Saturday, November 29, 2025

മൗദൂദിയുടെ ഉപദേശം` *ജനാധിപത്യം* *ഇസ്‌ലാമിന് കടകവിരുദ്ധം

 `മൗദൂദിയുടെ ഉപദേശം`

*ജനാധിപത്യം* 

*ഇസ്‌ലാമിന് കടകവിരുദ്ധം*


✍️Aslamsaquafisuraiji payyoli 

➖➖➖➖➖➖➖➖➖➖➖➖

"മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങൾ അതിൻറെ മുമ്പിൽ സർവ്വാത്മനാ തലകുനിക്കുകയാണെങ്കിൽ നിങ്ങളുടെ വിശുദ്ധ ഖുർആനിനെ പിറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങൾ അതിൻറെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കിൽ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങൾ അതിൻറെ കൊടി പിടിക്കുകയാണെങ്കിൽ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയർത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്‌ലാമിൻ്റെ പേരിൽ മുസ്‌ലിംകൾ എന്ന് നിങ്ങൾ സ്വയം അവകാശപ്പെടുന്നുണ്ടോ അതിൻറെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മിൽ തുറന്ന സമരത്തിലാണ്. അതിൻറെ മൗലിക തത്വങ്ങളും ഇതിൻറെ മൗലിക തത്വങ്ങളും തമ്മിൽ പ്രത്യക്ഷ സംഘട്ടനമാണ്. അതിൻറെ ഓരോ ഘടകവും ഇതിൻറെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വായുന്നിടത്ത് ഇസ്‌ലാം വെറും ജല രേഖയായിരിക്കും. ഇസ്‌ലാമിന് സ്വാധീനമുള്ള ദിക്കിൽ ആ വ്യവസ്ഥയ്ക്ക് സ്ഥാനമുണ്ടാവുകയില്ല. നിങ്ങൾ പരിശുദ്ധ ഖുർആനും തിരുദൂതരും ആവിഷ്കരിച്ച ഇസ്‌ലാമിലാണ് യഥാർത്ഥത്തിൽ വിശ്വസിക്കുന്നതെങ്കിൽ നിങ്ങൾ എവിടെയായിരുന്നാലും ശരി, മതേതര ഭൗതികത്വ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവിക വിശ്വാസത്തിൽ അധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തെ സ്ഥാപനാർത്ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത മതകർത്തവ്യം മാത്രമാകുന്നു; നിങ്ങൾക്ക് ഒരു പ്രത്യേക ജനതയെന്ന നിലയിൽ സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും ലഭിക്കുന്നിടത്ത് വിശേഷിച്ചും. യഥാർത്ഥ ഇസ്‌ലാമിക വ്യവസ്ഥിതിക്ക് പകരം ഈ കുഫ്ർ വ്യവസ്ഥതയാണ് നിങ്ങൾ സ്വന്തം കരങ്ങൾ കൊണ്ട് നിർമ്മിച്ചു നടത്തുന്നതെങ്കിൽ പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല."


(മതേതരത്വം 

ദേശീയത്വം 

ജനാധിപത്യം 

ഒരു താത്വിക വിശകലനം. 

പേജ്: 22

മൗലാനാ മൗദൂദി - ഐ പി എച്ച്)

ജമാഅത്തെ ഇസ്‌ലാമി` *രാഷ്ട്രീയത്തിൽ* *പ്രവർത്തിക്കണമെങ്കിൽ..

 `ജമാഅത്തെ ഇസ്‌ലാമി`

*രാഷ്ട്രീയത്തിൽ*

*പ്രവർത്തിക്കണമെങ്കിൽ...*

✍️Aslamsaquafi suraiji payyoli 

➖➖➖➖➖➖➖➖➖➖➖➖

"മുഴു ജീവിതത്തിലും അല്ലാഹുവിൻറെ ദീനിനൊത്ത് പ്രവർത്തിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞവനാണല്ലോ മുസ്‌ലിം. പ്രസ്തുത തീരുമാനത്തിനെതിരാകുന്ന വിധം അനിസ്‌ലാമിക രാഷ്ട്രീയത്തിൽ പങ്കുവഹിക്കുക അവന് യോജിച്ചതല്ല. ഇന്നത്തെ ഭൗതിക രാഷ്ട്രീയത്തെ മന:സംതൃപ്തിയോടെ അംഗീകരിച്ചുകൊണ്ട് അതിൻ്റെ  സ്ഥാനാർത്ഥിയായോ  അത്തരം സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കാനോ മുസ്‌ലിമിന്നു നിവൃത്തിയില്ല. എന്തെന്നാൽ താൻ നാട്ടിന്റെ യഥാർത്ഥ ഉടമാവകാശിയാണെന്നും നാട്ടിന്റെ നിയമനിർമാതാവാണെന്നും  അവൻ വിചാരിക്കുന്നില്ല. എന്നാലല്ലേ പ്രസ്തുത അധികാരമനുസരിച്ച് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഒരു മുസ്‌ലിമിന് ഹൃദയം തുറന്ന് ഒരു കാര്യത്തിൽ പങ്കു വഹിക്കണമെങ്കിൽ കുറഞ്ഞത് അല്ലാഹുവിൻ്റെ പരമാധികാരം സമ്മതിക്കുകയും ശരീഅത്തിനെ അടിസ്ഥാനമായി പരിഗണിക്കുകയും വേണം. ഈ ഉപാധിയോടുകൂടിയല്ലാതെ രാഷ്ട്രീയത്തിൽ മന:സംതൃപ്തിയോടെ പങ്കുവഹിക്കാൻ ദീൻ അനുവദിച്ചിട്ടില്ല."


*ഇസ്‌ലാമിക പാഠങ്ങൾ* 

അബ്ദുൽ ഹയ്യ് - പേജ്: 93

ഐ പി എച്ച്

Friday, November 28, 2025

ദൈവം ഒന്നേയുളളുവെന്ന് യേശുക്രിസ്‌തു* PART :2

 




*ദൈവം ഒന്നേയുളളുവെന്ന് യേശുക്രിസ്‌തു*


PART :2


ന്യായപ്രമാണത്തിൽ പാണ്ഡിത്യം നേടിയ നല്ലവനായ ഒരു യഹൂദനും യേശുക്രിസ്‌തുവും തമ്മിൽ നടത്തിയ സംഭാഷണം മാർ ക്കോസ് സുവിശേഷകൻ ഇങ്ങനെ രേഖപ്പെടുത്തുന്നു. പൊതു ജനങ്ങളുമായി ചർച്ച ചെയ്യവേ യേശുക്രിസ്‌തു നൽകുന്ന മറുപ ടികൾ മതപരമായി ഉത്തമമാണെന്ന് വിലയിരുത്തിയ ഇദ്ദേഹം യേശുവിനോട് ചോദിച്ചു.


"എല്ലാറ്റിലും മുഖ്യമായ കൽപ്പന ഏത്?


അതിന് യേശു ഉത്തരം പറഞ്ഞു. “ഏറ്റവും പ്രധാനപ്പെട്ട കൽപ്പന ഇതാണ്. "അല്ലയോ, യിസ്രയേലേ, കേൾക്കുക. നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്; നിൻ്റെ ദൈവമായ കർത്താ വിനെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ ശക്തിയോടെയും പൂർണ മനസ്സോടും സ്നേഹിക്കണം. രണ്ടാമ ത്തേത്, നിന്റെ അയൽക്കാരനെ നിന്നെ പോലെ തന്നെ സ്നേഹി ക്കണം" എന്നതാണ്. ഇവയേക്കാൾ വലിയ കല്‌പന വേറെയില്ല.


അയാൾ യേശുവിനോട്: "ഗുരോ അങ്ങ് പറഞ്ഞത് ശരിതന്നെ; ദൈവം ഏകനെന്നും അവിടുന്നല്ലാതെ മറ്റാരുമില്ലെന്നും അങ്ങ് പറഞ്ഞത് ശരിതന്നെ.


യേശുക്രിസ്തുവിൻ്റെ അദ്ധ്യാപനം താനുൾപ്പെടുന്ന ദൈവത്തെ കുറിച്ചായിരുന്നെങ്കിൽ അദ്ദേഹം ഇങ്ങനെ പറയണമായിരുന്നു.


"യിസ്രയേലേ, കേൾക്കുക, നിങ്ങളുടെ ദൈവമായ ഞങ്ങൾ ഏക കർത്താവാകുന്നു".


എന്നാൽ ചോദ്യകർത്താവിന്റെയും തൻറെയും ദൈവം താ നൂൾപ്പെടാത്ത മറ്റൊരു ഏകനായ ദൈവമാണെന്ന് യാതൊരു അർഥശങ്കയ്ക്കും പഴുതില്ലാതെ യേശു വ്യക്തമാക്കി. ഇത് ഗ്രഹിച്ച വേദപണ്ഡിതൻ "ദൈവം ഏകനെന്നും അവിടുന്നല്ലാതെ മറ്റാരു

മില്ലെന്നും" ഉള്ള അങ്ങയുടെ മറുപടി ശരിയാണെന്നും യേശുവിന്റെ in

മുമ്പാകെ പറയുന്നു.


അയാൾ വിവേകപൂർവം മറുപടി പറഞ്ഞുവെന്ന് കണ്ടിട്ട് യേശു പറഞ്ഞു. "നീ ദൈവരാജ്യത്തിനോട് ഒട്ടും അകന്നവല്ല" (മർക്കോസ് 12:28:34).


വാസ്തവത്തിൽ യേശുക്രിസ്‌തുവിൻ്റെ ഈ ഉദ്ധരണി സ്വന്തം വകയല്ല, മറിച്ച് മോശെ പ്രവാചകൻ പഠിപ്പിച്ച കാര്യം (ആവർത്ത നം 6:4,5, ലേവ്യ 19:18) അതേപോലെ ആവർത്തിക്കുക മാത്രമാണ് യേശു ചെയ്തത്. യേശുക്രിസ്‌തുവിൻറെ വാക്കുകളിൽ ദൈവദൂ ഷണം ആരോപിച്ചവർ "പിശാചിൻ്റെ മക്കൾ' എന്ന പ്രയോഗത്തിന് അർഹരായ യഹൂദർ മാത്രമാണ്.


"നിങ്ങൾ പിശാചെന്ന പിതാവിൻ്റെ മക്കൾ ആകുന്നു. നിങ്ങ ളുടെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റാൻ നിങ്ങൾ ഇച്‌ഛിക്കുന്നു. അവൻ ആദിമുതലേ കൊലപാതകൻ ആയിരുന്നു. അവനിൽ സ ത്യം ഇല്ലാത്തത് കൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്ത് നിൽക്കു ന്നുമില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കു ന്നു. അവൻ വ്യാജം പറയുന്നവനും വ്യാജത്തിൻ്റെ അപ്പനും ആ കുന്നു. എന്നാൽ ഞാൻ സത്യം പറയുന്നത് കൊണ്ട് നിങ്ങൾ എ ന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർക്ക് എന്നിൽ പാപം ആ രോപിക്കാൻ കഴിയും? ഞാൻ സത്യം പറയുന്നുവെങ്കിൽ എന്നെ നിങ്ങൾ വിശ്വസിക്കാത്തത് എന്ത്? ദൈവത്തിൽ നിന്നുള്ളവൻ ദൈ വത്തിന്റെ വാക്ക് കേൾക്കുന്നു. നിങ്ങൾ ദൈവത്തിൽ നിന്നുള്ളവർ അല്ലാത്തത് കൊണ്ടാണ് അവിടുത്തെ വാക്ക് കേൾക്കാത്തത്' (00000 8:44-47),


മോശയുടെ ന്യായപ്രമാണം അടിസ്ഥാനമാക്കി ജീവിക്കുന്ന യഹൂദൻമാരോടാണ് യേശു സധൈര്യം ഈ ചോദ്യം ഉന്നയിച്ചത്. നിങ്ങളിൽ ആർക്ക് എന്നിൽ പാപം ആരോപിക്കാൻ കഴിയും?


യേശുക്രിസ്‌തുവിൻ്റെ അദ്ധ്യാപനം ന്യായപ്രമാണത്തിലെ ഒന്നാം കൽപനക്ക് പോലും വിരുദ്ധമാണെന്ന് യഹൂദർ സത്യസന്ധമായി മനസ്സിലാക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുവാൻ സാധിക്കുമോ? ഒരിക്കലും ഇല്ല. എങ്കിൽ യേശുവിന് എതിരായി വ്യാജ ആരോപണം ഉന്നയിച്ചവർ ആരാണ്? എന്തായിരുന്നു ആ ആരോപണം?


യേശുക്രിസ്‌തു മനുഷ്യനായിരിക്കേ ദൈവത്തിനോട് സമ നാണെന്ന് വാദിക്കുന്നു എന്നതാണ് അവരുടെ വ്യാജ ആരോപണം. എന്നിട്ട് ഇതിന്റെ പേരിൽ യേശുവിനെ വധിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. യേശു ഇങ്ങനെയുള്ളവരെ വിളിച്ചത് പിശാചി ന്റെ മക്കൾ എന്നാണ്. കാരണം അവർ വ്യാജം പറയുമ്പോൾ സ്വ ന്തം ഭാഷ സംസാരിക്കുന്നു. അഥവ യേശു പഠിപ്പിക്കാത്ത കാര്യം പഠിപ്പിച്ചുവെന്ന് കളളം പറയുന്നു.


യേശുക്രിസ്തുവിൻ്റെ വാക്കുകളെ യഥാർഥ രീതിയിൽ ഉൾകൊ ണ്ട ശിഷ്യന്മാരെക്കുറിച്ച് അദ്ദേഹം പ്രശംസിച്ച് പറഞ്ഞത് 'സ്വർ ഗ്രീയ മർമങ്ങൾ ഗ്രഹിക്കുവാനുള്ള വരം നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു' എന്നാണ്. ഇവർക്ക് സ്വർഗീയ രഹസ്യങ്ങൾ വെളിവാകുക വഴി മനസിലായ കാര്യവും പിശാചിൻ്റെ മക്കൾ പ്രചരിപ്പിച്ച ദുരാരോ പണവും ഒന്നാണെന്ന് സൽബുദ്ധിയുള്ളവർ പറയുമോ? ദൈവ നിയുക്തനായ മിശിഹയാണ് യേശുവെന്ന് വിശ്വസിക്കുന്ന ശിഷ്യ ന്മാരുടെ വാക്കുകൾ ശ്രദ്ധിച്ചാൽ ആരാണ് യേശുവെന്ന് വ്യക്തമാ കും.


"അബ്രഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്നെ അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി' (അപ്പൊ. പ്രവ്യ, 3:13).


"ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച നാഥാ, ജനതകൾ രോഷാകുലരായി തീരുന്നതും, വംശ ങ്ങൾ വ്യർഥ കാര്യങ്ങൾ നിരൂപിക്കുന്നതും എന്തിന്? കർത്താവിനും അവിടുത്തെ അഭിഷിക്‌തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ ഒന്നിച്ച് കൂടുകയും ചെയ്തി

രിക്കുന്നു" എന്ന് അവിടുത്തെ ദാസനായ ദാവീദ് മുഖാന്തിരം അവിടുന്ന് പരിശുദ്ധാത്മാവിനാൽ അരുളി ചെയ്‌തിരിക്കുന്നു. അങ്ങ് അഭിഷേകം ചെയ്തത പരിശുദ്ധ ദാസനായ യേശുവിന് വിരുദ്ധമായി ഹേരോദാവും പൊന്തിയോസ് പീലാത്തോസും വിജാതിയരോടും ഇസ്രയേൽ ജനതയോടുമൊരുമിച്ച് ഈ നഗരത്തിൽ കൂടി, സംഭവിക്കേണം എന്ന് അവിടുത്തെ ഭുജ ബലവും ഇച്ഛയും മുൻ നിയമിച്ചതൊക്കെയും അവർ ചെയ്‌തിരിക്കുന്നു. ഇപ്പോൾ കർത്താ വേ, അവരുടെ ഭീഷണികൾ നോക്കണമേ, അങ്ങയുടെ വചനം ധൈര്യത്തോടെ പ്രസംഗിക്കാൻ അവിടുത്തെ ദാസരെ ബലപ്പെ ടുത്തേണമേ. അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമ ത്തിൽ സൗഖ്യം വരുത്തുവാനും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടുത്തെ കൈ നീട്ടേണമേ. (അപ്പൊ. പ്രവ 4:24-30).


സ്വർഗീയ മർമങ്ങൾ ഗ്രഹിച്ചവർ ദൈവത്തിൻ്റെ ദാസനാണ് യേശുവെന്നും, പിശാചിൻ്റെ മക്കൾ യേശു ദൈവമാണെന്ന് വ്യാജ പ്രസ്താവന നടത്തിയെന്നും ഈ സന്ദർഭങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ ഒരു ക്രിസ്‌തു സ്നേഹി ആരെയാണ് പിൻപറ്റുക? എന്നാൽ വിരോധാഭാസമെന്ന് പറയട്ടെ, യേശുവിൻ്റെ സമകാലികരായ പിശാ ചിന്റെ മക്കളുടെ വ്യാജവാദമാണ് യഥാർഥ വാദമെന്ന് വിശ്വസിച്ച് യേശു സ്വയം ദൈവത്വം വാദിച്ചുവെന്ന് പറയുകയാണ് ക്രൈസ്ത വർ ചെയ്യുന്നത്. ഇതിൻ്റെ പരിണിത ഫലമെന്നത് ഏകദൈവ വിശ്വാ സത്തിൽ നിന്നും ഒന്നിലധികം ദൈവങ്ങളുണ്ടെന്ന വിശ്വാസത്തിലേക്കുള്ള അധഃപതനമായിരുന്നു.


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=hqrc


https://t.me/kirusthu


ദൈവം ഒന്ന് മാത്രം ബൈബിൾ

 


ദൈവം ഒന്ന് മാത്രം ബൈബിൾ

Part 1


സ്രഷ്ടാവും പരിപാലകനുമായ ദൈവം ഒരുവനാണ്. അവനല്ലാതെ മറ്റൊരു ദൈവം ഇല്ല. ഇതായിരുന്നു മുഴുവൻ പ്രവാചക ന്മാരുടെയും കാതലായ സന്ദേശം. മോശെ പ്രവാചകന് നൽകപ്പെട്ട ന്യായപ്രമാണത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും കൽപ്പ നകൾ ശ്രദ്ധിക്കുക.


"ഞാനല്ലാതെ മറ്റൊരു ദൈവം നിങ്ങൾക്ക് ഉണ്ടാകരുത്. മീതെ ആകാശത്തിലോ, താഴെ ഭൂമിയിലോ, കീഴെ വെളളത്തിലോ യാ തൊന്നിന്റെയും പ്രതിമ ഉണ്ടാക്കുകയോ അവയെ ആരാധിക്കുക യോ ചെയ്യരുത്". (പുറ. 20:3,4)


ഈ മുഖ്യ കൽപ്പനയെ ലംഘിക്കുന്നവരെ എന്തു ചെയ്യണമെ ന്നും മോശെ പ്രവാചകന് നിയമം നൽകപ്പെട്ടിരുന്നു.


“നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈ വങ്ങളെ നാം ചെന്നു സേവിക്ക എന്നു നിൻ്റെ അമ്മയുടെ മകനാ യ നിന്റെ സഹോദരനോ നിൻ്റെ മകനോ മകളോ നിന്റെ മാർവി ടത്തിലുളള ഭാര്യയോ നിൻ്റെ പ്രാണ സ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ അവനോടു യോജി ക്കയോ അവന്റെ വാക്കു കേൾക്കുകയോ ചെയ്യരുത്. അവനോടു

കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒഴിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം. അവനെ കൊല്ലേണ്ടതിനു ആദ്യം നിന്റെ കയ്യും പിന്നെ സർവജനത്തിൻ്റെ കയ്യും അവന്റെമേൽ ചെല്ലേണം. അടിമവീടായ മിസ്രയീം ദേശത്തു നിന്നു നിന്നെ കൊ ണ്ടു വന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റി ക്കളയാൻ അവൻ അന്വേഷിച്ചതുകൊണ്ടു അവനെ കല്ലെറിഞ്ഞു കൊല്ലേണം. ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യ നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേ ". (1. 13:6-11)


“നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽ നി ന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരി ച്ചിരിക്കുന്നു എന്നു നിൻ്റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുളള നിൻ്റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽ നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്‌താരവും നിശ്ച യവും എങ്കിൽ നീ ആ പട്ടണത്തിലെ വാളിൻ്റെ വായ്ത്‌തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം. അതിലെ കൊളളയൊക്കെയും വീഥിയുടെ നടുവിൽ കുട്ടി പട്ടണവും അതിലെ കൊളളയൊക്കെയും അശേഷം നിൻ്റെ ദൈവമായ യഹോ വെക്കായി തീയിട്ടു ചട്ടുകളയേണം; അതു എന്നും പാഴ്ക്കുന്നായി രിക്കേണം അതിനെ പിന്നെ പണികയുമരുത്. (ആവർത്തനം. 13:12 -17)


Aslam Kamil parappanangadi


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=hqrc


https://t.me/kirusthu


മരണപ്പെട്ടാൽ നിർവഹിക്കേണ്ട കാര്യങ്ങൾ * اذامات

 *മരണപ്പെട്ടാൽ നിർവഹിക്കേണ്ട കാര്യങ്ങൾ *

اذامات


Aslam Kamil Saquafi parappanangadi


1:*കണ്ണു പൂട്ടുക*


ـഒരാൾ മരണപ്പെട്ടാൽ കണ്ണ്

പൂട്ടിക്കൊടുക്കൽ സുന്നത്താണ്

അവൻറെ നോട്ടം വികൃതമാവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമ അബൂ ത്വൽഹ റ എന്ന സ്വഹാബിയുടെ അരികിലേക്ക് കടന്നുവന്നു.അദ്ദേഹം മരണപ്പെട്ടിരുന്നു.അദ്ദേഹത്തിൻറെ കണ്ണ് തുറന്നിരിക്കുന്നു. അപ്പോൾ തിരുനബി صلى الله عليه وسلم അദ്ദേഹത്തിൻറെ കണ്ണ് പൂട്ടി കൊടുത്തു.അവിടുന്ന് പറഞ്ഞു ആത്മാവ് പിടിക്കപ്പെട്ടാൽ കണ്ണും അതിനെ തുടരുന്നതാണ്. അതായത് ആത്മാവിനെ കൊണ്ടുപോകുന്നത് നോക്കിക്കൊണ്ടിരിക്കും.


فَإِذَا مَاتَ غُمِّضَ) نَدْبًا لِئَلَّا يَقْبُحَ مَنْظَرُهُ، وَرَوَى مُسْلِمٌ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «دَخَلَ عَلَى أَبِي سَلَمَةَ وَقَدْ شَقَّ بَصَرُهُ فَأَغْمَضَهُ. ثُمَّ قَالَ: إنَّ الرُّوحَ إذَا قُبِضَ تَبِعَهُ الْبَصَرُ» وَشَقَّ بَصَرُهُ بِفَتْحِ الشِّينِ وَضَمِّ الرَّاءِ: شَخَصَ. قِيلَ إنَّ الْعَيْنَ أَوَّلُ شَيْءٍ يَخْرُجُ مِنْهُ الرُّوحُ، وَأَوَّلُ شَيْءٍ يَشْرَعُ إلَيْهِ الْفَسَادُ 


2 :കണ്ണു പൂട്ടി കൊടുക്കുമ്പോൾ ഇങ്ങനെ പറയൽ സുന്നത്താണ് .

بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

.........



قَالَ فِي الْمَجْمُوعِ: وَيُسَنُّ أَنْ يَقُولَ عِنْدَ إغْمَاضِهِ: بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -

................


3 :*താടി കെട്ടൽ*


വീതിയുള്ള ശീല കൊണ്ട് മയ്യത്തിന്റെ താടി കെട്ടി കൊടുക്കൽ സുന്നത്താണ് .തലയുടെ ഭാഗത്താണ് കെട്ടു വരേണ്ടത്.വായ  തുറന്നിട്ടാൽ വായിലേക്ക് പ്രാണികളും മറ്റും കടക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

 (وَشُدَّ لَحْيَاهُ بِعِصَابَةٍ) عَرِيضَةٍ تَعُمُّهُمَا وَيَرْبِطُهَا فَوْقَ رَأْسِهِ لِئَلَّا يَبْقَى فَمُهُ مَفْتُوحًا فَيَدْخُلَ فِيهِ الْهَوَامُّ


4:*കെണുപ്പുകൾ മയമാക്കുക.*


മരണപ്പെട്ട വ്യക്തിയുടെ കെണുപ്പുകൾ മയമാക്കി കൊടുക്കൽ സുന്നത്താണ് .

തണ്ടം കയ്യിനെ തോളൻ കയ്യിലേക്ക് മടക്കുകയും

പിന്നെ നിവർത്തുകയും ചെയ്യുക.

തണ്ടങ്കാലിന് തുടയിലേക്ക് മടക്കുകയും നിവർത്തുകയും ചെയ്യുക

തുടയെ പള്ളയിലേക്ക് മടക്കുകയും നിവർത്തുകയും ചെയ്യുക.

അപ്രകാരം വിരലുകളും മയമാക്കണം.

കുളിപ്പിക്കൽ എളുപ്പമാവാനാണ് ഇങ്ങനെ ചെയ്യുന്നത്.

ആത്മാവ് വിട്ടുപിരിഞ്ഞ അതിനുശേഷം ശരീരത്തിൽ ചൂട് നിലനിൽക്കും അതുകൊണ്ട് കെണുപ്പുകൾ മയമാക്കിയാൽ പിന്നീട് അത് മയമായി നിൽക്കും.

ഇല്ലെങ്കിൽ പിന്നീട് അത്  മയമാക്കാൻ  സാധ്യമല്ല.


 (وَلُيِّنَتْ مَفَاصِلُهُ) بِأَنْ يَرُدَّ سَاعِدَهُ إلَى عَضُدِهِ ثُمَّ يَمُدَّهُ وَيَرُدَّ سَاقَهُ إلَى فَخِذَيْهِ، وَفَخِذَيْهِ إلَى بَطْنِهِ وَيَرُدَّهُمَا وَيُلَيِّنَ أَصَابِعَهُ، وَذَلِكَ لِيَسْهُلَ غُسْلُهُ فَإِنَّ فِي الْبَدَنِ بَعْدَ مُفَارَقَةِ الرُّوحِ بَقِيَّةَ حَرَارَةٍ فَإِذَا لُيِّنَتْ الْمَفَاصِلُ حِينَئِذٍ لَانَتْ، وَإِلَّا فَلَا يُمْكِنُ تَلْيِينُهَا بَعْدَ ذَلِكَ 


5:*ശരീരം മുഴുവനും  മൂടണം.*


മരണപ്പെട്ടതിനുശേഷം

മയ്യത്തിന്റെ ശരീരം മുഴുവനും

വസ്ത്രം കൊണ്ട് മറക്കൽ സുന്നത്താണ് .

ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം.

തിരുനബി സല്ലല്ലാഹു അലൈഹി വസല്ലമ വഫാത്തായപ്പോൾ വസ്ത്രം കൊണ്ട് മൂടപ്പെട്ടു .

യമനിൽ ഒരു കോട്ടം വസ്ത്രമായിരുന്നു അത്.


മൂടുന്ന വസ്ത്രം നേരിയ വസ്ത്രം ആവേണ്ടതാണ്.

മയ്യത്തിന്റെ ശരീരം ചൂടാക്കുകയും മയ്യത്തിലേക്കു വേഗത്തിൽ നാശം വരാതിരിക്കാനാണ്


ഇത് ചെയ്യേണ്ടത് മയ്യത്ത് ധരിച്ചിരുന്ന വസ്ത്രം ഊരിയതിനുശേഷം ആണ് . മൂടിയ വസ്ത്രത്തിന്റെ രണ്ട് അറ്റങ്ങളും തലയുടെയും കാലിന്റെയും താഴ്ഭാഗത്തേക്ക് തിരികി വെക്കേണ്ടതാണ്.

മയ്യത്തിന്റെ ശരീരം വെളിവാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.


 ഇഹ്റാം ചെയ്തവൻ ആണെങ്കിൽ

കഫൻ ചെയ്യൽ നിർബന്ധമുള്ള ഭാഗങ്ങൾ മാത്രമേ മറക്കാൻ പാടുള്ളൂ.

അതായത് മുഖം മറക്കരുത് 



(وَسُتِرَ جَمِيعُ بَدَنِهِ) إنْ لَمْ يَكُنْ مُحْرِمًا (بِثَوْبٍ) فَقَطْ لِخَبَرِ الصَّحِيحَيْنِ «أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - سُجِّيَ حِينَ مَاتَ بِثَوْبِ حِبَرَةٍ» وَهُوَ بِالْإِضَافَةِ وَكَسْرِ الْحَاءِ الْمُهْمَلَةِ وَفَتْحِ الْبَاءِ الْمُوَحَّدَةِ نَوْعٌ مِنْ ثِيَابِ الْقُطْنِ تُنْسَجُ بِالْيَمَنِ، وَسُجِّيَ غُطِّيَ 

(خَفِيفٍ) لِئَلَّا يُحْمِيَهُ فَيُسْرِعَ إلَيْهِ الْفَسَادُ وَيَكُونُ ذَلِكَ بَعْدَ نَزْعِ ثِيَابِهِ، وَيُجْعَلُ طَرَفَاهُ تَحْتَ رَأْسِهِ وَرِجْلَيْهِ لِئَلَّا يَنْكَشِفَ.

أَمَّا الْمُحْرِمُ فَيُسْتَرُ مِنْهُ مَا يَجِبُ تَكْفِينُهُ مِنْهُ 


6:*വയറിൽ മേൽ വല്ലതും വെക്കുക.*


മയ്യത്തിന്റെ വയറിന്മേൽ അല്പം ഭാരമുള്ള വസ്തു വെക്കൽ സുന്നത്താണ് ഇരുമ്പിന്റെ ഇനങ്ങളിൽ പെട്ട വല്ലതും വെക്കണം. അല്ലെങ്കിൽ മണ്ണ് കട്ടയോ പിന്നെ മറ്റു എളുപ്പമായ വസ്തുക്കളോ വെക്കണം.

വയറു വീർക്കാതിരിക്കാൻവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ശൈഖ് അബു ഹാമിദ് റഎന്നവർ 20 ദിർഹം തൂക്കം വരുന്ന വസ്തുവാണ്

വെക്കേണ്ടത് എന്ന് കണക്കാക്കി .

ഇത് ചുരുങ്ങിയ ഭാരമാണ്. ഇതിനേക്കാൾ അല്പം എറുന്നതിന് വിരോധമില്ല.

വസ്ത്രത്തിന്റെ മുകളിൽ വെക്കുന്നതാണ് നല്ലത്.


മുസ്ഹഫിനെ ഭാരം വെക്കാൻ വേണ്ടി ഉപയോഗിക്കരുത്. അപ്രകാരം തന്നെ ഹദീസിന്റെ ഗ്രന്ഥങ്ങളും ആദരവുള്ള വിജ്ഞാനത്തിന്റെ ഗ്രന്ഥങ്ങളും സൂക്ഷിക്കപ്പെടേണ്ടതാണ്.


(وَوُضِعَ عَلَى بَطْنِهِ شَيْءٌ ثَقِيلٌ) كَسَيْفٍ وَمِرْآةٍ وَنَحْوِهِمَا مِنْ أَنْوَاعِ الْحَدِيدِ ثُمَّ طِينٍ رَطْبٍ ثُمَّ مَا تَيَسَّرَ لِئَلَّا يَنْتَفِخَ فَيَقْبُحَ مَنْظَرُهُ، وَقَدَّرَ الشَّيْخُ أَبُو حَامِدٍ ذَلِكَ بِزِنَةِ عِشْرِينَ دِرْهَمًا.


قَالَ الْأَذْرَعِيُّ: وَكَأَنَّهُ أَقَلُّ مَا يُوضَعُ وَإِلَّا فَالسَّيْفُ يَزِيدُ عَلَى ذَلِكَ. وَالظَّاهِرُ أَنَّ السَّيْفَ وَنَحْوَهُ يُوضَعُ بِطُولِ الْمَيِّتِ، وَأَنَّ الْمَوْضُوعَ يَكُونُ فَوْقَ الثَّوْبِ كَمَا جَرَتْ بِهِ الْعَادَةُ. 


وَيُنْدَبُ أَنْ يُصَانَ الْمُصْحَفُ عَنْهُ احْتِرَامًا لَهُ وَيَلْحَقُ بِهِ كُتُبُ الْحَدِيثِ وَالْعِلْمِ الْمُحْتَرَمِ كَمَا بَحَثَهُ الْإِسْنَوِيُّ


7:*കട്ടിൽ പോലത്തെ വെക്കൽ*


മയ്യത്തിനെ കട്ടിലിന്റെ മേലിലോ ഉയരമുള്ള മറ്റു വസ്തുവിന്റെ മേലിലോ വെക്കൽ സുന്നത്താണ് .

ഭൂമിയിലെ തണുപ്പ് ഏൽക്കാതിരിക്കാനും അപ്പോൾ നനവ് തട്ടി മയ്യത്ത് പകർച്ച വരാതിരിക്കാനുമാണിത്


വിരിപ്പ് വിരിച്ചു കൊടുക്കാതിരിക്കേണ്ടതാണ്

കാരണം വിരിപ്പിന്റെ ചൂട് തട്ടി മയ്യത്തിന് പകർച്ചവരും .

 (وَوُضِعَ عَلَى سَرِيرٍ وَنَحْوِهِ) مِمَّا هُوَ مُرْتَفِعٌ: كَدَكَّةٍ لِئَلَّا يُصِيبَهُ نَدَاوَةُ الْأَرْضِ فَيَتَغَيَّرَ بِنَدَاوَتِهَا، فَإِنْ كَانَتْ صُلْبَةً قَالَ فِي الْكِفَايَةِ جَازَ وَضْعُهُ عَلَيْهَا: يَعْنِي مِنْ غَيْرِ ارْتِكَابِ خِلَافِ الْأَوْلَى، وَلَا يُوضَعُ عَلَى فِرَاشٍ لِئَلَّا يُحْمَى فَيَتَغَيَّرَ 


8:*വസ്ത്രങ്ങൾ ഊരുക*



മരിക്കുമ്പോൾ ഉണ്ടായിരുന്ന ശരീരത്തിലെ വസ്ത്രങ്ങൾ ഊരി എടുക്കേണ്ടതാണ്.

വസ്ത്രം ഊരാതിരുന്നാൽ മയ്യത്ത് വേഗം ജീർണത വരും എന്നതുകൊണ്ടാണ്.

മയ്യത്തിന്റെ ശരീരം കാണാത്ത നിലക്കാണ് അത് ഊരി എടുക്കേണ്ടത്.


*വസ്ത്രങ്ങൾ ഊരിയെടുക്കുമ്പോഴും  കുളിപ്പിക്കുമ്പോഴും മയ്യത്തിന്റെ  ഔറത്തിലേക്ക് നോക്കൽ ഹറാമാണ്.* 

*ഔറത്ത് മുട്ടു പുക്കിളിന്റെ  ഇടയിലുള്ള സ്ഥലമാണ്.*

*ഇന്ന് കുളിപ്പിക്കുന്ന പലരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാറില്ല എന്നാണ് മനസ്സിലായത് -

അതുകൊണ്ട് പ്രത്യേകം അത്തരം ഹറാമുകൾ വരുന്നത് സൂക്ഷിക്കേണ്ടതാണ്.*


(وَنُزِعَتْ) عَنْهُ (ثِيَابُهُ) الْمَخِيطَةُ الَّتِي مَاتَ فِيهَا بِحَيْثُ لَا يُرَى شَيْءٌ مِنْ بَدَنِهِ لِئَلَّا يُسْرِعَ فَسَادُهُ.


قَالَ الْأَذْرَعِيُّ: وَهَذَا فِيمَنْ يُغَسَّلُ لَا فِي شَهِيدِ الْمَعْرَكَةِ، وَيَنْبَغِي أَنْ يَبْقَى عَلَيْهِ الْقَمِيصُ الَّذِي يُغَسَّلُ فِيهِ إذَا كَانَ طَاهِرًا، إذْ لَا مَعْنَى لِنَزْعِهِ، ثُمَّ إعَادَتِهِ. نَعَمْ يُشَمَّرُ إلَى حَقْوِهِ لِئَلَّا يَتَنَجَّسَ بِمَا قَدْ يَخْرُجُ مِنْهُ كَمَا أَشَارَ إلَيْهِ بَعْضُهُمْ اهـ.


وَلَوْ قُدِّمَ هَذَا الْأَدَبُ عَلَى الَّذِي قَبْلَهُ كَانَ أَوْلَى

10* ഖിബ്ലയിലേക്ക് മുന്നിടീക്കുക*


മരണപ്പെട്ടാൽ മയ്യത്തിനെ ഖിബിലയിലേക്ക് തിരിച്ചു കിടത്തേണ്ടതാണ്.

മുഖവും കാൽപാദത്തിന്റെ ഉള്ളവും ഖിബ് ലയിലേക്ക് തിരിയുന്ന നിലക്ക് മലർത്തി കിടത്തേണ്ടതാണ്.


 (وَوُجِّهَ لِلْقِبْلَةِ) إنْ أَمْكَنَ (كَمُحْتَضَرٍ) أَيْ كَتَوَجُّهِهِ وَتَقَدَّمَ.


قَالَ الْأَذْرَعِيُّ: وَقَدْ يُفْهَمُ مِنْ هَذَا أَنَّهُ يَكُونُ عَلَى جَنْبِهِ،


 وَالظَّاهِرُ أَنَّ الْمُرَادَ هُنَا إلْقَاؤُهُ عَلَى قَفَاهُ وَوَجْهُهُ وَأُخْمُصَاهُ إلَى الْقِبْلَةِ، وَيُومِئُ إلَيْهِ قَوْلُهُمْ: وَيُوضَعُ عَلَى بَطْنِهِ شَيْءٌ ثَقِيلٌ


11: * സ്നേഹമുള്ളവർ നിർവഹിക്കണം*


ഇതെല്ലാം  നിർവഹിക്കേണ്ടത്

മഹറമുകളായ

കുടുംബങ്ങളിൽ  മയ്യത്തിനോട് ഏറ്റവും കൃപയുള്ളവരാണ്.


മയ്യത്ത് പുരുഷനാണങ്കിൽ പുരുഷന്മാരാണ് ഇത് നിർവഹിക്കേണ്ടത്. 

മയ്യത്ത് സ്ത്രീയാണെങ്കിൽ സ്ത്രീകൾ നിർവഹിക്കേണ്ടതാണ്.

 സ്ത്രീകളെ മഹറുകളായപുരുഷന്മാർക്കും

 പുരുഷന്മാരെ മഹർകളായ സ്ത്രീകൾക്കും നിർവഹിക്കാവുന്നതാണ്.

ആരുമില്ലാത്ത ഘട്ടങ്ങളിൽ

അന്യ പുരുഷനും പുരുഷനെ അന്യ സ്ത്രീയും  നിർവഹിക്കാമോ സ്പർശനമില്ലാതെ കണ്ണുപൂട്ടിക്കൊണ്ട് നിർവഹിക്കാവുന്നതാണ്.

ഭാര്യ ഭർത്താക്കന്മാർ ആണെങ്കിൽ നിർവഹിക്കുന്നതിന് യാതൊരു കുഴപ്പവും ഇല്ല .


 (وَيَتَوَلَّى ذَلِكَ) كُلَّهُ (أَرْفَقُ مَحَارِمِهِ) أَيْ الْمَيِّتِ لِوُفُورِ شَفَقَتِهِ، وَيَتَوَلَّاهُ الرِّجَالُ مِنْ الرِّجَالِ وَالنِّسَاءُ مِنْ النِّسَاءِ، فَإِنْ تَوَلَّاهُ الرِّجَالُ مِنْ نِسَاءِ الْمَحَارِمِ أَوْ النِّسَاءِ مِنْ رِجَالِ الْمَحَارِمِ جَازَ كَذَا فِي زِيَادَةِ الرَّوْضَةِ. قَالَ الْأَذْرَعِيُّ: وَفِيهِ إشَارَةٌ إلَى أَنَّهُ لَا يَتَوَلَّى ذَلِكَ الْأَجْنَبِيُّ مِنْ الْأَجْنَبِيَّةِ وَلَا بِالْعَكْسِ، وَلَا يَبْعُدُ جَوَازُهُ لَهُمَا مَعَ الْغَضِّ وَعَدَمِ الْمَسِّ اهـ.


وَهُوَ ظَاهِرٌ، وَكَالْمَحْرَمِ فِيمَا ذَكَرَ الزَّوْجَانِ بَلْ أَوْلَى، وَفِي إطْلَاقِ الْمَحْرَمِ عَلَى الرَّجُلَيْنِ وَالْمَرْأَتَيْنِ مُسَامَحَةٌ.


12:*മരണം ഉറപ്പായാൽ വേഗം കുളി നിർവഹിക്കേണ്ടതാണ്.*


മരണത്തിൻറെ അടയാളങ്ങളിൽ വല്ലതും പ്രത്യക്ഷമാവാൻ കൊണ്ടാണ് മരണം ഉറപ്പിക്കൽ .

കാൽപാദം തായുക .

മൂക്ക് ചെരിയുക ,ചെന്നി കുഴിയുക ഇതെല്ലാം അതിൻറെ അടയാളങ്ങളാണ്.

നബി സല്ലല്ലാഹു അലൈഹി വസല്ലമ ത്വൽഹത്ത് എന്ന വരെ രോഗം സന്ദർശിക്കാൻ വന്നപ്പോൾ പറഞ്ഞു.

ഇദ്ദേഹത്തിന് മരണം വരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അങ്ങനെ മരണം വന്നാൽ കർമ്മങ്ങൾ നിങ്ങൾ വേഗം ചെയ്യണം.

ഒരു വിശ്വാസിയുടെ ബോഡിയും കുടുംബത്തിന് ഇടയിൽ ഹബ്സ് ഇടുന്നത് അനുയോജ്യമല്ല.

അബൂദാവൂദ് -

മരിച്ചു എന്ന് സംശയമാണെങ്കിൽ മരണം ഉറപ്പുവരുത്തുന്നതുവരെ പിന്തിക്കേണ്ടതാണ്.



(وَيُبَادَرُ) بِفَتْحِ الدَّالِ نَدْبًا (بِغُسْلِهِ إذَا تُيُقِّنَ مَوْتُهُ) بِظُهُورِ شَيْءٍ مِنْ أَمَارَاتِهِ كَاسْتِرْخَاءِ قَدَمٍ وَمَيْلِ أَنْفٍ وَانْخِسَافِ صُدْغٍ؛ لِأَنَّهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - عَادَ طَلْحَةَ بْنَ الْبَرَاءِ، فَقَالَ «إنِّي لَا أَرَى طَلْحَةَ إلَّا قَدْ حَدَثَ فِيهِ الْمَوْتُ، فَإِنْ يُؤْتَى بِهِ فَعَجِّلُوا بِهِ فَإِنَّهُ لَا يَنْبَغِي لِجِيفَةِ مُؤْمِنٍ أَنْ تُحْبَسَ بَيْنَ ظَهْرَانَيْ أَهْلِهِ» رَوَاهُ أَبُو دَاوُد، فَإِنْ شُكَّ فِي مَوْتِهِ أُخِّرَ وُجُوبًا كَمَا قَالَهُ فِي الْمَجْمُوعِ إلَى الْيَقِينِ بِتَغَيُّرِ الرَّائِحَةِ أَوْ غَيْرِهِ.


1.മയ്യത്തിനെ കുളിപ്പിക്കലും 2.കഫൻ ചെയ്യലും 

3.മയ്യത്തിന് മേൽ നിസ്കരിക്കലും

4. മയ്യത്തിന് ചുമന്നു കൊണ്ടു പോകലും 

5.മറമാടലും ഫർള് കഫായയാണ് - (സാമൂഹിക ബാധ്യത )

അതിൽ ഇജ്മാഉണ്ട് . സ്വഹീഹായ ഹദീസുകളിൽ അത് കൊണ്ട് കൽപ്പനയുണ്ട് - ആത്മഹത്യ ചെയ്തവനും നിയമം ഇത് തന്നെ -

ഇസ്ലാമിന്റെ രാഷ്ട്രത്തിൽ ദിമ്മിയ്യായ അവിശ്വാസിയും നിയമം ഇപ്രകാരമാണ്. എന്നാൽ കുളിപ്പിക്കൽ ,മയ്യത്ത് നിസ്കരിക്കൽ എന്നിവ അവനുവേണ്ടി നിർവഹിക്കപ്പെടില്ല.

അവ രണ്ടും ശഹീദല്ലാത്ത മുസ്ലിമിൽ മാത്രമേ നിർവഹിക്കുകയുള്ളൂ.


(وَغُسْلُهُ) أَيْ الْمَيِّتِ (وَتَكْفِينُهُ وَالصَّلَاةُ عَلَيْهِ) وَحَمْلُهُ (وَدَفْنُهُ فُرُوضُ كِفَايَةٍ) لِلْإِجْمَاعِ عَلَى مَا حَكَاهُ فِي أَصْلِ الرَّوْضَةِ وَلِلْأَمْرِ بِهِ فِي الْأَخْبَارِ الصَّحِيحَةِ فِي غَيْرِ الدَّفْنِ، وَقَاتِلُ نَفْسِهِ كَغَيْرِهِ كَمَا مَرَّ سَوَاءٌ فِي ذَلِكَ الْمُسْلِمُ وَالذِّمِّيُّ إلَّا فِي الْغُسْلِ وَالصَّلَاةِ، فَمَحَلُّهُمَا فِي الْمُسْلِمِ غَيْرِ الشَّهِيدِ 

[مغني المحتاج]


അവലംബം :

 മിൻഹാജ് നവവി റ 

മുഗ്നിൽ മുഹ്താജ് ഇമാം ശിർ ബീനീ റ


Aslam KamilSaqafi

Parappanangaadi

.........................

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=hqrc

Monday, November 24, 2025

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല 

ബൈബിളിൽ:



യേശു (ഏശോ) ദൈവമല്ല :

എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.  


---


⭐ 1. യേശു ദൈവത്തെ ആരാധിക്കുന്നു — ദൈവം ആരെയും ആരാധിക്കില്ല


യോഹന്നാൻ 20:17


> “ഞാൻ എന്റെ പിതാവിന്റെ അടുക്കൽ കയറുന്നു; നിങ്ങളുടെ ദൈവത്തിന്റെ അടുക്കലും എന്റെ ദൈവത്തിന്റെ അടുക്കലും.”




➡️ യേശു പറയുന്നു: “എന്റെ ദൈവം” — ദൈവത്തിന് ദൈവം ഉണ്ടാവില്ല.



---


⭐ 2. യേശു ദൈവത്തേക്കാൾ താഴ്ന്ന സ്ഥാനത്തിൽ


യോഹന്നാൻ 14:28


> “പിതാവ് എന്നേക്കാൾ മഹത്താൻ.”




➡️ ദൈവം ഒരാൾക്കാൾ മഹത്തനാണെങ്കിൽ, ആ വ്യക്തി ദൈവമല്ല.



---


⭐ 3. ദൈവം എല്ലാം അറിയുന്നു — യേശു അറിയുന്നില്ല


മർക്കോസ് 13:32


> “ആ ദിവസം… ആരും അറിയുന്നില്ല; പുത്രനും അറിയുന്നില്ല; പിതാവ് മാത്രം.”




➡️ എല്ലാം അറിയാത്തവൻ ദൈവമാകാനാവില്ല.



---


⭐ 4. യേശു പ്രാർത്ഥിച്ചു — ദൈവം ആരോടും പ്രാർത്ഥിക്കില്ല


മത്തായി 26:39


> “അവൻ മുഖം താഴ്ത്തി വീണു പ്രാർത്ഥിച്ചു: പിതാവേ…”




➡️ പ്രാർത്ഥിക്കൽ ഒരു താഴ്ന്നവന്റെ പ്രവൃത്തി; ദൈവം പ്രാർത്ഥിക്കില്ല.



---


⭐ 5. യേശുവിന്റെ ശക്തി ദൈവത്തിൽ നിന്നാണ്


യോഹന്നാൻ 5:30


> “ഞാൻ സ്വമേധയാ ഒന്നും ചെയ്യാൻ കഴിയുന്നില്ല.”




➡️ ദൈവം “എനിക്ക് കഴിയില്ല” എന്ന് പറയുന്നില്ല.



---


⭐ 6. യേശു ദൈവത്തിന്റെ ദൂതൻ / പ്രവാചകൻ


യോഹന്നാൻ 17:3


> “നീ ഒരേയൊരു സത്യദൈവവും നീ അയച്ച യേശുക്രിസ്തുവും.”




➡️ ഇവിടെ:


ഒരു സത്യദൈവം = പിതാവ്


യേശു = അയച്ച ദൂതൻ




---


⭐ 7. യേശു മനുഷ്യനായി വിളിക്കുന്നു


യോഹന്നാൻ 8:40


> “ദൈവത്തിൽ നിന്നു സത്യം പറഞ്ഞ ഒരു മനുഷ്യൻ ഞാൻ.”




➡️ നേരിട്ട് — “മനുഷ്യൻ ഞാൻ”.



---


⭐ 8. യേശു ഭക്ഷിച്ചു, ഉറങ്ങി, ക്ഷീണിച്ചു, മരിക്കാൻ വിധേയനായി


➡️ ഇവ എല്ലാം മനുഷ്യഗുണങ്ങൾ, ദൈവത്തിന്റെ ഗുണങ്ങൾ അല്ല.


ഉദാഹരണം — മത്തായി 4:2


> “അവന്‌ വിശന്നു.”




➡️ ദൈവത്തിന് വിശപ്പുണ്ടാകില്ല.



---


⭐ 9. യേശു ദൈവത്തെ വിളിച്ചത് “എൻ ദൈവമേ, എൻ ദൈവമേ”


മത്തായി 27:46


> “എൻ ദൈവമേ, എൻ ദൈവമേ, നീ എന്നെ എന്തു വേണ്ടി ഉപേക്ഷിച്ചു?”




➡️ ഇത് യേശു ദൈവമല്ലെന്നതിന്റെ ഏറ്റവും ശക്തമായ തെളിവുകളിൽ ഒന്ന്.



---


⭐ 10. ദൈവം അമരൻ — യേശു മരണപ്പെട്ടു


1 തിമൊത്തെയോസ് 6:16


> “അവൻ (ദൈവം) മാത്രം അമരനാണ്.”




➡️ യേശുവിന് മരണം സംഭവിച്ചു → അതിനാൽ ദൈവമാകാനാവില്ല.



---


സമാപനം (Summary)


ബൈബിൾ സ്വയം പറയുന്നത് പ്രകാരം:


വിഷയം യേശു ദൈവം


അറിയൽ ചിലത് അറിയുന്നില്ല എല്ലാം അറിയുന്നു

ശക്തി ദൈവത്തിൽ ആശ്രയിക്കുന്നു സ്വയം സമ്പൂർണ്ണ ശക്തി

സ്ഥാനം ദൈവത്തേക്കാൾ താഴെ ഏറ്റവും ഉയർന്ന സ്ഥാനം

ആരാധന ദൈവത്തെ ആരാധിച്ചു ആരെയും ആരാധിക്കില്ല

മരണം മരണപ്പെട്ടു അമരൻ

ദൈവം ഉള്ളത് “എന്റെ ദൈവം” എന്ന് പറഞ്ഞു ദൈവത്തിന് ദൈവമില്ല




---


Sunday, November 23, 2025

ദൈവപുത്രൻ എന്ന് പറഞ്ഞാൽ ദൈവമാണോ?

 


ദൈവപുത്രൻ എന്ന് പറഞ്ഞാൽ ദൈവമാണോ?


 അങ്ങനെയാണെങ്കിൽ പലരും ദൈവമാവണം


ബൈബിളിൽ “ദൈവപുത്രൻ” (Son of God) എന്ന പദം യേശുവിനുമാത്രമല്ല, മറ്റു പലരെയും സൂചിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.

ഈ പദം ഹെബ്രു–ബൈബിൾ പരമ്പരയിൽ “ദൈവത്തിന് അടുപ്പമുള്ളവർ”, “ദൈവാനുയോജ്യർ”, “ദൈവത്തിന്റെ ആളുകൾ” എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു.



---


📌 ബൈബിളിൽ “ദൈവപുത്രൻ” എന്ന് വിളിക്കപ്പെട്ടവർ


1️⃣ ആദം


ലൂക്കാ 3:38


> “...അദാം, ദൈവപുത്രൻ”




➡️ ആദത്തെ ദൈവം സൃഷ്ടിച്ചതിനാൽ ഈ പദം ഉപയോഗിക്കുന്നു.



---


2️⃣ സാധാരണ ധാർമ്മികർ / നീതിമാന്മാർ


ഹോഷേയ 1:10


> “...അവരെ ദൈവപുത്രന്മാർ എന്നു വിളിക്കും.”




➡️ ദൈവത്തിന് അനുസരിക്കുന്ന ജനതയെയാകെ “ദൈവപുത്രന്മാർ” എന്നു വിളിക്കുന്നു.



---


3️⃣ ഇസ്രായേൽ ജാതി (ആഖില രാഷ്ട്രം)


നിയാമാവ്‌ 4:22


> “ഇസ്രായേൽ എന്റെ പഞ്ചായത്തൻ, എന്റെ മുതൽകുഞ്ഞ് ആണ്.”




➡️ പൂർണ്ണ ദേശത്തെ “ദൈവത്തിന്റെ പുത്രൻ” എന്ന് കാണുന്നു.



---


4️⃣ രാജാക്കന്മാർ (പ്രത്യേകിച്ച് ദാവീദ് വംശം)


2 ശമൂവേൽ 7:14 — ദാവീദിന്റെ പുത്രനെ കുറിച്ചു:


> “ഞാൻ അവന്നു പിതാവ് ആയിരിക്കും; അവൻ എനിക്കു പുത്രൻ ആയിരിക്കും.”




➡️ രാജാവിന് ദൈവത്തോട് ഒരു സംബന്ധ പദവി.


Psalm 2:7


> “നീ എന്റെ പുത്രൻ…”




➡️ ഇതും “ദൈവാധികാരം ലഭിച്ച ഭരണാധികാരി” എന്ന അർത്ഥത്തിൽ.



---


5️⃣ ദൂതന്മാർ (Angels)


ജോബ് 1:6


> “ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ ഹാജരായി…”




➡️ ഇവിടെ “ദൈവപുത്രന്മാർ” = ദൂതന്മാർ.



---


6️⃣ സമാധാനം സ്ഥാപിക്കുന്ന ആളുകൾ


മത്തായി 5:9


> “ശാന്തി സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാർ എന്നു വിളിക്കപ്പെടും.”




➡️ സാധാരണ വിശ്വാസികൾക്കുള്ള ഒരു പദവി.



---


7️⃣ വിശ്വാസികൾ (ക്രിസ്ത്യാനികൾ) പൊതുവായി


റോമർ 8:14


> “ദൈവത്തിന്റെ ആത്മാവ് നയിക്കുന്ന ഏവരും ദൈവപുത്രന്മാരാണ്.”




➡️ വിശ്വാസമുള്ളവർ എല്ലാവരും “ദൈവപുത്രന്മാർ”.



---


📌 നിർണയം


ബൈബിളിൽ “ദൈവപുത്രൻ” എന്ന പദം യേശുവിനുമാത്രമല്ല, താഴെ പറയുന്നവർക്ക് ഉപയോഗിക്കുന്നു:


ആർക്കെല്ലാം? രേഖകൾ


ആദം ലൂക്കാ 3:38

ഇസ്രായേൽ ജനത നിയാമാവ്‌ 4:22

രാജാക്കന്മാർ 2 ശമൂവേൽ 7:14, Psalm 2:7

ദൂതന്മാർ ജോബ് 1:6

വിശ്വാസികൾ/നീതിമാന്മാർ ഹോഷേയ 1:10, റോമർ 8:14

സമാധാനസ്ഥാപകർ മത്തായി 5:9



➡️ അതുകൊണ്ട് “ദൈവപുത്രൻ” എന്ന പദം ബൈബിളിൽ ഉപമയായാണ്—ദൈവത്തിന് പ്രിയപ്പെട്ടവർ/അടുപ്പമുള്ളവർ/ദൈവത്തെ അനുസരിക്കുന്നവർ എന്ന അർത്ഥത്തിൽ.



---


Saturday, November 22, 2025

ഭാര്യയെ അടിക്കുകയോ* വിമർശകർക്ക് മറുപടി .............

 *ഭാര്യയെ അടിക്കുകയോ*

വിമർശകർക്ക് മറുപടി

.............

Aslam Kamil parappanangadi


ചോദ്യം :


സുനനു അബൂ ദാവൂദ് 19O5 ൽ

സ്ത്രീകളെ അടിക്കാൻ മുഹമ്മദ് നബി പറഞ്ഞിട്ടുണ്ടോ ?


മറുപടി :


സുനനു അബൂ ദാവൂദ് 19O5 ൽ ഇങ്ങനെയാണ് ഉള്ളത്

فَخَطَبَ النَّاسَ فَقَالَ ‏"‏ إِنَّ دِمَاءَكُمْ وَأَمْوَالَكُمْ عَلَيْكُمْ حَرَامٌ كَحُرْمَةِ يَوْمِكُمْ هَذَا فِي شَهْرِكُمْ هَذَا فِي بَلَدِكُمْ هَذَا .......


اتَّقُوا اللَّهَ فِي النِّسَاءِ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانَةِ اللَّهِ وَاسْتَحْلَلْتُمْ فُرُوجَهُنَّ بِكَلِمَةِ اللَّهِ وَإِنَّ لَكُمْ عَلَيْهِنَّ أَنْ لاَ يُوطِئْنَ فُرُشَكُمْ أَحَدًا تَكْرَهُونَهُ فَإِنْ فَعَلْنَ فَاضْرِبُوهُنَّ ضَرْبًا غَيْرَ مُبَرِّحٍ وَلَهُنَّ عَلَيْكُمْ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ

سنن ابودوود


സുനനു അബൂ ദാവൂദ് 19O5 ൽ

പറയുന്നു.


പ്രവാചകൻറെ ഹജ്ജത്തുൽ വദാഇലെ പ്രഭാഷണം ,

നിശ്ചയം നിങ്ങളുടെ രക്തങ്ങളും സമ്പത്തും ഹറാമാണ് - (അർഹതയില്ലാത്തത് എടുക്കരുത് )നിങ്ങളുടെ ഈ ദിനത്തിൻറെ മഹത്വം പോലെ ഈ മാസത്തിന്റെ മഹത്വം പോലെ ഈ രാജ്യത്തിൻറെ മഹത്വം പോലെ ........


നിങ്ങൾ സ്ത്രീകളുടെ കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക അല്ലാഹുവിൻറെ വിശ്വസ്തത കൊണ്ടാണ് അവരെ നിങ്ങൾ പിടിച്ചത്. അവരുടെ ഗുഹ്യസ്ഥാനം നിങ്ങൾ ഹലാലാക്കിയത്  അല്ലാഹുവിൻറെ വചനം കൊണ്ടാണ് ,

അവർ നിങ്ങൾക്ക് ചെയ്തു തരേണ്ട കടമകൾ ഉണ്ട് .


നിങ്ങൾക്ക് ഇഷ്ടമില്ലാത്ത

 ഒരാളെയും നിങ്ങളുടെ വിരിപ്പിൽ അവർ ചവിട്ടിപ്പിക്കരുത്.


*അവർ അത് ചെയ്താൽ നിങ്ങൾ അവരെ ശക്തമല്ലാത്ത നിലക്ക് സിക്ഷിക്കാം*


നിങ്ങൾ അവർക്ക് ചെയ്തു കൊടുക്കേണ്ട കടമയാണ് അവർക്കുള്ള ഭക്ഷണവും വസ്ത്രവും നല്ല നിലയിൽ നൽകൽ


സുനനു അബൂ ദാവൂദ് 19O5


ഇവിടെ തിരുനബി ലക്ഷക്കണക്കിന് തൻറെ അനുയായികളെ മുന്നിൽ നിർത്തിക്കൊണ്ട്കൃത്യമായ മാർഗ്ഗദർശനം നൽകുകയാണ്.

പരസ്പരം  അനാവശ്യമായി രക്തം ചിന്തുകയോ അർഹമില്ലാത്ത സമ്പത്ത് കൈകലാക്കുകയോ ചെയ്യാൻ പാടില്ല എന്നും


ഭാര്യമാരുടെ കാര്യത്തിൽ എത്രമാത്രം സൂക്ഷ്മത കാണിക്കുകയും അവരോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്യണമെന്നും പഠിപ്പിക്കുകയാണ്.

അവരെ ആക്രമിക്കുകയോ പ്രയാസപ്പെടുത്തുകയോ ചെയ്യുന്നതിൽ അല്ലാഹുവിനെ സൂക്ഷിക്കണം എന്നും താക്കീത് നൽകുന്നു.

അതിൻറെ ഗൗരവം കൃത്യമായി വരച്ചു കാണിക്കുന്നു.

ഭാര്യ ഭർത്താക്കന്മാർ പരസ്പരം ശ്രദ്ധിക്കേണ്ട അവകാശങ്ങൾ പഠിപ്പിക്കുന്നു.


ഭാര്യ തൻറെ പ്രൈവറ്റ് റൂമിലേക്ക് വിരിപ്പിലേക്ക് അന്യനെ കയറ്റരുതെന്നും പഠിപ്പിക്കുന്നു.


അനാവശ്യമായി അന്യനെ തൻറെ പ്രൈവറ്റ് റൂമിൽ കയറ്റിയാൽ അത് അറിഞ്ഞ ഭർത്താവ്ശക്തമല്ലാത്ത ശിക്ഷ നടപ്പിലാക്കാവുന്നതാണ് എന്നും പഠിപ്പിക്കുന്നു.

ശിക്ഷിക്കുമ്പോൾ പ്രയാസപ്പെടുത്തുകയോ മുറിവേൽപ്പിക്കുകയോ ചെയ്യാൻ പാടില്ല എന്ന് കൃത്യമായി പറഞ്ഞു തരുന്നു.


അത്തരം പ്രവർത്തികളെ തൊട്ട് അവൾ മാറി നിൽക്കൽ മാത്രമായിരിക്കണം ലക്ഷ്യം


ഇവിടെ അവൾ വ്യഭിചരിച്ചതിനെ പറ്റി അല്ല പറയുന്നത്.അങ്ങനെ ചെയ്താലുള്ള ശിക്ഷ വേറെ തന്നെ വിവരിച്ചിട്ടുണ്ട്.


മറിച്ച് അനാവശ്യമായി പ്രൈവറ്റ് റൂമിലേക്ക് വിരിപ്പിലേക്കോ അങ്ങനെ കയറ്റുന്നതിനെ പറ്റിയാണ്.


ചുരുക്കത്തിൽ ഇവിടെ ഒരു ഭാര്യ അന്യ പുരുഷനെ തൻറെ വിരിപ്പിൽ കയറ്റിയാൽ അപ്പോഴുള്ള നിയമത്തെ പറ്റിയാണ് പറയുന്നത് ഇതിനെയൊന്നും ആരും ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല.


തന്റെ ഭാര്യ അന്യ പുരുഷന് തൻറെ വിരിപ്പിൽ കയറ്റിയാൽ അതെല്ലാം ചിരിച്ചു നോക്കി നിൽക്കാൻ അല്ലല്ലോ പറയേണ്ടത് .


ഭാര്യമാരെ അടിക്കുന്നവർ ഉത്തമരല്ല എന്ന് അവിടുന്ന് തന്നെ പഠിപ്പിച്ചുതന്നിട്ടുണ്ട്.


അവിടുന്ന് തന്റെ ഭാര്യയെയോ സേവകരെയോ മറ്റാരെയും അടിച്ചിട്ടില്ല എന്ന് ആയിഷ ബീവി തന്നെ പറഞ്ഞിട്ടുണ്ട് -


Aslam Kamil parappanangadi


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=wwt

ഭാര്യമാരെ അടിക്കൽ വിമർശകർക്ക് മറുപടി

 ഭാര്യമാരെ അടിക്കൽ


വിമർശകർക്ക് മറുപടി



ചോദ്യം :സുനനു ഇബ്നുമാജ 1851 ൽ സ്ത്രീകളെ അടിക്കണമെന്ന് പറഞ്ഞിട്ടുണ്ടോ



മറുപടി


അല്ലാഹുവിൻറെ ദൂതർ ഹജ്ജത്തിൽ വദാഇൽ പ്രഭാഷണം നടത്തിയ ഭാഗം

സുനനു ഇബ്നുമാജഹ് 1851 ൽ  ഇങ്ങനെയാണ് ഉള്ളത്


حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا الْحُسَيْنُ بْنُ عَلِيٍّ، عَنْ زَائِدَةَ، عَنْ شَبِيبِ بْنِ غَرْقَدَةَ الْبَارِقِيِّ، عَنْ سُلَيْمَانَ بْنِ عَمْرِو بْنِ الأَحْوَصِ، حَدَّثَنِي أَبِي أَنَّهُ، شَهِدَ حِجَّةَ الْوَدَاعِ مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَذَكَّرَ وَوَعَظَ ثُمَّ قَالَ ‏ "‏ اسْتَوْصُوا بِالنِّسَاءِ خَيْرًا فَإِنَّمَا هُنَّ عِنْدَكُمْ عَوَانٍ ‏.‏ لَيْسَ تَمْلِكُونَ مِنْهُنَّ شَيْئًا غَيْرَ ذَلِكَ إِلاَّ أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ فَإِنْ فَعَلْنَ فَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ ضَرْبًا غَيْرَ مُبَرِّحٍ فَإِنْ أَطَعْنَكُمْ فَلاَ تَبْغُوا عَلَيْهِنَّ سَبِيلاً إِنَّ لَكُمْ مِنْ نِسَائِكُمْ حَقًّا وَلِنِسَائِكُمْ عَلَيْكُمْ حَقًّا فَأَمَّا حَقُّكُمْ عَلَى نِسَائِكُمْ فَلاَ يُوطِئْنَ فُرُشَكُمْ مَنْ تَكْرَهُونَ وَلاَ يَأْذَنَّ فِي بُيُوتِكُمُ لِمَنْ تَكْرَهُونَ أَلاَ وَحَقُّهُنَّ عَلَيْكُمْ أَنْ تُحْسِنُوا إِلَيْهِنَّ فِي كِسْوَتِهِنَّ وَطَعَامِهِنَّ ‏"‏ ‏.‏


അർത്ഥം

, അല്ലാഹുവിൻറെ ദൂതർ അല്ലാഹുവിനെ സ്തുതിച്ചു.

ഉപദേശം പറഞ്ഞു.

പിന്നെ പിന്നെ അവിടുന്ന് പറഞ്ഞു.


സ്ത്രീകളോട് നല്ല രീതിയിൽ പെരുമാറുക, കാരണം അവർ നിങ്ങളുടെ പങ്കാളികളാണ്.  നിങ്ങൾക്ക് അവരുടെ മേൽ (പ്രയാസപ്പെടുത്താൻ വേണ്ടി ) യാതൊരു അവകാശവുമില്ല. 


*വ്യക്തമായ ഒരു ദുഷ്‌പ്രവൃത്തി ചെയ്താൽ ഒഴികെ

അവർ അങ്ങനെ ചെയ്താൽ, കിടക്കയിൽ അവരിൽ നിന്ന് വേർപിരിയുക 

അവരെ നിസ്സാരമായി അടിക്കുക*


* നിങ്ങളെ അനുസരിച്ചാൽ, അവരെ ഉപദ്രവിക്കാൻ ഒരു മാർഗവും തേടരുത്* തീർച്ചയായും, നിങ്ങളുടെ ഭാര്യമാരുടെ മേൽ നിങ്ങൾക്ക് അവകാശങ്ങളുണ്ട്, നിങ്ങളുടെ ഭാര്യമാർക്ക് നിങ്ങളുടെ മേലും അവകാശങ്ങളുണ്ട്. അവരുടെ മേലുള്ള നിങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ചിടത്തോളം...


 "നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ആരെയും അവർ നിങ്ങളുടെ വിരിപ്പിൽ ചവിട്ടിപ്പിക്കരുത് നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ആരെയും നിങ്ങളുടെ വീടുകളിൽ പ്രവേശിപ്പിക്കരുത്.


 നിങ്ങളുടെ മേലുള്ള അവരുടെ അവകാശം അവരുടെ വസ്ത്രത്തിലും ഭക്ഷണത്തിലും നിങ്ങൾ അവരോട് നല്ല രീതിയിൽ പെരുമാറുക എന്നതാണ്."


സുനനു ഇബ്നുമാജ 1851 


ഇതിൽ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറണം എന്നാണ് തിരുദൂതർ പഠിപ്പിക്കുന്നത്.

അവരെ അടിക്കാനോ പ്രയാസപ്പെടുത്താനോ നിങ്ങൾക്ക് അവകാശമില്ല എന്നും പറയുന്നു.


അവർ വെക്തമായ തിന്മ ചെയ്താൽ വിരിപ്പിൽ വെടിയണമെന്നും നിസ്സാരമായ ശിക്ഷ നൽകാമെന്നു പറയുന്നു


അനാവശ്യമായി  അന്യ പുരുഷനെ ഭർത്താവിൻറെ വീട്ടിലോ വിരിപ്പിലൊ കയറ്റരുതെന്നും പഠിപ്പിക്കുന്നു.


ഇതിൽ എവിടെയും അനാവശ്യമായി ഭാര്യമാരെ പ്രയാസപ്പെടുത്തണമെന്ന് അല്ല പറയുന്നത് മറിച്ച് അതൊന്നും ചെയ്യാൻ പാടില്ല എന്നും . അവരോട് മാന്യമായി സ്നേഹത്തോടെ പെരുമാറണമെന്നും അത്യാവശ്യഘട്ടത്തിൽ അവർക്ക് വേണ്ട താക്കീതകൾ നൽകണമെന്നുമാണ് പഠിപ്പിക്കുന്നത്


ഭാര്യമാരെ അടിക്കുന്നവർ ഉത്തമരല്ല എന്ന് അവിടുന്ന് തന്നെ പഠിപ്പിച്ചുതന്നിട്ടുണ്ട്.


അവിടുന്ന് തന്റെ ഭാര്യയെയോ സേവകരെയോ മറ്റാരെയും അടിച്ചിട്ടില്ല എന്ന് ആയിഷ ബീവി തന്നെ പറഞ്ഞിട്ടുണ്ട് -


Aslam Kamil parappanangadi


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=wwt



Aslam Kamil parappanangadi


Friday, November 21, 2025

തിരു നബി ഭാര്യമാരെ അടിച്ചിട്ടില്ല വിമർശകർക്ക് മറുപടി

 തിരു നബി ഭാര്യമാരെ അടിച്ചിട്ടില്ല


വിമർശകർക്ക് മറുപടി


Aslam Kamil parappanangadi


ചോദ്യം :

തിരു നബി സ്വ ആഇശാ ബീവിയെ അടിച്ചു എന്ന് ഹദീസിൽ ഉണ്ടോ ?


മറുപടി


തിരുനബി ഒരിക്കലും അവിടത്തെ കുടുംബത്തെ ദേഷ്യത്തോടെയോ അക്രമത്തോടേയോ അടിച്ചിട്ടില്ല -

ഇത് ആഇശ ബീവി തന്നെ പഠിപ്പിച്ചിട്ടുണ്ട്.


عَنْ عَائِشَةَ، قَالَتْ مَا ضَرَبَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ خَادِمًا لَهُ وَلاَ امْرَأَةً وَلاَ ضَرَبَ بِيَدِهِ شَيْئًا ‏.‏


ആയിശയിൽ(റ) നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(ﷺ) തന്റെ ഭൃത്യരെയോ ഭാര്യമാരെയോ ഒരിക്കലും അടിച്ചിരുന്നില്ല, തന്റെ കൈ കൊണ്ട് അവിടുന്ന് ആരെയും അടിച്ചിരുന്നില്ല. (ഇബ്നുമാജ:1984)


എന്നാൽ ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം.

ആഇശ റ പറയുന്നു.

 ഒരിക്കൽ തിരുനബി എന്റെ  വീട്ടിൽ താമസിക്കുമ്പോൾ ആഇശ ബീവി കിടന്നതിനു ശേഷം ഖബർസ്ഥാനിൽ  പ്രാർത്ഥിക്കാൻ പോയി.


 അപ്പോൾ ആയിഷ ബീവി തിരുനബി അറിയാതെ പിന്നാലെ പോയി ,

തിരുനബി വീട്ടിലേക്ക് എത്തുന്നതിനു മുമ്പായി വേഗം അറിയാത്ത മട്ടിൽ കിടന്നു.

തിരുമ്പി വന്നപ്പോൾ ചോദിച്ചു നീ എന്താ ഇങ്ങനെ കിതക്കുന്നത്.

ആയിഷ ബീവി ഒന്നുമില്ലെന്ന് പറഞ്ഞു.

പിന്നീട് സംഭവം വിവരിച്ചു.


അപ്പോൾ തിരുനബി അവിടത്തെ കൈ കൊണ്ട്

*ആഇശാ ബീവിക്ക്  ഒരു തട്ടു കൊടുത്തു പറഞ്ഞു.*


അല്ലാഹുവും അവന്റെ ദൂതരും നിന്നെ ചതിക്കുമെന്ന് നീ കരുതുന്നുണ്ടോ ?.


ആയിഷ ബീവി പറഞ്ഞു. ജനങ്ങൾ രഹസ്യം ആക്കിയാലും അല്ലാഹു നിങ്ങൾക്ക് അറിയിച്ചു തരുന്നു നബിയെ.


പിന്നീട്

അവിടന്ന് വിവരിച്ചു :

ഞാൻ അല്ലാഹുവിന്റെ കൽപ്പന പ്രകാരം ഖബർസ്ഥാനിൽ പോയി പ്രാർത്ഥിക്കാൻ വേണ്ടി പോയതായിരുന്നു . (സ്വഹീഹ് മുസ്ലിം)


ഇവിടെ ആയിഷാ ബീവി

 നബി തങ്ങൾ എന്നെ അടിച്ചു

ضربني

 എന്നല്ല പറയുന്നത്

അവിടെ ദേഷ്യത്തോടെ ബീവിയെ അടിച്ചു എന്ന് പറയുന്നില്ല.


മറിച്ചു സ്നേഹത്തോടെ ഒരു തട്ടു കൊടുക്കുക മാത്രമാണ് ചെയ്തത്.

അത് കൊണ്ടാണ്

ലഹദനീ

എന്നാണ് പറഞ്ഞത്

സ്നേഹത്തോടെയുള്ള തട്ടിന്

അങ്ങനെ പറയും

അതിനെ ശേഷം ആഇശാ കരയുകയോ ദേഷ്യപെടുകയോ ചെയ്തതായി അതിൽ ഇല്ല -

മറിച്ചു


ജനങ്ങൾ രഹസ്യം ആക്കിയാലും അല്ലാഹു നിങ്ങൾക്ക് അറിയിച്ചു തരുന്നു നബിയെ. എന്ന് ആ ഇശാ ബീവി ചോദിക്കുകയും

തിരുനബി പോവാനുള്ള കാരണം വിവരിക്കുകയുമാണ് ചെയ്തത്


Aslam Kamil parappanangadi


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=wwt






Wednesday, November 19, 2025

ഇബ്നു തൈമിയ്യ അല്ല ഈ ഇബ്നു തൈമിയ്യ

 *ആ ഇബ്നു തൈമിയ്യ അല്ല ഈ ഇബ്നു തൈമിയ്യ* 



 *ചോദ്യം:-* 


മിശ്കാതിൽ ഖുഫ്ഫയുടെ അദ്ധ്യായത്തിൽ രണ്ടാം ഫസ്വ്‌ലിലെ ആദ്യ ഹദീസിൻ്റെ രിവായത് വിവരിക്കുന്നിടത്ത് 


وقال الخطابي: هو صحيح الإسناد، هكذا في المنتقى 


എന്ന് കാണാം


അവിടെ മിർഖാത് മുൻതഖാ എന്ന കിതാബിനെ കുറിച്ച് എഴുതുന്നു:-


كتاب لابن تيمية الحنبلي،


ഈ ഇബ്നു തൈമിയ്യ ആരാണ്.ഇബ്നു ഹജർ (റ) നിശിതമായി വിമർശിച്ച വഹാബികളുടെ ആശയ സ്രോതസ്സായി വിശേഷിപ്പിക്കപ്പെടുന്ന ഇബ്നു തൈമിയ്യ തന്നെയാണോ ?


------------------------------------------------


 *മറുപടി:-* അല്ല, മിശ്കാതിൽ ഉദ്ധരിക്കപ്പെട്ട "മുൻതഖാ" എന്ന ഗ്രന്ഥം വിവാദ പുരുഷനായ ഇബ്നു തൈമിയ്യയുടെ ഉപ്പാപ്പയായ   "ഇബ്നു തൈമിയ്യ" എന്ന പേരിൽ തന്നെ അറിയപ്പെടുന്ന,ഹിജ്റ 651 ൽ വഫാതായ മറ്റൊരു പണ്ഡിതനാണ്. ആ വിഷയം ഇമാം ശഅ്‌റാനീ (റ) തൻ്റെ അൽമിനനുൽ വുസ്ത്വയിൽ വ്യക്തമാക്കിയിട്ടുണ്ട്.


 ഹമ്പലീ മദ്ഹബിലെ മഹാ പണ്ഡിതനായ അദ്ദേഹത്തെ  ഇമാം താജുദ്ദീനിസ്സുബ്കീ (റ) തൻ്റെ ത്വബഖാതിലും ദഹബി സിയറു അഅ്ലാമിന്നുബലാഇലുമൊക്കെ പ്രതിപാദിച്ചിട്ടുണ്ട്.


©️വൈജ്ഞാനിക ചർച്ച നടക്കുന്ന ഒരു ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ലഭിച്ച വിവരമാണിത്.

Tuesday, November 18, 2025

മരണം ഹാജരായ രോഗിയോട് ചെയ്യേണ്ട പത്ത് കാര്യങ്ങൾ*

 മരണം ഹാജരായ രോഗി


Aslam Kamil Saquafi parappanangadi


*മരണം ഹാജരായ രോഗിയോട് ചെയ്യേണ്ട പത്ത് കാര്യങ്ങൾ*


 1.*ഖിബ്ലയിലേക്ക് തിരിച്ചു കിടതത്തുക*


സാധ്യമാണെങ്കിൽ വലതുഭാഗത്തിന്റെ മേലിൽ ചെരിച്ച് മുൻഭാഗം മുഴുവനും ഖിബിലയിലേക്ക് വരുന്ന നിലക്ക് കിടത്തണം.

അത് പ്രയാസമാണെങ്കിൽ മലർത്തി കിടത്തണം.

മുഖവും രണ്ട് കാൽപാദവും ഖിബിലയിലേക്ക് തിരിയുന്ന വിധത്തിലാണ് കിടത്തേണ്ടത്

തലയുടെ താഴ്ഭാഗത്ത് വല്ലതും

വെച്ചു കൊണ്ട് തല അല്പം 

ഉയർത്തേണ്ടതാണ്

അപ്പോഴാണ് മുഖം കിബിലയിലേക്ക് തിരിയുകയുള്ളൂ അല്ലെങ്കിൽ മുഖം ആകാശത്തേക്ക് തിരിച്ചവനാകും.

وَيُضْجَعُ الْمُحْتَضَرُ لِجَنْبِهِ الْأَيْمَنِ إلَى الْقِبْلَةِ عَلَى الصَّحِيحِ فَإِنْ تَعَذَّرَ لِضِيقِ مَكَان وَنَحْوِهِ أُلْقِيَ عَلَى قَفَاهُ وَوَجْهُهُ وَأُخْمُصَاهُ لِلْقِبْلَةِ، 

(لِلْقِبْلَةِ) بِأَنْ يُرْفَعَ رَأْسُهُ قَلِيلًا كَأَنْ يُوضَعَ تَحْتَ رَأْسِهِ مُرْتَفِعٌ لِيَتَوَجَّهَ وَجْهُهُ إلَى الْقِبْلَةِ، وَمُقَابِلُ الصَّحِيحِ أَنَّ هَذَا الِاسْتِلْقَاءَ أَفْضَلُ، فَإِنْ تَعَذَّرَ اُضْطُجِعَ عَلَى الْأَيْمَنِ


2.മരണം പ്രതീക്ഷിക്കപ്പെടുന്ന രോഗിക്ക് *لا اله إلا الله എന്ന് ചൊല്ലി കൊടുക്കണം*.


ഇമാം മുസ്ലിം റ റിപ്പോർട്ട് ചെയ്യുന്നു: നബി സ്വ പറഞ്ഞു. നിങ്ങളിൽ മരണാസന്നമായ വന്ന്


 لَا إلَهَ إلَّا اللَّهُ

എന്ന് ചൊല്ലിക്കൊടുക്കുക

ഇമാം അബൂദാവൂദ് നല്ല പരമ്പരയോടെ റിപ്പോർട്ട് ചെയ്യുന്നു. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ - പറഞ്ഞു. വല്ലവന്റെയും അവസാന സംസാരം

لَا إلَهَ إلَّا اللَّهُ

എന്നായാൽ അവൻ സ്വർഗത്തിൽ കടന്നു.


മേൽ വചനം ചൊല്ലി കൊടുക്കുമ്പോൾ ചൊല്ലു എന്ന് പറഞ്ഞു കൊണ്ട് രോഗിയെ നിർബന്ധിപ്പിക്കരുത് .കാരണം അത് അവന്ന് മടുപ്പുണ്ടാക്കാൻ സാധ്യതയുണ്ട്.

മറിച്ചു അവന്റെ അരികിൽ വെച്ച അത് ചൊല്ലിയാൽ മതിയാവും അപ്പോൾ അവൻ അത് ഓർമയാക്കുന്നതാണ് -

അല്ലങ്കിൽ അവന്റെ അരികിൽ ഇങ്ങനെ പറയണം .

അല്ലാഹുവിന്ന് ദിക്റ് ചൊല്ലുന്നത് ബറക്കത്തുള്ളതാണ് - നമുക്ക് അത് ഒരിമിച്ചു ചൊല്ലാം.

അവൻ അത് ചൊല്ലിക്കഴിഞ്ഞാൽ വീണ്ടും ആവർത്തിക്കരുത്.

എന്നാൽ ദുൻയാവിന്റെ സംസാരം അവനിൽ നിന്ന് ഉണ്ടായാൽ മേൽ ദിക്റ് വീണ്ടും ചൊല്ലിക്കൊടുക്കേണ്ടതാണ്. 


ചൊല്ലിക്കൊടുക്കുന്നവൻ ശത്രുത കൊണ്ടോ അനന്തരാവകാശി ആവൽ കൊണ്ടോ അസൂയ കൊണ്ടോ മറ്റോ തെറ്റിദ്ധരിക്കപ്പെട്ടവനാവാതിരിക്കൾ സുന്നത്താണ് .

[مغني المحتاج]

 (وَيُلَقَّنُ) نَدْبًا قَبْلَ الِاضْطِجَاعِ كَمَا قَالَهُ الْمَاوَرْدِيُّ (الشَّهَادَةَ) وَهِيَ لَا إلَهَ إلَّا اللَّهُ، ، لِخَبَرِ مُسْلِمٍ «لَقِّنُوا مَوْتَاكُمْ لَا إلَهَ إلَّا اللَّهُ» قَالَ فِي الْمَجْمُوعِ: أَيْ مَنْ قَرُبَ مَوْتُهُ وَهُوَ مِنْ بَابِ تَسْمِيَةِ الشَّيْءِ بِمَا يَئُولُ إلَيْهِ. كَقَوْلِهِ تَعَالَى {إِنِّي أَرَانِي أَعْصِرُ خَمْرًا} [يوسف: ٣٦] [يُوسُفُ] وَرَوَى أَبُو دَاوُد بِإِسْنَادٍ حَسَنٍ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ «مَنْ كَانَ آخِرُ كَلَامِهِ لَا إلَهَ إلَّا اللَّهُ دَخَلَ الْجَنَّةَ» (بِلَا إلْحَاحٍ) عَلَيْهِ لِئَلَّا يَضْجَرَ، وَلَا يُقَالُ لَهُ قُلْ، بَلْ يَذْكُرُهَا بَيْنَ يَدَيْهِ لِيَتَذَكَّرَ، أَوْ يَقُولُ: ذِكْرُ اللَّهِ تَعَالَى مُبَارَكٌ فَنَذْكُرُ اللَّهَ جَمِيعًا، فَإِنْ قَالَهَا لَمْ تُعَدْ عَلَيْهِ مَا لَمْ يَتَكَلَّمْ بِكَلَامِ الدُّنْيَا كَمَا قَالَهُ الصَّيْمَرِيُّ، بِخِلَافِ التَّسْبِيحِ وَنَحْوِهِ؛ لِأَنَّهُ لَا يُنَافِي أَنَّ آخِرَ كَلَامِهِ لَا إلَهَ إلَّا اللَّهُ: أَيْ مِنْ أُمُورِ الدُّنْيَا


، وَيُسَنُّ أَنْ يَكُونَ الْمُلَقِّنُ غَيْرَ مُتَّهَمٍ بِإِرْثٍ أَوْ عَدَاوَةٍ أَوْ حَسَدٍ أَوْ نَحْوِ ذَلِكَ، 

അപ്പോൾ ഇവരല്ലാതെ ഹാജർ ഇല്ലെങ്കിൽ അനന്തരവകാശികളിൽ ഏറ്റവും സ്നേഹമുള്ളവൻ ദിക്റ് ചൊല്ലി കൊടുക്കേണ്ടതാണ്.ഇല്ലെങ്കിൽ മറ്റുള്ളവർ ചൊല്ലിക്കൊടുക്കുക.

മേൽ കാരണങ്ങൾ പറഞ്ഞ് ആരും ചൊല്ലി കൊടുക്കൽ ഉപേക്ഷിക്കരുത് .

വകതിരിവുള്ള കുട്ടിയാണെങ്കിലും ചൊല്ലിക്കൊടുക്കൽ സുന്നത്ത് തന്നെയാണ്.എന്നാൽ പ്രായപൂർത്തി ആവാത്ത കുട്ടികൾക്ക് ഖബറിന് അരികിലുള്ള തൽഖീൻ സുന്നത്തില്ല.കാരണം അവന് ഖബറിലെ ചോദ്യവും മറ്റും ഉണ്ടാവുകയില്ല.


പ്രബല വീക്ഷണ പ്രകാരം

مُحَمَّدٌ رَسُولُ اللَّهِ

എന്നുകൂടി വർധിപ്പിക്കൽ സുന്നത്തില്ല.ഹദീസുകളുടെ പ്രത്യക്ഷ്യം അതിന് തെളിവാണ്.


എന്നാൽ ഒരു അവിശ്വാസി  ഇസ്ലാം ആകും എന്ന് പ്രതീക്ഷയുണ്ടെങ്കിൽ അവന് രണ്ട് ശഹാദത്തും ചൊല്ലി കൊടുക്കൽ നിർബന്ധമാണ്.പ്രതീക്ഷ ഇല്ലെങ്കിൽ മറ്റു തടസ്സങ്ങൾ ഇല്ലെങ്കിൽ സുന്നത്താണ് .തിരുനബി തന്റെ സേവകൻ ആയിരുന്ന ജൂതനായ ബാലന് ശഹാദത്ത് ചെല്ലിക്കൊടുത്ത ഹദീസ് അതിന് തെളിവാണ്.


فَإِنْ لَمْ يَحْضُرْ غَيْرُهُ لَقَّنَهُ أَشْفَقُ الْوَرَثَةِ ثُمَّ غَيْرُهُ، وَلَا يُتْرَكُ التَّلْقِينُ حِينَئِذٍ لِمَا ذُكِرَ، وَلَا تُسَنُّ زِيَادَةُ: " مُحَمَّدٌ رَسُولُ اللَّهِ " لِظَاهِرِ الْأَخْبَارِ، وَقِيلَ تُسَنُّ؛ لِأَنَّ الْمَقْصُودَ بِذَلِكَ التَّوْحِيدُ، وَرُدَّ بِأَنَّ هَذَا مُوَحِّدٌ، وَيُؤْخَذُ مِنْهُ مَا بَحَثَهُ الْإِسْنَوِيُّ أَنَّهُ لَوْ كَانَ كَافِرًا لُقِّنَ الشَّهَادَتَيْنِ، وَأُمِرَ بِهِمَا لِخَبَرِ الْيَهُودِيِّ السَّابِقِ وُجُوبًا كَمَا قَالَ شَيْخِي إنْ رُجِيَ إسْلَامُهُ وَإِلَّا فَنَدْبًا، وَكَلَامُهُمْ يَشْمَلُ غَيْرَ الْمُكَلَّفِ فَيُسَنُّ تَلْقِينُهُ إنْ كَانَ مُمَيِّزًا وَلَا يُسَنُّ بَعْدَ مَوْتِهِ.


قَالَ الزَّرْكَشِيُّ: لِأَنَّ التَّلْقِينَ هُنَا لِلْمَصْلَحَةِ، وَثَمَّ لِئَلَّا يُفْتَنَ الْمَيِّتُ فِي قَبْرِهِ وَهَذَا لَا يُفْتَنُ


*മരണമാസന്നമായവരുടെ അരികിൽ*


3.*സൂറത്ത് യാസീൻ ഓതൽ*


മരണം ഹാജറാവന്റെ   അരികിൽ വെച്ച് സൂറത്ത് യാസീൻ ഓതൽ സുന്നത്താണ് .

തിരുനബി صلى الله عليه وسلم

പറഞ്ഞതായി ഹദീസിൽ ഇങ്ങനെ കാണാം.

മരണം ഹാജരാകായവരുടെ മേൽ നിങ്ങൾ യാസീൻ സൂറത്ത് ഓതൂ

ഇത് ഇമാം അബൂദാവൂദ് റ  റിപ്പോർട്ട് ചെയ്യുകയും  ഇബ്നു ഹിബ്ബാൻ റ എന്നവരും റിപ്പോർട്ട് ചെയ്തു  സ്വഹീഹ് ആണന്ന് പറഞ്ഞു 


 (وَيُقْرَأُ عِنْدَهُ) سُورَةُ (يس) لِخَبَرِ «اقْرَءُوا عَلَى مَوْتَاكُمْ يس» وَرَوَاهُ أَبُو دَاوُد وَابْنُ حِبَّانَ وَصَحَّحَهُ.


وَقَالَ الْمُرَادُ بِهِ مَنْ حَضَرَهُ الْمَوْتُ يَعْنِي مُقَدِّمَاتِهِ وَإِنْ أَخَذَ ابْنُ الرِّفْعَةِ بِظَاهِرِ الْخَبَرِ؛ لِأَنَّ الْمَيِّتَ لَا يُقْرَأُ عَلَيْهِ وَإِنَّمَا يُقْرَأُ عِنْدَهُ، وَالْحِكْمَةُ فِي قِرَاءَتِهَا أَنَّ أَحْوَالَ الْقِيَامَةِ وَالْبَعْثِ مَذْكُورَةٌ فِيهَا، فَإِذَا قُرِئَتْ عِنْدَهُ تُجَدِّدُ لَهُ ذِكْرَ تِلْكَ الْأَحْوَالِ



4:സൂറത്തു റഅദ് ഓതൽ


മയ്യത്തിന്റെ അരികിൽ സൂറത്തു റഅദ് ഓതൽ സുന്നത്താണ് .ജാബിർ റ ന്റെ വാക്കിൽ ഇങ്ങനെയുണ്ട്.

റഅദ് സൂറത്ത് റൂഹ്  പുറപ്പെടൽ എളുപ്പമാക്കുന്നതാണ്.

وَاسْتَحَبَّ بَعْضُ الْأَصْحَابِ أَنْ يُقْرَأَ

عِنْدَهُ سُورَةُ الرَّعْدِ لِقَوْلِ جَابِرٍ فَإِنَّهَا تُهَوِّنُ عَلَيْهِ خُرُوجَ رُوحِهِ، 

5:*വെള്ളം നൽകൽ*


മരണാസന്നമായവന് പച്ച വെള്ളം നൽകൽ സുന്നത്താണ് .കാരണം അവന് ശക്തമായ ദാഹം അനുഭവപ്പെടും. അതിനാൽ പിശാച് വഴിതെറ്റിക്കൽ ഭയപ്പെടേണ്ടതാണ്.

ഇങ്ങനെ ഒരു റിപ്പോർട്ടിൽ വന്നിട്ടുണ്ട്.

പിശാച് നല്ല തണുത്ത വെള്ളം കൊണ്ടു വരുകയും ഇങ്ങനെ പറയുകയും ചെയ്യും ഞാൻ അല്ലാതെ ആരാധ്യനില്ലെന്ന് നീ പറഞ്ഞാൽ ഞാൻ നിനക്ക് വെള്ളം തരാം.

നമുക്കും മറ്റു മുസ്ലിമീങ്ങൾക്കും മരണ സമയത്ത് അല്ലാഹുവിൻറെ ഔദാര്യം കൊണ്ട്  സ്ഥിരതയെ അല്ലാഹുവിനോട് ഞാൻ ചോദിക്കുന്നു.



[مغني المحتاج]


وَيُسَنُّ تَجْرِيعُهُ بِمَاءٍ بَارِدٍ كَمَا قَالَهُ الْجِيلِيُّ، فَإِنَّ الْعَطَشَ يَغْلِبُ مِنْ شِدَّةِ النَّزْعِ فَيُخَافُ مِنْهُ إزْلَالُ الشَّيْطَانِ إذْ وَرَدَ «أَنَّهُ يَأْتِيهِ بِمَاءٍ زُلَالٍ وَيَقُولُ لَهُ: قُلْ لَا إلَهَ غَيْرِي حَتَّى نَسْقِيَكَ» نَسْأَلُ اللَّهَ سُبْحَانَهُ وَتَعَالَى مِنْ فَضْلِهِ الثَّبَاتَ لَنَا وَلِلْمُسْلِمِينَ عِنْدَ الْمَمَاتِ.


6:മരണാസന്നമായവന്റെ അരികിൽ ആത്മാവ് പിടിക്കുന്ന സമയത്ത്  ആർത്തവകാരി ഹാജരാവൽ കറാഹത്താണ് .

ഒരു ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട്.

 നായയോ ഫോട്ടോയോ ജനാബത്ത് കാരനോ  ഉള്ള റൂമിൽ  മലക്കുകൾ

പ്രവേശിക്കുകയില്ല .


ഈ ഹദീസിൽ നിന്നും നായയും രൂപങ്ങളും ആർത്തവകാരി അല്ലാത്ത കുളി നിർബന്ധമായ വരും ഇപ്രകാരമാണെന്ന് പിടിക്കപ്പെടും


وَيُكْرَهُ لِلْحَائِضِ أَنْ تَحْضُرَ الْمُحْتَضَرَ وَهُوَ فِي النَّزْعِ؛ لِمَا وَرَدَ «أَنَّ الْمَلَائِكَةَ لَا تَدْخُلُ بَيْتًا فِيهِ كَلْبٌ وَلَا صُورَةٌ وَلَا جُنُبٌ» ، وَيُؤْخَذُ مِنْ ذَلِكَ أَنَّ الْكَلْبَ وَالصُّورَةَ وَغَيْرَ الْحَائِضِ مِمَّنْ وَجَبَ عَلَيْهِ الْغُسْلُ مِثْلُهَا، وَعَبَّرَ فِي الرَّوْنَقِ وَاللُّبَابِ بِلَا يَجُوزُ بَدَلُ يُكْرَهُ: أَيْ لَا يَجُوزُ جَوَازًا مُسْتَوِيَ الطَّرَفَيْنِ فَيُكْرَهُ

7:രോഗിയായവൻ തന്റെ റബ്ബിനോട് കൂടെ നല്ല ധാരണ വെക്കേണ്ടതാണ് .

അതായത് അല്ലാഹു തആലാ അവന് അനുഗ്രഹം നൽകുമെന്നും പൊറുത്തു കൊടുക്കുമെന്നും ഭാവിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യണം.

സ്വഹീഹുൽ ബുഖാരി മുസ്ലിമിൽ ഇങ്ങനെയുണ്ട്.

അല്ലാഹു തആല പറഞ്ഞു.

ഞാൻ എന്നെക്കൊണ്ട് എന്റെ അടിമയുടെ പ്രതീക്ഷയുടെ അരികിലാണ്.

ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം.

അല്ലാഹുവിൻറെ റസൂൽ പറഞ്ഞു അല്ലാഹുതാലയെപ്പറ്റി നല്ല ധാരണയും പ്രതീക്ഷയും ഉള്ളതായിട്ടല്ലാതെ നിങ്ങളിൽ ഒരാളും മരണപ്പെടരുത്.


രോഗിയുടെ അരികിലുള്ള ആളുകൾഅല്ലാഹുവിനെ പറ്റിയുള്ള അവൻറെ പ്രതീക്ഷയെ നന്നാക്കാനുംഅല്ലാഹുതആലയുടെ അനുഗ്രഹത്തിൽ പ്രതീക്ഷയർപ്പിക്കാനും പ്രേരിപ്പിക്കൽ  പ്രേരിപ്പിക്കൽ സുന്നത്താണ് എന്ന് മാത്രമല്ല നിരാശയുടെ അടയാളങ്ങൾ ഉള്ള രോഗിയാണെങ്കിൽ ഇത് നിർബന്ധം തന്നെയാണ്.മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കൽ നിർബന്ധമാണല്ലോ.


 (وَلْيُحْسِنْ) الْمَرِيضُ نَدْبًا (ظَنَّهُ بِرَبِّهِ سُبْحَانَهُ وَتَعَالَى) أَيْ يَظُنُّ أَنَّ اللَّهَ سُبْحَانَهُ وَتَعَالَى يَرْحَمُهُ وَيَغْفِرُ لَهُ وَيَرْجُو ذَلِكَ لِمَا فِي الصَّحِيحَيْنِ «أَنَّ اللَّهَ - عَزَّ وَجَلَّ - قَالَ أَنَا عِنْدَ ظَنِّ عَبْدِي بِي» وَفِي خَبَرِ مُسْلِمٍ «لَا يَمُوتَنَّ أَحَدُكُمْ إلَّا وَهُوَ يُحْسِنُ الظَّنَّ بِاَللَّهِ سُبْحَانَهُ وَتَعَالَى» وَيُسَنُّ لِمَنْ عِنْدَهُ تَحْسِينُ ظَنِّهِ وَتَطْمِيعُهُ فِي رَحْمَةِ اللَّهِ تَعَالَى، بَلْ قَدْ يَجِبُ كَمَا بَحَثَهُ الْأَذْرَعِيُّ إذَا رَأَى مِنْهُ أَمَارَاتِ الْيَأْسِ وَالْقُنُوتِ أَخْذًا مِنْ قَاعِدَةِ النَّصِيحَةِ الْوَاجِبَةِ، وَهَذَا الْحَالُ مِنْ أَهَمِّهَا.

8:രോഗി നഖം വെട്ടി കൊണ്ടും മീശ രോമം  കക്ഷം രോമം ഗുഹ്യരോമം എന്നിവ നീക്കം ചെയ്തുകൊണ്ടും ശരീരത്തെ ഒരുക്കൽ സുന്നത്താണ് .



9:പല്ല് തേക്കുക കുളിക്കുക സുഗന്ധം പൂശുക ശുദ്ധിയുള്ള വസ്ത്രം ധരിക്കുക എന്നിവയും സുന്നത്താണ് .

നമ്മുടെ കുടുംബത്തിലും മറ്റും രോഗികളായി കിടക്കുന്നവരെ

കുളിക്കാതെയും കഴുകാതെയും വൃത്തിയില്ലാതെ ചീത്ത വാസനയും വിയർപ്പ് നാറ്റവും

ദുർഗന്ധവും ഉണ്ടാവുന്നത് ശ്രദ്ധിക്കുകയും കഴുകി വൃത്തിയാക്കുകയും അത്തരം ആസനകൾ നീക്കി കൊടുക്കുകയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.അവരുടെ അരികിൽ ധാരാളം ഖുർആൻ പാരായണവും മറ്റും നിർവഹിക്കേണ്ടതാണ്.ഞാൻ വൃത്തികേടായപ്പോൾ വൃത്തിയാക്കി തന്നവരാണ് നമ്മുടെ ആ കുടുംബാംഗം അല്ലെങ്കിൽ നമ്മുടെ മാതാപിതാക്കൾ അവർക്ക് രോഗമാവുമ്പോൾ നാം വൃത്തിയാക്കി കൊടുക്കാനും മടിക്കേണ്ടതില്ല.കഴുകാതെ വൃത്തിയാക്കാതെ ചീത്ത വാസനയുമായി അവർ കിടക്കുകയാണെങ്കിൽ റഹ്മത്തിന്റെ മലക്കുകൾ അവിടേക്ക് അടുക്കാൻ മടിക്കുന്നതാണ്.

അതുകൊണ്ട് മരണസമയത്ത് റഹ്മത്തിന്റെ മലക്കുകൾ സന്തോഷത്തോടെ വരണം എങ്കിൽ വൃത്തിയും ശുദ്ധിയും സുഗന്ധപൂരിതവും ആയിരിക്കണം.

കഴുകാനും കുളിപ്പിക്കാനും പ്രയാസമാണ് എന്ന് പറഞ്ഞ് നാം ഒഴിഞ്ഞു മാറരുത്. അതെല്ലാം അവർക്ക് ചെയ്തു കൊടുക്കേണ്ടത് നമ്മുടെ കടമയും ബാധ്യതയും ആണ് .

ഇത് വളരെ ശ്രദ്ധിക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു. 


10:രോഗികൾ അല്ലാഹുവിനെ റഹ്മത്തിൽ പ്രതീക്ഷയർപ്പിക്കണം എന്നും അതിനു മുൻതൂക്കം നൽകുകയും ചെയ്യണം.എന്നാൽ ആരോഗ്യവാൻ ആണെങ്കിൽ അല്ലാഹുവിനോടുള്ള ഭയവുംഅവൻറെ കാരുണ്യത്തിലുള്ള പ്രതീക്ഷയും സമന്വയിപ്പിക്കേണ്ടതാണ്.കാരണം ഖുർആനിൽ ഭയപ്പെടുത്തലും പ്രതീക്ഷയും ഒരുമിച്ചാണ് അധികവും പറയാറുള്ളത്.

നിരാശയുടെ രോഗം മികച്ചു നിൽക്കുന്നവനാണെങ്കിൽ അല്ലാഹുവിൻറെ അനുഗ്രഹത്തിൽ പ്രതീക്ഷയെ മുൻതൂക്കം നൽകുകയും 

നിർഭയത്വം എന്ന രോഗം മികച്ചു നിൽക്കുന്നവൻ അല്ലാഹുവിനോടുള്ള ഭയത്തെ മുൻതൂക്കം നൽകണമെന്നും ഇമാം ഗസാലി റ വിവരിച്ചിട്ടുണ്ട്.


قَالَ فِي الْمَجْمُوعِ وَيُسْتَحَبُّ لَهُ تَعَهُّدُ نَفْسِهِ بِتَقْلِيمِ الظُّفْرِ، وَأَخْذِ شَعْرِ الشَّارِبِ وَالْإِبْطِ وَالْعَانَةِ، وَيُسْتَحَبُّ لَهُ أَيْضًا الِاسْتِيَاكُ وَالِاغْتِسَالُ وَالطِّيبُ وَلُبْسُ الثِّيَابِ الطَّاهِرَةِ، أَمَّا الصَّحِيحُ فَقِيلَ الْأَوْلَى لَهُ أَنْ يُغَلِّبَ خَوْفَهُ عَلَى رَجَائِهِ، وَالْأَظْهَرُ فِي الْمَجْمُوعِ اسْتِوَاؤُهُمَا إذْ الْغَالِبُ فِي الْقُرْآنِ ذِكْرُ التَّرْغِيبِ وَالتَّرْهِيبِ مَعًا كَقَوْلِهِ تَعَالَى: {إِنَّ الأَبْرَارَ لَفِي نَعِيمٍ} [الانفطار: ١٣] {وَإِنَّ الْفُجَّارَ لَفِي جَحِيمٍ} [الانفطار: ١٤] [الِانْفِطَارُ] وَالْأَوْلَى مَا ذَكَرَهُ فِي الْإِحْيَاءِ مِنْ أَنَّهُ إنْ غَلَبَ عَلَيْهِ دَاءُ الْقُنُوطِ فَالرَّجَاءُ أَوْلَى، أَوْ دَاءُ أَمْنِ الْمَكْرِ فَالْخَوْفُ أَوْلَى

مغني المحتاج

Aslam KamilSaqafi parappanangadi

CM AL RASHIDA ONE LINE DARS


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt

Saturday, November 15, 2025

മരണം ഹാജരായ രോഗി

മരണം ഹാജരായ രോഗി


Aslam Kamil Saquafi parappanangadi


*മരണം ഹാജരായ രോഗിയോട് ചെയ്യേണ്ട പത്ത് കാര്യങ്ങൾ*


 1.*ഖിബ്ലയിലേക്ക് തിരിച്ചു കിടതത്തുക*


സാധ്യമാണെങ്കിൽ വലതുഭാഗത്തിന്റെ മേലിൽ ചെരിച്ച് മുൻഭാഗം മുഴുവനും ഖിബിലയിലേക്ക് വരുന്ന നിലക്ക് കിടത്തണം.

അത് പ്രയാസമാണെങ്കിൽ മലർത്തി കിടത്തണം.

മുഖവും രണ്ട് കാൽപാദവും ഖിബിലയിലേക്ക് തിരിയുന്ന വിധത്തിലാണ് കിടത്തേണ്ടത്

തലയുടെ താഴ്ഭാഗത്ത് വല്ലതും

വെച്ചു കൊണ്ട് തല അല്പം 

ഉയർത്തേണ്ടതാണ്

അപ്പോഴാണ് മുഖം കിബിലയിലേക്ക് തിരിയുകയുള്ളൂ അല്ലെങ്കിൽ മുഖം ആകാശത്തേക്ക് തിരിച്ചവനാകും.

وَيُضْجَعُ الْمُحْتَضَرُ لِجَنْبِهِ الْأَيْمَنِ إلَى الْقِبْلَةِ عَلَى الصَّحِيحِ فَإِنْ تَعَذَّرَ لِضِيقِ مَكَان وَنَحْوِهِ أُلْقِيَ عَلَى قَفَاهُ وَوَجْهُهُ وَأُخْمُصَاهُ لِلْقِبْلَةِ، 

(لِلْقِبْلَةِ) بِأَنْ يُرْفَعَ رَأْسُهُ قَلِيلًا كَأَنْ يُوضَعَ تَحْتَ رَأْسِهِ مُرْتَفِعٌ لِيَتَوَجَّهَ وَجْهُهُ إلَى الْقِبْلَةِ، وَمُقَابِلُ الصَّحِيحِ أَنَّ هَذَا الِاسْتِلْقَاءَ أَفْضَلُ، فَإِنْ تَعَذَّرَ اُضْطُجِعَ عَلَى الْأَيْمَنِ


2.മരണം പ്രതീക്ഷിക്കപ്പെടുന്ന രോഗിക്ക് *لا اله إلا الله എന്ന് ചൊല്ലി കൊടുക്കണം*.


ഇമാം മുസ്ലിം റ റിപ്പോർട്ട് ചെയ്യുന്നു: നബി സ്വ പറഞ്ഞു. നിങ്ങളിൽ മരണാസന്നമായ വന്ന്


 لَا إلَهَ إلَّا اللَّهُ

എന്ന് ചൊല്ലിക്കൊടുക്കുക

ഇമാം അബൂദാവൂദ് നല്ല പരമ്പരയോടെ റിപ്പോർട്ട് ചെയ്യുന്നു. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ - പറഞ്ഞു. വല്ലവന്റെയും അവസാന സംസാരം

لَا إلَهَ إلَّا اللَّهُ

എന്നായാൽ അവൻ സ്വർഗത്തിൽ കടന്നു.


മേൽ വചനം ചൊല്ലി കൊടുക്കുമ്പോൾ ചൊല്ലു എന്ന് പറഞ്ഞു കൊണ്ട് രോഗിയെ നിർബന്ധിപ്പിക്കരുത് .കാരണം അത് അവന്ന് മടുപ്പുണ്ടാക്കാൻ സാധ്യതയുണ്ട്.

മറിച്ചു അവന്റെ അരികിൽ വെച്ച അത് ചൊല്ലിയാൽ മതിയാവും അപ്പോൾ അവൻ അത് ഓർമയാക്കുന്നതാണ് -

അല്ലങ്കിൽ അവന്റെ അരികിൽ ഇങ്ങനെ പറയണം .

അല്ലാഹുവിന്ന് ദിക്റ് ചൊല്ലുന്നത് ബറക്കത്തുള്ളതാണ് - നമുക്ക് അത് ഒരിമിച്ചു ചൊല്ലാം.

അവൻ അത് ചൊല്ലിക്കഴിഞ്ഞാൽ വീണ്ടും ആവർത്തിക്കരുത്.

എന്നാൽ ദുൻയാവിന്റെ സംസാരം അവനിൽ നിന്ന് ഉണ്ടായാൽ മേൽ ദിക്റ് വീണ്ടും ചൊല്ലിക്കൊടുക്കേണ്ടതാണ്. 


ചൊല്ലിക്കൊടുക്കുന്നവൻ ശത്രുത കൊണ്ടോ അനന്തരാവകാശി ആവൽ കൊണ്ടോ അസൂയ കൊണ്ടോ മറ്റോ തെറ്റിദ്ധരിക്കപ്പെട്ടവനാവാതിരിക്കൾ സുന്നത്താണ് .

[مغني المحتاج]

 (وَيُلَقَّنُ) نَدْبًا قَبْلَ الِاضْطِجَاعِ كَمَا قَالَهُ الْمَاوَرْدِيُّ (الشَّهَادَةَ) وَهِيَ لَا إلَهَ إلَّا اللَّهُ، ، لِخَبَرِ مُسْلِمٍ «لَقِّنُوا مَوْتَاكُمْ لَا إلَهَ إلَّا اللَّهُ» قَالَ فِي الْمَجْمُوعِ: أَيْ مَنْ قَرُبَ مَوْتُهُ وَهُوَ مِنْ بَابِ تَسْمِيَةِ الشَّيْءِ بِمَا يَئُولُ إلَيْهِ. كَقَوْلِهِ تَعَالَى {إِنِّي أَرَانِي أَعْصِرُ خَمْرًا} [يوسف: ٣٦] [يُوسُفُ] وَرَوَى أَبُو دَاوُد بِإِسْنَادٍ حَسَنٍ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ «مَنْ كَانَ آخِرُ كَلَامِهِ لَا إلَهَ إلَّا اللَّهُ دَخَلَ الْجَنَّةَ» (بِلَا إلْحَاحٍ) عَلَيْهِ لِئَلَّا يَضْجَرَ، وَلَا يُقَالُ لَهُ قُلْ، بَلْ يَذْكُرُهَا بَيْنَ يَدَيْهِ لِيَتَذَكَّرَ، أَوْ يَقُولُ: ذِكْرُ اللَّهِ تَعَالَى مُبَارَكٌ فَنَذْكُرُ اللَّهَ جَمِيعًا، فَإِنْ قَالَهَا لَمْ تُعَدْ عَلَيْهِ مَا لَمْ يَتَكَلَّمْ بِكَلَامِ الدُّنْيَا كَمَا قَالَهُ الصَّيْمَرِيُّ، بِخِلَافِ التَّسْبِيحِ وَنَحْوِهِ؛ لِأَنَّهُ لَا يُنَافِي أَنَّ آخِرَ كَلَامِهِ لَا إلَهَ إلَّا اللَّهُ: أَيْ مِنْ أُمُورِ الدُّنْيَا


، وَيُسَنُّ أَنْ يَكُونَ الْمُلَقِّنُ غَيْرَ مُتَّهَمٍ بِإِرْثٍ أَوْ عَدَاوَةٍ أَوْ حَسَدٍ أَوْ نَحْوِ ذَلِكَ، 

അപ്പോൾ ഇവരല്ലാതെ ഹാജർ ഇല്ലെങ്കിൽ അനന്തരവകാശികളിൽ ഏറ്റവും സ്നേഹമുള്ളവൻ ദിക്റ് ചൊല്ലി കൊടുക്കേണ്ടതാണ്.ഇല്ലെങ്കിൽ മറ്റുള്ളവർ ചൊല്ലിക്കൊടുക്കുക.

മേൽ കാരണങ്ങൾ പറഞ്ഞ് ആരും ചൊല്ലി കൊടുക്കൽ ഉപേക്ഷിക്കരുത് .

വകതിരിവുള്ള കുട്ടിയാണെങ്കിലും ചൊല്ലിക്കൊടുക്കൽ സുന്നത്ത് തന്നെയാണ്.എന്നാൽ പ്രായപൂർത്തി ആവാത്ത കുട്ടികൾക്ക് ഖബറിന് അരികിലുള്ള തൽഖീൻ സുന്നത്തില്ല.കാരണം അവന് ഖബറിലെ ചോദ്യവും മറ്റും ഉണ്ടാവുകയില്ല.


പ്രബല വീക്ഷണ പ്രകാരം

مُحَمَّدٌ رَسُولُ اللَّهِ

എന്നുകൂടി വർധിപ്പിക്കൽ സുന്നത്തില്ല.ഹദീസുകളുടെ പ്രത്യക്ഷ്യം അതിന് തെളിവാണ്.


എന്നാൽ ഒരു അവിശ്വാസി  ഇസ്ലാം ആകും എന്ന് പ്രതീക്ഷയുണ്ടെങ്കിൽ അവന് രണ്ട് ശഹാദത്തും ചൊല്ലി കൊടുക്കൽ നിർബന്ധമാണ്.പ്രതീക്ഷ ഇല്ലെങ്കിൽ മറ്റു തടസ്സങ്ങൾ ഇല്ലെങ്കിൽ സുന്നത്താണ് .തിരുനബി തന്റെ സേവകൻ ആയിരുന്ന ജൂതനായ ബാലന് ശഹാദത്ത് ചെല്ലിക്കൊടുത്ത ഹദീസ് അതിന് തെളിവാണ്.


فَإِنْ لَمْ يَحْضُرْ غَيْرُهُ لَقَّنَهُ أَشْفَقُ الْوَرَثَةِ ثُمَّ غَيْرُهُ، وَلَا يُتْرَكُ التَّلْقِينُ حِينَئِذٍ لِمَا ذُكِرَ، وَلَا تُسَنُّ زِيَادَةُ: " مُحَمَّدٌ رَسُولُ اللَّهِ " لِظَاهِرِ الْأَخْبَارِ، وَقِيلَ تُسَنُّ؛ لِأَنَّ الْمَقْصُودَ بِذَلِكَ التَّوْحِيدُ، وَرُدَّ بِأَنَّ هَذَا مُوَحِّدٌ، وَيُؤْخَذُ مِنْهُ مَا بَحَثَهُ الْإِسْنَوِيُّ أَنَّهُ لَوْ كَانَ كَافِرًا لُقِّنَ الشَّهَادَتَيْنِ، وَأُمِرَ بِهِمَا لِخَبَرِ الْيَهُودِيِّ السَّابِقِ وُجُوبًا كَمَا قَالَ شَيْخِي إنْ رُجِيَ إسْلَامُهُ وَإِلَّا فَنَدْبًا، وَكَلَامُهُمْ يَشْمَلُ غَيْرَ الْمُكَلَّفِ فَيُسَنُّ تَلْقِينُهُ إنْ كَانَ مُمَيِّزًا وَلَا يُسَنُّ بَعْدَ مَوْتِهِ.


قَالَ الزَّرْكَشِيُّ: لِأَنَّ التَّلْقِينَ هُنَا لِلْمَصْلَحَةِ، وَثَمَّ لِئَلَّا يُفْتَنَ الْمَيِّتُ فِي قَبْرِهِ وَهَذَا لَا يُفْتَنُ


3.*സൂറത്ത് യാസീൻ ഓതൽ*


മരണം ഹാജറാവന്റെ   അരികിൽ വെച്ച് സൂറത്ത് യാസീൻ ഓതൽ സുന്നത്താണ് .

തിരുനബി صلى الله عليه وسلم

പറഞ്ഞതായി ഹദീസിൽ ഇങ്ങനെ കാണാം.

മരണം ഹാജരാകായവരുടെ മേൽ നിങ്ങൾ യാസീൻ സൂറത്ത് ഓതൂ

ഇത് ഇമാം അബൂദാവൂദ് റ  റിപ്പോർട്ട് ചെയ്യുകയും  ഇബ്നു ഹിബ്ബാൻ റ എന്നവരും റിപ്പോർട്ട് ചെയ്തു  സ്വഹീഹ് ആണന്ന് പറഞ്ഞു 


 (وَيُقْرَأُ عِنْدَهُ) سُورَةُ (يس) لِخَبَرِ «اقْرَءُوا عَلَى مَوْتَاكُمْ يس» وَرَوَاهُ أَبُو دَاوُد وَابْنُ حِبَّانَ وَصَحَّحَهُ.


وَقَالَ الْمُرَادُ بِهِ مَنْ حَضَرَهُ الْمَوْتُ يَعْنِي مُقَدِّمَاتِهِ وَإِنْ أَخَذَ ابْنُ الرِّفْعَةِ بِظَاهِرِ الْخَبَرِ؛ لِأَنَّ الْمَيِّتَ لَا يُقْرَأُ عَلَيْهِ وَإِنَّمَا يُقْرَأُ عِنْدَهُ، وَالْحِكْمَةُ فِي قِرَاءَتِهَا أَنَّ أَحْوَالَ الْقِيَامَةِ وَالْبَعْثِ مَذْكُورَةٌ فِيهَا، فَإِذَا قُرِئَتْ عِنْدَهُ تُجَدِّدُ لَهُ ذِكْرَ تِلْكَ الْأَحْوَالِ



4:സൂറത്തു റഅദ് ഓതൽ


മയ്യത്തിന്റെ അരികിൽ സൂറത്തു റഅദ് ഓതൽ സുന്നത്താണ് .ജാബിർ റ ന്റെ വാക്കിൽ ഇങ്ങനെയുണ്ട്.

റഅദ് സൂറത്ത് റൂഹ്  പുറപ്പെടൽ എളുപ്പമാക്കുന്നതാണ്.

وَاسْتَحَبَّ بَعْضُ الْأَصْحَابِ أَنْ يُقْرَأَ

عِنْدَهُ سُورَةُ الرَّعْدِ لِقَوْلِ جَابِرٍ فَإِنَّهَا تُهَوِّنُ عَلَيْهِ خُرُوجَ رُوحِهِ، 

5:*വെള്ളം നൽകൽ*


മരണാസന്നമായവന് പച്ച വെള്ളം നൽകൽ സുന്നത്താണ് .കാരണം അവന് ശക്തമായ ദാഹം അനുഭവപ്പെടും. അതിനാൽ പിശാച് വഴിതെറ്റിക്കൽ ഭയപ്പെടേണ്ടതാണ്.

ഇങ്ങനെ ഒരു റിപ്പോർട്ടിൽ വന്നിട്ടുണ്ട്.

പിശാച് നല്ല തണുത്ത വെള്ളം കൊണ്ടു വരുകയും ഇങ്ങനെ പറയുകയും ചെയ്യും ഞാൻ അല്ലാതെ ആരാധ്യനില്ലെന്ന് നീ പറഞ്ഞാൽ ഞാൻ നിനക്ക് വെള്ളം തരാം.

നമുക്കും മറ്റു മുസ്ലിമീങ്ങൾക്കും മരണ സമയത്ത് അല്ലാഹുവിൻറെ ഔദാര്യം കൊണ്ട്  സ്ഥിരതയെ അല്ലാഹുവിനോട് ഞാൻ ചോദിക്കുന്നു.



[مغني المحتاج]


وَيُسَنُّ تَجْرِيعُهُ بِمَاءٍ بَارِدٍ كَمَا قَالَهُ الْجِيلِيُّ، فَإِنَّ الْعَطَشَ يَغْلِبُ مِنْ شِدَّةِ النَّزْعِ فَيُخَافُ مِنْهُ إزْلَالُ الشَّيْطَانِ إذْ وَرَدَ «أَنَّهُ يَأْتِيهِ بِمَاءٍ زُلَالٍ وَيَقُولُ لَهُ: قُلْ لَا إلَهَ غَيْرِي حَتَّى نَسْقِيَكَ» نَسْأَلُ اللَّهَ سُبْحَانَهُ وَتَعَالَى مِنْ فَضْلِهِ الثَّبَاتَ لَنَا وَلِلْمُسْلِمِينَ عِنْدَ الْمَمَاتِ.


6:മരണാസന്നമായവന്റെ അരികിൽ ആത്മാവ് പിടിക്കുന്ന സമയത്ത്  ആർത്തവകാരി ഹാജരാവൽ കറാഹത്താണ് .

ഒരു ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട്.

 നായയോ ഫോട്ടോയോ ജനാബത്ത് കാരനോ  ഉള്ള റൂമിൽ  മലക്കുകൾ

പ്രവേശിക്കുകയില്ല .


ഈ ഹദീസിൽ നിന്നും നായയും രൂപങ്ങളും ആർത്തവകാരി അല്ലാത്ത കുളി നിർബന്ധമായ വരും ഇപ്രകാരമാണെന്ന് പിടിക്കപ്പെടും


وَيُكْرَهُ لِلْحَائِضِ أَنْ تَحْضُرَ الْمُحْتَضَرَ وَهُوَ فِي النَّزْعِ؛ لِمَا وَرَدَ «أَنَّ الْمَلَائِكَةَ لَا تَدْخُلُ بَيْتًا فِيهِ كَلْبٌ وَلَا صُورَةٌ وَلَا جُنُبٌ» ، وَيُؤْخَذُ مِنْ ذَلِكَ أَنَّ الْكَلْبَ وَالصُّورَةَ وَغَيْرَ الْحَائِضِ مِمَّنْ وَجَبَ عَلَيْهِ الْغُسْلُ مِثْلُهَا، وَعَبَّرَ فِي الرَّوْنَقِ وَاللُّبَابِ بِلَا يَجُوزُ بَدَلُ يُكْرَهُ: أَيْ لَا يَجُوزُ جَوَازًا مُسْتَوِيَ الطَّرَفَيْنِ فَيُكْرَهُ

7:രോഗിയായവൻ തന്റെ റബ്ബിനോട് കൂടെ നല്ല ധാരണ വെക്കേണ്ടതാണ് .

അതായത് അല്ലാഹു തആലാ അവന് അനുഗ്രഹം നൽകുമെന്നും പൊറുത്തു കൊടുക്കുമെന്നും ഭാവിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യണം.

സ്വഹീഹുൽ ബുഖാരി മുസ്ലിമിൽ ഇങ്ങനെയുണ്ട്.

അല്ലാഹു തആല പറഞ്ഞു.

ഞാൻ എന്നെക്കൊണ്ട് എന്റെ അടിമയുടെ പ്രതീക്ഷയുടെ അരികിലാണ്.

ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം.

അല്ലാഹുവിൻറെ റസൂൽ പറഞ്ഞു അല്ലാഹുതാലയെപ്പറ്റി നല്ല ധാരണയും പ്രതീക്ഷയും ഉള്ളതായിട്ടല്ലാതെ നിങ്ങളിൽ ഒരാളും മരണപ്പെടരുത്.


രോഗിയുടെ അരികിലുള്ള ആളുകൾഅല്ലാഹുവിനെ പറ്റിയുള്ള അവൻറെ പ്രതീക്ഷയെ നന്നാക്കാനുംഅല്ലാഹുതആലയുടെ അനുഗ്രഹത്തിൽ പ്രതീക്ഷയർപ്പിക്കാനും പ്രേരിപ്പിക്കൽ  പ്രേരിപ്പിക്കൽ സുന്നത്താണ് എന്ന് മാത്രമല്ല നിരാശയുടെ അടയാളങ്ങൾ ഉള്ള രോഗിയാണെങ്കിൽ ഇത് നിർബന്ധം തന്നെയാണ്.മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കൽ നിർബന്ധമാണല്ലോ.


 (وَلْيُحْسِنْ) الْمَرِيضُ نَدْبًا (ظَنَّهُ بِرَبِّهِ سُبْحَانَهُ وَتَعَالَى) أَيْ يَظُنُّ أَنَّ اللَّهَ سُبْحَانَهُ وَتَعَالَى يَرْحَمُهُ وَيَغْفِرُ لَهُ وَيَرْجُو ذَلِكَ لِمَا فِي الصَّحِيحَيْنِ «أَنَّ اللَّهَ - عَزَّ وَجَلَّ - قَالَ أَنَا عِنْدَ ظَنِّ عَبْدِي بِي» وَفِي خَبَرِ مُسْلِمٍ «لَا يَمُوتَنَّ أَحَدُكُمْ إلَّا وَهُوَ يُحْسِنُ الظَّنَّ بِاَللَّهِ سُبْحَانَهُ وَتَعَالَى» وَيُسَنُّ لِمَنْ عِنْدَهُ تَحْسِينُ ظَنِّهِ وَتَطْمِيعُهُ فِي رَحْمَةِ اللَّهِ تَعَالَى، بَلْ قَدْ يَجِبُ كَمَا بَحَثَهُ الْأَذْرَعِيُّ إذَا رَأَى مِنْهُ أَمَارَاتِ الْيَأْسِ وَالْقُنُوتِ أَخْذًا مِنْ قَاعِدَةِ النَّصِيحَةِ الْوَاجِبَةِ، وَهَذَا الْحَالُ مِنْ أَهَمِّهَا.

8:രോഗി നഖം വെട്ടി കൊണ്ടും മീശ രോമം  കക്ഷം രോമം ഗുഹ്യരോമം എന്നിവ നീക്കം ചെയ്തുകൊണ്ടും ശരീരത്തെ ഒരുക്കൽ സുന്നത്താണ് .



9:പല്ല് തേക്കുക കുളിക്കുക സുഗന്ധം പൂശുക ശുദ്ധിയുള്ള വസ്ത്രം ധരിക്കുക എന്നിവയും സുന്നത്താണ് .



10:രോഗികൾ അല്ലാഹുവിനെ റഹ്മത്തിൽ പ്രതീക്ഷയർപ്പിക്കണം എന്നും അതിനു മുൻതൂക്കം നൽകുകയും ചെയ്യണം.എന്നാൽ ആരോഗ്യവാൻ ആണെങ്കിൽ അല്ലാഹുവിനോടുള്ള ഭയവുംഅവൻറെ കാരുണ്യത്തിലുള്ള പ്രതീക്ഷയും സമന്വയിപ്പിക്കേണ്ടതാണ്.കാരണം ഖുർആനിൽ ഭയപ്പെടുത്തലും പ്രതീക്ഷയും ഒരുമിച്ചാണ് അധികവും പറയാറുള്ളത്.

നിരാശയുടെ രോഗം മികച്ചു നിൽക്കുന്നവനാണെങ്കിൽ അല്ലാഹുവിൻറെ അനുഗ്രഹത്തിൽ പ്രതീക്ഷയെ മുൻതൂക്കം നൽകുകയും 

നിർഭയത്വം എന്ന രോഗം മികച്ചു നിൽക്കുന്നവൻ അല്ലാഹുവിനോടുള്ള ഭയത്തെ മുൻതൂക്കം നൽകണമെന്നും ഇമാം ഗസാലി റ വിവരിച്ചിട്ടുണ്ട്.


قَالَ فِي الْمَجْمُوعِ وَيُسْتَحَبُّ لَهُ تَعَهُّدُ نَفْسِهِ بِتَقْلِيمِ الظُّفْرِ، وَأَخْذِ شَعْرِ الشَّارِبِ وَالْإِبْطِ وَالْعَانَةِ، وَيُسْتَحَبُّ لَهُ أَيْضًا الِاسْتِيَاكُ وَالِاغْتِسَالُ وَالطِّيبُ وَلُبْسُ الثِّيَابِ الطَّاهِرَةِ، أَمَّا الصَّحِيحُ فَقِيلَ الْأَوْلَى لَهُ أَنْ يُغَلِّبَ خَوْفَهُ عَلَى رَجَائِهِ، وَالْأَظْهَرُ فِي الْمَجْمُوعِ اسْتِوَاؤُهُمَا إذْ الْغَالِبُ فِي الْقُرْآنِ ذِكْرُ التَّرْغِيبِ وَالتَّرْهِيبِ مَعًا كَقَوْلِهِ تَعَالَى: {إِنَّ الأَبْرَارَ لَفِي نَعِيمٍ} [الانفطار: ١٣] {وَإِنَّ الْفُجَّارَ لَفِي جَحِيمٍ} [الانفطار: ١٤] [الِانْفِطَارُ] وَالْأَوْلَى مَا ذَكَرَهُ فِي الْإِحْيَاءِ مِنْ أَنَّهُ إنْ غَلَبَ عَلَيْهِ دَاءُ الْقُنُوطِ فَالرَّجَاءُ أَوْلَى، أَوْ دَاءُ أَمْنِ الْمَكْرِ فَالْخَوْفُ أَوْلَى

مغني المحتاج

Aslam KamilSaqafi parappanangadi

CM AL RASHIDA ONE LINE DARS


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt


Aslam Kamil Saquafi parappanangadi


*മരണം ഹാജരായ രോഗിയോട് ചെയ്യേണ്ട പത്ത് കാര്യങ്ങൾ*


 1.*ഖിബ്ലയിലേക്ക് തിരിച്ചു കിടതത്തുക*


സാധ്യമാണെങ്കിൽ വലതുഭാഗത്തിന്റെ മേലിൽ ചെരിച്ച് മുൻഭാഗം മുഴുവനും ഖിബിലയിലേക്ക് വരുന്ന നിലക്ക് കിടത്തണം.

അത് പ്രയാസമാണെങ്കിൽ മലർത്തി കിടത്തണം.

മുഖവും രണ്ട് കാൽപാദവും ഖിബിലയിലേക്ക് തിരിയുന്ന വിധത്തിലാണ് കിടത്തേണ്ടത്

തലയുടെ താഴ്ഭാഗത്ത് വല്ലതും

വെച്ചു കൊണ്ട് തല അല്പം 

ഉയർത്തേണ്ടതാണ്

അപ്പോഴാണ് മുഖം കിബിലയിലേക്ക് തിരിയുകയുള്ളൂ അല്ലെങ്കിൽ മുഖം ആകാശത്തേക്ക് തിരിച്ചവനാകും.

وَيُضْجَعُ الْمُحْتَضَرُ لِجَنْبِهِ الْأَيْمَنِ إلَى الْقِبْلَةِ عَلَى الصَّحِيحِ فَإِنْ تَعَذَّرَ لِضِيقِ مَكَان وَنَحْوِهِ أُلْقِيَ عَلَى قَفَاهُ وَوَجْهُهُ وَأُخْمُصَاهُ لِلْقِبْلَةِ، 

(لِلْقِبْلَةِ) بِأَنْ يُرْفَعَ رَأْسُهُ قَلِيلًا كَأَنْ يُوضَعَ تَحْتَ رَأْسِهِ مُرْتَفِعٌ لِيَتَوَجَّهَ وَجْهُهُ إلَى الْقِبْلَةِ، وَمُقَابِلُ الصَّحِيحِ أَنَّ هَذَا الِاسْتِلْقَاءَ أَفْضَلُ، فَإِنْ تَعَذَّرَ اُضْطُجِعَ عَلَى الْأَيْمَنِ


2.മരണം പ്രതീക്ഷിക്കപ്പെടുന്ന രോഗിക്ക് *لا اله إلا الله എന്ന് ചൊല്ലി കൊടുക്കണം*.


ഇമാം മുസ്ലിം റ റിപ്പോർട്ട് ചെയ്യുന്നു: നബി സ്വ പറഞ്ഞു. നിങ്ങളിൽ മരണാസന്നമായ വന്ന്


 لَا إلَهَ إلَّا اللَّهُ

എന്ന് ചൊല്ലിക്കൊടുക്കുക

ഇമാം അബൂദാവൂദ് നല്ല പരമ്പരയോടെ റിപ്പോർട്ട് ചെയ്യുന്നു. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ - പറഞ്ഞു. വല്ലവന്റെയും അവസാന സംസാരം

لَا إلَهَ إلَّا اللَّهُ

എന്നായാൽ അവൻ സ്വർഗത്തിൽ കടന്നു.


മേൽ വചനം ചൊല്ലി കൊടുക്കുമ്പോൾ ചൊല്ലു എന്ന് പറഞ്ഞു കൊണ്ട് രോഗിയെ നിർബന്ധിപ്പിക്കരുത് .കാരണം അത് അവന്ന് മടുപ്പുണ്ടാക്കാൻ സാധ്യതയുണ്ട്.

മറിച്ചു അവന്റെ അരികിൽ വെച്ച അത് ചൊല്ലിയാൽ മതിയാവും അപ്പോൾ അവൻ അത് ഓർമയാക്കുന്നതാണ് -

അല്ലങ്കിൽ അവന്റെ അരികിൽ ഇങ്ങനെ പറയണം .

അല്ലാഹുവിന്ന് ദിക്റ് ചൊല്ലുന്നത് ബറക്കത്തുള്ളതാണ് - നമുക്ക് അത് ഒരിമിച്ചു ചൊല്ലാം.

അവൻ അത് ചൊല്ലിക്കഴിഞ്ഞാൽ വീണ്ടും ആവർത്തിക്കരുത്.

എന്നാൽ ദുൻയാവിന്റെ സംസാരം അവനിൽ നിന്ന് ഉണ്ടായാൽ മേൽ ദിക്റ് വീണ്ടും ചൊല്ലിക്കൊടുക്കേണ്ടതാണ്. 


ചൊല്ലിക്കൊടുക്കുന്നവൻ ശത്രുത കൊണ്ടോ അനന്തരാവകാശി ആവൽ കൊണ്ടോ അസൂയ കൊണ്ടോ മറ്റോ തെറ്റിദ്ധരിക്കപ്പെട്ടവനാവാതിരിക്കൾ സുന്നത്താണ് .

[مغني المحتاج]

 (وَيُلَقَّنُ) نَدْبًا قَبْلَ الِاضْطِجَاعِ كَمَا قَالَهُ الْمَاوَرْدِيُّ (الشَّهَادَةَ) وَهِيَ لَا إلَهَ إلَّا اللَّهُ، ، لِخَبَرِ مُسْلِمٍ «لَقِّنُوا مَوْتَاكُمْ لَا إلَهَ إلَّا اللَّهُ» قَالَ فِي الْمَجْمُوعِ: أَيْ مَنْ قَرُبَ مَوْتُهُ وَهُوَ مِنْ بَابِ تَسْمِيَةِ الشَّيْءِ بِمَا يَئُولُ إلَيْهِ. كَقَوْلِهِ تَعَالَى {إِنِّي أَرَانِي أَعْصِرُ خَمْرًا} [يوسف: ٣٦] [يُوسُفُ] وَرَوَى أَبُو دَاوُد بِإِسْنَادٍ حَسَنٍ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ «مَنْ كَانَ آخِرُ كَلَامِهِ لَا إلَهَ إلَّا اللَّهُ دَخَلَ الْجَنَّةَ» (بِلَا إلْحَاحٍ) عَلَيْهِ لِئَلَّا يَضْجَرَ، وَلَا يُقَالُ لَهُ قُلْ، بَلْ يَذْكُرُهَا بَيْنَ يَدَيْهِ لِيَتَذَكَّرَ، أَوْ يَقُولُ: ذِكْرُ اللَّهِ تَعَالَى مُبَارَكٌ فَنَذْكُرُ اللَّهَ جَمِيعًا، فَإِنْ قَالَهَا لَمْ تُعَدْ عَلَيْهِ مَا لَمْ يَتَكَلَّمْ بِكَلَامِ الدُّنْيَا كَمَا قَالَهُ الصَّيْمَرِيُّ، بِخِلَافِ التَّسْبِيحِ وَنَحْوِهِ؛ لِأَنَّهُ لَا يُنَافِي أَنَّ آخِرَ كَلَامِهِ لَا إلَهَ إلَّا اللَّهُ: أَيْ مِنْ أُمُورِ الدُّنْيَا


، وَيُسَنُّ أَنْ يَكُونَ الْمُلَقِّنُ غَيْرَ مُتَّهَمٍ بِإِرْثٍ أَوْ عَدَاوَةٍ أَوْ حَسَدٍ أَوْ نَحْوِ ذَلِكَ، 

അപ്പോൾ ഇവരല്ലാതെ ഹാജർ ഇല്ലെങ്കിൽ അനന്തരവകാശികളിൽ ഏറ്റവും സ്നേഹമുള്ളവൻ ദിക്റ് ചൊല്ലി കൊടുക്കേണ്ടതാണ്.ഇല്ലെങ്കിൽ മറ്റുള്ളവർ ചൊല്ലിക്കൊടുക്കുക.

മേൽ കാരണങ്ങൾ പറഞ്ഞ് ആരും ചൊല്ലി കൊടുക്കൽ ഉപേക്ഷിക്കരുത് .

വകതിരിവുള്ള കുട്ടിയാണെങ്കിലും ചൊല്ലിക്കൊടുക്കൽ സുന്നത്ത് തന്നെയാണ്.എന്നാൽ പ്രായപൂർത്തി ആവാത്ത കുട്ടികൾക്ക് ഖബറിന് അരികിലുള്ള തൽഖീൻ സുന്നത്തില്ല.കാരണം അവന് ഖബറിലെ ചോദ്യവും മറ്റും ഉണ്ടാവുകയില്ല.


പ്രബല വീക്ഷണ പ്രകാരം

مُحَمَّدٌ رَسُولُ اللَّهِ

എന്നുകൂടി വർധിപ്പിക്കൽ സുന്നത്തില്ല.ഹദീസുകളുടെ പ്രത്യക്ഷ്യം അതിന് തെളിവാണ്.


എന്നാൽ ഒരു അവിശ്വാസി  ഇസ്ലാം ആകും എന്ന് പ്രതീക്ഷയുണ്ടെങ്കിൽ അവന് രണ്ട് ശഹാദത്തും ചൊല്ലി കൊടുക്കൽ നിർബന്ധമാണ്.പ്രതീക്ഷ ഇല്ലെങ്കിൽ മറ്റു തടസ്സങ്ങൾ ഇല്ലെങ്കിൽ സുന്നത്താണ് .തിരുനബി തന്റെ സേവകൻ ആയിരുന്ന ജൂതനായ ബാലന് ശഹാദത്ത് ചെല്ലിക്കൊടുത്ത ഹദീസ് അതിന് തെളിവാണ്.


فَإِنْ لَمْ يَحْضُرْ غَيْرُهُ لَقَّنَهُ أَشْفَقُ الْوَرَثَةِ ثُمَّ غَيْرُهُ، وَلَا يُتْرَكُ التَّلْقِينُ حِينَئِذٍ لِمَا ذُكِرَ، وَلَا تُسَنُّ زِيَادَةُ: " مُحَمَّدٌ رَسُولُ اللَّهِ " لِظَاهِرِ الْأَخْبَارِ، وَقِيلَ تُسَنُّ؛ لِأَنَّ الْمَقْصُودَ بِذَلِكَ التَّوْحِيدُ، وَرُدَّ بِأَنَّ هَذَا مُوَحِّدٌ، وَيُؤْخَذُ مِنْهُ مَا بَحَثَهُ الْإِسْنَوِيُّ أَنَّهُ لَوْ كَانَ كَافِرًا لُقِّنَ الشَّهَادَتَيْنِ، وَأُمِرَ بِهِمَا لِخَبَرِ الْيَهُودِيِّ السَّابِقِ وُجُوبًا كَمَا قَالَ شَيْخِي إنْ رُجِيَ إسْلَامُهُ وَإِلَّا فَنَدْبًا، وَكَلَامُهُمْ يَشْمَلُ غَيْرَ الْمُكَلَّفِ فَيُسَنُّ تَلْقِينُهُ إنْ كَانَ مُمَيِّزًا وَلَا يُسَنُّ بَعْدَ مَوْتِهِ.


قَالَ الزَّرْكَشِيُّ: لِأَنَّ التَّلْقِينَ هُنَا لِلْمَصْلَحَةِ، وَثَمَّ لِئَلَّا يُفْتَنَ الْمَيِّتُ فِي قَبْرِهِ وَهَذَا لَا يُفْتَنُ


3.*സൂറത്ത് യാസീൻ ഓതൽ*


മരണം ഹാജറാവന്റെ   അരികിൽ വെച്ച് സൂറത്ത് യാസീൻ ഓതൽ സുന്നത്താണ് .

തിരുനബി صلى الله عليه وسلم

പറഞ്ഞതായി ഹദീസിൽ ഇങ്ങനെ കാണാം.

മരണം ഹാജരാകായവരുടെ മേൽ നിങ്ങൾ യാസീൻ സൂറത്ത് ഓതൂ

ഇത് ഇമാം അബൂദാവൂദ് റ  റിപ്പോർട്ട് ചെയ്യുകയും  ഇബ്നു ഹിബ്ബാൻ റ എന്നവരും റിപ്പോർട്ട് ചെയ്തു  സ്വഹീഹ് ആണന്ന് പറഞ്ഞു 


 (وَيُقْرَأُ عِنْدَهُ) سُورَةُ (يس) لِخَبَرِ «اقْرَءُوا عَلَى مَوْتَاكُمْ يس» وَرَوَاهُ أَبُو دَاوُد وَابْنُ حِبَّانَ وَصَحَّحَهُ.


وَقَالَ الْمُرَادُ بِهِ مَنْ حَضَرَهُ الْمَوْتُ يَعْنِي مُقَدِّمَاتِهِ وَإِنْ أَخَذَ ابْنُ الرِّفْعَةِ بِظَاهِرِ الْخَبَرِ؛ لِأَنَّ الْمَيِّتَ لَا يُقْرَأُ عَلَيْهِ وَإِنَّمَا يُقْرَأُ عِنْدَهُ، وَالْحِكْمَةُ فِي قِرَاءَتِهَا أَنَّ أَحْوَالَ الْقِيَامَةِ وَالْبَعْثِ مَذْكُورَةٌ فِيهَا، فَإِذَا قُرِئَتْ عِنْدَهُ تُجَدِّدُ لَهُ ذِكْرَ تِلْكَ الْأَحْوَالِ



4:സൂറത്തു റഅദ് ഓതൽ


മയ്യത്തിന്റെ അരികിൽ സൂറത്തു റഅദ് ഓതൽ സുന്നത്താണ് .ജാബിർ റ ന്റെ വാക്കിൽ ഇങ്ങനെയുണ്ട്.

റഅദ് സൂറത്ത് റൂഹ്  പുറപ്പെടൽ എളുപ്പമാക്കുന്നതാണ്.

وَاسْتَحَبَّ بَعْضُ الْأَصْحَابِ أَنْ يُقْرَأَ

عِنْدَهُ سُورَةُ الرَّعْدِ لِقَوْلِ جَابِرٍ فَإِنَّهَا تُهَوِّنُ عَلَيْهِ خُرُوجَ رُوحِهِ، 

5:*വെള്ളം നൽകൽ*


മരണാസന്നമായവന് പച്ച വെള്ളം നൽകൽ സുന്നത്താണ് .കാരണം അവന് ശക്തമായ ദാഹം അനുഭവപ്പെടും. അതിനാൽ പിശാച് വഴിതെറ്റിക്കൽ ഭയപ്പെടേണ്ടതാണ്.

ഇങ്ങനെ ഒരു റിപ്പോർട്ടിൽ വന്നിട്ടുണ്ട്.

പിശാച് നല്ല തണുത്ത വെള്ളം കൊണ്ടു വരുകയും ഇങ്ങനെ പറയുകയും ചെയ്യും ഞാൻ അല്ലാതെ ആരാധ്യനില്ലെന്ന് നീ പറഞ്ഞാൽ ഞാൻ നിനക്ക് വെള്ളം തരാം.

നമുക്കും മറ്റു മുസ്ലിമീങ്ങൾക്കും മരണ സമയത്ത് അല്ലാഹുവിൻറെ ഔദാര്യം കൊണ്ട്  സ്ഥിരതയെ അല്ലാഹുവിനോട് ഞാൻ ചോദിക്കുന്നു.



[مغني المحتاج]


وَيُسَنُّ تَجْرِيعُهُ بِمَاءٍ بَارِدٍ كَمَا قَالَهُ الْجِيلِيُّ، فَإِنَّ الْعَطَشَ يَغْلِبُ مِنْ شِدَّةِ النَّزْعِ فَيُخَافُ مِنْهُ إزْلَالُ الشَّيْطَانِ إذْ وَرَدَ «أَنَّهُ يَأْتِيهِ بِمَاءٍ زُلَالٍ وَيَقُولُ لَهُ: قُلْ لَا إلَهَ غَيْرِي حَتَّى نَسْقِيَكَ» نَسْأَلُ اللَّهَ سُبْحَانَهُ وَتَعَالَى مِنْ فَضْلِهِ الثَّبَاتَ لَنَا وَلِلْمُسْلِمِينَ عِنْدَ الْمَمَاتِ.


6:മരണാസന്നമായവന്റെ അരികിൽ ആത്മാവ് പിടിക്കുന്ന സമയത്ത്  ആർത്തവകാരി ഹാജരാവൽ കറാഹത്താണ് .

ഒരു ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട്.

 നായയോ ഫോട്ടോയോ ജനാബത്ത് കാരനോ  ഉള്ള റൂമിൽ  മലക്കുകൾ

പ്രവേശിക്കുകയില്ല .


ഈ ഹദീസിൽ നിന്നും നായയും രൂപങ്ങളും ആർത്തവകാരി അല്ലാത്ത കുളി നിർബന്ധമായ വരും ഇപ്രകാരമാണെന്ന് പിടിക്കപ്പെടും


وَيُكْرَهُ لِلْحَائِضِ أَنْ تَحْضُرَ الْمُحْتَضَرَ وَهُوَ فِي النَّزْعِ؛ لِمَا وَرَدَ «أَنَّ الْمَلَائِكَةَ لَا تَدْخُلُ بَيْتًا فِيهِ كَلْبٌ وَلَا صُورَةٌ وَلَا جُنُبٌ» ، وَيُؤْخَذُ مِنْ ذَلِكَ أَنَّ الْكَلْبَ وَالصُّورَةَ وَغَيْرَ الْحَائِضِ مِمَّنْ وَجَبَ عَلَيْهِ الْغُسْلُ مِثْلُهَا، وَعَبَّرَ فِي الرَّوْنَقِ وَاللُّبَابِ بِلَا يَجُوزُ بَدَلُ يُكْرَهُ: أَيْ لَا يَجُوزُ جَوَازًا مُسْتَوِيَ الطَّرَفَيْنِ فَيُكْرَهُ

7:രോഗിയായവൻ തന്റെ റബ്ബിനോട് കൂടെ നല്ല ധാരണ വെക്കേണ്ടതാണ് .

അതായത് അല്ലാഹു തആലാ അവന് അനുഗ്രഹം നൽകുമെന്നും പൊറുത്തു കൊടുക്കുമെന്നും ഭാവിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യണം.

സ്വഹീഹുൽ ബുഖാരി മുസ്ലിമിൽ ഇങ്ങനെയുണ്ട്.

അല്ലാഹു തആല പറഞ്ഞു.

ഞാൻ എന്നെക്കൊണ്ട് എന്റെ അടിമയുടെ പ്രതീക്ഷയുടെ അരികിലാണ്.

ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം.

അല്ലാഹുവിൻറെ റസൂൽ പറഞ്ഞു അല്ലാഹുതാലയെപ്പറ്റി നല്ല ധാരണയും പ്രതീക്ഷയും ഉള്ളതായിട്ടല്ലാതെ നിങ്ങളിൽ ഒരാളും മരണപ്പെടരുത്.


രോഗിയുടെ അരികിലുള്ള ആളുകൾഅല്ലാഹുവിനെ പറ്റിയുള്ള അവൻറെ പ്രതീക്ഷയെ നന്നാക്കാനുംഅല്ലാഹുതആലയുടെ അനുഗ്രഹത്തിൽ പ്രതീക്ഷയർപ്പിക്കാനും പ്രേരിപ്പിക്കൽ  പ്രേരിപ്പിക്കൽ സുന്നത്താണ് എന്ന് മാത്രമല്ല നിരാശയുടെ അടയാളങ്ങൾ ഉള്ള രോഗിയാണെങ്കിൽ ഇത് നിർബന്ധം തന്നെയാണ്.മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കൽ നിർബന്ധമാണല്ലോ.


 (وَلْيُحْسِنْ) الْمَرِيضُ نَدْبًا (ظَنَّهُ بِرَبِّهِ سُبْحَانَهُ وَتَعَالَى) أَيْ يَظُنُّ أَنَّ اللَّهَ سُبْحَانَهُ وَتَعَالَى يَرْحَمُهُ وَيَغْفِرُ لَهُ وَيَرْجُو ذَلِكَ لِمَا فِي الصَّحِيحَيْنِ «أَنَّ اللَّهَ - عَزَّ وَجَلَّ - قَالَ أَنَا عِنْدَ ظَنِّ عَبْدِي بِي» وَفِي خَبَرِ مُسْلِمٍ «لَا يَمُوتَنَّ أَحَدُكُمْ إلَّا وَهُوَ يُحْسِنُ الظَّنَّ بِاَللَّهِ سُبْحَانَهُ وَتَعَالَى» وَيُسَنُّ لِمَنْ عِنْدَهُ تَحْسِينُ ظَنِّهِ وَتَطْمِيعُهُ فِي رَحْمَةِ اللَّهِ تَعَالَى، بَلْ قَدْ يَجِبُ كَمَا بَحَثَهُ الْأَذْرَعِيُّ إذَا رَأَى مِنْهُ أَمَارَاتِ الْيَأْسِ وَالْقُنُوتِ أَخْذًا مِنْ قَاعِدَةِ النَّصِيحَةِ الْوَاجِبَةِ، وَهَذَا الْحَالُ مِنْ أَهَمِّهَا.

8:രോഗി നഖം വെട്ടി കൊണ്ടും മീശ രോമം  കക്ഷം രോമം ഗുഹ്യരോമം എന്നിവ നീക്കം ചെയ്തുകൊണ്ടും ശരീരത്തെ ഒരുക്കൽ സുന്നത്താണ് .



9:പല്ല് തേക്കുക കുളിക്കുക സുഗന്ധം പൂശുക ശുദ്ധിയുള്ള വസ്ത്രം ധരിക്കുക എന്നിവയും സുന്നത്താണ് .



10:രോഗികൾ അല്ലാഹുവിനെ റഹ്മത്തിൽ പ്രതീക്ഷയർപ്പിക്കണം എന്നും അതിനു മുൻതൂക്കം നൽകുകയും ചെയ്യണം.എന്നാൽ ആരോഗ്യവാൻ ആണെങ്കിൽ അല്ലാഹുവിനോടുള്ള ഭയവുംഅവൻറെ കാരുണ്യത്തിലുള്ള പ്രതീക്ഷയും സമന്വയിപ്പിക്കേണ്ടതാണ്.കാരണം ഖുർആനിൽ ഭയപ്പെടുത്തലും പ്രതീക്ഷയും ഒരുമിച്ചാണ് അധികവും പറയാറുള്ളത്.

നിരാശയുടെ രോഗം മികച്ചു നിൽക്കുന്നവനാണെങ്കിൽ അല്ലാഹുവിൻറെ അനുഗ്രഹത്തിൽ പ്രതീക്ഷയെ മുൻതൂക്കം നൽകുകയും 

നിർഭയത്വം എന്ന രോഗം മികച്ചു നിൽക്കുന്നവൻ അല്ലാഹുവിനോടുള്ള ഭയത്തെ മുൻതൂക്കം നൽകണമെന്നും ഇമാം ഗസാലി റ വിവരിച്ചിട്ടുണ്ട്.


قَالَ فِي الْمَجْمُوعِ وَيُسْتَحَبُّ لَهُ تَعَهُّدُ نَفْسِهِ بِتَقْلِيمِ الظُّفْرِ، وَأَخْذِ شَعْرِ الشَّارِبِ وَالْإِبْطِ وَالْعَانَةِ، وَيُسْتَحَبُّ لَهُ أَيْضًا الِاسْتِيَاكُ وَالِاغْتِسَالُ وَالطِّيبُ وَلُبْسُ الثِّيَابِ الطَّاهِرَةِ، أَمَّا الصَّحِيحُ فَقِيلَ الْأَوْلَى لَهُ أَنْ يُغَلِّبَ خَوْفَهُ عَلَى رَجَائِهِ، وَالْأَظْهَرُ فِي الْمَجْمُوعِ اسْتِوَاؤُهُمَا إذْ الْغَالِبُ فِي الْقُرْآنِ ذِكْرُ التَّرْغِيبِ وَالتَّرْهِيبِ مَعًا كَقَوْلِهِ تَعَالَى: {إِنَّ الأَبْرَارَ لَفِي نَعِيمٍ} [الانفطار: ١٣] {وَإِنَّ الْفُجَّارَ لَفِي جَحِيمٍ} [الانفطار: ١٤] [الِانْفِطَارُ] وَالْأَوْلَى مَا ذَكَرَهُ فِي الْإِحْيَاءِ مِنْ أَنَّهُ إنْ غَلَبَ عَلَيْهِ دَاءُ الْقُنُوطِ فَالرَّجَاءُ أَوْلَى، أَوْ دَاءُ أَمْنِ الْمَكْرِ فَالْخَوْفُ أَوْلَى

مغني المحتاج

Aslam KamilSaqafi parappanangadi

CM AL RASHIDA ONE LINE DARS


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt

പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ?

 ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വള...