Saturday, January 29, 2022

مارية القبطية لما تحرم ما احل الله

 وفي تفسير القرطبي



لأولى : قوله تعالى : يا أيها النبي لم تحرم ما أحل الله لك ثبت في صحيح مسلم عن عائشة رضي الله عنها أن النبي صلى الله عليه وسلم كان يمكث عند زينب بنت جحش فيشرب عندها عسلا ، قالت فتواطأت أنا وحفصة أن أيتنا ما دخل عليها رسول الله صلى الله عليه وسلم فلتقل : إني أجد منك ريح مغافير ! أكلت مغافير ؟ فدخل على إحداهما فقالت له ذلك . فقال : " بل شربت عسلا عند زينب بنت جحش ولن أعود له " . فنزل : لم تحرم ما أحل الله لك إلى قوله إن تتوبا : ( لعائشة وحفصة ) ، وإذ أسر النبي إلى بعض أزواجه حديثا لقوله : " بل شربت عسلا " .........


ففي هذه الرواية أن التي شرب عندها العسل حفصة . وفي الأولى زينب . وروى ابن أبي مليكة عن ابن عباس أنه شربه عند سودة . وقد قيل : إنما هي أم سلمة ، رواه أسباط عن السدي . وقاله عطاء بن أبي مسلم . ابن العربي : وهذا كله جهل أو تصور بغير علم . فقال باقي نسائه حسدا وغيرة لمن شرب ذلك عندها : إنا لنجد منك ريح المغافير .


فهذا قول . وقول آخر : أنه أراد بذلك المرأة التي وهبت نفسها للنبي صلى الله عليه وسلم فلم يقبلها لأجل أزواجه ، قاله ابن عباس وعكرمة . والمرأة أم شريك . وقول ثالث : إن التي حرم مارية القبطية ، وكان قد أهداها له المقوقس ملك الإسكندرية

أصح هذه الأقوال أولها . وأضعفها أوسطها . قال ابن العربي : أما ضعفه في السند فلعدم عدالة رواته ، وأما ضعفه في معناه فلأن رد النبي صلى الله عليه وسلم للموهوبة ليس تحريما لها ، لأن من رد ما وهب له لم يحرم عليه ، إنما حقيقة التحريم بعد التحليل . وأما من روى أنه حرم مارية القبطية فهو أمثل في السند وأقرب إلى المعنى ، لكنه لم يدون في الصحيح . وروي مرسلا .



وإنما الصحيح أنه كان في العسل وأنه شربه عند زينب ، وتظاهرت عليه عائشة وحفصة فيه ، فجرى ما جرى فحلف ألا يشربه وأسر ذلك . ونزلت الآية في الجميع

تفسير القرطبي560


وفي صحيح مسلم

1474 وحدثني محمد بن حاتم حدثنا حجاج بن محمد أخبرنا ابن جريج أخبرني عطاء أنه سمع عبيد بن عمير يخبر أنه سمع عائشة تخبر أن النبي صلى الله عليه وسلم كان يمكث عند زينب بنت جحش فيشرب عندها عسلا قالت فتواطيت أنا وحفصة أن أيتنا ما دخل عليها النبي صلى الله عليه وسلم فلتقل إني أجد منك ريح مغافير أكلت مغافير فدخل على إحداهما فقالت ذلك له فقال بل شربت عسلا عند زينب بنت جحش ولن أعود له فنزل لم تحرم ما أحل الله لك إلى قوله إن تتوبا لعائشة وحفصة وإذ أسر النبي إلى بعض أزواجه حديثا لقوله بل شربت عسلا


وفي شرح مسلم




 

قولها ( : فقال : بل شربت عسلا عند زينب بنت جحش ولن أعود فنزل : لم تحرم ما أحل الله لك ) هذا ظاهر في أن الآية نزلت في سبب ترك العسل ، وفي كتب الفقه أنها نزلت في تحريم مارية ، قال القاضي : اختلف في سبب نزولها فقالت عائشة : في قصة العسل ، وعن زيد بن أسلم أنها نزلت في تحريم مارية جاريته وحلفه أن لا يطأها


. قال : ولا حجة فيه لمن أوجب بالتحريم كفارة محتجا بقوله تعالى : قد فرض الله لكم تحلة أيمانكم لما روي أنه صلى الله عليه وسلم قال : والله لا أطأها ثم قال : هي علي حرام ، وروي مثل ذلك من حلفه على شربه العسل وتحريمه ، ذكره ابن المنذر وفي رواية البخاري : لن أعود له وقد حلفت أن ألا تخبري بذلك أحدا . وقال الطحاوي قال النبي صلى الله عليه وسلم في شرب العسل : لن أعود إليه أبدا ولم يذكر يمينا ، لكن قوله تعالى : قد فرض الله لكم تحلة أيمانكم يوجب أن يكون قد كان هناك يمين ، قلت : ويحتمل أن يكون معنى الآية قد فرض الله عليكم في التحريم كفارة يمين ، وهكذا يقدره الشافعي وأصحابه وموافقوهم .


قولها : ( فقال : بل شربت عسلا عند زينب بنت جحش ) وفي الرواية التي بعدها : ( أن شرب العسل كان عند حفصة ) قال القاضي : ذكر مسلم في حديث حجاج عن ابن جريج أن التي شرب عندها العسل زينب ، وأن المتظاهرتين عليه عائشة وحفصة ، وكذلك ثبت في حديث عمر بن الخطاب وابن عباس أن المتظاهرتين عائشة وحفصة ، وذكر مسلم أيضا من رواية أبي أسامة عن هشام أن حفصة هي التي شرب العسل عندها ، وأن عائشة وسودة وصفية من اللواتي تظاهرن عليه . قال : والأول أصح . قال النسائي : إسناد حديث حجاج صحيح جيد غاية . وقال الأصيلي : حديث حجاج أصح وهو أولى بظاهر كتاب الله تعالى وأكمل فائدة - يريد قوله تعالى : وإن تظاهرا عليه - فهما اثنتان لا ثلاث ، وأنهما عائشة وحفصة كما قال فيه ، وكما اعترف به عمر رضي الله عنه . وقد انقلبت الأسماء على الراوي في الرواية الأخرى . كما أن الصحيح في سبب نزول الآية أنها في قصة العسل لا في قصة مارية المروية في غير [ ص: 62 ] الصحيحين ولم تأت قصة مارية من طريق صحيح . قال النسائي : إسناد حديث عائشة في العسل جيد صحيح غاية . هذا آخر كلام القاضي .


ثم قال القاضي بعد هذا : الصواب أن شرب العسل كان عند زينب .


قوله تعالى : وإذ أسر النبي إلى بعض أزواجه حديثا لقوله : بل شربت عسلا ، هكذا ذكره مسلم . قال القاضي : فيه اختصار ، وتمامه : ولن أعود إليه وقد حلفت أن لا تخبري بذلك أحدا كما رواه البخاري . وهذا أحد الأقوال في معنى السر . وقيل : بل ذلك في قصة مارية وقيل غير ذلك .

شرح مسلم للنووي


Friday, January 28, 2022

തബ്ലീഗ് ജമാഅത്ത്

 തബ്ലീഗ് 2

ഒരുപാട് പിഴച്ച വാദങ്ങളുള്ള അഹ്ലുസ്സുന്നത്തിന്റെ അഖീദ ക്കെതിരായ വാദങ്ങളുള്ള പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത് .

റസൂൽ (സ) യെ ദൂരെ നിന്ന് വിളിക്കുന്നത് അവിടുന്ന് ഹാജരുണ്ടാവും കാണും എന്ന് കരുതിയാണെങ്കിൽ ഒരിക്കലും പാടില്ലാത്തതും അപ്രകാരം കരുതിയില്ലെങ്കിൽ പോലും പിശാച് പിഴപ്പിക്കാനിടയാകുമെന്നും അതിനാൽ അങ്ങനെ ചെയ്യുന്നത് വർജ്ജിക്കണമെന്നും മകാതിബിന്റെ തൊണ്ണൂറാം പേജിൽ തബ്ലീഗ് സ്ഥാപകനായ  ഇല്യാസി പ്രസ്താവിച്ചിട്ടുണ്ട്. ഇത് നിസ്കാരത്തിലായാലും അല്ലെങ്കിലും ഒരു പോലെയാണെന്നാണ് ഇദ്ദേഹത്തിന്റെയും ഗുരുവര്യരുടെയും വിശ്വാസം.

റസൂൽ (സ) യെ ദൂരെ നിന്നോ അടുത്ത് നിന്നോ ഏത് വിധേനയും ഇൽമുൽ ഗൈബ് വഴി അവിടുന്ന് വിശ്വസിച്ച് വിളിച്ചാൽ മുശ്രിക്കാണെന്നാണ് അവർ പ്രസ്താവിക്കുന്നത്.

അത് കൊണ്ട് നിസ്കാരത്തിലെ തശഹുദിൽ പോലും

 "അസ്സലാമു അലൈക" എന്ന സംബോധന ഒഴിവാക്കുന്നതിന് വിരോധമില്ലെന്ന് സമീപകാല ഒഹാബി നേതാവ് നാസിറുദ്ദീൻ അൽബാനിയുടെ വാദം തന്നെയാണ് ഇൽയാസിന്റെ നേതാക്കൾക്കുമുള്ളത്.

ഫതാവാ റശീദിയ്യ ബറാഹീനെ ഖാതിഅ: മുതലായ ഗ്രന്ഥങ്ങൾ ഇതിന് സാക്ഷ്യം വഹിക്കുന്നുണ്ട്.

 വഹാബി - മൗദൂദികളെ പോലെ സമുദായം ഒന്നടങ്കം പിഴച്ചു പോയി എന്ന് വാദിച്ച് കൊണ്ടാണ് തബ്ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അതിന്റെ വക്താക്കളും മുതിർന്നത്.

തബ്ലീഗി ദസ്തൂറുൽ അമൽ എന്ന പുസ്തകത്തിൽ നിന്ന് അക്കാര്യം വ്യക്തമാണ്.

വിശ്വാസ കാര്യങ്ങളോ ഫുറുഈ മസ്അലകളോ ചർച്ച ചെയ്യാൻ പാടില്ലെന്നും സാക്ഷാൽ തൗഹീദും ഇസ്ലാമിന്റെ അർകാനുകളും മാത്രമെ തബ്ലീഗ് ചെയ്യാവൂ എന്നും ദസ്‌തൂറുൽ അമൽ പ്രത്യേകം നിർദ്ദേശിച്ചതായി കാണാം.

ആകയാൽ സുന്നത്ത് ജമാഅത്തിന്റെ വിശ്വാസമോ മദ്ഹബുകൾ അനുസരിച്ച് ശാഖാപരമായ മസ്അലകളോ ചർച്ച ചെയ്യാൻ പാടില്ലത്രെ.

അതേസമയം വഹാബി സ്ഥാപകനായ മുഹമ്മദ് ബ്നു അബ്ദുൽ വഹാബ് നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ വിശ്വാസങ്ങൾ അതിശ്രേഷ്ഠമാണെന്നും അവർ ഫത് വ ഇറക്കുകയും ചെയ്തിരിക്കുന്നു.

ജനങ്ങളുമായി ഇടപഴകുമ്പോൾ റസൂൽ (സ) യുടെ ഹൃദയത്തിൽ കലർപ്പ് ഉണ്ടാകുന്നത് കൊണ്ടാണ് അവിടുന്ന് നൂറു പ്രാവശ്യം പാപമോചനം തേടിയിരുന്നതെന്ന് പ്രസ്താവിക്കുക വഴി റസൂൽ (സ) യുടെ പാപസുരക്ഷിതത്വത്തെ ചോദ്യം ചെയ്യാൻ പോലും തബ്ലീഗ് സ്ഥാപകൻ ഇല്യാസ് ധൈര്യപ്പെട്ടു.

റസൂൽ (സ) ക്ക് ഗൈബ് അറിയുമെന്ന് വിശ്വസിക്കുന്നത് ശിർക്കാണെന്നാണിവരുടെ മതം .

മരിച്ചവരെ വിളിച്ച് ഇസ്തിഗാസ ചെയ്യുന്നതും ഇങ്ങനെ തന്നെ .

മരണാനന്തരം കേൾക്കുമെന്ന കാര്യവും ഇവർ നിഷേധിക്കുന്നു.

സിയാറത്തിന് യാത്രചെയ്യൽ കുറ്റകരമായിട്ടാണ് ഇവർ രേഖപ്പെടുത്തിയിരിക്കുന്നത്.

മൗലിദുകൾ ഉറൂസ് മുതലായവയും ശിർക്കിന്റെ ഗണത്തിൽ എണ്ണിയിരിക്കുന്നു.

മഹാന്മാരുടെ മഖ്ബറകളിൽ വിളക്ക് കത്തിക്കുക, സിയാറത്തിനെത്തുന്നവർക്ക് ദാഹജലം, വുളുവിനുള്ള വെള്ളം മുതലായവകൾ നല്കി സേവനം ചെയ്താലും അവരുടെ വീക്ഷണത്തിൽ ശിർക്ക് പ്രവർത്തിച്ചവനായി .


തുടരും


( താഴെയുള്ള കത്ത് പരേതനായ വടുതല മൂസ മൗലവി തബ്ലീഗ് ജമാഅത്ത് അടിയുറച്ച സുന്നി പ്രസ്ഥാനമാണെന്നും അവർ പിഴച്ചവരാണെന്ന് പറയുന്നത് തെറ്റാണെന്നും രേഖപ്പെടുത്തി നല്കിയ മറുപടിക്കത്ത് )


https://m.facebook.com/story.php?story_fbid=4427564997344632&id=100002735273937

Monday, January 24, 2022

ശിർക്ക് :സുന്നികളായമുസ്ലിംകളെ ഒഹാബി പുരോഹിതർ മുശ്രിക്കാക്കുന്നത് കാണുക.*

  

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



https://islamicglobalvoice.blogspot.in/?m=




*മുജാഹിദിനെന്താ കുഴപ്പം ?*


* സുന്നികളായമുസ്ലിംകളെ ഒഹാബി പുരോഹിതർ  മുശ്രിക്കാക്കുന്നത് കാണുക.*


• കാന്തപുരം അബൂബക്കർ മുസ്ലിയാർ , ഇ.കെ. അബൂ ബക്കർ മുസ്ലിയാർ , കൂറ്റനാട് മുസ്ലിയാർ ഇവരും ഇവരെ അംഗീകരിക്കുന്നവരും മുരിക്കുകളാണെന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിരിക്കുന്നു . ( സൽസ ബീൽ ലക്കം 13 ? 1985 ഡിസംബർ ) 


ഹജ്ജിന് വരുന്ന അഞ്ച് ലക്ഷമൊഴികെ ബാക്കി മുപ്പത് ലക്ഷവും മുരിക്കുകളാണ് . ( മുജാഹിദ് ബാലുശ്ശേരി  )


 സമസ്തയിലെ പണ്ഡിതരും മക്കാ മുശ്രിക്കുകളും തമ്മിൽ അമ്പതോളം കാര്യത്തിൽ സാമ്യമുണ്ടെന്നും മറ്റു ചില കാര്യത്തിൽ മക്കാമുശ്രിക്കുകളെക്കാൾ കടുത്തവരാണ് സുന്നികൾ . ( സൽസബീൽ 1985 ആഗസ്റ്റ് , പേജ് : 16 ) . 


സുന്നികളും മുജാഹിദുകളും തമ്മിലുള്ള വ്യത്യാസം മുസ്ലിംകളും കാഫിറുകളും തമ്മിലുള്ള വ്യത്യാസമാ ണ് . ( സൽസബീൽ 1984 ജൂൺ )


 • ഖബറുകൾക്ക് നേർച്ച നേരുന്നതിൽ ഫലമുണ്ടെന്ന് വിശ്വസിക്കുന്നവർ വഴിപിഴച്ചവനും മുരിക്കുകളും അവിശ്വാസിയുമാണ് . അവനെ കൊല്ലൽ നിർബന്ധമാ ണ് , ( അൽമനാർ ഒക്ടോബർ 1981 പേജ് 7 ) 


സുന്നിപണ്ഡിതരെ തൊട്ടും ശൈതമാരെതൊട്ടും കാവൽ ചോദിക്കണം . ( സൽസബിൽ 1977 ഓഗസ്റ്റ് )


 മുഹ്യുദ്ദീൻ ശൈഖേ രക്ഷിക്കണേ എന്ന് ഒരുവട്ടം പറ ഞ്ഞാൽ ആയിരം വട്ടം കാഫിറാണ് . ( ഉമർ മൗലവി )


  സുന്നികൾ അബൂജഹലിനെക്കാൾ കടുത്ത മുശ്രിക്കു കളാണ് . ( അൽമനാർ 1987 ജനുവരി , സൽസബീൽ 1947 ആഗസ്റ്റ് )



 * ഇ.കെ.ഹസൻ മുസ്ലിയാർ കാഫിറാണ് . ( ഓർമകളുടെ തീരത്ത് ഉമർ മൗലവി പേജ് 33 ) * 


ബാലേട്ടനാണ് യഥാർത്ഥ മുസ്ലിം , സുന്നികൾ കാഫിർ . ( മുജാഹിദ് ബാലുശ്ശേരി  )


 സുന്നികളെ മുഴുവനും മുരിക്കും കാഫിറുമാക്കുകയും അവരെ കൊല്ലൽ നിർബന്ധമാണെന്ന് പറയുകയും ചെയ്യു ന്നവർ മുഹിയുദ്ദീൻ ശൈഖിനെ ആയിരം വട്ടം വിളിച്ച് ഖുത്തുബിയ്യത്ത് നടത്തുന്ന ( മൊല്ലാക്ക അടക്കമുള്ള സുന്നികൾ അറുത്ത പോത്തിന്റെയും കോഴിയുടെയും മാംസം വിവാഹസദ്യയിലും മറ്റും ഭക്ഷിച്ച് ഏമ്പക്കമിടു കയും ഉളുഹിയ്യത്തിന്റെ മൃഗത്തിനെ അറുക്കാൻ ഈ മൊല്ലാക്കയെ വിളിക്കുകയും ഇവർ മുരിക്കുകളാണെന്ന് വാദിക്കുന്ന സുന്നികൾക്ക് സലാം ചൊല്ലുകയും മടക്കു കയും അവരുമായി വിവാഹബന്ധം നടത്തുകയും അവരെ തുടർന്ന് നിസ്കരിക്കുകയും അവരുടെ മയ്യിത്ത് നിസ്കരി ക്കുന്നതും അവരുടെ അനന്തരസ്വത്ത് അവകാശമായി വാങ്ങുകയും ചെയ്യുന്നത് ഏതടിസ്ഥാനത്തിലാണ് മുരി ക്കുകളുമായി ഇത്തരം ബന്ധങ്ങൾ വിശുദ്ധ ഖുർആൻ വിരോധിച്ചതല്ലേ ? അമുസ്ലിംകളായ രാമനോ ചേട്ടനോ അയ്യപ്പനോ അറുത്തത് ഇവർ ഭക്ഷിക്കുമോ ? അവരുമായി വിവാഹബന്ധം നടത്തുമോ ? സലാം ചൊല്ലുമോ ? ഇത്പോ ലെയുള്ള മറ്റു ബന്ധങ്ങൾ അനുവദനീയമാവുമോ ? ബികൾ തലയുണ്ടെങ്കിൽ മറുപടി പറയട്ടെ . 25



 മുജാഹിദിനെന്താ കുഴപ്പം ?

എന്ന എന്റെ പുസ്തകത്തിൽ നിന്ന് .

അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി .

Friday, January 21, 2022

തബ്ലീഗ് ജമാഅത്ത്: പൊള്ള വാദങ്ങൾ

 *ദേവ്ബന്ദികളുടെ*

*ദീനീ സേവനം*


   💢💢💢💢💢


(1)


ഹൈന്ദവോത്സവങ്ങളിലെ പഴവും, പൂരിയും വാങ്ങലും ഭുജിക്കലും അനുവദനീയം


(2)


മുഹറം പത്തിൽ ഹുസൈൻ(റ)ന്റെ പേരിലുള്ള മധുര പാനീയം നൽകൽ ഹറാം.


(3)


പതിനൊന്നാം രാവിലെ മുഹ് യിദ്ധീൻ, ശൈഖ്(റ)ന്റെ പേരിലുള്ള മധുര പലഹാരം കുഴിച്ചുമൂടുക.


തബ്ലീഗീ ജമാഅത്തുകാരുടെ പരമോന്നത നേതാവും ,ദേവ്ബന്ദീ പ്രസ്ഥാനത്തിന്റെ ശില്പികളിൽ ഒരാളുമായ റശീദ് അഹ്മദ് *ഗങ്കോഹിയുടെ*

ഫത് വകളിൽ നിന്ന് ചിലത് താഴെ വായിക്കാം.


" ഹൈന്ദവോത്സവങ്ങളിൽ പഴങ്ങളും ,പൂരിയും മറ്റും നൽകിയാൽ സ്വീകരിക്കലും ഭക്ഷിക്കലും അനുവദനീയമാകുന്നു.


{ഫതാവാ_റശീദിയ്യ: 

പേ:575}


പലിശപ്പണം കൊണ്ട് ഹൈന്ദവർ സംവിധാനിച്ച വെള്ളത്തിൽ നിന്ന് കുടിക്കുന്നതിന്ന് കുഴപ്പമില്ല.


{ഫതാവാ റശീദിയ്യ:

പേ:576}


മുഹറം പത്തിനോ 

മറ്റോ

സ്വഹീഹായ രിവായത്തിലൂടെ ഹുസൈൻ അലൈഹിസ്സലാമിനെ അനുസ്മരിക്കലും, 

മധുര പാനീയം നൽകലും ,അതിന്ന് വേണ്ടി പണം നൽകലും റവാഫിളുകളോട് സാദൃശ്യമുള്ളതിനാൽ എല്ലാം ഹറാമും പാടില്ലാത്തതുമാകുന്നു.


{ഫതാവാ റശീദിയ്യ:

പേ:139}


ഒരു ഉറൂസും ഒരു മൗലിദും ശരിയല്ല.

ഒരു ഉറൂസിലും ,

ഒരു മൗലിദിലും പങ്കെടുക്കുന്നത് ശരിയല്ല.


{ഫതാവാ റശീദിയ്യ:

പേ:134}


തബ്ലീഗീജമാഅത്തുകാരുടെ ഹകീമുൽ ഉമ്മ:യും, ദേവ്ബന്ദീ പണ്ഡിതനുമായ

അശ്റഫലി *ഥാനവി* പറയുന്നു.


" പതിനൊന്നാം രാവിന്റെ (ശൈഖ് മുഹ് യിദ്ധീ ൻ(റ)ന്റെ പേരിൽ ) മധുര പലഹാരം നൽകപ്പെട്ടാൽ അതു വാങ്ങി എവിടെയെങ്കിലും *കുഴിച്ചുമൂടുക.*


{കമാലാത്തെ അശ്റഫിയ്യ:പേ:210}


പ്രിയ വായനക്കാരെ!


സുന്നീ വിശ്വാസവും ,വഹാബി വിശ്വാസവും ഒന്നാണെന്ന് നുണ ഫത് വ നൽകിയ *ഗങ്കോഹിയുടേയും,* വിശ്വാസ രംഗത്ത് വഹാബികൾ നല്ല വരാണെന്ന് പറഞ്ഞ *ഥാനവിയുടേയും* അഭിപ്രായങ്ങളാണ് 

നാം വായിച്ചതെങ്കിൽ ഉത്തരേന്ത്യയിലെ ഹനഫികളും ഉന്നതരുമായ  മുസ് ലിം പണ്ഡിതരുടെ നിലപാടുകളും പാരമ്പര്യവും നമുക്ക് വായിക്കാം.


ശാഹ് അബ്ദുൽ അസീസ് ദഹ്ലവി(റ) മുറാദാബാദ് റഈസായിരുന്ന അലി മുഹമ്മദ് ഖാൻ എന്നവർക്ക് അയച്ച ഒരു കത്തിലെ സംഗ്രഹം ഇങ്ങനെ വായിക്കാം.


"മുഹറ മാസം പത്തിനോ, അതിനോടനുബന്ധ ദിവസങ്ങളിലോ ആയി സയ്യിദുനാ ഹുസൈൻ(റ)ന്റെ അനുസ്മരണ മജ്ലിസും, റബീഉൽ അവ്വൽ പന്ത്രണ്ടിന്ന് മൗലിദ് ശരീഫിന്റെ മജ്ലിസും ഇങ്ങനെ എന്റെ വീട്ടിൽ എല്ലാ വർഷവും രണ്ട് മജ്ലിസുകൾ സംഘടിപ്പിക്കാറുണ്ട്.

രണ്ട് മജ്ലിസുകളിലും

അന്നദാനമോ, അല്ലെങ്കിൽ ശീരിനിയോ സന്നിഹിതരായവർക്ക് വിതരണം ചെയ്യാറുമുണ്ട്."

ആശയസംഗ്രഹം


{അൻവാറേ സാത്വിഅ: പേ:328}


ശാഹ് അബ്ദുൽ അസീസ്(റ) 

"മാ ഉഹില്ല ലിഗൈരില്ലാ'' എന്ന ഗ്രന്ഥത്തിൽ എഴുതി.


" അന്നദാനവും, ശീരിനി വിതരണവും പണ്ഡിതരുടെ ഇജ്മാഅ' പ്രകാരം പുണ്യകർമ്മമാകുന്നു.''


{അൻവാറേ സാത്വിഅ: ദർബയാൻ മൗലൂദോഫാതിഹ:

പേ:370}

انوار ساطعہ دربيان

             مولود و فاتحہ 


മുഹറമാസത്തിൽ സ്വഹീഹായ രിവായത്തുകളിലൂടെ സയ്യിദുനാ ഹുസൈൻ(റ)നെ അനുസ്മരിക്കൽ ശാഹ് വലിയ്യുല്ലാഹി ദഹ്ലവി(റ) മുതൽ ശാഹ് ഇസ്ഹാഖ് ദഹ്ലവി (റ) വരെ  പതിവുണ്ടായിരുന്നു എന്ന് ദേവ്ബന്ദീ വിരോധിയും ലോക പ്രശസ്ത പണ്ഡിതനുമായ ശൈഖ് റഹ്മത്തുല്ല *കീറാനവി(റ)*

തഖ്ദീസുൽ വകീൽ അൻ തൗഹീനി റശീദി വൽ ഖലീൽ 

تقديس الوكيل عن توهين الرشيد والخليل

എന്ന ചരിത്ര പ്രസിദ്ധ ഗ്രന്ഥത്തിന്റെ തഖ് രീളിൽ വ്യക്തമാക്കിയിട്ടുണ്ട്.

(പേജ്: 449)

അൻവാറേ സാഥിഅ: എന്ന കനപ്പെട്ട ഗ്രന്ഥത്തിനും മഹാനവർകൾ തഖ് രീള് എഴുതിയിട്ടുണ്ട്.


*ഈ ഗ്രന്ഥങ്ങളെല്ലാം* *എഴുതപ്പെടുന്നത് ഇമാം അഹ്മദ് റസാഖാൻ (റ)* *രംഗത്ത് വരുന്നതിന്റെ എത്രയേ വർഷങ്ങൾക്ക്* *മുമ്പാണെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ.*

........................................


മുഹമ്മദ് ഇസ്മാഈൽ അംജദി

മഹാരാഷ്ട്ര

9819631620

Monday, January 17, 2022

ഖബറിന്ന് മുകളിൽ നിർമാണവും മറ്റും ശിർക്കാണന്ന് ഇബ്നു ഹജർ റ സവാജി റിൽ

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


*ഖബറിന്ന് മുകളിൽ നിർമാണവും മറ്റും ശിർക്കാണന്ന് ഇബ്നു ഹജർ റ സവാജി റിൽ പറഞ്ഞു എന്ന് പറഞ്ഞു വഹാബി പുരോഹിതന്മാർ മാർ ഊര് ചുറ്റുന്നതായി കാണുന്നു അത് ശരിയാണോ ?*


ഇബ്നു ഹജർ റ യുടെ

പേരിൽ വഹാബികൾ ഉദ്ധരിക്കുന്ന" ഉദ്ധരണി ഇബ്ന് ഹജർ ഹൈതമി റ യുടെ അഭിപ്രായമല്ല.

മറിച്ച്

ഹമ്പലിക്കാരിൽ പെട്ട ഒരാൾ പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞതിന്ന് ശേഷമാണ് മേൽ വാചകം ഇബ്ന് ഹജർ കൊണ്ട് വരുന്നത്. 

അല്ലാതെ ഇബ്ന് ഹജർ റ യുടെ അഭിപ്രായമായല്ല.


ഹമ്പലിക്കാരിൽ പെട്ട ഒരാൾ പറഞ്ഞിരിക്കുന്നു എന്ന വാചകം കട്ടു വെച്ച് ഇബ്ന് ഹജർ പറഞ്ഞതായി തെറ്റിദ്ധരിപ്പിക്കുകയാണ്. ഒഹാബി പുരോഹിതന്മാർ

ഈ ഹമ്പലി ക്കാരൻ ഒഹാബീ അപ്പോസ്തലൻ ഇബ്നു തൈമിയ്യയാണ് എന്നത് വെക്തമാണ്. കാരണം

ഇതേ ഉദ്ധരണി ഇബ്ന് തൈമിയ്യയുടെ ഇഖ്തിളാഉ സ്വിറാതുൽ മുസ്തഖീമിൽ കാണുന്നുണ്ട്


അത് ഇങ്ങനെയാണ്

الصلاة في المساجد المبنية على القبور محادة لله ولرسوله فأما إذا قصد الرجل الصلاة عند بعض قبور الأنبياء ، أو بعض الصالحين متبركاً بالصلاة في تلك البقعة : فهذا عين المحادة لله ورسوله ، والمخالفة لدينه ، وابتداع دين لم يأذن الله به . فإن المسلمين قد أجمعوا على ما علموه بالاضطرار من دين رسول الله ﷺ من أن الصلاة عند القبر - أي قبر كان - لا فضل فيها لذلك . ولا للصلاة في تلك البقعة مزية خير أصلا ، بل مزية شر ..... اقتضاء الصراط المستقيم لابن تيمية2/134


ഇബ്ൻ ഹജർ റ ഇതെ വാചകമാണ് ഹമ്പലിക്കാരൻ പറഞ്ഞു എന്ന് പറഞ്ഞു സവാജിറിൽ ഉദ്ധരിക്കുന്നത് .അത് കാണുക


، نعم قال بعض الحنابلة : قصد الرجل الصلاة عند القبر متبركا بها عين المحادة الله ورسوله ، وإبداع دين لم يأذن به الله للنهي عنها ثم إجماعا ، فإن أعظم المحرمات وأسباب الشرك الصلاة عندها واتخاذها مساجد أو بناؤها عليها . والقول بالكراهة محمول على غير ذلك إذ لا يظن بالعلماء تجويز فعل تواتر عن النبي ﷺ لعن فاعله ، وتجب المبادرة لهدمها وهدم القباب التي على القبور إذ هي أضر من مسجد الضرار لأنها أسست على معصية رسول الله ﷺ لأنه نهى عن ذلك وأمر ﷺ بهدم القبور المشرفة ، وتجب إزالة كل قنديل أو سراج على قبر ولا يصح وقفه ونذره انتهى الزواجر 

ഇതിൽ നിന്ന്

 ഹംബലികാരൻ എന്നതിനാൽ ഇബ്നുതൈമിയ്യ ആണ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാണ്. കാരണം  ഇബ്ന് ഹജർ ഉദ്ധരിച്ച അതെ വാചകം ഇബ്ൻ തൈമിയ്യയുടെ ഇഖ്തിളാ ഇൽ കാണുന്നു. ഇബ്നു തൈമിയയെ  ഹമ്പലി മദ്ഹബിലേക്ക് ചേർത്ത് പറയാറുണ്ട് എന്ന് പ്രശസ്തമാണല്ലോ .


 അപ്പോൾ" തീമിയുടെ വാദത്തെ പക്ഷെ എന്ന് പറഞ്ഞു കൊണ്ട് ഉദ്ധരിക്കുക  മാത്രമാണ് ഇബ്ന് ഹജർ ചെയ്തത്. എന്നിട്ട് അതിനെ

ഇബ്ന് ഹജർ സ്വന്തം നിലക്ക് പറഞ്ഞതാണന്ന്

  വരുത്താൻ വേണ്ടി ഹമ്പലിക്കാരൻ  പറഞ്ഞു എന്ന് ആ വാചകം കട്ട് വെക്കുകയാണ് വഹാബി പുരോഹിതന്മാർ ചെയ്തിട്ടുള്ളത്.


മഹാൻമാരുടെ ഖബറിൽ മേൽ ഖുബ്ബ നിർമിക്കൽ അനുവദനീയമാണന്നും എല്ലാ പണ്ഡിതന്മാരും പഠിപ്പിച്ചിട്ടുണ്ട്

എന്നല്ല അത് പുണ്ണ്യമാണെന്ന് തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു


 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج

 പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ( തുഹ്ഫ )



ഫത്‌ഹുൽ മുഈന് പറയുന്നു



 പൊതുസ്മ ശാനം (അനതിക്രതമല്ലങ്കിൽ ) പള്ളിയും ഖുബ്ബയും പണ്ഡിതന്മാർ പോലോത്തവരുടെ ( മഹാൻമാരുടെ )ഖബറിന്ന് മുകളിൽ ഖുബ്ബ പോലെയുള്ളതും നിർമിക്കൽ അനുവദനീയമാണന്ന് (ഫത്ഹുൽ മുഈൻ)



وتصح وصية مكلف حر لجهة حل كعمارة مسجد


 وكعمارة نحو قبة على قبر نحو عالم في غير مسبلة . فتح المعين


അസ് ലം കാമിൽ സഖാഫി



മഹാന്മാരുടെ ഖബറിന്റെ മേൽ ഖുബ്ബയോ മറ്റൊ നിർമ്മിക്കാൻ പാടില്ലന്ന് ഇബ്നു ഹജർ ൽ ഹൈതമി ഫതാവയിലും ഫത്ഹുൽ മുഈനിലും മറ്റും പറഞ്ഞിട്ടുണ്ടോ?

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=






മഹാന്മാരുടെ ഖബറിന്റെ മേൽ ഖുബ്ബയോ മറ്റൊ നിർമിക്കാൻ പാടില്ലന്ന്  

ഇബ്നു ഹജർ ൽ ഹൈതമി ഫതാവയിലും 

ഫത്ഹുൽ മുഈനിലും മറ്റും പറഞ്ഞിട്ടുണ്ടോ?


മറുപടി


കബറിന്ന് മുകളിൽ ഖുബ്ബയോ മറ്റൊ നിർമിക്കൽ വിവിധ ഇനങ്ങളായി പണ്ഡിതന്മാർ തിരിച്ചിരിക്കുന്നു. 


1'സാധാരണ കബറിന്ന് മുകളിൽ ഇത്തരം നിർമാണങ്ങൾ  നടത്തൽ സ്വന്തം ഉടമയിലുള്ള സ്ഥലത്താണങ്കിൽ  'കറാഹത്താണ്


തെളിവ് ഫത്ഹുൽ മുഈൻ


وكره بناء له) أي للقبر، (أو عليه) لصحة النهي عنه بلا حاجة


ومحل كراهة البناء، إذا كان بملكه، فإن كان بناء نفس القبر بغير حاجة مما مر، أو نحو قبة عليه بمسبلة، وهي ما اعتاد أهل البلد الدفن فيها، عرف أصلها ومسبلها أم لا، أو موقوفة، حرم، وهدم وجوبا، لانه يتأبد بعد انمحاق الميت، ففيه تضييق على المسلمين بما لا غرض فيه.


2'സാധാരണ കബറിന്ന് മുകളിൽ ഇത്തരം നിർമാണങ്ങൾ  നടത്തൽ

പൊതു സ്മശാനത്താണങ്കിൽ ഹറാമാണ്  . ഇവിടെ ഹറാമാവാനുള്ള കാരണം പൊതു സമശാനമാവുമ്പോൾ മറ്റുള്ളവരെ ഖബറടക്കാനുള്ള സ്ഥലം ഒരാളുടെ ബിൽഡിംഗ് കൊണ്ട് കയേറ്റം െചയ്യുന്നു എന്നതാണ്. അല്ലാതെ ഖബറിന്ന് മുഖളിൽ ഖുബ്ബയുണ്ടാക്കൽ ഹറാമായത് കൊണ്ടല്ല എന്ന് പണ്ഡിതന്മാർ രേഘപെടുത്തിയിട്ടുണ്ട്


തെളിവ് ഫത്ഹുൽ മുഈൻ


فإن كان بناء نفس القبر بغير حاجة مما مر، أو نحو قبة عليه بمسبلة، وهي ما اعتاد أهل البلد الدفن فيها، عرف أصلها ومسبلها أم لا، أو موقوفة، حرم، وهدم وجوبا، لانه يتأبد بعد انمحاق الميت، ففيه تضييق على المسلمين بما لا غرض فيه.


പൊതു സമശാനമാവുമ്പോൾ

ഹറാമാവാൻ കാരണം മയ്യിത്ത് നശിച്ചതിന് ശേഷവും മറ്റു മുസ്ലിമീങ്ങളുടെ മേൽ കയ്യേറ്റം ചെയ്യലുള്ളത് കൊണ്ടാണ് ' എന്നത് വളരെ വെക്തമാണ്

 لانه يتأبد بعد انمحاق الميت، ففيه تضييق على المسلمين بما لا غرض فيه.

فتح المعين

സാധാണക്കാരുടെ ഖബറുകളുടേ മേൽ നമ്മുടെ നാട്ടിൽ മഖ്ബറയിൽ പോയി നോക്കിയാൽ ഖബറിന് മുകളിൽ കെട്ടിടങ്ങൾ നിർമിക്കാറില്ല കാരണം

മയ്യിത്ത് നശിച്ചതിന് ശേഷവും മറ്റു മുസ്ലിമീങ്ങളുടെ മേൽ കയ്യേറ്റം ചെയ്യലുള്ളത് കൊണ്ടാണ് 'ഖബറിന്ന് മുകളിൽ ഖുബ്ബയും നിർമാണവും ഹറാമോ ശിർകോ ആയത് കൊണ്ടല്ല.


സാധാണക്കാരുടെ ഖബറുകളുടേ മേൽ സ്വന്തം ഉടമസ്തതയിലുള്ളതാണങ്കിൽ അത്അനുവദനീയമാണ് പക്ഷെ കറാഹത്താണ് 'അത് ശിർകോ ഹറാമോ അല്ല.

ഇത് കറാഹതതാണന്നതിനുള്ള തെളിവ് ചില ഹദീസുകളിൽ വിരോധം വന്നതാണ് അതാണ് 

ഫത്ഹുൽ മുഈൻ അടക്കമുള്ള ഗ്രന്തങ്ങളിൾ 

ഇങ്ങനെ പറഞ്ഞത്

وكره بناء له) أي للقبر، (أو عليه) لصحة النهي عنه بلا حاجة

وهو ما رواه مسلم، قال: نهى رسول الله - صلى الله عليه وسلم - أن يجصص القبر وأن يبنى عليه.اعانة الطالبين


ഇത് തുഹ്ഫ നിഹായ തുടങ്ങി

ഇനിയും ധാരാളം ഗ്രന്തങ്ങളിലും  ഇത് കാണാവുന്നതാണ്

സാധാ ഖബറുകളെ പറ്റി പറഞ്ഞ ഇത്തരം ഉദ്ധരണികൾ കൊണ്ട് വന്നു ജനങ്ങളെ കബളിപ്പിക്കുകയാണ് ഒഹാബി പുരോഹിതന്മാർ



 3 മഹാന്മാരുടേതാണങ്കിൽ 

അനുവദനീയമായ സ്ഥലങ്ങളിൽ (സ്വന്തം ഉടമയിലുള്ള സ്ഥലങ്ങൾ പോലെ )

 ഖുബ്ബ നിർമിക്കൽ അനുവദനീയമാണന്ന് എല്ലാ പണ്ഡിതന്മാരും പഠിപ്പിച്ചിട്ടുണ്ട്

എന്നല്ല അത് പുണ്ണ്യമാണെന്ന് തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج

പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ഇത് 

പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്


പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. 

(തുഹ്ഫ)


നല്ല കാര്യങ്ങള്‍ക്ക് സ്വത്ത് വസ്വിയ്യത്ത് ചെയ്യാം എന്ന വിഷയം ചര്‍ച്ച ചെയ്ത് ഇമാം റംലി (റ)എഴുതുന്നു 



*و شمل عدم المعصية القربة كعمارة المساجد ولو من كافر ،و قبور الانبياء والعلماء والصالحين ،لما في ذلك من احياء الزيارة والتبرك بها،و لعل المراد به كما قاله صاحب الذخاءر و اشعر به  كلام الاحياء في اواءل الحج و كلامه في الوسيط في زكاة النقد يشير اليه ان تبني علي قبورهم القباب والقناطر ، كما يفعل في المشاهد،اذا كان الدفن في مواضع مملوكة لهم،او لمن دفنهم فيها،لا بناء القبور  نفسها ل النهي عنه ولا فعله في مقابر المسبلة ،فان فيها تضبيقا علي المسلمين (نهاية المحتاج ٦\٤٢)* 



തെറ്റായ കാര്യങ്ങള്‍ക്ക് വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ലെന്ന്  പറഞ്ഞതില്‍ നിന്ന് പുണ്യകർമങ്ങള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം.പള്ളി പരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിര്‍വഹിക്കുന്നത് കാഫിറാണെങ്കില്‍ പോലും നിയമം മറ്റൊന്നല്ല.


അമ്പിയാക്കള്‍,സച്ഛരിതര്‍,പണ്ഢിതന്‍മാര്‍,തുടങ്ങിയവരുടെ ഖബ്റുകള്‍ പരിപാലിക്കുന്നതും പുണ്യത്തിന്റെ ഭാഗമാണ്.


കാരണം,സിയാറത്ത് സജീവമാക്കാനും അത് കൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ.... നിഹായ 6/42


ശാഫിഈമദ്ഹബിന്‍റെ നെടുംതൂണ്‍ ഇമാംനവവി(റ)പറയുന്നു: ‍


ﻳ‍‍ﺠ‍‍ﻮ‍ﺯ ‍ﻟ‍‍ﻠ‍‍ﻤ‍‍ﺴ‍‍ﻠ‍‍ﻢ‍ ‍ﻭ‍ﺍ‍ﻟ‍‍ﺬ‍ﻣ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻴ‍‍ﺔ ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺠ‍‍ﺪ ‍ﺍ‍ﻟ‍‍ﺄ‍ﻗ‍‍ﺼ‍‍ﻰ ‍ﻭ‍ﻏ‍‍ﻴ‍‍ﺮ‍ﻩ‍ ‍ﻣ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺎ‍ﺟ‍‍ﺪ, ‍ﻭ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﻗ‍‍ﺒ‍‍ﻮ‍ﺭ ‍ﺍ‍ﻟ‍‍ﺄ‍ﻧ‍‍ﺒ‍‍ﻴ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﻌ‍‍ﻠ‍‍ﻤ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﺼ‍‍ﺎ‍ﻟ‍‍ﺤ‍‍ﻴ‍‍ﻦ‍, ‍ﻟ‍‍ﻤ‍‍ﺎ ‍ﻓ‍‍ﻴ‍‍ﻬ‍‍ﺎ ‍ﻣ‍‍ﻦ‍ ‍ﺇ‍ﺣ‍‍ﻴ‍‍ﺎﺀ ‍ﺍ‍ﻟ‍‍ﺰ‍ﻳ‍‍ﺎ‍ﺭ‍ﺓ, ‍ﻭ‍ﺍ‍ﻟ‍‍ﺘ‍‍ﺒ‍‍ﺮ‍ﻙ‍ ‍ﺑ‍‍ﻬ‍‍ﺎ


സിയാറത്ത്,തബറുക്ക്,എന്നിവനിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അന്‍പിയാഅ്.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെഖബറുകളും പരിപാലിക്കാന്‍വേണ്‍ടിവസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്‌. (റൗളതുത്വാലിബീന്‍ 5/172)



4'പൊതുസ്മശാനത്ത് മഹാന്മാരുടേതാണങ്കിൽ അനുവദനീയമാണന്ന് ധാരാളം മഹത്തുക്കൾ പറയുമ്പോൾ ചിലർ അത് പാടില്ലന്നും പറയുന്നു.


പൊതു സ്ഥലത്ത് മഹാന്മാരുടേത് പാടില്ലന്ന് പറയുന്നവർ ഖബറിൻമേൽ നിർമാണം തെറ്റായത് കൊണ്ടോ അത് ശിർക്കായത് കൊണ്ടോ അല്ല അത് പാടില്ലന്ന് പറയുന്നത് 'മറിച്ച് എല്ലാവർക്കും അതികാരമുള്ള പൊതു സ്ഥലം ഒരാൾ അനതിക്രതമായി  കയ്യേറ്റം ചെയ്യലുണ്ടോ എന്ന കാരണത്താലാണ് ' അല്ലാതെ ഖബറിന്മേൽ ഖുബ്ബയുണ്ടാക്കി എന്ന കാരണത്താൽ അല്ല.



എന്നാൽ മഹാമാർക്ക് മഹത്തങ്ങൾ കണക്കിലെടുത്ത് അവരെ ബഹുമാനിക്കുന്നതിന്റെ ഭാഗമായിട്ടായത് കൊണ്ട്  അത് അനതിക്രത മാവുന്നില്ല ഹറാമല്ല  എന്നാണ് മറ്റു പണ്ഡിതന്മാർ പറയുന്നത്



പൊതു സ്ഥലമാണങ്കിലും മഹാന്മാരുടേത് പറ്റുമെന്ന് പറയുന്ന ഇബാറത്ത് കാണുക


 ✍🏻 *ഇമാം ബുജൈരിമി പറയുന്നു*

പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത് 

*(ബുജൈരിമി 1/496)*

ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫ




സാധാരണ ഖബറുകള്‍ പ്രതൃേകസാഹചരൃമൊന്നുമില്ലെങ്കില്‍ ഒരുചാണിലധികം ഉയര്‍ത്തുന്നതനുവദനീയമല്ല. പക്ഷേ സ്വാലീഹീങ്ങളുടെ ഖബറുകളുണ്‍ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക,ഖബറിനുചുറ്റുംകെട്ടിടം(മഖാം)പണിയുക തുടങ്ങി പ്രസ്തുതഖബറുകള്‍നശിച്ചുപോവാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനും ആവശ്യമാണ് (ശര്‍വാനി3/206




ഇമാം ഖാരി റ പറയുന്നു.


أَبَاحَ السَّلَفُ الْبِنَاءَ عَلَى قَبْرِ الْمَشَايِخِ وَالْعُلَمَاءِ وَالْمَشْهُورِينَ لِيَزُورَهُمُ النَّاسُ، وَيَسْتَرِيحُوا بِالْجُلُوسِ فِيهِ اهـ.


ജനങ്ങൾക്ക് പണ്ഡിതന്മാരുടെ ഖബറുകൾ സന്ദർശിക്കാൻ വേണ്ടിയും,അവിടെ ഇരിന്ന് വിശ്രമിക്കാൻ വേണ്ടിയും ശൈഖൻമാരുടെയും,പണ്ഡിതന്മാരുടെയും,പ്രസിദ്ധിയാർജിച്ചവരുടെയും ഖബറിനു മേൽ കെട്ടിടം നിർമിക്കലിനെ സലഫുകൾ അനുവദനീയമാക്കിയിരിക്കുന്നു..!!


മിർഖാത്..മുല്ലാ അലിയ്യുൽ ഖാരി 👆👆


എന്നാൽ ചില പണ്ഡിതന്മാർ പൊതുസ്ഥലത്ത് പറ്റില്ലങ്കിലും സ്വന്തം സ്ഥലം പോലെ

അതികാരമുള്ള സ്ഥലത്ത് മഹാന്മാരുടേത്  പറ്റുമെന്ന് ആർക്കും തർക്കമില്ല


പൊതു സ്ഥലത്ത് പറ്റില്ലന്ന് പറയുന്നവർ അതിന്ന് കാരണം പറയുന്നവർ ഖബറിന്റെ മേൽ നിർമാണം പാടില്ലാത്തത് കൊണ്ടല്ല മറ്റുള്ളവർക്ക് കൂടി അതികാരമുള്ള സ്ഥലം ഒരാളുടെ ഖബറിന്ന് വേണ്ടി എടുക്കുന്നു എന്നതിനാലാണ്


മറ്റൊരാളുടെ അവകാശമുള്ള ടത്ത് പള്ളി നിർമിക്കലും വീട് മറ്റു എന്ത് നിർമിക്കലും പാടില്ലാത്തതാണ് 'അത് കൊണ്ട് പള്ളി വീട് തുടങ്ങിയവ നിർമിക്കൽ ഒരിക്കലും പാടില്ലന്ന് പറയില്ലല്ലോ


പൊതുസ്മശാനത്തിലെ നിയമം പറഞ്ഞ വാചകം കൊണ്ടുവന്നു 

ഖബറിൻമേൽ ഖുബ്ബയും നിർമാണവും ഒരിക്കലും പാടില്ലന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ പുരോഹിതന്മാർ ചെയ്യുന്നത്


ഇബ്നു ഹജർ റ യുടെ ഫതാവൽ കുബ്റ യുടെ ഒരു വാജകമാണ് ചിലർ കൊണ്ട് വരാറുള്ളത് 

അത് പൊതു സ്മശാനത്തിൽ അനതിക്രതമായി നിർമിക്കുന്നതിന്റെ നിയമം പറഞ്ഞതാണ് 

അദ്ധേഹം തന്നെ അനതി ക്രതമല്ലാത്ത നിർമാണം പുണ്യമാണന്ന് വെക്തമായി തുഹ്ഫയിലും മറ്റും രേഘ പ്പെടുത്തിയിട്ടുണ്ട് 



 തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج

പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ഇത് 

പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്

പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. 

(തുഹ്ഫ)


ഇത് വിവരിച്ചു ശർവാനി റ പറയുന്നു

    

حاشية الشرواني

 ( قوله ونحو قبة ) عبارة النهاية القباب والقناطر ا هـ ( قوله قبر نحو عالم ) عبارة النهاية والمغني قبور الأنبياء والعلماء والصالحين ا هـ .


( قوله وتسوية قبره ولو بها ) خالفه النهاية هنا وقال ع ش والمعتمد ما ذكره في الجنائز ا هـ أي من جواز الوصية لتسوية وعمارة قبور الأنبياء والصالحين في المسبلة 


നിഹായയും മുഗ്നിയും പറയുന്നത് അമ്പിയാക്കൾ പണ്ഡിതന്മാർ മഹത്തുക്കൾ അവരുടെ  ഖബറിൻ മേൽ കെട്ടിടവും ഖുബ്ബകളും പറ്റുമെന്നാണ് '

പൊതു സ്മശാനത്തും

അമ്പിയാക്കൾ  മഹത്തുക്കൾ എന്നിവരുടെ ഖബർ പരിപാലനത്തിനും സമമാക്കാനും വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണന്ന് ജനാസയുടെ അദ്ധ്യായത്തിൽ പറഞ്ഞതാണ് പ്രബലമായ വീക്ഷണമെന്ന് അലിയ് ശബ്രാ മല്ലസി റ പറഞ്ഞിരിക്കുന്നു (ശർവാനി )



തുഹ്ഫ ജനാസയുടെ അദ്ധ്യായത്തിൽ പറയുന്നു.


ولو انمحق الميت وصار ترابا جاز نبشه و الدفن فيه بل تحرم عمارته وتسوية ترابه في مسبلة لتحجيره على الناس قال بعضهم إلا في صحابي ومشهور الولاية فلا يجوز وإن انمحق ويؤيده تصريحهما بجواز الوصية بعمارة قبور الصلحاء أي في غير المسبلة على ما يأتي في الوصية لما فيه من إحياء الزيارة والتبرك


മയ്യിത്ത് നുരുമ്പി മണ്ണായാൽ കളക്കലും അവിടെ മറ്റൊരാളെ മറമാടലും അനുവദനീയമാണ് നുരുമ്പിയ'ആഖബർ പരിപാലിക്കലും മണ്ണ് ശരി പെടുത്തലും പൊതു സ്മശാനത്ത് പാടില്ല. മറ്റുള്ളവർക്ക് തടസ്സം ഉണ്ടാകുന്നത് കൊണ്ടാണ്

പണ്ഡിതൻമാർ പറഞ്ഞു മയ്യത്ത് സ്വഹാബിയോ ഔലിയാക്കളിൽ പെട്ടയാളോ ആണങ്കിൽ ഇത് ഭാതകമല്ല.

മഹത്തുക്കളുടെ ഖബറുകൾ പരിപാലിക്കാൻ വസ്വിയ്യത്ത്  അനുവദനീയമാണന്ന് ഇമാം നവവി റയും റാഫി റ യും വെക്തമാക്കി പറഞ്ഞത് അതിന്ന് ശക്തിയാക്കുന്നു. സിയാറത്തിനേയും ബറകത്തെടുക്കൽനേയും ജീവിപ്പിക്കൽ അതിൽ ഉള്ള തിന്ന് വേണ്ടിയാണിത് 'ഇതി പൊതു സ്മശാനമല്ലാത്തിടത്താണ്

(തുഹ്ഫ)


ശർവാനി പറയുന്നു.


നിഹായയുടെ വാചകം താഴെ പറയുന്നു.



قوله قال بعضهم إلخ) عبارة النهاية والمغني ومحل ذلك كما قاله المؤلف ابن حمزة في مشكل الوسيط ما لم يكن المدفون صحابيا أو ممن اشتهرت ولايته وإلا امتنع نبشه عند الانمحاق وأيده ابن شهبة بجواز الوصية لعمارة قبور الأولياء والصالحين لما فيه من إحياء الزيارة والتبرك إذ قضيته جواز عمارة قبورهم مع الجزم هنا بما مر من حرمة تسوية القبر وعمارته في المسبلة اهـ.


ശർവാനി റ പറയുന്നു


മേൽ പറഞ്ഞ വാചകത്തിന്റെ തേട്ടം പൊതു സമശാനത്താണങ്കിലും മഹത്തുക്കളുടെ ഖബറിന്ന് മുകളിൽ ബിൽഡിംഗ് നിർമിക്കൽ അനുവദനീയമാണന്നാണ്

കാരണം നിർമാണം പാടില്ല എന്ന് പറയുന്നത്  നുരുമ്പിയതിന്ന് ശേഷവും മറ്റുള്ളവർക്ക് പ്രയാസവും സ്ഥലം ഇടുക്കലും ഉള്ളത് കൊണ്ടാണ് 'ഇത് മയ്യത്ത് നുരുമ്പിയതിന്  ശേഷവും

ആ സ്ഥലം കൊണ്ട് ഉപകാരവും കൈകാര്യവും സാധിക്കുന്നിടത്ത് മാത്രമേ ഭാതകമാവു. നാം ചർച്ച ചെയ്യുന്നതിൽ (മഹാന്മാരുടെ ഖബറിൽ )ഇത് ബാധകമല്ല. മുഹമ്മദ് റംലി ഇത് പറഞ്ഞു '



അപ്പോൾ പൊതു സ്മാശാനമല്ലാത്തിടത്ത്  എന്ന മേൽ അഭിപ്രായത്തിൽ ആശങ്കയുണ്ട് 'അത് കൊണ്ട് കളച്ചു മാന്താൻ പാടില്ലാത്തതിൽ (മഹത്തുക്കളിൽ ) നിർമാണം അനുവദനീയം എന്ന് പറയൽ അത്യാവശ്യമാണ് ഇത് ഇബ്നു ഖാസിം റ പറഞ്ഞു


ജബനു ഖാസിം റ ആശങ്ക പറഞ്ഞത് പോലെ പൊതുസ്മ ശാനമല്ലാത്തിട്ടത്ത് എന്ന നിബസന നിഹായവും മുഗ്നിയും പറഞ്ഞിട്ടില്ല.



(قوله فلا يجوز إلخ) أي النبش قضية ذلك أن يجوز البناء عليه ولو في مسبلة لأنه إنما حرم البناء لأنه يضيق على الغير ويحجر المكان بعد انمحاق الميت وهذا إنما يتأتى فيما يجوز التصرف فيه والانتفاع به بعد انمحاق الميت وما نحن فيه لا يجوز فيه ذلك م ر فقول الشارح أي في غير المسبلة فيه نظر نعم ينبغي أن يتقيد جواز البناء بأن يكون فيما يمتنع النبش فيه سم.


 (قوله ويؤيده إلخ)


 قد يقال إذا قيد بغير المسبلة فأي تأييد فيه فليتأمل ع



 وأما ما ذكره أولا فظاهر ولذا نظر فيه سم كما مر وأسقط ذلك القيد النهاية والمغني كما نبهنا وكذا الإيعاب عبارته فالذي يتجه أنه يجوز فيها أي في قبور الصالحين في المسبلة تسوية التراب ونحوها مما يمنع اندراسها ويديم احترامها اهـ وقوله ونحوها شامل للبناء في حريم القبر كما مر عن سم وع ش.


'

ـــــــــــــــــــــــــــــ

[حاشية ابن قاسم العبادي]

بما إذا لم تتغير صورته وهو ظاهر شرح م ر (قوله قال بعضهم إلا في صحابي ومشهور الولاية فلا يجوز أي النبش وإن انمحق إلخ) قضية ذلك أنه يجوز البناء عليه ولو في مسبلة لأنه إنما حرم البناء لأنه يضيق على الغير ويحجر المكان بعد انمحاق الميت وما نحن فيه لا يجوز فيه ذلك م ر فقول الشرح أي في غير المسبلة فيه نظر نعم ينبغي أن يتقيد جواز البناء بأن يكون فيما يمتنع النبش فيه



ഫത്‌ഹുൽ മുഈന് പറയുന്നു


 പൊതുസ്മ ശാനം (അനതിക്രതമല്ലങ്കിൽ ) പള്ളിയും ഖുബ്ബയും പണ്ഡിതന്മാർ പോലോത്തവരുടെ ( മഹാൻമാരുടെ )ഖബറിന്ന് മുകളിൽ ഖുബ്ബ പോലെയുള്ളതും നിർമിക്കൽ അനുവദനീയമാണന്ന് (ഫത്ഹുൽ മുഈൻ)


وتصح وصية مكلف حر لجهة حل كعمارة مسجد

 وكعمارة نحو قبة على قبر نحو عالم في غير مسبلة . 

ഫത്ഹുൽ മുഈനിന്റെ മേൽ വാചകത്തെ അതിന്റെ ശറഹ് ഇആനത്തിൽ വിവരിക്കുന്നു


 ( وكعمارة ) عطف على كعمارة مسجد . وقوله نحو قبة ، أي كقنطرة . وقوله على قبر نحو عالم ، کنبي وولي ، وعبارة النهاية وشمل عدم المعصية القرية كعمارة المساجد ولو من کافر ، وقبور الأنبياء والعلماء والصالحين لما في ذلك من إحياء الزيارة والتبرك بها . ولعل المراد به ، أي بنعمير القبور ، أن تبنى على قبورهم القباب والقناطر ، كما يفعل في المشاهد ، لا بناء القبور نفسها ، للنهي عنه . آه . باختصار . وقوله في غير مسبلة ، متعلق بعمارة ، أي عمارة ذلك في غير مقبرة مسبلة ، بأن كانت مملوكة لنحو ذلك الولي او لمن دفنه فيها ، فإن كانت مسبلة أو موقوفة ، حرم ذلك لما فيه من التضييق 


പണ്ഡിതൻ പോലേയുള്ളവർ എന്നാൽ നബി മാർ ഔലിയാക്കൾ എന്നിവർ ഉൾപെടും


നിഹായായിൽ പറയുന്നു:


തെറ്റല്ലാത്തതിന്ന് വേണ്ടി വസ്വിയ്യത് അനുവദനീയമാവും എന്നതിൽ നിന്ന് പള്ളി നിർമിക്കൽ, അമ്പിയാക്കൾ പണ്ഡിതന്മാർ സ്വാലിഹീങ്ങൾ 

തുടങ്ങിയവരുടെ ഖബറിന് മുകളിൽ   ഇന്ന്  അവരുടെ മഖ്ബറയിൽ കാണും പോലെ

കെട്ടിടവും ഖുബ്ബ നിർമിക്കൽ പോലെയുള്ള പരിപാലനമെന്ന പുണ്യകർമത്തിനും വസ്വിയ്യത്ത് അനുവദനീയമാണ്


കാരണം സിയാറത്ത് സജീവമാക്കാനും അതുകൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ..


അവരെ മറവുചെയ്യുന്നത് അവരുടെയോ അവരെ മറവുചെയ്യുന്നവരുടെയോ ഉടമസ്ഥതയിലുള്ള സ്ഥലത്താകുമ്പോഴാണിത്. 


  കാരണം അതിൽ മുസ്ലിംകൾക്ക് സ്ഥലം

 കുടുസ്സാക്കലുണ്ടല്ലൊ.

(അനതിക്രതമാവൽ ) (ഇ ആനത് ഹാശിയത്ത് ഫത്ഹുൽ മുഈൻ ബാബുൽ വസ്വിയ്യത്ത്)


ഇതിൽ നിന്നും ഖബറിന്ന് മുകളിൽ കെട്ടിടമോഖുബ്ബയോ നിർമിക്കലല്ല തെറ്റായത് എന്നും 

അനതിക്രതമാവൽ ഉണ്ടായതാണ് എന്നും വെക്തമാണ്


എന്നാൽ ഫത്ഹുൽ മുഈനിന്റെ ശറഹ് ഇആനത്തിൽ തന്നെ ജനാസയുടെ അദ്ധ്യായത്തിൽ പറയുന്നു''



وقال البجيرمي: واستثنى بعضهم قبور الأنبياء والشهداء والصالحين ونحوهم.

برماوي.


وعبارة الرحماني.

نعم، قبور الصالحين يجوز بناؤها ولو بقية لإحياء الزيارة والتبرك.


قال الحلبي: ولو في مسبلة، وأفتى به، وقد أمر به الشيخ الزيادي مع ولايته، إعانة الطالبين


ബുജൈരിമി  റ പറയുന്നു.


അമ്പിയാക്കൾ, രക്തസാക്ഷികൾ പോലെയുള്ള സച്ചരിതരുടെ ഖബ്‌റുകൾ ഇതിൽ നിന്നൊഴിവാണ്.


ബർമാവി റ യുടെ വാക്ക് ഇങ്ങനെ


സച്ചരിതരുടെ ഖബ്‌റുകൾ കെട്ടൽ അനുവദനീയമാണ്

 സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും അവ കെട്ടിപ്പടുക്കാവുന്നതാണ്. അത് ഖുബ്ബ നിർമ്മിച്ചതും ആകാവുന്നതാണ് 


 . ഹലബി(റ) അതനുസരിച്ച് ഫത്‌വ കൊടുക്കുകയും ശൈഖ് സിയാദി ഖുബ്ബ നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.


(ഇആനത്ത് )



 (ശർഖാവി. 1/354)




അർത്ഥം:

തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്നു നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. അമ്പിയാക്കൾ, പണ്ഡിതന്മാർ, സച്ചരിതർ തുടങ്ങിയവരുടെ ഖബറുകൾ പരിപാലിക്കുന്നതും ഖുർബത്തിന്റെ ഭാഗമാണ്. കാരണം സിയാറത്ത് സജീവമാക്കാനും അതുകൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ. എന്നാൽ ദഖാഇർ എന്ന ഗ്രൻഥത്തിന്റെ കർത്താവ് പറഞ്ഞതും ഹജ്ജിന്റെ അദ്ദ്യായത്തിന്റെ ആദ്യഭാഗങ്ങളിൽ ഇഹ്‌യയുടെ സംസാരം അറിയിക്കുന്നതും വസീത്വ എന്ന ഗ്രൻഥത്തിൽ നാണയത്തിന്റെ സകാത്തിന്റെ അധ്യായത്തിൽ ഇമാം ഗസാലി(റ) യുടെ സംസാരം കോച്ചിപ്പിക്കുന്നതും ഖബ്ർ പരിപാലിക്കുന്നതിന്റെ താല്പര്യം ദർഗ്ഗകളിൽ ചെയ്യും പ്രകാരം അവരുടെ ഖബ്റുകൾക്കു മുകളിൽ കെട്ടിടവും ഖുബ്ബകളും പണിയുകയാണ് എന്നാണ്. അവരെ മറവുചെയ്യുന്നത് അവരുടെയോ അവരെ മറവുചെയ്യുന്നവരുടെയോ ഉടമസ്ഥതയിലുള്ള സ്ഥലത്താകുമ്പോഴാണിത്. ഖബറുകൾ തന്നെ പടുക്കുക എന്നല്ല അതിന്റെ താല്പര്യം. കാരണം അതിന് വിലക്ക് വന്നിട്ടുണ്ട്. പൊതുശ്‌മശാനങ്ങളിൽ കെട്ടിടവും ഖുബ്ബകളും പണിയാളുമല്ല. വിവക്ഷ. കാരണം അതിൽ മുസ്ലിംകൾക്ക് സ്ഥലം കുടുസ്സാക്കലുണ്ടല്ലൊ. (നിഹായത്തുൽ മുഹ്താജ്. (6/42)




അമ്പിയാക്കൾ, രക്തസാക്ഷികൾ പോലെയുള്ള സച്ചരിതരുടെ ഖബ്‌റുകൾ ഇതിൽ നിന്നൊഴിവാണ്. സിയാറത്ത് സജീവമാക്കാനും ബറക്കത്തെടുക്കാനും അവ കെട്ടിപ്പടുക്കാവുന്നതാണ്. അത് ഖുബ്ബ നിർമ്മിച്ചതും ആകാമെന്ന് ചിലർ പ്രസ്താവിച്ചിട്ടുണ്ട്. ഹലബി(റ) അതനുസരിച്ച് ഫത്‌വ കൊടുക്കുകയും ശൈഖ് സിയാദി ഖുബ്ബ നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. (ശർഖാവി. 1/354)


ഇബ്നു ഹജർ റ ഫതാവൽ കുബ്റയിൽ പറയുന്നു.


പ്രഭല വീക്ഷണം

പൊതു സ്മശാനത്ത് നിർമാണം പാടില്ലന്നും അതിൽ മഹത്തുക്കളുടേതും അല്ലാത്തതും വിത്യാസമില്ലന്നും

അതിന്റെ കാരണം മറ്റുള്ള വർക്ക് കൂടി അവകാശ പെട്ട സ്ഥലം ഒരാൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് '

(ഖബറിന്റെ മേൽ നിർമാണം നടത്തി എന്നതല്ല )

സ്വന്തം സ്ഥലത്ത് സാധാ ഖബറിന്മേൽ നിർമാണം കറാഹത്തുമാണ് 'മഹാന്മാരുടെ ഖബറ് പരിപാലിക്കൽ കൊണ്ട് വസ്വിയ്യത്ത് ചെയൽ അനുവദനീയമെന്ന് പറഞ്ഞത് പൊതുസ്മശാനമല്ലാത്തിടത്താണന്ന് വെക്കേണ്ടതാണ്

(ഫതാവൽ കുബ്റ)


المنقول المعتمد ... حرمة البناء في المقبرة المسبلة...  ولا فرق في ذلك بين قبور الصالحين والعلماء وغيره


وإن لم يحصل به تضييق في الحال لأنه يحصل به ذلك في الاستقبال ولأن من شأن البناء أن يضيق



فالحاصل من اضطراب وقع للشيخين فيها أن قولهما في الجنائز يكره البناء على القبر مرادهما بناء في ملك الشخص أو غيره بإذنه فإن أراد المسبلة أو الموقوفة كان مرادهما كراهة التحريم وما ذكراه في الوصايا محمول على غير البناء في المسبلة لما تقرر لك أولا (الفتاوى الكبري)

ഇതിൽ നിന്നും അദ്ധേഹത്തിന്റെ ഫതാവയിൽ പാടില്ലന്ന് പറഞ്ഞത് പൊതുസ്മശാനത്തെ പറ്റിയാ ണന്ന്  മനസ്സിലാക്കാം


' എന്നാൽ തുഹ്ഫയിൽ വെക്തമായി തന്നെ അനതിക്രതമല്ലാത്ത സ്ഥലത്ത് 

മഹത്തുക്കളുടെ ഖബറിന്റെ മേൽ കുബ്ബയും കെട്ടിടവും നിർമിക്കൽ പുണ്യമാണന്നും അതിന്ന് വസ്വിയ്യത്ത് ചെയ്യൽ സ്വഹീഹാണന്നും വെക്തമായി പറഞ്ഞിട്ടുണ്ട്


തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറയുന്നു

 وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج

പള്ളി നിർമിക്കൽ, പണ്ഡിതന്മാർപോലെയുള്ളവടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ എന്നിവ  പുണ്യമാണ് ഇത് 

പൊതുശ്‌മശാനത്തിലല്ലങ്കിൽ ആണ്

പണ്ഡിതൻപോലെയുള്ള മഹാന്മാരുടെ ഖബറിടം ശരിപ്പെടുത്തുന്നതും പുണ്യമാണ് . അത് പൊതുശ്‌മശാനത്തിലാണെങ്കിൽ പോലും. 

(തുഹ്ഫ)


എന്നാൽ ഫതാവൽ കുബ്റയിലെ ഈ വാചകത്തെ വളച്ചൊടിച്ചും  തുഹ്ഫയുടെ വാചകം മറച്ചുവെച്ചും  ഒഹാബികൾ ജനങ്ങളെ കബളിപ്പിക്കുകയാണ് പതിവ്


പൊതു സ്മാശാനത്ത് അതികാരമില്ലാതെ അനതിക്രതമായി നിർമിക്കുന്നതിനെ പറ്റിയാണ് ഫതാവയിലും മറ്റും പറഞ്ഞത് എന്നത് ഇതിൽ നിന്നും വെക്തമാണ്


എന്നാൽ അതികാരമുള്ള സ്ഥലത്ത് യാതൊരു കുഴപ്പമില്ലന്ന് മാത്രമല്ല അത് പുണ്യം കൂടിയാണന്ന് അദ്ധേഹം വെക്തമാക്കുകയും ചെയ്തിരിക്കുന്നു 'അതല്ലാം ഈ പുരോഹിതന്മാർ മറച്ചു വെച്ചിരിക്കുകയാണ്


ഇത്രയും പറഞ്ഞതിൽ നിന്നും മഹാന്മാരുടെ ഖബറിന്മേൽ ഖുബ്ബയുണ്ടാക്കൽ പുണ്യമാണന്നും അനുവദനീയമാണന്നും ഇബ്നു ഹജർ  റ അടക്കമുള്ള എല്ലാ ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരും അങ്ങീകരിച്ചതാണന്നും 


അത് പൊതുസ്മശാന മാവുമ്പോൾ അനതിക്രതമായ താണന്ന നിഗമനത്തിൽ മാത്രമാണ് ചിലർ വിരോധം പറഞ്ഞത് എന്നും അല്ലാതെ ഖബറിന്മേൽ നിർമാണം പാടില്ലാത്തത് കൊണ്ടല്ലന്നും മനസ്സിലാക്കാം


എന്നാൽ ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാർ തന്നെ പൊതു സ്മാശാനത്താണങ്കിലും പണ്ഡിതന്മാരുടെ മഹത്വം പരിഗണിച്ച് ഖുബ്ബ നിർമിക്കൽ അനുവദനീയമാണന്ന് പറഞ്ഞിട്ടുണ്ട് അതിന്റെ തെളിവ് നേരത്തെ പറഞ്ഞു കഴിഞ്ഞു'




അസ് ലം സഖാഫി 

പരപ്പനങ്ങാടി



Sunday, January 16, 2022

കബറിന് മുകളിലുള്ള ഖൂബ്ബ പൊളിച്ചു മാറ്റണമെന്ന് ചിലർ ഫത്‌വ നൽകിയിട്ടുണ്ടോ.*

 📙📘📓📒📔📕📗


*സംശയാ നിവാരണം ക്ലാസ്സ്റൂം*

➖➖➖🔷🔶➖➖➖

*വഹാബികളുടെ തട്ടിപ്പ്*


*വഹാബികളുടെ ചോദ്യം*

*✏ ചോദ്യം* *70*

                                *ഇമാം  ഷാഫി(റ) കബറിന് മുകളിലുള്ള ഖൂബ്ബ പൊളിച്ചു മാറ്റണമെന്ന് ചിലർ ഫത്‌വ നൽകിയിട്ടുണ്ടോ.*        


*📚✍🏻ഉത്തരം*.      



      ഇമാമുനാ ശാഫിഈ(റ) യുടെ ഖുബ്ബവരെ എന്ന പരാമർശത്തെ അധികാരിച് അല്ലാമാ ശർവാണി(റ) എഴുതുന്നു 

ഈ ഫത്വവ തള്ളപ്പെടേണ്ടതാണ് കാരണം ഇമാം ശാഫിഈ(റ)യുടെ ഖുബ്ബ ഇബ്നു അബ്ദിൽ ഹകമിന്റെ വീട് വഖ്ഫ് ചെയ്യുന്നതിന് മുന്ബേഉള്ളതാണ്

*(ശർവനി 3/198)*ﻭﻫﻮ ﻣﺮﺩﻭﺩ ; ﻷﻥ ﻗﺒﺔ ﺇﻣﺎﻣﻨﺎ ﻛﺎﻧﺖ ﻗﺒﻞ ﺍﻟﻮﻗﻒ ﺩﺍﺭ ﺍﺑﻦ ﻋﺒﺪ ﺍﻟﺤﻜﻢ

    

                  ഖരാഫയിൽ നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്ന ഫത്‌വ( അനധികൃതമായി കെട്ടിടം നിര്മിച്ചത്തിന്റെ നിജസ്ഥിതി അറിയപ്പെട്ടലാണെന്ന് വെക്കേണ്ടതാണ്.) നിജസ്ഥിതി അറിയില്ലെങ്കിൽ അവകാശത്തോടെ സ്ഥാപിച്ചതാണെന്നു വെച്ച് അത് അവിടെ നിർത്താവുന്നതാണ് . മുസ്ലിം നാടുകളിൽ ഉള്ള അന്യ മതസ്ഥരുടെ ദേവലായങ്ങളുടെ നിജസ്ഥിതി അറിയാത്തപ്പോൾ മുസ്ലിംകളുടെ കിഴിൽ താമസിക്കുന്ന അവർക്ക് അത് നാം അംഗുകാരിച്ചു കൊടുക്കാറുണ്ടല്ലോ . അതെ പോലെ വേണം ഇവയെയും കാണാൻ. സമുദ്രങ്ങളുടെയും വഴികളുടെയും ചാരത്തു നിർമിക്കപ്പെട്ട കെട്ടിടങ്ങളുടെ നിയമവും അതാണല്ലോ *(നിഹായ 8/371)* ﻭﻗﺪ ﺃﻓﺘﻰ ﺟﻤﺎﻋﺔ ﻣﻦ ﺍﻟﻌﻠﻤﺎﺀ ﺑﻬﺪﻡ ﻣﺎ ﺑﻨﻲ ﻓﻴﻬﺎ ، ﻭﻳﻈﻬﺮ ﺣﻤﻠﻪ ﻋﻠﻰ ﻣﺎ ﺇﺫﺍ ﻋﺮﻑ ﺣﺎﻟﻪ ﻓﻲ ﺍﻟﻮﺿﻊ ﻓﺈﻥ ‏[ ﺹ : 35 ‏] ﺟﻬﻞ ﺗﺮﻙ ﺣﻤﻼ ﻋﻠﻰ ﻭﺿﻌﻪ ﺑﺤﻖ ﻛﻤﺎ ﻓﻲ ﺍﻟﻜﻨﺎﺋﺲ ﺍﻟﺘﻲ ﺗﻘﺮ ﺃﻫﻞ ﺍﻟﺬﻣﺔ

ﻋﻠﻴﻬﺎ ﻓﻲ ﺑﻠﺪﻧﺎ ﻭﺟﻬﻠﻨﺎ ﺣﺎﻟﻬﺎ ، ﻭﻛﻤﺎ ﻓﻲ ﺍﻟﺒﻨﺎﺀ ﺍﻟﻤﻮﺟﻮﺩ ﻋﻠﻰ ﺣﺎﻓﺔ ﺍﻷﻧﻬﺎﺭ ﻭﺍﻟﺸﻮﺍﺭﻉ ،   نهاية

            നിഹായയുടെ പ്രസ്തുത പരാമർശം എടുത്ത് വെച്ച് അല്ലാമ ഷാർവാനി(റ) എഴുതുന്നു            ഈ വിശദീകരണം കൊണ്ട് ഇമാം ഷാഫിഇ (റ)യുടെ ഖുബ്ബവരെ എന്ന പരാമർശം തള്ളിപോവുന്നതാണ് *(ശർവാനി 3/197)*


        ﻗﻮﻟﻪ ﻭﻗﺪ ﺃﻓﺘﻰ ﺟﻤﻊ ﺇﻟﺦ ‏) ﺍﻷﻭﺟﻪ ﺧﻼﻑ ﻫﺬﺍ ﺍﻹﻓﺘﺎﺀ ﻣﺎ ﻟﻢ ﻳﺘﺤﻘﻖ ﺍﻟﺘﻌﺪﻱ ﻓﻲ ﺑﻨﺎﺀ ﺑﻌﻴﻨﻪ ﻭﺇﻻ ﻓﻤﺎ ﻣﻦ ﺑﻨﺎﺀ ﻟﻢ ﻳﺘﺤﻘﻖ ﺃﻣﺮﻩ ﺇﻻ ﻭﻫﻮ ﻣﺤﺘﻤﻞ ﻟﻠﻮﺿﻊ ﺑﺤﻖ ﻓﻠﻴﺘﺄﻣﻞ ﺳﻢ ﻭﺗﻘﺪﻡ ﻋﻦ ﺍﻟﻨﻬﺎﻳﺔ ﻣﺎ ﻳﻮﺍﻓﻘﻪ ‏( ﻗﻮﻟﻪ ﺣﺘﻰ ﻗﺒﺔ ﺇﻣﺎﻣﻨﺎ ﺍﻟﺸﺎﻓﻌﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺇﻟﺦ ‏) ﻫﺬﺍ ﺍﻹﻓﺘﺎﺀ ﻣﺮﺩﻭﺩ ﻷﻥ ﻗﺒﺔ ﺇﻣﺎﻣﻨﺎ ﻛﺎﻧﺖ ﻗﺒﻞ ﺍﻟﻮﻗﻒ ﺩﺍﺭ ﺍﺑﻦ ﻋﺒﺪ ﺍﻟﺤﻜﻢ ﻉ ﺵ


പ്രസ്തുത ഫത്‌വയെ അധികാരിച്ച് ഇബ്നു ഖാസിം(റ) എഴുതുന്നു  ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ ആതിർ കവിയൽ ഉറപ്പാകത്തിരിക്കുമ്പോൾ     നല്ല അഭിപ്രായം ഈ ഫത്വവയുടെ മാറ്റമാണ്. അല്ലാത്ത പക്ഷം കാര്യം ഉറപ്പില്ലാത്ത ഏതൊരു കെട്ടിടവും അവകാശ പ്രകാരം എടുത്തതാകനുള്ള സാധ്യതയാണല്ലോ *(ഹാശിയാത്തു ഇബ്നിഖാസിം 3/198)*


          എന്നാൽ ഇമാം ശാഫിഈ(റ)യുടെ ഗുബ്ബ സ്ഥിതി ചെയ്യുന്നത് വഖ്ഫ്  ചെയ്ത സ്ഥലത്ത് അല്ലെന്നതാണ് യാഥാർഥ്യം .ഇക്കാര്യം അല്ലാമാ ഷാർവാനി(റ) വ്യക്തമാകുന്നത് കാണുക . ഇമാമുനാ ശാഫിഈ(റ)യുടെ ഗുബ്ബ അതിൽ നിന്ന് ഒഴിവാണ് . കാരണം ഇബ്നു അബ്ദിൽ ഹകമിന്റെ വീട്ടിലാണ് അത് സ്ഥിതി ചെയ്യുന്നത് .ഇമാം ശാഫിഈ(റ)യെ മറവുചെയ്യപ്പെട്ട സ്ഥലം അന്ന് തമാസമുള്ളതായിരുന്നു. ഇമാം ശാഫിഈ(റ)യുടെ ജാനസ അങ്ങായിലൂടെ കൊണ്ടുവന്നു അവിടെ വെക്കുകയാണുണ്ടായത് . പാർവ്വത്തിന്റെ അടിവരത്തുള്ള സ്ഥലമാണ് പൊതു സ്മശാനമക്കപ്പെട്ടത്. അതിനാൽ ഇതിനെതിരായി പറയുന്നവരെ പരിഗണിക്കേണ്ടതില്ലലോ 

        ഒരു സ്ഥലത്തു പണിത കെട്ടിടത്തിന്റെ നിജസ്ഥിതി അറിയുന്ന രൂപത്തിലേക്കാണു ഇബ്നു അബ്ദിസ്സലാം കൊടുത്ത ഫത്വവാ ബാധകമാവുന്നത് .ഇനി കെട്ടിടം പണിതത് ഒരു സ്ഥലം സ്മശാനമായി വഖ്ഫ് ചെയ്യുന്നതിന്റെയോ മുമ്പാണെന്നോ ശേഷമാണെന്നോ എ നറിയപ്പെടാത്ത സാഹചര്യത്തിൽ അവകാശത്തോടെ നിര്മിച്ചതാണെന്നു വച്ച് അതവിടെ നിലനിർത്താവുന്നതാണ് . മുസ്ലിം നാടുകളിൽ ഉള്ള അന്യ മതസ്ഥരുടെ ദേവാലയങ്ങളുടെ നിജസ്ഥിതി അറിയാത്തപ്പോൾ മുസ്ലിംകളുടെ കിഴിൽ താമസിക്കുന്ന അവർക്ക് അത് നാം അംഗുകാരിച്ചു കൊടുക്കാറുണ്ടല്ലോ അതെ പോലെ വേണം ഇവയെയും കാണാൻ. സമുദ്രങ്ങളുടെയും വഴികളുടെയും ചാരത്തു നിർമിക്കപ്പെട്ട കെട്ടിടങ്ങളുടെ നിയമവും അതാണല്ലോ  *(ശർഖാവി 1/354)*

                                ഈ പറഞ്ഞതെല്ലാം പൊതു ശ്മശാനത്ത് ബിൽഡിംഗ് നിർമിക്കുമ്പോൾ മറ്റുള്ളവരുടെ അവകാശം ഒരാൾ കൈവശം ചെയ്യൽ ഉണ്ട് അത് പാടില്ല എന്ന അടിസ്ഥാനനത്തിൽ ആണ് 

മഹാന്മാരുടെ കബറിന്മേൽ ഖുബ്ബയുണ്ടാകൽ തെറ്റായത് കൊണ്ടല്ല  

    ഇമാം ഷാഫി(റ) തന്നെ ഉമ്മിൽ പൊതു സ്മശാനതല്ലാതെ നിർമിക്കപ്പെട്ട ഗുബ്ബ പൊളികേണ്ടതില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് 

  

*📚✍🏻ഷാഫി ഇമാം(റ) പറയുന്നു*

      മരിച്ചവർ ജീവിത കാലത്തു അവരുടെ ഉടമസ്‌തദയിൽ ഉള്ളതോ അനന്തരവകാശികളുടെ ഉടമസ്ഥതയിൽ ഉള്ളതോ ആണെങ്കിൽ കബറിന് മേൽ നിര്മിക്കപ്പെട്ടത് പൊളിക്കപെടരുത് . അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത് 

ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ  മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്

فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم ، لم يهدم شيء أن يبنى منها ، وإنّما يُهدم إن هدم ، مالا يملكه أحد ، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631( .

*📚✍🏻ഇമാം ഇബ്നുഹജർ(റ) തന്നെ തുഹ്ഫയിൽ പറയുന്നത് കാണുക*

      പുണ്യകര്മങ്ങളെ കൊണ്ട് വാസിയത്ത് സ്വഹീഹാവുന്നതാണ് പുണികര്മങ്ങൾക്ക് ഉദാഹാരണം പള്ളിപരിലാനം , പണ്ഡിതന്മാർ പോലെത്തവരുടെ ഖബറിൻ മേൽ ഖുബ്ബ നിർമിക്കുക പോലെയുള്ളവ ചെയ്യലാ/1]  وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها3, 6:4: تحفة المحتاجഇതിൽ നിന്ന് മഹാന്മാരുടെ ഖബറിൽ മേൽ ഖുബ്ബ ആരും വിരോധിച്ചിട്ടില്ല അതിൽ തർക്കമില്ല എന്നും മാനസ്സിലാകാം

    അത് പൊതുസ്മശാനത്താവുമ്പോൾ മറ്റുള്ളവരുടെ അവകാശം അനധികൃതമായി എടുക്കൽ ഉള്ളത് കൊണ്ട് ചിലർ പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്    

    മഹാന്മാർക്ക് ചില അവകാശമുള്ളത് കൊണ്ട് അവരെ ബഹുമാനിക്കലും അവരെ സിയാറത്തിന് വരുന്നവർക് സൗകര്യപെടുത്താലും പരിഗണിച്ചു അത് അനാധികൃതമാവില്ല എന്നാണ് പണ്ഡിതന്മാർ ധാരാളം ആളുകളുടെ വീക്ഷണം .

മുല്ലാ അലിയ്യുൽ ഖാരി മിശ്കാത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നത് കാണുക

ജനങ്ങൾ സിയാറത്ത് ചെയ്യാനും ഇരുന്ന് വിശ്രമിക്കാനും വേണ്ടി പ്രസിദ്ധരായ പണ്ഡിതന്മാരുടെയും മശാഇഖുമാരുടെയും ഖബറുകൾക്ക് മുകളിൽ കെട്ടിടം പണിയുന്നതിനെ സലഫുകൾ അനുവദിച്ചിരുന്നു  *(മിർഖാത്ത് 2/372)*

ﻭﻓﻲ ﺷﺮﺡ ﺍﻟﺘﻮﺑﺸﺘﻲ ﻋﻠﻰ ﺍﻟﻤﺼﺎﺑﻴﺢ : ﻭﻗﺪ ﺃﺑﺎﺡ ﺍﻟﺴﻠﻒ ﺍﻟﺒﻨﺎﺀ ﻋﻠﻰ ﻗﺒﻮﺭ ﺍﻟﻤﺸﺎﻳﺦ ﻭﺍﻟﻌﻠﻤﺎﺀ ﺍﻟﻤﺸﻬﻮﺭﻳﻦ ﻟﻴﺰﻭﺭﻫﻢ ﺍﻟﻨﺎﺱ ﻭﻟﻴﺴﺘﺮﻳﺤﻮﺍ ﺑﺎﻟﺠﻠﻮﺱ ﻓﻴﻬﺎ ﺍﻫـ

📚 ✍🏻 *ഇമാം ബുജൈരിമി പറയുന്നു*

  പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത് 

*(ബുജൈരിമി 1/496)*

ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫـ

  🌴🌴🌴🌴🌴🌴🌴


_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

*+91 81294 69100*


  🔹🔹🔹🔹🔹🔹🔹

Friday, January 14, 2022

متشابه الاستواء

 الاستواء.


قال الإمام الباقلاني المالكي تلميذ مالك الصغير في كتاب "الإنصاف فيما يجب اعتقاده ولا يجوز الجهل به" منذ أكثر من ألف ومئة سنة : 


[ واستواؤه لا يشبه استواء الخلق، ولا نقول أن العرش له قرار ( أي ليس بالاستقرار ) ولا مكان ( أي أن العرش ليس مكانًا لله )، لأن الله كان ( أي في الازل ) ولا مكان، فلما خلق المكان، لم يتغير عما كان ].

Wednesday, January 12, 2022

ശൈഖില്ലാത്തവന്റെ നിസ്ക്കാരം

 *ശൈഖില്ലാത്തവന്റെ നിസ്ക്കാരം*


_✒️മൗലാനാ നജീബുസ്താദ്_


*❓പ്രശ്നം:* ഏതെങ്കിലുമൊരു ആത്മീയ ശൈഖിനെ സ്വീകരിക്കാത്തവർ നിസ്ക്കാരത്തിൽ ചൊല്ലേണ്ട വജ്ജഹ്തു വജ്ഹിയ, ഖശഅ ലക സംഈ വ ബസ്വരീ തുടങ്ങിയ ദിക്റുകളൊന്നും ചൊല്ലാൻ പാടില്ലെന്നും അത്തരക്കാർ ചൊല്ലുന്നത് കളവായിത്തീരുമെന്നും അതിനാൽ ശരിയായ രീതിയിൽ നിസ്ക്കരിക്കാൻ പോലും ഒരു ശൈഖ് വേണമെന്നും ഒരു ത്വരീഖത്തുകാരന്റെ പ്രസംഗത്തിൽ കേട്ടു. എനിക്കൊരു ത്വരീഖത്തും ശൈഖുമില്ല. പറയപ്പെട്ട ദിക്റുകൾ ഞാൻ ചൊല്ലേണ്ടതില്ലേ? ഫിഖ്ഹിന്റെ കിതാബുകളിൽ അത്തരമൊരു ചർച്ചയുണ്ടോ? ഉത്തരം നൽകി സഹായിക്കണമെന്നപേക്ഷിക്കുന്നു.


*✅ഉത്തരം:* മനസ്സും പ്രവൃത്തിയും ചൊല്ലുമെല്ലാം യോജ്യമായിരിക്കേണ്ട കാര്യം ഫുഖഹാഅ് ചർച്ച ചെയ്യാതിരിക്കില്ലല്ലോ. വജ്ജഹ്തു ചൊല്ലുമ്പോളും ഖശഅ ലക പോലുള്ള ദിക്റുകൾ ചൊല്ലുമ്പോളും അതിന്റെ അർത്ഥം ആലോചിച്ചു കൊണ്ടു നിർവ്വഹിക്കൽ സുന്നത്താണന്നു ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ 2-102. 


വജ്ജഹ്തു ചൊല്ലുമ്പോൾ തന്റെ ശരീരമാസകലം അല്ലാഹുവിലേക്കു തിരിച്ചുവെന്നാണ് അതിന്റെ അർത്ഥമെന്നും തത്സമയം ഈ പ്രതിജ്ഞ സത്യസന്ധമായിരിക്കാൻ ശ്രദ്ധവേണ്ടതാണെന്നും ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ: 2-30. അതുപോലെ റുകൂഇൽ ഖശഅ ലക സംഈ പറയുമ്പോൾ അതു സത്യ സന്ധമായിരിക്കാൻ ശ്രദ്ധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ: 2-61. ഇതൊക്കെ ഒരു ശൈഖോ കൈതുടർച്ചയോ ഇല്ലാതെ അസാധ്യമാണെന്ന് അവരാരും പറഞ്ഞിട്ടുമില്ല. വ്യാജ ത്വരീഖത്തുകാരുടെ കുപ്രചാരണം വരെ ദീനിന്റെ ഇമാമുകളാരും ഈ വകയൊന്നും പറഞ്ഞിട്ടില്ല. മാത്രമല്ല, ഈ ദിക്റുകളിൽ പറഞ്ഞ പ്രകാരം സകലാവയവങ്ങളും അല്ലാഹുവിനു വിധേയപ്പെടുകയും കീഴ് വണങ്ങുകയും ചെയ്യുന്ന നിലവാരത്തിലേക്കെത്തിച്ചേരാത്തവരും ഈ ദിക്റുകൾ ചൊല്ലേണ്ടതാണെന്നും കാരണം ഇങ്ങനെ ചൊല്ലാൻ ശർഅ് പുണ്യമായി കൽപിച്ചിട്ടുള്ളതാണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുമുണ്ട്. ശർവാനി 2-61. മറിച്ചുള്ളതെല്ലാം വ്യാജന്മാരുടെ ബഡായികളാണ്.


(പ്രശ്നോത്തരം: 2019 സെപ്തംബർ).

Monday, January 10, 2022

ഇബ്നു_തീമിയ

 *ഇബ്നു_തീമിയ്യ*



_✒️മുഫ്തി: താജുല്‍ ഉലമാ സ്വദഖത്തുല്ല മുസ്ലിയാര്‍ വണ്ടൂര്‍_


*❓ചോദ്യം:* ഇബ്നു തീമിയ്യയെ സംബന്ധിച്ച് വിശദവിവരം അറിയാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ ഉലമാക്കൾ അദ്ദേഹത്തെ എതിർക്കുന്നുവെങ്കിലും മറ്റു ചില ഉലമാക്കൾ അദ്ദേഹത്തെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ വാക്കുകൾ തെളിവായി എടുക്കുകയും ചെയ്യുന്നു. ചില മഹാൻമാരുടെ ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ ഖൗലുകൾ എടുത്തുദ്ധരിച്ചു കാണുന്നു. അദ്ദേഹം ശൈഖുൽ ഇസ്ലാം ആണോ? അദ്ദേഹത്തെപ്പറ്റി നാം എന്തു മനസ്സിലാക്കണം? തെളിവു സഹിതം വിവരിച്ചാലും.


*✅ഉത്തരം:* ഇബ്നു തീമിയ്യ: ഹമ്പലി മദ്ഹബിലെ പിൻഗാമികളുടെ നേതാവാണെന്ന് ഫതാവൽ കുബ്റ 4-23ൽ പ്രസ്‌താവിക്കപ്പെട്ടിട്ടുണ്ട്. ആ നിലക്കാണ് തന്റെ വാക്കുകൾ ചില ഇമാമുകൾ തെളിവായി ഉദ്ധരിക്കുന്നത്. പക്ഷേ, ഹമ്പലി മദ്ഹബെന്നല്ല മറ്റെല്ലാ മദ്ഹബുകളും പുറം ചാടിക്കൊണ്ടുള്ള പല പിഴച്ച അഭിപ്രായങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയാൽ ഒന്നു മാത്രമേ പോകൂ, റസൂലി(സ)ന്റെ പുണ്യ ഖബറിടം സിയാറത്ത് ചെയ്യുന്നതിനായി യാത്ര ചെയ്യൽ കുറ്റകരമാണ്, തവസ്സുൽ-ഇസ്തിഗാസ കുഫ്‌റാണ്, നമസ്കാരം കരുതിക്കൂട്ടി ഒഴിച്ചാൽ ഖസാ വീട്ടേണ്ടതില്ല എന്നിവ അവയിൽ ചിലത് മാത്രമാണ്.


ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിലെ വിവിധ നേതാക്കൾക്ക് ഖാൻ ബഹ്ദൂർ, റായ് ബഹദൂർ, ഖാൻ സാഹിബ് എന്നിങ്ങനെ പല സ്ഥാനരപ്പേരുകളും നൽകിയിരുന്ന പോലെ പണ്ഡിതനേതാക്കൾക്ക് ശംസുൽ ഉലമാ എന്ന ടൈറ്റിലും നല്കപ്പെട്ടിരുന്നു. ഈ സ്ഥാനം നൽകപ്പെടുന്ന പണ്ഡിതന് സ്ഥാനവസ്ത്രമായി ഒരു ജുബ്ബയും ഒരു മെഡലും പുറമെ മാസംതോറും 10ക. വസീഫയും ലഭിച്ചിരുന്നു. ശാഹ് മുഹമ്മദ് അബ്ദുൽ വഹ്ഹാബ് ഹസ്രത്ത്, തന്റെ വിയോഗാനന്തരം അബ്ദുൽ ജബ്ബാർ ഹസ്രത്ത് എന്നിവർ തൽസ്ഥാനം നേടിയിരുന്നു. അതുപ്രകാരം മുസ്ലിം ഭരണാധികാരികൾ പല പണ്ഡിതന്മാർക്കും ശൈഖുൽ ഇസ്ലാം എന്ന സ്ഥാനപ്പേർ നൽകിയിരുന്നു. ഇബ്നുതീമിയ്യയും ഭരണാധികാരികളുടെ ഈ സ്ഥാനപ്പേർ നേടിയ പണ്ഡിതനായിരുന്നു. ഇതനുസരിച്ച് പലരും അദ്ദേഹത്തെ ശൈഖുൽ ഇസ്ലാം എന്ന് പറയാറുണ്ട്.


ഇബ്നു തീമിയ്യയെക്കുറിച്ച് ഇമാം ഇബ്നു ഹജർ(റ) പ്രസ്താവിക്കുന്നത് കാണുക:


“അല്ലാഹു നിന്ദ്യനും കേടിയും ഹഖ്ഖിനെ തൊട്ട് അന്ധനും ബധിരനും ആക്കിയ ദേഹമാണ് ഇബ്നു തൈമിയ്യ. ഇക്കാര്യം തന്റെ നികൃഷ്ടാവാസ്ഥയും വ്യാജങ്ങളും വിവരിക്കുന്ന കൂട്ടത്തിൽ ഇമാം അബുൽ ഹസനിസ്സുബ്കി (റ), മകൻ താജുസ്സുബ്കി (റ), ശൈഖ് ഇസ്സുബ്നു ജമാഅ:(റ) തുടങ്ങിയ തന്റെ സമകാലീനരും അല്ലാത്തവരുമായ വിവിധ മദ്ഹബുകളിലെ പ്രമുഖരായ ഇമാമുകൾ വ്യക്തമാക്കിയതത്രെ. താൻ പിൻഗാമികളായ സൂഫിവര്യൻമാരെ മാത്രമല്ല, ഖലീഫ ഉമർ(റ) ഖലീഫ അലി(റ) തുടങ്ങിയ സഹാബി പ്രമുഖരെ പോലും എതിർത്തു സംസാരിച്ചിട്ടുണ്ട്. ഈ നിലക്ക് ഇബ്നുതീമിയ്യ സ്വയം വഴി പിഴക്കുകയും ഇതരരെ പിഴപ്പിക്കുകയും ചെയ്യുന്ന ആളും ജാഹിലും മുബ്തദിഉം അതിക്രമിയുമാണെന്ന് വിശ്വസിക്കുകയും തന്റെ വാക്കിന് യാതൊരു വിലയും കല്പ്പിക്കാതെ ചവറ്റുകൊട്ടയിലേക്കെറിയപ്പെടേണ്ടതുമാണ്." 

(ഫതാവൽ ഹദീസിയ്യ : പേജ് 83, 84)


“സ്വയം വഴി പിഴക്കുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്യുന്ന ആളാണ് ഇബ്നുതൈമിയ്യ എന്ന് ഇസ്സുബ്നുജമാഅ (റ)യും മുബ്തദിആണെന്ന് ഇമാം സുബ്കിയും പ്രസ്താവിച്ചിരിക്കുന്നു." 

(തുഹ്ഫ: 1-4, നിഹായ: 1-7)


ഇബ്നു തൈമിയ്യ വിവിധ വിഷയങ്ങളിൽ മഹാപണ്ഡിതനായിരുന്നെങ്കിലും തന്റെ ബുദ്ധിക്ക് എന്തോ പിടിപെട്ടിരുന്നുവെന്നാണ് ഇബ്നുബത്തൂത്തയുടെ അഭിപ്രായം.


(സമ്പൂര്‍ണ്ണ ഫതാവാ പേജ്: 251,252).


_Ahibbau Moulana Whatsapp Group_

_+918281430730._

Saturday, January 8, 2022

തബ്ലീഗ് ജമാഅത്ത് വിശദപഠനം ടെലിഗ്രാം ലിങ്ക് തുറക്കുക

 https://t.me/thableeg


തബ്ലീഗ് ജമാഅത്ത് വിശദപഠനം ടെലിഗ്രാം ലിങ്ക് തുറക്കുക






Thursday, January 6, 2022

ഇജ്മമാ ഉ ഹുജ്ജത്താണ്

 قال الإمام الحافظ السبكي رضي الله عنه في كتابه (( طبقات الشافعية الكبرى ))

ج2ص243 ما نصُّه:

[[ قال البيهقي في (( كتاب المدخل )):أخبرنا أبو عبد الله الحافظ، أخبرني أبو عبد الله الزُّبير بن عبد الواحد الحافظ الأَسَدابَاذِيّ، قال: سمعت أبا سعيد محمد بن عُقَيل الفرْيابيّ، يقول: قال المُزَنِيّ، أو الربيع: كنا يوما عند الشافعيّ، بين الظهر والعصر، عند الصَّحْن في الصُّفَّة، والشافعيّ قد استند، إما إلى الأُسْطُوانة، وإما قال غيرها، إذ جاء شيخ عليه جُبَّة صوف، وعمامة صوف، وإزار صوف، وفي يده عُكَّازة، قال: فقام الشافعيّ، وسوَّى عليه ثيابَه، واستوى جالساً، قال: وسلَّم الشيخ، وجلس، وأخذ الشافعيّ ينظر إلى الشيخ هَيْبَةً له؛

إذ قال له الشيخ: أَسْألُ؟

قال الشافعيّ: سَلْ.

قال: إيش الحُجَّة في دين الله؟

فقال الشافعيّ: كتابُ الله.

قال: وماذا؟

قال: وسنّة رسول الله صلى الله عليه وسلم.

قال: وماذا؟

قال: اتِّفاق الأمَّة.

قال: مِن أين قلتَ اتِّفاق الأمَّة؟

قال: مِن كتاب الله.

قال: مِن أين في كتاب الله؟

قال: فتدبَّر الشافعيّ ساعة.

فقال الشيخ: قد أجَّلتُكَ ثلاثة أيَّام ولياليها، فإن جئتَ بحجَّةٍ من كتاب الله في الاتِّفاق، وإلا تُبْ إلى الله عز وجل.

قال: فتغيَّر لون الشافعيّ، ثم إنه ذهب، فلم يخرج ثلاثة أيَّام ولياليهنّ.

قال: فخرج إلينا في اليوم الثالث، في ذلك الوقت، يعني بين الظهر والعصر، وقد انتفخ وجهُه ويداه ورجلاه، وهو مِسْقام، فجلس، قال: فلم يكن بأسرع من أن جاء الشيخ، فسلَّم، وجلس؛

فقال: حاجتي.

فقال الشافعيّ: نعم، أعوذ بالله من الشيطان الرجيم، بسم الله الرحمن الرحيم، قال عز وجل:

{ ومن يُشاقق الرسول من بعد ما تبين له الهدى ويتبع غير سبيل المؤمنين نوله ما تولى ونصله جهنم وساءت مصيرا } لا نُصْليه على خلاف المؤمنين إلا وهو فرض.

فقال: صدقتَ، وقام، وذهب.

قال الفِرْيَابِي: قال المُزَنِيّ، أو الربيع:قال الشافعيّ: لما ذهب الرجل، قرأت القرآن في كل يوم وليلة ثلاثة مرات، حتى وقفت عليه.

قلت– القائل الحافظ السبكي -:إن ثبتتْ هذه الحكاية،فيمكن أن يكون هذا الشيخ الخِضْر عليه السلام؛ وقد فهمه الشافعي حين أجَّله، واستمع له، وأصغى لإغلاظه في القول، واعتمد إشارَته. وسند هذه الحكاية صحيحٌ، لا غُبار عليه. ]]. انتهى بنصِّه

Monday, January 3, 2022

വഖ്ഫിന്റെ മതം

 2022 JAN 01 പഠനം ലേഖനങ്ങള്‍ സമകാലികം

● മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ

  

വഖ്ഫിന്റെ മതം



ദാനധർമത്തിന് വലിയ മഹത്ത്വം കൽപിക്കുന്നുണ്ട് വിശുദ്ധ ഇസ്‌ലാം. വിശ്വാസിയുടെ ഇഹപര വിജയത്തിന് നിദാനമാണ് അതെന്ന് ഉദ്‌ഘോഷിക്കുന്ന മതം അക്കാര്യത്തിൽ വലിയ പ്രോത്സാഹനം തന്നെ നൽകി. ഇസ്‌ലാം പരിചയപ്പെടുത്തുന്ന വിവിധയിനം ധർമങ്ങളിൽ സുപ്രധാനമാണ് വഖ്ഫ്. വസ്തു നിലനിർത്തിക്കൊണ്ട് തന്നെ പ്രയോജനം നേടാവുന്ന ധനം അനുവദനീയമായ മാർഗത്തിൽ മാറ്റി വെക്കുന്നതാണ് വഖ്ഫ്. മരണാനന്തരവും പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കുന്ന കർമമായിട്ടാണ് വഖ്ഫിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. തിരുനബി(സ്വ) പറഞ്ഞു: ‘മനുഷ്യന്റെ മരണത്തോടെ മൂന്ന് വഴികളിലൂടെയുള്ളതല്ലാത്ത പ്രവർത്തന ഫലങ്ങളെല്ലാം ഇല്ലാതെയാകും; സ്ഥായിയായ ധർമം, ഉപകാരപ്രദമായ അറിവ്, അവനു വേണ്ടി പ്രാർഥിക്കുന്ന സദ്‌വൃത്തനായ സന്താനം’ (മുസ്‌ലിം). ഹദീസിലെ സ്ഥായിയായ ധർമം എന്നതിന്റെ വിവക്ഷ വഖ്ഫാണെന്ന് പണ്ഡിതലോകം വ്യക്തമാക്കുന്നു.

വഖ്ഫ് ചെയ്യുന്നതിന് മുസ്‌ലിംലോകം വലിയ പ്രാധാന്യം കൽപ്പിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തിയുണ്ട്. സ്വഹാബിമാരിൽ സാമ്പത്തികശേഷിയുള്ള എല്ലാവരും വഖ്ഫ് ചെയ്യുകയുണ്ടായി (തുഹ്ഫ 6: 236). അൻസാറുകളായ എൺപത് പേർ വഖ്ഫ് ചെയ്തിരുന്നതായി ഇമാം ശാഫിഈ(റ) രേഖപ്പെടുത്തുന്നു. ഇസ്‌ലാമിലെ ആദ്യ വഖ്ഫ് ഉമർ(റ)ന്റേതാണ്. ഖൈബർ യുദ്ധത്തിൽ ഗനീമത്തായി ലഭിച്ച വിഹിതമാണ് അദ്ദേഹം വഖ്ഫ് ചെയ്തത്. യുദ്ധാനന്തരം തിരുനബി(സ്വ)യെ സമീപിച്ച് തനിക്ക് ഖൈബറിൽ ഏറെ മൂല്യമുള്ള കുറച്ച് സ്ഥലം കിട്ടിയെന്നും അതെന്ത് ചെയ്യണമെന്നും ഉമർ(റ) ചോദിച്ചു. താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ വസ്തു നിലനിർത്തിക്കൊണ്ട് തന്നെ ധർമം ചെയ്യാമല്ലോ എന്നായിരുന്നു നബി(സ്വ)യുടെ മറുപടി. ഉടനെ ഉമർ(റ) ആ സ്ഥലം മുഴുവൻ വഖ്ഫ് ചെയ്തതായി പ്രഖ്യാപിച്ചു. പിന്നീട് പറഞ്ഞു: ഈ ഭൂമി വിൽക്കാനോ ദാനം ചെയ്യാനോ അനന്തരമായി നൽകാനോ പാടില്ല. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ദരിദ്രർ, കുടുംബ ബന്ധുക്കൾ, മോചനം ആഗ്രഹിക്കുന്ന അടിമകൾ, യോദ്ധാക്കൾ, യാത്രക്കാർ, അതിഥികൾ എന്നിവർക്ക് നൽകണം (ബുഖാരി, മുസ്‌ലിം).

ഇസ്‌ലാമിലെ ആദ്യ വഖ്ഫിനെ സംബന്ധിച്ച പ്രസ്തുത ഹദീസ് വഖ്ഫ് നിയമങ്ങളുടെ അടിസ്ഥാനമാണ് (ഫത്ഹുൽ ബാരി 5: 402).

മദീനയിൽ ശുദ്ധജല ദൗർലഭ്യം നേരിട്ടപ്പോൾ ഉസ്മാൻ(റ) മുപ്പത്തി അയ്യായിരം ദിർഹം ചെലവഴിച്ച് ബിഅ്ർ റൂമാ എന്ന കിണർ വാങ്ങി വഖ്ഫ് ചെയ്തതും ചരിത്രത്തിൽ കാണാം.

ഇസ്‌ലാമിക സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിയിൽ വഖ്ഫ് സമ്പ്രദായം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആത്മീയ കേന്ദ്രങ്ങളായ മസ്ജിദുകൾ പണിയുന്നതിന് മാത്രമല്ല; മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവക്ക് വേണ്ടി വഖ്ഫ് ചെയ്യുന്നതിലുടെ സമ്പത്തിന്റെ വികേന്ദ്രീകരണവും തൽഫലമായി ദാരിദ്ര്യ നിർമാർജനവുമാണ് സാധ്യമാവുന്നത്. പഴയ കാലത്തെ മിക്കവാറും വഖ്ഫുകൾ മസ്ജിദുകൾക്ക് വേണ്ടിയും അവ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന വൈജ്ഞാനിക കേന്ദ്രങ്ങൾക്ക് വേണ്ടിയുമായിരുന്നുവെന്ന് മനസ്സിലാക്കാനാവും. ഇത് ഇസ്‌ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക പുരോഗതിക്ക് വലിയ സഹായകമായി.


വഖ്ഫിന്റെ നിബന്ധനകൾ


സുപ്രധാനമായൊരു ആരാധനയെന്ന നിലയിൽ വഖ്ഫ് സാധുവാകുന്നതിന് ചില നിബന്ധനകൾ ഇസ്‌ലാം മുന്നോട്ടുവെക്കുന്നുണ്ട്. വഖ്ഫിന്റെ സാധുതക്കും ഫലപ്രാപ്തിക്കും അനിവാര്യമായതാണവയത്രയും. ഒന്ന്. ദാതാവ് സൗജന്യ ദാനം ചെയ്യാൻ അർഹതയുള്ളവനായിരിക്കുക. അതുകൊണ്ടുതന്നെ പ്രായപൂർത്തിയാകാത്ത കുട്ടി, ഭ്രാന്തന്മാർ എന്നിവരുടെ വഖ്ഫ് സ്വീകാര്യമാകില്ല.

വഖ്ഫ് ചെയ്യുന്ന വസ്തു നിർണിതവും ദാതാവിന് ഉടമാവകാശമുള്ളതും വസ്തു നശിപ്പിക്കപ്പെടാതെ പ്രയോജനം നൽകുന്നതുമായിരിക്കുക എന്നതാണ് രണ്ടാമത്തേത്. താമസിക്കാനായി വീടും കുടിവെള്ളത്തിനായി കിണറും വഖ്ഫ് ചെയ്യാം. എന്നാൽ ഭക്ഷണ സാധനങ്ങളോ മെഴുകുതിരി പോലോത്തവയോ വഖ്ഫ് ചെയ്യാവുന്നതല്ല. വസ്തു നിലനിർത്തിക്കൊണ്ട് തന്നെയുള്ള പ്രയോജനം നൽകാത്തതാണ് കാരണം. സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുവകകൾ മാത്രമേ വഖ്ഫ് ചെയ്യാനാകൂ. വഖ്ഫ് ചെയ്യുന്ന വസ്തു എന്താണെന്നും ആർക്കാണ് വഖ്ഫ് ചെയ്യുന്നതെന്നും കൃത്യമായി നിർണയിച്ചിരിക്കണം. തന്റെ രണ്ടാലൊരു ഭൂസ്വത്ത് വഖ്ഫ് ചെയ്തു എന്ന് പറഞ്ഞാലും രണ്ട് പള്ളികളിൽ ഒന്നിന് വേണ്ടി എന്ന് പറഞ്ഞ് വഖ്ഫ് ചെയ്താലും സ്വീകാര്യത നഷ്ടമാകും. ആദ്യത്തേതിൽ വഖ്ഫ് സ്വത്തിനെയും രണ്ടാമത്തേതിൽ ഗുണഭോക്താവിനെയും കൃത്യമായി നിർണയിച്ചില്ലെന്നതാണ് കാരണം. എന്തിന് വേണ്ടിയാണോ വഖ്ഫ് ചെയ്യുന്നത് അത് നിലവിലുണ്ടാകണമെന്നത് നിബന്ധനയാണ്. നിർമിക്കാനുദ്ദേശിക്കുന്ന പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യാവതല്ല.

വഖ്ഫിന്റെ ഗുണഭോക്താക്കൾ വ്യക്തികളോ സ്ഥാപനങ്ങളോ ആവാം. കൃത്യമായി നിർണയിച്ചവർക്കെന്നതു പോലെ ഒരു പൊതുവിഭാഗത്തിൽ പെട്ടവർക്ക് മൊത്തമായും വഖ്ഫ് ചെയ്യാവുന്നതാണ്. അഗതികൾക്കും അനാഥകൾക്കും വേണ്ടിയുള്ള വഖ്ഫുകൾ ഈയിനത്തിലാണ് ഉൾപെടുക.

വഖ്ഫ് ചെയ്യുന്നത് അനുവദനീയമായ കാര്യങ്ങൾക്ക് വേണ്ടിയാവുക എന്നതാണ് മൂന്നാമത്തെ നിബന്ധന. മതവീക്ഷണത്തിൽ കുറ്റകരമായവക്ക് വേണ്ടി വഖ്ഫ് ചെയ്യാവുന്നതല്ല. അതിനാൽ ശരീഅത്തിന് വിരുദ്ധമായ കാര്യങ്ങൾ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ, ബഹുദൈവാരാധക കേന്ദ്രങ്ങൾ തുടങ്ങിയവക്ക് വഖ്ഫ് ചെയ്യാൻ പാടില്ല. നാലാമത്തേത് വഖ്ഫ് ചെയ്യുന്നതിൽ ഉപാധികളില്ലാതിരിക്കുക എന്നതാണ്. സമയപരിധി വെച്ചു കൊണ്ടോ മറ്റ് ഉപാധികളോട് കൂടിയോ വഖ്ഫ് ചെയ്യൽ അസാധുവാണ്. എന്റെ വീട് ഒരു വർഷത്തേക്ക് വഖ്ഫ് ചെയ്തു എന്നോ അടുത്ത വർഷം മുതൽ വഖ്ഫാക്കി എന്നോ പറഞ്ഞാൽ അത് സ്വീകാര്യമാകില്ല. സമയം നിശ്ചയിച്ചതും ഉപാധി വെച്ചതുമാണ് കാരണം. എന്നാൽ മരണത്തോട് ബന്ധിപ്പിച്ചുകൊണ്ട് വഖ്ഫ് ചെയ്യാവുന്നതാണ്. എന്റെ വീട് എന്റെ മരണ ശേഷം വഖ്ഫാണെന്ന് പറഞ്ഞാൽ അത് സാധുവാകുന്നതും വസ്വിയ്യത്തിന്റെ വിധി ബാധകമാകുന്നതുമാണ്. എന്നാൽ അനന്തരാവകാശികളുടെ സമ്മതമില്ലെങ്കിൽ മൂന്നിലൊന്ന് ഭാഗം മാത്രമേ വഖ്ഫാകൂ.


വഖ്ഫിന്റെ ഉടമാവകാശവും ക്രയവിക്രയവും


ഒരു വസ്തുവിനെ ദാതാവ് ഉദ്ദേശിക്കുന്നവർക്ക് വഖ്ഫ് ചെയ്യുന്നതോടെ അതിന്റെ ഉടമസ്ഥാവകാശം പൂർണമായും അല്ലാഹുവിലേക്ക് നീങ്ങുന്നു. വഖ്ഫ് ചെയ്തവർക്കോ അതിന്റെ അവകാശികൾക്കോ പിന്നീട് അതിൽ ഉടമസ്ഥതയില്ല. അതിന്റെ ആദായം വഖ്ഫ് ചെയ്ത മാർഗത്തിൽ ചെലവഴിക്കുകയും നാശം സംഭവിക്കാത്ത രൂപത്തിൽ പ്രയോജനപ്പെടുത്തുകയുമാവാം. എന്നാൽ വിൽക്കാനോ മറ്റു ക്രയവിക്രയങ്ങൾ നടത്താനോ പാടില്ല. ഇസ്‌ലാമിലെ ആദ്യ വഖ്ഫിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയത് ഹദീസിൽ നിന്ന് ഗ്രഹിക്കാം.

വാഖിഫി(വഖ്ഫ് ചെയ്യുന്നയാൾ)ന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. വഖ്ഫ് ചെയ്യുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസരിച്ച് മാത്രമേ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ പാടുള്ളൂ. ഖുർആൻ പഠിപ്പിക്കുന്നതിന് വഖ്ഫ് ചെയ്ത വസ്തു മറ്റു കാര്യങ്ങൾക്ക് വേണ്ടിയോ കുടിവെള്ളമായി വഖ്ഫ് ചെയ്തതിനെ മറ്റാവശ്യങ്ങൾക്ക് വേണ്ടിയോ ഉപയോഗിക്കാവുന്നതല്ല. ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി വഖ്ഫ് ചെയ്തതിനെ മറ്റുള്ളവർ ഉപയോഗിക്കുന്നതും ഹറാമാണ്. എന്നാൽ വഖ്ഫ് സ്വത്തുക്കൾ പൊതുമുതലാണെന്നും അത് എല്ലാ പൊതു ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താമെന്നു മാണ് ചിലരുടെ ധാരണ. വഖ്ഫ് സ്വത്തുക്കൾ കയ്യേറി ഹോസ്പിറ്റൽ സ്ഥാപിക്കുന്നതും വിവാഹമോചിതയെ സംരക്ഷിക്കാൻ അടുത്ത ബന്ധുക്കൾ ആരുമില്ലെങ്കിൽ അവരെ സംരക്ഷിക്കേണ്ട ചുമതല വഖ്ഫ് ബോർഡിനാണെന്ന് പറയുന്നതും ഇത്തരം തെറ്റിദ്ധാരണകൾ കൊണ്ടാണ്. പ്രത്യേകമായി ഉപാധിവെച്ചിട്ടില്ലെങ്കിൽ വാഖിഫിന്റെ കാലത്തെ സാർവത്രിക കീഴ്‌വഴക്കമാണ് പരിഗണിക്കേണ്ടത്.

എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ വാഖിഫിന്റെ നിബന്ധനകൾ തിരസ്‌കരിക്കാവുന്നതാണ്. ഉദാഹരണമായി, ഒരു വ്യക്തിക്ക് ഒരു വർഷത്തേക്ക് മാത്രമേ വാടകക്ക് നൽകാവൂ എന്ന നിബന്ധനയിൽ ഒരു കെട്ടിടം വഖ്ഫ് ചെയ്യുന്നു. എന്നാൽ അടുത്ത വർഷം മറ്റൊരാൾ വാടകക്ക് വാങ്ങുന്നില്ലെങ്കിൽ ആദ്യത്തെയാൾക്ക് തന്നെ രണ്ടാം വർഷവും വാടകക്ക് നൽകാവുന്നതാണ്. കാരണം, തന്റെ വഖ്ഫ് സ്വത്ത് ഉപയോഗശൂന്യമായി കിടക്കുന്നത് വാഖിഫ് ഇഷ്ടപ്പെടില്ലല്ലോ. കൃഷിക്കു വേണ്ടി വഖ്ഫ് ചെയ്ത ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ ആ ഭൂമിയിൽ കെട്ടിടം പോലുള്ളത് പണിയാനോ പാടില്ല. എന്നാൽ കൃഷി ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകരമല്ല.


മുതവല്ലിയുടെ ചുമതല


വഖ്ഫ് സ്വത്തിന്റെ കാര്യദർശിയാണ് മുതവല്ലി. അദ്ദേഹമാണ് വഖ്ഫ് സ്വത്തിന്റെ മേൽനോട്ടം നിർവഹിക്കേണ്ടതും അത് കൈകാര്യം ചെയ്യേണ്ടതും. വാഖിഫ് നിശ്ചയിക്കുന്ന ആളായിരിക്കുമദ്ദേഹം. മുതവല്ലിമാർ മതനിഷ്ഠയുള്ളവരും വഖ്ഫ് സ്വത്ത് കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരുമായിരിക്കണം. വാഖിഫ് ആരെയും നിശ്ചയിക്കാത്തപക്ഷം ഖാളിക്കായിരിക്കും അധികാരം. വഖ്ഫ് സ്വത്ത് സംരക്ഷിക്കുക, അതിൽ നിന്ന് വരുമാനം കണ്ടെത്തുക, അത് അവകാശികൾക്ക് വിതരണം ചെയ്യുക എന്നിവയെല്ലാം മുതവല്ലിയുടെ ഉത്തരവാദിത്തങ്ങളാണ്.

ഒരു പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്ത ഭൂമിയിലെ വരുമാനം അതിന്റെ തന്നെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കണം. വഖ്ഫ് മുതലിൽ നിന്നുള്ള വരുമാനം ഏതു ഭാഗത്തേക്കുള്ളതാണെന്ന് പറയാതെ ‘നിരുപാധികം വഖ്ഫാക്കി’ എന്നു മാത്രം പറഞ്ഞാൽ വഖ്ഫ് അസാധുവാകും. ‘പള്ളിയുടെ ആവശ്യങ്ങൾക്ക് ശേഷം ബാക്കിയായ വരുമാനം കൊണ്ട് ഭൂസ്വത്ത് വാങ്ങി പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യേണ്ടതാണ് (തുഹ്ഫ 6: 284).

പള്ളി നശിച്ചുപോവുകയും പുനർനിർമാണം നടത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ വരുമാനം സൂക്ഷിച്ചുവെക്കുകയും പുനർനിർമാണ ശേഷം പ്രസ്തുത പള്ളിക്ക് തന്നെ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. പുനർനിർമിക്കുമെന്ന പ്രതീക്ഷയില്ലെങ്കിൽ ആ വരുമാനം അടുത്തുള്ള പള്ളിക്ക് നൽകുകയാണ് വേണ്ടത്.

വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകാതിരിക്കാനും വഖ്ഫിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കനുസരിച്ച് ചെലവഴിക്കാനും മുസ്‌ലിം സമൂഹം ജാഗ്രത പാലിക്കേണ്ടതാണ്.


മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...