറിയിരിക്കുക എന്ന് പറഞ്ഞതിന് ശേഷം
പറയുന്നത് കാണുക

അവൻ നീങ്ങിയിരിക്കൽ(. انصرافه) നിസ്കാരത്തിന് ഉടനെ ചൊല്ലേണ്ട ദിക്റുകൾ സുന്നത്താവുന്നതിന് വിരുദ്ധമല്ല കാരണം അവയല്ലാം  അവൻ നീങ്ങിയിരുന്ന സ്ഥലത്ത് നിന്ന്
(في محله الذي ينصرف إليه) നിർവഹിക്കേണ്ടതാണ്.( ഫത്ഹുൽ മുഈൻ 78)



وانصرافه لا ينافي ندب الذكر له عقبها لانه يأتي به في محله الذي ينصرف إليه ( فتح المعين،  78)

ഫത്ഹുൽ മുഈൻ വിവരിച്ച് അതിന്റെ വ്യാഖ്യാനം ഇആനത്തിൽ  പേജ് 78 ൽ വിവരിക്കുന്നു '

മുസ്വല്ലയിൽ (നിസ്കരിച്ച അതേ സ്ഥലത്ത് ) നിന്ന് മാറിയിരിക്കൽ(وانصرافه) ശ്രേഷ്ടമാണ് (ഇആനത്തിൽ 78)

(قوله: وانصرافه) أي الإمام من مصلاه الذي هو أفضل.

വീണ്ടും പറയുന്നു. യൻസരിഫു എന്ന് പറഞ്ഞാൽ  നീങ്ങിയിരിക്കുക എന്നാണ്
(ഇആനത്തിൽ 78)

وقوله: الذي ينصرف إليه أي الذي ينتقل إليه.
(ഇആനത്തിൽ 78)


ചരുക്കത്തിൽ മാറിയിരിക്കുക, തെറ്റിയിരിക്കുക, നീങ്ങിയിരിക്കുക  മുസ്വല്ലയിൽ (നിസ്കരിച്ച അതേ സ്ഥലത്ത് ) നിന്ന് എഴുനേൽക്കുക എന്നല്ലാം പറഞ്ഞതിന്റെ ഉദ്ധേശം ഒന്ന് തന്നെയാണ് '


നിസ്കരിച്ച അതെ സ്ഥലത്ത് തന്നെ ഇരിക്കാതെ അൽപം തെറ്റിയിരുന്നു (നീങ്ങിയിരുന്നു) വലത് ഭാഗം മഅമൂമീങ്ങളിലേക്ക് ആക്കി  ഇരിക്കൽ ഏറ്റവും ശ്രേഷ്ടതയും  ,

നീങ്ങിയിരിക്കാതെ അതെ സ്ഥലത്ത് തന്നെ വലത് ഭാഗം മഅമൂമീങ്ങളിലേക്ക് ആക്കി  ഇരിക്കൽ ആദ്യ രുപത്തിന് ശേഷം ശ്രേഷ്ടതയുമാണ്.

അതായത്  ഏറ്റവും ശ്രേഷ്ഠതയുള്ള
ആദ്യരൂപം ഉപേക്ഷിക്കുകയാണങ്കിൽ രണ്ടാം രൂപമാണ് ശ്രേഷ്ടത എന്നാണ് ഫത്ഹുൽ മുഈനക്കമുള്ള ഗ്രന്ഥങ്ങളിൽ പണ്ഡിതൻമാർ വ്യക്തമാക്കുന്നത് '

മേൽ പ്രകാരം ഇരുന്നതിന് ശേഷം ദിക്റുകളും  പ്രാർഥനയും കൊണ്ട് വരണമെന്നും മഅമൂമിങ്ങൾ ആമീൻ പറയുമെങ്കിൽ ആ പ്രാർഥന ഉറക്കെയാക്കലും അവർ  ആമീൻ പറയൽ സുന്നത്താണന്നും ഫത്ഹുൽ മുഈനിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

يسن افتتاح الدعاء با الحمد لله  والصلاه على النبي صلى الله عليه وسلم والختم بهما وبامين وتأمين مؤموم سمع دعاء الامام وان حفظ ذلك
(فتح المعين ٧٨)

ഫത്ഹുൽ മുഈൻ പറയുന്നു'

ദുആ അറിയുന്നവനാണങ്കിലും ഇമാമിന്റ ദുആ കേൾക്കുന്ന മഅമൂം ആമീൻ പറയലും ദുആയുടെ തുടക്കവും ഒടുക്കവും ഹംദ് സ്വലാത്ത് കൊണ്ടാവലും സുന്നത്താണ് (ഫത്ഹുൽ മുഈൻ 78)

ഫത്ഹുൽ മുഈൻ മാത്രമല്ല മഖ്ദൂമിന്റെ
അൽ അജ്വിബത്തുൽ അജീബ
പേജ് 19 ലും ഗ്രന്ഥങ്ങളിലും പറഞ്ഞത് നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്.


ഇതല്ലാം മറച്ച് വെച്ചും ,കട്ടുവെച്ചും ജനങ്ങളെ കബളിപ്പിക്കുകയാണ് ഒഹാബി പുരോഹിതൻമാർ ചെയ്യുന്നത്.

"ഖിയാം' (എഴുന്നൽക്കൽ) നിസ്കരിച്ച സ്ഥലത്തു തന്നെയിരിക്കുക
എന്നുള്ളതിനോട് എതിരല്ലെന്നു 'മസ്ലക്കുൽ അത്കിയായി
(പേജ്: 12)ൽ വിവരിച്ചിട്ടുണ്ട്.

فهذا لا ينافي  الاشتغال  با الورد  اذ لا يلزم  مناالقيام عقب السلام  ترك الاشتغال به  ولا مناالاشتغال به  عقبه ترك القيام عقبه  وكذا لاينافي ملازمة الامام مصلاه لان العلتين منافسات اذا حول وجهها ال المؤمومين أو انحرف عن القبلة كما ذكره الاذرعي  مسلك الأتقياء ٧٥


അപ്പോൾ ഖിയാമിന് എഴുന്നേറ്റു പോവുക എന്നർത്ഥമില്ലെന്നു
വ്യക്തം.

ഇമാമിന് എഴുന്നേറ്റ് പോ
കുന്നതാണ് ഏറ്റവും പുണ്യം എന്ന് സൈനുദ്ധീൻ മഖ്ദൂം റ
 ഫത്ഹറുൽ മുഈനിൽ രേഖപെടുത്തിയിട്ടുണ്ടന്ന് ചിലർ
 പറയുന്നു. ഇത് ശരിയല്ല .

കാരണം അവിടെ തന്നെ ഇരിക്കുന്ന കാലത്തോളം അവനു മലക്കുകൾ പ്രാർഥിക്കുമെന്ന് നബി( സ്വ) പറഞ്ഞതായി ബുഖാരിയിൽ ഉണ്ട്.


ഇമാമിന് മലക്കുകളുടെ പ്രാർഥന
 ലഭിക്കാതിരിക്കുന്നതാണ് ഏറ്റവും പുണ്യമെന്നോ   നബി (സ്വ)യുടെയും ഖുലഫാഇന്റെയും പതിവുകൾക്കെതിരെ
ചെയ്യണമെന്നോ സൈനുദ്ദീൻ മഖ്ദൂം (റ) പറയാൻ നിർവാഹമില്ല.

മാത്രമല്ല,

പൊന്നാനിയിലുള്ള സൈനുദ്ദീൻ മഖ്ദൂം (റ) ന്റെ പള്ളിയിൽ
അന്നുമുതൽ ഇന്നുവരെ നിസ്കരിച്ച സ്ഥലത്തുതന്നെ തിരിഞ്ഞിരുന്നു  ഇമാം
 കൂട്ടുപ്രാർഥന നടത്തകയും മഅമൂമുകൾ ആമീൻ പറയുകയും
ചെയ്യുന്ന പതിവാണുള്ളത് അതു സുന്നത്താണെന്ന് സൈനുദ്ദീൻ
മഖ്ദൂം(റ) തന്നെ

ഫത് ഹുൽ മുഈനിലും 'അൽ അജ് വി ബത്തുൽ
അ ജിബ' യിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ചുരുക്കത്തിൽ നിസ്കരിച്ച സ്ഥലത്ത് നിന്ന് അൽപം മാറി   നിന്ന് തിരിഞ്ഞിരിക്കൽ ഏറ്റവും പുണ്യമാണ്

ആ പുണ്യം ഉപേക്ഷിച്ചാൽ ഇരുന്ന സ്ഥത്ത് തന്നെ വലത് ഭാഗം തിരിഞ്ഞിരിക്കൽ പുണ്യമാണ് എന്നാണ് ഫത്ഹുൽ മുഈൻ പറയുന്നത്  ..

നിസ്കരിച്ച സ്ഥലത്ത് നിന്ന് അൽപംമാറി    തിരിഞ്ഞിരിക്കുന്നതിന്ന് ഖിയാം എന്ന വാചകം അവർ പറഞ്ഞു എന്ന് മാത്രം -


നിസ്കാര രേഷേം കൂട്ടപ്രാർഥന പാടില്ല
എന്ന വ്യക്തമായ ഒരു വാചകം പോലും
ഫത്ഹുൽ മുഈനിലോ  മറ്റു ഫിഖ്ഹിന്റെ കിതാബിലോ ഒറ്റ വഹാബിക്കും മൗദൂദിക്കും കാണിച്ചു തരാൻ സാധ്യമല്ല.
ഉണ്ടങ്കിൽ കൊണ്ട് വരാൻ ഞാൻ സർവ പുരോഹിതന്മാരെയും വെല്ലുവിളിക്കുന്നു.


മറിച്ച്  ഫത്ഹുൽ മുഈനടക്കമുള്ള സർവ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിലും  പറഞ്ഞത് നേരത്തേ ഉദ്ധരിച്ചിട്ടുണ്ട്.

അത് ഒന്നും കൂടി വായിക്കുക


يسن افتتاح الدعاء با الحمد لله  والصلاه على النبي صلى الله عليه وسلم والختم بهما وبامين وتأمين مؤموم سمع دعاء الامام وان حفظ ذلك
(فتح المعين ٧٨)

ഫത്ഹുൽ മുഈൻ പറയുന്നു'

ദുആ അറിയുന്നവനാണങ്കിലും ഇമാമിന്റ ദുആ കേൾക്കുന്ന മഅമൂം ആമീൻ പറയലും ദുആയുടെ തുടക്കവും ഒടുക്കവുംഹംദ് സ്വലാത്ത് കൊണ്ടാവും സുന്നത്താണ് . (ഫത്ഹുൽ മുഈൻ 78)

ഇത്രയും വ്യക്തമായും പറഞ്ഞത് മറച്ചുവെച്ച്  നിസ്കരിച്ച സ്ഥലത്ത് നിന്ന് അൽപംമാറി   നിന്ന് തിരിഞ്ഞിരിക്കുന്നതിന്ന് ഖിയാം എന്ന വാചകം അവർ പറഞ്ഞത് ചൂണ്ടി കാട്ടി തെറ്റിദ്ധരിപ്പിക്കുകയാണ് ഒഹാബി പുരോഹിതൻമാർ



ഫത്ഹുൽമുഈനിൽ പറഞ്ഞത് ഇതാണ്.



واستقبال القبلة حلة الذكر والدعاء إن كان منفردا او مؤموما
واما الإمام إذا ترك القيام من مصلاه الذي هو أفضل له
فالافضل جعل يميني إلى المأمومين ويساره إلى القبلة (فتح المعين ٥٦


ഇതിൽ ഇമാമിനു മൂന്നുവിധം പ്രവർത്തിക്കാമെന്നാണു പറയുന്നത് '

1 ഖിബ്ലക്കു നേരെയിരിക്കുക.

2. എഴുന്നേറ്റു നിൽക്കുക,

3 .തെറ്റിയിരിക്കുക.

ഇതിൽ രണ്ടാമതായി പറഞ്ഞ ഖിയാം ഒന്നാമതായി പറഞ്ഞ
ഖിബ്ലക്ക് നേരെയിരിക്കുന്നതിനേക്കാൾ ഉത്തമമാണ്.

അഫ്ള്ല് എന്ന വാക്ക് നകിറ ആയതിനാൽ അവിടെ

 (മുഫ് ള്ളൽ മിൻഹു) സങ്കൽപിക്കൽ നിർബന്ധമാണെന്ന് അൽഫിയ തുട
ങ്ങിയ അറബി വ്യാകരണ കിതാബുകളിൽ വിവരിച്ചിട്ടുണ്ട്.

وافعل التفضيل صله  ابدا تقديرا أولفظا بمن إن جردا

അപ്പോൾ  (അഫ്ളൽ) എന്ന സ്ഥലത്ത് (മിൻഹു) എന്ന്
സൽപിക്കുമ്പോൾ അതിന്റെ മുമ്പ് പറഞ്ഞ ഇസ്തിഖ് ബാലുൽ ഖിബ് ലത്തി
(ഖിബ് ലയിലേക്ക് മുന്നിട്ടൽ )


എന്ന വാക്കിലേക്കാണ് പ്രസ്തുത ളമീർ മടങ്ങുക


പിന്നിൽ പറഞ്ഞ തെറ്റിയിരിക്കലിലേക്കല്ല. അപ്പോൾ ഖിയാം ഖിബ് ലക്ക് മുന്നിട്ടുന്നതിനേക്കാൾ ശ്രേഷ്ടതയുള്ളത് എന്ന് മാത്രമെ വരികയുള്ളു.

അൽ അഫ്ളല് എന്നത് മഅറിഫ
ആയതിനാൽ മുഫള്ളൽ മിൻഹുവിനെ  സങ്കൽപിക്കേണ്ടതില്ല.

. അപ്പോൾ വലതു ഭാഗം മഅമൂമീങ്ങളിലേക്കായി തിരിഞ്ഞിരിക്കൽ എല്ലാത്തിനേക്കാളും ശ്രേഷ്ടമാണന്ന് വരുന്നു.

 ഉസ്താദുമാരിൽ നിന്ന്‌
കിത്താബ് ഓതിപ്പഠിക്കുന്നവർക്ക് ഇത് മനസ്സിലാക്കാൻ പ്രയാസമില്ല -


നിസ്കരിച്ച സ്ഥലത്തു തന്നെ തിരിഞ്ഞിരുന്ന്
ഇമാം ദുആയിരിക്കൽ
സുന്നതായ പുണ്യകർമമാണെന്നു ശാഫി മദ്ഹബുകളിലേയും മറ്റു മദ്ഹബുകളിലെയും ധാരാളം കിതാബുകളിൽ വ്യക്തമാക്കുന്നുണ്ട്.
ഇമാം നവവി  പറയുന്നു.

ويستحب أن يقبل علي الناس فيدعو (شرح المهذب ٣/٤٨٨)


ഇമാം ജനങ്ങളിലേക്കു തിരിഞ്ഞിരിക്കലും പ്രാർഥിക്കലും സുന്നത്താവുന്നു.

(ശറഹുൽ മുഹദ്ധബ് 3 / 488)


اتفق الشافعي والأصحاب وغير هم على أنه يستحب ذكر الله  تعالى بعد السلام ويستحب ذلك للامام والمؤموم والمنفرد والرجل والمرأة والمسافر وغير هم ويستحب أن يدعو أيضا بعد السلام با الاتفاق وجات في هذه المواضع احاديث كثيره صحيحة (شرح المهذب ٣/٤٧٤)

സലാം വീട്ടിഷം ഇമാമിനും മഅമൂമിനും സ്വന്തം  നിസ്കരിക്കുന്നവനും
സ്ത്രീക്കും പുരുഷനും ദിക്റും ദുആയും സുന്നതാണ്
എന്ന കാര്യത്തിൽ ശാഫിഈ ഇമാമും അസ്ഹാബും മറ്റു ഉലമാക്കളും
എകാഭിപ്രായക്കാരാണ് കാരണം.
ഈ വിശയത്തിൽ നിരവധി
ഹദീസുകൾ സ്വഹീഹായി വന്നിട്ടുണ്ട്.
(ശറഹ് മുഹദ്ധബ് 3 / 484 )

ഇമാം ദുആ ഇരക്കുമ്പോൾ മുഖം മാഅമുകളിലേക്ക് തിരിഞ്ഞിരിക്കണമെന്ന് അബൂഹനീഫ(റ)യിൽ നിന്ന് അബുല്ലയ്സ് ഉദ്ധരിച്ചിരിക്കുന്നു.
 (ശറഹു ശിർ അത്തിൽ ഇസ്ലാം: 116)

.
ഇബ്നുഹജറുൽ അസ്ഖലാനി (റ) പറയുന്നു.

ഇമാം വലതു ഭാഗം മഅമുമുകളിലേക്കും
ഇടതുഭാഗം ഖിബ്ലയിലേക്കും തിരിഞ്ഞിരുന്നു.
ദുആ ചെയ്യണമെന്നാണു ശാഫിഈ മദ്ഹബിലെ ഭൂരിഭാഗം പണ്ഡി
തന്മാരും പറഞ്ഞിട്ടുള്ളത്-
 (ഫത്ഹുൽബാരി).


തുഹ്ഫയുടെ കർത്താവായ ഇബ്നുഹജറുൽ ഹൈതമി (റ )പറയുന്നു:
സലാം വീട്ടി ദിക്റും ദുആയും കഴിഞ്ഞ ശേഷം പിരിഞ്ഞ്
പോകുന്നതാണ് ഇമാമിനും മഅ്മൂമിനും ഒറ്റക്കു നിസ്കരിക്കുന്നവനും
സുന്നത്ത്- (ശറഹ് ബാഫള്ൽ: 1-178).

ويستحب للامام أن يقبل عليهم في الذكر والدعاء
(مغني١/١٨٢)

ദിക്റ് ചൊല്ലുമ്പോഴും ദുആ ഇരക്കുമ്പോഴും ഇമാം മഅ്മൂമിലേക്ക്
തിരിഞ്ഞിരിക്കുന്നതാണു സുന്നത്ത്
(മുഗ്നി: 1-182).


അവർ മാറ്റിപ്പറഞ്ഞു.

നിസ്ക്കാരത്തിന്റെ ശേഷമുള്ള പ്രാർത്ഥനയെക്കുറിച്ചു മുജാഹിദുക
ളുടെ അഭിപ്രായങ്ങൾക്കു പല പരിണാമങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യ
കാലത്ത് സുന്നികളെപോലെ ഇമാം ബഹുവചനംകൊണ്ടു ദുആ
ചെയ്തു മഅ്മൂമുകൾ ആമീൻ പറയുകയായിരുന്നു പതിവ്. പിന്നീട്
ഇമാം സലാം വീട്ടിയ ഉടനെ എഴുന്നേറ്റു പോവുകയാണു വേണ്ടതെന്നും
അവിടെത്തന്നെയിരിക്കൽ തെറ്റാണെന്നുമുള്ള ബോധോദയം ഉണ്ടായി.
അതോടെ പ്രാർത്ഥന ഇല്ലാതായി.

 ഇപ്പോഴത്തെ വെളിപാട് ഇമാം അവി
ടെത്തന്നെ തിരിഞ്ഞിരിക്കുന്നതിനു വിരോധമില്ലെങ്കിലും ബഹുവചനം
കൊണ്ടു ദുആയിരക്കൽ വിരോധിക്കപ്പെട്ടതാണെന്നും അഥവാ ബഹുവചനം കൊണ്ടു ദുആ ഇരന്നാൽ തന്നെ മഅ്മൂമുകൾ ആമീൻ പറയൽ കുറ്റമാണെന്നുമാണ് .


1951 ലെ അൽമനാർ പറയുന്നു:
 "സലാം വീട്ടിയ ഉടനെ ഇമാം തിരിഞ്ഞിരുന്നു ദിക്റും ദുആയും നടത്തുന്നത് യഹൂദ പണ്ഡിതന്മാർ അവ
രുടെ മതത്തിൽ പലതും കൂട്ടിച്ചേർത്ത പോലെ നമ്മുടെ ഉലമാക്കൾ
ഇസ്ലാമിൽ കടത്തിക്കുട്ടിയാണ്',

(അൽമനാർ. ജൂത പണ്ഡിതന്മാരും
നമ്മുടെ ഉലമാക്കളും എന്ന തലക്കെട്ടിൽ)


സുന്നികൾ കൂട്ടുപ്രാർത്ഥനക്കു എന്തു തെളിവുകളുദ്ധരിച്ചാലും
മൊത്തത്തിൽ മുജാഹിദുകൾക്കു പറയാനുള്ളത് അതൊക്കെ കളവാ
ണെന്നാണ്. സുന്നികൾ ഖുർആനിൽനിന്നും സുന്നത്തിൽ നിന്നും ആദ്യകാല പണ്ഡിതന്മാരുടെ അംഗീകൃത ഗ്രന്ഥങ്ങളിൽ നിന്നുമാണ് തെളി
വുദ്ധരിക്കുക. അറബിയറിയാത്ത പൊതു ജനങ്ങൾ എന്തു ചെയ്യും?

മുജാഹിദ് നേതാക്കൾ തന്നെ എഴുതിയ മലയാള പുസ്തകത്തിൽ കൂട്ടു
പ്രാർത്ഥനയെക്കുറിച്ചു വല്ലതും പറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കു
കയാണ് എളുപ്പമാർഗ്ഗം -

 എന്നാൽ പിന്നെ അതു കളവാണെന്നു പറയാൻ
 പറ്റില്ലല്ലോ.

നോക്കു :
നബി(സ) പലപ്പോഴും വലതുഭാഗ
തിരിഞ്ഞിരുന്നുകൊണ്ട് ദുആ ചെയ്തിരുന്നതായി മുസ്ലിമിൽ വന്നിരി
രിക്കുന്നു'
(അൽമുർശിദ് പുസ്തകം 2:386),


വലതുഭാഗം മഅമൂമുകളുടെ നേരെയാക്കിക്കൊണ്ട് അവിടെയിരുന്ന് ദിക്റും ദുആയും ചൊല്ലുന്നുത് സുന്നതാകുന്നു. ഇങ്ങനെയാണ് നബി( സ ) യുടെയും സ്വഹാബബത്തിന്റെയും സുന്നത്തായി നമ്മുടെ ഇമാമുകൾ വിവരിക്കുന്നത്.

(അൽമുർശിദ്, 2-229)

ദുആ ചെയ്യുമ്പോൾ മഅമൂമുകൾ തന്റെ ദുആക്ക്ആമീൻ ചൊല്ലണമെന്ന് ഇമാം ഉദ്ദേശിക്കുന്നതും അതിനായി ഇമാം
ദുആ 'ജഹ്റാ ക്കുന്നതും (ഉറക്കെയാക്കുന്നതും )ഏകവചനം വന്നിട്ടില്ലാത്ത ദുആയിൽ ബഹുവചനത്തിന്റെ പദം ഉപയോഗിക്കുന്നതും സുന്ന
ത്തിനോടു വിരോധമായി വരുമോ?
 ഒരിക്കലും വിരോധമായി വരിക
യില്ല.
 (അൽമുർശിദ്: 2-25)

 ഈ എഴുതിയതെല്ലാം കേരള വഹാബിക
ളുടെ നേതാവ് കെ എം മൗലവിയാണ്. സുന്നികൾ പറയുന്നതുപോലെ
ഇമാമുകൾ പറഞ്ഞിട്ടുണ്ടെന്നു മൗലവി തന്നെ ഇവിടെ സമ്മതിക്കുന്നു.


ദുആ കെട്ടിക്കുട്ടി ഉണ്ടാക്കിയതാണെന്ന് അൽമനാറിൽ വഹാബികൾ
എഴുതിയപ്പോഴും കൂട്ടുപ്രാർത്ഥന സുന്നത്താണെന്നു അൽമുർശിദിൽ
അവർ എഴുതിയപ്പോഴും അവർ ഖുർആനും സുന്നത്തും പ്രസംഗിക്കു
ന്നവരായിരുന്നു എന്നത് വായനക്കാർ ചിന്തിക്കേണ്ടതാണ്.


ഇബ്നുതൈമിയ്യ പറയുന്നു.
'തീർച്ചയായും മഅ്മൂം ആമീൻ ചൊല്ലി
യാൽ മഅ്മൂം പ്രർഥിച്ചവനായി.
 മൂസാനബിയോടും ഹാറൂൻ നബി
യോടും നിങ്ങളുടെ പ്രാർത്ഥനക്കുത്തരം നൽകപ്പെട്ടുവെന്ന് അല്ലാഹു
പറഞ്ഞു. അവിടെ മൂസാ നബി ദുആയിരന്നു
ഹാറൂൻ നബി ആമീൻ
പറയുകയായിരുന്നു.

മഅമൂം ആമീൻ പറയുമ്പോൾ ഇമാം ബഹുവചനം കൊണ്ടു പ്രാർത്ഥിക്കുകയാണു വേണ്ടത്. ഫാതിഹ സൂറയിലുള്ളത്  പോലെ തന്നെ
മഅമൂം ആമീൻ പറയുന്നത് ഇമാം രണ്ടുപേർക്കും
കൂടിപ്രാർത്ഥിച്ചു എന്ന നിലയിലാണ്.

 അപ്പോൾ ഇമാം ബഹുവചനം കൊണ്ട്
പ്രാർത്ഥിച്ചില്ലായെങ്കിൽ അവൻ
മഅമൂമൂകളെ വഞ്ചിച്ചു'

(ഫതാവാ ഇബ്നുതൈമിയ്യ 1-211).


മൊത്തത്തിൽ, ഒറ്റക്കു പ്രാർത്ഥിക്കുന്നതിനേക്കാൾ കൂട്ടുപ്രാർത്ഥന
യാണ് ഏറ്റവും പുണ്യമെന്ന് ഇസ്ലാമിക തെളിവുകളിൽ നിന്നു വ്യക്ത
മാകുന്നതാണ് -

 സംഘടിതമായി അല്ലാഹുവിനോടു പ്രാർത്ഥിക്കുമ്പോൾ
ഉത്തരം നൽകപ്പെടാൻ കൂടുതൽ സാധ്യതയുണ്ട്.

അർഹരല്ലാത്തവരുടെ
പ്രാർത്ഥന പോലും സ്വീകരിക്കപ്പെടാൻ അതു കാരണമാകും.

നബി(സ്വ)പറയുന്നു :

قال رسول الله (ص) لايقعد  قوم يذكرون الله إلا حفتهم الملاىكة وغشىتهم الرحمة ونزلت علىهم السكينة وذكرهم الله فيمن عنده(مسلم كتاب الذكر ۳۸)

അള്ളാഹുവിന് സംഘടിതമായി ദിക്ർ  ചൊല്ലിക്കൊണ്ടിരിക്കുന്ന ജനങ്ങളെ മലക്കുകൾ പൊതിയുകയും  അനുഗ്രഹം ചൊരിയുകയും സമാധാനം അവരിൽ ഇറക്കുകയും അള്ളാഹുവിന്റെ അടുക്കൽ ഉള്ളവരിൽ (മലക്കുകൾ)
 അവർ പുകഴ്ത്തപ്പെടുകയും ചെയ്യും' (മുസ്ലിം)

لا ىشقى جلىسهم (بخارى باب فضل ذكر الله عزوجل ٦٦)
അവരുടെ കൂടെ ഇരിക്കുന്നവർ (അനർഹരാണെങ്കിലും) പരാജയപ്പെടുകയില്ല
'' (ബുഖാരി) .

ആരാധനകളിൽ അൽപം വീഴ്ചയുണ്ടെങ്കിൽ മറ്റു സജ്ജനങ്ങളുടെ പ്രാർഥനയിൽ കൂടിയാൽ അതു സ്വീകരിക്കപ്പെടാൻ സാധ്യതയുണ്ട്.

 നിനക്കുമാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോടു മാത്രം ഞങ്ങൾ സഹായത്തിനപേക്ഷിക്കുകയും ചെയ്യുന്നു എന്നർത്ഥം വരുന്ന
ഖുർആൻ വാക്യത്തിൽ ഇമാം ബൈളാവി പറയുന്നു.

أدرج عبادته فى تضاعىف عبادتهم وخلط حاجته بحاجتهم

لعلها تقبل ببركاتها ويجاب إليها ولهذا شرعت الجماعة
(بيضاوی شریف ۳۳/ ۱ مع كازروني)

സജജനങ്ങളുടെ ആരാധനയോട് തന്റെ ആരാധനയും അവരൂടെ
ആവശ്യത്തോടു തന്റെ ആവശ്യവും കൂട്ടിച്ചേർത്തത് അവരുടെ ആരാ
ധനയുടെ ബർകത്തുകൊണ്ടു തന്റെ ആരാധന സ്വീകരിക്കപ്പെടാനും
ആവശ്യം പൂർത്തീകരിക്കപ്പെടാനും വേണ്ടിയാണ്.

അതിനു വേണ്ടിയതന്നെയാണ് സംഘടിത നിസ്കാരം നിശ്ചയിക്കപ്പെട്ടതും.
ബൈളാവി 1 /33


 ഇബ്രാഹീംനബി(അ)യും ഇസ്മാഈൽ നബി(അ)യും കഅബയുടെ പണി
പൂർത്തിയാക്കിയ ശേഷം ബഹുവചനം കൊണ്ടു ദുആ ഇരന്നതും മറ്റും
ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഒരാൾ ബഹുവചനംകൊണ്ടു പ്രാർത്ഥിക്കുകയും മറ്റുള്ളവർ ആമീൻ പറ
യുകയും ചെയ്യുന്ന കൂട്ടുപ്രാർത്ഥനയാണ്
ഏറ്റവും ഉത്തമമെന്നു
ഹദീസുകൾ വ്യക്തമാക്കുന്നു.



നബി (സ) പറയുന്നു.

أخرج الحاكم عن حبيب بن سلمةالفهري سمعت رسول الله صلى الله عليه وسلم يقول لا يجتمع ملا فيدعو بعضهم ويؤمن بعضهم الا اجا بهم الله تعالى   (فتح الباری ۱۹۷-۱۱)

ഒരു സംഘം ഒരുമിച്ചുകൂടി പ്രാർഥിക്കുകയും മറ്റുള്ളവർ ആമീൻ
പറയുകയും ചെയ്താൽ അല്ലാഹു അതു സ്വീകരിക്കാതിരിക്കുകയില്ല.

ഫത്ഹുൽബാരി. 11/19 7-ഹാകിം).

 ഇങ്ങനെയുള്ള കൂട്ടുപ്രാർത്ഥ
കൾ നബി സർവസാധാരണമായി ചെയ്തിരുന്നുവെന്നും ഹദീകളിൽ നിന്നു.  വ്യക്തമാവുന്നുണ്ട്. '

അല്ലാഹുവേ നിന്നെക്കുറിച്ചുള്ള
ഭയം അങ്ങൾക്കു നീ പ്രദാനം ചെയ്യേണമേ. എന്നു തുടങ്ങുന്ന പ്രാർഥന കൊണ്ട് സ്വഹാബത്തിനു കൊടുക്കാതെ ഒരു സദസ്സിൽ നിന്നു നബി (സ) എഴുന്നേറ്റുപോവൽ ചുരുക്കമായിരുന്നു'

(ബുഖാരി, മുസ്ലിം)

അല്ലാഹുവേ എനിക്കും മുഹമ്മദിനും നീ കരുണ ചെയ്യേണമേ;
ഞങ്ങളോട് കൂടെ മറ്റാർക്കും കരുണ ചെയ്യരുതേ, എന്നു പ്രാർഥിച്ച
ദുൽഖുവൈസിറത്ത് കൂട്ടു പ്രാർത്ഥനയുടെ വിരോധിയായിരുന്നു.

നബി (സ്വ ) അവനെ ഉപദേശിച്ചു ( ബുഖാരി)

 ബഹുവചനം കൊണ്ട് പ്രാർഥിക്കുമ്പോൾ
 ആമീൻ പറയുന്നതു വലിയ പുണ്യമുള്ളതാണെന്നും അതിനെ നിഷേധിക്കുന്നത് യഹൂദ ചര്യയാണെന്നും ഹദീസുകൾ വ്യക്തമാക്കുന്നു.


നബി (സ്വ) പറയുന്നു.

وعن عائشة رضي الله عنها مرفوعا ما حسدتكم اليهود على شي ء ماحسدتكم على السلام والتأمين

 (رواه ابن ماجة

قال في الفتح وصححه ابن خزيمة وأخرجه ابن ماجة أيضا من حديث ابن عباس بلفظ ما حسدتكم
علي أمين فاكثروا من قول امين
فتح الباري ۱۱/۱۹۷)

ആമീൻ ,സലാം എന്നിവയിൽ യഹൂദികൾ നിങ്ങളോടു അസൂയ വെച്ചത് പോലെ മറ്റൊന്നിലും അസൂയ വെച്ചിട്ടില്ല.

 (ഇബ്നുമാജ  62 അഹമ്മദ് ,ഇബന് ഖുസൈമ  )


അത് കൊണ്ട് നിങ്ങൾ ആമീൻ പറയൽ വർദിപ്പിക്കുക ( ഇബ്നു മാജ 62 )

പ്രാർഥിക്കുന്നവനും ആമീൻ പറയുന്നവനും പ്രതിഫലത്തിൽ തുല്യ പങ്കാളിയാണ്
( ജാമി ഉസ്വഗീർ )



عن انس (رض) دخل النبي (ص) علينا وماهو الا انا وامي وام حرام  خالتى فقال قوموا فلاصلي بكم في غير وقت
صلاة فصلی بنا ثم  دعا لنا بكل خير من خير الدنيا والأخرة

(مسلم باب جواز الجماعة في النافلة-١٦١ ٥)

അനസ് (റ) ഉദ്ധരിക്കുന്നു. ഒരിക്കൽ നബി(സ്വ) ഞങ്ങളുടെ വീട്ടിൽ
വന്നു. വീട്ടിൽ ഞാനും എന്റെ ഉമ്മയും ഇളയുമ്മ ഉമ്മുഹറാമും ഉണ്ടാ
യിരുന്നു. അപ്പോൾ നബി(സ്വ) പറഞ്ഞു: 'നിങ്ങൾ എഴുന്നേൽക്കുക.
ഞാൻ നിങ്ങളോടൊപ്പം നിസ്കരിക്കാം'. അതൊരു സാധാരണ നിസ്കാ
രത്തിന്റെ സമയമായിരുന്നില്ല. നബി(സ്വ) ഞങ്ങൾക്ക് ഇമാമായി നിസ്ക
രിച്ചു. പിന്നീട് ഐഹികവും പാരത്രികവുമായ എല്ലാ ഗുണങ്ങൾക്കും
ഞങ്ങൾക്കു പ്രാർത്ഥിച്ചു- (മുസ്ലിം; 5-161).

عن العامر ي  عن أبيه قال  صليت مع رسول الله (ص) الفجر فلما سلم انحرف
 ورفع يديه ودعا اللهم بارك لنا في مدينة نا  وفي مدنا وصاعنا
 (ابن أبي شيبة تحفة الأحوذی؛
مجمع الزوائد الحافظ الهيثمي  ۲/۱٩۹)

ആമിർ (റ) തന്റെ പിതാവിൽനിന്നു നിവേദനം ചെയ്യുന്നു. 'ഞാൻ
നബി (സ്വ)യോടൊന്നിച്ച സുബ്ഹി നിസ്കരിച്ചു. സലാം വീട്ടിയ
ശേഷം നബി(സ) ഞങ്ങളിലേക്കു തിരിഞ്ഞിരുന്നു രണ്ടു കരങ്ങളും
ഉയർത്തി പ്രർഥിച്ചു. അല്ലാഹുവേ, ഞങ്ങളുടെ നാട്ടിലും, ഭക്ഷണ
സാധനങ്ങളിലും നീ ബർക്കത്തു നൽകേണമേ.

 ഇബ്നു അബീശൈബ
തുഹ്ഫത്തുൽ അഹ്വദി, 2-199).


ഇതുപോലുള്ള ഹദീസ് ഇബ്നു അബ്ബാസി(റ)ൽ നിന്നുദ്ധരിക്കപ്പെ
ട്ടതു കബീറിലും ഇബ്നു ഉമറിൽ നിന്നുദ്ധരിക്കപ്പെട്ടത് ഒൗസത്തിലും
ത്വബ്റാനി വിവരിച്ചിട്ടുണ്ട്. ഈ രണ്ടു ഹദീസും സ്വഹീഹാണെന്നു വഫാ
ഉൽ വഫാഇ (1-54)ലൂം വിവരിച്ചിട്ടുണ്ട്.

അബൂഹുറയ്റ ഉദ്ധരിക്കുന്നു :

ان  رسول الله (ص) رفع يده بعد ما سلم وهو مستقبل
القبلة فقال اللهم خلص الوالىد بن الولىد وعىاش بن ربيعة وسلمى بن هشام و ضعفة المسلمين
 (ابن كثير ۱۷۲-۳) عن ابن عباس
(رض) قال سمعت رسول الله (ص) يقول ليلة حىن  فرغ من
صلواته اللهم اجعلنا هادين مهدي (ترمذی ۱۷۲-۲
كتاب الدعوات)

നബി(സ്വ) നിസ്കാരത്തിൽ നിന്നു സലാം വീട്ടിയതിനുശേഷം
ഖിബ്ലയിലേക്കു തിരിഞ്ഞു കൈ ഉയർത്തിക്കൊണ്ടു ഇപ്രകാരം
പ്രാർത്ഥിച്ചു. അല്ലാഹുവേ, പാവപ്പെട്ട മുസ്ലിംകളെയും സൽമയെയും
അയ്യാശിനെയും വലീദിനെയും നീ രക്ഷപ്പെടുത്തണമേ-

 (ഇബ്നുക
സീർ. 3-172)
നബി (സ) പറയുന്നു

إن انا دعوت فامناوا (دلائل النبوة)

ഞൻ പ്രാർത്ഥിച്ചാൽ  നിങ്ങൾ ആമീൻ പറയുക.( ദലാഇലുന്നുബുവ്വത്)



ولايوم قوم فىخص نفسه بدعوة دونهم فإن فعل فقد خانهم
 (ترمذي، طبراني، مسند أحمد ٢٦٠-٥)

ഒരാൾ ഒരു ജനതക്ക് ഇമാമായി  നിസ്കരിക്കുകയും മഅമൂമുകളെ കുടാതെ സ്വന്തം ശരീരത്തിനു വേണ്ടി പ്രാർത്ഥന നടത്തുകയും ചെയ്താൽ അവൻ അവരെ വഞ്ചിച്ചിരിക്കുന്നു

 (അഹ്മദ്, ത്വബ്റാനി)

സ്വശരീരത്തിനു പ്രാർത്ഥനയെ
 പ്രത്യകമാക്കുന്നവൻ ജനങ്ങൾക്ക് ഇമാ
മാകരുത്. അങ്ങനെ ചെയ്യുന്നവർ ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു.

(തുർമുദി 1-47),


മആരിഫുസ്സുനൻ പറയുന്നു:
 നിസ്കാരാന്തരം
കൂട്ടുപ്രാർത്ഥനക്ക് ഇവ്വിഷയക
മായ റിപ്പോർട്ടുകളും പര്യാപ്തമായ തെളിവുകളാണ്.

(മആരിഫു
സ്സുനൻ: 3-122).


ഫർള് നിസ്കാരാനന്തര മുള്ള കൂട്ടു പ്രാർത്ഥന
 മഅ്മുമുകൾ
കേൾക്കുന്ന വിധം ശബ്ദത്തിൽ ആയിരിക്കണമെന്നും അത് മുലം
അമീൻ പറയാൻ സാധ്യതയുണ്ടാക്കിത്തീർക്കണമെന്നും ശർക്കസിയും മറ്റും പറഞ്ഞിട്ടുണ്ട്.


സൈനുദ്ദീൻ മഖ്ദൂം(റ) തങ്ങൾ തന്റെ ഉസ്താദിനോടു ചോദിച്ചു:

സദസ്സ്യരെ പഠിപ്പിക്കൽ ഉദ്ദേശ്യമില്ലാത്തപ്പോൾ
(അവർക്ക് കഴിവില്ലാത്തതുകൊണ്ടു) നിസ്കാരാനന്തരം ഇമാം ഉറക്കെ
ദുആ ഇരക്കുകയും മാമൂമുകൾ അവന്റെ ദുആക്കുവേണ്ടി ആമീൻ
പറയുകയുമാണോ നല്ലത്? അതല്ല, പതുക്കെയാക്കുകയോ? ദുആ ഇരി
ക്കൽ അറിയുന്ന മഅ്മൂമുകൾ ഇമാമിന്റെ ദുആക്ക് ആമീൻ പറയുക
യാണോ നല്ലത്?

അതല്ല, അവരും അവന്റെ കൂടെ ദുആ ഇരക്കുകയോ?


ഉസ്താദ് അബ്ദുൽ അസീസ് സംസമി മറുപടി പറഞ്ഞു. പലതവണ
കേട്ടിട്ടെങ്കിലും സദസ്യർക്കു പഠിക്കാൻ സാധ്യമാവുമ്പോൾ ഇമാം.
ഉറക്കെ ഓതണം എന്നു മാത്രമല്ല, മഅ്മൂമുകൾ ആമീൻ പറയാൻ വേണ്ടിയും
 ഇമാം ഉറക്കെ ഓതണമെന്നു ശർക്കസി പറഞ്ഞിരിക്കുന്നു.

ഇതിൽ നിന്നും ഏറ്റവും പുണ്യം ഉള്ളത് ഇമാം പ്രാർത്ഥനയെ ഉറക്കെയാക്കലും
 മഅ് മൂമുകൾ പ്രാർത്ഥന അറിയുമെങ്കിലും ഇമാമിന്റെ
പ്രാർത്ഥനക്ക് ആമീൻ പറയലുമാണ്-
 (അൽ അജ്വിബത്തുൽ അജീബ
പേജ് 19).


ഇന്നു നിലവിലുള്ള കൂട്ടുപ്രാർത്ഥനക്ക് ഇനിയും പല തെളിവുകള
മുണ്ടെങ്കിലും ഇതിലപ്പുറം തെളിവുകൾ ഉദ്ധരിക്കണമെന്നു തോന്നി
ന്നില്ല. നിസ്കാരാനന്തരം പ്രാർത്ഥിക്കാതിരിക്കുന്നതിനെ നബി(സ്വ)
ആക്ഷേപിച്ചിട്ടുമുണ്ട്. നബി(സ്വ) പറയുന്നു: നിസ്കാരാനന്തരം
പ്രാർത്ഥിച്ചില്ലെങ്കിൽ ആ നിസ്കാരം അപൂർണ്ണമാണ്-

 (തുർമുദി, ബാബു
തഖശ്ശുഇ ഫിസ്സലാഹ്).

അസ്ലം സഖാഫി
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...