Friday, January 31, 2020

സ്വലാത്ത് ചെല്ലിയായാലുള്ള നേട്ടം 🌹*

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹*
    *➿➿➿➿➿➿➿➿➿➿*
     *📚📚📚📚📚📚*
              👉 *_Episode0️⃣️️3⃣4⃣4⃣_*
  〰〰〰〰〰〰〰〰〰〰
*🌹മുത്ത് നബി ﷺയോട് സ്വലാത്ത് ചെല്ലിയായാലുള്ള നേട്ടം 🌹*
നബി(സ) പറയുന്നു:
أكثروا من الصلاة علي فإنها تحل العقد وتفرج الكروب
(എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കൂ. കാരണം അത് കുരുക്കുകളc്‍ അഴിക്കുകയും ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കുകയും ചെയ്യും.)

القول البديع في الصلاة على الحبيب الشفيع (السخاوي)، الدر المنضود في الصلاة على صاحب المقام المحمود (ابن حجر الهيتمي)،
الحاوي (السيوطي)
തുടങ്ങി അനേകം ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടതായി കാണാം.

بستان الواعظين ورياض الصالحين
എന്ന ഗ്രന്ഥത്തില്‍
ബഹുമാനപ്പെട്ട ജമാലുദ്ദീന്‍ അല്‍ജൌസി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസു കൂടി കാണുക.
من عسرت عليه حاجة من أمر دينه أو دنياه فليكثر من الصلاة عليّ فإن الله يستحيي أن يردّ عبده في حاجة إذا كان دعاءه بين صلاتين عليّ – صلاة قبل السؤال وصلاة بعد السؤال
“ആര്‍ക്കെങ്കിലും അവന്റെ ദുന്‍യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ ഒരാവശ്യം (നേടിയെടുക്കാന്‍) പ്രയാസകരമായാല്‍ അവന്‍ എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കട്ടെ. കാരണം എന്റെ മേലുള്ള രണ്ടു സ്വലാത്തുകള്‍ക്കിടയിലായി (പ്രാര്‍ത്ഥനക്കു മുന്പുള്ള സ്വലാത്തും പ്രാര്‍ത്ഥനക്കു ശേഷമുള്ള സ്വലാത്തും) അവനോട് പ്രാര്‍ത്ഥിക്കുന്ന അടിമയുടെ ആവശ്യം തിരസ്കരിക്കാന്‍ അല്ലാഹു ലജ്ജിക്കുക തന്നെ ചെയ്യും.”
💐💐💐💐💐💐💐💐💐💐

സലാം സ്ത്രീകൾക്ക്പ റയുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് ❓

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹*
    *➿➿➿➿➿➿➿➿➿➿*
     *📚📚📚(മസ്അല)📚📚📚*
              👉 *_Episode0️3⃣5⃣1⃣_*
  〰〰〰〰〰〰〰〰〰〰

      സലാം പറയുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് ❓

        👉🏻 കണ്ടാൽ ആഗ്രഹിക്കപ്പെടുന്ന ഒരു അന്യസ്ത്രീയോട് പുരുഷൻ സലാം പറയലും അവളുടെ സലാം  മടക്കലും
  👳🏻‍♀ പുരുഷന് കറാഹത്താണ്.
അതേസമയം മേൽ പറയപ്പെട്ട സ്ത്രീ അന്യപുരുഷനോട് സലാം പറയലും അവന്റെ സലാം  മടക്കലും
  🧕🏻സ്ത്രീക്ക് ഹറാമുമാണ്. (ഫത്ഹുൽ മുഈൻ : 463)

*أما مشتهاة ليس معها امرأة أخرى فيحرم عليها رد سلام أجنبي ومثله ابتداؤه.*
*ويكره رد سلامها ومثله ابتداؤه أيضا.( فتح المعين : ٤٦٣)*

💐💐💐💐💐💐💐💐💐💐💐💐💐💐

മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രവചനങ്ങള്‍ ബൈബിള്‍ തിരുത്തുന്നതു സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകള്‍*🌹

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹*
    *➿➿➿➿➿➿➿➿➿➿*
     *📚📚📚📚📚📚*
              👉 *_Episode0️⃣3⃣5⃣4⃣_*
  〰〰〰〰〰〰〰〰〰〰
*🌹മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രവചനങ്ങള്‍ ബൈബിള്‍ തിരുത്തുന്നതു സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകള്‍*🌹











*👉🌹ചിന്തിക്കൂ സത്യം മനസ്സിലാക്കു*🌹👈


ബൈബിളില്‍ മുഹമ്മദ്‌ നബി സ്വ.യുടെ ആഗമനത്തെ സൂചിപ്പിക്കുന്ന അനേകം വചനങ്ങള്‍ ഇപ്പോഴും ഉണ്ട്. അവയില്‍ ഒന്നാണ് യോഹന്നാന്‍ ഒന്നാം അദ്ധ്യായത്തിലെ "ആ പ്രാവചകന്‍".  കാലാകാലങ്ങളായി ദുര്‍വ്യാഖ്യാനിച്ചു രക്ഷപ്പെടുകയാണ് ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ പതിവ്. എന്നാല്‍ പതിവ് കസര്‍ത്തുകള്‍ കൊണ്ട് സത്യത്തിനു മുമ്പില്‍ പിടിച്ചു നിലക്കാനാവാതെ വന്ന പുരോഹിതന്‍മാര്‍ ഇപ്പോള്‍ ബൈബിള്‍ തിരുത്തുന്നു. തിരുത്തുന്നതിനു  മുമ്പും പിമ്പുമുള്ള ചിത്രങ്ങള്‍ കാണുക. ഇംഗ്ലീഷില്‍ that, the, അറബിയില്‍ അന്നബി,ഹീബ്രുവില്‍ ഹന്നബി എന്നിങ്ങനെ ഉദ്ദരിച്ചിരിക്കുന്നു. പിന്നീട് ഇവയിലെ "ആ" വെട്ടി മാറ്റി....?!
💐💐💐💐💐💐💐💐💐💐💐💐

നിയ്യത്തിലൂടെ ലാഭം കൊയ്യാം🌹*

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹*
    *➿➿➿➿➿➿➿➿➿➿*
     *📚📚📚📚📚📚*
              👉 *_Episode0️⃣️️3⃣5⃣5⃣_*
  〰〰〰〰〰〰〰〰〰〰
*🌹നിയ്യത്തിലൂടെ ലാഭം കൊയ്യാം🌹*


وقيل : إنّها (النيّة) تفيد أنّ الأعمال العادية تصير طاعة يثاب عليها فاعلها إذا نوى بها القربة ؛ كاالأكل والشرب ، إذا قصد بها التقوّي على العبادة. والنوم إذا قصد بها الإستراحة لأجل الإستيقاظ لصلاة الصبح أداءً. والوطءِ إذا أراد به العفّة عن الزنى وحصول النسل. والتنظّف إذا أراد به دفع الرّوائح المؤذية لعباد الله. والأنفاق على الزّوجة والرّقيق والدّابّة إذا قصد به إمتثال أمر الشارع.

*(الجواهر اللّؤلؤيّة في شرح الأربعين النووية)*

പണ്ഡിതർ പറഞ്ഞു : ഏത് കാര്യത്തിനും നിയ്യത്ത് വെക്കുന്നതിലൂടെ സാധാരണ പ്രവർത്തനങ്ങൾ പോലും പാരത്രിക ലോകത്ത് പ്രതിഫലം ലഭിക്കുന്നതായിത്തീരും, ഉദാഹരണത്തിന് ഭക്ഷണം കഴിക്കുമ്പോഴം വെള്ളം കുടിക്കുമ്പോഴുമൊക്കെ ആരാധനാ കർമ്മങ്ങൾക്ക് ഊർജ്ജം ലഭിക്കാനാണ് ഞാനിത് ചെയ്യുന്നത് എന്ന് കരുതുന്നതിലൂടെ അത് പ്രതിഫലാർഹമായ ഇബാദത്തായിത്തീരുന്നു. അതുപോലെ രാത്രി ഉറങ്ങാൻ കിടക്കുന്നയാൾ രാവിലെ ഉന്മേശത്തോടെ ഉണർന്ന് സുബ്ഹി നിസ്കരിക്കാനാണ് ഞാൻ ഉറങ്ങുന്നത് എന്ന് കരുതിയാൽ ഉറക്കവും ഇബാദത്തായി. ഭാര്യയുമായി സംഭോഗത്തിലേർപ്പെടുമ്പോൾ   വ്യഭിചാരത്തിലൊന്നും പെട്ട് പോകാതിരിക്കാനും സ്വാലിഹായ സന്താനങ്ങളുണ്ടാകാനും വേണ്ടിയാണ് എന്ന് കരുതുന്നതിലൂടെ അതും ഇബാദത്തായി.
ശരീരം വൃത്തിയാക്കുമ്പോൾ എന്നിൽ നിന്ന് ജനങ്ങൾക്ക് ദുർഗന്ധമില്ലാതിരിക്കാനാണെന്ന് കരുതുന്നതിലൂടെ അതും പ്രതിഫലാർഹമായി. ഭാര്യസന്താനങ്ങൾ, ഭൃത്യന്മാർ, വളർത്തു മൃഗങ്ങൾ എന്നിവക്കെല്ലാം വേണ്ടി ചെലവാക്കുമ്പോൾ അല്ലാഹുﷻവിന്റെ കൽപനക്ക് വഴിപ്പെടാൻ എന്ന് നിയ്യത്ത് ചെയ്താൽ അതും പ്രതിഫലാർഹമായി.
ചുരുക്കത്തിൽ മുബാഹായ മുഴുവൻ കാര്യങ്ങളെയും നിയ്യത്തിലൂടെ ഇബാദത്താക്കാൻ സാധിക്കും.
💐💐💐💐💐💐💐💐💐💐💐

ഖുർആൻ കാല് കൊണ്ട് എഴുതൽ

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹*
    *➿➿➿➿➿➿➿➿➿➿*
     *📚📚📚(മസ്അല)📚📚📚*
              👉 *_Episode0️⃣️️3⃣5⃣7⃣_*
  〰〰〰〰〰〰〰〰〰〰
രണ്ട് കയ്യും ഇല്ലാത്ത ഒരു വിദ്യാർത്ഥി. അവന്റെ എഴുത്തും മറ്റു പ്രവർത്തനങ്ങളും കാൽ കൊണ്ടാണ് ചെയ്യുന്നത്. വിശുദ്ധ ഖുർആനിന്റെ പേജുകൾ മറിക്കുന്നതും എഴുതുന്നതും  കാൽ കൊണ്ടാണ്. ഈ വിദ്യാർത്ഥിയെ വിശുദ്ധ ഖുർആനിനെ കാല് കൊണ്ട് സ്പർശിക്കുന്നതിൽ നിന്നും തടയേണ്ടതുണ്ടോ! ഖുർആനിനെ അപമാനിക്കലാകുമോ ❓

          👉🏻 വേണ്ട.!
തടയേണ്ടതില്ല. കൈയില്ലാത്തതു കൊണ്ടാണല്ലോ കാലു കൊണ്ടെഴുതുന്നത്. ആ നിലക്കു ഖുർആനെഴുതുന്നത് ഖുർആനിനെ അപമാനിക്കലല്ല. അതിനാൽ നിഷിദ്ധവുമല്ല.(ഹാശിയത്തു നിഹായ : 7/416)

*[ فائدة] وقع السؤال عن شخص يكتب القرآن برجله لكونه لا يمكنه أن يكتب بيديه لمانع بهما، والجواب عنه كما أجاب عنه شيخنا الشوبري بأنه لا يحرم عليه ذلك والحالة ما ذكر؛ لأنه لا يعد إزراء؛ لأن الإزراء أن يقدر على الحالة الكاملة وينتقل عنها إلى غيرها وهذا ليس كذلك.( حاشية النهاية : ٧/٤١٦)*
💐💐💐💐💐💐💐💐💐💐💐💐

ഹജറുൽ അസ് വദ് വിഗ്രഹാരാധനയോ❓?*🌹


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹* 
    *➿➿➿➿➿➿➿➿➿➿*
     *📚📚📚📚📚📚* 
              👉 *_Episode0️⃣3⃣5⃣8⃣_*
  〰〰〰〰〰〰〰〰〰〰
*🌹
 *ഹജറുൽ അസ് വദ് വിഗ്രഹാരാധനയോ❓?*🌹
____________________________________
ബഹ്ദൈവാരാധന തിൻമയാണെന്നും
ഏകദൈവത്വമാണ് ശരിയെന്നും അറിയാമെങ്കിലും, പ്രയോഗതലത്തിൽ ബഹുദൈവത്വവും വിഗ്രഹാരാധനയുമാണ് ക്രൈസ്തവർ അനുവർത്തിക്കുന്നത്. ഇതേക്കുറിച്ച് ചോദിക്കുമ്പോഴുള്ള ജാള്യത മറച്ചുവെക്കാനാണ് ഹജറുൽ അസ്’വദിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തി ഇസ്ലാമിലും വിഗ്രഹാരാധന ഉണ്ട് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
എന്താണ് ഹജറുൽ അസ്’വദ് ?
ലോകത്താദ്യമായി ഏകദൈവാരാധനയ്ക്ക് വേണ്ടി ഇബ്റാഹീം പ്രവാചകൻ (അ) അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം പണികഴിപ്പിച്ച ആരാധനാലയമാണ് മക്കയിലെ കഅ്ബ.
ﺇِﻥَّ ﺃَﻭَّﻝَ ﺑَﻴْﺖٍ ﻭُﺿِﻊَ ﻟِﻠﻨَّﺎﺱِ ﻟَﻠَّﺬِﻱ ﺑِﺒَﻜَّﺔَ ﻣُﺒَﺎﺭَﻛًﺎ ﻭَﻫُﺪًﻯ ﻟِﻠْﻌَﺎﻟَﻤِﻴﻦَ
“തീര്ച്ചയായും മനുഷ്യര്ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില് ഉള്ളതത്രെ. ( അത് ) അനുഗൃഹീതമായും ലോകര്ക്ക് മാര്ഗദര്ശകമായും (നിലകൊള്ളുന്നു.).”3:96
ഈ ആരാധനാലയത്തിനുള്ള അംഗീകാരമുദ്രയായി അല്ലാഹു സ്വർഗത്തിൽ നിന്നും ഇറക്കിക്കൊടുത്ത കല്ലാണ് ഹജറുൽ അസ്’വദ്.
കഅ്ബയുടെ പടിഞ്ഞാറേ മൂലയിൽ സ്ഥാപിച്ചിട്ടുള്ള ഈ കല്ലിനെയാണ് അറബിയിൽ ഹജറുൽ അസ്വദ് (കറുത്ത കല്ല്) എന്ന് പറയുന്നത്. ആരംഭം മുതൽ തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്നതാണ് ഇത്.
മുഹമ്മദ് നബി(സ) അതിനെ കഅബാ പ്രദക്ഷിണം ആരംഭിക്കാനുള്ള അടയാളമായി നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടായിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്.
എന്നാൽ അതിനപ്പുറം യാതൊരു ദിവ്യത്വവും അതിന് സങ്കൽപ്പിച്ചു കൂടാ എന്നത് മുസ്ലിം സമൂഹത്തിൽ ആർക്കിടയിലും അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ്.
ഹജറുൽ അസ്’വദ് മാത്രമോ?
കഅ്ബയിൽ ഒരു തിരുശേഷിപ്പായി പ്രത്യേകം സംരക്ഷിക്കപ്പെടുന്നത് ഹജറുൽ അസ്’വദ് മാത്രമാണോ ? അല്ലെന്നതാണ് വാസ്തവം. കഅ്ബ നിർമിക്കുന്ന വേളയിൽ ഇബ്റാഹീം (അ) കയറിനിൽക്കുകയും അദ്ദേഹത്തിന്റെ കാൽപാദങ്ങൾ പതിയുകയും ചെയ്തിട്ടുള്ള കല്ലായ മക്വാമു ഇബ്റാഹീമും അവിടെ പ്രാധാന്യപൂർവം സൂക്ഷിച്ചിട്ടുണ്ട്.
അല്ലാഹുവിനെ അനുസരിക്കൽ എന്ന നിലയിൽ ഹജറുൽ അസ്’വദിൽ ചുംബിക്കുന്നത് പോലെ തന്നെ മക്വാമു ഇബ്റാഹീമിനു പിന്നിലായി നമസ്കരിക്കുന്നതും പ്രവാചക ചര്യയാണ്. എന്നാൽ അത് വിഗ്രഹമാണെന്നോ അവിടെ വെച്ചുള്ള നമസ്കാരം വിഗ്രഹാരാധനയാണെന്നോ ആരും പറയില്ലല്ലോ.
ചുംബിക്കുന്നതെല്ലാം ദൈവാരാധനയാണോ?
കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന വേളയിൽ ഹജറുൽ അസ് വദിനെ ചുംബിക്കുന്നത് അതിനോടുള്ള ആരാധനയുടെ ഭാഗമാണ് എന്നാണ് ആക്ഷേപം.
ആരെ ചുംബിക്കുന്നു, എന്ത് മനോഭാവത്തോടെ ചുംബിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ചുംബനത്തിന് പല മാനങ്ങളും വരും. വാത്സല്യവും പ്രേമവും ആദരവും ആരാധനയുമെല്ലാം ചുംബനത്തിലൂടെ പ്രകടിപ്പിക്കാം.
ജൂദാസ് ചെയ്തതായി ബൈബിളിൽ പറഞ്ഞ പോലെ ഒറ്റുകൊടുക്കാൻ വേണ്ടി ചുംബിക്കുന്നവരുമുണ്ട്.
ഹജറുൽ അസ്’വദ് ചുംബിക്കുന്നവർ അതിലൂടെ ഉദ്ദേശിക്കുന്നത് പ്രവാചക ചര്യ പിന്തുടരൽ മാത്രമാണ്.
ഉമർ(റ) ഹജറുൽ അസ് വദിൽ ചുംബിച്ചുകൊണ്ട് പറഞ്ഞ ഈ വാക്കുകൾ പ്രസിദ്ധമാണ്.
ﺇﻧﻲ ﻷﻋﻠﻢ ﺃﻧﻚ ﺣﺠﺮ ﻻ ﺗﻀﺮ ﻭﻻ ﺗﻨﻔﻊ، ﻓﻠﻮﻻ ﺃﻧﻲ ﺭﺃﻳﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳُﻘﺒﻠﻚ ﻣﺎ ﻗﺒﻠﺘُﻚ
“നീ കേവലമൊരു കല്ലുമാത്രമാണെന്നും, എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യുവാൻ നിനക്കൊരു ശേഷിയുമില്ലെന്നും എനിക്കറിയാം. അല്ലാഹുവിന്റെ ദൂതർ നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കിൽ ഞാനും നിന്നെ ചുംബിക്കുമായിരുന്നില്ല”
സ്വഹീഹുൽ ബുഖാരി അധ്യായം 25, ഹദീസ് – 91 . ക്രമനമ്പർ – 1605
പ്രവാചകന്റെ കാലത്തോ പിൽക്കാലത്തോ ആരുംതന്നെ ഹജറുൽ അസ് വദിന് യാതൊരു ദിവ്യത്വവും കൽപിച്ചിരുന്നില്ല എന്നതിന് തെളിവാണിത്.
ഹജറുൽ അസ്’വദിന് ഏതെങ്കിലും തരത്തിൽ ദൈവികത ഉള്ളതായി മക്കയിലെ വിഗ്രഹാരാധകർ പോലും മനസ്സിലാക്കുകയോ അതിനെ ആരാധിക്കുകയോ ചെയ്തിട്ടില്ല.
മുഹമ്മദ് നബി(സ)ക്ക് ശേഷം പിൽക്കാലത്ത് അടിസ്ഥാനങ്ങളിൽ നിന്നും പിഴച്ചുപോയ അവാന്തര വിഭാഗങ്ങളിൽ ആരെങ്കിലും ഒരു അനാചാരമായിട്ടെങ്കിലും ഹജറുൽ അസ്’വദിനെ ദൈവമായി കാണുകയോ അതിന് പൂജാവഴിപാടുകൾ അർപിക്കുകയോ ചെയ്തിട്ടില്ല.
കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോൾ ഹജറുൽ അസ്’വദിൽ ചുംബിക്കാറുണ്ടെങ്കിലും അത് ഒരിക്കലും ഒരു നിർബന്ധ കർമമല്ല.
ഒരു കാലത്ത് ഹജറുൽ അസ്’വദ് ചില ദുഷ്ട ശക്തികൾ അവിടെ നിന്നും മോഷ്ടിച്ചു കൊണ്ടു പോയ സംഭവം പോലും ഉണ്ടായിട്ടുണ്ട്. ആ കാലയളവിലും ഹജ്ജും ഉംറയും ത്വവാഫുമെല്ലാം സ്വാഭാവികമായ രീതിയിൽ തന്നെ നടന്നിട്ടുണ്ടായിരുന്നു എന്നതും ചരിത്ര വസ്തുതയാണ്.
ചില ചുംബനങ്ങൾ
ക്രൈസ്തവ സമൂഹം തിരുശേഷിപ്പുകളായി കരുതുന്ന നിരവധി വസ്തുക്കൾ പല സ്ഥലങ്ങളിലായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ കല്ലറ മുതൽ യേശുവിന്റെ ചേലാകർമം ചെയ്ത ചർമം വരെ
സഭയും മാർപ്പാപ്പയും വിശുദ്ധരായി പ്രഖ്യാപിച്ചവരുടെ തിരുശേഷിപ്പുകൾ വേറെയും. ഇവയെല്ലാം ക്രൈസ്തവർ ആദരപൂർവം ചുംബിക്കുക മാത്രമല്ല, അവയെ വണങ്ങുക പോലും ചെയ്യുന്നുണ്ട്.
അതൊന്നും തന്നെ ആരാധനയാണെന്ന് പറയാത്ത ക്രൈസ്തവ മിഷണറിമാരാണ് ഹജറുൽ അസ്’വദ് എന്ന കല്ലിനെ വിഗ്രഹമാക്കാൻ പരിശ്രമിക്കുന്നത് എന്ന് കൂടി നാം മനസ്സിലാക്കുക.
ഹജറുൽ അസ്’വദിന്റെ മറ്റ് പ്രത്യേകതകൾ
ഹജറുൽ അസ് വദിന്റെ ചില പ്രത്യേകതകൾ വിവരിക്കുന്ന ഏതാനും ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹജറുൽ അസ് വദിന്റെ നിറം തൂവെളളയായിരുന്നുവെന്നും മനുഷ്യരുടെ പാപങ്ങൾ കാരണമായി അത് കറുത്തുപോയെന്നും വിശദീകരിക്കുന്ന ഹദീസുകൾ സ്വീകാര്യമായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ﻧَﺰَﻝَ ﺍﻟْﺤَﺠَﺮُ ﺍﻷَﺳْﻮَﺩُ ﻣِﻦَ ﺍﻟْﺠَﻨَّﺔِ ﻭَﻫُﻮَ ﺃَﺷَﺪُّ ﺑَﻴَﺎﺿًﺎ ﻣِﻦَ ﺍﻟﻠَّﺒَﻦِ ﻓَﺴَﻮَّﺩَﺗْﻪُ ﺧَﻄَﺎﻳَﺎ ﺑَﻨِﻲ ﺁﺩَﻡَ
തിർമിദി- അധ്യായം 9 ഹദീസ് 70. ക്രമനമ്പർ – 877
ഇവിടെ പാപങ്ങൾ മൂലം കല്ല് കറുത്തുപോയി എന്ന പദത്തെ ദുർവ്യാഖ്യാനിച്ച് യേശു പാപം ഏറ്റെടുക്കും എന്ന് പറയുന്നതു പോലെ കല്ല് പാപം ഏറ്റെടുക്കും എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മിഷണറിമാർ സ്ഥാപിക്കാൻ ശ്രമിക്കുന്നു.
വാസ്തവത്തിൽ കല്ല് പാപം ഏറ്റെടുക്കുമെന്നും അതോടുകൂടി മനുഷ്യന്റെ പാപങ്ങൾ മോചിക്കപ്പെടുമെന്നും ഇവിടെ പരാമർശമുണ്ടോ?. ഇല്ല എന്നതാണ് സത്യം. മനുഷ്യന്റെ പാപത്തിന്റെ പ്രതിഫലനം ആ കല്ലിൽ ഉണ്ടാക്കി എന്നല്ലാതെ മനുഷ്യപാപങ്ങൾ അത് ഏറ്റെടുത്തു എന്ന് ഇവിടെ പറയുന്നില്ല. പിന്നെ എങ്ങനെയാണ് ഹജറുൽ അസ്’വദ് മനുഷ്യരുടെ പാപമോചനം സാധ്യമാക്കുന്ന കല്ലാണെന്ന് മിഷണറിമാർ ആരോപിക്കുന്നത് ?
സമാനമായ മറ്റൊരു ഹദീസ് ഇതിന്റെ ആശയം വ്യക്തമാക്കിത്തരും
ﺇِﻥَّ ﺍﻟْﻌَﺒْﺪَ ﺇِﺫَﺍ ﺃَﺧْﻄَﺄَ ﺧَﻄِﻴﺌَﺔً ﻧُﻜِﺘَﺖْ ﻓِﻲ ﻗَﻠْﺒِﻪِ ﻧُﻜْﺘَﺔٌ ﺳَﻮْﺩَﺍﺀُ ﻓَﺈِﺫَﺍ ﻫُﻮَ ﻧَﺰَﻉَ ﻭَﺍﺳْﺘَﻐْﻔَﺮَ ﻭَﺗَﺎﺏَ ﺳُﻘِﻞَ ﻗَﻠْﺒُﻪُ ﻭَﺇِﻥْ ﻋَﺎﺩَ ﺯِﻳﺪَ ﻓِﻴﻬَﺎ ﺣَﺘَّﻰ ﺗَﻌْﻠُﻮَ ﻗَﻠْﺒَﻪُ ﻭَﻫُﻮَ ﺍﻟﺮَّﺍﻥُ ﺍﻟَّﺬِﻱ ﺫَﻛَﺮَ ﺍﻟﻠَّﻪُ
: ‏( ﻛﻼَّ ﺑَﻞْ ﺭَﺍﻥَ ﻋَﻠَﻰ ﻗُﻠُﻮﺑِﻬِﻢْ ﻣَﺎ ﻛَﺎﻧُﻮﺍ ﻳَﻜْﺴِﺒُﻮﻥَ ‏)
മനുഷ്യൻ പാപം ചെയ്യുമ്പോൾ അവന്റെ ഹൃദയത്തിൽ ഒരു കറുത്ത പുള്ളി വീഴുന്നു. അവൻ അതിൽ നിന്ന് പിന്തിരിയുകയും പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും ചെയ്താൽ അവന്റെ ഹൃദയം വീണ്ടും ശുദ്ധീകരിക്കപ്പെടുന്നു. അവൻ പാപത്തിലേക്ക് തന്നെ മടങ്ങുകയാണെങ്കിൽ ആ പുള്ളികൾ അധികരിക്കുകയും ഹൃദയത്തെ ഒന്നാകെ മൂടുകയും ചെയ്യും. അല്ലാഹു പറഞ്ഞ കറ അതാണ്. “അവരുടെ പ്രവർത്തനങ്ങൾ കാരണമായി അവരുടെ ഹൃദയങ്ങൾ കറ പിടിച്ചിരിക്കുന്നു”
തിർമിദി – ഹദീസ് നമ്പർ – 3654
പാപം കാരണമായി ഹൃദയം കറുത്തുപോയി എന്നതിന് ഹൃദയം മനുഷ്യന്റെ പാപം ഏറ്റെടുത്തെന്ന് പറയുമോ ?
മറ്റുചില ഹദീസുകൾ
മറ്റുചില ഹദീസുകളിൽ ഹജറുൽ അസ് വദിന് അന്ത്യനാളിൽ കണ്ണും നാവും നൽകപ്പെടും എന്നു കാണാം.
എന്നാൽ ഹജറുൽ അസ് വദ് അല്ലാഹുവിന്റെ വലം കൈയ്യാണെന്നുള്ളത് കെട്ടിച്ചമക്കപ്പെട്ട ഹദീസാകുന്നു.
അന്ത്യനാളിൽ ഭൂമിയും നമ്മുടെ അവയവങ്ങളും മറ്റു പല വസ്തുക്കളും അല്ലാഹുവിന്റെയടുക്കൽ സാക്ഷ്യം പറയും എന്ന് വിശദീകരിക്കുന്ന ക്വുർആൻ വചനങ്ങളും ഹദീസുകളും നിരവധിയുണ്ടല്ലോ.
ഉപസംഹാരം
ഇവർ ആരോപിക്കുന്നതുപോലെ ഹജറുൽ അസ് വദ് ഒരു വിഗ്രഹമായിരുന്നുവെങ്കിൽ അത് ഏത് സാങ്കൽപികദൈവത്തിന്റെ വിഗ്രഹമാണ് ? ലാത്ത, ഉസ്സ, മനാത്ത തുടങ്ങി മക്കയിൽ മുൻപ് ആരാധിക്കപ്പെട്ടിരുന്ന വ്യാജദൈവങ്ങളുടെ കൂട്ടത്തിൽ ഒരു വിഗ്രഹമായിരുന്നുവെങ്കിൽ ഹജറുൽ അസ് വദിനും ഏതെങ്കിലും പുണ്യവാന്റെ പേര് ചാർത്തപ്പെട്ടിരുന്നേനെ.
മുസ്ലിംകളിൽ ആരും ഹജറുൽ അസ് വദിന്റെ രൂപങ്ങളുണ്ടാക്കി അവരുടെ പള്ളികളിലോ വീടുകളിലോ അത് സ്ഥാപിച്ച് അതിനെ വണങ്ങുകയോ പൂജിക്കുകയോ അതിനോട് പ്രാർത്ഥിക്കുകയോ അതിൽ നിന്ന് പുണ്യം പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. അതിന്റെ മുമ്പിൽ മെഴുകുതിരിയോ ചന്ദനത്തിരിയോ കത്തിച്ചുവരുന്നില്ല, പുഷ്പാഞ്ചലി അർപിക്കുന്നില്ല.
ആരും അതിന്റെ രൂപം മാലയിൽ കോർത്തിട്ട് നടക്കുന്നില്ല.
ഇവർ ആരോപിക്കുന്നതുപോലെ ഹജറുൽ അസ് വദ് ഒരു വിഗ്രഹമായിരുന്നുവെങ്കിൽ ഇപ്രകാരമായിരുന്നോ സംഭവിക്കുക?
കറുത്ത കല്ല് എന്ന അർത്ഥമുള്ള ഹജറുൽ അസ് വദ് എന്ന പേര് തന്നെ അത് യാതൊരു ദിവ്യത്വവുമില്ലാത്ത കേവലമൊരു കല്ല് മാത്രമാണെന്ന് തെളിയിക്കുന്നു.__________
💐💐💐💐💐💐💐💐💐💐💐💐💐💐💐💐

കൂട്ടുപ്രാർതഥന ഹദീസുകളിലൂടെ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

💙💚💙💚💙💚💙💚💙💚💙
  *🌹🌹കർമ്മ ഗാഥ ഗ്രൂപ്പ്‌🌹🌹* 
    *➿➿➿➿➿➿➿➿➿➿*
     *📚📚📚(ആദർശം )📚📚📚* 
              👉 *_Episode0️⃣️️3⃣5⃣9⃣_*
  〰〰〰〰〰〰〰〰〰〰
*🌹കൂട്ടുപ്രാർതഥന ഹദീസുകളിലൂടെ🌹*


                  നിസ്കാരാ നന്തരം നബി (സ) പ്രാര്‍ത്ഥിച്ചതായി ഹദീസുകളിലു ണ്ട്. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോൾ നിങ്ങള്‍ ആമീന്‍ പറയണമെന്ന പ്രവാചക നിര്‍ദേശവും ഹദീസില്‍ കാണാം. എങ്കില്‍ ഇവിടെ തര്‍ക്കം സ്വഹാബത്ത് നബി (സ)യെ അനുസരിച്ചോ , ഇല്ലയോ എന്നതാകുന് നു. അനുസരി ച്ചെന്ന് പറയുന്നവര് ‍ സ്വഹാബത്ത് ആമീന്‍ പറഞ്ഞിരുന്നതായി സമര്‍ത്ഥിക്കുന്നു.

ഇല്ലെന്ന് പറയുന്നവര് ‍ കൂട്ടു പ്രാര്‍ത്ഥ നാ വിരോധികളായി കഴിഞ്ഞു കൂടുന്നു.. ....

ഒരു സ്ഥലത്ത് ധാരാളം ആളുകള്‍ ഒരുമിച്ചു കൂടി നിര്‍വഹിക് കുന്ന പ്രാര്‍ത്ഥ നയ്ക്കാണ് കൂട്ടു പ്രാര്‍ത്ഥ ന എന്നു പറയുന്നത്. ഇത് രണ്ട് നിലയ്ക്കാകാം . ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്യുന്ന രൂപമാണ് ഒന്നാമത്തേ ത്. ഈ രൂപത്തില്‍ ആമീന്‍ ചൊല്ലുന്ന വനും പ്രാര്‍ത്ഥ ിക്കുന്നവന്ന് തന്നെയാണെണെന്നും  ആമീന്‍ ദുആയാണെന്ന ും ഖുര്‍ആനും സുന്നത്തും വ്യക്തമാക് കുന്നുണ്ട് ......

മൂസാ നബി (അ)യും, ഹാറൂന്‍നബി (അ)യും നടത്തിയ കൂട്ടു പ്രാര്‍ത്ഥ നയില്‍ ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും, അപരന്‍ ആമീന്‍ പറയുകയും ചെയ്തതിനെക ്കുറിച്ച് തീര്‍ച്ചയാ യും നിങ്ങളുടെ രണ്ടു പേരുടെയും ദുആയ്ക്ക് ഉത്തരം നല്‍കപ്പെട ്ടിരിക്കുന ്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. (യൂനുസ് 89)ഒരുമിച് ചു കൂടിയ എല്ലാവരും കൂടി പ്രാര്‍ത്ഥ ിക്കുന്ന രൂപമാണ് രണ്ടാമത്തേ ത്. ഭാഷാപരമായി ഇത് കൂട്ടു പ്രാര്‍ത്ഥ ന തന്നെയാണ്. രണ്ട് രൂപത്തേയും പ്രോല്സാഹി പ്പിക്കുന് ന പരാമര്‍ശങ് ങള്‍ നബി(സ)യുടെ സുന്നത്തില ്‍ ദര്‍ശിക്കാ വുന്നതാണ്. .....

ഹബീബ് ബിന്‍ മസ്ലമ (റ)ല്‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു. നബി (സ) പറയുന്നതായ ി ഞാന്‍ കേട്ടിരിക് കുന്നു. ഒരു വിഭാഗം ആളുകള്‍ ഒരുമിച്ചു കൂടി അവരില്‍ മററു ചിലര്‍ പ്രാര്‍ത്ഥ ിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ഇല്ല. അല്ലാഹു അവര��
തുടരും...... 
💐💐💐💐💐💐💐💐💐💐💐

സ്ത്രീകൾ സമരരംഗത്ത് ഇറങ്ങണമെന്ന് ഫത്ഹുൽ മുഈനിൽ പറഞ്ഞൊ?

സ്ത്രീകൾ സമരരംഗത്ത് ഇറങ്ങണമെന്ന് ഫത്ഹുൽ മുഈനിൽ പറഞ്ഞൊ?
മൗദൂദി തട്ടിപ്പിന് മറുപടി
അസ് ലം സഖാഫി
തെറ്റിദ്ധരിപ്പിക്കുന്നവർക്ക് മറുപടി...
https://youtu.be/vOMxU4Lb37Y
https://youtu.be/vOMxU4Lb37Y
https://youtu.be/vOMxU4Lb37Y

👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻
*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

⭕⭕⭕⭕⭕⭕⭕⭕⭕⭕
ആദർശ പഠനങ്ങൾക്കും ആദർശ സംശയങ്ങൾക്കും
 *സുന്നി ആദർശം* യൂടൂബ് ചാനൽ  നിങ്ങളിലേക്ക്.
👇🏻കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്‌ ചാനൽ *സബ്സ്ക്രൈബ്* ചെയ്യുക,ഒപ്പം *ഷെയർ* ചെയ്യാനും മറക്കരുത്!
https://www.youtube.com/channel/UCs7R19lgcp-oZv4BYABiVBQ?view_as=subscriber
📲📲📲📲📲📲📲📲📲📲📲📲

സഹാബിസ്ത്രീകളും പടവാൾ യുദ്ധവും*

✍️എം ടി അബൂബക്കർ ദാരിമി.✍️എം ടി അബൂബക്കർ ദാരിമി.
*സഹാബിസ്ത്രീകളും പടവാൾ യുദ്ധവും*
**************************************
സഹാബി വനിതകൾ യുദ്ധവേളയിൽ വീട്ടിൽ കഴിയാതെ പടവാളേന്തി പുരുഷന്മാരോടൊപ്പം യുദ്ധത്തിന് പോകലായിരുന്നു പതിവ് എന്ന്, ചില ഒറ്റപ്പെട്ട സംഭവങ്ങൾ എടുത്തുകാട്ടുന്നവർക്ക്
തൽകാലം താഴെ രണ്ടു ഖണ്ഡനതെളിവ് മാത്രം തരാം:-

9653 عن أم كبشة امرأة من عذرة - عذرة بني قضاعة - أنها قالت : يا رسول الله ائذن [ لي ] أن أخرج في جيش كذا وكذا ؟ قال : " لا " . قالت : يا رسول الله إنه ليس أريد أن أقاتل إنما أريد أداوي الجرحى والمرضى أو أسقي المرضى قال : " لولا أن تكون سنة ويقال : فلانة خرجت لأذنت لك ولكن اجلسي " .

رواه الطبراني في الكبير [ ص: 324 ] والأوسط ورجالهما رجال الصحيح .
ഉദ്റത്തു ബനീ ഖുളാഅക്കാരിയായ ഉമ്മു കബ്ശാ ബീവി(റ) നബി(സ)യോട് ഒരു യുദ്ധത്തിൽ, കൂടെപുറപ്പെടുവാൻ സമ്മതം തരുമോ എന്നു ചോദിച്ചു. നബി (സ) ഇല്ലെന്ന് പറഞ്ഞു. അവർ പറഞ്ഞു. റസൂലേ, ഞാൻ യുദ്ധം ചെയ്യാനുദ്ദേശിക്കുന്നില്ല. രോഗികൾക്കും മുറിവേറ്റവർക്കും മരുന്നുകൊടുക്കാനും വെള്ളം നൽകാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.

നബി(സ) പ്രത്യുത്തരം നൽകി: "ഇതൊരു മാതൃക ആകില്ലെങ്കിൽ, ഇന്നാലിന്നവൾ യുദ്ധത്തിന് പുറപ്പെട്ടുവെന്ന് പിന്നീട് ഉദ്ധരിക്കപ്പെടില്ലെങ്കിൽ ഞാൻ സമ്മതം തരുമായിരുന്നു. (അതുണ്ടാകുന്നതിനാൽ സമ്മതം തരുന്നില്ല. അല്ലാത്തപക്ഷം നിനക്കു വരാമെങ്കിലും) പക്ഷേ നീ വീട്ടിലിരുന്നുകൊള്ളുക.
(ഥബ്റാനി - 20938)

9656 وعن أنس بن مالك قال : قالت أم سليم : يا رسول الله أخرج معك إلى الغزو ؟ قال : " يا أم سليم إنه لم يكتب على النساء الجهاد " . قالت : أداوي الجرحى وأعالج العين وأسقي الماء ؟ قال : " فنعم إذا " .
قلت : لأنس حديث في الصحيح وغيره بغير سياقه .
رواه الطبراني عن شيخه جعفر بن سليمان بن حاجب ولم أعرفه ، وبقية رجاله ثقات
ഉമ്മു സുലൈം ബീവി(റ) നബിയോട് പറഞ്ഞു. റസൂലേ അങ്ങയുടെ കൂടെ ഞാൻ യുദ്ധത്തിനു പോരട്ടെയോ. നബി(സ) പ്രതിവചിച്ചു:- ഓ ഉമ്മുസുലൈം! സ്ത്രീകളുടെ മേൽ യുദ്ധം നിർബന്ധമല്ലല്ലോ.
മഹതി പറഞ്ഞു: ഞാൻ മുറിവേറ്റവർക്ക് മരുന്നു പുരട്ടാം, ജലാശയം നന്നാക്കാം, വെള്ളം കുടിപ്പിക്കാം.
നബി പറഞ്ഞു : എന്നാൽ ആയ്ക്കോട്ടെ.
(ഥബ്റാനി: 739)

ഒറ്റപ്പെട്ട സംഭവങ്ങൾ പൊക്കിക്കൊണ്ടുവന്നു അത് പൊതു നിയമമാക്കാൻ നോക്കുന്ന ഇത്തരക്കാരോടാണോ നബി (സ) യുടെ ഉമ്മുകബ്‌ശ സംഭവത്തിലെ ദീർഘദർശനം ഉപദേശിക്കുന്നതെന്നു ചിന്തിക്കൂ.
* ' പടവാൾ യുദ്ധവും*
**************************************
സഹാബി വനിതകൾ യുദ്ധവേളയിൽ വീട്ടിൽ കഴിയാതെ പടവാളേന്തി പുരുഷന്മാരോടൊപ്പം യുദ്ധത്തിന് പോകലായിരുന്നു പതിവ് എന്ന്, ചില ഒറ്റപ്പെട്ട സംഭവങ്ങൾ എടുത്തുകാട്ടുന്നവർക്ക്
തൽകാലം താഴെ രണ്ടു ഖണ്ഡനതെളിവ് മാത്രം തരാം:-

9653 عن أم كبشة امرأة من عذرة - عذرة بني قضاعة - أنها قالت : يا رسول الله ائذن [ لي ] أن أخرج في جيش كذا وكذا ؟ قال : " لا " . قالت : يا رسول الله إنه ليس أريد أن أقاتل إنما أريد أداوي الجرحى والمرضى أو أسقي المرضى قال : " لولا أن تكون سنة ويقال : فلانة خرجت لأذنت لك ولكن اجلسي " .

رواه الطبراني في الكبير [ ص: 324 ] والأوسط ورجالهما رجال الصحيح .
ഉദ്റത്തു ബനീ ഖുളാഅക്കാരിയായ ഉമ്മു കബ്ശാ ബീവി(റ) നബി(സ)യോട് ഒരു യുദ്ധത്തിൽ, കൂടെപുറപ്പെടുവാൻ സമ്മതം തരുമോ എന്നു ചോദിച്ചു. നബി (സ) ഇല്ലെന്ന് പറഞ്ഞു. അവർ പറഞ്ഞു. റസൂലേ, ഞാൻ യുദ്ധം ചെയ്യാനുദ്ദേശിക്കുന്നില്ല. രോഗികൾക്കും മുറിവേറ്റവർക്കും മരുന്നുകൊടുക്കാനും വെള്ളം നൽകാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.

നബി(സ) പ്രത്യുത്തരം നൽകി: "ഇതൊരു മാതൃക ആകില്ലെങ്കിൽ, ഇന്നാലിന്നവൾ യുദ്ധത്തിന് പുറപ്പെട്ടുവെന്ന് പിന്നീട് ഉദ്ധരിക്കപ്പെടില്ലെങ്കിൽ ഞാൻ സമ്മതം തരുമായിരുന്നു. (അതുണ്ടാകുന്നതിനാൽ സമ്മതം തരുന്നില്ല. അല്ലാത്തപക്ഷം നിനക്കു വരാമെങ്കിലും) പക്ഷേ നീ വീട്ടിലിരുന്നുകൊള്ളുക.
(ഥബ്റാനി - 20938)

9656 وعن أنس بن مالك قال : قالت أم سليم : يا رسول الله أخرج معك إلى الغزو ؟ قال : " يا أم سليم إنه لم يكتب على النساء الجهاد " . قالت : أداوي الجرحى وأعالج العين وأسقي الماء ؟ قال : " فنعم إذا " .
قلت : لأنس حديث في الصحيح وغيره بغير سياقه .
رواه الطبراني عن شيخه جعفر بن سليمان بن حاجب ولم أعرفه ، وبقية رجاله ثقات
ഉമ്മു സുലൈം ബീവി(റ) നബിയോട് പറഞ്ഞു. റസൂലേ അങ്ങയുടെ കൂടെ ഞാൻ യുദ്ധത്തിനു പോരട്ടെയോ. നബി(സ) പ്രതിവചിച്ചു:- ഓ ഉമ്മുസുലൈം! സ്ത്രീകളുടെ മേൽ യുദ്ധം നിർബന്ധമല്ലല്ലോ.
മഹതി പറഞ്ഞു: ഞാൻ മുറിവേറ്റവർക്ക് മരുന്നു പുരട്ടാം, ജലാശയം നന്നാക്കാം, വെള്ളം കുടിപ്പിക്കാം.
നബി പറഞ്ഞു : എന്നാൽ ആയ്ക്കോട്ടെ.
(ഥബ്റാനി: 739)

ഒറ്റപ്പെട്ട സംഭവങ്ങൾ പൊക്കിക്കൊണ്ടുവന്നു അത് പൊതു നിയമമാക്കാൻ നോക്കുന്ന ഇത്തരക്കാരോടാണോ നബി (സ) യുടെ ഉമ്മുകബ്‌ശ സംഭവത്തിലെ ദീർഘദർശനം ഉപദേശിക്കുന്നതെന്നു ചിന്തിക്കൂ.

സ്ത്രീയും ജിഹാദും:ധർമ്മസമരത്തിൽ പങ്കെടുക്കാൻ സമ്മതം ചോദിച്ച മഹതി☘*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


*☘ധർമ്മസമരത്തിൽ പങ്കെടുക്കാൻ സമ്മതം ചോദിച്ച മഹതി☘*
*✦•┈┈┈┈┈•✿❁ ﷽ ❁✿•┈┈┈┈┈•✦*


ﻋَﻦْ ﻋَﺎﺋِﺸَﺔَ ﺃُﻡِّ اﻟﻤُﺆْﻣِﻨِﻴﻦَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻬَﺎ، ﺃَﻧَّﻬَﺎ ﻗَﺎﻟَﺖْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ، ﻧَﺮَﻯ اﻟﺠِﻬَﺎﺩَ ﺃَﻓْﻀَﻞَ اﻟﻌَﻤَﻞِ، ﺃَﻓَﻼَ ﻧُﺠَﺎﻫِﺪُ؟ ﻗَﺎﻝَ: «ﻻَ، ﻟَﻜِﻦَّ ﺃَﻓْﻀَﻞَ اﻟﺠِﻬَﺎﺩِ ﺣَﺞٌّ ﻣَﺒْﺮُﻭﺭٌ.  (صحيح البخاري :١٥٢٠)

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

 ആഇശ(റ) യിൽ നിന്ന് നിവേദനം : മഹതി പറയുന്നു: ഞാൻ ചോദിച്ചു. അല്ലാഹുﷻവിന്റെ ദൂതരെ, ധർമ്മസമരത്തിൽ പങ്കെടുക്കൽ ഏറ്റവും ശ്രേഷ്ഠമായ അമലായിട്ടാണ് ഞങ്ങൾ കാണുന്നത്. ഞങ്ങളും ധർമ്മസമരത്തിൽ പങ്കെടുക്കട്ടെയോ..? തിരുനബി ﷺ മറുപടി പറഞ്ഞു: "വേണ്ട, ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് സ്വീകാര്യയോഗ്യമായ ഹജ്ജാണ് "
  (സ്വഹീഹുൽ ബുഖാരി: 1520)

👉🏼യുദ്ധത്തിന് സമ്മതം ചോദിച്ച മഹതിയെ അവിടുന്ന് (ﷺ) നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്.
ഇതെ ആശയത്തിലുള്ള ഹദീസുകൾ നിരവധിയാണ്. എന്നാൽ നേരിട്ട് യുദ്ധം ചെയ്യാനല്ലാതെ യോദ്ധാക്കൾക്ക് സേവനം ചെയ്യാനും പരിക്കേറ്റവരെ പരിചരിക്കാനുമൊക്കയായി സ്ത്രീകളിൽ ചിലർ യുദ്ധ രംഗത്തുണ്ടായിരുന്നുവെന്ന് ഹദീസ് തന്നെ വ്യക്തമാക്കുന്നു.

ﻋَﻦْ ﺭُﺑَﻴِّﻊَ ﺑِﻨْﺖِ ﻣُﻌَﻮِّﺫِ اﺑْﻦِ ﻋَﻔْﺮَاءَ، ﻗَﺎﻟَﺖْ: " ﻛُﻨَّﺎ ﻧَﻐْﺰُﻭ ﻣَﻊَ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﻧَﺴْﻘِﻲ اﻟﻘَﻮْﻡَ ﻭَﻧَﺨْﺪُﻣُﻬُﻢْ، ﻭَﻧَﺮُﺩُّ اﻟﻘَﺘْﻠَﻰ ﻭَاﻟﺠَﺮْﺣَﻰ ﺇِﻟَﻰ اﻟﻤَﺪِﻳﻨَﺔِ "
(صحيح البخاري :٥٦٧٩)

റുബയ്യിഅ്‌ബിൻത് മുഅവ്വിദ്(റ)യിൽ നിന്ന് നിവേനം: ഞങ്ങൾ തിരുനബിﷺയോടുകൂടി യുദ്ധരംഗത്തേക്ക് പുറപ്പെട്ടു. ഞങ്ങൾ യോദ്ധാക്കൾക്ക് വെള്ളമെത്തിക്കും, മറ്റുസേവനം ചെയ്യും. രക്തസാക്ഷികളെയും പരിക്കേറ്റവരേയും മദീനയിലെത്തിക്കും...
  (ബുഖാരി: 5679)

 ഇത്തരം കാര്യങ്ങൾക്ക് വേണ്ടി മഹതിമാർ യുദ്ധഭൂമിയിൽ പോകുമ്പോൾ തന്നെ പൂർണമായ ഹിജാബ് പാലിച്ചിരുന്നു...

സ്ത്രീയു ജിഹാദും 'കാന്തപുരത്തിന്റെ നിലപാടും മൗദൂദിയുടെ പർദയും*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


*കാന്തപുരത്തിന്റെ നിലപാടും മൗദൂദിയുടെ പർദയും*

CAA സമരത്തിലെ മുസ്‌ലിം സ്ത്രീ പൊതു രംഗപ്രവേശത്തെ കുറിച്ച് കാന്തപുരത്തിന്റെ മെക്കിട്ട് കേറാൻ സുഹ്റതായേയും കൂട്ടി രംഗത്ത് വന്ന എല്ലാ മൗദൂദി സുഡാപ്പി സലഫി മതപരിഷ്കർത്താക്കളോടാണ് ചോദ്യം...

1.ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരമോ രണ്ടു ലക്ഷത്തിഏഴായിരമോ പ്രവാചകൻമാർ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് ഇസ്‌ലാമിക ചരിത്രം.. അതിൽ എത്ര വനിതകൾ ഉണ്ടായിരുന്നു?

2. മുഹമ്മദ് നബി(സ)ക്ക് ശേഷം ഭരണം നിർവഹിച്ച ഖലീഫമാരിൽ എത്ര പേർ വനിതകൾ ഉണ്ടായിരുന്നു?

3. അതിനെ തുടർന്ന് വന്ന അമവിയ, അബ്ബാസിയ, ഫാത്തിമിയ തുടങ്ങി ഇസ്‌ലാമിക ഭരണങ്ങളിൽ എത്ര വനിതാ ഭരണാധികാരികൾ?

4. ഇസ്‌ലാമിക മദ്ഹബ് ഇമാമുമാരിൽ എത്ര വനിതകൾ?

5. സുന്നി ഷിയ വിഭാഗങ്ങളിൽ എത്ര ഇമാമുമാർ, ഖലീഫമാർ വനിതകൾ??

6. മുഹമ്മദ് നബി(സ)യുടെ കാലത്ത് നടന്ന ബദർ ഉഹ്ദ് ഖന്തക് പോലുള്ള യുദ്ധങ്ങളിലും പിന്നീട് ഖലീഫമാരുടെ കാലത്ത് നടന്ന ഖാദിസിയ, റോം ഉൾപ്പെടെ ഉള്ള പോരാട്ടങ്ങളിലും പങ്കെടുത്ത വനിതാ പടയാളികൾ ആരൊക്കെ? അതിൽ പങ്കെടുത്ത നബിയുടെ പെണ്മക്കൾ, ഭാര്യമാർ എന്നിവർ വല്ലവരും??
(അതൊന്നും പറയാൻ ഇല്ലാത്തതിനാൽ  ആണല്ലോ ആയിശ ബീവി ജമൽ യുദ്ധത്തിൽ പങ്കെടുത്തു എന്നത് പോലുള്ള കഥകൾ മെനഞ്ഞു ഉണ്ടാക്കുന്നത്?)

7.മുസ്ലിംകൾക്ക് പൗരത്വം നഷ്ടപ്പെടുന്നത് ചരിത്രത്തിൽ ഇത് ആദ്യമല്ല. യഥാർത്ഥത്തിൽ പൗരത്വം  നഷ്ടപ്പെട്ടിടത്തു നിന്നും സ്വന്തം രാജ്യത്ത് നിന്നും ആട്ടിയോടിക്കപ്പെട്ടിടത്തും നിന്നാണ് ഇസ്‌ലാമിക ചരിത്രം പോലും ആരംഭിക്കുന്നത്...
അക്കാലത്ത് സമരം നയിച്ച വനിതയുടെ പേര് പറയാമോ?

8. ഇനി ഇവിടെ സ്ത്രീ പൊതു പ്രവേശനത്തെ  പിന്തുണക്കുന്നവ രോട്...കേരളത്തിലുള്ള അവരുടെ പള്ളികളിൽ എത്ര വനിത ഇമാമുമാർ, എത്ര വനിത ഖത്തീബുമാർ, മുക്രിമാർ??

9. കാർകൂൻ, ഹൽഖ, ശൂറ എന്നിവയിലും ഫത്‌വ ബോഡിയിലും എത്ര വനിതകൾ? ജമാഅത്തെ ഇസ്‌ലാമിക്ക് അതിന്റെ ചരിത്രത്തിൽ എത്ര വനിതാ അമീറുമാർ?

ഇത് ഒക്കെ ഒന്ന് മറുപടി പറഞ്ഞാൽ തീരുന്നതേയുള്ളൂ കാന്തപുരത്തിന്റെ വായ അടക്കാൻ...

ഇതിനൊന്നും ഒരു വനിതയുടെ പേര് പോലും ഉദ്ധരിക്കാൻ ഒരുമ്മക്കും ഒരു ഉമ്മ പെറ്റ പെണ്കുട്ടിക്കും കഴിയില്ല..

അവിടെയാണ് കാന്തപുരം പ്രസക്തനാകുന്നത്. അദ്ദേഹം സംസാരിക്കുന്നത് ചരിത്രത്തിന്റെയും ഇസ്‌ലാമിക നിയമശാസ്ത്രത്തിന്റെയും പിൻബലത്തിൽ ആണ്..

നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാനോ ഇസ്‌ലാമിന്റെ തനത് കാഴ്ചപ്പാട് പ്രകാശിപ്പിക്കുന്നതിനോ അദ്ദേഹത്തിന്റെ ബന്ധങ്ങളോ ഇമേജോ തടസ്സമാകുന്നില്ല. അത് തന്നെയാണ് കാന്തപുരത്തെ വ്യത്യസ്തനാക്കുന്നത്. തിരുകേശമായാലും സ്ത്രീ പൊതുപ്രദർശനം ആയാലും കാന്തപുരം നിലപാട് പറയും. ചുറ്റുമുള്ളവർക്ക് സഹകരിക്കുകയോ  നിലപാട് മാറ്റുകയോ ചെയ്യാം..

ഹർത്താലും തലതിരിഞ്ഞ നയവും മൂലം പൊതുസമൂഹം ഒറ്റപ്പെടുത്തിയ ഹുകൂമത്തെ ഇലാഹീയുടെ തീവ്രവാദികൾ തിരിച്ചുവരവിന് വേണ്ടിയുള്ള പിടച്ചിലിൽ ആണ്..കാന്തപുരത്തിനെ അതിനുള്ള മാനദണ്ഡം ആക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോൾ നടക്കുന്നത്

*പുലിവാൽക്കഷ്ണം:*
അബുൽ അഅലാ മൗദൂദിയുടെ പർദ തർജ്ജമ ചെയ്താൽ തീരുന്നതേയുള്ളൂ മൗദൂദിസ്റ്റുകളുടെ ഇച്ഛാഭംഗം. അതൊന്ന് പ്രസിദ്ധീകരിക്കാൻ ആയിശ റെന്നയും ലദീദായും ഒക്കെ മുൻകൈ എടുക്കണം

അബ്ദുൽ ഹമീദ്‌
pvahamid@gmail.com

സ്ത്രീയും ജിഹാദും:ആഇശാബീവി ജമൽ യുദ്ധത്തിൽ പങ്കടുത്തോ*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=



*ആഇശാബീവി ജമൽ യുദ്ധത്തിൽ പങ്കടുത്തോ*


മഹതിയായ ആയിഷ ബീവി ജമാൽ യുദ്ധത്തിലേക്ക് പുറപ്പെട്ടത് യുദ്ധം ലക്ഷ്യംവെച്ച് ആയിരുന്നില്ല . ജനങ്ങൾ അവരെ സമീപിച്ച് സ്ഥിതിഗതികൾ  വിവരിക്കുകയും അങ്ങയുടെ സാന്നിധ്യം ഉണ്ടായാൽ വലിയൊരു ഫിത്ന  ഒഴിവായി കിട്ടും എന്ന് അവരെ ധരിപ്പിക്കുകയും ചെയ്യുകയായിരുന്നു മഹതിയും അങ്ങനെ മനസ്സിലാക്കി അങ്ങനെ ഇനി പറയുന്ന ഖുർആനിക വചനങ്ങളുടെ പിന്തുടർന്നു മഹതി പുറപ്പെട്ടു '
അല്ലാഹു പറയുന്നു: അവരുടെ രഹസ്യ ആലോചനകളിൽ മിക്കതും യാതൊരു നന്മയുമില്ല ദാനധർമ്മങ്ങളും ചെയ്യാനോ സദാചാരം കൈക്കൊള്ളാനോ ജനങ്ങൾക്കിടയിൽ രഞ്ജിപ്പ് ഉണ്ടാക്കാനോ കൽപ്പിക്കുന്ന ആളുടെ വാക്കുകളൊഴികെ ( നിസാഅ114 )

  ജനങ്ങൾക്കിടയിൽ
രഞ്ജിപ്പ്
ഉണ്ടാക്കുവാനുള്ള നിർദ്ദേശം സ്ത്രീക്കും പുരുഷനും സ്വതന്ത്രനും അടിമക്കും എല്ലാം ഒരുപോലെ ബാധകമാണ് '
 എന്നാൽ അല്ലാഹുവിൻറെ തീരുമാനം അതായിരുന്നില്ല അങ്ങനെ യുദ്ധം നടന്നു
(ഖുർത്വുബി )



ഇങ്ങനെ ഒരു യുദ്ധമുണ്ടായി അതിൻറെ  പേരിൽ ആയിഷ റ  പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു .സൂറത്തുൽ അഹ്സാബിലെ മുപ്പത്തിമൂന്നാം വചനം പാരായണം ചെയ്യുമ്പോൾ അതോർത്ത് മഹതി കരയാർ ഉണ്ടായിരുന്നുവെന്ന് മുഫസ്സിറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

 പ്രസ്തുത വചനം ഇങ്ങനെ

നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങി കഴിയുകയും ചെയ്യുക പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്  നിസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെയും അവൻറെ ദൂതനെയും അനുസരിക്കുകയും ചെയ്യുക

അഹ്സാബ് 33

 ഇമാം ഖുർതുബി റ  എഴുതുന്നു :

സഅല ബിയും മറ്റും പ്രസ്താവിച്ചിരിക്കുന്നു ഈ സൂക്തം പാരായണം ചെയ്താൽ മുഖമക്കന  നനയും വിധം ആയിഷ കരയാറുണ്ടായിരുന്നു'

ഇബ്നു അത്വിയ്യ റ പറയുന്നു: യുദ്ധത്തിലേക്ക് പുറപ്പെട്ടത് ന്റെ പേരിലാണ് മഹതി കരഞ്ഞിരുന്നത് ' അന്നേരം അമ്മാർ മഹതിയുടെ ഇപ്രകാരം പറഞ്ഞിരുന്നു: അല്ലാഹു നിങ്ങളോട് വീട്ടിൽ അടങ്ങി കഴിയാൻ കല്പിച്ചിട്ടുണ്ടല്ലോ (ഖുർത്തുബി)


സ്ത്രീകളെ സമരത്തിനിറക്കാൻ ആയിശ ബീവി (റ) ജമൽയുദ്ധത്തിൽ പങ്കെടുത്ത ചരിത്രം എടുത്തുകാട്ടി അച്ച് നിരത്തുന്നവരോട് അവരുടെ നേതാവ് ഇബ്നു തൈമിയ്യ തന്‍റെ മിന്‍ഹാജുസുന്നയിൽ എഴുതി വെച്ചിരിക്കുന്നത് കാണുക.

فَإِنَّ عَائِشَةَ لَمْ تُقَاتِلْ، وَلَمْ تَخْرُجْ لِقِتَالٍ، وَإِنَّمَا خَرَجَتْ لِقَصْدِ الإِصْلَاحِ بَيْنَ المُسْلِمِينَ، وَظَنَّتْ أَنَّ فِي خُرُوجِهَا مَصْلَحَةً لِلمُسْلِمِينَ، ثُمَّ تَبَيَّنَ لَهَا فِيمَا بَعْدُ أَنَّ تَرْكَ الخُرُوجِ كَانَ أَولَى، فَكَانَتْ إِذَا ذَكَرَتْ خُرُوجَهَا تَبْكِي حَتَّى تَبُلَّ خِمَارُهَا، وَهَكَذَا عَامَّةُ السَّابِقِينَ نَدِمُوا عَلَى مَا دَخَلُوا فِيهِ مِنَ القِتَالِ، فَنَدِمَ طَلْحَةُ، وَالزُّبَيْرُ، وَعَلِيٌّ، رَضِيَ اللهُ عَنْهُمْ أَجْمَعِينَ، وَلَمْ يَكُنْ "يَوْمَ الجَمَلِ" لِهَؤُلَاءِ قَصْدٌ فِي الاِقْتِتَالِ، وَلَكِنْ وَقَعَ الاِقْتِتَالُ بِغَيْرِ اخْتِيَارِهِمْ.. منهاج السنه

(ആയിശ(റ) അലിയുമായി യുദ്ധം ചെയ്യുകയോ യുദ്ധത്തിനു വേണ്ടി പുറപ്പെടുകയോ ചെയ്തിട്ടില്ല. മുസ്ലിംകള്‍ക്കിടയിൽ മസ്‌ലഹത്ത് ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ പുറപ്പെട്ടത്. തന്‍റെ ഈ പുറപ്പാട് അവര്‍ക്ക് ഗുണകരമായിരിക്കും എന്നവർ കരുതി. അതൊഴിവാക്കുകയിരുന്നു ഉചിതം എന്ന് പിന്നീടവര്‍ക്ക് ബോധ്യമാവുകയും ചെയ്തു. തന്‍റെ ആ പുറപ്പാടിന്‍റെ ഓര്‍ക്കുമ്പോഴെല്ലാം ഉത്തരീയം നനഞ്ഞു കുതിരുമാറ് അവർ കരയാറുണ്ടായിരുന്നു. ഇപ്രകാരം ജമല്‍ യുദ്ധത്തിൽ പങ്കുകൊണ്ട ആദ്യകാലക്കാരായ സ്വഹാബികള്‍ എല്ലാവരും ദുഖിക്കാറുണ്ടായിരുന്നു. ത്വല്‍ഹയും സുബൈറും അലിയുമെല്ലാം അങ്ങനെ ദു:ഖിച്ചവരാണ്. ജമല്‍ യുദ്ധം ഇവരുടെയൊന്നും ഉദ്ദേശ്യത്തോടെയായിരുന്നില്ല. ഇവര്‍ ഉദ്ദേശിക്കാത്ത വിധം യുദ്ധം സംഭവിക്കുകയായിരുന്നു.)
(മിന്‍ഹാജുസുന്ന)


ഇബ്നു ഉമറിന്‍റെ അടുത്തുകൂടി കടന്നുപോകുമ്പോൾ 'അന്ന് ഞാന്‍ പുറപ്പെട്ടപ്പോൾ എന്തുകൊണ്ട് നീ എന്നെ തടഞ്ഞില്ല' എന്ന് ആയിശ(റ) ചോദിക്കാറുണ്ടായിരുന്നു എന്ന് ഇമാം ദഹബി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതുപോലെ
وَلَا شَكَّ أَنَّ عَائِشَةَ رَضِيَ اللهُ عَنْهَا هِيَ المُخْطِئَةُ لِأَسْبَابٍ كَثِيرَةٍ، وَأَدِلَّةٍ وَاضِحَةٍ، وَمِنْهَا: نَدَمُهَا عَلَى خُرُوجِهَا
നിസ്സംശയം, പല കാരണങ്ങളാലും വ്യക്തമായ തെളിവുകള്‍ പ്രകാരവും ജമൽ സംഭവത്തില്‍ ആയിശ(റ) തെറ്റുകാരിയായിരുന്നു. അതില്‍ പെട്ടതാണ്, ആ പുറപ്പാടിന്‍റെ വിഷയത്തിലുള്ള അവരുടെ ഖേദപ്രകടനം) അല്‍ബാനിയും രേഖപ്പെടുത്തുന്നു.

വസ്തുത ഇതായിരിക്കെ, സ്വഹാബികളുടെ കാലത്തും ശേഷവും മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന നിര്‍ഭാഗ്യകരമായ സായുധ പോരാട്ടങ്ങളായ ജമൽ-സ്വിഫ്ഫീന്‍- മആരിബുല്‍ കുബ്റാ യുദ്ധങ്ങളെപ്പോലും തങ്ങളുടെ വൈകാരിക പ്രകടനങ്ങള്‍ക്ക് തെളിവാക്കുന്നവരുടെ കൂറ് ഇസ്‌ലാമിനോടോ അതോ കലാപങ്ങളോടും ഫിത്‌നകളോടുമോ എന്ന് വായനക്കാർക്ക് തീരുമാനിക്കാം.


 *അസ്ലം സഖാഫി കാമിലി
പരപ്പനങ്ങാടി*
دلاءل ءل أهل السنة

സംശയ നിവാരണ ഗ്രൂപ്പ്


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

സ്ത്രിയും ജിഹാദും: ഉമ്മു ഉമാ റ റ യും ഉമ്മസലമയും ഉഹ്ദ് യുദ്ധത്തിൽ പങ്കടുത്തോ*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

സ്വഹാബി വനിതകൾ യോദ്ധാക്കളോട് കൂടെ പുറപെട്ടത് നേരിട്ട് സമരം ചെയ്യാനായിരുന്നില്ല*

*ആഇശ റ യും ഉമ്മസലമയും ഉഹ്ദ് യുദ്ധത്തിൽ പങ്കടുത്തോ*

അനസ് ബ്നുമാലിക്  നിവേദനം: ഉഹ്ദ് യുദ്ധദിവസം കുറച്ചാളുകൾ നബി(സ) വിട്ട് പിന്തിരിഞ്ഞ് ഓടി. അബൂത്വൽഹത് നബി (സ) യുടെ മുമ്പിൽ പരിച കണക്കെ സുരക്ഷ തീർത്ത് നിന്നു. അബൂത്വൽഹത്  ഊക്കോടെ അമ്പ് എറിയാൻ കഴിയുന്ന ആളായിരുന്നു. അദ്ദേഹം അന്ന് രണ്ടോ മൂന്നോ വില്ലുകള്‍ പൊട്ടിക്കുകയുണ്ടായി. ആവനാഴിയുമായി ആരെങ്കിലും അദ്ദേഹത്തിന്‍റെ അരികിലൂടെ നടന്നു പോവുകയായിരുന്നെങ്കില്‍ അതു അബൂത്വൽഹക്ക് കൊടുക്കൂ എന്ന്‍ റസൂൽ (സ) പറയുമായിരുന്നു. അനസ് തുടരുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ ജനങ്ങളുടെ നേരെ എത്തിനോക്കി. അപ്പോൾ അബൂത്വൽഹ  പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, എനിക്കേറെ പ്രിയങ്കരനായ പ്രവാചകരേ, എത്തിനോക്കരുത്. ആളുകൾ എയ്തുവിടുന്ന അമ്പുകൾ താങ്കൾക്ക് ഏൽക്കാൻ പാടില്ല. എന്റെ നെഞ്ചുണ്ട് അങ്ങയുടെ നെഞ്ചിന്റെ മുമ്പിൽ. ഞാൻ ആയിശയെയും ഉമ്മുസുലൈമിനെയും കണ്ടു. അവർ ഇരുവരും വസ്ത്രം കയറ്റിക്കുത്തി ഉടുത്തിരുന്നു. അവരുടെ കാലിലണിഞ്ഞ  പാദസ്വരം ഞാൻ കണ്ടു. അവർ അവരുടെ മുതുകിൽ വെള്ള പാത്രം ചുമന്നുകൊണ്ടു വരികയായിരുന്നു. എന്നിട്ട് അത് ആളുകളുടെ വായിൽ ഒഴിച്ചു കൊടുക്കും. വീണ്ടും മടങ്ങിപ്പോയി വെള്ളപ്പാത്രം നിറക്കും. എന്നിട്ട് വീണ്ടും വന്നു ജനങ്ങളുടെ വായിൽ ഒഴിച്ചു കൊടുക്കും. അനസ് പറയുന്നു: ഉറക്കച്ചടവ് നിമിത്തം രണ്ടോ മൂന്നോ തവണ അബൂത്വൽഹയുടെ കയ്യിൽ നിന്ന് വാള് താഴെ വീഴുകണ്ടായി. - (സ്വഹീഹ് മുസ്ലിം: 4786).

ഇതിൽ നിന്നും അവർ ഉഹ്ദ് പോരാട്ട ഭൂമിയിലേക്ക് വന്നത് നേരിട്ട് സമരം നയിക്കാനല്ലന്നും  വെള്ളം കൊണ്ട് വരാനും മറ്റു സേവനങ്ങൾ ചെയ്യാന മാ യിരുന്നു എന്ന് മനസ്സിലാക്കാം

ഇമാം നവവി ഈ പറയുന്നു

- قال الإمام النووي 187 / 12 " فيه خروج النساء في الغزو والانتفاع بهنّ في السقي والمداواة ونحوها، وهذه المداواة لمحارمهنّ وأزواجهنّ وما كان منها لغيرهم لا يكون مس بشرة إلا في موضع الحاجة . . . شرح مسلم
ദാഹജലം നൽകിയും മുറിവേറ്റവരെ ചികിത്സിച്ചും , അതു പോലെയുള്ള ആവശ്യത്തിനും ആയിരുന്നു സത്രീകൾ യുദ്ധത്തിന് പുറപ്പെട്ടിരുന്നത് എന്ന് ഹദീസിൽ നിന്ന് വ്യക്തമാണ്.
ഭർത്താക്കന്മാരെയും  സ്വന്തം കുടുംബത്തിനും ആയിരുന്നു
 ചികിത്സ ചെയ്തിരുന്നത് ' അത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ  അത്യാവശ്യഘട്ടത്തിൽ ഇതിൽ സ്പർശമില്ലാതെ മാത്രമായിരുന്നു
  (ശറഹ് മുസ് ലിം 87)


ഉഹ്ദ് യുദ്ധത്തിൽ ആഇശ റ യും ഉമ്മസലമ റ യും പങ്കടുത്തു വെള്ളം എത്തിച്ചു കൊടുത്തിരുന്നു എന്ന മുസ്ലിം റിപ്പോർട്ട് ചെയത ഹദീസ് വിവരിച്ചു
ഇമാം നവവി പറയുന്നു
لأن هذا كان قبل أمر النساء بالحجاب وتحريم النظر إليهنّ . . .
ഇത് ഹിജാബി ഇറങ്ങുന്നതിനും സ്ത്രീകളെ നോക്കൽ ഹറാം ആണെന്ന് നിയമം വരുന്നതിനു മുമ്പായിരുന്നു (ശറഹ് മുസ് ലിം 87)

👆👆👆

ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി ഇങ്ങനെ രേഖപ്പെടുത്തി:👇👇👇

وَقَالَ الإِمَامُ النَّوَوِيُّ: وَفِي هَذَا الْحَدِيث اِخْتِلَاط النِّسَاء فِي الْغَزْو بِرِجَالِهِنَّ فِي حَال الْقِتَال لِسَقْيِ الْمَاء وَنَحْوه.-شَرْحُ مُسْلِمٍ: 3376.

 യുദ്ധവേളയിൽ വെള്ളം കൊടുക്കാനും മറ്റുമായി സ്ത്രീകൾക്ക് അവരുടെ പുരുഷന്മാരുമായി കൂടിക്കലരാമെന്നതിന് ഈ ഹദീസിൽ തെളിവുണ്ട്.- (ശറഹു മുസ്ലിം: 3376).


ഇവിടെ ഇമാം നവവി  അവർ സമരത്തിൽ പങ്കടുത്തു എന്നോ അവർ മുഷ്ടി ചുരുട്ടി റോട്ടിലൂടെ ഇസ്ലാമിക ചിട്ടകൾ പാലിക്കാതെ പ്രകടനത്തിൽ പങ്കടുത്തു എന്നോ ഇല്ല

ഭർത്താക്കൻമാർക്കും മറ്റും സേവനം ചെയ്യാൻ വന്ന സ്ത്രീകൾ

യുദ്ധവേളയിൽ വെള്ളം കൊടുക്കാനും മറ്റുമായി സ്ത്രീകൾക്ക് അവരുടെ പുരുഷന്മാരുമായി കൂടിക്കലരാമെന്നതിന് ഈ ഹദീസിൽ തെളിവുണ്ട്.- (ശറഹു മുസ്ലിം: 3376).
എന്നാണ് ഇമാം നവവി പറഞ്ഞത്


ഭർത്താക്കന്മാരെയും  സ്വന്തം കുടുംബത്തിനും ആയിരുന്നു
 ചികിത്സ ചെയ്തിരുന്നത് ' അത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ  അത്യാവശ്യഘട്ടത്തിൽ ഇതിൽ സ്പർശമില്ലാതെ മാത്രമായിരുന്നു
  (ശറഹ് മുസ് ലിം 87)
എന്നും ഇമാം നവവി റ പറഞ്ഞിട്ടുണ്ട്

لأن هذا كان قبل أمر النساء بالحجاب وتحريم النظر إليهنّ . . .
ഇത് ഹിജാബി ഇറങ്ങുന്നതിനും സ്ത്രീകളെ നോക്കൽ ഹറാം ആണെന്ന് നിയമം വരുന്നതിനു മുമ്പായിരുന്നു (ശറഹ് മുസ് ലിം 87)
എന്നും ഇമാം  റ പറഞ്ഞിട്ടുണ്ട്

✳✳✳

ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.



പുരുഷന്മാരുമായി കൂടിക്കലരൽ ഇമാം നവവി എന്തു പറയുന്നു?:

 وَقَالَ الإِمَامُ النَّوَوِيُّ: وَقَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتِ الْجُمُعَةَ جَازَ. وَقَدْ ثَبَتَتْ الْأَحَادِيثُ الصَّحِيحَةُ الْمُسْتَفِيضَةُ أَنَّ النِّسَاءَ كُنَّ يُصَلِّينَ خَلْفَ رَسُولِ اللَّهِ صَلَّي اللهُ عَلَيْهِ وَسَلَّمَ فِي مَسْجِدِهِ خَلْفَ الرِّجَالِ، وَلِأَنّ اخْتِلَاطِ النِّسَاءِ بِالرِّجَالِ إذَا لَمْ يَكُنْ خَلْوَةً لَيْسَ بِحَرَامٍ.- شَرْحُ الْمُهَذَّبِ: بَابُ صَلَاةِ الْجُمُعَةِ.

സ്ത്രീ ജുമുഅക്ക് ഹാജരാവുകയും ജുമുഅ നമസ്ക്കരിക്കുകയും ചെയ്താൽ അത് സാധുവാകുമെന്നകാര്യത്തിൽ ഇജ്മാഉണ്ടെന്ന് ഇമാം ഇബ്നുൽ മുൻദിറും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാരുടെ പിന്നിലായി അണിനിന്നുകൊണ്ട് അല്ലാഹുവിന്റെ റസൂലിന്റെ പിന്നിൽ അവർ നമസ്ക്കരിക്കാറുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ധാരാളക്കണക്കിന് ഹദീസുകൾ സ്ഥിരപ്പെട്ടിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും കൂടിക്കലരുന്നത് അവർ തനിച്ചാവാത്തേടത്തോളം ഹറാമേ അല്ല. - (ശറഹുൽ മുഹദ്ദബ്: ജുമുഅയുടെ അധ്യായം).

മറുപടി

സ്ത്രീകൾ ഫിത്നയുള്ളപ്പോൾ  പള്ളിയിലേക്ക് ജുമുഅ ജമാഅത്തിന് പുറപ്പെടൽ പാടില്ലന്നും‌ ഫിത്നയില്ലങ്കിൽപ്പോലും അത് കറാഹത്താണന്ന് പറഞ്ഞ ഇമാം നവവി റ
വിലക്ക് ലംഘിച്ചുകൊണ്ട് ഒരു സത്രീ

സ്ത്രീ ജുമുഅക്ക് ഹാജരാവുകയും ജുമുഅ നമസ്ക്കരിക്കുകയും ചെയ്താൽ   പുറപ്പെടുന്നത് പാടില്ലാത്തതാണങ്കിലും  നിസ്കാരം സാധുവാകുന്നതാണ് ' വീട്ടിൽ വന്നതിന്റെ ശേഷം ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല.
ഇസ് ലാമിന്റെ ആദ്യകാലത്ത് ചില സത്രികൾ പള്ളിയിൽ ജുമുഅക്ക് വന്നിട്ട് നിസ്കരിച്ചത് പിന്നീട് ളുഹ്റ് മടക്കി നിസ്കരിച്ചില്ല എന്നത് ജുമുഅ നിസ്കാരം സ്വഹീഹാവുന്നതാണ് ( സാധുവാകുന്നതാണ്) എന്നതിന്ന് അദ്ധേഹം തെളിവാക്കുകയാണ് '
സ്ത്രീകളും പുരുഷൻമാരും കൂടി നിൽക്കുന്നത് ഫിത്ന ഭയപെടുന്നില്ലങ്കിൽ അന്യ ഒരു സ്ത്രീയും ഒരു പുരുഷനും കൂടി തനിച്ചാലില്ലങ്കിൽ  ഹറാമില്ല എന്ന് ഇമാം നവവി പറഞതിൽ നിന്നും അവർ സമരം ചെയ്യണമെന്നോ
അവർ മുഷ്ടി ചുരുട്ടി റോട്ടിലൂടെ ഇസ്ലാമിക ചിട്ടകൾ പാലിക്കാതെ പ്രകടനത്തിൽ പങ്കടുത്തു എന്നോ ഇല്ല


✳✳✳
വീണ്ടും പുരോഹിതൻ എഴുതുന്നു.

ചുരുക്കത്തിൽ സ്ത്രീകളെ അടുക്കളയിൽ തന്നെ തളച്ചിടുക എന്നത് മഹാനായ റസൂൽ കരീം (സ) പഠിപ്പിച്ചതല്ല എന്നർഥം.


മറുപടി

ഭർത്താക്കന്മാർക്കും മറ്റും സേവനം ചെയ്യാനും മറ്റു ആവശ്വ ഘട്ടങ്ങളിലും ഇസ്ലാമിലെ നിയമങ്ങൾ പാലിച്ച് ഭർത്താവിന്റെയും അടുത്ത കുടുംബത്തിന്റേയും കൂടെ  ഇസ്ലാമിക പോവാൻ പാടില്ല എന്നും അതിനെ തൊട്ടല്ലാം അവളെ  അടുക്കളയിൽ തന്നെ തളച്ചിടുക എന്നും ആരും പറയുന്നില്ല

മറിച്ച് ഖുർആനിൽ പറയുന്നു.

നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങി കഴിയുകയും ചെയ്യുക പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്  നിസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെയും അവൻറെ ദൂതനെയും അനുസരിക്കുകയും ചെയ്യുക

അഹ്സാബ് 33

നബി സ്വ പറയുന്നു.
المرءة عورة اذا خرجت استشرفها الشيطان بخاري ومسلم

സത്രീ ഗോപ്യ തയാണ് - നഗ്നതയാണ് - അവൾ പുറത്ത് വന്നാൽ പിശാജ് അവളെ
പ്രദർശന വിദേയമാക്കും (ബുഖാരി മുസ്ലിം)



നബി (സ്വ) പ്രസ്താവിച്ചതായി ഒരു ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്:-
ان المراة عورة فاذا خرجت من بيتها استشر فيها الشيطان واقرب ما تكون من رحمة ربها وهي في قريبها – الترمذى والبزار
(സാരം: നിശ്ചയമായും സ്ത്രീ ഗോപ്യമായി വെക്കപ്പെടേണ്ടവളാണ്, അവള്‍ അവളുടെ വീട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ പിശാചു അവളെ വെളിക്കു വരുത്താന്‍ ശ്രമിക്കും. അവളുടെ റബ്ബിന്‍റെ കാരുണ്യത്തോടു അവള്‍ കൂടുതല്‍ അടുത്തവളായിരിക്കുക അവള്‍ അവളുടെ വീട്ടിനുള്ളിലായിരിക്കുമ്പോഴാണ്.) (തി; ബസ്സാര്‍).

അമാനി അഹ്സാബ് 33 നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങി കഴിയുകയും ചെയ്യുക എന്ന ആയത്തിന്റെ

തഫ്സീറിൽ വിവരിക്കുന്നു '
ചുരുക്കത്തില്‍, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ, പുറത്തിറങ്ങുക, അടുത്ത ബന്ധുക്കളോടുകൂടിയല്ലാതെ യാത്രചെയ്യുക, അന്യപുരുഷന്‍മാരുമായി സമ്പര്‍ക്കത്തിന്നിടയാകുന്ന രംഗങ്ങളില്‍ പങ്കെടുക്കുക, ഇതൊക്കെയാണ് വിലക്കപ്പെട്ടിരിക്കുന്നത്.

(തഫ്സീറ് അമാനി )

തീർന്നില്ല .....

⬆⬆⬆ *അസ്ലം സഖാഫി പരപ്പനങ്ങാടി*
دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

*ജിഹാദും സ്ത്രീകളും* ഭാഗം 1


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

*ജിഹാദും സ്ത്രീകളും*

  ഇസ്ലാമിക ഭരണകൂടത്തിനെതിരെയും ഭരണാധികാരികൾക്കെതിയും ഇസ്ലാമിക രാജ്യത്തിനെതിരെയും  ശത്രുക്കൾ   ആക്രമ പ്രവർത്തനങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നടത്തുമ്പോൾ  അതിനെതിരെ പ്രതിരോധിച്ചു കൊണ്ട്  യുദ്ധം ചെയ്യൽ  രാഷ്ട്രത്തിന്റെ ബാധ്യതയാണ് ആ സമരത്തിൽ  പങ്കെടുക്കേണ്ടത് പുരുഷന്മാരാണ്  ആണ് ' സ്ത്രീകൾക്ക് പങ്കെടുക്കൽ ബാധ്യതയല്ല

يا رسول الله علي النساء جهادقال نعم
عليهنّ جهاد لا قتال فيه الحج والعمرة  ( صحيح ابن ماجه - 2362 )
  ഒരിക്കൽ ആയിഷ റ ചോദിച്ചു : അല്ലാഹുവിന്റെ റസൂലെ , സ്ത്രീകൾക്ക് ജിഹാദുണ്ടോ ?


തിരുമേനി . പറഞ്ഞു : അതെ അവർക്ക് ജിഹാദുണ്ട് ; അതിൽ യുദ്ധമില്ല , ഹജ്ജും ഉംറയുമാണത് - ( ഇബ്നു മാജ )

يا رسول الله نرى الجهاد أفضل العمل أفلا نجاهد ؟ قال " لا ، لكن أفضل الجهاد حج مبرور " صحيح البخاري 1520

ആയിഷ
 അവർ തന്നെ ചോദിക്കുന്നു . “ അല്ലാഹുവിന്റെ റസൂലെ ജിഹാദ് ഏറ്റവും ശ്രേഷ്ഠമായ കർമ്മമായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത് . ഞങ്ങൾക്ക് ജിഹാദ് ചെയ്തുകൂടാ എന്നാണോ ? " തിരുമേനി . പറഞ്ഞു : “ ( പക്ഷേ നിങ്ങൾക്ക് )
ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് സ്വീകാര്യപ്രദമായ ഹജ്ജാണ് - ( ബുഖാരി ) .

നിങ്ങളോടുകൂടെ ഞാൻ യുദ്ധം ചെയ്യട്ടെ എന്ന്  എന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ യോട് സമ്മതം ചോദിച്ച് സ്ത്രീയോട് നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞത് അത് വേണ്ട

ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് സ്വീകാര്യപ്രദമായ ഹജ്ജാണ്

وفي رواية، قالت : قالت امرأة يا رسول الله إني لا أرى عملاً في القرآن أفضل من الجهاد أفلا تخرج فنجاهد معك ؟ قال : لا، ولكنّ أفضل الجهاد حج مبرور " .

ശ്രതുവിനോട് ഏറ്റുമുട്ടുന്ന വിധം ഒരു ജിഹാദ് സ്ത്രീകൾക്കില്ലാ എന്നതാണ് ഉപരുക്ത പരാമർശങ്ങളിൽ നിന്ന് നാം മനസ്സി ലാക്കേണ്ടത് . അതിനാൽ അവളുടെ കാര്യകർത്താക്കൾ , ജിഹാദിൽ പങ്കെടുക്കുന്നതിൽ നിന്നും സൈന്യത്തിൽ ചേരുന്നതിൽ നിന്നും കരയും കടലും ആകാശവും വഴിക്കുള്ള യുദ്ധവാഹനങ്ങൾ കൈ കാര്യം ചെയ്യുന്നതിൽ നിന്നും അവളെ തടയൽ മതദൃഷ്ട്യാ നിർബ ന്ധമാണ് .

*സ്വഹാബീ വനിതകൾ പലരും യുദ്ധഭൂമിയിലേക്ക് എന്തിന് പോയി*


*സ്വഹാബീ വനിതകൾ പലരും യുദ്ധഭൂമിയിലേക്ക് പോയതായി ഇസ്ലാമിക ചരിത്രഗ്രന്ഥങ്ങളിൽ നമുക്ക് വായിക്കാനാവും .   യുദ്ധത്തിൽ പങ്കടുക്കുന്ന സ്വന്തം ഭർത്താവിന്റെയോ സഹോദരന്മാരുടേയോ പിതാവിനോട് കൂടെയോ മറ്റു അടുത്ത കുടുംബത്തിനോട് കൂടെയോ അവർക്ക് സേവനം ചെയ്യാനും യുദ്ധത്തിൽ പരിക്കേറ്റവരെ പരിചരിക്കാനും ക്ഷീണിച്ചു വരുന്നവർക്ക് ദാഹജലം നൽകാനും രോഗികളെ ശുശ്രൂഷിക്കാനുമായിരുന്നു അവ .
ഇസ്ലാമിക ചിട്ടകൾ പാലിച്ചും നിയമങ്ങൾ ലംഗിക്കാതെയുമായിരുന്നു അത്


 വിശ്രുത ഹദീഥ് ഗ്രന്ഥമായ ബുഖാരിയിൽ ഇത് സംബന്ധിച്ച ഒരധ്യായം തന്നെ നമുക്ക് കാണാനാവും

كُنّا مع النبي صلى الله عليه وسلم تَسقي وتداوي الجرحى ، وتَرَدّ القتلى ( صحيح البخاري - 2882 ) ,

 . മുഅവ്വദ് ന്റെ പുത്രി റുബയ്ത്  പറയുന്നു : )


 “ ദാഹജലം നൽകിയും മുറിവേറ്റവരെ ചികിത്സിച്ചും , വധിക്കപ്പെട്ടവരെ ( മദീനയിലേക്ക് ) എത്തിച്ചും നബി : യോടൊപ്പം ഞങ്ങളുണ്ടാകാറുണ്ടായിരുന്നു ” - ബുഖാരി ,


 ഇത്തരം അനിവാര്യ ദൗത്യം ലക്ഷ്യമാക്കി മാത്രമേ ആവശ്യമെങ്കിൽ അവർ യുദ്ധമുഖത്തേക്ക് പുറപ്പെടാവൂ . . .



*ഉമ്മുസുലൈം യുദ്ധത്തിൽ *പങ്കടുത്തിട്ടുണ്ടോ*
പങ്കടുത്തത് എന്തിന്?*


 ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു

وعن أنس ، قال : كان رسول الله * يَعْرُو بأم سُلَيم ، ونسوة من الأنصار معه ، إذا غزا فيسقينَ الماء ويُداوينَ الجرحى . رواه مسلم .


' നബിസല്ലല്ലാഹു അലൈഹി വസല്ലമ ഉമ്മുസുലൈം നെയും അൻസാരികളിൽ ചില സ്ത്രീകളെയും യുദ്ധത്തിന് കൊണ്ടുപോയത് അത് അവർ വെള്ളം വിതരണം ചെയ്യാനും മുറിവേറ്റവരെ ചികിത്സിക്കാനുമായിരുന്നു ( മുസ്ലിം )


ഉമ്മുഅതിയ്യ റ യുദ്ധത്തിൽ *പങ്കടുത്തിട്ടുണ്ടോ*
പങ്കടുത്തത് എന്തിന്?*


 وعن أم عطيّة ، قالت : غرُوتُ مع رسول الله سبع غزواتِ أخلْفَهم في رحالهم ، فأصنعُ لهم الطعام ، وأداوي الجرحى ، وأقومُ على المرضى . رواه مسلم . ۳۹۹۲ ـ

ഉമ്മുഅതിയ്യ റ പറയുന്നു
ഞാൻ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെ യുദ്ധത്തിൽ പുറപ്പെട്ടിട്ടുണ്ട് അവരുടെ വാഹനങ്ങൾ കാവൽ നിൽക്കാനും അവർക്ക് ഭക്ഷണം കൊടുക്കാനും മുറിവേറ്റവർ മരുന്ന് വച്ച് കൊടുക്കാനും രോഗികൾ ശുശ്രൂഷിക്കാനും വേണ്ടിയായിരുന്നു പുറപ്പെട്ടിരുന്നത് ( മുസ്ലിം)


ഇമാം അലിയ്യുൽ ഖാരി ' റ വിവരിക്കുന്നു

ഇമാം നവവി റ പറത്തു

ദാഹജലം നൽകിയും മുറിവേറ്റവരെ ചികിത്സിച്ചും , അതു പോലെയുള്ള ആവശ്യത്തിനും ആയിരുന്നു സത്രീകൾ യുദ്ധത്തിന് പുറപ്പെട്ടിരുന്നത് എന്ന് ഹദീസിൽ നിന്ന് വ്യക്തമാണ്.
ഭർത്താക്കന്മാരെയും  സ്വന്തം കുടുംബത്തിനും ആയിരുന്നു
 ചികിത്സ ചെയ്തിരുന്നത് ' അത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ  അത്യാവശ്യഘട്ടത്തിൽ ഇതിൽ സ്പർശമില്ലാതെ മാത്രമായിരുന്നു


ഇബ്നുൽ ഹുമാം പറയുന്നു.
സ്ത്രീകൾ
ദാഹജലം നൽകിയും മുറിവേറ്റവരെ ചികിത്സിച്ചും ,
 പുറപ്പെടുമ്പോൾ യുവതികൾ അല്ലാത്ത പ്രായാധിക്യമുള്ള സ്ത്രീകൾ പുറപ്പെടുകയാണ് ഏറ്റവും നല്ലത്  *നിർബന്ധിത സാഹചര്യത്തിൽ അല്ലാതെ  അവർ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കരുത് ' ഹുനൈൻ യുദ്ധ ദിവസം ഉമ്മു സുലൈം
 യുദ്ധത്തിൽ പങ്കെടുത്തത് ഇത്തരം സാഹചര്യത്തിലാണ് 'സത്രീകൾ അത്യാവശ്യത്തിനല്ലാതെ പങ്കടുക്കുന്നത് മുസ്ലിമീങ്ങളുടെ ദുർഭലതയുടെ മേൽ അറിയിക്കും

* ( മിർഖാത്ത്)

 قال النووي : هذه المداواة لمحارمهن وازواجهن ، وما كان منها لغيرهم لا يكون فيه مس بشرة إلا في موضع الحاجة ، وقال ابن الهمام : الأولى في إخراج النساء العجائز للمداواة والسقي ولو احتيج إلى المباضعة ، فالأولى إخراج الإماء دون الحرائر ، ولا يباشرن القتال لأنه يستدل به على ضعف المسلمين إلا عند الضرورة ، وقد قاتلت أم سليم يوم حنين وأقرها النبي * حيث قال : مقامها خير من مقام فلان ، يعني بعض المنهزمين ( رواه مسلم ) ، . ۳۹۹۱ - ( مرقاة)
ഇമാം അബ്ദുറസാഖ് മുസ്ഹഫിൽ പറയുന്നു സ്ത്രീകൾ യോദ്ധ്യാക്കൾക്ക്
 വെള്ളം വിതരണം ചെയ്യാനും മുറിവേറ്റവരെ ചികിത്സിക്കാനുമായിരുന്നു.

അബൂദാവൂദ് ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു. ഹുനൈൻ യുദ്ധത്തിൽ അവർ പുറപ്പെട്ടപ്പോൾ  അതിനെ പറ്റി നബി സ്വ അവരോട് ചോദിച്ചു. അവർ പറക്കു
ഭക്ഷണം നൽകാനും മുറിവേറ്റവരെ ചികിൽസിക്കാനും മറ്റു സഹായങ്ങൾ ചെയ്യുവാനുമാണ് പുറപ്പെടുന്നത്

قال عبد الرزاق صاحب المصنّف : " كان النساء يشهدن مع النبي المشاهد ويسقين المقاتلة ويداوين الجرحى " . وعند أبي داود " أنهن خرجن مع النبي صلى الله عليه وسلم في حنين " وفيه " أن النبي سألهنّ عن ذلك، فقلن : خرجنا نغزل الشعر ونعين في سبيل الله ونداوي الجرحة ونناول السهام ونسقي السويق " .



ഇമാം നവവി ഈ പറയുന്നു

- قال الإمام النووي 187 / 12 " فيه خروج النساء في الغزو والانتفاع بهنّ في السقي والمداواة ونحوها، وهذه المداواة لمحارمهنّ وأزواجهنّ وما كان منها لغيرهم لا يكون مس بشرة إلا في موضع الحاجة . . . شرح مسلم
ദാഹജലം നൽകിയും മുറിവേറ്റവരെ ചികിത്സിച്ചും , അതു പോലെയുള്ള ആവശ്യത്തിനും ആയിരുന്നു സത്രീകൾ യുദ്ധത്തിന് പുറപ്പെട്ടിരുന്നത് എന്ന് ഹദീസിൽ നിന്ന് വ്യക്തമാണ്.
ഭർത്താക്കന്മാരെയും  സ്വന്തം കുടുംബത്തിനും ആയിരുന്നു
 ചികിത്സ ചെയ്തിരുന്നത് ' അത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ  അത്യാവശ്യഘട്ടത്തിൽ ഇതിൽ സ്പർശമില്ലാതെ മാത്രമായിരുന്നു
  (ശറഹ് മുസ് ലിം 87)


ഉഹ്ദ് യുദ്ധത്തിൽ ആഇശ റ യും ഉമ്മസലമ റ യും പങ്കടുത്തു വെള്ളം എത്തിച്ചു കൊടുത്തിരുന്നു എന്ന മുസ്ലിം റിപ്പോർട്ട് ചെയത ഹദീസ് വിവരിച്ചു
ഇമാം നവവി പറയുന്നു
لأن هذا كان قبل أمر النساء بالحجاب وتحريم النظر إليهنّ . . .
ഇത് ഹിജാബി ഇറങ്ങുന്നതിനും സ്ത്രീകളെ നോക്കൽ ഹറാം ആണെന്ന് നിയമം വരുന്നതിനു മുമ്പായിരുന്നു (ശറഹ് മുസ് ലിം 87)

ഹാഫിള് ഇബ്നു ഹജർ റവിവരിക്കുന്നു

- وقال الحافظ في الفتح 75 / 6 " قال ابن بطال دل حديث عائشة على أن الجهاد غير واجب على النساء، ، وإنما لم يكن عليهنّ واجباً لما فيه من مغايرة المطلوب منهن من الستر ومجانبة الرجال، فلذلك كان الحج أفضل لهنّ من الجهاد " .
ഇബ്നു ബത്താൽ റ പറഞ്ഞു .

ആയിഷ ബീവിയുടെ ഹദീസ് സ്ത്രീകൾക്ക് യുദ്ധം നിർബന്ധമില്ല എന്ന് അറിയിക്കുന്നു ' അവർക്ക്  നിർബന്ധം ആവാതിരിക്കാൻ കാരണം  അവരിൽ നിന്നും ഇസ്ലാം ആവശ്യപ്പെടുന്നത്  അവർ മാറയിൽ നിൽക്കണമെന്നും പുരുഷന്മാരെ തൊട്ട് അകന്ന് നിൽക്കണമെന്നു മാണ് അതുകൊണ്ടാണ് യുദ്ധത്തേക്കാൾ സ്ത്രീകൾക്ക് ഹജ്ജ് നിർവഹിക്കാൻ പുണ്യമായത് ഫത്ഹുൽ ബാരി 6/75

ഹാഫിള് ഇബ്നു ഹജർ റ വീണ്ടും വിവരിക്കുന്നു '

ഇമാം ബുഖാരി യുടെ ഹെഡിംഗ് നിന്നും  അദ്ദേഹം ഉദ്ദേശിക്കുന്നത്  സ്ത്രീകൾ  യുദ്ധത്തിൽ പുറപ്പെട്ടാൽ പോലും അവർ നേരിട്ട് യുദ്ധം ചെയ്യരുത് എന്ന് വ്യക്തമാക്കാൻ വേണ്ടി യാവാൻ സാധ്യതയുണ്ട്

ഫത്ഹുൽ ബാരി 6/75

- وقال أيضاً 78 / 6 " ويحتمل أن يكون غرض البخاري بالترجمة أن يبين أنهنّ لا يقاتلن وإن خرجن في الغزو " .


*ഉമ്മുഹാനി ബീവി എന്തിന് യുദ്ധക്കളത്തിൽ ഇറങ്ങി*

 قالت نسيبة بنت كعب رضي الله عنها " لما انهزم المسلمون انحزت إلى رسول الله فقمت أباشر القتال وأذب عنه بالسيف وأرمي عن القوس حتى خصلت الجراح إليّ . وفيها يقول رسول الله صلى الله عليه وسلم ما التفتّ يميناً ولا شمالاً إلا رأيتها تقاتل دوني " .

അവർക്ക് നസീബ എന്നും പേരുണ്ട്
അവർ പറയുന്നു.  ഉഹദ് യുദ്ധത്തിൽ മുസ്ലിമീങ്ങൾ ചിന്നി ചിതറിയപ്പോൾ ( നബി സ്വ ഒറ്റപെട്ടു അവിടത്തെ ശത്രുക്കൾ വളഞ്ഞു. ഈ നിർബന്തിത ഘട്ടത്തിൽ അവിടത്തെ രക്ഷപെടുത്താനും  പ്രതിരോധിക്കാനും അത്യാവശ്യമാണന്ന് മനസ്സിലാക്കി) ഞാൻ നേരിട്ട് യുദ്ധത്തിൽ പങ്കടുത്തു അവിടെത്തെ തൊട്ട് ശത്രുക്കളേ ഞാൻ പ്രധിരോധിച്ചു.
ഇതിനെ പറ്റിയാണ് നബി സ്വ പറഞ്ഞത്
ഞാൻ വലത്തും ഇടത്തും തിരിഞ്ഞു നോക്കുമ്പോൾ ഉമ്മു ഉമാറ എന്നെ തൊട്ട് പ്രധിരോധം തീർക്കുകയാണ്.



*നിർബന്ധിത സാഹചര്യത്തിൽ അല്ലാതെ  അവർ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കരുത് എന്ന് മിർഖാത്തിൽ നിന്നും നേരത്തെ ഉദ്ധരിച്ചതും

ولا يباشرن القتال لأنه يستدل به على ضعف المسلمين إلا عند الضرورة ،
ഭക്ഷണം പാകം ചെയ്യാനും മുറിവേറ്റവരെ ചികിൽസിക്കാനുമാണ്  അവർപങ്കടുത്തത് എന്ന മേൽ ഹദീസും
ഇമാം നവവിയുടെ

فيه خروج النساء في الغزو والانتفاع بهنّ في السقي والمداواة ونحوها، وهذه المداواة لمحارمهنّ وأزواجهنّ وما كان منها لغيرهم لا يكون مس بشرة إلا في موضع الحاجة . . . شرح مسلم
ദാഹജലം നൽകിയും മുറിവേറ്റവരെ ചികിത്സിച്ചും , അതു പോലെയുള്ള ആവശ്യത്തിനും ആയിരുന്നു സത്രീകൾ യുദ്ധത്തിന് പുറപ്പെട്ടിരുന്നത് എന്ന് ഹദീസിൽ നിന്ന് വ്യക്തമാണ്.
ഭർത്താക്കന്മാരെയും  സ്വന്തം കുടുംബത്തിനും ആയിരുന്നു
 ചികിത്സ ചെയ്തിരുന്നത് ' അത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ  അത്യാവശ്യഘട്ടത്തിൽ ഇതിൽ സ്പർശമില്ലാതെ മാത്രമായിരുന്നു
  (ശറഹ് മുസ് ലിം 87)
എന്ന ഉദ്ധരണിയും ഇവിടെ ശ്രദ്ധേയമാണ്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=



*ആഇശാബീവി ജമൽ യുദ്ധത്തിൽ പങ്കടുത്തോ*


മഹതിയായ ആയിഷ ബീവി ജമാൽ യുദ്ധത്തിലേക്ക് പുറപ്പെട്ടത് യുദ്ധം ലക്ഷ്യംവെച്ച് ആയിരുന്നില്ല . ജനങ്ങൾ അവരെ സമീപിച്ച് സ്ഥിതിഗതികൾ  വിവരിക്കുകയും അങ്ങയുടെ സാന്നിധ്യം ഉണ്ടായാൽ വലിയൊരു ഫിത്ന  ഒഴിവായി കിട്ടും എന്ന് അവരെ ധരിപ്പിക്കുകയും ചെയ്യുകയായിരുന്നു മഹതിയും അങ്ങനെ മനസ്സിലാക്കി അങ്ങനെ ഇനി പറയുന്ന ഖുർആനിക വചനങ്ങളുടെ പിന്തുടർന്നു മഹതി പുറപ്പെട്ടു '
അല്ലാഹു പറയുന്നു: അവരുടെ രഹസ്യ ആലോചനകളിൽ മിക്കതും യാതൊരു നന്മയുമില്ല ദാനധർമ്മങ്ങളും ചെയ്യാനോ സദാചാരം കൈക്കൊള്ളാനോ ജനങ്ങൾക്കിടയിൽ രഞ്ജിപ്പ് ഉണ്ടാക്കാനോ കൽപ്പിക്കുന്ന ആളുടെ വാക്കുകളൊഴികെ ( നിസാഅ114 )

  ജനങ്ങൾക്കിടയിൽ
രഞ്ജിപ്പ്
ഉണ്ടാക്കുവാനുള്ള നിർദ്ദേശം സ്ത്രീക്കും പുരുഷനും സ്വതന്ത്രനും അടിമക്കും എല്ലാം ഒരുപോലെ ബാധകമാണ് '
 എന്നാൽ അല്ലാഹുവിൻറെ തീരുമാനം അതായിരുന്നില്ല അങ്ങനെ യുദ്ധം നടന്നു
(ഖുർത്വുബി )



ഇങ്ങനെ ഒരു യുദ്ധമുണ്ടായി അതിൻറെ  പേരിൽ ആയിഷ റ  പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു .സൂറത്തുൽ അഹ്സാബിലെ മുപ്പത്തിമൂന്നാം വചനം പാരായണം ചെയ്യുമ്പോൾ അതോർത്ത് മഹതി കരയാർ ഉണ്ടായിരുന്നുവെന്ന് മുഫസ്സിറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

 പ്രസ്തുത വചനം ഇങ്ങനെ

നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങി കഴിയുകയും ചെയ്യുക പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്  നിസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെയും അവൻറെ ദൂതനെയും അനുസരിക്കുകയും ചെയ്യുക

അഹ്സാബ് 33

 ഇമാം ഖുർതുബി റ  എഴുതുന്നു :

സഅല ബിയും മറ്റും പ്രസ്താവിച്ചിരിക്കുന്നു ഈ സൂക്തം പാരായണം ചെയ്താൽ മുഖമക്കന  നനയും വിധം ആയിഷ കരയാറുണ്ടായിരുന്നു'

ഇബ്നു അത്വിയ്യ റ പറയുന്നു: യുദ്ധത്തിലേക്ക് പുറപ്പെട്ടത് ന്റെ പേരിലാണ് മഹതി കരഞ്ഞിരുന്നത് ' അന്നേരം അമ്മാർ മഹതിയുടെ ഇപ്രകാരം പറഞ്ഞിരുന്നു: അല്ലാഹു നിങ്ങളോട് വീട്ടിൽ അടങ്ങി കഴിയാൻ കല്പിച്ചിട്ടുണ്ടല്ലോ (ഖുർത്തുബി)


സ്ത്രീകളെ സമരത്തിനിറക്കാൻ ആയിശ ബീവി (റ) ജമൽയുദ്ധത്തിൽ പങ്കെടുത്ത ചരിത്രം എടുത്തുകാട്ടി അച്ച് നിരത്തുന്നവരോട് അവരുടെ നേതാവ് ഇബ്നു തൈമിയ്യ തന്‍റെ മിന്‍ഹാജുസുന്നയിൽ എഴുതി വെച്ചിരിക്കുന്നത് കാണുക.

فَإِنَّ عَائِشَةَ لَمْ تُقَاتِلْ، وَلَمْ تَخْرُجْ لِقِتَالٍ، وَإِنَّمَا خَرَجَتْ لِقَصْدِ الإِصْلَاحِ بَيْنَ المُسْلِمِينَ، وَظَنَّتْ أَنَّ فِي خُرُوجِهَا مَصْلَحَةً لِلمُسْلِمِينَ، ثُمَّ تَبَيَّنَ لَهَا فِيمَا بَعْدُ أَنَّ تَرْكَ الخُرُوجِ كَانَ أَولَى، فَكَانَتْ إِذَا ذَكَرَتْ خُرُوجَهَا تَبْكِي حَتَّى تَبُلَّ خِمَارُهَا، وَهَكَذَا عَامَّةُ السَّابِقِينَ نَدِمُوا عَلَى مَا دَخَلُوا فِيهِ مِنَ القِتَالِ، فَنَدِمَ طَلْحَةُ، وَالزُّبَيْرُ، وَعَلِيٌّ، رَضِيَ اللهُ عَنْهُمْ أَجْمَعِينَ، وَلَمْ يَكُنْ "يَوْمَ الجَمَلِ" لِهَؤُلَاءِ قَصْدٌ فِي الاِقْتِتَالِ، وَلَكِنْ وَقَعَ الاِقْتِتَالُ بِغَيْرِ اخْتِيَارِهِمْ.. منهاج السنه

(ആയിശ(റ) അലിയുമായി യുദ്ധം ചെയ്യുകയോ യുദ്ധത്തിനു വേണ്ടി പുറപ്പെടുകയോ ചെയ്തിട്ടില്ല. മുസ്ലിംകള്‍ക്കിടയിൽ മസ്‌ലഹത്ത് ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ പുറപ്പെട്ടത്. തന്‍റെ ഈ പുറപ്പാട് അവര്‍ക്ക് ഗുണകരമായിരിക്കും എന്നവർ കരുതി. അതൊഴിവാക്കുകയിരുന്നു ഉചിതം എന്ന് പിന്നീടവര്‍ക്ക് ബോധ്യമാവുകയും ചെയ്തു. തന്‍റെ ആ പുറപ്പാടിന്‍റെ ഓര്‍ക്കുമ്പോഴെല്ലാം ഉത്തരീയം നനഞ്ഞു കുതിരുമാറ് അവർ കരയാറുണ്ടായിരുന്നു. ഇപ്രകാരം ജമല്‍ യുദ്ധത്തിൽ പങ്കുകൊണ്ട ആദ്യകാലക്കാരായ സ്വഹാബികള്‍ എല്ലാവരും ദുഖിക്കാറുണ്ടായിരുന്നു. ത്വല്‍ഹയും സുബൈറും അലിയുമെല്ലാം അങ്ങനെ ദു:ഖിച്ചവരാണ്. ജമല്‍ യുദ്ധം ഇവരുടെയൊന്നും ഉദ്ദേശ്യത്തോടെയായിരുന്നില്ല. ഇവര്‍ ഉദ്ദേശിക്കാത്ത വിധം യുദ്ധം സംഭവിക്കുകയായിരുന്നു.)
(മിന്‍ഹാജുസുന്ന)


ഇബ്നു ഉമറിന്‍റെ അടുത്തുകൂടി കടന്നുപോകുമ്പോൾ 'അന്ന് ഞാന്‍ പുറപ്പെട്ടപ്പോൾ എന്തുകൊണ്ട് നീ എന്നെ തടഞ്ഞില്ല' എന്ന് ആയിശ(റ) ചോദിക്കാറുണ്ടായിരുന്നു എന്ന് ഇമാം ദഹബി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതുപോലെ
وَلَا شَكَّ أَنَّ عَائِشَةَ رَضِيَ اللهُ عَنْهَا هِيَ المُخْطِئَةُ لِأَسْبَابٍ كَثِيرَةٍ، وَأَدِلَّةٍ وَاضِحَةٍ، وَمِنْهَا: نَدَمُهَا عَلَى خُرُوجِهَا
നിസ്സംശയം, പല കാരണങ്ങളാലും വ്യക്തമായ തെളിവുകള്‍ പ്രകാരവും ജമൽ സംഭവത്തില്‍ ആയിശ(റ) തെറ്റുകാരിയായിരുന്നു. അതില്‍ പെട്ടതാണ്, ആ പുറപ്പാടിന്‍റെ വിഷയത്തിലുള്ള അവരുടെ ഖേദപ്രകടനം) അല്‍ബാനിയും രേഖപ്പെടുത്തുന്നു.

വസ്തുത ഇതായിരിക്കെ, സ്വഹാബികളുടെ കാലത്തും ശേഷവും മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന നിര്‍ഭാഗ്യകരമായ സായുധ പോരാട്ടങ്ങളായ ജമൽ-സ്വിഫ്ഫീന്‍- മആരിബുല്‍ കുബ്റാ യുദ്ധങ്ങളെപ്പോലും തങ്ങളുടെ വൈകാരിക പ്രകടനങ്ങള്‍ക്ക് തെളിവാക്കുന്നവരുടെ കൂറ് ഇസ്‌ലാമിനോടോ അതോ കലാപങ്ങളോടും ഫിത്‌നകളോടുമോ എന്ന് വായനക്കാർക്ക് തീരുമാനിക്കാം.


നബി സ്വ പറയുന്നു'


قال عليه الصلاة والسلام : " ليخرج من كل رجلين رجل " ثم قال للقاعد " أيكم خلف الخارج في أهله وماله بخير فله مثل نصف أجر الخارج " مسلم .

രണ്ട് പുരുഷൻമാരുള്ള വീട്ടിൽ നിന്ന് ഒരു പുരുഷൻ യുദ്ധത്തിന് പുറപ്പെടുക '
ആരാണോ ഭാര്യക്കും മറ്റും കാവലായി നിൽക്കുന്ന പുരുഷൻ അവന്ന് യുദ്ധത്തിന് പുറപ്പെട്ട വന്റെ പകുതി പ്രതിഫലമുണ്ട്
(മുസ് ലിം)


ഇതിൽ നിന്ന് യുദ്ധ ബാധ്യത പുരുഷന്മാർക്കാണന്നും വെക്തമാണ്

നബി സ്വപറയുന്നു

ب- وقال أيضاً " من جهز غازياً في سبيل الله، فقد غزا، ومن خلف غازياً في أهله بخير فقد غزا " البخاري ومسلم .

ഒരാൾ അല്ലാഹു വിന്റെ മാർഗത്തിൽ യോദ്ധാവിനെ സജ്ജമാക്കിയാൽ അവൻ യുദ്ധത്തിൽ പങ്കടുത്തവനാണ്

ഒരാൾ യോദ്ധാവിന്റെ ഭാര്യക്ക് കാവൽ നിന്നാൽ  അവൻ യുദ്ധത്തിൽ
 പങ്കടുത്തവനാണ്

(ബുഖാരി മുസ്ലിം)
وفي رواية : ومن خلف غازياً في أهله بخير وأنفق على أهله فله مثل أجره " .


9653 عن أم كبشة امرأة من عذرة - عذرة بني قضاعة - أنها قالت : يا رسول الله ائذن [ لي ] أن أخرج في جيش كذا وكذا ؟ قال : " لا " . قالت : يا رسول الله إنه ليس أريد أن أقاتل إنما أريد أداوي الجرحى والمرضى أو أسقي المرضى قال : " لولا أن تكون سنة ويقال : فلانة خرجت لأذنت لك ولكن اجلسي " .

رواه الطبراني في الكبير [ ص: 324 ] والأوسط ورجالهما رجال الصحيح .
ഉദ്റത്തു ബനീ ഖുളാഅക്കാരിയായ ഉമ്മു കബ്ശാ ബീവി(റ) നബി(സ)യോട് ഒരു യുദ്ധത്തിൽ, കൂടെപുറപ്പെടുവാൻ സമ്മതം തരുമോ എന്നു ചോദിച്ചു. നബി (സ) ഇല്ലെന്ന് പറഞ്ഞു. അവർ പറഞ്ഞു. റസൂലേ, ഞാൻ യുദ്ധം ചെയ്യാനുദ്ദേശിക്കുന്നില്ല. രോഗികൾക്കും മുറിവേറ്റവർക്കും മരുന്നുകൊടുക്കാനും വെള്ളം നൽകാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.

നബി(സ) പ്രത്യുത്തരം നൽകി: "ഇതൊരു മാതൃക ആകില്ലെങ്കിൽ, ഇന്നാലിന്നവൾ യുദ്ധത്തിന് പുറപ്പെട്ടുവെന്ന് പിന്നീട് ഉദ്ധരിക്കപ്പെടില്ലെങ്കിൽ ഞാൻ സമ്മതം തരുമായിരുന്നു. (അതുണ്ടാകുന്നതിനാൽ സമ്മതം തരുന്നില്ല. അല്ലാത്തപക്ഷം നിനക്കു വരാമെങ്കിലും) പക്ഷേ നീ വീട്ടിലിരുന്നുകൊള്ളുക.
(ഥബ്റാനി - 20938)

9656 وعن أنس بن مالك قال : قالت أم سليم : يا رسول الله أخرج معك إلى الغزو ؟ قال : " يا أم سليم إنه لم يكتب على النساء الجهاد " . قالت : أداوي الجرحى وأعالج العين وأسقي الماء ؟ قال : " فنعم إذا " .
قلت : لأنس حديث في الصحيح وغيره بغير سياقه .
رواه الطبراني عن شيخه جعفر بن سليمان بن حاجب ولم أعرفه ، وبقية رجاله ثقات
ഉമ്മു സുലൈം ബീവി(റ) നബിയോട് പറഞ്ഞു. റസൂലേ അങ്ങയുടെ കൂടെ ഞാൻ യുദ്ധത്തിനു പോരട്ടെയോ. നബി(സ) പ്രതിവചിച്ചു:- ഓ ഉമ്മുസുലൈം! സ്ത്രീകളുടെ മേൽ യുദ്ധം നിർബന്ധമല്ലല്ലോ.
മഹതി പറഞ്ഞു: ഞാൻ മുറിവേറ്റവർക്ക് മരുന്നു പുരട്ടാം, ജലാശയം നന്നാക്കാം, വെള്ളം കുടിപ്പിക്കാം.
നബി പറഞ്ഞു : എന്നാൽ ആയ്ക്കോട്ടെ.
(ഥബ്റാനി: 739)



 *അസ്ലം സഖാഫി കാമിലി
പരപ്പനങ്ങാടി*
دلاءل ءل أهل السنة

സംശയ നിവാരണ ഗ്രൂപ്പ്


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

Tuesday, January 28, 2020

കൈവിരൽ അനക്കൽ അത്തഹിയ്യാത്തിൽ تحريك الاصبع في التشهد




 ؟

ايهما أصح تحريك ام عدم تحريك الاصبع عند التشهد وما هي الصفة الصحيحة ؟



السؤال: ايهما أصح تحريك ام عدم تحريك الاصبع عند التشهد وما هي الصفة الصحيحة ؟

الجواب:

بسم الله الرحمن الرحيم

الحمد لله والصلاة والسلام على رسول الله وءاله وصحبه ومن والاه أما بعد

فقد روى أبو داود عن عبد الله بن الزبير:أنه ذكر أن النبيَّ -صلى الله عليه وسلم- كان يشير بإِصبعه إذا دعا، ولا يحركها.

وروى أبو داود والنسائي وغيرهما  عن مالك بن نمير الخزاعي، عن أبيه قال:رأيت النبي -صلى الله عليه وسلم- واضعاً ذراعه اليمنى على فخذه اليمنى، رافعاً إصبعه السبابة قد حناها شيئاً.

  قال الإمام النووي في كتابه المجموع : "وهل يحركها عند الرفع بالإشارة ؟ فيه أوجه ( الصحيح ) الذي قطع به الجمهور أنه لا يحركها , فلو حركها كان مكروها ولا تبطل صلاته ; لأنه عمل قليل ( والثاني ) يحرم تحريكها , فإن حركها بطلت صلاته , حكاه عن أبي علي بن أبي هريرة وهو شاذ ضعيف ( والثالث ) يستحب تحريكها , حكاه الشيخ أبو حامد والبندنيجي والقاضي أبو الطيب وآخرون . وقد يحتج لهذا بحديث وائل بن حجر رضي الله عنه { أنه وصف صلاة رسول الله صلى الله عليه وسلم وذكر وضع اليدين في التشهد قال ثم رفع أصبعه فرأيته يحركها يدعو بها } رواه البيهقي بإسناد صحيح قال البيهقي يحتمل أن يكون المراد بالتحريك الإشارة بها لا تكرير تحريكها , فيكون موافقا لرواية ابن الزبير , وذكر بإسناده الصحيح عن ابن الزبير رضي الله عنهما { أن النبي صلى الله عليه وسلم كان يشير بأصبعه إذا دعا لا يحركها } رواه أبو داود بإسناد صحيح وأما الحديث المروي عن ابن عمر عن النبي صلى الله عليه وسلم { تحريك الأصبع في الصلاة مذعرة للشيطان } فليس بصحيح . قال البيهقي تفرد به الواقدي وهو ضعيف."اهـ

وفي كتاب تحفة الأحوذي،   للمباركفوري  ـ كتاب الصلاة عَنْ رَسُولِ الله صلى الله عليه وسلم  ـ باب ما جاءَ في الإشارةِ (في التشهد) : "

قد جاء في تحريك السبابة حين الإشارة حديثان مختلفان، فروى أبو داود والنسائي عن عبد الله بن الزبير قال: كان النبي صلى الله عليه وسلم يشير بأصبعه إذا دعا ولا يحركها. قال النووي إسناده صحيح. فهذا الحديث يدل صراحة على عدم التحريك وهو قول أبي حنيفة. وحديث وائل بن حجر يدل على التحريك وهو مذهب مالك. قال البيهقي: يحتمل أن يكون المراد بالتحريك الإشارة بها لا تكرير تحريكها حتى يعارض حديث ابن الزبير عند أحمد وأبي داود والنسائي وابن حبان في صحيحه بلفظ: كان يشير بالسبابة ولا يحركها ولا يجاوز بصره إشارته. قال الشوكاني في النيل: ومما يرشد إلى ما ذكره البيهقي، رواية أبي داود لحديث وائل فإنها بلفظ: وأشار بالسبابة انتهى.

فائدة: فهذه بعض الأحاديث والنقول الواردة في سنية رفع الأصبع في التشهد وكيفيتها

ـ في سنن أبي داود: عن عبد الله بن الزبير رضي الله عنهما أنه ذكر أن النبي صلى الله عليه وسلم كان يشير بأصبعه إذا دعا ولا يحركها.

ـ في صحيح ابن حبان: عن زائدة بن قدامة عن عاصم بن كليب قال أخبرني أبي أن وائل بن حجر الحضرمي أخبره قال: قلت لأنظرن إلى رسول الله صلى الله عليه وسلم كيف يصلي فنظرت إليه حين قام … ثم جلس فافترش فخذه اليسرى وجعل يده اليسرى على فخذه وركبته اليسرى وجعل حد مرفقه الأيمن على فخذه اليمنى وعقد ثنتين من أصابعه وحلق حلقة ثم رفع إصبعه فرأيته يحركها يدعو بها ثم جئت بعد ذلك في زمان فيه برد فرأيت الناس عليهم جل الثياب تتحرك أيديهم تحت الثياب.

ـ في صحيح ابن خزيمة: عن زائدة بن قدامة عن عاصم بن كليب قال أخبرني أبي أن وائل بن حجر أخبره قال قلت لأنظرن إلى صلاة رسول الله … ثم رفع إصبعه فرأيته يحركها يدعو بها. قال أبو بكر ليس في شيء من الأخبار: "يحركها" إلا في هذا الخبر، زائدة ذكره.

ـ في المجموع شرح المهذب للنووي: وقد يحتج لهذا بحديث وائل بن حجر رضي الله عنه أنه وصف صلاة رسول الله صلى الله عليه وسلم وذكر وضع اليدين في التشهد قال «عند رفع أصبعه فرأيته يحركها يدعو بها» رواه البيهقي بإسناد صحيح، قال البيهقي: يحتمل أن يكون المراد بالتحريك الإشارة بها لا تكرير تحريكها، فيكون موافقـًا لرواية ابن الزبير، وذكر بإسناده الصحيح عن ابن الزبير رضي الله عنهما أن النبي صلى الله عليه وسلم كان يشير بأصبعه إذا دعا لا يحركها» رواه أبو داود بإسناد صحيح.

ـ في نيل الأوطار للشوكاني: قال البيهقي: يحتمل أن يكون مراده بالتحريك الإشارة بها لا تكرير تحريكها حتى لا يعارض حديث ابن الزبير عند أحمد وأبي داود والنسائي وابن حبان في صحيحه بلفظ: "كان يشير بالسبابة ولا يحركها ولا يجاوز بصره إشارته" قال الحافظ وأصله في مسلم دون قوله "ولا يجاوز بصره إشارته" انتهى وليس في مسلم من حديث ابن الزبير إلا الإشارة دون قوله ولا يحركها وما بعده ومما يرشد إلى ما ذكره البيهقي رواية أبي داود لحديث وائل فإنه بلفظ أشار بالسبابة

-في روضة الطالبين للنووي: وعلى الأقوال كلها يستحب أن يرفع مسبحته في كلمة الشهادة إذا بلغ همزة "إلا الله"، وهل يحركها عند الرفع وجهان الأصح لا يحركها، ولنا وجه شاذ أنه يشير بها في جميع التشهد. قلت: وإذا قلنا بالأصح إنه لا يحركها فحركها لم تبطل صلاته على الصحيح.

ـ في مغني المحتاج للخطيب الشربيني: والرفع عند الهمزة لأنه حال إثبات الوحدانية لله تعالى، وقيل يشير بها في جميع التشهد, ولا يحركها عند رفعها لأنه صلى الله عليه وسلم كان لا يفعله رواه أبو داود من رواية عبد الله بن الزبير. وقيل يحركها لأن وائل بن حجر روى أن النبي صلى الله عليه وسلم كان يفعله؛ قال البيهقي والحديثان صحيحان. قال الشارح: وتقديم الأول النافي على الثاني المثبت لما قام عندهم في ذلك اهـ

ـ في المغني للمقدسي: ويشير بالسبابة يرفعها عند ذكر الله تعالى في تشهده لما رويناه ولا يحركها لما روى عبد الله بن الزبير أن النبي صلى الله عليه وسلم كان يشير بأصبعه ولا يحركها، رواه أبو داود.

ـ في كشاف القناع للبهوتي الحنبلي: ويشير مرارًا كل مرة عند ذكر لفظ "الله" تنبيهًا على التوحيد ولا يحركها لفعله صلى الله عليه وسلم.

ـ في الثمر الداني شرح رسالة القيرواني للأبي الأزهري المالكي: واختلف في تحريكها فقال ابن القاسم يحركها وهو المعتمد وقال غيره لا يحركها، وعلى القول بأنه يحركها فهل في جميع التشهد أو عند الشهادتين فقط قولان اقتصر في المختصر على الأول، وظاهر كلام ابن الحاجب أن الثاني هو المشهور، وعلى القولين فهل يمينـًا وشمالا أو أعلى وأسفل قولان.

ـ في مجمع الزوائد للهيثمي: وعن نافع أن ابن عمر كان إذا صلى أشار بأصبعه وأتبعها بصره وقال قال رسول الله صلى الله عليه وسلم: "لهي أشد على الشيطان من الحديد" رواه البزار وأحمد وفيه كثير بن زيد وثقه ابن حبان وضعفه غيره.

ـ في المجموع للنووي: وأما الحديث المروي عن ابن عمر عن النبي صلى الله عليه وسلم: «تحريك الأصبع في الصلاة مذعرة للشيطان» فليس بصحيح قال البيهقي تفرد به الواقدي وهو ضعيف.

والله أعلم

Tuesday, January 21, 2020

https://docs.google.com/document/d/18q3vG5A2FsvEnhrSM2BCcq2uP9pVsgoMeGwvtOI7cE8/edit?usp=drivesdkhttps://docs.google.com/document/d/18q3vG5A2FsvEnhrSM2BCcq2uP9pVsgoMeGwvOI7cE8/edit?usp=drivesdk
دك
ഇബ്നു കസീറിന്റെ  തഫ്സീര്‍ ഏറ്റവും പ്രാമാണിക തഫ്സീര്‍ - ഒഹാബികള്‍:-
........................................................................
"തഫ്സീര്‍ അബൂഫിദാ ഇസ്മാഈലിബ്നുകസീര്‍ (മരണം:ഹി:774) പണ്ഡിതന്മാര്‍ ഏറ്റവും ആധികാരികമെന്നംഗീകരിക്കുന്ന ഗ്രന്ഥം. അതി ബ്രഹത്താണിത്. ...........
...... അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ചരിത്രഗ്രന്ഥമായ ബിദായവന്നിഹായയും, തഫ്സീറുമാണ് ഇവയില്‍ പ്രസിദ്ധമായത്. ഹിജ്റ:774.ല്‍ അദ്ധേഹം അന്തരിച്ചു, ഗുരുനാഥന്‍ ഇബ്നുതൈമിയ്യയുടെ കബറിന്നു സമീപം മറമാടപ്പെടുകയും ചെയ്തു.
തഫ്സീറിലെ വിവരണ രീതി വളരെ ആകര്‍ശണീയമാണ്. ആയത്തുദ്ധരിച്ചു വളരെ ചുരുങ്ങിയ പദങ്ങളില്‍ വിവരിക്കുന്നു. വിശദീകരണം നല്‍കുന്ന മറ്റു ആയത്തുകള്‍ ഉദ്ധരിക്കുന്നു. ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടു തന്നെ വ്യാഖ്യാനിക്കുന്നു എന്നതൊക്കെയാണ് അദ്ധേഹത്തിന്റെ പ്രത്യേകത. പിന്നീട് ഇതുമായി ബന്ധപ്പെട്ട ഹദീസ് ഉദ്ധരിക്കുന്നു. ശേഷം സഹാബിമാരുടേയും താബിഉകളുടേയും വ്യാഖ്യാനങ്ങള്‍ എല്ലാം ഉദ്ധരിച്ചു സഹീഹായത് ഏതാണെന്ന് പ്രസ്താവിക്കുന്നു എന്നത് വളരേ സഹായകമായ ഒരു രീതിയാകുന്നു. തന്റെ മുന്‍ഗാമികളായ ഇബ്നുജരീര്‍, ഇബ്നു അബീഹാത്തിം, ഇബ്നുഅതിയ്യ, മുതലായവരുടെ അഭിപ്രായങ്ങളും അദ്ധേഹം ഉദ്ധരിക്കുന്നു. യോജിക്കാന്‍ കഴിയാത്തവയെ വിമര്‍ശിക്കുകയും ചെയ്യുന്നു. 'തഫ്സീര്‍ എങ്ങനെ ആയിരിക്കണമെന്ന ഇബ്നു തൈമിയ്യയുടെ വീക്ഷണത്തോട് നീതിപുലര്‍ത്താന്‍ അദ്ധേഹം ശ്രമിച്ചിട്ടുണ്ട്. ഇസ്രാഈലീ കഥകള്‍ മുഴുവന്‍ ഉദ്ധരിച്ചശേഷം ഇവ വിശ്വസിക്കാന്‍ പറ്റില്ല എന്നു അദ്ധേഹം പ്രസ്താവിക്കുന്നതിനാല്‍ വായനക്കാരന്‍ അബദ്ധത്തില്‍ പെടാതെപോകുന്നു. ചുരുക്കത്തില്‍ ക്രോഡീക്രുത തഫ്സീറുകളില്‍ ഏറ്റവും നല്ല തഫ്സീര്‍ ഇബ്നുകസീറിന്റേതാണ്. "ഈ തഫ്സീറിന്നു  സമമായി മറ്റൊരു തഫ്സീര്‍ എഴുതപ്പെട്ടിട്ടില്ല" എന്ന് സുയൂത്വിയും സര്‍ഖാനിയും പറഞ്ഞിട്ടുണ്ട്........ 
ഒഹാബീ പ്രസ്ഥാനത്തിന്റെ "യുവത" ഒഹാബീ പിളര്‍പ്പിനു മുമ്പ് പുറത്തിറക്കിയ (ഖുര്‍ ആന്റെ വെളിച്ചം) എന്ന ബുക്കിന്റെ (പേജ്- 10 - 44)ല്‍ വായിക്കാവുന്നതാണ്.
..................................................................................
.Posted:- 2-12-2018 (SUNDAY)
ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com


പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...