Showing posts with label അഹ് ലുസ്സുന്ന നൂറ് തെളിവുകൾ. Show all posts
Showing posts with label അഹ് ലുസ്സുന്ന നൂറ് തെളിവുകൾ. Show all posts

Thursday, April 26, 2018

അഹ് ലുസ്സുന്ന നൂറ് തെളിവുകൾ


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഒഹാബികൾ തെളിവുണ്ടോ എന്ന് ചോദിക്കുന്ന നൂറ് ആരോപണത്തിന് മറുപടി

ഇതിനൊക്കെ വല്ല തെളിവും ഉണ്ടോ

1. ഖബര്‍ കെട്ടി പൊക്കല്‍


ഖബര്‍ ഉയര്‍ത്തല്‍ വഹാബികള്‍ക്ക് ചൊറിയുന്ന ഹദീസും ഉദ്ധരണിയും ? ഖാരിജത്തുബ്നു സൈദ്(റ) പറയുന്നു ഉസ്മാന്‍(റ)ന്‍റെ കാലഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു ഉസ്മാനുബ്നു മള്ഊനിന്‍റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളിലെ ഏറ്റവും വലിയ ചാട്ടക്കാര്‍ (ബുഖാരി, 4/364) ഇമാം ഇബ്നു ഹജര്(റ)‍ പറയുന്നു ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിവാകുന്നു (ഫത്തുഹുല്‍ ബാരി,4/365 )


2. ജാറം മൂടല്‍

മറുപടി


, അബുബക്കര്‍,ഉമര്‍(റ)വും.ജാറം മൂടലും വിളക്ക് കത്തികലുംബഹു അബ്ദുല്‍* *ഗനിയ്യുന്നാബല്സി(റ)പറയുന്നത് കാണുക أن البدعة الحسنة الموافق لمقصود الشرع تسمي سنة بناء القباب علي قبور العلماء والأولياء والصلحاء ووضع الستور والعمامة والثياب علي قبورهم أمرجائز اذاكان القصد بذلك التعظيم في أعين العامة حتي لايحتقر أصحاب هذا القبر وكذا اتخاذ القنادل والشمع عند قبور الاولياء والصلحاء من باب التعظيم والاجلال أيضا للأولياء فالمقصود فيها مقصد حسن:تفسير روح البيان 3/400"ഇസ്ലാമിക നിയമത്തോട് യോജിച്ച ആചാരത്തില്‍ പെട്ടതാണ് അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹുകളുടെ ഖബറില്‍ഖുബ്ബ ഉണ്ടാക്കലും ഖബറിന്മേല്‍ വസ്ത്രം, തുണി ഇടലും വിളക്ക്* *കത്തിക്കലുമെല്ലാം.അത് അനുവദനിയവുമാണ് സാദാരണക്കാര്‍ അനാധരിക്കാതിരിക്കാനാണത്(റൂല്‍ ബയാന്‍)ونذر الزيت والشمع للأولياء يوقد عند قبورهم تعظيما لهم ومحبة جائز أيضا ولاينبغي النهي عنه :تفسير روح البيان 3/400"ഔലിയാക്കളോടുള്ള സ്നേഹം കാരണം അവരുടെ ഖബറിന്ന്‍ അരികില്‍ വിളക്ക് കത്തിക്കാന്‍ നെയ്യും എണ്ണയും നേര്ച്ചയാക്കള്‍ അനുവദനിയമാണ് ഒരിക്കലും എതിര്‍ക്കപ്പെടേണ്ടതല്ല"(തഫ്സ്സീര്)قال سئل ابن رزين عن النذر للقبر السيدة نفيسة وخالد بن وليد وشبهه هل يصح ام لا ؟فاجاب ان جرت العادة لاحد من الميت عند قبر لقرائة القرآن ونحوه فنذر انسان زيتا أوشمعا ليوقد علي قرائة والمتعبدين....وجب العمل به :مسالك الحنفا للقسطلاني 612ഇമാം ഇബ്ന്‍ റസീന്‍(റ) ഒരു ചോദ്യം:-നഫീസ ബീവി,ഖാലിദ് ബിന്‍ വലീദ്‌(റ)തുടങ്ങിയവരുടെ ഖബറിടത്തിലേക്ക് നേര്ച്ചയാക്കുന്നതിന്‍റെ വിധി എന്ത്?ഉത്തരം:-അവിടെ വരുന്നവര്‍ക്ക് ഖുര്‍ആന്‍ ഓതാനും മറ്റും നേര്ച്ചയാകുന്ന പതിവുണ്ടെങ്കില്‍ അതുനടപ്പില്‍ വരുത്തണം"(മസാലിക്കുല്‍ ഹുനഫ)*



3. മയ്യിതിന്റെ അരികെ ഇരുന്നുള്ള ഖുറാന്‍ പാരായണം

മറുപടി

മരണപ്പെട്ട വര്‍ക്ക് വേണ്ടി ദിക്ര്‍ ചൊല്ലിയാല് ‍ അതിന്റെ പ്രതിഫലം മയ്യിത്തിനു എത്തിക്കപ്പെടുമോ??

മുജഹിടിന്റ  ശേഇഖുല്‍ ഇസ്ലാം എന്ന് വിശേഷിക്കപ്പെട്ട ഇബ്ന്‍ തയ്മിയ്യ തന്നെ പറയട്ടെ;

سُئِلَ: عَمَّنْ «هَلَّلَ سَبْعِينَ أَلْفَ مَرَّةٍ، وَأَهْدَاه ُ لِلْمَيِّت ِ، يَكُونُ بَرَاءَةً لِلْمَيِّت ِ مِنْ النَّارِ» حَدِيثٌ صَحِيحٌ؟ أَمْ لَا؟ وَإِذَا هَلَّلَ الْإِنْسَا نُ وَأَهْدَاه ُ إلَى الْمَيِّتِ يَصِلُ إلَيْهِ ثَوَابُهُ، أَمْ لَا؟الْجَو َابُ: إذَا هَلَّلَ الْإِنْسَا نُ هَكَذَا: سَبْعُونَ أَلْفًا، أَوْ أَقَلَّ، أَوْ أَكْثَرَ. وَأُهْدِيَ تْ إلَيْهِ نَفَعَهُ اللَّهُ بِذَلِكَ، وَلَيْسَ هَذَا حَدِيثًا صَحِيحًا، وَلَا ضَعِيفًا. وَاَللَّهُ أَعْلَمُ.

ചോദ്യം: ഒരാള്‍ എഴുപതിനായി രം പ്രാവശ്യം ലാ ഇലാഹ ഇല്ലല്ലാഹു എന്നാ ദിക്ര്‍ ചൊല്ലി മയ്യിത്തിന ു ഹദിയ ചെയ്താല്‍ അത് മയ്യിത്തിന ു നരകത്തില്‍ നിന്നുള്ള മോചനത്തിന് കാരണമാകുന് നതാണ് എന്നാ ഹദീസ് സ്വഹീഹാണോ? ? ഇപ്രകാരം മനുഷ്യര്‍ ലാ ഇലാഹ ചൊല്ലി ഹദിയ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന ു ലഭിക്കുമോ? ?

ഉത്തരം: മനുഷ്യര്‍ ഇപ്രകാരം എഴുപതിനായി രമോ അതില്‍ കുറവോ അധികമോ തഹ്'ലീല്‍ ചൊല്ലി മരണപ്പെട്ട വ്യക്തിക്ക ് ഹദിയ ചെയ്താല്‍ അത് കൊണ്ട് മയ്യിത്തിന ു ഉപകാരം ലഭിക്കുന്ന താണ്. ഉദ്ദ്യത ഹദീസ് സ്വഹേഹ് അല്ല എന്നാല്‍ ലയീഫുമല്ല ( ഫതാവ ഇബ്നു തയ്മിയ്യ 8 , 24 / 180 )
--------------------------         -------- .--------------
قال ابن عربي الاندلسي:من قال لااله الا الله سبعين الف مرة في عمره اشتري نفسه من النار اوغيره

(എഴുപതിനായ ിരം"ലാഇലാഹ ഇല്ലള്ളാഹ് "ചൊല്ലിയാല ്‍ നരക മോചനം ഉണ്ടാകും)എ ന്ന ഹദീസ് ഉദ്ധരിച്ച് ഇബ്ന്‍ അറബി(റ) പറയുന്നുണ് ട് .

قال ابن عربي : أوصيك أن تحافظ على أن تشتري نفسك من الله بعتق رقبتك من النار بأن تقول لا إله إلا الله سبعين ألف مرة فإن الله يعتق رقبتك أو رقبة من تقولها عنه بها ورد به خبر نبوي وأخبرني أبو العباس القسطلاني بمصر أن العارف أبا الربيع المالقي كان على مائدة وقد ذكر هذا الذكر عليها صبي صغير من أهل الكشف فلما مد يده للطعام بكى فقيل : ما شأنك قال : هذه جهنم أراها وأمي فيها فقال المالقي في نفسه : اللهم إني قد جعلت هذه التهليلة عتق أمه من النار فضحك الصبي وقال : الحمد لله الذي خرجت أمي منها وما أدري سبب خروجها قال المالقي : فظهر لي صحة الحديث

ഇബന്‍ അറബി(റ)പറയ ുന്നു:എഴുപ തിനായിരം ദിക്ക്ര്‍ ചൊല്ലി നിന്‍റെയും നീ ആര്‍ക്ക് വേണ്ടി ദിക്ക്ര്‍ ചൊല്ലിയോ അവരുടെയും ശരീരത്തെ നരകത്തില്‍ നിന്ന്‍ മോചിപ്പിക് കുക കാരണം നബി(സ)പറഞ് ഞിട്ടുണ്ട് ഇങ്ങനെ ചെയ്യുന്ന ആളുകള്‍ക്ക് നരകമോചനം ഉണ്ടെന്ന്‍ ബഹു:റബീഉല്‍ മാലി(റ)പറഞ ്ഞതായി ഇമാം ഖസ്ഥല്ലാനി (റ)എന്നൊട് പറഞ്ഞു നരകശിക്ഷ അനുഭവിക്കു ന്ന ഒരു ഉമ്മാക്ക് വേണ്ടി എഴുപതിനായി രം ദിക്ക്ര്‍ ചൊല്ലി ഹദിയ ചെയ്തപ്പോള ്‍ ആ ഉമ്മയെ അല്ലാഹു നരകമോചനം നല്‍കി (ഫൈലുല്‍ ഖദീര്‍)

------------ ---------------------     ---------------------------
: പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;

ചോദ്യം:-


وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ .


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?.

മറുവടി:-


فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميتوصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364) 



👆🏿 അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)
- - - - - - - - - - - - - - - - '--------- ..-------------------------- ---------------------------
-------------
ഇബ്നുൽ ഖയ്യിം
----------------
പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:


قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)


ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)

--------- ..--------------------------

മരണപ്പെട്ടവർക്ക് വേണ്ടി ഖുർ-ആൻ ഒതിയതിന്റെ ഉപകാരം ലഭിക്കുമോ?
------------------------------

ഇബ്നു തയ്മിയ്യ പറഞ്ഞു ഉപകാരം ലഭിക്കും..

ശിഷ്യൻ ഇബ്നു കസീർ പറഞ്ഞു ഉപകാരം ലഭിക്കും..

മറ്റൊരു ശിഷ്യൻ ഇബ്നു ഖയ്യിം പറഞ്ഞു ഉപകാരം ലഭിക്കും..

പോരാ.. സാക്ഷാൽ ഇബ്നു തയ്മിയ്യ മരിച്ചപ്പോൾ ശിഷ്യൻമാരെല്ലാം കൂടി
വട്ടത്തിൽ ഇരുന്നു ഓതി വീട്ടുകാർ കൊടുത്ത സദഖയും വാങ്ങി പോയതുമാണ്..

തങ്ങളുടെ ആശയസ്രോതസ്സെന്നു പരിചയപ്പെടുത്തപ്പെട്ട
ബ്നു തയ്മിയ്യയെയും ശിഷ്യന്മാരെയും തള്ളി,

കുഞ്ഞാടുകൾ പറയുന്നു ലഭിക്കില്ല..

അപ്പൊ ഇവർക്ക് ഓരോരുത്തർക്ക് ഓരോ ദീനാണോ?

എന്തൊരു ആശയ പാപ്പരത്തമാണിത്!..........


ഇനി മറ്റുള്ള എന്തെങ്കിലും പുണ്യ കര്‍മം ചെയ്താല്‍ അത് മയ്യിത്തിനു എത്തിക്കപ് പെടുമോ???

അനസ് (ര) വില്‍ നിന്ന് നിവേദനം: അദ്ദേഹം നബി സ.അ യോട് ഇപ്രകാരം പറഞ്ഞു,"എന്റെ മാതാവ്‌ മരണപ്പെട്ട ു. അവര്‍ വസിയ്യതോന് നും ചെയ്തിട്ടി ല്ല. അവര്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കില ും സദഖാ ചെയ്താല്‍ ഉപകരിക്കുമ ോ??"നബി സ.അ പറഞ്ഞു,"അതെ നീ വെള്ളം സദഖാ ചെയ്യുക (ത്വബ്രാനി )

ഇബ്ന്‍ അബ്ബാസ്‌ (ര) തൊട്ടു നിവേദനം: സ'അദുബിന്‍ ഉബാദ് (ര) വിന്റെ ഉമ്മ അദ്ദേഹത്തി ന്റെ അസന്നിദ്യത ്തില്‍ മരണപ്പെട്ട ു. അദ്ദേഹം റസൂല്‍ സ.അ യോട് പറഞ്ഞു,"അല്ലാഹുവി ന്റെ തിരുദൂതരെ! എന്റെ ഉമ്മ എന്റെ അസന്നിദ്യത ്തില്‍ മരണപ്പെട്ട ു; നാന്‍ അവര്‍ക്ക് വേണ്ടി സദഖാ ചെയ്താല്‍ അതിന്റെ പ്രതിഫലം അവര്‍ക്ക് എത്തിക്കപ് പെടുമോ?? ?"നബി സ.അ പറഞ്ഞു,"കിട്ടും," സ'അദ് (ര) പറഞ്ഞു, ഞാന്‍ അങ്ങയെ സാക്ഷി ആക്കി അല്‍ മഖ്രഫ് എന്ന് പേരുള്ള എന്റെ തോട്ടം ഞാനിതാ അവര്‍ക്ക് വേണ്ടി ദാനം ചെയ്യുന്നു "(ബുഖാരി - Book 4 :: Volume 51 :: Hadith 19 )

അബു ജ'അഫരില്‍ ഹംബലി (ര) വഫാതായപ്പോ ള്‍ അഹ്മെദ് ബിന്‍ ഹംബലി (ര) ന്റെ ഖ്ബരിനരികി ല്‍ മറവു ചെയ്യുകയും ജനങ്ങള്‍ അവിടെ വെച്ച് പതിനായിരം ഖത്തം ഓതിതീര്‍ക് കുകയും ചെയ്തിരുന് നു എന്ന് ഇബ്ന്‍ കസീര്‍ (മുജ്ജുസ് ശരഫാക്കപ്പ ട്ട മുഫസ്സിര്‍ എന്ന് വാഴ്ത്തുന് ന) തന്റെ അല ബിദായത് വന്നിഹായ 12 / 119 ഇല്‍ രേഖപ്പെടുത്തി വെച്ചിരിക് കുന്നു...

മാത്രമല്ല ഇത് പോലെ അന്സ്വാരുക ളില്‍ പെട്ട സ്വഹാബികള് ‍ ചെയ്തിരുന് നു എന്ന് ഖല്ലാല്‍ (ര) തന്റെ ജാമി'ഇല്‍ ശ'അബി ഇല്‍ നിവേദനം ചെയ്തിട്ടു ണ്ട്. (മിര്‍ഖാത് 2 / 382 )
അബ്ദുള്ള ബിന്‍ അബ്ബാസ്‌ (ര) നിവേദനം ചെയ്യുന്നു , ഒരാള്‍ റസൂല്‍ സ.അ യോട് ചോദിച്ചു, “ അല്ലാഹുവിന്റെ റസൂലേ.. എന്റെ ഉപ്പ മരണപ്പെട്ടുപോയി, അദ്ദേഹം ഹജ്ജ് ചെയ്തിട്ടി ല്ല. അദ്ദേഹത്തി ന് വേണ്ടി ഞാന്‍ ഹജ്ജ് ചെയ്യാമോ?? ” റസൂല്‍ സ.അ അദ്ദേഹത്തോ ട് തിരക്കി, “നിങ്ങളുടെ ഉപ്പാക്ക് വല്ല കടവുമുണ്ടയ ിരുന്നോ??, നിങ്ങള്‍ക് ക് അത് വീട്ടുവാന് ‍ സാധിക്കുമോ .?” അയാള്‍ ഉത്തരം നല്‍കി, “അതെ.” ഇതോടു കൂടി, അപ്പോള്‍ റസൂല്‍ സ.അ പറഞ്ഞു, “ഇങ്ങനെ ആണെങ്കില്‍ , അല്ലാഹുവിന ്റെ ദീനില്‍ അത് വളരെ ശരിയാണ്.”( Sunan al-Nasa’i hadith no.2631)

ഇത് പോലെ മറ്റൊരു സമാനമായ ഹദീസ് ബുഖാരിയിലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടു ണ്ട് (hadith no.6698).

ഹാഫിസ് ഇബ്ന്‍ ഖയ്യിം, (ഇബ്ന്‍ തയ്മിയ്യയു ടെ പ്രസിദ്ദനാ യ ശിഷ്യന്)‍ ഈ ഹദീസിനെ വിശദീകരിച് ചു കൊണ്ട് പറയുന്നു:"ഈ കാര്യങ്ങളൊ ക്കെ സൂചന നല്‍കുന്നത്, ജീവിച്ചിരി ക്കുന്ന ആള്‍കാര്‍ മരിച്ചവര്‍ ക്ക് വേണ്ടി നല്ല കാര്യങ്ങള് ‍ ചെയ്താല്‍ അത് മരിച്ച വ്യക്തിക്ക് എത്തിക്കപ് പെടും എന്നാകുന്നു (പ്രതിഫലം എത്തിക്കപ് പെടും).”(I bn Qayyim al-Jawziyy ah, Kitab al-Ruh 161)

ഇമാം നവവി രഹ്മതുല്ലാ ഹി അലൈഹി ശരഹുല്‍ മുഹദ്ദബില് ‍ പറയുന്നു,

( استحب لزائر القبور أن يقرأ ما تيسر من القرآن ، ويدعو لهم عقبها ، نص عليه الشافعي ، واتفق عليه الأصحاب ، وزاد في موضع آخر : وإن ختموا القرآن على القبر كان أفضل)

സിയാരത് ചെയ്യുന്നവ ന്‍ ഖുറാന്‍ ഒതലും അതിനു ശേഷം കബരാളിക്ക് വേണ്ടി പ്രാര്തിക് കലും സുന്നത്താണ ്, ഇമാം ഷാഫി രടിയല്ലാഹു അന്ഹു അത് നസ്സ്വാക്ക ിയിരിക്കുന ്നു, അസ്വ്ഹാബ് അതിന്മേല്‍ ഏകോപിച്ചിര ിക്കുന്നു. .......... ..


الكتب » صحيح البخاري » كِتَاب الْمَنَاقِبِ » بَاب تَزْوِيجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ ...
رقم الحديث: 3559

(حديث مرفوع) حَدَّثَنِي عُمَرُ بْنُ مُحَمَّدِ بْنِ حَسَنٍ ، حَدَّثَنَا أَبِي ، حَدَّثَنَا حَفْصٌ ، عَنْ هِشَامٍ ، عَنْ أَبِيهِ ، عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا ، قَالَتْ :"مَا غِرْتُ عَلَى أَحَدٍ مِنْ نِسَاءِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا غِرْتُ عَلَى خَدِيجَةَ , وَمَا رَأَيْتُهَا وَلَكِنْ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُكْثِرُ ذِكْرَهَا , وَرُبَّمَا ذَبَحَ الشَّاةَ ثُمَّ يُقَطِّعُهَا أَعْضَاءً , ثُمَّ يَبْعَثُهَا فِي صَدَائِقِ خَدِيجَةَ فَرُبَّمَا ، قُلْتُ : لَهُ كَأَنَّهُ لَمْ يَكُنْ فِي الدُّنْيَا امْرَأَةٌ إِلَّا خَدِيجَةُ ، فَيَقُولُ :"إِنَّهَا كَانَتْ وَكَانَتْ وَكَانَ لِي مِنْهَا وَلَدٌ".

ആഇഷ ര.അ യില്‍ നിന്നും നിവേദനം, മഹതി പറഞ്ഞു, എനിക്ക് റസൂല്‍ സ.അ യുടെ മറ്റു ഭാര്യമാരെക്കള്‍ ഖദീജ ര.അ യോട് അസൂയ ആയിരുന്നു, എന്നാല്‍ എന്നെ പ്രവാചകന്‍ സ.അ വിവാഹം കഴിക്കുന്നതിനു മുമ്പായി മഹതി വഫാതായിരുന്നു. പ്രവാചകന്‍ സ.അ ഖദീജ ബീവിയെ കുറിച്ച് പലപ്പോഴും കൂടുതലായി പ്രകീര്തിക്കുമാ യിരുന്നു. എപ്പോഴെല്ലാം റസൂല്‍ സ.അ ആടിനെ അരുത്താലും അതിന്റെ കഷ്ണങ്ങള്‍ മഹതിയുടെ കൂട്ടുകാര്‍ക്ക് വീതിച്ചു നല്‍കുമായിരുന്നു. മഹതിയെ പോലെ മറ്റൊരു സ്ത്രീയും ലോകത്ത് ഉണ്ടായിരുന്നില് ല എന്നതുപോലെ ആണല്ലോ അങ്ങ് മഹതിയെ കാണുന്നത് എന്ന് ഞാന്‍ പ്രവാചകരോട് പറഞ്ഞാല്‍ ഇപ്രകാരം മറുപടി പറയും,"ഖദീജ (ര) ഇന്നാലിന്ന പോലെയൊക്കെ ആയിരുന്നു, അവരില്‍ എനിക്ക് കുട്ടികള്‍ ഉണ്ടായിരുന്നു


മയ്യിത്തിനു സമീപം ഖുറാൻ പാരായണം?? ഇവിടെ ചിലര് വന്നുകൊണ്ട് കസര്ത് കാണിക്കുമ്പോൾ ഞങ്ങള്ക്ക് പറയാനുള്ളത് നിലനില്പിന്ന്‍ വേണ്ടി എന്തും നിഷേധിക്കുക ഇതാണ് ഇത്തരം ആധുനിക വഹാബികളുടെ പോളിസി.. അതുകൊണ്ട് നമുക്ക് സഹതപിക്കാനല്ലാത  മറ്റൊന്നും കഴിയില്ലാ..

ഹദീസ് കാണുക;

حدثنا أبو بكر بن أبي شيبة وأبو كريب قالا حدثنا أبو معاوية عن الأعمش عن شقيق عن أم سلمة قالت قال رسول الله صلى الله عليه وسلم إذا حضرتم المريض أو الميت فقولوا خيرا فإن الملائكة يؤمنون على ما تقولون

മയ്യിത്തിനെ, അല്ലെങ്കിൽ രോഗികളെ സമീപ്പിച്ചാല്‍ നിങ്ങള്‍ ഖൈരായതു പറയുക (മുസ്ലിം)

ഇനി ഇപ്പോൾ മുജ്ജുസിനു സംശയം എന്താ ഈ ഖൈര്?? അങ്ങനെ അല്ലെ ഉള്ളൂ.. അതുകൊണ്ട് ഖുറാൻ ഓതണം എന്നാണോ എന്ന്.. അല്ലെ??

നബി(സ)തന്നെ വിശദീകരിക്കുന്ന ു

وعن جابر - رضي الله عنه - قال : قال رسول الله - صلى الله عليه وسلم - : ( أما بعد ، فإن خير الحديث كتاب الله ، وخير الهدي هدي محمد ، وشر الأمور محدثاتها ، وكل بدعة ضلالة )

ഇതിൽ കാണുന്ന ഇതെന്താ?? فإن خير الحديث كتاب الله

"കലാമില്‍ വെച്ച ഏററവും'ഖൈര്‍'അല്ലാഹുവ ിന്‍റെ കലാം(ഖുര്‍ആന്‍) ആണ്‌"

عن ابن عمر رضي الله عنه إذا مات أحدكم فلا تحبسوه وأسرعوا به إلى قبره وليُقرأ عند رأسه بفاتحة الكتاب وعند رجليه بخاتمة البقرة في قبره :البيهقي ,مرقات 2/381

"ഇബ്ന്‍ ഉമര്‍(റ)വിൽ നിന്ന്‍ നിവേദനം നബി(സ) പറഞ്ഞു: മരണപ്പെട്ടാല്‍ താമസിയാതെ ഖബറടക്കുക മറവ് ചെയ്‌താല്‍ തല ഭാഗത്ത്‌ ഫാതിഹയും കാലുകളുടെ അടുത്ത് അല്‍ ബഖറ:സൂറത്തും ഓതുക(ബൈഹഖി)

ഈ ഹദീസ് ഹസനാണ് അൽ അദ്കാർ 120

ഇമാം നവവി(റ) തന്റെ കിതാബുൽ അദ്കാരിൽ പറയുന്നത് കാണുക

"أن الشافعي وأصحابه قالوا: يستحب أن يقرءوا عنده شياً من القرءان، قالوا فأن ختموا القرءان كله كان حسناً، عند الفراغ من دفن الميت، والشافعي نصّ على ذلك120الاذكار

ഷാഫി ഇമാമും അനുയായികളും മയ്യിത്ത് മറവ് ചെയ്തതിന്ന്‍ ശേഷം അതിന്നരികില്‍ ഖുര്‍ആനില്‍ നിന്ന്‍ എന്ത് ഒതിയാലും സുന്നത്താണ് എന്ന്‍ പറയുന്നു എന്ന് മാത്രമല്ല,, ഖുര്‍ആന്‍ പൂർണ്ണ മായി ഒാതണം അദ്കാർ 120

:


4. മയ്യിത്ത് കൊണ്ട് പോകുമ്പോഴുള്ള ദിക്ര്‍

മറുപടി

*നബി(സ)പറയുന്നു:رواه أبو يعلى وابن عدي والخطيب وابن عساكر والرافعي عن أبي هريرة رضي الله عنه، ورواه الديلمي عن أنس بلفظ أكثروا في الجنازة قول لا إله إلا الله.الجامع الصغير 1/209ജനാസയില്‍(മയ്യിത്ത്കട്ടിലില്‍ വെച്ചതിന്നാണ് ജനാസ എന്ന്‍ പറയുക) ലാഇലാഹ ഇല്ലല്ലാഹ്,എന്നദിക്ര്‍ വര്‍ധിപ്പിക്കുക"(ജാമിഉസ്സഗീര്‍)

5.തല്ഖിന്‍


മറുപടി

മരണാനന്തരം ഖബ്റില്‍ മനുഷ്യര്‍ ചോദ്യം ചെയ്യപ്പെടും. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുസ്ലിംകളുടെ അറിവിലും വിശ്വാസത്തിലും ഉള്‍പ്പെടുന്നവ തന്നെയാണെ ങ്കിലും അവ ഓര്‍മിപ്പിച്ചു കൊടുക്കല്‍ സുന്നത്താണ്. ഇതിനാണ് തല്‍ഖീന്‍ എന്നു പറ യുന്നത്. ഖുര്‍ആനും സുന്നത്തും പഠിച്ച പ്രമുഖ പണ്ഢിതരെല്ലാം തല്‍ഖീന്‍ അംഗീകരി ക്കുന്നു. ഇബ്നു തൈമിയ്യഃ പോലും.
ഖുര്‍ആന്‍ പറയുന്നതു കാണുക: “നിങ്ങള്‍ ഓര്‍മിപ്പിക്കുക. ഓര്‍മിപ്പിക്കല്‍ വിശ്വാസി കള്‍ക്ക് ഉപകരിക്കുന്നതാണ്” (ഖുര്‍ആന്‍). ഈ ആയത്തിന്റെ അടിസ്ഥാനത്തിലാണ് തല്‍ഖീന്‍ സുന്നത്താണെന്ന് പണ്ഢിതന്മാര്‍ പറയുന്നത്. മുഗ്നി എഴുതുന്നു: “മുകല്ല ഫായ മനുഷ്യന്റെ ജനാസ മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്. ഓര്‍മിപ്പിക്കുക. ഓര്‍മിപ്പിക്കല്‍ സത്യവിശ്വാസികള്‍ക്ക് ഉപകരിക്കുമെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. മനുഷ്യന് ഉത്ബോധനത്തിന്റെ ആവശ്യം നേരിടുന്ന സന്ദര്‍ഭമാണിത്” (മുഗ്നി, 1/367).
ഇബ്നുതൈമിയ്യഃ എഴുതുന്നു: “തല്‍ഖീന്‍ സ്വഹാബത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരി ക്കുന്നു. അവര്‍ തല്‍ഖീന്‍ കൊണ്ട് കല്‍പ്പിക്കുന്നവരായിരുന്നു. ഖബ്റിലുള്ള വ്യക്തി ചോദ്യം ചെയ്യപ്പെടുമെന്നും പരീക്ഷിക്കപ്പെടുമെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അവനുവേണ്ടി ദുആ ചെയ്യാന്‍ കല്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാരണത്താല്‍ തല്‍ഖീന്‍ ഉപകരിക്കു മെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും മരണപ്പെട്ടവന്‍ വിളി കേള്‍ക്കുന്നവനാണ്. സ്വഹീഹായ ഹദീസിലൂടെ നബി (സ്വ) യില്‍ നിന്ന് അക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നബി (സ്വ) പറയുന്നു: ‘തീര്‍ച്ചയായും മയ്യിത്ത് ജനങ്ങളുടെ ചെരിപ്പിന്റെ ശബ്ദം പോലും കേള്‍ക്കുന്നതാണ്.’ വീണ്ടും നബി (സ്വ) പറയുന്നു: (ജീവിച്ചിരിക്കുന്നവര്‍) ഞാന്‍ പറയുന്ന കാര്യങ്ങളെ മരണപ്പെട്ടവരേക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല. മാത്രമല്ല മരണപ്പെട്ടവരോട് സലാം പറയാനും നാം കല്‍പ്പി ക്കപ്പെട്ടിരിക്കുന്നു” (ഫതാവാ ഇബ്നുതൈമിയ്യ. 12/165).
തല്‍ഖീന്‍ സംബന്ധമായി പണ്ഢിതന്മാരുടെ വിശദീകരണം കാണുക: (1) “പ്രായപൂര്‍ ത്തിയും ബുദ്ധിയുമുള്ളവരുടെ ജനാസക്കുവേണ്ടി മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്.” (തുഹ്ഫഃ, 3/207) (2) “പ്രായപൂര്‍ത്തി എത്തിയ വ്യക്തിക്കുവേണ്ടി മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്” (ഫത്ഹുല്‍ മുഈന്‍, പേ. 162). (3) “പ്രായപൂര്‍ ത്തിയും ബുദ്ധിയുമുള്ളവന്റെ ജനാസക്കു തല്‍ഖീന്‍ സുന്നത്താണ്”(ഹാശിയതുല്‍ ജമല്‍, 2/204).
നിഹായഃ, ശര്‍ഹുല്‍മുഹദ്ദബ് തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലും തല്‍ഖീന്‍ സുന്നത്താണെന്ന് സമര്‍ഥിച്ചിരിക്കുന്നു. ‘നബി (സ്വ) തന്റെ മകന്‍ ഇബ്റാഹീമിന് തല്‍ ഖീന്‍ ചൊല്ലി എന്ന ഹദീസ് സ്വഹീഹായതല്ല.’ എന്ന ഇബ്നു ഹജര്‍ (റ) വിന്റെ പ്രസ്താ വന തല്‍ഖീന്‍ വിരോധികള്‍ തെളിവായി ഉദ്ധരിക്കാറുണ്ട്. നിരര്‍ഥകമായ വാദമാണത്. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ഇബ്നുഹജര്‍ (റ) നടത്തുന്ന ദീര്‍ഘമായ ചര്‍ച്ചയില്‍ നിന്ന് ഒരു കഷ്ണം അടര്‍ത്തിയെടുത്തുകൊണ്ടാണ് ഈ സുന്നത്തിനെ നിഷ്കാസനം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നത്. തല്‍ഖീന്റെ വിധി പറയുകയല്ല വാസ്തവത്തില്‍ ഇബ്നു ഹജര്‍ (റ) അവിടെ ചെയ്യുന്നത്. കുട്ടികള്‍ക്കു ഖബ്റില്‍ ചോദ്യമുണ്ടാകുമോ എന്ന പ്രശ്നത്തിന്, അവര്‍ക്ക് ചോദ്യമുണ്ടാവു കയില്ലെന്നും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് തല്‍ഖീന്‍ വേണ്ടെന്ന പണ്ഢിതന്മാരുടെ വാക്കുകളില്‍ നിന്ന് ഇത് മനസ്സി ലാക്കാമെന്നും വിശദീകരിക്കുകയാണവിടെ. എന്നാല്‍ ഹമ്പലി, മാലികി, ഹനഫി മദ്ഹബുകള്‍ കുട്ടികള്‍ക്കും ഖബറില്‍ ചോദ്യമുണ്ടെന്നാണ് വാദിക്കുന്നത്. നബി (സ്വ), ഇബ്റാഹിം എന്ന മകന് തല്‍ഖീന്‍ നടത്തിയതായി പറയുന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കപ്പെട്ടപ്പോള്‍ പ്രസ്തുത ഹദീസ് സ്വഹീഹല്ലെന്ന് മറുപടി പറയുക മാത്രമാണ് ഇബ്നുഹജര്‍ (റ) ചെയ്യുന്നത്. വാസ്തവത്തില്‍ ഈ പരാമര്‍ശം തല്‍ഖീന്‍ വിരോധികള്‍ ക്കുള്ള തിരിച്ചടിയാണ്. കുട്ടികള്‍, ഖബ്റില്‍ വിചാരണ ചെയ്യപ്പെടുകയില്ലെന്ന വാദത്തിന് അവര്‍ക്ക് തല്‍ഖീന്‍ ഇല്ല എന്നതാണ് പണ്ഢിതന്മാര്‍ തെളിവാക്കുന്നത്. കുട്ടികള്‍ വിചാരണ ചെയ്യപ്പെടുമെന്നു പറയുന്നവര്‍ ഇബ്റാഹിം എന്ന കുട്ടിക്ക് നബി (സ്വ) തല്‍ഖീന്‍ നിര്‍വഹിച്ചതായി പ്രസ്താവിക്കുന്ന ഹദീസ് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തി വന്നവര്‍ക്കുവേണ്ടി തല്‍ഖീന്‍ സുന്നത്തുണ്ടോ എന്ന പ്രശ്നം ചര്‍ച്ചചെയ്യാന്‍ പോലും പണ്ഢിതന്മാര്‍ മുതിരുന്നില്ല. അത് സുന്നത്താണെന്ന് എല്ലാ വരും സമ്മതിക്കുന്നു (ഫതാവല്‍ കുബ്റാ 1/30, 31).
ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് പരിഷ്കരണവാദികള്‍ അംഗീകരിക്കുന്ന, ഇബ്നു തൈമിയ്യഃ പോലും തല്‍ഖീന്‍ അനാചാരമാണെന്ന് പറയാന്‍ ധൈര്യപ്പെടാതിരുന്നത്. സ്വഹാബത് അത് ചെയ്തിരുന്നു എന്നദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു



6. അള്ളാഹു മുഹുയുദ്ധീൻ ശൈഖിനും ഔലിയാകൾക്കും എന്തുകഴിവാണു മരിച്ചതിനുശേഷം കൊടുത്തത്..?.എന്നുമുതൽ..  ?അതു എത്രയാണ്...?അതിനു അളവുണ്ടോ... ?കാലാവതിയുണ്ടോ... ?മരിച്ചതിനുശേഷം അവർക്കു അള്ളാഹു കഴിവികൊടുതിട്ടുണ്ട് എന്ന് അവർ കബറിൽനിന്നും വന്നുപറഞ്ഞോ... ?അവരെ വിളിച്ചാൽ ഉത്തരം ചെയ്യുന്ന വിഷയങ്ങൾ എന്ധോകെ... ?kmtr... പരിധി എത്ര... ?എന്നൊക്കെ ഒരു മുസ്ലിമിന്റെ സംശയമാണ്... അതിൻറെ ഉത്തരം ഒന്നുപറഞ്ഞുതരൂ...



മറുപടി

മഹാന്മാര്‍ ഖബറില്‍ നിന്നും സഹായിക്കുമെന്ന് വല്‍ മുദബ്ബിറാത്ത് എന്ന ആയത്തിന്‍റെ തഫ്സീറിലും.

، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أنمراتبالأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة،فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي )فالمدبرات أمرا( أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أنالغزاليقال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟                              نഇമാം റാസി(റ) പറയുന്നു .
ഇവിടെ മൂനാമത്തെ വിവരണം ഈ ആയതിന്‍റെ ഉദ്ദേശം മഹാത്മാക്കള്‍ എന്നാണ്.
ശാരീരിക ബന്ധങ്ങളില്‍ നിന്നും ഒഴിവായ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താന്‍  ആശിക്കുന്ന മനുഷ്യത്മാവ് ശാരീരിക ഇരുട്ടില്‍ നിന്നും പുറപ്പെട്ട ശേഷം
പരിശുദ്ധ സ്ഥാനങ്ങളിലെക്കും മലാഇകത്തിന്‍റെ ലോകത്തേക്കും ഏറ്റവും സന്തോഷത്തോടെയും വളരെ വേഗതയിലും പോവുന്നതാണ്.
ആ അവസ്ഥയിലുള്ള പോക്കിനെ പറ്റിയാണ് നീന്തല്‍ എന്ന് ഖുറാനില്‍ പറഞ്ഞത്. പിന്നെ ദുനിയാവിനെ തൊട്ടുള്ള അകല്‍ച്ചയിലും
ഉന്നത ലോകവുമായി ചേരല്‍നെ ആഗ്രഹിക്കുന്നതിലും ആത്മാക്കള്‍ വ്യത്യസ്മായിരിക്കും എന്നതില്‍ സംശയമില്ല,
മേല്‍ കാര്യത്തില്‍ പരിപൂര്‍ണത പ്രാപിച്ച ആത്മാവിന്‍റെ സഞ്ചാരം ഏറ്റവും മുന്‍കടക്കുന്നതാവും.
മേല്‍ കാര്യത്തില്‍ ഏറ്റവും ദുര്‍ബലന്‍ അവനു സഞ്ചാരം ഭാരമായിരിക്കും.
ഈ അവസ്ഥയിലേക്ക് മുന്നില്‍ പോവുന്ന ആത്മാവ് ഏറ്റവും ബഹുമാനിയാണ് എന്നതില്‍ സംശയമില്ല,.
അതുകൊണ്ട് ഈ മഹാത്മാക്കളെ കൊണ്ട് അല്ലാഹു സത്യം ചെയ്തത്.
പിന്നെ ഈ മഹാത്മാക്കള്‍, അവര്‍ക്ക് മഹത്വവും ശക്തിയും ഉണ്ടായതിനു വേണ്ടി ഈ ലോകത്തിന്‍റെ
അവസ്ഥയില്‍ ഇവരില്‍ നിന്നും പ്രതിഫലനങ്ങള്‍ ഉണ്ടാവുന്നത് വിദൂരമല്ല.

👉🏻അതാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ എന്ന് അല്ലാഹു പറഞ്ഞത്.
മനുഷ്യന്‍ അവന്‍റെ മരണപ്പെട്ട ഉസ്താദിനെ സ്വപ്നത്തില്‍ കാണുകയും
സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം അവനു വഴി
കാണിച്ചു കൊടുക്കാറില്ലേ?
👉🏻ഒരു മകന്‍ പിതാവിനെ സ്വപ്നം കാണുകയും , മറക്കപ്പെട്ട നിധിയിലേക്ക് അവന്‍ നേര്‍മാര്‍ഗം
കാണിക്കുകയും ചെയ്യാറില്ലേ?


👉🏻ജാലിനൂസ് രാജാവ് പറഞ്ഞിട്ടില്ലയോ എന്ന് ഞാന്‍ ,
"ഞാന്‍ രോഗിയാവുകയും ചികിത്സ ആശക്തമാവുകയും ചെയ്തപ്പോള്‍ ഞാന്‍
സ്വപ്നത്തില്‍ മരണപ്പെട്ട ഒരാളെ കാണുകയും , ചികിത്സ എങ്ങനെ എന്ന് നിര്‍ദേശിക്കുകയും ചെയ്തു”.
ആത്മാക്കള്‍ ശരീരവുമായി പിരിഞ്ഞാല്‍ , ശരീരത്തിലും ആത്മാവിലും യോജിപ്പുള്ള (ജീവിച്ചിരിക്കുന്ന) ഒരു മനുഷ്യനുമായി ബന്ധം
സ്ഥാപിച്ചാല്‍ പിരിഞ്ഞു പോയ ആത്മാവ് മേല്‍ ശരീരവുമായി ബന്ധമുണ്ടാവുകയും , നന്മയുടെ മേല്‍ ആ ശരീരതെ ആത്മാവ്
സഹായിക്കുകയും ചെയ്യുന്നത് വിദൂരമല്ല.
എങ്ങനെയുള്ള സഹായത്തിനു ഇല്‍ഹാം എന്ന് പറയുന്നതാണ്.
ഈ കാര്യം ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടില്ലയോ?(തഫ്സീറുല്‍ കബീര്‍ , റാസി / സൂറത്ത് അന്നാസിആത്ത് ).

✅മഹാന്മാരോട് കാവല്‍ ചോദിക്കാം എന്ന് മറ്റൊരു സ്ഥലത്തും,
അവര്‍ ദൂരെ നിന്നും കേള്‍ക്കുകയും കാണുകയും കൈകാര്യം ചെയ്യുമെന്ന് ബുഹാരിയുടെ ഹദീസ് വിവരിച്ചു അവിടുത്തെ തഫ്സീറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്


ഇബ്ൻ കസീർ എഴുതുന്നു.
ജഡങ്ങളെ കേൾപ്പിൽ നിന്റെ കഴിവിൽ പെട്ടതല്ല.
അതല്ലാം അല്ലാഹു വിലേക്കാണ്
അല്ലാഹു ഉദ്ധേശിച്ചാൽ അല്ലാഹു വിന്റെ കഴിവ് കൊണ്ട് ജീവിച്ചിരിക്കുന്നവരുടെ ശബ്ദം മരിച്ചവരെ കേൾപ്പിക്കുന്നു.
അല്ലാഹു ഉദ്ധേശിക്ഷ വരെ ഹിദായത്താക്കുകയും പിഴപ്പിക്കുകയും ചെയ്യന്നു '


ശരിയായ അഭിപ്രായം മരിച്ചവർ
കേൾക്കു മെന്ന ഇബ്നു ഉമർ പറഞ്ഞ അഭിപ്രായമാണ് '
അത് ശരിയാണന്നതിന് ധാരാളം തെളിവുകൾ  പല വിധേനയുംഉണ്ട്.

അതിൽ ഏറ്റവും പ്രശസ്തം ഇബ്ൻ അബ്ദുൽ ബറ് സ്വഹീഹാണന്ന് പറഞ്ഞ് റിപ്പോര്ട്ട് ചെയ്യുന്നു.
ഇബ്ൻ അബ്ബാസ് റ വിൽ നിന്ന്
നബി സ്വ പറയുന്നു.
ദുൻയാവിൽ വെച്ച് പരിചയമുള്ള മുസ്ലിമായ തന്റെ സഹോദരന്റെ ഖബറിന്നരികിലൂടെ ഒരാൾ നടക്കുമ്പോൾ അവനു സലാം ചൊല്ലിയാൽ
ഖബറാളി സലാം മടക്കുന്നതാണ് -

മയ്യിത്തിനെ അനുകമിച്ചവർ പിരിഞ്ഞ് പോരുമ്പോൾ ചെരിപടിയാടെ ശബ്ദം ഖബറാളി കേൾക്കുന്നതാണ്

ഖബറാളിക്ക് സലാം ചൊല്ലുമ്പോൾ നേരിട്ട് സംഭാഷണം നടത്തുന്നവർ സലാം ചൊല്ലുന്നത് പോലെ സലാം ചൊല്ലൽ നിയമമാക്കിയത്
അത് കേൾക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നവരോടുള്ള സംഭാഷണമാണ്.

സലഫുകൾ ഉത്തമ നൂറ്റാണ്ടുകാർ മയ്യിത്ത് കേൾക്കുമെന്ന്  ഇജാമാ ആണ്.
ജീവിച്ചിരിക്കുന്ന വരുടെ സിയാറത്ത് മരിച്ചവർ അറിയുകയും സന്തോ ശിക്കുകയും ചെയ്യുമെന്ന് സലഫുസ്വാലിഹീങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ അനിശ്വേധ്യമായി വന്നിട്ടുണ്ട്.
ഇബ്ൻ അബിദ്ധുൻയാ കിതാബുൽ ബുബൂറിൽ റിപ്പോർട്ട് ചെയ്യുന്നു.
ആഇശ ബീവി റ പറയുന്നു.

ഒരാൾ സഹോദരന്റെ ഖബർ സിയാറത്ത് ചെയ്യുകയാണങ്കിൽ സഹോദരൻ അയാളെ കൊണ്ട് നേരം പോക്കാകുയും  മടക്കുകയും ചെയ്തിട്ടല്ലാതെ ഇല്ല.

(6/325 തഫ്സീർ ഇബന് കസീർ



6.ചാവടിയന്തിരം

മറുപടി

മുസ്ലിമിങ്ങൾ ചവാറില്ല

ഒഹാബികൾ ചാവലുണ്ടോ?



7.ഏഴ്
8.പതിനാല്‍
9.നാല്പത്
10.ആണ്ട്

മറുപടി

ഇമാം ഗസ്സാലി(റ)പറഞ്ഞതായി ത്വബഖാത്തില്‍ ഇമാം സുബ്ക്കി(റ)ഉദ്ധരിക്കുന്നു:

وحكى يوما على رأس منبره عن أخيه حجة الإسلام أثرا غريبا فقال سمعت أخي حجة الإسلام قدس الله روحه يقول إن الميت من حين يوضع على النعش يوقف في أربعين موقفا يسائله ربه عز وجل:الحاوي للفتاوي 2/195

"മരണപ്പെട്ട വ്യക്തിയെ മറവു ചെയ്തു കഴിഞ്ഞാല്‍ നാല്പതു ദിവസം അല്ലാഹുവിന്‍റെ ചോദ്യത്തിന്‍ മുന്നില്‍ നില്ക്കേണ്ടിവരും"(അല്‍ഹാവി)

സുന്നികൾ ഇത്തരം കാര്യങ്ങൾ 3 ആം നാളും 7 ആം നാളും 40 ആം നാളും ചെയ്‌താൽ അത് തെറ്റാണത്രേ..?? എങ്കിൽ ഒരു കാര്യം മനസ്സിലാക്കിക്കോ അരപ്പിരി മൗലവിമാരേ..
ഞങ്ങൾ ഇക്കാര്യത്തിൽ സ്വഹാബാക്കളുടെ കൂടെയാണ്.. നിങ്ങള്‍ക്ക് എന്‍റെ ചര്യയും സ്വഹാബത്തിന്‍റെ ചര്യയും ഉണ്ട് എന്ന് പഠിപ്പിച്ച റസൂൽ (സ) യുടെ കൂടെയാണ്..

عن سفيان قال : قال طاوس : إن الموتى يفتنون في قبورهم سبعا ، فكانوا يستحبون أن يطعم عنهم تلك الأيام .

സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216).

ഇമാം സുയൂത്വി(റ)പറയുന്നു:

قال الحافظ السيوطي: أن سنة الإطعام سبعة أيام بلغني أنـها مستمرة إلى الآن بمكة والمدينة ، فالظاهر أنـها لم تترك من عهد الصحابة إلى
الآن وأنـهم أخذوها خلفا عن سلف إلى الصدر الأول .إهـ (الحاوي للفتاوي 2/183

"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് (അല്‍ ഹാവീലില്‍ ഫതാവാ)

മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കൽ (ഇവരുടെ പ്രയോഗം അനുസരിച്ച് മൂക്കുമുട്ടെ തട്ടുക) പരിഹസിച്ചു നടക്കുന്നതിനു മുമ്പ് ഇതിനെ കുറിച്ച് ആധികാരികമായി പഠിക്കൂ മൌലവീ.. സുന്നികൾ എന്തു ചെയ്തോ അതിനൊക്കെ തക്കതായ തെളിവുകൾ ഉണ്ടാകും.. അങ്ങനെ ചെയ്യുമ്പോൾ മൌലവിമാർ ഉറഞ്ഞു തുള്ളും, " മരണ വീട്ടില്‍ പോയി മൂക്ക് മുട്ടെ തട്ടി ഏമ്പക്കം ഇടുകയോ എന്ന് അല്ലേ..??

നബി(സ) തന്നെ മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചത് കാണുക;

رواه أبو داود في سننه بسند صحيح عنه عن أبيه عن رجل من الأنصار قال خرجنا مع رسول الله صلى الله عليه وسلم في جنازة فرأيت رسول الله صلى الله عليه وسلم ، وهو على القبر يوصي الحافر : أوسع من قبل رجليه ، أوسع من قبل رأسه ، فلما رجع استقبله داعي امرأته فأجاب ، ونحن معه ، فجيء بالطعام فوضع يده ، ثم وضع القوم فأكلوا الحديث . رواه أبو داود ، والبيهقي في دلائل النبوة:أبودود 4/644 والبيهقي 9/335

നബി (സ) ഒരു മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഭക്ഷണം കൊണ്ടുവന്നു വെച്ചു.  നബി(സ)ഭക്ഷണം കഴിച്ചു. ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്‌,ബൈഹഖി)

സ്വഹാബികൾ തന്നെ പറയുന്നത് നോക്കാം

:عن مريم بنت فروة أن عمران بن حصين لما حضرته الوفاة قال إذا أنامت فشدوا على بطني عمامة و إذا رجعتم فانحروا و أطعموا ، قال خالد قال لي حفص ليس كما يصنع أهل بيتك آل المهلب و ثقيف . رواه الطبراني في الكبير,أنظر مجمع الزوايد 3/5[മ====ഇബ്‌നു അബ്ബാസ് (റ)വിന്റെ ഹദീസ്: ജുഹൈനത്ത് ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീ നബി (സ) യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ”എന്റെ ഉമ്മ ഹജ്ജ് ചെയ്യാന്‍ നേര്‍ച്ചയാക്കി. പക്ഷേ, ഹജ്ജ് ചെയ്യുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടു. ഉമ്മാക്കു വേണ്ടി ഞാന്‍ ഹജ്ജ് ചെയ്യാമോ?” അപ്പോള്‍ നബി (സ) പറഞ്ഞു: ”അതെ, ഉമ്മാക്കു വേണ്ടി നീ ഹജ്ജ് ചെയ്യുക, നിന്റെ ഉമ്മയുടെ മേല്‍ ഒരു കടമുണ്ടെങ്കില്‍ അതു നീ വീട്ടുമോ? എങ്കില്‍ അല്ലാഹുവിന്റെ കടം നിങ്ങള്‍ വീട്ടുക. അല്ലാഹുവാണ് കടം വീട്ടപ്പെടാന്‍ ഏറ്റവും അര്‍ഹന്‍”. (ബുഖാരി

1 ---ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) റിപ്പോര്‍ട്ടുചെയ്ത ഒരു ഹദീസില്‍ നിന്ന് ഇങ്ങനെ സംഗ്രഹിക്കാം.

“രണ്ട് ഖബറുകളുടെ അരികിലൂടെ നബി(സ്വ) തങ്ങള്‍ നടന്നുപോയി. ജനങ്ങളുടെ ഇടയില്‍ നിസ്സാരമായതും എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ മഹാപാപവുമായ കാര്യങ്ങള്‍ക്കുവേണ്ടി ഈ രണ്ട് ഖബറാളികളും ശിക്ഷിക്കപ്പെടുന്നുണ്ട്. ഒരാള്‍ മൂത്രത്തെ ശുദ്ധിവരുത്തുന്നതില്‍ സൂക്ഷ്മത പാലിക്കാത്തവനും അപരന്‍ ഏഷണിക്കാരനുമായിരുന്നു എന്ന് നബി(സ്വ) പറഞ്ഞു.

അനന്തരം ഒരു ഈത്തപ്പന മട്ടല്‍ എടുത്ത് രണ്ട് ഭാഗമാക്കി ഒരു ഭാഗം ഒരു ഖബറിന്റെ മേലിലും മറ്റേത് അടുത്ത ഖബറിന്റെ മുകളിലും കുത്തി. ഇവ ഉണങ്ങാതിരിക്കുന്ന കാലത്തോളം ഇവരുടെ ശിക്ഷക്ക് ഇളവ് ലഭിക്കു”മെന്ന് നബി(സ്വ) പറയുകയും ചെയ്തു.

 ഉണങ്ങാത്ത ഈത്തപ്പന മട്ടല്‍ തസ്ബീഹ് ചൊല്ലുന്ന കാരണത്താല്‍ അത് മുകളില്‍വെച്ച ഖബറാളികള്‍ക്ക് ആശ്വാസവും ശിക്ഷയില്‍ ഇളവും ലഭിക്കുമെന്നാണ് നബി(സ്വ) പറയുന്നത്. കേവലം ഒരു ഈത്തപ്പന മട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷ ലഘൂകരിക്കപ്പെടുന്നുവെങ്കില്‍

മുസ്ലിമായ മനുഷ്യന്‍ ഖബറിനരികില്‍ വെച്ച് ചെയ്യുന്ന ഖുര്‍ആന്‍ പാരായണം തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ വഴി മരണപ്പെട്ടവര്‍ ക്ക് സുഖവും സന്തോഷവും ലഭിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

2 ---ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് അല്ലാമാ ഐനി(റ) ഇമാം ഖത്വാബി(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു.

 “ഖബറിന്റെ അടുത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് സുന്നത്താണെന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്. ഒരു മരത്തിന്റെ തസ്ബീഹ് കൊണ്ട് തന്നെ ഗുണം പ്രതീക്ഷിക്കാമെങ്കില്‍ ഖുര്‍ആന്‍ ഓതുന്നത് കൊണ്ട് ഫലവും അനുഗ്രഹവും ഏറെ പ്രതീക്ഷിക്കാമല്ലോ” (ഉംദതുല്‍ ഖാരി 3/118, ശര്‍ഹു മുസ്ലിം 1/141).

3 -----മുല്ലാ അലിയ്യുല്‍ ഖാരി(റ) പറയുന്നു: “ഖബറിടത്തില്‍ വെച്ച് ഖുര്‍ആന്‍ ഓതല്‍ സുന്നത്താണെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഈ ത്തപ്പന മട്ടലിന്റെ തസ്ബീഹിനെക്കാള്‍ ഉത്തമമാണല്ലോ ഖുര്‍ആന്‍ പാരായണം എന്നതാണ് ന്യായം” (മിര്‍ഖാത് 1/286).

2 -------ഹദീസില്‍ ഇക്കാര്യം വ്യക്തമായി പരാമര്‍ശിച്ചതായി കാണാം. ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെയുണ്ട്. “നബി(സ്വ) പറഞ്ഞു: ഒരു വ്യക്തി ഖബറിനടുത്ത് സൂറത്ത് യാസീന്‍ ഓതിയാല്‍ ആ ഖബറാളികള്‍ക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുന്നതും അവയുടെ എണ്ണത്തിന് അവന് ഗുണം ലഭിക്കുന്നതുമാണ്” (മിര്‍ഖാത് 2/382).

അബ്ദുല്ലാഹിബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം:”നിങ്ങള്‍ ആരെങ്കിലും മരിച്ചാല്‍ അ വനെ താമസിപ്പിക്കരുത്. ഉടനെ മറവുചെയ്യണം. അവന്റെ തലയുടെ ഭാഗത്ത് അല്‍ബഖറയുടെ ആദ്യഭാഗവും കാല്‍ഭാഗത്ത് അവസാന ഭാഗവും പാരായണം ചെയ്യണം. എന്ന് നബി(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടു” (ബൈഹഖി).
=-=-----------
ഭക്ഷണ വിതരണം
====
മറ്റ് പുണ്യകര്‍മ്മങ്ങള്‍ ചെയ്താലും മരണപ്പെട്ടവന് ഫലം ചെയ്യുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മരണപ്പെട്ടവരുടെ ഗുണത്തിനുവേണ്ടി ദാനധര്‍മ്മം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്. മരണത്തോട് തൊട്ടടുത്ത ദിവസങ്ങളില്‍ പ്രത്യേകമായി ധര്‍മ്മം ചെയ്യണം.

1---ഇമാം അഹ്മദും(റ), അബൂനുഐമും(റ) റിപ്പോര്‍ട്ടുചെയ്യുന്നു. മരണപ്പെട്ടവര്‍ക്ക് ആദ്യ ത്തെ ഏഴു ദിവസം പ്രത്യേക പരീക്ഷണം ഉണ്ടാകും. അതുകാരണം ആ ദിവസങ്ങളില്‍ അന്നദാനം നടത്തുന്നത് സ്വഹാബികള്‍ ചര്യയാക്കിയിരിക്കുന്നു. (ഫതാവാ ഇബ്നു ഹജർ,

 അൽ മതാലിബുൽ ആലിയ 5/330

അൽ ഹാവി സുയൂത്വി 2 / 216

=  إِنَّ الْمَوْتَى يُفْتَنُونَ فِي قُبُورِهِمْ سَبْعًا ، فَكَانُوا يَسْتَحِبُّونَ أَنْ يُطْعَمَ عَنْهُمْ تِلْكَ الْأَيَّامِ ”رواه الإمام أحمد بن حنبل في ” الزهد ” – كما عزاه الحافظ ابن حجر في ” المطالب العالية ” (5/330)،

والسيوطي في ” الحاوي للفتاوي ” (2/216

)[] : يقول الإمام السيوطي رحمه الله :” رجال الإسناد رجال الصحيح ، وطاوس من كبار التابعين ، قال أبو نعيم في الحلية : هو أول الطبقة من أهل اليمن ، وروى أبو نعيم عنه أنه قال: أدركت خمسين من أصحاب رسول الله صلى الله عليه وسلم

 .وسفيان هو الثوري ، وقد أدرك طاوسا ، فإن وفاة طاوس سنة بضع عشرة ومائة في أحد الأقوال ، ومولد سفيان سنة سبع وتسعين ، إلا أن أكثر روايته عنه بواسطة ” انتهى من ” الحاوي ” (2/216)=



11.ഹദ്ദാദ്‌
12. രാതീബ്
13.കുത്ത് രതീബ്

ഇതല്ലാം ദിക്റ് ഹൽഖകളാണ്
അതിനെ നബി സ്വ പ്രേരിപിച്ചിട്ടുണ്ട്



14. റജബ് നമസ്കാരം
മറുപടി

അത് ഏത് നിസ്കാരമാണ് വഹാബി


15. നേര്ച്ച ചോര്

മറുപടി


ഭക്ഷണം നൽകൾ ഏറ്റവും പുണ്യമാണ്
പുണ്യകർമം നേർച്ചയാക്കൽ ശിർക്കാണോ?


16.ബദ്രീങ്ങളുടെ ആണ്ട്

നേര്ച്ച,ഉറൂസ്എല്ലാ വിഷയത്തിലും നിഷേധാത്മകനിലപാട് സ്വീകരിക്കുന്ന വഹാബികള്‍ ഈ വിഷയത്തിലും മുസ്ലിം മുഖ്യധാരക്ക്* *എതിരാണ്എന്നാല്‍ നബി(സ)എന്താണ് ചെയ്തത് എന്ന്‍ നോക്കാം أخرج ابن أبي شيبة: أنّ النبي صلى الله عليه وآله وسلم كان يأتي قبور الشهداء بأُحد على رأس كل حول، فيقول: السلام عليكم بما صبرتم، فَنِعْمَ عقبى الداروكذلك أبوبكر وعمر"നബി(സ)എല്ലാ ആണ്ടിലും ഉഹുദ് ശുഹദാക്കളെ സന്ദര്‍ശിക്കുകയും ദുആ ചെയ്യാറുമുണ്ടായിരുന്നു അപ്രകാരം തന്നെയായിരുന്നു


17. നബിദിനം


നബി സ്വയുടെ ജനനത്തിൽ സന്തോ ശിക്കലാണ് നബിദിനം കൊണ്ട് ഉദ്ധേശിക്കുന്നത് -

നബി സ്വയുടെ ജനനത്തിൽ
സന്തോ ശിക്കരുത് എന്ന് ജൂതന്മാരും അവരിൽ നിന്ന് അച്ചാരം വാങ്ങിയവരും അല്ലാതെ പറയില്ല


18. ഉറൂസ്

നേര്ച്ച,ഉറൂസ്എല്ലാ വിഷയത്തിലും നിഷേധാത്മകനിലപാട് സ്വീകരിക്കുന്ന വഹാബികള്‍ ഈ വിഷയത്തിലും മുസ്ലിം മുഖ്യധാരക്ക്* *എതിരാണ്എന്നാല്‍ നബി(സ)എന്താണ് ചെയ്തത് എന്ന്‍ നോക്കാം أخرج ابن أبي شيبة: أنّ النبي صلى الله عليه وآله وسلم كان يأتي قبور الشهداء بأُحد على رأس كل حول، فيقول: السلام عليكم بما صبرتم، فَنِعْمَ عقبى الداروكذلك أبوبكر وعمر"നബി(സ)എല്ലാ ആണ്ടിലും ഉഹുദ് ശുഹദാക്കളെ സന്ദര്‍ശിക്കുകയും ദുആ ചെയ്യാറുമുണ്ടായിരുന്നു അപ്രകാരം തന്നെയായിരുന്നു

19.ചന്ദന കുടം
20. തട്ടാന്‍ വരവ്
21. കൊടി ഉയര്ത്തകല്‍
22.ഖബരിനെ തവാഫ് ചെയ്യല്


തെറ്റുകൾ എതിർക്കേണ്ടതാണ്

നബി സ്വയുടെ കാലത്ത് പതാകയുണ്ടായിരുന്നു.
പ്രധാനപെട്ട കാര്യങ്ങൾക്ക് അടയാളമായി പതാക വെക്കൽ അനുവദനീയമാണ്.


23.ഖബരിനെ മുത്തി മണക്കള്‍

മറുപടി


ഇമാം നവവി പറയുന്നു.

മസ്ജിദുൽഅഖ്‌സ്വായും മറ്റു പള്ളികളും പരിപാലിക്കുന്നതിന് മുസ്ലിമിനും ദിമ്മിയ്യായ കാഫിറിനും സ്വത്ത് വസിയ്യത്തു ചെയ്യാവുന്നതാണ്. സിയാറത്ത് സജീവമാക്കലും ബറക്കത്തെടുക്കലും ഉള്ളതുകൊണ്ട് അമ്പിയാ-ഔലിയ-സ്വാലിഹീങ്ങളുടെ ഖബറുകൾ പരിപാലിക്കുന്നതിനായി വസിയ്യത്തു ചെയ്യൽ അനുവദിനീയമാണ്.(റൗളത്തുത്വാലിബീൻ :6/98)


إستنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره فأما تقبيل يد الآدمي فيأتي في كتاب الأدب ، وأما غيره فنقل عن الإمام أحمد أنه سئل ، عن تقبيل منبر النبي (ص) وتقبيل قبره فلم ير به بأساً ، وإستبعد بعض أتباعه صحة ذلك ونقل ، عن بن أبي الصيف اليماني أحد علماء مكة من الشافعية جواز تقبيل المصحف وأجزاء الحديث وقبور الصالحين. إبن حجر - فتح الباري -الجزء : ( 3 ) - رقم الصفحة : (375 )


മനുഷ്യരിൽ നിന്നും അല്ലാത്തവയിൽ നിന്നും ആദരവർഹിക്കുന്ന ഏതിനെയും ചുംബിക്കൽ സുന്നത്താണെന്ന് കഅബയുടെ മൂലകൾ ചുംബിക്കൽ സുന്നത്താണെന്നതിൽ നിന്ന് ചില പണ്ഡിതന്മാർ കണ്ടെത്തിയിരിക്കുന്നു. മനുഷ്യന്റെ കൈചുംബിക്കുന്നകാര്യം അദബിന്റെ അധ്യായത്തിൽ വരുന്നുണ്ട്. അല്ലാത്തതിനെ കുറിച്ച്  ഇവിടെ പരമാര്ശിക്കാം. (നബി(സ)യുടെ മിമ്പറും കബ്റും ചുംബിക്കുന്നതിനു യാതൊരു വിരോധവുമില്ലെന്ന് ഇമാം അഹ്മദ്(റ) വിനെ തൊട്ട് ഉദ്ദരിക്കപ്പെടുന്നുണ്ട്. മുസ്വഹഫ്, ഹദീസ് ഗ്രന്ഥങ്ങൾ, സ്വാലിഹീങ്ങളുടെ ഖബ്റുകൾ എന്നിവ ചുംബിക്കൽ അനുവദനീയമാണെന്ന് മക്കയിലെ പ്രമുഖ ശാഫിഈ പണ്ഡിതരിലൊരാളായ ഇബ്നുസ്സ്വയ്ഫിൽയമാനി(റ) പ്രസ്താവിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു. (ഫത്ഹുൽ ബാരി: 3/475)


ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇമാം റംലി(റ) യുടെ പരിഗണനക്കു വന്ന ഒരു ചോദ്യവും മറുവടിയും ചുവടെ കുറിക്കുന്നു:


ചോദ്യം.


(وسئل) عن تقبيل أضرحة الصالحين هل يكره أو لا ؟


http://sunnisonkal.blogspot.com/

മഹാന്മാരുടെ ഖബ്റുകൾ ച്ചുംബിക്കൾ കറാഹത്താണോ അല്ലേ?


മറുവടി.


 بأن فعل ذلك للتبرك لا يكره فقط صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا ، وأن يقبلها ، وقالوا أي أجزاء البيت قبل فحسن . (فتاوي الرملي: ١٠٦/٤)



ബറകത്തിനുവേണ്ടി മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നത് കറാഹത്തല്ല. ഹജറുൽ അസ് വദ് തൊട്ടു മുത്താൻ സാധിക്കാത്തവർ ഒരു വടികൊണ്ട് അതിലേക്കു ചൂണ്ടി അത് ചുംബിക്കൽ സുന്നത്താണെന്ന് കര്മ്മ ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബയുടെ ഏത് ഭാഗം ചുംബിക്കുന്നതും നല്ലതാണെന്നും അവർ പ്രസ്ഥാപിച്ചിട്ടുണ്ട്. (ഫതാവാറംലി: 4/106)

ഇമാം റംലി(റ) എഴുതുന്നു:

نعم إن قصد بتقبيل أضرحتهم التبرك لم يكره كما أفتى به الوالد رحمه الله، فقد صرَّحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبِّلها، وقالوا: أي أجزاء البيت قبَّل فحسن. (نهاية المحتاج: ٣/٣٤)



പിതാവ് ഫത് വ കൊടുത്തത് പോലെ ബറക്കത്തുദ്ദേശിച്ച് മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നത് കറാഹത്തല്ല. ഹജറുൽ അസ് വദ് തൊട്ടുമുത്താൻ സാധിക്കാത്തവർക്ക്   ഒരു വടി കൊണ്ട് അതിലേക്കു ചൂണ്ടി ആ വടി ചുംബിക്കൽ സുന്നത്താണെന്ന് കര്മ്മശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബത്തിന്റെ ഏതു ഭാഗം ചുംബിക്കുന്നതും   നല്ലതാണെന്നും അവർ പ്രസ്ഥാപിച്ചിട്ടുണ്ട്. (നിഹായ: 3/34)


ഇമാം റംലി(റ) യുടെ പ്രസ്തുത പരാമാർശത്തെ അധികരിച്ച് അലിയ്യു ശബ്റാമുല്ലസി(റ) എഴുതുന്നു:


قال ع ش قوله م ر بتقبيل أضرحتهم ومثلها غيرها كالأعتاب وقوله فقد صرحوا الخ أي فيقاس عليه ما ذكر وقوله بأنه إذا عجز الخ يؤخذ من هذا أن محلات الأولياء ونحوها التي تقصد زيارتها كسيدي أحمد البدوي إذا حصل فيها زحام يمنع من الوصول إلى القبر أو يؤدي إلى اختلاط النساء بالرجال لا يقرب من القبر بل يقف في محل يتمكن من الوقوف فيه بلا مشقة ويقرأ ما تيسر ويشير بيده أو نحوها إلى الولي الذي قصد زيارته أي ثم قبّل ذلك اه‍ ع ش (٣/٣٤)



മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നതിന്റെ വിധിതന്നെയാണ് അവയുടെ ഉമ്മറപ്പടി ചുംബിക്കുന്നതിനുമുള്ളത്.ഹജറുൽ അസ് വദ് ചുംബിക്കുന്നതിനോട് മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നതിനെയും താരതമ്യം ചെയ്യണമെന്നാണ് ഇമാം റംലി(റ) യുടെ പരമാർശത്തിന്റെ താല്പര്യം. അതനുസരിച്ച് സയ്യിദ് അഹ്മദുൽബദവി(റ) നെ പോലെയുള്ള സിയാറത്ത് ലക്ഷ്യമാക്കുന്ന മഹാന്മാരുടെ ഖബ്റുകളിൽ തിരക്കോ സ്ത്രീപുരുഷ സങ്കലനമോ ഉണ്ടെങ്കിൽ ഖബ്റിന്റെ സമീപത്തേക്ക് സന്ദർശകൻ പോകരുത്. പ്രുത്യുത ബുദ്ദിമുട്ട് കൂടാതെ നില്ക്കാൻ പറ്റിയ ഒരു സ്ഥലത്ത് നിന്ന് സാധിക്കുന്നത്ര ഖുർആൻ പാരായണം ചെയ്ത് കൈകൊണ്ടോ മറ്റോ സിയാറത്ത് ചെയ്യാനുദ്ദേശിച്ച വലിയ്യിലേക്ക് ചൂണ്ടി അവർ ചുംബിക്കണം. (ഹാശിയത്തുന്നിഹായ: 3/34)     


അലിയ്യു ശബ്റാമുല്ലസി(റ) യുടെ മേൽ വാചകം എടുത്ത് വെച്ച് അല്ലാമ ശർവാനി(റ) പറയുന്നു:


واعتمد شيخنا ذلك أي ما تقدم عن النهاية وع ش،


മുമ്പ് പറഞ്ഞത് പ്രബലമാണെന്ന് ശൈഖുനാ പ്രസ്ഥാപിച്ചിരിക്കുന്നു. (ഹാഷിയാത്തു ശർവാനി : 3/176)


24.ഖബരിന്മേല്‍ കുമ്മായം ഇടല്‍

മറുപടി

ഖബറോ അതിന്ടെ ചുമരോ കുമായം പൂശാൻ വേണ്ടി നേർച്ചയാക്കുന്നത് സാധുവാണോ അല്ലേ എന്ന ചോദ്യത്തിന് ഇബ്നു ഹജറുൽ ഹൈതമി(റ) നൽകിയ മറുപടി ശ്രദ്ധേയമാണ് ..


*കുമ്മായം പൂശുന്നതിന് വേണ്ടി നേർച്ച നേരുന്നത് നിഷ്ഫലമാണ് , എന്നാൽ അമ്പിയാക്കൾ , ഔലിയാക്കൾ , പണ്ഡിതന്മാർ തുടങ്ങിയ മഹാന്മാരുടെ കബറുകൾ കുമ്മായം പൂശാൻ നേർച്ച നേരുന്നത് സാദുവാകുമെന്നു അദ്റഈ(റ), സർകശി(റ) തുടങ്ങിയവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ് ,േ അതേപോലെ കബ്‌റ്‌ സ്ഥിതിചെയ്യുന്നസ്ഥലത്തെ വന്യമൃഗശല്യവും കഫൻ തുണി മോഷ്ടിക്കുന്നതും പുത്തൻ പ്രസ്ഥാനക്കാരോ , സത്യ നിഷേധികളോ മയ്യിത്തിനെ പുറത്തെടുക്കുന്നത് തടയാൻ കുമ്മായം പൂശല് കൂടാതെ കഴിയില്ലെങ്കിൽ കുമ്മായം പൂശല് അനുവദനീയവും അതിലുപരി സുന്നത്തുകൂടിയുമാണ് , അതിലുള്ള ഗുണം കണക്കിലെടുത്ത് അതിനുവേണ്ടി വസിയ്യത്തു ചെയ്യല് സാധുവാണെന്ന പോലെ അതിനു വേണ്ടി  നേർച്ചയാക്കലും സാധുവാകുന്നതാണ്* (ഫാതാവാൽ കുബുറാ 4/788)


*ഹമ്പലി മദ്ഹബുകരനായ ഇബ്നു ഖുദാമ (റ) പറയുന്നു*





ഖബര് മണ്ണുപൂശുന്നതിനെപ്പറ്റി ഇമാം അഹ്മദ്(റ) വിനോട് ചോദിക്കപ്പെട്ടപ്പോൾ അതിനു വിരോധമില്ലന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നാണ് അദ്ദേഹം പ്രതിവചിച്ചത് . ഹസന് (റ), ഷാഫിഈ(റ) എന്നിവർ അതിൽ വിടുതി നൽകിയിരിക്കുന്നു .

ഇമാം അഹ്മ്മദ് (റ) , നാഫിഹ് (റ) വഴിയായി ഇബ്നു ഉമർ (റ) യിൽ നിന്നുദ്ധരിക്കുന്നുക്കുന്നു .അദ്ദേഹം ഉമർ(റ)വിന്റെ മകൻ ആസിം(റ)വിന്റെ ഖബർ പ്രത്യേകം പരിപാലിക്കുമായിരുന്നു . നാഫിഹ്(റ) പറയുന്നു , ഇബ്നു ഉമർ (റ) സ്ഥലത്തില്ലാത്തപ്പോൾ അദ്ദേഹത്തിന്റെ മകന് മരണപ്പെട്ടു , അദ്ദേഹം തിരിച്ചെത്തിയപ്പോൾ മോനെക്കുറിച്ചു ഞങ്ങളോടന്വേഷിച്ചു , അപ്പോൾ ഞങ്ങൾ മോന്റെ ഖബർ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു . തുടർന്ന് അദ്ദേഹം ആ ഖബർ പരിപാലിക്കുകയും കേടുപാടുകൾ നന്നാക്കാൻ കൽപിക്കുകയും ചെയ്യുമായിരുന്നു (മുഗ്‌നി 2/382)


പ്രസ്തുത കാര്യം വിവരിച്ചശേഷം ഇബ്നു ഖുദാമ (റ) ശരഹുൽ കബീറിൽ പറയുന്നു


ഖബർ കുമ്മായം പൂശുന്നതിനു വിലക്കുവാനുള്ള കാരണം അല്ലാമാ ഇറാഖി (റ) യെ ഉദ്ധരിച്ചു ഇമാം സുയൂഥ്വി (റ) സുനനുന്നസാഇയുടെ വ്യാഖ്യാനത്തിൽ എഴുടുന്നു

*തീ കൊണ്ട് കരിക്കപ്പെട്ട വസ്തുവാണ് കുമ്മായം എന്നതാണ് ഖബർ കുമ്മായം പൂശുന്നതിനു വിലക്കിയതിൽ അടങ്ങിയിരിക്കുന്ന യുക്തിയെന്നു ചില പണ്ടിതന്മാർ പ്രസ്താവിച്ചിട്ടുണ്ട് , അപ്പോൾ ഖബർ മണ്ണ് പൂശുന്നതിന് വിരോധമില്ല , അക്കാര്യം ഇമാം ഷാഫിഈ (റ) വ്യക്തമാക്കിയിട്ടുണ്ട്* (ഹാശിയതുസുയൂഥ്വി 3/270)




അപ്പോൾ തീ തട്ടാത്ത വസ്തു പൂശുന്നത് കുഴപ്പമില്ലന്നതിൽ പണ്ടിതന്മാർക്ക് തർക്കമില്ലന്ന് മനസ്സിലായി


എന്നാൽ മഹാന്മാരുടേതാവുമ്പോൾ കുമ്മായം പൂശാമെന്ന്  പറഞ്ഞ പണ്ഡിതന്മാരുണ്ടെന്ന് നേരെത്തെ പറഞ്ഞു.

അപ്പോൾ ഹദീസിൽ പറഞ്ഞത് സാദാരണക്കാരെ പറ്റിയാണ് .അത് കറാഹത്താണ് '


അമ്പിയാക്കൾ , ഔലിയാക്കൾ , പണ്ഡിതന്മാർ തുടങ്ങിയ മഹാന്മാരുടെ കബറുകൾ കുമ്മായം പൂശാൻ നേർച്ച നേരുന്നത് സാദുവാകുമെന്നു അദ്റഈ(റ), സർകശി(റ) തുടങ്ങിയവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ് ,ഫതാവൽ കുബ്റാ 4/788


25.ഖബരിന്റെ മേല പൂവിടല്‍


26. ഖബരിന്റെ അടുത്ത ചന്ദന തിരി കത്തിച്ചു വെക്കല്‍

മറുപടി

സുകന്തമുണ്ടാവുന്ന വസ്തുക്കൾ ഉണ്ടാവൽ നല്ലതാണന്ന് ഫത്ത്ഹുൽ മുഈൻ പറഞ്ഞിട്ടുണ്ട്


27. ഖബരിന്റെ അടുത്ത വിളക്ക്‌ കത്തിച്ചു വെക്കല്
*ജാറം മൂടലും വിളക്ക് കത്തികലും*

മറുപടി

ബഹു അബ്ദുല്‍ ഗനിയ്യുന്നാബല്സി(റ)പറയുന്നത് കാണുക أن البدعة الحسنة الموافق لمقصود الشرع تسمي سنة بناء القباب علي قبور العلماء والأولياء والصلحاء ووضع الستور والعمامة والثياب علي قبورهم أمرجائز اذاكان القصد بذلك التعظيم في أعين العامة حتي لايحتقر أصحاب هذا القبر وكذا اتخاذ القنادل والشمع عند قبور الاولياء والصلحاء من باب التعظيم والاجلال أيضا للأولياء فالمقصود فيها مقصد حسن:تفسير روح البيان 3/400
"ഇസ്ലാമിക നിയമത്തോട് യോജിച്ച ആചാരത്തില്‍ പെട്ടതാണ് അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹുകളുടെ ഖബറില്‍ഖുബ്ബ ഉണ്ടാക്കലും ഖബറിന്മേല്‍ വസ്ത്രം, തുണി ഇടലും വിളക്ക് കത്തിക്കലുമെല്ലാം.അത് അനുവദനിയവുമാണ് സാദാരണക്കാര്‍ അനാധരിക്കാതിരിക്കാനാണത്(റൂല്‍ ബയാന്‍)

ونذر الزيت والشمع للأولياء يوقد عند قبورهم تعظيما لهم ومحبة جائز أيضا ولاينبغي النهي عنه :تفسير روح البيان 3/400
"ഔലിയാക്കളോടുള്ള സ്നേഹം കാരണം അവരുടെ ഖബറിന്ന്‍ അരികില്‍ വിളക്ക് കത്തിക്കാന്‍ നെയ്യും എണ്ണയും നേര്ച്ചയാക്കള്‍ അനുവദനിയമാണ് ഒരിക്കലും എതിര്‍ക്കപ്പെടേണ്ടതല്ല"(തഫ്സ്സീർ റൂഹുൽ ബയാൻ3 / 400)

قال سئل ابن رزين عن النذر للقبر السيدة نفيسة وخالد بن وليد وشبهه هل يصح ام لا ؟
فاجاب ان جرت العادة لاحد من الميت عند قبر لقرائة القرآن ونحوه فنذر انسان زيتا أوشمعا ليوقد علي قرائة والمتعبدين....وجب العمل به (:مسالك الحنفا للقسطلاني 612)
ഇമാം ഇബ്ന്‍ റസീന്‍(റ) ഒരു ചോദ്യം:-നഫീസ ബീവി,ഖാലിദ് ബിന്‍ വലീദ്‌(റ)തുടങ്ങിയവരുടെ ഖബറിടത്തിലേക്ക് നേര്ച്ചയാക്കുന്നതിന്‍റെ വിധി എന്ത്?
ഉത്തരം:-അവിടെ വരുന്നവര്‍ക്ക് ഖുര്‍ആന്‍ ഓതാനും മറ്റും നേര്ച്ചയാകുന്ന പതിവുണ്ടെങ്കില്‍ അതുനടപ്പില്‍ വരുത്തണം"(മസാലിക്കുല്‍ ഹുനഫ 612).
📚📚📚📚📚📚📚📚📚📚📚

29.ബര്കതെടുക്കല്‍

മറുപടി

ഇമാം നവവി പറയുന്നു.

മസ്ജിദുൽഅഖ്‌സ്വായും മറ്റു പള്ളികളും പരിപാലിക്കുന്നതിന് മുസ്ലിമിനും ദിമ്മിയ്യായ കാഫിറിനും സ്വത്ത് വസിയ്യത്തു ചെയ്യാവുന്നതാണ്. സിയാറത്ത് സജീവമാക്കലും ബറക്കത്തെടുക്കലും ഉള്ളതുകൊണ്ട് അമ്പിയാ-ഔലിയ-സ്വാലിഹീങ്ങളുടെ ഖബറുകൾ പരിപാലിക്കുന്നതിനായി വസിയ്യത്തു ചെയ്യൽ അനുവദിനീയമാണ്.(റൗളത്തുത്വാലിബീൻ :6/98)


30.ബര്കത് കെട്ടി തൂകൽ

മൗലവി യാണ് സി.പി ഉമർ സുല്ലമി അദ്ദേഹത്തിന്റെ വാദം നബി (സ) യുടെ മുടി, വിയർപ്പ് തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ സഹാബികളുടെ ചര്യയിൽ പെട്ടതാണ് അതൊരിക്കലും ശിക്കല്ല എന്നാണ്. സി.പി ഉമർ സുല്ലമി എഴുതുന്നു:"നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.അവർ അവിടെ ഉണ്ടായിരുന്നില്ല.വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു

:ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി.(ബുഖാരി 2331)."

(ശബാബ്.2010 നവംബർ 12.പേജ് 31).


31.കരി മരുന്ന പ്രയോഗം

മറുപടി

പണ്ഡിതന്മാരുടെ നേത്രുത്തത്തിൽ നടക്കുന്ന സ്ഥലത്ത് അതില്ല


32.നേര്ച്ച പെട്ടികള്‍

ഒഹാബി പള്ളിയിലെ
സംഭാവന പെട്ടിക്ക് എന്താണ് തെളിവ് വഹാബികുട്ടി അത് തന്നെയാണ് നേർച്ച പെട്ടിക്കും തെളിവ്


33.ആന എഴുന്നള്ളിപ്പ്
34.ചെണ്ട മേളം
35.തുടി കൊട്ടു
36.ഇല താളം
37.ശിങ്കാരി മേളം

മറുപടി

ഇസ് ലാമിക വിരുദ്ധമായത് തെറ്റ് തന്നെയാണ്


38.മഴക്ക വേണ്ടി കൊഡി ഉയര്ത്തില്‍

മറുപടി

മഴയില്ലാത്തപ്പോൾ നബി സ്വയുടെ ഖബറിന് മുകളിൽ മേൽ കുര ദ്വാരമുണ്ടാക്കി  ഖബർ ആകാശം കാണിക്കാൻ പറഞ്ഞ ആഇശ ബീവിക്ക് എന്താണോ തെളിവ് അത് ഇവിടെയു തെളിവാക്കാം

39. കൂട്ട ബാങ്ക്

പൈശാചിക ശറുകൾക്ക് ബാങ്ക് കൊടുക്കണമെന്ന് ഫത്ഹുൽ മുഈനിൽ പറഞ്ഞിട്ടുണ്ട്


40. സ്വലാത്ത് വാര്ഷി കം
41.ദിക്ര്‍ വാര്ഷികകം

മറുപടി

സ്വലാത്തും ദിക്റ് ഹൽഖയും പുണ്യമാണന്ന് ഹദീസിലുണ്ട്

സങ്കടനാ വാർശികം
സ്ഥാപന വാർ ശികം എന്താണ് തെളിവ് അതെ തെളിവ് ഇവിടെയും തെളിവാക്കാം

42.ഉറു ക്ക്
43. എലസ്
44.ഐകല്‍


ഉറുക്കും മന്ത്രങ്ങളും താഴെപറയുന്ന മൂന്ന് ശര്‍ത്വുകളോട് കൂടിയായിരുന്നാല്‍ ജാഇസാകുമെന്ന് തെളിയുന്നതാണ്… അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടും അവന്റെ വചനം കൊണ്ടും ഉള്ളവ (മുതലായവ) ശിര്‍ക്കില്‍ പെടുകയില്ല (കെഎം മൗലവിയുടെ ഫത്വകള്‍, പുറം 16)


*📚وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا*
*(ഖുര്‍ആനില്‍ നിന്ന് വിശ്വാസികള്‍ക്ക് അനുഗ്രഹവും രോഗശമനവുമായ ആയത്തുകളെ നാം ഇറക്കി. ഖുര്‍ആന്‍ അക്രമികള്‍ക്ക് നാശത്തെയല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. (ഇസ്‌റാഅ് : 82)📚*


*ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതന്മാര്‍ പറയുന്നത് കാണുക:*

👇🏼👇🏼👇🏼


*📚قال مالك لا بأس بتعليق الكتب التي فيها أسماء الله عز وجل على أعناق المرضى على وجه التبرك بها إذا لم يرد معلقها بتعليقها مدافعة العين(قرطبي📚)*

*(📚മാലിക്(റ) പറഞ്ഞു: അല്ലാഹുവിന്റെ പേരുകളുള്ള ഏലസുകള്‍ അതുകൊണ്ട് ബറക്കത്തെടുക്കുക എന്ന നിലക്ക് രോഗികളുടെ കഴുത്തില്‍ കെട്ടുന്നതിന് വിരോധമില്ല. (ഖുര്‍ത്വുബി: 10:278)📚*


*ഇസ്തിഗാസ ശിർക്കാകാൻ ഖുര്തുബി പൊക്കികാണിച്ചു ദുർവ്യാഖ്യാനിച്ചു തൊണ്ട കീറി പ്രസംഗിക്കുന്ന വഹാബീസ് ഇക്കാര്യങ്ങളെങ്കിലും ഒന്ന് നോക്കിയിരുന്നെങ്കിൽ!*

*മാത്രമല്ല*

*ഇബ്‌നുല്‍ ഖയ്യിം (റ) പറയുന്നു:*
*عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدّهِ أَنّ رَسُولَ اللّهِ صَلّى اللّهُ عَلَيْهِ وَسَلّمَ كَانَ يُعَلّمُهُمْ مِنْ الْفَزَعِ أَعُوذُ بِكَلِمَاتِ اللّهِ التّامّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرّ عِبَادِهِ وَمِنْ هَمَزَاتِ الشّيَاطِينِ وَأَعُوذُ بِكَ رَبّ أَنْ يَحْضُرُونِ قَالَ وَكَانَ عَبْدُ اللّهِ بْنُ عَمْرٍو يُعَلّمُهُنّ مَنْ عَقَلَ مِنْ بَنِيهِ . وَمَنْ لَمْ يَعْقِلْ كَتَبَهُ فَأَعْلَقَهُ عَلَيْهِ وَلَا يَخْفَى مُنَاسَبَةُ هَذِهِ الْعُوذَةِ لِعِلَاجِ هَذَا الدّاءِ .( زاد المعاد)*





*📚അംറുബ്‌നു ശുഐബ്(റ) പറയുന്നു: പേടി ക്ക് നബി(സ) അവര്‍ക്ക് ''അഊദു ബി കലിമാത്തി......'' എന്നു തുടങ്ങുന്ന മന്ത്രം പഠിപ്പിച്ചിരുന്നു. അബ്ദുല്ലാഹിബ്‌നു അംറ്(റ) തന്റെ സന്താനങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് ഇത് പഠിപ്പിക്കുകയും അല്ലാത്തവര്‍ക്ക് ഇത് എഴുതി കെട്ടുകയും ചെയ്തിരുന്നു. ഈ രോഗത്തിന് ഈ ചികിത്സാരീതിയോടുള്ള യോജിപ്പ് വളരെ വ്യക്തമാണ്. (സാദുല്‍ മആദ് 4: 212)📚

*ഇമാം നവവി രേഖപ്പെടുത്തുന്നു*

*📚ഖുർആൻ ആയത്തുകളെ കൊണ്ടും മറ്റു ദിക്റുകൾ കൊണ്ടും ഉറുക്കും ഏലസ്സും അനിവദനീയമാണെന്നു പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്(ശറഹുൽ മുസ്ലിം 2/219)📚*


45.പിഞാനമെഴുത്

മറുപടി

മുജാഹിദ് പണ്ഡിതൻ
ബഷീർ സലഫി എഴുതുന്നു:

*വെള്ളത്തിൽ മന്ത്രിച്ച് അത് കുടിക്കലും അത് കൊണ്ട് കുളിക്കലും. ഈ മന്ത്രത്തിന്റെ രീതി* *ഇപ്രകാരമാണ്.ഒരു പ്രാത്രത്തിൽ* *വെള്ളമെടുത്ത് നിയമ വിധേയമായ മന്ത്രങ്ങൾ* *ചൊല്ലി അതിൽ* *ഊതുക.അതിന് ശേഷം* *രോഗി അത് കൊണ്ട് കുളിക്കുകയോ അത്* *കുടിക്കുകയോ രോഗമുള്ള ഭാഗത്ത് അതൊഴിച്ച് തടവുകയോ ചെയ്യുക. ഇത്* *അനുവാദനീയമാണെന്നതിന്റെ തെളിവുകൾ ഇതാണ്*.
*നബി(സ)നിസ്കാരത്തിലായിരിക്കെ ഓര് തേൾ കുത്തി.നിസ്കാരം കഴിഞ്ഞപ്പോൾ നബി(സ) പറഞ്ഞു:തേളിനെ അള്ളാഹു ശപിക്കട്ടെ നിസ്കരിക്കുന്നവനെയോ അല്ലാത്തവനെയോ ഒന്നും അത് ഒഴിവാക്കുന്നില്ലല്ലോ.പിന്നെ കുറച്ചു വെള്ളവും ഉപ്പും കൊണ്ട് വരാൻ കല്പിച്ചു. പിന്നെ കുത്തേറ്റ ഭാഗത്ത് അത് കൊണ്ട് തടവി.ഒപ്പം സൂറത് കാഫിറൂൻ,ഫലഖ്,നാസ് എന്നീ സൂറത്തുകൾ ഓതി.(ത്വബ്‌റാനി, മുജ്‌മഉ സഗീർ:2/23 അൽബാനി സിൽസിലത്തു സ്വഹീഹ നമ്പർ 548)....*

*നബി(സ)സാബിത് ബിൻ ഖൈസിന്റെ അരികിൽ പ്രവേശിച്ചു.സാബിത് രോഗിയായിരുന്നു.അപ്പോൾ നബി(സ)പറഞ്ഞു:മനുഷ്യരുടെ റബ്ബേ!സാബിതിൽ നിന്നും പ്രയാസങ്ങൾ നീക്കണമേ.പിന്നെ ബുഹ്താനിൽ(മദീന താഴ്വര)ഒരൽപം മണ്ണെടുത്തു.പിന്നെ അതൊരു പാത്രത്തിലാക്കി.പിന്നെ അതിൽ വെള്ളത്തിൽ ഊതി അദ്ദേഹത്തിന്റെ മേൽ ഒഴിച്ചു.(സുനനു അബീദാവൂവ്.ഹദീസ് നമ്പർ:3867)...*
*ഇമാം അഹ്‌മദ്ന്റെ മകൻ സ്വാലിഹ് പറഞ്ഞു.ഞാൻ ചിലപ്പോൾ വയ്യാത്തവനാകും അപ്പോൾ എന്റെ പിതാവ്(ഇമാം അഹ്‌മദ്‌(റ))ഒരു പാത്രം *വെള്ളമെടുത്ത് അതിൽ ഓതുകയും എന്നോട് അത് കുടിക്കാനും മുഖവും കൈയും കഴുകാനും പറഞ്ഞിരുന്നു.അബ്ദുള്ള ഉദ്ധരിച്ചിട്ടുണ്ട് തന്റെ പിതാവ് ഇമാം *അഹ്‌മദ്‌(റ)വെള്ളത്തിൽ ഓതി മന്ത്രിക്കുകയും അത് കുടിക്കുകയും അത് ശരീരത്തിൽ ഒഴിക്കുകയും  ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.....*

      *മന്ത്രവും മന്ത്രവാദവും .പേജ്:77,78*
       *ബഷീർ സലഫി പൂളപൊയിൽ*



46.മന്ത്രിച് കെട്ടുകളില്‍ ഓതല്‍

മറുപടി

മന്ത്രിക്കുമ്പോൾ ഉമിനീർ പാറ്റി ഊതുന്നതിനെ എങ്ങനെയൊക്കെയായിരുന്നു മൗലവിമാർ പരിഹസിച്ചിരുന്നത് ?
ലോകം തിരിയാത്തവർ,ഖുറാഫികൾ
അന്ധവിശ്വസികൾ,
തനി യാഥാസ്ഥിതികർ,ഹോസ്പിറ്റൽ വേണ്ടല്ലോ ഊതിയാൽ പോരെ....അങ്ങനെ സുന്നികളെ ,പൊതു സമൂഹത്തിനു മുമ്പിൽ പരിഹസിക്കാൻ ഇതൊക്കെ എത്രമാത്രം ഉപയോഗപ്പെടുത്തിയിരുന്നു എന്നൊന്നാലോചിച്ച് നോക്കൂ...
എന്നാലിപ്പോൾ ,ഇതിനെല്ലാം സ്വഹീഹായ ഹദീസുകൾ തന്നെ തെളിവുണ്ടെന്നംഗീകരിച്, അത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് മൗലവിമാർ!
പ്രമുഖ മുജാഹിദ് നേതാവ് , അബ്ദുൽ ഹഖ് സുല്ലമിയുടെ മകൻ ഫള്ലുൽ ഹഖ് ഉമരി എഴുതുന്നു:
"പ്രവാചകന്റെ അനുചരന്മാരിൽ ചിലർ ഒരു അറബി ഗോത്രത്തിനടുത്തുകൂടെ ചെന്നു.പക്ഷെ ആ ഗോത്രം ഇവരെ സൽകരിച്ചില്ല. അങ്ങനെയിരിക്കേ ഗോത്രത്തലവനെ തേൾ കുത്തി.അവർ ചോദിച്ചു -നിങ്ങളുടെ കൂടെ വല്ല മറന്നോ മന്ത്രിക്കുന്നവനോ ഉണ്ടോ? സ്വഹാബികൾ പറഞ്ഞു:നിങ്ങൾ ഞങ്ങളെ സൽകരിച്ചില്ലല്ലോ?അതിനാൽ കൂലി നിശ്ചയിച്ചാലല്ലാതെ ഞങ്ങളത് ചെയ്യുകയില്ല.അങ്ങനെ ആട് പ്രതിഫലമായി നിശ്ചയിച്ചു.ഫാതിഹ ഓതുകയും ഉമിനീർ പാറ്റി തുപ്പുകയും രോഗശമനമാവുകയും ചെയ്തു.(ബുഖാരി 5736)
ഉസ്മാനുബിന് അബിൽ ആസ്(റ)പറയുന്നു:
നബി(സ)എന്നെ ത്വാഇഫിലെ ഗവർണ്ണറായി നിയമിച്ചപ്പോൾ എന്റെ നമസ്കാരത്തിൽ ചില തടസ്സ പ്രശ്നങ്ങൾ ഉണ്ടായി.ഞാനെത്ര നമസ്കരിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല
ഇത് നബി(സ)യോട് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു അത് പിശാചാണ്. ഇങ്ങോട്ടടുത്തിരിക്ക് ഞാൻ പ്രവാചകന്റെ അടുത്തേക്കിരുന്നു.എന്റെ നെഞ്ചത്തടിക്കുകയും എന്റെ വായയിൽ പാറ്റി തുപ്പുകയും ചെയ്തു.എന്നിട്ട് പറഞ്ഞു:അല്ലാഹു വിന്റെ ശത്രുവേ ഇറങ്ങിപ്പോകൂ.ഇത് മൂന്ന് തവണ ആവർത്തിച്ചു.എന്നിട്ട് പറഞ്ഞു ഇനി നിന്റെ ജോലി തുടങ്ങുക.
സ്വഹീഹ് ഇബ്നുമാജ
2/273,:2858
ഇത്തരം ഹദീസുകളെ കണ്ടില്ലെന്ന് നടിക്കാനും, നമുക്ക് പറ്റില്ലെന്ന് പറഞ് അവഗണിക്കാനും ഹദീസ് നിഷേധികൾക്ക് മാത്രമേ കഴിയൂ."
ജിന്ന്,പിശാച്,സിഹ്ർ
പ്രശ്നങ്ങളും പരിഹാരങ്ങളും.
ഫള്ലുൽ ഹഖ് ഉമരി.
പേജ്:57



47. ബറാ അത് നോമ്പ്


ഇനി ബറാ അത്ത് രാവ് എന്നനിലയിൽ തന്നെ സുന്നത്തുണ്ട് എന്ന് ശാഫിഈ മദ് ഹബിൽ പറഞ്ഞിട്ടുണ്ടൊ എന്ന് സംശയമുണ്ടായേക്കാം എന്നാൽ അതിനുള്ള മറുപടി
👇🏻
ഇമാം റംലി (റ) വിൽ നിന്നും നോക്കാം ✅✅✅

المؤلف: شهاب الدين أحمد بن حمزة الأنصاري الرملي الشافعي

[كِتَابُ الصَّوْمِ]
---------------------------------------------
(سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ «إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا» هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ؟

(فَأَجَابَ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ. .
🔺
ഇബ്നുമാജ(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസി ന്റെ വെളിച്ചത്തില്‍ ശ’അബാന്‍ പതിനഞ്ചിന്റെ നോമ്പിനെക്കുറിച്ച് അത് സുന്നത്താണോ അല്ലയോ, പ്രസ്തുത ഹദീസ് സ്വഹീഹാണോ അല്ലയോ എന്ന് ചോദിച്ചതിന് മഹാനായ റം ലി ഇമാം നല്‍കിയ മറുപടി കാണുക.

🔺 ‘ശഅബാന്‍ പകുതിയുടെ നോമ്പ്, സുന്നത്താണ്. പക്ഷേ, പതിമൂന്നും പതിനാലും പതിനഞ്ചും സുന്നത്തുണ്ട്. പ്രസ്തുത ഹദീസിനെ ലക്ഷ്യമായി എടുക്കാം’
📚 (ഫതാ റംലി, ഹാമിശ് ഫതാവല്‍ കുബ്റ 2/79)
🔺

അപ്പോൾ രണ്ട് നിലക്കും നോമ്പ് സുന്നത്തായി
👇🏻
എനി ഈ രണ്ട് അഭിപ്രായവും മതിയാവുകയില്ല എന്നാണെങ്കിൽ ഇബ്നു ഹജർ (റ) , നവവി ഇമാമിനെ പോലെ ധാരാളം ഇമാമീങ്ങൾ പഠിപ്പിക്കുന്ന പണ്ടിതന്മാർക്കിടയിൽ ഇജ്മാഹ് ഉള്ള മറ്റൊരു കാര്യമുണ്ട്

അതായത് ഹദീസ് ളഈഫാണെങ്കിലും ഫളാ ഇലുൽ അഹ്മാൽ ( പുണ്യ കരമായ അമൽ) ചെയ്യുന്നതിന്ന് വേണ്ടി ളഈഫ് മുർസല് മൗഖൂഫ് ആയ ഹദീസുകൾ തെളിവിന്നെടുക്കാമെന്ന് ഇമാം നവവി റ ശറഹ് മുഹദ്ദബിലും അദ്കാറിലും ഇബ്നു ഹജർ തങ്ങൾ ഫതാവയിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്
🔺
ﻓﺼﻞ ‏] : ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺤﺪﺛﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﻭﻏﻴﺮﻫﻢ : ﻳﺠﻮﺯ ﻭﻳﺴﺘﺤﺐ ﺍﻟﻌﻤﻞ ﻓﻲ ﺍﻟﻔﻀﺎﺋﻞ ﻭﺍﻟﺘﺮﻏﻴﺐ ﻭﺍﻟﺘﺮﻫﻴﺐ ﺑﺎﻟﺤﺪﻳﺚ ﺍﻟﻀﻌﻴﻒ ﻣﺎ ﻟﻢ ﻳﻜﻦ ﻣﻮﺿﻮﻋﺎ ‏( 2 ‏) ﻭﺃﻣﺎ ﺍﻷﺣﻜﺎﻡ ﻛﺎﻟﺤﻼﻝ ﻭﺍﻟﺤﺮﺍﻡ ﻭﺍﻟﺒﻴﻊ ﻭﺍﻟﻨﻜﺎﺡ ﻭﺍﻟﻄﻼﻕ ﻭﻏﻴﺮ ﺫﻟﻚ ﻓﻼ ﻳﻌﻤﻞ ﻓﻴﻬﺎ ﺇﻻ ﺑﺎﻟﺤﺪﻳﺚ ﺍﻟﺼﺤﻴﺢ ﺃﻭ ﺍﻟﺤﺴﻦ ﺇﻻ ﺃﻥ ﻳﻜﻮﻥ ﻓﻲ ﺍﺣﺘﻴﺎﻁ ﻓﻲ ﺷﻲﺀ ﻣﻦ ﺫﻟﻚ ﻛﻤﺎ ﺇﺫﺍ ﻭﺭﺩ ﺣﺪﻳﺚ ﺿﻌﻴﻒ ﺑﻜﺮﺍﻫﺔ ﺑﻌﺾ ﺍﻟﺒﻴﻮﻉ ﺃﻭ ﺍﻷﻧﻜﺤﺔ ﻓﺈﻥ ﺍﻟﻤﺴﺘﺤﺐ ﺃﻥ ﻳﺘﻨﺰﻩ ﻋﻨﻪ ﻭﻟﻜﻦ ﻻ ﻳﺠﺐ . ﻭﺇﻧﻤﺎ ﺫﻛﺮﺕ ﻫﺬﺍ ﺍﻟﻔﺼﻞ ﻷﻧﻪ ﻳﺠﻲﺀ ﻓﻲ ﻫﺬﺍ ﺍﻟﻜﺘﺎﺏ ﺃﺣﺎﺩﻳﺚ ﺃﻧﺺ ﻋﻠﻰ ﺻﺤﺘﻬﺎ ﺃﻭ ﺣﺴﻨﻬﺎ ﺃﻭ ﺿﻌﻔﻬﺎ ﺃﻭ ﺃﺳﻜﺖ ﻋﻨﻬﺎ ﻟﺬﻫﻮﻝ ﻋﻦ ﺫﻟﻚ ﺃﻭ ﻏﻴﺮﻩ ﻓﺄﺭﺩﺕ ﺃﻥ ﺗﺘﻘﺮﺭ ﻫﺬﻩ ﺍﻟﻘﺎﻋﺪﺓ ﻋﻨﺪ ﻣﻄﺎﻟﻊ ﻫﺬﺍ ﺍﻟﻜﺘﺎﺏ الاذكار للنووي
🔺
മുഹദ്ദിസുകളും ഫുഖഹാക്കളും മറ്റു പണ്ഡിതന്മാരും എല്ലാം പറയുന്നത്‌ പുണ്യകർമത്തിൽ ضعيفആയഹദീസുകൾ
നിർമിക്കപ്പെട്ടത് അല്ലെങ്കിൽ സ്വീകാര്യ മാണ്
അതു കൊണ്ടു പ്രവർത്തിക്കൽ പുണ്യമാണ്
ഹറാം ഹലാലിൽ പറ്റില്ല

🔽അതിനു ഹസനായ ഹദീസ് അല്ലെങ്കിൽ സ്വഹീഹായ ഹദീസ്‌ വേണം
🔽കറാഹതിനെ ഉപേക്ഷിക്കല്‍ സൂക്ഷ്മത യുള്ളത്‌ കൊണ്ടു ضعيف
പറ്റുന്നതാണ്
അത്‌ കൊണ്ടാണു ഈ കിതാബിൽ ضعيف
ആയ ഹദീസുകൾ ഞാൻ ചിലപ്പോൾ കൊണ്ട് വരുന്നത്‌‌. (ഇമാം നവവി അദ്കാർ)
🔺
قلت:وقد اتفق العلماء على أن الحديث المرسل والضعيف والموقوف يتسامح به في فضائل الأعمال ويعمل شرح المهذب كتاب الطهلرة
🔺
ഇമാം നവവി(റ) ശറഹുമുഹദ്ദബില്‍ പറയുന്നു പുണ്യകർമങ്ങളിൽ
🔹ضعيف🔹 موقوف 🔹 مرسل
ആയ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങള്‍
പ്രവർത്തിക്കാവുന്നതാണ് അതിൽ ഇളവുണ്ട്‌ എന്നും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിരികുന്നു

شرح المهذب كتاب الطهارة

وقال الإمام إبن الهمام في كتاب الجنائز من فتح القدير”وقال الإمام إبن الهمام في كتاب الجنائز من فتح القدير”الاستحباب يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“ يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“
🔺
ഇബ്നുൽ ഹുമാം (റ) ഫത് ഹുൽ ഖദീരിലും
ഇബ്നു ഹജർ(റ) ഫത് ഹുൽ മുബീനിലും ഇതു പറഞ്ഞിട്ടുണ്ട്‌
മുകളിലെ ഉധരണി കാണുക
🔽✅
*എല്ലാനിലക്കും പ്രസ്തുത നോമ്പ് വളരെ മഹത്വമേറിയതാകുന്നു അതിനാൽ‌ നാമൊക്കെ‌ അതെടുക്കുവാൻ ശ്രമിക്കുക കാരണം ജനങ്ങളെ നന്മയിലേക്കും ധാരാളം സൽകർമ്മങ്ങൾ ചെയ്ത് കൊണ്ട് അല്ലാഹുവിലേക്ക് അടുപ്പിക്കുക എന്നതാണ് അഹ്ലുസ്സുന്നയുടെ നയം അല്ലാതെ പുത്തൻ വാദങ്ങൾ പറഞ്ഞ് സൽകർമ്മങ്ങളെ മുടക്കുന്നത് ബിദ് അത്തുകാരുടെ നയവുമാകുന്നു*


48.മിഹ് രാജ് നോമ്പ്


49. മാലകള്‍
50.മൌലീദുകള്‍



51.നഹ്സുകള്‍


നഹ്‌സ് ദിനങ്ങള്

എല്ലാ മാസവും ദിവസവും സമയവും മഹത്വത്തിന്റെ വിഷയത്തില് തുല്യമല്ലെന്നതു പ്രസിദ്ധമാണല്ലോ.


എല്ലാദിവസത്തെയും പ്രഭാതം,  വെള്ളിയാഴ്ച, റമളാന് എന്നിവയക്കു മറ്റുള്ളതിനേക്കാള് പുണ്യമുണ്ട്.

സ്ഥലങ്ങളിലും ഈ വ്യത്യാസം കാണാം. പള്ളിയുടെ പുണ്യം അങ്ങാടിക്കില്ലല്ലോ.

ഭൗതിക കാര്യങ്ങള് ചെയ്യാന് തന്നെ ചില സമയം പറ്റില്ലെന്നതിനു തര്ക്കത്തിനു പ്രസക്തിയില്ലല്ലോ. അതുപോലെത്തന്നെ ഉഖ്‌റവിയ്യായ കാര്യവും.

ചില സമയങ്ങളില് നിസ്‌കാരം വളരെ പുണ്യമുള്ളതാണെങ്കില് മറ്റുചില സമയങ്ങളില് ചില നിസ്‌കാരം പാടില്ലാത്തതാണ്.

വിശുദ്ധ ഖുര്ആനും തിരുസുന്നത്തും ഇമാമുകളുടെ മൊഴികളും ബറക്കത്തുള്ളതും നഹ്‌സുള്ളതുമായ ദിവസങ്ങളെയും സമയത്തേയും വിവരിച്ചിട്ടുണ്ട്.

സഅ്ദ് എന്ന അറബി പദത്തിന്റെ വിപരീതമാണ് നഹ്‌സ്. ഈ രണ്ട് പദങ്ങള്ക്കും യഥാക്രമം ഗുണം, ദോഷം/വിജയം, പരാജയം/ശുഭലക്ഷണം, അപലക്ഷണം എന്നിങ്ങനെ ഭാഷാപരമായി അര്ത്ഥം പറയാം.

ഇമാം ഇബ്‌നുഹജര്(റ) പറയുന്നു: നികാഹു കര്മ്മം വെള്ളിയാഴ്ചയും അതു തന്നെ പ്രഭാതത്തിലുമാകുന്നത് പ്രത്യേകം സുന്നത്താണ്.

എന്റെ സമുദായത്തിന്റെ വെള്ളിയാഴ്ചയുടെ പ്രഭാതത്തില് നീ ബറകത്തു നല്കേണമേ എന്ന നബി(സ) തങ്ങള് പ്രാര്ത്ഥിച്ച ഹദീസാണിതിനു ആധാരം. ഇമാം തുര്മുദി(റ) നിവേദനം ചെയ്തതും ഹസന്(സ്വീകാര്യം) എന്നു പ്രഖ്യാപിച്ചിട്ടുള്ളതുമാണീ ഹദീസ്. (തുഹ്ഫ:7/216)

സമുദായത്തിന്റെ തിങ്കളാഴ്ചയുടെ പ്രഭാതത്തിലും ബറക്കത്തിനായി നബി(സ) പ്രാര്ത്ഥിച്ചിട്ടുണ്ടെന്നും തദടിസ്ഥാനത്തില് ദീനിയ്യും ദുന്യവിയ്യുമായ പ്രവര്ത്തികള് തിങ്കളാഴ്ച കാലത്ത് പ്രവര്ത്തിക്കുന്നതില് താല്പര്യം കാണിക്കേണ്ടതാണെന്നും ഇമാം നവവി(റ) പ്രസ്താവിച്ചതായി ഇബ്‌നു ഹജര്(റ) തുഹ്ഫ(10/131)

യില് ഉദ്ധരിച്ചിട്ടുണ്ട്.

മാസം പതിനേഴ്, പത്തൊമ്പത്, ഇരുപത്തിയൊന്ന് എന്നീ തിയ്യതികളില് കൊമ്പുവെയ്ക്കല് സര്വ്വരോഗത്തിനും ശമനമാണെന്ന് നബി(സ) തങ്ങള് പറഞ്ഞതായി അബൂദാവൂദും നബി(സ) ഈ തിയ്യതികളില് കൊമ്പുവെയ്ക്കലിനെ ഇഷ്ട്‌പ്പെട്ടിരുന്നുവെന്ന് അനസി(റ)ല് നിന്ന് ഇമാം ബഗ്‌വി(റ)യും നിവേദനം ചെയ്തിട്ടുണ്ട

ഇമാം ഇബ്‌നുഹജര്(റ) പ്രസ്താവിക്കുന്നു: ഖാസി തന്റെ അധികാര മഹല്ലില് പ്രവേശിക്കല് തിങ്കളാഴ്ച പ്രഭാതത്തിലാവലാണു ഉത്തമം. കാരണം, നബി(സ) പ്രഭാത സമയത്താണ് മദീനയില് പ്രവേശിച്ചത്. തിങ്കളാഴ്ച സാധിച്ചില്ലെങ്കില് വ്യാഴാഴ്ചയും അതിനു സാധിച്ചില്ലെങ്കില് ശനിയാഴ്ചയുമാണു നല്ലത്. എന്റെ സമുദായത്തിന്റെ പ്രഭാതത്തില് നീ ബറകത്തു ചൊരിയണമേ എന്നു തിരുനബി(സ) പ്രാര്ത്ഥിച്ചിട്ടുണ്ട്. (തുഹ്ഫ, ഖസാഇസുല് അയ്യാം)

അറഫ നാള്, ആശൂറാ നാള്, പെരുന്നാള്, വെള്ളിയാഴ്ച തുടങ്ങിയ ദിനങ്ങളില് മരണപ്പെട്ടവരുടെ മേല് മയ്യിത്തു നിസ്‌കരിക്കലും അവരുടെ സംസ്‌കാര ചടങ്ങുകളില് പങ്കെടുക്കലും പ്രത്യേക സുന്നത്താണ്.

അത്തരം പുണ്യനാളുകളില് മരണം സംഭവിക്കുന്നത് അല്ലാഹുവിന്റെ പ്രത്യേക റഹ്മത്തിനു പാത്രമായതിന്റെ അടയാളം തന്നെയാണ്. പ്രത്യക്ഷത്തില് സദ്‌വൃത്തരല്ലാത്തവരുടെ കാര്യത്തില് പോലും ഇങ്ങനെ പ്രതീക്ഷിക്കാവുന്നതാണ്. (ശര്വാനി 3/191)

ഇല്മും കിതാബും തുടങ്ങാന് തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണുത്തമമെന്ന് ഹദീസില് വന്നിട്ടുണ്ടെന്നും അതിനാല് ഈ രണ്ടു ദിവസങ്ങളിലാണ് ഇല്മില് പ്രവേശിക്കല് സുന്നത്തെന്നും ഹാശിയത്തുദ്ദിംയാത്തി(പേജ് 12)യില് പ്രസ്താവിച്ചിട്ടുണ്ട്.

കിതാബ് തുടങ്ങാന് ബുധനാഴ്ച ഉത്തമമാണെന്നു ഹദീസില് വന്നിട്ടുണ്ട്. ബുധനാഴ്ച പ്രകാശത്തിന്റെ നാളാണെന്നു വിവരിക്കപ്പെട്ടിട്ടുണ്ട്.ലോകത്തുവെച്ച് ഏറ്റവും പുണ്യമുള്ള സ്ഥലം നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്. ഹുജറാ ശരീഫ് എന്നാണിതിന്റെ പേര്. റാളാ ശരീഫ് എന്നല്ല.

നബി(സ)യുടെ ഖബ്‌റിന്റെയും അവിടത്തെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലമാണ് റളാശരീഫ്. ലോകത്തുവെച്ച് ഏറ്റവും മഹത്വമുള്ള പള്ളി മസ്ജിദുല് ഹറാമാണ്. സാധാരണ പള്ളിയേക്കാള് പതിനായിരം കോടി പുണ്യം മസ്ജിദുല് ഹറാമിലെ ഒരു നിസ്‌കാരത്തിനുണ്ട്. (തുഹ്ഫ: 3/466, 4/65, 10/95)

ബറകത്തുള്ള ദിവസങ്ങളും സ്ഥലങ്ങളും സമയങ്ങളും ഉള്ളതുപോലെ അതിന്റെ വിപരീതവും കാണാം. അതാണ് നഹ്‌സ്. ഇനി അതു വിവരിക്കാം.ദിവസങ്ങളില് ചിലതു ചില കാര്യങ്ങള്ക്കു ശുഭകരമല്ല. മുന്കാല സമുദായക്കാരില് ചിലരെ നശിപ്പിച്ച ദിവസങ്ങളെപറ്റി ‘ഫീ അയ്യാമിന്നഹ്‌സാതിന്’(നഹ്‌സുള്ളദിവസങ്ങള്) എന്ന് ഖുര്ആനില് കാണം. പ്രസ്തുത ജനതയ്ക്ക് ഗുണമില്ലാത്തതും ബറകത്തില്ലാത്തതുമാണ് ആ ശിക്ഷയുടെ നാളുകളെന്ന് ഇതുകൊണ്ട് വ്യക്തമായല്ലോ.

മാസത്തിന്റെ ഒടുവിലെ ബുധനാഴ്ചയായിരുന്നു ഈ ശിക്ഷക്കു തുടക്കംകുറിച്ചത്. എട്ടു ദിവസം ശിക്ഷയുടെ കൊടുങ്കാറ്റ് തുടര്ന്നു. അവിശ്വാസികള്ക്ക് ഈ എട്ട് ദിവസം നഹ്‌സും സത്യവിശ്വാസികളായ ഹൂദ് നബിക്കും അനുയായികള്ക്കും ബറകത്തുളള ദിവസവുമായിരുന്നു

. ഇമാം നവവി(റ) തന്റെ തഫ്‌സീറില് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.ഒരു വിഭാഗത്തിന് നഹ്‌സുള്ള ദിനങ്ങള് തന്നെ മറ്റൊരു വിഭാഗത്തിന് റഹ്മത്തും ബറകത്തുമുണ്ടായതാണിവിടെ നിന്ന് വ്യക്തമായത്.

ചൊവ്വാഴ്ച രക്തദിനമാണ് ആ ദിവസത്തില് ഒരു സമയമുണ്ട്.ആ സമയത്ത് രക്തം നില്ക്കുകയില്ല” എന്ന് നബി(സ) പറഞ്ഞതനുസരിച്ച് അബൂബറകത്ത്(റ) ചൊവ്വാഴ്ച കൊമ്പുവെയ്ക്കല് നിരോധിച്ചിരുന്നുവെന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്ത ഒരു ഹദീസില് ഇപ്രകാരമുണ്ട്. ”ബുധനാഴ്ചയോ ശനിയാഴ്ചയോ ആരെങ്കിലും കൊമ്പുവെയ്ക്കുകയും തന്മൂലം അവനു വെള്ളപ്പാണ്ട് പിടിപെടുകയും ചെയ്താല് അവന് അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്.

ഈ ഹദീസ് ഇമാം ബഗ്‌വി(റ) ശര്ഹുസ്സുന്ന:12/151-ലും ഇമാം ഹാകിം മുസ്തദ്‌രികിലും(4/409) ബൈഹഖി(റ) സുനനുല് കുബ്‌റ: 9/340-ലും നിവേദനം ചെയ്തിട്ടുണ്ട്.

ഇമാം ദമീരി(റ) തന്റെ ഹയാത്തുല് ഹയവാനില് ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്.

ഇമാം അല്ഖമ(റ)അഹ്മദു ബഹ്‌യയില്നിന്ന് ഉദ്ധരിക്കുന്നു. നബി(സ)പറഞ്ഞു: ഒരു വര്ഷത്തില് പന്ത്രണ്ടു ദിവസം നിങ്ങള് സൂക്ഷിക്കുക. അവ മാനം നശിപ്പിക്കുകയും സമ്പത്ത് നഷ്ടപ്പെടുത്തുകയും ചെയ്യും.

ഞങ്ങള് ചോദിച്ചു: നബിയേ, അവ ഏതാണ്? റസൂല്(സ)പറഞ്ഞു: മുഹര്റം പന്ത്രണ്ട്, സ്വഫര് പത്ത്, റബീഉല് അവ്വല് നാല്, റബീഉല് ആഖിര് പതിനെട്ട്, ജമാദുല് ഊല പതിനെട്ട്, ജമാദുല് ഉഖ്‌റ പന്ത്രണ്ട്, റജബ് പന്ത്രണ്ട്, ശഅ്ബാന്പതിനാറ്, റമളാന് പതിനാല്, ശവ്വാല് രണ്ട്, ദുല്ഖഅ്ദ് പതിനെട്ട്, ദുല്ഹിജ്ജ എട്ട് ഇവയാണ്.ഓരോ മാസവും ഓരോ ദിവസവും ബറകത്തില്ലാത്ത-നഹ്‌സുള്ള ദിവസങ്ങളുണ്ടെന്നതാണ് പ്രസ്തുത ഹദീസില് നിന്നും ലഭ്യമായത്.

എല്ലാ മാസവും ഒടുവിലെ ബുധന് നിത്യനഹ്‌സാണെന്ന് ഇബ്‌നു അബ്ബാസില്(റ) നിന്ന് തുടര്മുദി(റ) ഉദ്ധരിച്ചിട്ടുണ്ട്.

ഞായറാഴ്ച വീട് നിര്മാണം തുടങ്ങാനുള്ള ദിവസമാണെന്ന് നബി(സ) പറഞ്ഞതായി അബൂയഅ്‌ലാ ഇബ്‌നു അബ്ബാസി(റ)ല് നിന്ന് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട് (ഇഖ്‌ലീല്).

പന്ത്രണ്ടു മാസങ്ങളില് മുഹര്റം, ദുല്ഖഅ്ദ്, റമളാന് എന്നീ മാസങ്ങളില് വീട് പണി തുടങ്ങാന് ഉത്തമമല്ല.

സഅ്ദും നഹ്‌സും അടിസ്ഥാനമുള്ളതാണെന്നു സുതരാം വ്യക്തമായല്ലോ.പ്രത്യേകം പ്രവര്ത്തിക്കാന് ഇസ്‌ലാം കല്പ്പിച്ച കാര്യങ്ങള് നഹ്‌സുള്ള ദിവസമാണെന്നു കരുതി ചെയ്യാതിരിക്കരുത്.

കുഞ്ഞ് ജനിച്ചു ഏഴാം ദിവസം കുഞ്ഞിനു വേണ്ടിയുള്ള അറവ് വേണമല്ലോ. ഏഴാം ദിവസം നബി(സ) പഠിപ്പിച്ച നഹ്‌സുള്ള ദിവസത്തില് പെട്ടാല് പോലും ശിശുവിനു വേണ്ടിയുള്ള അറവും മുടികളയലുമൊന്നുംപിന്തിക്കേണ്ടതില്ല.

അല്ലാഹു അല്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുന്നവനില്ലെന്നും സര്വ്വ നേട്ട കോട്ടങ്ങളുടെയും യജമാനന് അല്ലാഹു മാത്രമാണെന്നും വിശ്വസിക്കുന്നതോടെ നഹ്‌സു നോക്കുന്നതാണ് മുസ്‌ലിംകളുടെ ആചാരം. അതു അനുവദനീയമാണ്.

നഹ്‌സിന്റെ നാളുകള്ക്കോ അതിന്റെ രാശികള്ക്കോ ഉപദ്രവത്തിനോ സ്വയം കഴിവുണ്ടെന്ന വിശ്വാസത്തോടെ നഹ്‌സു ആചരിക്കുന്ന ഒരു രീതി ജൂതന്മാര്ക്കുണ്ടായിരുന്നു.

ഇതു കടുത്ത തെറ്റും മതത്തില്നിന്ന് തെറിച്ചു പോകുന്ന വിശ്വാസവുമാണ്.

ഈ രീതിയിലുള്ള നഹ്‌സ് ആചരിക്കുന്നതിനെയാണ് ഇബ്‌നു ഹജര്(റ) ഫതാവല് ഹദീസിയ്യയില് എതിര്ത്തത്. ‘

മന്ഖൂത്തത്ത്’ എന്ന പേരിലറിയപ്പെടുന്ന ചില ദിവസങ്ങളും മറ്റും അലി(റ)യില് നിന്ന് ഉദ്ധരിക്കപ്പെട്ടത് അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഇബ്‌നു ഹജര്(റ) ഫതാവല് ഹദീസിയ്യയില് (പേജ് 28)

തുടര്ന്ന് പറഞ്ഞിട്ടുണ്ട്.ഇബ്‌നു ഹജര്(റ) എതിര്ത്തതിന്റെ മര്മം തിരിയാതെ നഹ്‌സ് നോക്കുന്നതിനെ ഇബ്‌നു ഹജര്(റ) എതിര്ത്തു എന്നു പറയുന്നത് വിവരക്കേടാണ്. ഭൗതികവും ദീനിയ്യുമായ കാര്യങ്ങള്ക്ക് തിങ്കളാഴ്ച നോക്കണമെന്നും വിവാഹകര്മ്മത്തിനു ശവ്വാല് മാസം വെള്ളിയാഴ്ച ദിവസം പ്രഭാതം പരിഗണിക്കണമെന്നും അതു സുന്നത്താണെന്നും ഇങ്ങനെ നഹ്‌സില്ലാത്ത ദിവസം ശ്രദ്ധിക്കണമെന്നും പ്രേരിപ്പിച്ച പണ്ഡിതനാണ് ഇമാം ഇബ്‌നുഹജര്(റ). (തുഹ്ഫ 7/216 നോക്കുക.)

പുരാതനകാലം മുതലേ മുസ്‌ലിംകള് ഇപ്രകാരം ദിവസങ്ങളിലെ മോശവും നല്ലതും പരിഗണിക്കാറുണ്ടായിരുന്നുവെന്നും അവയ്ക്ക് ഇസ്‌ലാമില് അടിസ്ഥാനമുണ്ടെന്നും അറിയുക.



52.മഷിനോട്ടം
53.അസ്മാഹ്
54.ഏലസ്
55.മുട്ടറക്കല്
56.നാറിയത് സ്വലാത്ത്
57.ബദര്‍ മാല
58.മുഹിയുദ്ദീന്‍ മാല
59.രിഫാഹീ മാല
60.നഫീസത്ത്‌ മാല
61. മഞ്ഞ ക്കുളം മാല
62.സ്ഥാനം നോക്കല്‍
63.സ്ത്രീ ധനം
64.ശകുനം നോക്കല്
65.കുപ്പികള്‍ തൂക്കിയിടല്‍
66.തകിട് കേട്ടിതൂക്കള്‍
67.ജ്യോല്സനെ സമീപിക്കല്‍
68.മാരനക്കാരനെ സമീപിക്കല്‍
69.രാ ഹു കാലം നോക്കല്
70.പെരിടല്‍ കര്മംി
71.കാത്ത് കുത്ത് കല്യാണം
72.നിയ്യത്ത് വചനങ്ങള്‍ ( ഉറക്കെ ചൊല്ലല്‍)
73.വുദൂഇന്‍ മുമ്പുള്ള പ്രാര്ത്ഥതന
72.വുദൂഇന്‍ ഇടയിലുള്ള പ്രാര്ത്ഥതന
73.വുദൂഇന്‍ നെറ്റിയില്‍ തോണ്ടല്‍
74.ബാങ്കിന്‍ മുമ്പുള്ള സ്വലാത്ത്
75.ഇകാമതിനു മുമ്പുള്ള സ്വലാത്ത്
76.മാസം മറഞ്ഞ കാണല്‍
77.സ്വലാതുല്‍ കാമിലി
78.ബുര്ദത
79.സ്വലതുല്‍ തശ്രീഫ്
80.സ്വലാതുല്‍ അലി
81.സ്വലാതുല്‍ ഷാഫി
82.സ്വലാതുല്‍ തുന്ജീന
83. സ്വലാതുല്‍ സ്വദഖ
84.സ്വലതുല്‍ വലിയ്യ്
85.സ്വലാതുല്‍ ദാഇം
86. സ്വലാതുല്‍ ഖാദിര്‍
87.താജുസ്വലാത്
88.അഹ്ള മു സ്വലാത്ത്
89.ഇലാഹീ ലസ്തു ബൈത്ത്
90.സ്വലാതുല്‍ അല്ഫി്യ
91.നിസ്കാരത്തിനു ശേഷമുള്ള കൂട്ടുപ്രാര്തന
92.സുബ് ഹിയുടെ ഖുനൂത്


സുബ്ഹിയിലെ രണ്ടാം റക്അത്തിലെ
ഇഅ്തിദാലിലും റമളാനിലെ രണ്ടാം പകു
തിയിലെ വിത്റിലെ അവസാന റക് അ
ത്തിലെ ഇഅ്തിദാലിലും ഖുനൂത്ത് ഓതൽ
സുന്നത്താണ്. വഫാത്താകും വരെ നബി
 സ്വസുബ്ഹിയിൽ ഖുനൂത്ത് ഓതിയിരു
ന്ന തായി അനസ് (റ)ൽ നിന്ന് ഇമാം
ബൈഹഖി(റ)യും ഇമാം ദാറഖുത്നി
(റ)യും മറ്റും നിവേദനം ചെയ്തിട്ടുണ്ട്.
ഇമാം ബൈഹഖി(റ)യുടെ റിപ്പോർട്ട്
കാണുക;

عن أنس أن النبي و قنت شهرا يدعو عليهم ثم تركه، فأما
في الصبح فلم يزل يقت حتى فارق الدنيا (السنن الكبرى
للإمام البيهقي: ۲۰۱/۲- ومعرفة السنن والآثار: ۳/ ۲۰۰

അനസ്(റ)ൽ നിന്ന് നിവേദനം; ഒരുമാസക്കാലം ശത്രുക്കൾക്കെതിരിൽ പ്രർത്ഥിച്ച് നബി(സ്വ)ഖുനൂത്തോതി. പിന്നീട് അതുപേക്ഷിച്ചു. സുബ്ഹിയിൽ ദുൻയാവുമായി വിടപറയും വരെ നബി(S) ഖുനൂത്തോതിയിരുന്നു. (ഇമാം ബൈഹഖി(റ)
യുടെ സുനൻ. 2/20-മഅരിഫത്തുസ്സുനനി
വൽ ആസാർ. 3/200. ഇമാം ദാറഖുത്നി)
യുടെ സുനൻ. 4/399). 425



ഇബ്നുഅബ്ബാസ്(റ)യിൽ നിന്ന് ഇമാം
ദാറഖുത്നി) നിവേദനം ചെയ്യുന്നു.

عن ابن عباس قال: مازال رسول الله و بقت حتى فارق الدنيا سنن الدارقطني٤/٤٠٩


ദുൻയാവുമായി വിടപറയും വരെ
നബി(صلي الله عليه وسلم) ഖുനൂത്താതിയിരുന്നു. (സുനൻ.
4/409)

പ്രസ്തുത ഹദീസിനെ അധികരിച്ച്
ഹാഫിള് നൂറുദ്ദീൻ ഹൈസമി(റ) എഴുതു
 ന്നു:

عن أنس بن مالك قال: ما زال رسول الله و يقنت في الفجر
حتى فارق الدنيا. رواه أحمد والبزار بنحوه، ورجاله موثقون

അനസ് (റ) ൽ നിന്ന് നിവേ ദ നം.
സുബ്ഹിയിൽ ദുൻയാവുമായി വിടപ
റയും വരെ നബി(صلي الله عليه وسلم) ഖുനൂത്താതിയിരു
ന്നു. ഇമാം അഹ്മദ്(റ) അത് റിപ്പോർട്ട്
ചെയ്തിരിക്കുന്നു. ഇമാം ബസ്സാറും(റ)
അതു പോലുള്ള പരാമർശം നിവേദനം:
ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ വിശ്വാ
സയോഗ്യരാണ്. (മജ്മഉസ്സവാഇദ്. 1/315)

عن أنس أن رسول الله وقت حتى مات، وأبو بكر حتی
مات، وعمر حتى مات. رواه البزار، ورجاله موثقون (مجمع
الزوائد: ۳۱۰/۱)

അനസ്(റ)വിൽ നിന്നു നിവേദനം;
"നബി(صلي الله عليه وسلم) മരണപ്പെടുന്നതുവരെ സുബ്
ഹിയിൽ ഖുനൂത്തോതി. അബൂബക്ർ(റ)
മരണപ്പെടും വരെ ഖുനൂത്താതി. ഉമർ(റ)
മരണപ്പെടും വരെ ഖുനൂത്താതി', ഇത്
ബസ്സാർ(റ) റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അതിന്റെ നിവേദകർ വിശ്വാസയോഗ്യരാ
ണ്. (മജ്മഉസ്സവാഇദ്. 1/315)


93.27 ആം രാവിലെ സ്വലാത്ത് മജ്‌ലിസ്
94.ഖുത്ബിയ്യത്
95.സിയാരത് ടൂര്‍

നബി (صلى الله عليه وسلم) ശുഹദാക്കളുടെ ഖബര്‍ സിയാറത്തു ചെയ്യുന്നതിനായി യാത്ര ചെയ്ത സംഭവം ഹദീസുകളിലുണ്ട്…

ത്വല്‍ഹത്തുബ്നു ഉബയ്ദില്ല (റ)യില്‍ നിന്നു നിവേദനം..


ശുഹദാക്കളുടെ ഖബര്‍ സിയാറത്ത് ലക്ഷ്യം വെച്ച് ഞങ്ങള്‍ നബി (صلى الله عليه وسلم)യോടൊന്നിച്ച് പുറപ്പെട്ടു. “യാത്രയില്‍” വാഖിം എന്ന കോട്ടയുടെ പരിസരത്തുളള കല്ലു നിറഞ്ഞ സ്ഥലത്ത് കേറി ഞങ്ങള്‍ താഴെയിറങ്ങിയപ്പോള്‍ അതിന്റെ അടിവാരത്ത് ചില ഖബറുകള്‍ കാണാനിടയായി. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു. അല്ലാഹുവിന്റെ തിരു ദൂതരേ, ഈ കാണുന്നത് ഞങ്ങളുടെ സഹോദരങ്ങളുടെ ഖബറുകളാണോ.. നബി (صلى الله عليه وسلم) പ്രതിവചിച്ചു. അതെ, അത് നമ്മുടെ അസ്വ് ഹാബിന്റെ ഖബറുകളാണ്. അങ്ങനെ ഞങ്ങള്‍ ശുഹദാക്കളുടെ ഖബറുകള്‍ക്കു സമീപത്തെത്തിയപ്പോള്‍ നബി (صلى الله عليه وسلم) പറഞ്ഞു. ഇക്കാണുന്നത് നമ്മുടെ സഹോദരന്മാരുടെ ഖബറുകളാണ്. (അബൂദാവൂദ് 1747


96.ഖുറാന്‍ ഓതി പാര്സലാകാല്‍ ( ഇലാ ഹള്‍ റത്തി )
പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;

ചോദ്യം:-


وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ .


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?.

മറുവടി:-


فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميتوصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364) 



👆🏿 അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)

-------------
ഇബ്നുൽ ഖയ്യിം
----------------
പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:


قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)


ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)



------------------------------



97.കൂടിയോത് (ഖത്തപ്പുര)



മറുപടി

ശാഫിമദ്ഹബ് എന്താണീവിഷയത്തില്‍ പറയുന്നത്.

ഇമാം ഇബ്നുഹജര്‍ (റ)പറയുന്നു.   സിയാറത്ത് ചെയ്യുന്നവന്‍ ഖുര്‍ആന്‍ ഓതുകയും പ്രാര്‍ത്ഥിക്കുകയുംവേണം ഖിറാഅത്തിനുശേഷമുളള പ്രാര്‍ത്ഥനക്ക് ഉത്തരംലഭിക്കാന്‍ കൂടുതല്‍സാദ്ധൃതയുണ്‍ട് (തുഹ്ഫ  3/202 )


          മരണപെട്ടവര്‍ക്കുവേണ്‍ടി ഖബറിനുസമീപം വെച്ച് ഖുര്‍ആന്‍പാരായണംചെയ്താല്‍ അതവര്‍ക്ക് ഉപകരിക്കുകയില്ലന്ന് വാദിക്കുന്ന വിമര്‍ശകര്‍
=-=-=--=
ശാഫിഈ റ പറഞ്ഞത്
--------------
    ഇമാംശാഫിഈ(റ)യുടെ പ്രസ്ഥാവന അതിനു തെളിവായുദ്ധരിക്കാറുണ്‍ട്. അതിപ്രകാരമാണ്. ഇമാംശാഫിഈ(റ) പറയുന്നു: നിശ്ചയം മരണപെട്ടവരിലേക്ക് ഖുര്‍ആന്‍പാരായണത്തിന്‍റെ പ്രതിഫലംഹദ് യചെയ്താല്‍ എത്തുകയില്ല കാരണം അതവരുടെ കര്‍മ്മമോസന്‍പാദൃമോഅല്ല.

  ഇമാംശാഫിഈ(റ)യുടെഒരു പ്രസ്ഥാവന സന്ദര്‍ഭത്തില്‍നിന്ന് അര്‍ത്തിയെടുത്ത് ദുര്‍വൃാഖൃാനം ചെയ്യുകയാണിവിടെ. ഇമാംശാഫിയുടെ പ്രസ്ഥാവവനെയെകുറിച്ച് 

ഇമാം ഇബ്നുഹജര്‍(റ) വിശദീകരിക്കുന്നു..
نعم حمل جمع عدم الوصول الذي قال عنه المصنف في شرح مسلم : إنه مشهور المذهب على ما إذا قرأ لا بحضرة الميت ولم ينو القارئ ثواب قراءته له أو نواه ولم يدع له( تحفة المحتاج : 7 / 74 / كتاب الوصايا / ابن حجر الهيتمي
 ഖുര്‍ആന്‍ പാരായണത്തിന്‍റെ പ്രതിഫലം മയ്യിത്തിലേക്ക് ചേരുകയില്ലന്ന്പറയുന്നത്  മയ്യിത്തിന്‍റെ സന്നിധിയില്‍വെച്ചോതുകയോ  പാരായണത്തിന്‍റെ പ്രതിഫലം മരണപെട്ടവര്‍ക്ക് ലഭിക്കണമെന്ന് കരുതുകയോ ചെയ്യാതിരിക്കുന്‍പോഴാണ്(തുഹ്ഫ 7/74 )


   ഇമാം നവവി(റ) പറയുന്നു :  സിയാറത്ത് ചെയ്യുന്നവന്‍ ഖുര്‍ആന്‍ ഓതുകയും ശേഷം ദുആ ചെയ്യുകയും വേണം ( മിന്‍ഹാജ് 3/202 തുഹ്ഫ സഹിതം)


   ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു..  ഖുര്‍ആന്‍ ഓതലും അതിനുശേഷം മരണപെട്ടവര്‍ക്ക് വേണ്‍ടി പ്രാര്‍ത്ഥിക്കലും സുന്നത്താകുന്നു. ഇമാം ശാഫിഈ(റ)ഇത് വൃക്തമാക്കിയിരിക്കുന്നു (ശറഹുല്‍ മുഹദ്ദബ് 5/311)


: മരിച്ചവര്‍ക്കുവേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം അവര്‍ക്ക് ലഭിക്കുന്ന വലിയ പ്രതിഫലമാണെന്ന് ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ കൊണ്ട് മുന്പ് സമര്‍ത്ഥിച്ചല്ലോ.

ഇനി ഇതര മദ്ഹബുകളുടെ വീക്ഷണം പരിശോധിക്കാം.
-----
ഹനഫീ മദ്ഹബ്
--------

ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതരില്‍ പെട്ട ഇബ്നു ആബിദീന്‍ (റ) ഴുതുന്നു:

 ശാഫിഈ മദ്ഹബിലെ പില്‍ക്കാല പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുന്ന ആശയം, ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ സമീപത്തുവെച്ചാവുകയോ പാരായണം നടത്തിയ ഉടനെ മയ്യിത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയോ ചെയ്താല്‍ അത് മയ്യിത്തിന് ലഭിക്കുമെന്നാണ്.

കാരണം, ഖുര്‍ആന്‍ പാരായണം നടത്തുന്ന സ്ഥലത്ത് റഹ്മത്തും ബറകത്തും ഇറങ്ങുന്നതാണ്. ഖുര്‍ആന്‍ പാരായണത്തിന്റെ ഉടനെയുള്ള പ്രാര്‍ത്ഥനക്ക് കൂടുതല്‍ സ്വീകാര്യത പ്രതീക്ഷിക്കാവുന്നതുമാണ്. ഇപ്പറഞ്ഞതില്‍ നിന്ന് മനസ്സിലാവുന്നത് ഖുര്‍ആന്‍ പാരായണം കൊണ്ട് മയ്യിത്തിന് പ്രയോജനമുണ്ടാകുമെന്നാണ്.

 ഇതുകൊണ്ടാണ് പ്രാര്‍ത്ഥനയില്‍ “ഞാന്‍ പാരായണം ചെയ്തതിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിലേക്ക് നീ എത്തിക്കേണമേ അല്ലാഹുവേ’’ എന്ന വാചകം അവര്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നാണ് നമ്മുടെ വീക്ഷണം (റദ്ദുല്‍ മുഖ്താര്‍ 3/152).
----------
98.പ്രാര്ഥ്നാ സമ്മേളനം


ഒരു ജനത ഒരിമിച്ചിരുന്നു' ഒരാൾ പ്രാർഥിക്കുകയും മറ്റുള്ളവർ ആ മീൻ പറയുകയും ചെയ്താൽ അല്ലാഹു ഉത്തരം ചെയ്യുന്നതാണന്ന് നബി സ്വ പറഞ്ഞിട്ടുണ്ട്


99.റമ ളാ ന് മാസത്തിലെ ഓരോ പത്തിലുമുള്ള പ്രത്യേക പ്രാര്ത്ഥ ന



അങ്ങനെ ചില ഹദീസുകളിൽ വന്നിട്ടുണ്ട്
ഇർശാദുൽ ഇബാദ് നോക്കുക


100.ചില പ്രത്യേക സ്ഥ;ങ്ങളിലുള്ള മരങ്ങള്‍, കല്ലുകള്‍, അടയാളങ്ങള്‍ തുടങ്ങിയവയെ വിളക്ക് കത്തിച്ചും, നേര്ച്ച ചെയ്തും മറ്റും ആദരിക്കല്‍‍

മറുപടി

കല്ലുകളിൽ ഒന്ന് ഹജർ ൽ അസ് വദാണ് അതിനെ ചുമ്പിക്കലും തൊട്ടു മുത്തലും പുണ്യമാണ് .അത് ശിർക്കാണ് ന്ന് ജൂത കൃസതേനികൾ പറയുന്നു'

മഹാന്മാരുടെ ആ സാറുകൾ ബറകത്ത് എടുക്കൽ ഇസ്ലാമിൽ സ്തിര പെട്ടട്ടതാണ്


അല്ലാത്തത് എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കേണ്ടതാണ്


"നിങ്ങള്‍ മതത്തില്‍ പുതുതായി ഉണ്ടാകുന്ന എല്ലാം സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്-അത് ആകുന്നു..എല്ലാ ബിദ്-അതുകളും വഴി കേടാണ്‍..വഴി കേടുകള്‍ ഒക്കെ നരകത്തിലേക്ക് ആണ്‍ "
മുഹമ്മദ്‌ നബി (സ)
(ബുഖാരി, മുസ്ലിം , അബൂദാവൂദ്


മറുപടി



ഇമാം നവവി (റ) ശറഹു മുസ്ലിമിൽ പറയുന്നു.
എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന തിരുവചനത്തിന്റെ വ്യാപകാർത്ഥം പ്രത്യേകാർത്ഥം നൽകേണ്ടതാണ്.
അതിന്റെ ഉദ്ദേശ്യം  മിക്ക ബിദ്അത്തും എന്നാണ്

ഭാഷ പണ്ഡിതന്മാർ പറയുന്നത് മുൻ ഉപമയില്ലാതെ പ്രവർത്തികൾക്കാണ് ഭാഷയിൽ ബിദ്അത്ത് എന്ന് പറയുന്നത്.
പണ്ഡിതൻമാർ പറയുന്നത് ബിദ്അത്ത് അഞ്ച് ഇനമുണ്ട്'  I,വാജിബ്, (നിർബന്ധമുള്ളതും പ്രതിഫലം ലഭിക്കുന്നതും, )
2. മൻദൂബ്(നിർബന്ധമില്ലാത്തതും പ്രതിഫലം ഉള്ളതും ,)
3,ഹറാം ,
4.കറാഹത്ത് ഹലാൽ (ശിക്ഷയില്ലാത്തത് )
5, ഹലാൽ (അനുവദനീയം )
നാം ഈ പറഞ്ഞതിനെ ശക്തിപെടുത്തുന്നതാണ് "ഇത് നല്ല ബിദ്അത്താണ് "എന്ന ഉമർ റ വിന്റെ വാക്ക് .

ഇവിടെ എല്ലാം എന്ന അർഥമുള്ള 'കുല്ല്, എന്ന പദം കൊണ്ട് ശക്തി നൽകി എന്നത്  ഇതിന് പ്രത്യേകാർത്ഥം നൽകാമെന്നതിന് എതിരാവുകയില്ല.
കാരണം അങ്ങനെ ശക്തിയാക്കിയാലും പ്രത്യേകാർത്ഥം നൽകാവുന്നതാണ്. ഖിയാമത്ത് നാളിൽ എല്ലാ വസ്തുക്കളേയും നശിപ്പിക്കും എന്ന ആയത്തിനെ പ്രത്യേകാര്‍ത്ഥം
നൽകുന്നുണ്ടല്ലോ (കാരണം സ്വർഗം പോലെയുള്ള പലതും അന്ന് നശിക്കുകയില്ല).ശറഹ് മുസ്ലിം ഇമാം നവവി

": ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺁﻟﻪ ﻭ ﺳﻠﻢ : " ﻭﻛﻞ ﺑﺪﻋﺔ ﺿﻼﻟﺔ ." ﻫﺬﺍ ﻋﺎﻡ ﻣﺨﺼﻮﺹ ﻭ ﺍﻟﻤﺮﺍﺩ ﻏﺎﻟﺐ ﺍﻟﺒﺪﻉ ﻗﺎﻝ ﺃﻫﻞ ﺍﻟﻠﻐﺔ ﻫﻲ ﻛﻞ ﺷﻲﺀ ﻋﻤﻞ ﻋﻠﻰ ﻏﻴﺮ ﻣﺜﺎﻝ ﺳﺎﺑﻖ . ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ : ﺍﻟﺒﺪﻋﺔ ﺧﻤﺴﺔ ﺃﻗﺴﺎﻡ : ﻭﺍﺟﺒﺔ ﻭﻣﻨﺪﻭﺑﺔ ﻭﻣﺤﺮﻣﺔ ﻭﻣﻜﺮﻭﻫﺔ ﻭﻣﺒﺎﺣﺔ .
ﻭ ﻳﺆﻳﺪ ﻣﺎ ﻗﻠﻨﺎﻩ ﻗﻮﻝ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻓﻲ ﺍﻟﺘﺮﺍﻭﻳﺢ " ﻧﻌﻤﺖ ﺍﻟﺒﺪﻋﺔ ﻭﻻ ﻳﻤﻨﻊ ﻣﻦ ﻛﻮﻥ ﺍﻟﺤﺪﻳﺚ ﻋﺎﻣﺎ ﻣﺨﺼﻮﺻﺎ ﻗﻮﻟﻪ " ﻛﻞ ﺑﺪﻋﺔ " ﻣﺆﻛﺪﺍ ﺑـﻜﻞ " ﺑﻞ ﻳﺪﺧﻠﻪ ﺍﻟﺘﺨﺼﻴﺺ ﻣﻊ ﺫﻟﻚ ﻛﻘﻮﻟﻪ ﺗﻌﺎﻟﻰ : ‏( ﺗُﺪَﻣِّﺮُ ﻛُﻞَّ ﺷَﻰْﺀٍ ‏)




📎💐എല്ലാ ബിദ് അത്തുകളും വഴികേടിലാണ്.
എല്ലാ വഴികേടുകളും നരകത്തിലാണ്.മുഹമ്മദ് നബിﷺ പഠിപ്പിച്ചപ്പോൾതന്നെ മറ്റൊന്നുകൂടെ പഠിപ്പിച്ചിട്ടുണ്ട് . എന്താണ് ബിദ്അത്ത് !?

ബിദ്അത്തിന്റെ കൂട്ടത്തിൽ  ശറഇന്റെ
അടിസ്ഥാന തത്ത്വത്തിന് വിരുദ്ധമാവാത്തത്  ഉണ്ട് എന്നത് നബിﷺ പഠിപ്പിച്ചതിൽ പെട്ടതാണ്.
അത്തരം നല്ല കാര്യങ്ങൾ നബിﷺയുടെ കാലത്ത് ഇല്ലെങ്കിലും  സ്വീകാര്യമാവുന്നതാണ് എന്നും നബിﷺ തത്ത്വങ്ങളിൽ പെട്ടതാണ്. അത് കൊണ്ടാണ് ഒരു കാര്യവും പഠിപ്പിക്കാതിരുന്നിട്ടില്ല എന്ന് അവിടുന്ന് പറഞ്ഞത്.

2
📌📋 عن أم المؤمنين عائشة رضي الله عنها
قالت : قال رسول الله صلى الله عليه وسلم : ( من أحدث في أمرنا هذا ما ليس منه فهو رد ) رواه البخاري ومسلم
മഹതി ആയിശ(റ) യെ
തൊട്ട്; മഹതി പറയുന്നു. റസൂൽﷺ  പറഞ്ഞു:( ആരെങ്കിലും നമ്മുടെ ഈ ദീനിന്റെ കാര്യത്തിൽ ഈ ദീനിൽ പ്പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് (അവനെയും) തള്ളേണ്ടതാണ്.
ബുഖാരി- മുസ്‌ലിം.
പുതുതായി ഉണ്ടാകുന്നവ (ബിദ്അത്ത് )ദീനിന്റെ കാര്യത്തിൽ പ്പെട്ടതും, പെടാത്തതും ഉണ്ടെന്നു ഈ ഹദീസിൽ നിന്ന് തന്നെ സുവ്യക്തമാണ്.
അല്ലായിരുന്നെങ്കിൽ (ما ليس منه) ദീനിൽ അഥവാ ശറഹിൽ പെടാത്ത വല്ലതും എന്ന് അവിടുന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
അത് ഇമാമീങ്ങൾ വളരെ വ്യക്തമാക്കിയതുമാണ്.
ഇബ്നു റജബ് (റ) ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്;
مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود. (جامع العلوم والحكم )
അപ്പോൾ ഈ ഹദീസ് കൊണ്ട് അർത്ഥമാക്കുന്നത്; തീർച്ചയായും ഒരാളുടെ പ്രവർത്തി ശറഇനെ തൊട്ടുപുറത്തുള്ളതായി; അഥവാ ശറഇനോട് ഒരു ബന്ധവും ഇല്ലാതെ വന്നാൽ അതു തള്ളപ്പെടേണ്ടാതാണ്.
ഇമാം ഇബ്ൻ ഹജർ അസ്ഖലാനി ഫതുഹുൽ ബാരിയിൽ ഈ ഹദീസിനെ വിശദീകരിക്കുന്നു

وَهَذَا الْحَدِيث  مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ
ഈ ഹദീസ് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ എണ്ണപ്പെട്ടതും അതിന്റെ നിയമങ്ങളിൽ പെട്ടതുമാണ്. അപ്പോൾ ഈ ഹദീസിന്റെ അർത്ഥം ; ആരെങ്കിലും ദീനിൽ അതിന്റെ അടിസ്ഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത്  ദീനിൽ വക വെക്കാവുന്നതല്ല.

അതാണ്‌ ഇമാം ശാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിധമുണ്ട് ; നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും., സുന്നത്തിനോട്
യോജിച്ചാൽ നല്ലതും  അല്ലെങ്കിൽ ചീത്ത ബിദ്അത്തും...

قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "
**********************************
വീണ്ടും ഇമാം ശാഫി (റ)  പറയുന്നു;

خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .
(ഫത്‌ഹുൽ ബാരി)
പുതുതായി ഉണ്ടായത് രണ്ടു വിധമാണ്;

 1- കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായത്,ഇത് (ഹദീസിൽ പറഞ്ഞ)  ബിദ്അത്തുള്ളലാല  (പിഴച്ച ബിദ്അത്ത് )യാണ്.

2' അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അത്തുകളാണ്...

ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:
ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)

‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു (ഫത്ഹുൽ ബാരി 13/254)

ഭാഷാപരമായി ഒരര്‍ത്ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ത്ഥത്തിലും ബിദ്അത്ത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ത്ഥ പ്രകാരം ബിദ്അത്താണ്.

പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഡിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്ത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ്അത്ത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അത്തല്ല.”

ഇബ്നുഹജര്‍(റ)ഫതാവല്‍ ഹദീസിയ്യഃ പേജ് 200 ല്‍ എഴുതുന്നു: “ഭാഷാപരമായി ബിദ്അത്ത് എന്നു പറഞ്ഞാല്‍ ഒരു മുന്‍മാതൃക കൂടാതെ പ്രവര്‍ത്തിക്കപ്പെടുന്നത് എന്നാകുന്നു”.

ശൈഖ് അബ്ദുല്‍ഹയ്യ് തന്റെ ‘മജ്മൂഉര്‍റസാഇല്‍’ പേജ് 16 ല്‍ പറയുന്നു: “
ആരാധനയാവട്ടേ, മറ്റു ആചാരമാകട്ടെ നിരുപാധികം പുതുതായുണ്ടായ കാര്യമാണ് ഭാഷാപരമായി ബിദ്അത്ത്. ഈ ബിദ്അത്തിനെ അഞ്ചിനങ്ങളായി പണ്ഡിതന്മാര്‍ വിഭജിച്ചിരിക്കുന്നു.”

സാങ്കേതിക ബിദ്അത്ത്
ഇബ്നുതൈമിയ്യഃ യുടെ ‘ഇഖ്തിളാഇല്‍’ (പേജ് 255) ഇങ്ങനെ കാണാം:

“ശറഇന്റെ വീക്ഷണത്തില്‍ ബിദ്അത്തെന്നു പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാണ്.



മുജു


(ഇതില്‍ ഏതങ്കിലും( നബി (സ ) പടിപിച്ച സുന്നത് ഉണ്ടോ


മറുപടി


അതല്ലാം തെളിയിച്ച് കഴിഞ്ഞു ഒന്നും കൂടി വായിക്കുക.


മുജു


( പിന്നെ അമ്മുവിന്റെ മുടി വെള്ളം ,ചട്ടി, പൊടി, ചെരുപ്പ്, അങ്ങിനെ പോകുന്നു 'ഇതിനേക്കാൾ വലിയ പാതകമല്ല'ല്ലോ ഇതൊന്നും -

മറുപടി


അമ്മുവിന്റെ മുടിയും കോണകവെള്ളവും വഹാബികൾക്കാണ്

ഞങ്ങൾ മുത്ത് നബിയുടെ ശഅറ് മുബാറകും ആ സാറും ബറകത്ത് എടുക്കും അതിന് തെളിവുമുണ്ട്


 സി.പി ഉമർ സുല്ലമി എഴുതുന്നു:"നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.അവർ അവിടെ ഉണ്ടായിരുന്നില്ല.വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു

:ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി.(ബുഖാരി 2331)."

(ശബാബ്.2010 നവംബർ 12.പേജ് 31).

നബി(സ്വ)യുടെ ജീവിതം ഒപ്പിയെടുത്ത് മാതൃകയാക്കിയവരാണ് അവിടുത്തെ സച്ചരിതരായ സ്വഹാബത്ത്. നബി(സ്വ)യുടെ സകല ചലനനിശ്ചലനങ്ങളും അവര്‍ സസൂക്ഷ്മം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ അവിടുത്തെ അസാധാരണത്വം ഉള്‍ക്കൊണ്ട് ബറകത്ത് കരസ്ഥമാക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചവരും അവര്‍ തന്നെയായിരുന്നു.
ഉത്ബാനുബ്നു മാലിക്(റ) ഒരിക്കല്‍ നബി(സ്വ)യുടെ സമീപത്തുവന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എനിക്ക് കണ്ണുകാണാന്‍ കഴിയുന്നില്ല. എന്റെ കേന്ദ്രത്തിലുള്ള ജനതക്ക് ഇമാമായി നിസ്കരിക്കാറുള്ളത് ഞാനാണ്. മഴ പെയ്താല്‍ എനിക്കും അവര്‍ക്കുമിടയിലുള്ള മലഞ്ചെരുവിലൂടെ വെള്ളമൊഴുകും. പള്ളിയില്‍ ചെന്ന് അവര്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് അങ്ങ് എന്റെ വീട്ടില്‍ വന്നു നിസ്കരിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അങ്ങ് നിസ്കരിച്ചിടം എനിക്ക് നിസ്കാര സ്ഥലമാക്കി മാറ്റാനാണ്. അപ്പോള്‍ നബി(സ്വ) അങ്ങനെ ചെയ്യാമെന്ന് പറയുകയും പിറ്റെ ദിവസം അബൂബക്ര്‍(റ)വിനോടു കൂടെ ആ സ്വഹാബിയുടെ വീട്ടിലേക്ക് പോയി അദ്ദേഹം കാണിച്ചുകൊടുത്ത സ്ഥലത്ത് നിസ്കരിക്കുകയും ചെയ്തു’ (ബുഖാരി, മുസ്‌ലിം).
ഈ ഹദീസ് ഉദ്ധരിച്ച് ഇമാം നവവി(റ) പറയുന്നു: ‘നബി(സ്വ) നിസ്കരിച്ചതും അവിടുത്തെ കാല്‍ സ്പര്‍ശിച്ചതുമായ സ്ഥലം കൊണ്ട് ബറകത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. അതുപോലെ സ്വാലിഹീങ്ങളായവരെ ബറകത്തെടുക്കാന്‍ വേണ്ടി ജനങ്ങള്‍ ക്ഷണിച്ചാല്‍ സ്വീകരിക്കാമെന്നതിനും ഇതു തെളിവാണ്’ (ശറഹുമുസ്‌ലിം).
അബൂഹുറൈറ(റ) പറയുന്നു: ‘ഞാന്‍ മദീന ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ അബ്ദുല്ലാഹിബ്നു സലാം(റ)നെ കണ്ടു. അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങള്‍ എന്റെ വീട്ടിലേക്ക് വരിക. എന്നാല്‍ നബി(സ്വ) പാനം ചെയ്ത പാത്രത്തില്‍ നിങ്ങള്‍ക്കു ഞാന്‍ വെള്ളം തരാം. അവിടുന്ന് നിസ്കാരം നിര്‍വഹിച്ച പള്ളിയില്‍ നിങ്ങള്‍ക്ക് നിസ്കരിക്കുകയും ചെയ്യാം. ഞാനദ്ദേഹത്തിനോടൊപ്പം പോയി. ആ പാത്രത്തില്‍ വെള്ളവും ഈത്തപ്പഴവും എനിക്കു ലഭിച്ചു. നബി(സ്വ) നിസ്കരിച്ച പള്ളിയില്‍ ഞാന്‍ നിസ്കരിക്കുകയും ചെയ്തു’ (ബുഖാരി).
തിരുനബി(സ്വ)യുടെ പാദം പതിഞ്ഞ മണ്ണില്‍ നിന്നും അവിടുന്ന് പാനം ചെയ്ത പാത്രത്തില്‍ നിന്നും ബറകത്തെടുക്കാന്‍ സച്ചരിതരായ സ്വഹാബത്ത് കാണിച്ച താല്‍പര്യത്തിന്റെ നേര്‍ചിത്രമാണ് ഉദ്ധൃത പ്രമാണങ്ങള്‍. നബി(സ്വ)യുടെ സ്പര്‍ശന സൗഭാഗ്യം ലഭിച്ച സര്‍വവസ്തുക്കളും ബറകത്തുള്ളതാണ്. അവിടുന്ന് വുളൂഅ് എടുത്ത വെള്ളവും അധരം സ്പര്‍ശിച്ച പാത്രങ്ങളും ഉപയോഗിച്ച വസ്ത്രവും പുതപ്പും എല്ലാം മഹത്ത്വമേറിയതാണ്. അതുകൊണ്ട് അവ കഴിയുന്നത്ര ശേഖരിക്കാന്‍ സന്തത സഹചാരികളായ സ്വഹാബത്ത് തിടുക്കം കൂട്ടിയതായി കാണാം.
ഉര്‍വ(റ) പറയുന്നു: ഞാന്‍ വിവിധ ഭരണാധികാരികളെ സന്ദര്‍ശിച്ചിട്ടുണ്ട്. കിസ്റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും അടുക്കല്‍ ഞാന്‍ പോയിട്ടുണ്ട്. അല്ലാഹു സത്യം, മുഹമ്മദ് നബിയുടെ അനുയായികള്‍ തങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നതുപോലെ സ്വന്തം പ്രജകള്‍ ബഹുമാനിക്കുന്ന മറ്റൊരു ഭരണാധികാരിയെയും ഞാന്‍ കണ്ടിട്ടില്ല. അല്ലാഹുവാണേ, പ്രവാചകര്‍ തുപ്പുകയില്ല, അനുയായികളില്‍ പെട്ട ഒരാളുടെ കൈയില്‍ അത് പതിച്ചിട്ടല്ലാതെ. ക്ഷണനേരം അവനത് സ്വന്തം മുഖത്തും ശരീരത്തിലും പുരട്ടുമായിരുന്നു. അവിടുന്ന് വുളൂഅ് ചെയ്താല്‍ ശേഷിക്കുന്ന വെള്ളത്തിന് വേണ്ടി അവര്‍ തിക്കും തിരക്കും കൂട്ടുമായിരുന്നു’ (ബുഖാരി).
വേറൊരു സംഭവം ഇങ്ങനെ: ‘ഔനുബ്നു അബീ ജുഹൈഫ(റ) പറയുന്നു: നബി(സ്വ)യുടെ വുളൂഇന്റെ വെള്ളം ബിലാല്‍(റ) എടുത്തപ്പോള്‍ ജനങ്ങള്‍ അതു നേടാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു. വെള്ളത്തില്‍ നിന്ന് അല്‍പമെങ്കിലും ലഭിച്ചവര്‍ അതുകൊണ്ട് ശരീരം തടവുന്നു. ലഭിക്കാത്തവര്‍ സഹോദരന്റെ കൈയിലെ നനവ് അവലംബിക്കുന്നു’ (ബുഖാരി).
നബി(സ്വ) പാനം ചെയ്ത തോല്‍പാത്രത്തിന്റെ വായ്ഭാഗം അന്‍സ്വാരി വനിതയായ കബ്ശബ്നു സാബിത്(റ) മുറിച്ചെടുത്തുവെന്ന് ഇമാം തിര്‍മുദി, ഇബ്നു ഹിബ്ബാന്‍, ഇബ്നുമാജ തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഉമ്മുസുലൈം(റ)വും നബി(സ്വ) വായവെച്ച ഭാഗം മുറിച്ചെടുത്തതായി കാണാം.
തിരുനബി(സ്വ) ജീവിതകാലത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ചും സ്വഹാബത്ത് ബറകത്തെടുത്തിരുന്നു. അസ്മാഉ ബിന്‍തി അബീബക്ര്‍(റ)ല്‍ നിന്ന് നിവേദനം, മഹതി ഒരു ജുബ്ബയെടുത്ത് പറഞ്ഞു: ഇത് നബി(സ്വ)യുടെ ജുബ്ബയാണ്. ആഇശ(റ)ന്റെ സമീപമായിരുന്നു ഇത്. മഹതി വഫാതായപ്പോള്‍ ഞാനാണ് സൂക്ഷിക്കുന്നത്. നബി(സ്വ) അതു ധരിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ അതു കഴുകുകയും ആ വെള്ളം രോഗശമനത്തിന് വേണ്ടി രോഗികളെ കുടിപ്പിക്കുകയും ചെയ്യുന്നു (മുസ്‌ലിം, മിശ്കാത്).
മുല്ലാ അലിയ്യുല്‍ ഖാരി(റ) എഴുതി: ‘അവര്‍ ജുബ്ബ മുക്കിയ വെള്ളം കുടിപ്പിക്കുകയും മറ്റു ചിലപ്പോള്‍ തലയിലും കണ്ണിലും അതു വെക്കുകയും കൈവെച്ചും ചുംബിച്ചും ബറകത്തെടുക്കുകയും ചെയ്യുമായിരുന്നു’ (മിര്‍ഖാത്). അനസ്(റ)ല്‍ നിന്ന് നിവേദനം, മഹാന്‍ പറയുന്നു: നബി(സ്വ) പ്രഭാത നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ മദീനാ നിവാസികള്‍ വെള്ളം നിറച്ച പാത്രങ്ങളുമായി നബി(സ്വ)യുടെ അടുക്കലെത്തും. അപ്പോള്‍ നബി(സ്വ) അവിടുത്തെ തൃക്കരം വെള്ളത്തില്‍ മുക്കിക്കൊടുക്കുമായിരുന്നു. തണുപ്പുകാലത്തും ഇങ്ങനെ ചെയ്തിരുന്നു’ (മിശ്കാത്ത്).
നബി(സ്വ)യുടെ സ്പര്‍ശന സൗഭാഗ്യം ലഭിച്ച വസ്തുക്കള്‍ക്ക് പോലും ഇത്രയേറെ മഹത്ത്വമുണ്ടെങ്കില്‍ അവിടുത്തെ ശരീരഭാഗങ്ങള്‍ക്ക് എത്രത്തോളം ബറകത്തുണ്ടായിരിക്കും എന്നു മനസ്സിലാക്കാന്‍ അധിക ബുദ്ധിയുടെ ആവശ്യമില്ല. നിരവധി ഹദീസുകള്‍ ആ വിഷയത്തില്‍ തെളിവായി ഉണ്ടാകുമ്പോള്‍ വിശേഷിച്ചും.
പ്രമുഖ സ്വഹാബി വനിതയായ ഉമ്മുസുലൈം(റ)യുടെ വീട്ടില്‍ നബി(സ്വ) മധ്യാഹ്ന സമയങ്ങളില്‍ വിശ്രമിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അവിടെ നബി(സ്വ) വിശ്രമിക്കുമ്പോള്‍ മഹതി തിരുനബിയുടെ ശരീരത്തില്‍ നിന്ന് വിയര്‍പ്പ് വടിച്ചെടുത്ത് കുപ്പിയിലാക്കി ശേഖരിക്കാന്‍ തുടങ്ങി. ഇതുകണ്ട നബി(സ്വ) ചോദിച്ചു: ഉമ്മുസുലൈം എന്താണു ചെയ്യുന്നത്? മഹതി പറഞ്ഞു: ഇത് അങ്ങയുടെ വിയര്‍പ്പാണ്. ഞങ്ങളിത് സുഗന്ധത്തില്‍ ചേര്‍ക്കുന്നു. കാരണം, സുഗന്ധങ്ങളില്‍ മുന്തിയതാണിത്. അതിന്റെ ബറകത്ത് ഞങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: നീ സത്യം കണ്ടെത്തി (ബുഖാരി, മുസ്‌ലിം).
മറ്റൊരു സന്ദര്‍ഭത്തില്‍ നബി(സ്വ) ഉറങ്ങിയപ്പോള്‍ ഉമ്മുസുലൈം(റ) വിയര്‍പ്പ് കുപ്പിയില്‍ ശേഖരിച്ചു. അനസ്ബ്നു മാലിക്(റ)നു മരണം ആസന്നമായപ്പോള്‍ അതില്‍ നിന്നും അല്‍പം കഫമ്പുടവയില്‍ വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു (ബുഖാരി).
അതുപോലെ തിരുനബി(സ്വ)യുടെ ഉമിനീരില്‍ നിന്നും സ്വഹാബത്ത് ബറകത്തെടുത്തിരുന്നു. അബൂമൂസല്‍ അശ്അരി(റ), ബിലാല്‍(റ) എന്നിവരോട് നബി(സ്വ) ഒരു പാത്രത്തില്‍ അല്‍പം വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. അനന്തരം നബി(സ്വ) അതിലേക്ക് തന്റെ മുഖവും കൈകളും കഴുകി. ആ വെള്ളത്തില്‍ ഉമിനീരുചേര്‍ത്തു. ശേഷം അതു നിങ്ങള്‍ രണ്ടുപേരും കുടിക്കുകയും നിങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കുകയും ചെയ്യുക എന്നു പറഞ്ഞു (ബുഖാരി).
നമ്മുടെ നാടുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു സമ്പ്രദായമാണ് മഹത്തുക്കളായ പണ്ഡിതരുടെയും സയ്യിദന്മാരുടെയും കൈ ചുംബിക്കുക എന്നത്. ഇതും ഒരു തബര്‍റുകിന്റെ രീതിയാണ്. അബ്ദുറഹ്മാനുബ്നു റസീന്‍(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ സലമത്ബ്നു അക്വഅ്(റ)ന്റെ അടുക്കല്‍ ചെന്ന് സലാം പറഞ്ഞു. അപ്പോള്‍ അദ്ദേഹം കൈകാണിച്ചുകൊണ്ട് പറഞ്ഞു: ഈ രണ്ടു കൈകൊണ്ട് ഞാന്‍ നബി(സ്വ)യോടു ഉടമ്പടി ചെയ്തിട്ടുണ്ട്. അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ കൈ ചുംബിച്ചു (അദബുല്‍ മുഫ്റദ്).
ഇബ്നുഉമര്‍(റ) പറയുന്നു: ഞങ്ങള്‍ നബി(സ്വ)യുടെ കൈ ചുംബിക്കുമായിരുന്നു (മിശ്കാത്ത്). നബി(സ്വ)യുടെ തിരുകേശം മുസ്‌ലിം ലോകം വ്യാപകമായി സൂക്ഷിച്ചുവെക്കുന്നതും ബറകത്ത് ആഗ്രഹിച്ചാണ്.
നബി(സ്വ)യുടെ രക്തം പോലും തബര്‍റുകിന് വേണ്ടി സ്വഹാബത്ത് ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് കളയാനേല്‍പിച്ച നബി(സ്വ)യുടെ രക്തം ഇബ്നു സുബൈര്‍(റ) മറഞ്ഞിരുന്ന് കുടിച്ചത്. ഉഹ്ദ് യുദ്ധവേളയില്‍ തിരുമുഖത്ത് മുറിവ് പറ്റി. അതില്‍ നിന്ന് രക്തം പൊടിഞ്ഞപ്പോള്‍ മാലിക്ബ്നു സിനാന്‍(റ) അതു വലിച്ചുകുടിച്ചു. രക്തം കുടിക്കുകയാണോ എന്നദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോള്‍ അതേ എന്നു മറുപടി പറഞ്ഞു. ഇതുകേട്ട് റസൂല്‍(സ്വ) പറഞ്ഞു: എന്റെ രക്തം ആരുടെയെങ്കിലും രക്തത്തോടു ചേര്‍ന്നാല്‍ നരകം അവനെ സ്പര്‍ശിക്കുകയില്ല (അല്‍മുഅ്ജമുല്‍ ഔസത്).
മിമ്പറില്‍ നബി(സ്വ) ഇരുന്ന സ്ഥലത്ത് കൈവെച്ച് മുഖം തടവിയ ഇബ്നു ഉമര്‍(റ)വും അവിടുത്തെ തിരുശേഷിപ്പുകള്‍ കഫമ്പുടവയില്‍ വെക്കാന്‍ വസ്വിയ്യത് ചെയ്ത ഉമര്‍ബിന്‍ അബ്ദില്‍ അസീസ്(റ)വും മുആവിയ(റ)വും ബറകത്തെടുക്കുകയായിരുന്നുവെന്നത് വളരെ വ്യക്തമാണ്.

🌴🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/






പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...