Showing posts with label കൂട്ടു പ്രാർഥന  ആരോപണങ്ങളും ഗണ്ണനവും. Show all posts
Showing posts with label കൂട്ടു പ്രാർഥന  ആരോപണങ്ങളും ഗണ്ണനവും. Show all posts

Sunday, March 18, 2018

കൂട്ടു പ്രാർഥന ആരോപണങ്ങളും ഗണ്ണനവും




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
കൂട്ടുപ്രാർത്ഥന ആരോപണങ്ങളും ഗണ്ണനവും

കൂട്ടു പ്രാർഥന  ആരോപണങ്ങളും ഗണ്ണനവും
___________________________________

ചോദ്യം: നബി(സ) ജമാഅത്ത് നിസ്കാരത്തിനുശേഷം കൂട്ടപ്രാര്‍ഥന നടത്തിയതിന് വല്ല പ്രബലമായ ഹദീസും തെളിവുണ്ടോ?

ഉത്തരം: അഹ്ലുല്‍ ഹദീസുകാരനായ മുബാറക് ഫൂരി എഴുതുന്നു:

“ഫര്‍ള് നിസ്കാരാനന്തരം ഇരുകരങ്ങളുമുയര്‍ത്തി ഇമാമ് പ്രാര്‍ഥിക്കുകയും പിന്നിലുള്ള മഅ്മൂമുകള്‍ കരങ്ങളുയര്‍ത്തിക്കൊണ്ട് ആമീന്‍ പറയുകയും ചെയ്യുന്നത് സംബന്ധിച്ച് ഈ കാലഘട്ടത്തിലെ ഹദീസ് പണ്ഢിതന്മാര്‍ അഭിപ്രായ വ്യത്യാസത്തിലായിട്ടുണ്ട്. അത് അനുവദിച്ചുകൂടെന്നാണ് ചിലര്‍ പറയുന്നത്.

സ്വഹീഹായ പരമ്പരയിലൂടെ നബി(സ്വ)യില്‍ നിന്ന് അത് സ്ഥിരപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ അത് ബിദ്അത്താണെന്നുമാണ് അവരുടെ ധാരണ.

എന്നാല്‍ അത് അനുവദനീയമാണെന്ന് പറയുന്നവര്‍ അഞ്ച് ഹദീസുകള്‍ രേഖയായി അവതരിപ്പിച്ചിരിക്കുന്നു. പ്രസ്തുത അഞ്ച് ഹദീസുകളില്‍

നാലാമത്തേത് അസ്വദുല്‍ ആമുരി(റ) തൻ റ്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ്.

അവര്‍ പറഞ്ഞു. ഞാന്‍ നബി(സ്വ)യോടൊന്നിച്ച് ഒരു ദിവസം സ്വുബ്ഹി നിസ്കരിച്ചു. സലാം വീട്ടിയ ശേഷം നബി(സ്വ) തിരിഞ്ഞിരുന്ന് ഇരുകരങ്ങളുമുയര്‍ത്തി പ്രാര്‍ഥന നടത്തി. ഈ ഹദീസ് ഹാഫിള് ഇബ്നുഅബീശൈബ(റ) തൻ റ്റെ മുസ്വന്നഫില്‍ നിവേദനം ചെയ്തതായി നിവേദക പരമ്പര പറയാതെ ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്....

(മുസ്വന്നഫ് ലഭിക്കാത്തതുകൊണ്ട്) പ്രസ്തുത നിവേദക പരമ്പര എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അത് പ്രബലമോ അപ്രബലമോ എന്നു പറയാനാകില്ല” (തുഹ്ഫതുല്‍ അഹ്വദി – 2/198, 199)..........

എന്നാല്‍ ഈ ഹദീസ് ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫ് 1/302ല്‍ വ്യക്തമായി കാണാവുന്നതാണ്.......

അതിൻ റ്റെ നിവേദക പരമ്പര ഇപ്രകാരമാണ്.....

ഹുശൈമ്, യഅ്ലബ്നു അത്വാഅ്, ജാബിറ്, അദ്ദേഹത്തിൻ റ്റെ പിതാവായ യസീദുബ്നുല്‍ അസ്വദില്‍ ആമുരി (റ.ഹും.) ഈ ഹദീസിൻ റ്റെ ആദ്യഭാഗം ഇബ്നുസആദ്(റ) ത്വബഖാത് 5/517ലും നിവേദനം ചെയ്തിട്ടുണ്ട്. അതിൻ റ്റെ നിവേദക പരമ്പര ഇപ്രകാരമാണ്.

അബൂദാവൂദ് ത്വയാലിസി, ശുഅ്ബ, യഅ്ലബ് അത്വാഅ്, ജാബിറ്, അദ്ദേഹത്തിൻ റ്റെ പിതാവ് യസീദുബ്നുല്‍ അസ്വദില്‍ ആമുരി (റ.ഹും.) രണ്ട് നിവേദക പരമ്പരയിലും നബി(സ്വ)യോടൊന്നിച്ച് ഞങ്ങള്‍ സ്വുബ്ഹി നിസ്കരിച്ചിരുന്നുവെന്ന് പറയുന്നത് യസീദുബ്നുല്‍ അസ്വദില്‍ ആമുരി(റ) തന്നെയാണ്. യസീദിൻ റ്റെ പിതാവായ അസ്വദുല്‍ ആമുരിയല്ല.

അപ്പോള്‍ പിന്നെ അസ്വദുല്‍ ആമുരി അദ്ദേഹത്തിൻ റ്റെ പിതാവില്‍ നിന്ന് ഈ ഹദീസുദ്ധരിച്ചുവെന്ന തുഹ്ഫതുല്‍ അഹ്വദിയുടെ പരാമര്‍ശം വ്യക്തമായ പിഴവാണ്........###

ഇതിൻ റ്റെ നിദാനം തുഹ്ഫതുല്‍ അഹ്വദിയുടെ രചയിതാവ് മുബാറക് ഫൂരി ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫ് കണ്ടെത്തിക്കാത്തതാണ്.....

മാത്രമല്ല അസ് വദിൻ റ്റെ പുത്രനായ യാസീദാണ് സ്വഹാബിവര്യന്‍. ഇബ്നുസഅദ്(റ) ത്വബഖാത് 5/517ല്‍ എഴുതുന്നു:

""""""“യസീദുബ്നുല്‍ അസ്വദ് ഹുനൈന്‍ യുദ്ധത്തില്‍ ശത്രുപക്ഷത്തോടൊപ്പം പങ്കെടുത്ത വ്യക്തിയായിരുന്നു. പിന്നീട് മുസ്ലിമാവുകയും സ്വഹാബിവര്യനാവുകയും ചെയ്തു.”""

ബഹു. ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം. അവര്‍ പറഞ്ഞു: “നബി(സ്വ) ഒരുദിവസം സ്വുബ്ഹി നിസ്കാരം കഴിഞ്ഞ് ജനങ്ങളിലേക്ക് തിരിഞ്ഞിരുന്ന് “അല്ലാഹുവേ, ഞങ്ങളുടെ രാജ്യത്ത് നീ ഞങ്ങള്‍ക്ക് ബറകത് ചെയ്യേണമേ. ഞങ്ങളുടെ മുദ്ദിലും സ്വാഇലും ബറകത് നല്‍കേണമേ.”"" എന്നിങ്ങനെ തുടങ്ങുന്ന പ്രാര്‍ഥന നടത്തി” (ത്വബ്റാനിയുടെ കബീര്‍)......

ഇമാം ത്വബ്റാനി(റ) തന്നെ ഈ ഹദീസ് ഇബ്നുഉമര്‍(റ) വഴിയായി തൻ റ്റെ ഔസത്വിലും നിവേദനം ചെയ്തിട്ടുണ്ടെന്നും ഇവ രണ്ടിൻ റ്റെയും നിവേദക പരമ്പര യോഗ്യരാണെന്നും ഇമാം സയ്യിദുസ്സുംഹൂദി(റ) വഫാഉല്‍ വഫാ 1/54ല്‍ പ്രസ്താവിച്ചിട്ടുണ്ട്.......

അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്ന് ഇബ്നു മുര്‍ദൂയഹ്(റ) നിവേദനം:

"""“നബി(സ്വ) നിസ്കാരം കഴിഞ്ഞാല്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു.

‘അല്ലാഹുവേ, നിന്നോട് ചോദിക്കുന്നവരുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു. സമുദ്രത്തിലോ കരയിലോ ഉള്ള വല്ല ഒരുത്തൻ റ്റെയും പ്രാര്‍ഥന നീ സ്വീകരിക്കുകയും അപേക്ഷക്കുത്തരം ചെയ്യുകയും ചെയ്യുന്ന പക്ഷം അവര്‍ നിന്നോട് ചോദിക്കുന്ന നല്ല കാര്യങ്ങളില്‍ ഞങ്ങളെയും നീ പങ്കുചേര്‍ക്കേണമേ. അവര്‍ക്കും ഞങ്ങള്‍ക്കും സൌഖ്യം പ്രധാനം ചെയ്യേണമേ.....
അവരില്‍ നിന്നും ഞങ്ങളില്‍നിന്നും അമലുകള്‍ നീ സ്വീകരിക്കേണമേ. അവരുടെയും ഞങ്ങളുടെയും (പാകപ്പിഴവുകള്‍) മാപ്പുചെയ്യേണമേ. നിശ്ചയം നീ അവതരിപ്പിച്ച ഖുര്‍ആന്‍ കൊണ്ട് ഞങ്ങള്‍ വിശ്വസിക്കുകയും നിൻ റ്റെ പ്രവാചകനെ ഞങ്ങള്‍ അനുകരിക്കുകയും ചെയ്തവരാണ്” (അദ്ദുര്‍റുല്‍ മന്‍സൂര്‍ 2/224)........

അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്നുതന്നെ ഈ ഹദീസ് ഇമാം ദൈലമി(റ)യും നിവേദനം ചെയ്തതായി അലിയ്യുല്‍ മുത്തഖില്‍ ഹിന്‍ദി(റ) കന്‍സുല്‍ ഉമ്മാല്‍ 1/296ലും രേഖപ്പെടുത്തിയിട്ടുണ്ട്.......

പ്രസ്തുത ഹദീസുകളിലെല്ലാം നബി(സ്വ) ബഹുവചനമാക്കി പ്രാര്‍ഥിച്ചത് പിന്നിലുള്ള മഅ്മൂമുകളെയും പരിഗണിച്ചായിരുന്നുവെന്ന് വ്യക്തം....

കാരണം, കൂടെയുള്ള മഅ്മൂമുകളെ പരിഗണിക്കാതെ ഏകവചനം കൊണ്ട് പ്രാര്‍ഥന നടത്തുന്നത് അവരെ വഞ്ചിക്കലാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്......

ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഹിര്‍സില്‍ പറയുന്നത് കാണുക.

“ഇപ്പറഞ്ഞത് നിസ്കാരാനന്തരവും ബാധകമാണ്. അതുകൊണ്ട് തന്നെയാണ് നബി(സ്വ)യില്‍ നിന്നുദ്ധരിക്കപ്പെട്ട നിസ്കാരാനന്തര പ്രാര്‍ഥനകളില്‍ കുറേ ബഹുവചനമായി വന്നത്” (ഇമാം ജസ്രി(റ)യുടെ ഹിര്‍സ് ഹാമിശുല്‍ ഹിസ്വ്ന്‍ പേജ് 24)........

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ ഗ്രാഹ്യമായി......

1) നിസ്കാരാനന്തരം നബി(സ്വ) തിരിഞ്ഞിരിക്കുമായിരുന്നു....

2) ഇരുകരങ്ങളുമുയര്‍ത്തി പ്രാര്‍ഥന നടത്തിയിരുന്നു.....

3) പിന്നിലുള്ള മഅ്മൂമുകളെ പരിഗണിച്ച് പ്രാര്‍ഥന ബഹുവചനമാക്കിയിരുന്നു.
ഈ അടിസ്ഥാനത്തിലാണ് യൂസുഫുല്‍ ബിന്നൂരി(റ) ഇപ്രകാരം പറഞ്ഞത്....

“ഇവ്വിഷയകമായി വന്നിട്ടുള്ള ഉപര്യുക്ത ഹദീസുകളും അത് പോലെയുള്ള മറ്റു ഹദീസുകളും ജനങ്ങള്‍ നിസ്കാരാനന്തരം പതിവാക്കിപ്പോന്ന കൂട്ടപ്രാര്‍ഥനക്ക് മതിയായ തെളിവാകുന്നു” (ബിന്നൂരി(റ)യുടെ മആരിഫുസ്സുനന്‍ 3/124).........
_______________________



 കൂട്ടുപ്രാർത്ഥന

കൂട്ടുപ്രാർത്ഥന എതിർക്കുന്നവർ അജ്ഞരാണ് "

നിസ്കാര ശേഷമുള്ള  കൂട്ടു പ്രാർത്ഥന
_______________________________________

പ്രാർത്ഥന മു'മിനീങ്ങളുടെ ആയുധമാണ്.
( الدعاء سلاح المؤمن )

عن ابى امامة رضى : قال قيل رسول الله صلّى الله عليه وسلّم ايّ
الدعاء أسمع قال جوف الليل الآخر ودبر الصلات المكتبات (ترمذى)

സ്വഹാബത്ത് പ്രവാചകരോട് ചോദിച്ചു :

"ഏതൊരു പ്രാർത്ഥനക്കാണ് കൂടുതൽ ഉത്തരം ലഭിക്കുക,? തങ്ങൾ പറഞ്ഞു : രാത്രിയുടെ അവസാന യാമങ്ങളിൽ., നിർബന്ധമാക്കപെട്ട നിസ്കാരങ്ങൾക്ക് ശേഷവും. ഇമാം തുർമുദിയാണ് ഈ ഹദീസ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

ഒറ്റയ്ക്ക് പ്രാർത്ഥിക്കാനല്ല
കൂട്ടുപ്രാർ ത്ഥന നടത്താനാണ് ഖുർ ആൻ  (അ ൽ കഹ്ഫ് 28) ഉൽബൊധിപ്പിക്കുന്നത്

.واصبر نفسك مع الذين يدعون ربهم بالغداوة والعشي (الكهف)...

നബി(സ) നിസ്കാരാനന്തരം
കൂട്ടുപ്രാർത്ഥനയാണ് നടത്തിയിരുന്നതെന്ന് ഇമാം സുംഹൂദി പറയുന്നു.(അൽ വഫാ 1:54)

عن اتن عمر قال :صلى رسول صلّى الله عليه وسلّم الفجر ثم أقبل على القوم فقال أللهم بارك لنا فى مدينتنا وبارك لنا فى مدنا وصاعنا ,(رواه الطبرانى في الاوسط ورجاله ثقات(الوفا 1\54)

ويسن الذكر والدعاء بعدها اى الصلاة(نهاية 1\528)

"നിസ്കാരശേഷം ദിക്റും ദുആയും സുന്നത്താക്കപ്പെടും.(നിഹായ 1\528)"

ويستحب للامام ان يقبل عليهم فى الذكر والدعاء والافضل جعل يمينه اليهم ويساره الى المحراب(مغنى 1\183)

(ദിക്റിലും ദുആയിലും മ'അമൂമുകൾക്കഭിമുഖമായിരിക്കൽ ഇമാമിന് സുന്നത്താക്കപ്പെടും. തൻ റ്റെ വലതുഭാഗത്തെ അവരിലേക്കും ഇടതുഭാഗത്തെ മിഹ്രാബിലെക്കുമാക്കലാണ് ഏറ്റവും സ്രേഷ്ടം.(മുഗ്നി 1:183.)...........

ഫത് ഹുൽ  മുഈനിലുള്ളതും ഇത് തന്നെ ആകുന്നു..........

ഇമാം നവവി (റ) പറയുന്നു :

قد ذكرنا استجاب الذكر والدّعاء للامام والمأ موم والمنفرد وهو مستحب عقب كل الصلوات بلا خلاف وأماما اعتاده الناس أو كثير منهم تخصيص دعاء الامام بصلاتى الصبح والعصر فلا أصل له....... بل الصواب استحبابه فى كل الصلوات يستحبّ أن يقبل على الناس فيدعوا (مجموع 3\488)

(ഒറ്റയ്ക്ക് നിസ്കരിക്കുന്നവൻ, മഅമൂം, ഇമാം ഇവർക്കെല്ലാം ദിക് റും  ദുആയും  സുന്നത്താണെന്ന് നാം പറഞ്ഞിരുന്നു.

എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും ഇത് സുന്നത്താണെന്നതിൽ അഭിപ്രായ വ്യത്യാസമില്ല.

ജനങ്ങൾ അഥവാ അവരിൽ പലരും സുബ്ഹി, അസർ നിസ്കാരങ്ങൾക്ക് ശേഷം മാത്രമാണ് ഇമാം ദുആ ചെയ്യേണ്ടതെന്ന പതിവ് ധാരണക്കൊരടിസ്ഥാനവുമില്ല...

എന്നാൽ യാതാർത്ഥ്യം, എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും പ്രാർത്ഥന സുന്നത്താകുന്നുവെന്നതാണ്‌.

ഇമാം ജനങ്ങളിലെക്കഭിമുഖമായിരുന്നു പ്രാർഥിക്കൽ സുന്നത്താകുന്നു.)

ഇമാം ജനങ്ങളിലെക്കഭിമുഖമായിരുന്നു സ്വന്തം പ്രാർഥികണമെന്നല്ല ഈ പറഞ്ഞതിൻ റ്റെ താല്പര്യം. 'ഇമാം' 'അഭിമുഖം' എന്നാ പ്രയോഗങ്ങൾ തന്നെയും പ്രാർത്ഥനാരൂപം വ്യക്തമാക്കുന്നതാണല്ലോ. സത്യത്തിൽ തർക്കമില്ലാതെ  നിർവഹിക്കപ്പെടെണ്ടതും കക്ഷിഭേദമില്ലാതെ പ്രോത്സാഹിപ്പിക്കപ്പെടെണ്ടതുമാണ് കൂട്ടുപ്രാർത്ഥന........

നബി(സ)പറയുന്നു:

حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66

"ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി(ഇബ്ന്‍ മാജ:)

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്നു ജൌസി പറയുന്നു.......

أعم من ان يكون في صلوته اوبعدها مم
ا ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24

""""നിസ്കാരത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്""""""

റസൂല്‍ (സ) നിസ്കാര ശേഷം ഇങ്ങനെ പ്രാർത്ഥിച്ചതായി ഹദീസുകളിൽ നിന്നും വ്യക്തമാണ്.......

:عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات

,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا

""""""നബി(സ)സ്വുബ്ഹി നിസ്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു"അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "(ഹദീസ്)

ആമിര്‍ (റ).അ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു, അവര്‍ പറഞ്ഞു, ഞാന്‍ റസൂല്‍ സ.അ യോടൊപ്പം
സുബ് ഹി നിസ്കരിച്ചു, സലാം വീട്ടിയപ്പോള്‍ റസൂല്‍ സ.അ തിരിഞ്ഞിരുന്നു ഇപ്രകാരം പ്രാര്‍ത്ഥിച്ചു, "അല്ലാഹുവേ ഞങ്ങളുടെ മദീനയില്‍ നീ അനുഗ്രഹം നല്കണമേ, ഞങ്ങളുടെ മുദ്ദിലും സാ'ഇലും നീ അനുഗ്രഹം ചൊരിയേണമേ.. (തുഹ്ഫതുല്‍ അഹ'വദി 2/199)................

അപ്പോള്‍ മ'അമൂമീങ്ങള്‍ ആമീന്‍ പറയേണ്ടതുണ്ടോ??????

عَنْ حَبِيب بْن مَسْلَمَة الْفِهْرِيّ سَمِعْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَقُول : لَا يَجْتَمِع مَلَأ فَيَدْعُو بَعْضهمْ وَيُؤَمِّن بَعْضهمْ إِلَّا أَجَابَهُمْ اللَّه
تَعَالَى "..........
ഹബീബ് ബിന്‍ മസ് ലമ (റ) ൽ‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു, " ആളുകള്‍ ഒരുമിച്ചു കൂടി അവരില്‍ ചിലര്‍ പ്രാര്‍ത്ഥിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ചെയ്തതില്‍ അള്ളാഹു ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ് എന്ന് റസൂല്‍ സ.അ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് (ഫത്'ഹുല്‍ ബാരി 12/497)........

ഇനി മുജാഹിദുകളുടെ

ഷൈഖുൽ ഇസ്ലാം

ഇബ്ന്‍ തയ്മിയ്യ തന്നെ പറയട്ടെ,

""""" "മഅമൂം ഇമാമിൻ റ്റെ പ്രാര്‍ത്ഥനയ്ക്ക് ആമീന്‍ പറയുന്നുണ്ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥിക്കുന്നത് എന്ന വിശ്വാസത്തോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു" (ഫതാവ ഇബ്ന്‍ തയ്മിയ്യ 1/211)............

പ്രാർഥനക്ക് കൂടുതൽ ഉത്തരം പ്രതീക്ഷിക്കുന്നഒരു സുവർണാവസരത്തിൽ അല്ലാഹുവിൻ റ്റെ അടിമകൾ ഒരുമിച്ചു പ്രാർഥിക്കുന്നതിനെ എതിർക്കുന്ന 'അനാചാര വാദി' കളുടെ പിൻബലം സത്യത്തിൽ എന്തായിരിക്കും?

പ്രസ്ഥാന നേതാക്കന്മാരുടെയും പക്ഷപാദിത്വം മാത്രം പ്രചരിപ്പിക്കുന്ന പ്രസിദ്ധികരനങ്ങളുടെയും കണ്ടെത്തലുകള്‍ക്ക് മുമ്പിൽ അന്ധമായ അനുകരണം കാഴ്ച വെക്കുന്നവർ തങ്ങളുടെ തലച്ചോറാണ് പണയപ്പെടുത്തുന്നതെന്നറിയാതെ പോവുകയാണ്.

നമുക്കവരെ നേരിൻ റ്റെ മാർഗ്ഗത്തിലേക്ക് ക്ഷണിക്കാം. നിരസിക്കുന്നവരോട് സഹതപിക്കാം...............
_______________________________

sunniknowledge.blogspot.com
_____________________________________

at November 17, 2016 No comments:

Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Labels: കൂട്ടുപ്രാർത്ഥന

Monday, 10 October 2016

കൂട്ടുപ്രാർതഥന ഹദീസുകളിലൂടെ

നിസ്കാരാ നന്തരം നബി (സ) പ്രാര്‍ത്ഥിച്ചതായി ഹദീസുകളിലു ണ്ട്. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോൾ നിങ്ങള്‍ ആമീന്‍ പറയണമെന്ന പ്രവാചക നിര്‍ദേശവും ഹദീസില്‍ കാണാം. എങ്കില്‍ ഇവിടെ തര്‍ക്കം സ്വഹാബത്ത് നബി (സ)യെ അനുസരിച്ചോ , ഇല്ലയോ എന്നതാകുന് നു. അനുസരി ച്ചെന്ന് പറയുന്നവര് ‍ സ്വഹാബത്ത് ആമീന്‍ പറഞ്ഞിരുന്നതായി സമര്‍ത്ഥിക്കുന്നു.

ഇല്ലെന്ന് പറയുന്നവര് ‍ കൂട്ടു പ്രാര്‍ത്ഥ നാ വിരോധികളായി കഴിഞ്ഞു കൂടുന്നു.. ....

ഒരു സ്ഥലത്ത് ധാരാളം ആളുകള്‍ ഒരുമിച്ചു കൂടി നിര്‍വഹിക് കുന്ന പ്രാര്‍ത്ഥ നയ്ക്കാണ് കൂട്ടു പ്രാര്‍ത്ഥ ന എന്നു പറയുന്നത്. ഇത് രണ്ട് നിലയ്ക്കാകാം . ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്യുന്ന രൂപമാണ് ഒന്നാമത്തേ ത്. ഈ രൂപത്തില്‍ ആമീന്‍ ചൊല്ലുന്ന വനും പ്രാര്‍ത്ഥ ിക്കുന്നവന്ന് തന്നെയാണെണെന്നും  ആമീന്‍ ദുആയാണെന്ന ും ഖുര്‍ആനും സുന്നത്തും വ്യക്തമാക് കുന്നുണ്ട് ......

മൂസാ നബി (അ)യും, ഹാറൂന്‍നബി (അ)യും നടത്തിയ കൂട്ടു പ്രാര്‍ത്ഥ നയില്‍ ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും, അപരന്‍ ആമീന്‍ പറയുകയും ചെയ്തതിനെക ്കുറിച്ച് തീര്‍ച്ചയാ യും നിങ്ങളുടെ രണ്ടു പേരുടെയും ദുആയ്ക്ക് ഉത്തരം നല്‍കപ്പെട ്ടിരിക്കുന ്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. (യൂനുസ് 89)ഒരുമിച് ചു കൂടിയ എല്ലാവരും കൂടി പ്രാര്‍ത്ഥ ിക്കുന്ന രൂപമാണ് രണ്ടാമത്തേ ത്. ഭാഷാപരമായി ഇത് കൂട്ടു പ്രാര്‍ത്ഥ ന തന്നെയാണ്. രണ്ട് രൂപത്തേയും പ്രോല്സാഹി പ്പിക്കുന് ന പരാമര്‍ശങ് ങള്‍ നബി(സ)യുടെ സുന്നത്തില ്‍ ദര്‍ശിക്കാ വുന്നതാണ്. .....

ഹബീബ് ബിന്‍ മസ്ലമ (റ)ല്‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു. നബി (സ) പറയുന്നതായ ി ഞാന്‍ കേട്ടിരിക് കുന്നു. ഒരു വിഭാഗം ആളുകള്‍ ഒരുമിച്ചു കൂടി അവരില്‍ മററു ചിലര്‍ പ്രാര്‍ത്ഥ ിക്കുകയും ചിലര്‍ ആമീന്‍ പറയുകയും ഇല്ല. അല്ലാഹു അവര്‍ക്ക് ഉത്തരം നല്‍കിയിട് ടല്ലാതെ.( ഫത്'ഹുല്‍ ബാരി 12/ 497)..

ഹൈസമി ഈ ഹദീസ് സ്വഹീഹാണെന്നു പറയുന്നു. (മജ്മഉസ്സവ ാഇദ് 10/ 17)ഇബ്നു അബ്ബാസ് (റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥ ിച്ചാല്‍ നിങ്ങള്‍ ആമീന്‍ പറയുവിന്‍. (അദുര്‍റുൽമന്‍സൂര്‍ 2/ 232)......
ഇബ്നു തൈമിയ്യ പറയുന്നു.. ....

"മഅമൂം ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നുണ് ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥ ിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥ ിക്കുന്നത് എന്ന വിശ്വാസത്ത ോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെ ങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു"(ഫതാവ ഇബ്ന്‍ തയ്മിയ്യ 1/ 211).......

അനസ്(റ)ല്‍ നിന്ന് നിവേദനം. നബി (സ) പറയുന്നു. മൂന്നാളുകള ്‍ ഒരു പ്രാര്‍ത്ഥ ന കൊണ്ട് ഒരുമിച്ചു കൂടുകയില്ല . അവരുടെ കൈകള്‍ മടക്കാതിരി ക്കല്‍ അല്ലാഹുവിന ്റെ മേല്‍ ബാധ്യതയായി ട്ടല്ലാതെ. (അബു നഈം, ഹില്‍യ 3/ 226)......

ഇബ്ന്‍ തയ്മിയ്യ പറയുന്നു.. .,"മഅ്മൂം ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നുണ് ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥ ിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥ ിക്കുന്നത് എന്ന വിശ്വാസത്ത ോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെ ങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു"(ഫതാവ ഇബ്ന്‍ തയ്മിയ്യ 1/ 211)..

സ്വന്തത്തിനു പ്രാര്‍ത്ഥ ിക്കുന്ന ഇമാം മഅ്മൂമുകളെ വഞ്ചിച്ചുവ െന്ന് പറയാനുളള കാരണം വിവരിച്ച് വിശ്രുത ഹദീസു പണ്ഡിതന്‍ ത്വീബീ (റ) എഴുതുന്നു.

അല്ലാഹുവു മായുളള സാമീപ്യത്തിൻ റ്റെ ബറക്കത്ത് കൊണ്ട് ഇമാമും മഅ്മൂമും പരസ്പരം നന്മ ചൊരിയലാണ് ജമാഅത്ത് നിയമമാക്കി യതിന്റെ ലക്ഷ്യം. അതിനാല്‍ സ്വന്തത്തി നു വേണ്ടി ഇമാം പ്രാര്‍ത്ഥ ിക്കുമ്പോള ്‍ തന്റെ കൂട്ടുകാരനോട് വഞ്ചന കാണിക്കുകയാണല്ലോ ചെയ്യുന്നത്. അതിനാലാണ് വഞ്ചനയെ നബി (സ) ഇമാമിലേക്ക ് ചേര്‍ത്തിപ ്പറഞ്ഞത്. (മിര്‍ഖാത് ത്)..

അല്ലാമാ സിന്‍ദി (റ) പറയുന്നു. ഇമാം മഅ്മൂമീങ്ങ ളെ വഞ്ചിച്ചുവ െന്ന് പറയാന്‍ കാരണം ഇമാമിന്റെ പ്രാര്‍ത്ഥ നയില്‍ ആസ്പദിച്ച് ഇമാം എല്ലവര്‍ക് കും പ്രാര്‍ത്ഥ ിക്കുന്നുവ ന്ന നിലയില്‍ മഅ്മൂമുകള് ‍ എല്ലാവരും ആമീന്‍ പറയുന്നതു കൊണ്ടാണ്. ഈ സാഹചര്യത്ത ില്‍ ഇമാം സ്വന്തത്തി നു പ്രാര്‍ത്ഥ ിക്കുന്നതു ശരിയല്ലല്ല ോ.(ഹാശിയതു സിന്‍ദി 2/ 297)

ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്യുന്നത ് പ്രാര്‍ത്ഥ നയ്ക്കുത്ത രം ലഭിക്കാന്‍ കാരണമാണെന് ന് നബി (സ) പഠിപ്പിച്ച ിട്ടുണ്ട്. നബി(സ) പറഞ്ഞു. ഒരു സംഘം ആളുകള്‍ ഒരുമിച്ചു കൂടി ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്കുത ്തരം കൊടുക്കാത ിരിക്കുകയി ല്ല. (അല്‍മുഅ്ജ മുല്‍കബീര് ‍ 3456, ദലാഇലുന്നു ബുവ്വ 3039, ഹാകിം 5478)ഈ ഹദീസിന് അധികരിച്ച് ഹാഫിള് നൂറുദ്ദീനു ല്‍ ഹൈസമി (റ) എഴുതുന്നു. ഈ ഹദീസിന്റെ നിവേദകര്‍ സ്വഹീഹിന്റ െ നിവേദകരാണ് . ഇബ്നു ലഹീഗ ഒഴിച്ച്. അദ്ദേഹം ഹദീസ് നല്ലവരാണ്. (മജ്മഉസ്സവ ാഇദ് 4/423, 10/ 170)..

ഈ ഹദീസ് വിവരിച്ച് അല്ലാമാ മുനാവി(റ) എഴുതുന്നു. സ്വ ന്തം പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയല്‍ സുന്നത്തുള ള പോലെ മറെറാരാളുടെ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയലും സുന്നത്താണ ്. എന്നാല്‍ പ്രാര്‍ത്തിക്കുന്നവൻ ‍ മുസ്ലീമായി രിക്കണമെന്ന നിബന്ധനയുണ്ട് .

ഒരു സംഘം ആളുകള്‍ ഒരുമിച്ചു കൂടി ഒരാള്‍ പ്രാര്‍ത്ഥ ിക്കുകയും മററുളളവര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്കുത്തരം  കൊടുക്കാത ിരിക്കുകയി ല്ല എന്ന ഹാകിം (റ) നിവേദനം ചെയ്ത ഹദീസാണ് ഇതിനു പ്രമാണം. (ഫയ്ളുല്‍ഖ ദീര്‍ 1/ 441)..

ഈ ഹദീസ് വിവരിച്ച് തുര്‍മുദിയുടെ ശര്‍ഹ് മആരിഫുസ്സു നനില്‍ പറയുന്നു. കൂട്ടു പ്രാര്‍ത്ഥ നയ്ക്ക് ഈ ഹദീസ് പ്രമാണമാണ് . ഒററക്ക് പ്രാര്‍ത്ഥ ിക്കുന്നതി നേക്കാള്‍ ഉത്തരം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുളള ത് കൂട്ടായ പ്രാര്‍ത്ഥ നയ്ക്കാണ്. (മആരിഫുസ്സ ുനന്‍ 3/ 122)..

പ്രാര്‍ത്ഥനയ് ക്ക് ആമീന്‍ പറയാന്‍ നബി (സ) പ്രോല്സാഹന ം നല്കിയതായി പ്രബലമായ ഹദീസുകളില് ‍ വന്നിട്ടുണ്ട്
.നബി (സ) പറഞ്ഞു. ഇമാം ആമീന്‍ പറഞ്ഞാല്‍ നിങ്ങള്‍ ആമീന്‍ പറയുക. കാരണം വല്ലവന്റേയ ും ആമീന്‍ പറച്ചില്‍ മലക്കുകളുടെ ആമീന്‍ പറച്ചിലുമാ യി ഒത്തു വന്നാല്‍ അവന്‍ ചെയ്തു പോയ പാപങ്ങള്‍ അവനു പൊറുക്കപ്പെടുന്നതാണ്  (ബുഖാരി- 738)..

ഇബ്നു അബ്ബാസ് (റ)യില്‍ നിന്നു നിവേദനം.. ബനൂസുലൈം ഗോത്രക്കാര ്‍ക്കെതിരി ല്‍ എല്ലാ നിസ്കാര്ത് തിന്റയും അവസാനം ഒരു മാസക്കാലം തുടരെ നബി (സ) പ്രാര്‍ത്ഥ ിക്കുകയും പിന്നിലുളള വര്‍ ആമീന്‍ പറയുകയും ചെയ്തു. (അബൂ ദാവൂദ് -1231).. ഒരിക്കല്‍ നബി (സ) മിമ്പറില്‍ കയറിയപ്പോള ്‍ ജിബ് രീല്‍ (അ) മൂന്നു കാര്യങ്ങള് ‍ക്കു വേണ്ടി പ്രാര്‍ത്ഥ ിക്കുകയും മൂന്നിനും നബി(സ) ആമീന്‍ പറയുകയും ചെയ്തു. (അല്‍അദബുല ്‍ മുഫ്റദ് -95).

. നബി (സ) പറയുന്നു. രോഗിയുടേയോ മയ്യിത്തിന ്റെയോ സമീപത്ത് നിങ്ങള്‍ ഹാജരായാല്‍ നിങ്ങള്‍ നല്ലതു പറയുക. കാരണം നിങ്ങള്‍ പറയുന്നതിന ് മലക്കുകള്‍ ആമീന്‍ പറയുന്നതാണ ്. (മുസ്ലിം -1527)..

നബി (സ) പറയുന്നു. സലാമും ആമീനും പറയുന്നതിലുളളത്ര അസൂയ ജൂതന്മാര്‍ ക്ക് മറെറാന്നില ും നിങ്ങളോടില്ല  (ഇബ്നു മാജ 846, അല്‍ അദബുല്‍ മുഫ്റദ് 1025) ഇബ്നു മാജ (റ)യുടെ മറെറാരു റിപ്പോർട്ടിൽ"അതിനാല്‍ ആമീന്‍ പറയല്‍ നിങ്ങള്‍ വര്‍ദ്ധിപ്പിക്കുക"എന്നൊരു പരാമര്‍ശം കൂടിയുണ്ട് ...

. ഇബ്നു അബ്ബാസ് (റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഞാന്‍ പ്രാര്‍ത്ഥ ിച്ചാല്‍ നിങ്ങള്‍ ആമീന്‍ പറയുവിന്‍" (അദുര്‍റുല ്‍ മന്‍സൂര്‍ 2/ 232)... അനസ് (റ)ല്‍നിന്ന് നിവേദനം. നബി(സ)യോടെ ാന്നിച്ച് ഞങ്ങള്‍ ഇരിക്കുന്ന സന്ദര്‍ഭത് തില്‍ നബി(സ) ഇപ്രകാരം പറഞ്ഞു. മൂന്നു കാര്യങ്ങള് ‍ അല്ലാഹു എനിക്കു നല്കിയിരിക്കുന്നു.

ഒരാള്‍ അവയേപ്പററി അന്വേഷിച്ച പ്പോള്‍ നബി (സ) വിശദീകരിച്ചു. അണി നിരന്നുളള നിസ്കാരം, അഭിവാദ്യത്തിന്റെ സലാം, പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയല്‍ എന്നിവയാണവ .

സ്വര്‍ഗ ലോകത്തെ അഭിവാദ്യമാ ണ് സലാം. മൂസാ നബി (അ) പ്രാര്‍ത്ഥ ിച്ചപ്പോള് ‍ ഹാറൂന്‍ നബി (അ) ആമീന്‍ പറഞ്ഞതൊഴി ച്ചാല്‍ മുമ്പ് മററാര്‍ക്ക ും ആമീന്‍ നല്കപ്പെട്ടിട്ടില്ല. (ഇബ്നു ഖുസൈമ 1501)..

ആയിശ (റ)യില്‍നി ന്ന് ഇബ്നു ഖുസൈമ (റ) നിവേദനം ചെയ്യുന്നു . നബി (സ) പറഞ്ഞു. പരസ്പരം സലാം പറയുന്നതില ും പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നതിലുമുളള അസൂയ പോലെ മറെറാരു വിഷയത്തിലു ം അസൂയ ജൂതന്മാര്‍ ക്ക് നമ്മോടില്ല . (ഇബ്നു ഖുസൈമ 551).... നബി (സ) കൂടുതല്‍ പ്രോല്സാഹന ം നല്കിയ ഒന്നാണ് ആമീന്‍ പറച്ചിലെന്ന് പ്രസ്തുത ഹദീസുകളില് ‍ നിന്ന് മനസ്സിലായല്ലൊ. എന്നിരിക്കേ നിസ്കാര ശേഷം എല്ലാവരേയു ം ലക്ഷ്യം വെച്ച് ബഹുവചനങ്ങള്  ഉപയോഗിച്ച് നബി (സ) പ്രാര്‍ത്ഥ ിച്ചപ്പോള് ‍ സഹാബത്ത് ആമീന്‍ പറഞ്ഞിരുന്നില്ലെന്ന് വിശ്വസിക്കാന്‍ തരമില്ല.

عن أبي أمامة رضي الله عنه :قال قيل لرسول الله صلي الله عليه وسلم أي الدعاء أسمع قال جوف الليل ودبر كل الصلوات المكتوبات :بخاري ,الترمذي,و قا حديث حسن كما في فتح الباري 11/ 134
واخرجه النسائي وسعيد بن المنصور:كن ز العمال 1/178

അബു ഉമാമ (ര) തൊട്ടു ഉദ്ദരിച്ച ഹദിസ്, അദ്ദേഹം പറഞ്ഞു, റസൂല്‍ സ.അ യോട് ചോദിക്കപ്പ െട്ടു, ഏതു പ്രാര്‍ത്ഥ ന ആണ് ഏറ്റവും കൂടുതല്‍ ഉത്തരം നല്‍കപ്പെട ുക?? അപ്പോള്‍ റസൂല്‍ സ.അ മറുപടി നല്‍കി, രാത്രി അവസാന പകുതിയില്‍ ഉള്ള പ്രാര്‍ത്ഥ നയും അത് പോലെ ഫര്‍ള് നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥ നയും

നബി(സ) തങ്ങളുടെ മഹനീയ മാതൃക ഇവ്വിഷയകമായി എന്തായിരുന്നെന്നു കാണുക:

عن ثوبان رضي قال كان رسول الله صلّى الله عليه وسلّم اذا انصرف من صلاته استغفر ثلاثا وقال
(اللهم انت السلام ومنك السلام تباركت ياذالجلال والاكرام (مسلم-احمد

സൌബാനിൽ നിന്ന് നിവേദനം: നബി(സ) നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്നു പ്രാവശ്യം استغفر الله العظيم പറയുക പതിവായിരുന്നു. "അല്ലാഹുവേ,നീ രക്ഷയാകുന്നു. നിന്നില നിന്നാകുന്നു രക്ഷ, ഔദാര്യവും വളര്മയും ഉള്ള നീ വർധിച്ച നന്മയുള്ളവനാകുന്നു" എന്നും തങ്ങൾ പറഞ്ഞിരുന്നു.

حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66

: "ഒരാള്‍ നിസ്കാരത്ത ിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന് ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവന ായി(ഇബ്ന്‍ മാജ:)
: ഈ ഹദീസ് വിശദീകരിച് ചുകൊണ്ട് ഇബ്ന്‍ ജൌസി പറയുന്നു

أع م من ان يكون في صلوته اوبعدها مما ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24"
: നിസ്കാരത് ത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥ നക്കും ഇത് ബാധകമാണ്"

: റസൂല്‍ സ.അ പറഞ്ഞു, ജനങ്ങളെ ഒരുമിച്ചു കൂട്ടുകയും അവര്‍ക്ക് ഇമാമായി ഒരാള്‍ നിസ്കരിക്ക ുകയും നിസ്കാര ശേഷം അവനു വേണ്ടി മാത്രം പ്രാര്‍ത്ഥ ിക്കുകയും ചെയ്യുന്നവ ന്‍ ജനങ്ങളെ ചതിച്ചവനാക ുന്നു (ത്വബ്രനി, മജ്'മഉ സവ'ഇദ് 8/ 43)........

: റസൂല്‍ (സ)തന്നെ കൂട്ടപ്രാർ‍ത്ഥന നടത്തുന്നത്  കാണുക :

عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخ ه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات ,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا

"നബി(സ)സ്വ സുബ് ഹി നമസ്കാരം  കഴിഞ്ഞപ്പോ ള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരു ന്ന് ഇങ്ങനെ പ്രാര്‍ത്ഥ ിച്ചു"അല്ല ാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ ് പാത്രം)നീ ബറകത്ത് നല്കേണമേ"(ഹദീസ്)

: ഇബ്ന്‍ തയ്മിയ്യ തന്നെ പറയട്ടെ, " മഅമൂം ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നുണ് ടെങ്കില്‍ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥ ിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥ ിക്കുന്നത് എന്നാ വിശ്വാസത്ത ോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെ ങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു"(ഫതാവ ഇബ്ന്‍ തയ്മിയ്യ 1/211)..

at October 10, 2016 No comments:

Email ThisBlogThis!Share to TwitterShare to FacebookShare to Pinterest

Labels: കൂട്ടുപ്രാർത്ഥന

Older PostsHome

View mobile version

Subscribe to: Posts (Atom)

"മഹാനായ ഉതുബി(റ)" - സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും

*"മഹാനായ ഉതുബി (റ) " സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും""""" part - 01*____________✍🏻 *ഉതുബി...



Translate

Select LanguageAfrikaansAlbanianAmharicArabicArmenianAzerbaijaniBasqueBelarusianBengaliBosnianBulgarianCatalanCebuanoChichewaChinese (Simplified)Chinese (Traditional)CorsicanCroatianCzechDanishDutchEsperantoEstonianFilipinoFinnishFrenchFrisianGalicianGeorgianGermanGreekGujaratiHaitian CreoleHausaHawaiianHebrewHindiHmongHungarianIcelandicIgboIndonesianIrishItalianJapaneseJavaneseKannadaKazakhKhmerKoreanKurdish (Kurmanji)KyrgyzLaoLatinLatvianLithuanianLuxembourgishMacedonianMalagasyMalayMalayalamMalteseMaoriMarathiMongolianMyanmar (Burmese)NepaliNorwegianPashtoPersianPolishPortuguesePunjabiRomanianRussianSamoanScots GaelicSerbianSesothoShonaSindhiSinhalaSlovakSlovenianSomaliSpanishSundaneseSwahiliSwedishTajikTamilTeluguThaiTurkishUkrainianUrduUzbekVietnameseWelshXhosaYiddishYorubaZulu

Powered by Translate

ബ്ലോഗ് സന്ദർശിച്ചവർ

 185457

അഹ്ലുസ്സുന്നയുടെ ആശയ ആദർശ പ്രചാരണത്തിനായി ഈയുള്ളവന്റെ ഒരദ്ധ്വാനമാണ് ഈ ബ്ലോഗ് Share ചെയ്യുമല്ലോ

Siddeequl Misbah Padnekad

View my complete profile

ബ്ലോഗിനെക്കുറിച്ചൊരൽപം..

അസ്സലാമു അലൈകും.

എല്ലാവർക്കും സുഖം നേരുന്നു.....

നാമൊക്കെ മുസ്ലിമീങ്ങളാകുന്നു എന്നാൽ ശരിയായ മുഹ്മിനാണൊ ? ഏതാകുന്നു മുഹ്മിനിൻ റ്റെ ശരിയായ മാർഗ്ഗം,? ഞാനൊരു മുസ്ലിമാണെന്നത് കൊണ്ട് അല്ലാഹുവിൻ റ്റടുത്ത് വിജയിയാകുമൊ? നമുക്ക് സ്വർഗ്ഗം നേടാൻ കഴിയുമൊ ?
" മുഹ്മിനീങ്ങളുടേതല്ലാത്ത മാർഗ്ഗം സ്വീകരിച്ചവൻ റ്റെ കേന്ദ്രം നരഗമാണെന്ന് പരിശുദ്ധ ഖുർ ആനിലൂടെ അല്ലാഹു നമ്മെ ഓർമ്മപ്പെടുത്തുന്നു ......

അപ്പോൾ ഒരു കാര്യം വ്യക്തമാണ് വിജയിക്കാൻ മുഹ്മിനീങ്ങളുടെ നല്ലൊരു മാർഗ്ഗമുണ്ട് ആ മാർഗ്ഗം കാണിച്ച് തന്നത് ഹബീബ് സ്വ യും അത് പിൻപറ്റിയ സ്വഹാബത്തുമാകുന്നു ഈ മാർഗ്ഗം തലമുറ തലമുറയായി പിൻപറ്റിവന്ന് ഇന്ന് നമ്മളിലേക്ക് എത്തി നിൽക്കുന്നു എനി അത് നാളെ‌ നമ്മുടെ ശേഷമുള്ളവരിലേക്കും എത്തുകയും ചെയ്യും , ഈ മാർഗ്ഗം അവലംബിച്ചവർക്ക് വിജയിക്കാൻ പറ്റും ഇതല്ലാത്ത മാർഗ്ഗം അവലംബിച്ചവർക്ക് നരഗവുമാണെന്ന് ഖുർ ആനും ഓർമ്മപ്പെടുത്തുന്നു .....

എന്നാൽ ഈ മുഹ്മിനീങ്ങളുടെ മാർഗ്ഗം പ്രതിനിധാനം ചെയ്യുന്ന വിഷ്വാസപരവും കർമ്മപരവുമായ ആശയങ്ങളെ തെറ്റായ രീതിയിൽ ദുർ വ്യാഖ്യാനം നടത്തി മുഹ്മിനീങ്ങളുടെ ഈമാൻ തെറ്റിക്കാൻ പൈഷാചികമായ വാദവുമായി പുത്തൻ വാദികളുടെ കടന്ന് കയറ്റം വളരെ കൂടുതലായ കാല ഘട്ടത്തിലാണ് നാം ഇന്ന് ജീവിച്ച് കൊണ്ടിരിക്കുന്നത് ‌. ഹബീബ് സ്വ അന്ന് തന്നെ സ്വഹാബത്തിന്നോട് എൻ റ്റെ ഉമ്മത്ത് 73 വിഭാഗം ആയിത്തീരുമെന്നും അതിൽ ഒരു വിഭാഗം ഒഴികെ ബാക്കിയുള്ള മുഴുവൻ വിഭാഗവും നരഗത്തിലാണെന്നും ആ ഒരു വിഭാഗമേതെന്ന സ്വഹാബത്തിൻ റ്റെ ചോദ്യത്തിന്ന് അത് അഹ്ലുസ്സുന്ന വൽ ജമാ അയാണെന്ന ഒരേ ഒരു വിഭാഗം മാത്രമേ സ്വർഗ്ഗത്തിൽ പോവുകയുള്ളൂ എന്ന് മുത്ത് നബി‌ സ്വ പ്രവചിച്ചത് സത്യമാണല്ലൊ അതിൽ പിഴച്ച് പോകുമെന്ന് പറഞ്ഞ വിഭാഗം ആ കാലത്ത് തന്നെ ഉടലെടുത്ത് തുടങ്ങുകയും ചെയ്തിരുന്നു അതിൻ റ്റെ തുടർച്ചയും , ബാക്കിയുമെന്നോണം ഇന്നും ഇത്തരം വിഭാഗങ്ങളെ നാം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നു , ഇത്തരക്കാരുടെ രീതിയും , സ്വഭാവവും, പ്രവർത്തനവുമൊക്കെ എങ്ങനെയാണെന്നും , എങ്ങനെയാവുമെന്നുമൊക്കെ മുത്ത് നബി‌‌സ്വ യും സ്വഹാബത്തും പടിപ്പിക്കുകയും, പ്രവചിക്കുകയും ചെയ്തിട്ടുണ്ട് , ആയതിനാൽ ഇത്തരക്കാരുടെ ആശയമെന്താണെന്നും , അതിൻ റ്റെ ഗണ്ണനമെന്താണെന്നും വിജയമാഗ്രഹിക്കുന്ന ഓരോ മുഹ്മിനിന്നും അറിയാനുള്ള ബാധ്യതയുണ്ട് .

അതിനാൽ പുത്തൻ വാദികളുടെ പൊള്ളയായ ആദർഷത്തെ ആശയം കൊണ്ട് നേരിട്ട് മുസ്ലിം സമൂഹത്തിന്ന് ഇസ്ലാമിൻ റ്റെ യഥാർത്ത ആഷയത്തെ നില നിർത്താൻ ആലിമീങ്ങളുടെ കൂടെ ഉമറാക്കളും പരിശ്റമിച്ചാൽ മാത്രമേ‌ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ ..... അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ....

ഈ ഒരു പരിഷ്റമത്തിന്ന് വേണ്ടി ഈ വിനീതൻ എഴുതി വാട്സപ്പിലൂടെയും എഫ്ബിയിലൂടെയും പ്രചരിപ്പിച്ച പോസ്റ്ററുകളുടെ സമാഹാരവും‌, അത് പോലെ‌ പ്രിയ അഹ്ലുസ്സുന്നയുടെ സഹോദരങ്ങൾ‌ എഴുതി പ്രചരിപ്പിച്ച ലേഖനങ്ങളും ഉൾ കൊള്ളിച്ചിട്ടുണ്ട് വിശാലമായ സുന്നീ പoനമാകുന്നു ഈ ബ്ലോഗിലൂടെ ലക്ഷ്യം വെക്കുന്നത് .....

ഈ പാവപ്പെട്ടവൻ റ്റെ ഈ എളിയ ശ്റമവും, അദ്ധ്വാനവും നാളെ മരിക്കുംബോള്‍ ഈമാനോടെ മരിക്കാനും ആഖിറത്തിൽ ഒരു മുതൽ കൂട്ടായ അമലായി സ്വീകരിക്കാനും നിങ്ങളെല്ലാവരും എനിക്കും കുടുംബത്തിന്നും വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്ന് ആത്മാർഥമായി അപേക്ഷിക്കുന്നു....

ഒരുപാട് ഉസ്താദുമാരിൽ നിന്നുള്ള ചർച്ചകളും, സംശയനിവാരണങ്ങളും അവരിൽ നിന്നുള്ള ഗഹനമായ പoനങ്ങളും‌, ആശയ സംവാദങ്ങളും , ലേഖനങ്ങളും , ആദർശ പുസ്തകങ്ങളും, എൻ റ്റെ പ്രിയപ്പെട്ട കൂട്ടുകാർ എഴുതിയ ആശയ പോസ്റ്ററുകളും പുത്തൻ വാദികളുടെ പിഴപ്പിക്കാനുതകുന്ന ലേഖന പോസ്റ്ററുകളും , തെറ്റിധരിപ്പിക്കുന്ന ദുർ‌ വ്യാഖ്യാനങ്ങളും , ധാരാളം മത ഗ്രന്ദങ്ങളിലെ തിരിമറികളുമൊക്കെയാണ് ഇത്തരം പോസ്റ്ററുകളും , ലേഖനങ്ങളും എഴുതാൻ എന്നെ ഏറ്റവും കൂടുതൽ പ്രേരിതനാക്കിയത് , ഇതിന്ന് എന്നെ സഹായിച്ച പ്രിയപ്പെട്ട ഉസ്താദുമാരോടും , സുന്നീ കൂട്ടുകാർക്കും പറഞ്ഞാൽ അറിയിക്കാൻ കഴിയാത്ത ക്ർതജ്ഞത അറിയിക്കുകയാണ് അല്ലാഹു സ്വർഗ്ഗത്തിൽ നമ്മെ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ..

അഹ്ലുസ്സുന്നയുടെ ആശയ പ്രചാരണത്തിന്ന് വേണ്ടി ധാരാളം ലേഖനങ്ങളും, പോസ്റ്ററുകളും , പുസ്തകങ്ങളും , വോയിസ് മെസ്സേജുകളുമൊക്കെ ചെയ്ത ഉസ്താദുമാർക്കും , ഞാനടക്കമുള്ള എല്ലാ ലേഖകർക്കും , എഴുത്തുകാർക്കും ഇതുവരെ എഴുതിയ എനി എഴുതിക്കൊണ്ടിരിക്കുന്ന എല്ലാത്തിൻ റ്റെയും ഒോരോ ഹർഫിൻ റ്റെയുംപ്രതിഫലം എഴുതിയവർക്കും, പറഞ്ഞവർക്കും , പ്രചരിപ്പിച്ചവർക്കും നാളെ വലിയൊരു മുതൽകൂട്ടായി നൽകണെ‌ റഹ്മാനേ ഇതിൻ റ്റെ പ്രതിഫലം ഹബീബ് സ്വ യിലേക്കും മുൻ കാല അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളിലേക്കും പണ്ടിതന്മാരിലേക്കും എത്തിക്കണേ അല്ലാഹ് ... ആമീൻ..... ആമീൻ ... ആമീൻ...

ദുആ വസ്വിയ്യത്തോടെ..
സിദ്ധീഖുൽ മിസ്ബാഹ് പടന്നക്കാട്
( ബ്ലോഗ് അഡ്മിൻ)
------------------------------
(09496210086..Watsapp number)
( 09447868666.. contact number)
______________________________

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...