Sunday, July 26, 2020

ഇസ്തിഗാസ റാസി ഇമാമിന്റെ പേരിൽ ഒഹാബി തട്ടിപ്പ്

https://chat.whatsapp.com/ERFeJytUELg30VBdUeAWpT


തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ 

അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം

 ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0





📕📗📘📙📔📒📓📕📗
സംശയ നിവാരണ ഗ്രൂപ്പ്
വഹാബികളുടെ തട്ടിപ്പ്.
🔴 ചോദ്യം :

ഇക്കാലത് മുസ്ലിമീങ്ങള്‍ മഹാന്മാരുടെ കബര്‍ ബഹുമാനിക്കല്‍ കൊണ്ട് ജോലിയാവല്‍ വിഗ്രഹാരധകരോട് തുല്യമാണ് എന്ന് ഇമാം റാസി(റ) പറഞ്ഞിട്ടുണ്ടോ❓

🔵ഉത്തരം :
കടുത്ത ദുര്‍വ്യാഖ്യാനമാണ് ഇവിടെ വഹാബികള്‍ നടത്തിയിരിക്കുന്നത്.
ഇവിടെ മുസ്ലിമീങ്ങള്‍ എന്ന് ഇമാം റാസി(റ) പറഞ്ഞത് കാണിക്കാന്‍ ഒരു വാഹാബിക്കും സാധ്യമല്ല.
അമ്പിയാക്കള്‍ , ഔലിയാക്കളുടെ കബര്‍ എന്നും അതിലില്ല.
മറിച്ച് , ഉള്ളത് ചില സൃഷ്ട്ടികള്‍ ഇക്കാലത്ത് അവരുടെ നേതാക്കളുടെ കബര്‍ ബഹുമാനിക്കുന്നത് വിഗ്രഹാരധകരോട് തുല്യമായാണ് എന്നാണ്.
നേതാക്കള്‍ എന്നതിന് അകാബിര്‍ എന്നാണ് ഉപയോഗിച്ചത്.
അകാബിര്‍ എന്ന് അവിശ്വാസികളുടെ  നേതാക്കള്‍ എന്ന് ഖുറാനില്‍
6/123 പ്രയോഗിച്ചതായി കാണാം.✅
വിഗ്രഹം വച്ച് ആരാധിക്കുന്നതിന് തുല്യമാണ്. വിഗ്രഹമില്ലാതെ ചില സൃഷ്ട്ടികള്‍ അവരുടെ നേതക്കളുടെ കബറിനെ ബഹുമാനിക്കല്‍  ഈ കാലഘട്ടത്തില്‍ ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞതിന്‍റെ ഉദ്ദേശം.
അതായത് ആരാധന സ്വഭാവമുള്ള ബഹുമാനമാണ് വിരോധിക്കപ്പെട്ടത്‌.


✅ഇമാം റാസി(റ) ആദ്യം പറഞ്ഞ വിഗ്രഹം വച്ചുള്ള ആരാധനയോട് തുല്യമാവനമെങ്കില്‍ വെറും ബഹുമാനം പോര,
ആരാധനയാവുന്ന ബഹുമാനം വേണം.

ചുരുക്കത്തില്‍ ഏതോ പടപ്പുകള്‍ ആരാധനയുടെ പരിധിയില്‍പ്പെട്ട രൂപത്തില്‍ ബഹുമാനിക്കുന്നതിനെ കുറിച്ചാണ്  ഇമാം റാസി(റ) പറഞ്ഞത്, ആരാധനയുടെ പരിധിയില്‍ പെടാത്തതല്ല.

✅ഇമാം റാസി(റ) തന്നെ ശുഹദാക്കളുടെ കബറുകള്‍ ബഹുമാനിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.
അവിടുന്ന് പറയുന്നു.
" ജനങ്ങള്‍ ശുഹദാക്കളുടെ ഖബറുകളളെ സന്ദര്‍ശിക്കുകയും , ബഹുമാനിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത് നാം പറഞ്ഞതിന് രേഖയാണ്." ( തഫ്സീര്‍ റാസി 4/133.)
وسادسها : أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه ، واحتجأبو مسلمعلى ترجيح قوله بأنه تعالى ذكر هذه الآية في آل عمران ، فقال : )بل أحياء عند ربهم( وهذه العندية ليست بالمكان ، بل بالكون في الجنة ، ومعلوم أن أهل الثواب لا يدخلون الجنة إلا بعد القيامة .]ص:134 [والجواب : لا نسلم أن هذه العندية ليست إلا بالكون في الجنة بل بإعلاء الدرجات وإيصال البشارات إليه وهو في القبر أو في موضع آخر  تفسير الكبير للامام ىلرازي 4/133

അപ്പോള്‍ മഹാന്മാരുടെ ഖബറുകള്‍ ബഹുമാനിക്കല്‍ ശിര്‍ക്കല്ലാത വന്നു.



🔴ഇവിടെ ശുപാര്‍ശകരാണെന്ന് വിശ്വസിച്ചതാണ് പാടില്ലാത്തത് എന്ന് ചിലര്‍ തട്ടി വിടുന്നുണ്ട്.
എന്നാല്‍ ഇമാം റാസി(റ) മഹാന്മാരുടെ ശുപാര്‍ശ പ്രതീക്ഷിക്കല്‍ എതിര്‍ക്കുന്നില്ല.

അലം നഷ്റഹ് സൂറത്തില്‍ തങ്ങളെ സ്മരണ അല്ലാഹു ഉയര്‍ത്തി എന്നാ ആയത്ത് വിവരിച്ചു ഇമാം റാസി(റ)വിവരിക്കുന്നത് കാണുക.

പണ്ഡിതന്‍മാരും രാജാക്കന്മാരും തങ്ങള്‍ക്ക് സേവനം ചെയ്യാന്‍ വേണ്ടി എത്തി ചേരുന്നു. തങ്ങളുടെ കവാടത്തിന് പിന്നില്‍ അവര്‍ സലാം ചൊല്ലുന്നു.
അവര്‍ തങ്ങളുടെ റൌളയുടെ മണ്ണില്‍ മുഖം തടവുന്നു.

തങ്ങളുടെ ശുപാര്‍ശയെ അവര്‍ ആഗ്രഹിക്കുന്നു. അത് കൊണ്ട് തങ്ങളുടെ മഹത്വം എന്നും ശേഷിക്കുന്നതാണ്.( തഫ്സീറുല്‍ കബീര്‍, സൂറത്ത് ശറഹ് ) ، فالقراء يحفظون ألفاظ منشورك ، والمفسرون يفسرون معاني فرقانك ، والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك ، ويسلمون من وراء الباب عليك ، ويمسحون وجوههم بتراب روضتك ، ويرجون شفاعتك ، فشرفك باق إلى يوم القيامة .
      تفسير الكبير للامام الرازي                                  ബഹുമാനപ്പെട്ട ഇമാം റാസി(റ) മഹാന്മാരുടെ ശുപാര്‍ശ പ്രതീക്ഷിച്ച് നബി(സ)യുടെ ഖബറിന്‍റെ അരികില്‍ വരല്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.


✅മഹാന്മാര്‍ ഖബറില്‍ നിന്നും സഹായിക്കുമെന്ന് വല്‍ മുദബ്ബിറാത്ത് എന്ന ആയത്തിന്‍റെ തഫ്സീറിലും.

، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أنمراتبالأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة،فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي )فالمدبرات أمرا( أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أنالغزاليقال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟                              نഇമാം റാസി(റ) പറയുന്നു .
ഇവിടെ മൂനാമത്തെ വിവരണം ഈ ആയതിന്‍റെ ഉദ്ദേശം മഹാത്മാക്കള്‍ എന്നാണ്.
ശാരീരിക ബന്ധങ്ങളില്‍ നിന്നും ഒഴിവായ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താന്‍  ആശിക്കുന്ന മനുഷ്യത്മാവ് ശാരീരിക ഇരുട്ടില്‍ നിന്നും പുറപ്പെട്ട ശേഷം
പരിശുദ്ധ സ്ഥാനങ്ങളിലെക്കും മലാഇകത്തിന്‍റെ ലോകത്തേക്കും ഏറ്റവും സന്തോഷത്തോടെയും വളരെ വേഗതയിലും പോവുന്നതാണ്.
ആ അവസ്ഥയിലുള്ള പോക്കിനെ പറ്റിയാണ് നീന്തല്‍ എന്ന് ഖുറാനില്‍ പറഞ്ഞത്. പിന്നെ ദുനിയാവിനെ തൊട്ടുള്ള അകല്‍ച്ചയിലും
ഉന്നത ലോകവുമായി ചേരല്‍നെ ആഗ്രഹിക്കുന്നതിലും ആത്മാക്കള്‍ വ്യത്യസ്മായിരിക്കും എന്നതില്‍ സംശയമില്ല,
മേല്‍ കാര്യത്തില്‍ പരിപൂര്‍ണത പ്രാപിച്ച ആത്മാവിന്‍റെ സഞ്ചാരം ഏറ്റവും മുന്‍കടക്കുന്നതാവും.
മേല്‍ കാര്യത്തില്‍ ഏറ്റവും ദുര്‍ബലന്‍ അവനു സഞ്ചാരം ഭാരമായിരിക്കും.
ഈ അവസ്ഥയിലേക്ക് മുന്നില്‍ പോവുന്ന ആത്മാവ് ഏറ്റവും ബഹുമാനിയാണ് എന്നതില്‍ സംശയമില്ല,.
അതുകൊണ്ട് ഈ മഹാത്മാക്കളെ കൊണ്ട് അല്ലാഹു സത്യം ചെയ്തത്.
പിന്നെ ഈ മഹാത്മാക്കള്‍, അവര്‍ക്ക് മഹത്വവും ശക്തിയും ഉണ്ടായതിനു വേണ്ടി ഈ ലോകത്തിന്‍റെ
അവസ്ഥയില്‍ ഇവരില്‍ നിന്നും പ്രതിഫലനങ്ങള്‍ ഉണ്ടാവുന്നത് വിദൂരമല്ല.

👉🏻അതാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ എന്ന് അല്ലാഹു പറഞ്ഞത്.
മനുഷ്യന്‍ അവന്‍റെ മരണപ്പെട്ട ഉസ്താദിനെ സ്വപ്നത്തില്‍ കാണുകയും
സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം അവനു വഴി
കാണിച്ചു കൊടുക്കാറില്ലേ?
👉🏻ഒരു മകന്‍ പിതാവിനെ സ്വപ്നം കാണുകയും , മറക്കപ്പെട്ട നിധിയിലേക്ക് അവന്‍ നേര്‍മാര്‍ഗം
കാണിക്കുകയും ചെയ്യാറില്ലേ?


👉🏻ജാലിനൂസ് രാജാവ് പറഞ്ഞിട്ടില്ലയോ എന്ന് ഞാന്‍ ,
"ഞാന്‍ രോഗിയാവുകയും ചികിത്സ ആശക്തമാവുകയും ചെയ്തപ്പോള്‍ ഞാന്‍
സ്വപ്നത്തില്‍ മരണപ്പെട്ട ഒരാളെ കാണുകയും , ചികിത്സ എങ്ങനെ എന്ന് നിര്‍ദേശിക്കുകയും ചെയ്തു”.
ആത്മാക്കള്‍ ശരീരവുമായി പിരിഞ്ഞാല്‍ , ശരീരത്തിലും ആത്മാവിലും യോജിപ്പുള്ള (ജീവിച്ചിരിക്കുന്ന) ഒരു മനുഷ്യനുമായി ബന്ധം
സ്ഥാപിച്ചാല്‍ പിരിഞ്ഞു പോയ ആത്മാവ് മേല്‍ ശരീരവുമായി ബന്ധമുണ്ടാവുകയും , നന്മയുടെ മേല്‍ ആ ശരീരതെ ആത്മാവ്
സഹായിക്കുകയും ചെയ്യുന്നത് വിദൂരമല്ല.
എങ്ങനെയുള്ള സഹായത്തിനു ഇല്‍ഹാം എന്ന് പറയുന്നതാണ്.
ഈ കാര്യം ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടില്ലയോ?(തഫ്സീറുല്‍ കബീര്‍ , റാസി / സൂറത്ത് അന്നാസിആത്ത് ).

✅മഹാന്മാരോട് കാവല്‍ ചോദിക്കാം എന്ന് മറ്റൊരു സ്ഥലത്തും,
അവര്‍ ദൂരെ നിന്നും കേള്‍ക്കുകയും കാണുകയും കൈകാര്യം ചെയ്യുമെന്ന് ബുഹാരിയുടെ ഹദീസ് വിവരിച്ചു അവിടുത്തെ തഫ്സീറില്‍ വ്യക്തമായി പറഞ്ഞ ഇമാം റാസിയുടെ
പേരില്‍ പച്ച കള്ളം പ്രചരിപ്പിക്കുകയാണ് വഹാബികള്‍.

🔴ഇവിടെ ഒരു സംശയമുണ്ട്‌,
മുശ്രിക്കുകള്‍ ശുപാര്‍ഷകരില്‍ വിശ്വസിച്ച പോലെയല്ലേ സുന്നികളും വിശ്വസിക്കുന്നത് എന്ന്.


✅അതിനു ഇബ്നു തൈമിയ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്.
അയാള്‍ പറയുന്നു - " മുശ്രിക്കുകള്‍ വിശ്വസിച്ചിരുന്നത് വലിയ രാജാക്കന്മാരുടെ ഉദേശമില്ലാതെ
മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യുന്നത് പോലെ.
രാജാവ് ഉദ്ദേശിക്കാത്ത കാര്യത്തില്‍ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്‌താല്‍ രാജാവ് പെടിച്ചതിനു വേണ്ടിയും മന്ത്രിമാരിലേക്ക് ആവശ്യമുള്ളതിനു വേണ്ടിയും,
ഉത്തരം ചെയ്യളിലേക്ക് രാജാവ് ആവശ്യമാണ് എന്നത് പോലെയാണ് മുശ്രിക്കുകളുടെ വിശ്വാസം.
ഇത് ഇബ്നു തൈമിയ്യയുടെ മജ്മൂഉല്‍ പറഞ്ഞതാണ്‌.:"فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين، ويصورون تماثيلهم فيستشفعون بها ويقولون:هؤلاء خواص الله، فنحن نتوسل إلى الله بدعائهم وعبادتهم ليشفعوا لنا، كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم، فيشفعون عند الملوك بغير إذن الملوك، وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة"
" مجموع فتاوي ابن تيمية
അതായത് പരമേശ്വരനായ വലിയ ദൈവത്തിന്‍റെ ഉദ്ദേശമില്ലാതെ , അയാള്‍ ഉദ്ദേശിക്കാത്ത വിഷയത്തില്‍ കുട്ടി
ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്ന വിശ്വാസമായിരുന്നു മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് .
എന്നാല്‍ മുസ്ലിമീങ്ങള്‍ വിശ്വസിക്കുന്നത് ഒരു ചെറു വിരല്‍ പോലും ഇളക്കാന്‍ മഹാന്മാര്‍ക്ക് സാധ്യമല്ല.
ഭൌതികവും അഭൌതികവും , എല്ലാ ഉപകാരവും ഉപദ്രവവും ശുപാര്‍ശയും അല്ലാഹുവിന്‍റെ ഉദ്ദേശത്തില്‍ മാത്രമാണ് എന്നാണ്.
അതുകൊണ്ട് സുന്നികള്‍ ചെയ്യുന്നതും മുശ്രിക്കുകള്‍ ചെയ്യുന്നതും തമില്‍ അജഗജാന്തരം വ്യത്യാസം ഉണ്ട്.


✅മഹാന്മാരുടെ കബര്‍ സിയാറത്ത് ചെയ്യുമ്പോള്‍ എന്ത് ചെയ്യണം എന്ന് ഇമാം റാസി(റ) അവരുടെഅല്‍ മത്വാലിബുല്‍ ആലിയ 7/276 എന്ന  ഗ്രന്ഥത്തില്‍ പറയുന്നത് കാണുക.

മഹാന്മാരേ സിയാറത്ത്‌ ചെയ്യുന്ന വ്യക്തി കബറിന്‍റെ അരികില്‍ അല്‍പ സമയം നില്‍ക്കണം.
താന്‍ നില്‍ക്കുന്ന മണ്ണില്‍ നിന്ന് അവന്‍റെ മനസ്സ് സ്വാധീനം നേടുകയും വേണം. ഈ മഹാത്മാവ് അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലാണ് താന്‍ നില്‍ക്കുന്നത് എന്നാ വിചാരമുണ്ടാവുമ്പോള്‍
ആ കബറില്‍ ഉള്ളവരും സിയാറത്തിനു എത്തിയവരും തമ്മില്‍ ആത്മീയമായി തന്നെ ബന്ധമുണ്ടാവുന്നു. കബറടക്കപ്പെട്ട വ്യക്തിക്കുള്ള പൂര്‍ണത ശക്തമായ സ്വാധീനം , പ്രഭ ഇവയില്‍ നിന്നും സന്ദര്‍ശകന്‍റെ ആത്മാവിലേക്കും
തിരിച്ചു ലഭിക്കുന്നതാണ്. അത് മുഖേനെ ഈ സന്ദര്‍ശകന് ഏറ്റവും വലിയ ഉപകാരവും , ഔനിത്യവും കരസ്ഥമാക്കാന്‍ കാരണമാവുന്നതാണ്..
സിയാറത്തിനെ  അടിസ്ഥാനപരമായി ശര്‍ആകാനുള്ള കാരണവും ഇതാണ് (അല്‍മത്വാലിബുല്‍ ആലിയ 7/276 ഇമാം റാസി).
قال الإمام فخر الدين الرازي في المطالب في الفصل الثالث عشر في بيان كيفية الانتفاع بزيارة القبور والموتى    : إن الإنسان إذاذهب إلى قبر إنسان قوي النفس كامل الجوهر ووقف هناك ساعة حصل تأثير في نفسه من تعلقه بزيارة تلك التربة ولا يخفى أن لنفس ذلك الميت تعلقا بتلك التربة ايضا فحينئذ يحصل لنفس الزائر الحي ولنفس ذلك الإنسان الميت ملاقاة بسبب اجتماعهما على تلك التربة فصارت هاتان النفسان شبيهتين صقيلتين متقابلتين بحيث ينعكس الشعاع من كل واحدة منهما إلى الأخرى فكل ما حصل في نفس هذا الزائر الحي من المعارف والبراهين والعلوم الكسبية والأخلاق الفاضلة من الخشوع لله تعالى والرضا بقضاء الله تعالى ينعكس منه نور إلى روح ذلك الإنسان الميت من العلوم المشرقة والآثار القوية الكاملة فينعكس منه نور إلى روح هذا الحي الزائر وبهذه الطريقة تصير تلك الزيارة سببا لحصول المنفعة الكبرى والبهجة العظمة لروح هذا الزائر فهذا هو السبب والأصل في مشروعية الزيارة ولا يبعد أن يحصل منها أسرار أخرى أدق وأخفى مما ذكرنا وتمام الحقائق ليس إلا عند الله تعالى .
              المطالب ഇപ്രകാരം എഴുതുന്ന ഇമാം റാസി(റ) ഇതിഗാസക്കെതിരില്‍ പേന ചെലിപ്പിക്കുമെന്ന് വിചാരികാന്‍ ശരാശരി ബുദ്ധിയുള്ളവര്‍ക്ക് ഒരിക്കലും സാധ്യമല്ല.
⛔⛔⛔⛔⛔⛔⛔.                              *ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

  🔹🔹🔹🔹🔹🔹🔹
*

Saturday, July 25, 2020

അദ്രശ്യ മറിയൽ

📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


*ഒഹാബിസം പൊളിച്ചെഴുത്ത്*
-
മുഅജിസത്ത്  ഇഷ്ടപ്രകാരം
 

*അദ്രശ്യ മറിയൽ*


 ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി ഉദ്ധരിക്കുന്നു.


لأن النبوة عبارة عما يختص به النبي ويفارق به غيره ، وهو يختص بأنواع من الخواص منها أنه يعرف حقاءق الأشياءالمتعلقة بالله وصفاته وملائكته والدار الآخرة لا كما يعلمه غيره بل عنده من كثرة المعلومات وزيادة اليقين والتحقيق ما ليس عند غيره ،. وله صفة تتم له بها الأفعال الخارقة للعادات کالصفة التي بها تتم لغيره الحركات الاختبارية ، وله صفة يبصر بها الملائكة ويشاهد بها الملكوت كالصفة التي يفارق بها البصير الأعمى ، وله صفة بها يدرك ما سيكون في الغيب ، ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد ، فهذه صفات کمالات ثابتة للنبي فتح الباري 12/367

നുബുവ്വത്ത് എന്നാൽ

മറ്റുള്ളവർ അത് കൊണ്ട് വേർതിരിയുന്ന
നബിക്ക് മാത്രം പ്രതേകമായ  ഒന്നാണ്......


 നബിമാരല്ലാത്തവർക്ക്
ഇഖ്തിയാരിയായ
 ഇഷ്ടപ്രകാരമുള്ള സാധാരണ പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുന്ന ഒരു പ്രത്തേക വിശേഷണം ഉള്ളത് പോലെ
നബിക്ക് 
ഒരു വിശേഷണമുണ്ട്
അസാധാരണമായ പ്രവർത്തനങ്ങൾ അത് മുഖേനെ  അവർക്ക് പൂർണമാവുന്നതാണ് '

കാഴ്ച്ചയുള്ളവന്ന് അന്തനെ തൊട്ട് വേർത്തിരിയുന്ന 

ഒരു പ്രത്തേക വിശേഷണം ഉള്ളത് പോലെ
നബിക്ക് 
ഒരു വിശേഷണമുണ്ട്
അത് മുഖേനെ മലാഇ കത്തുകളേയും അദ്രശ്യ ലോകവും ദർശിക്കാൻ അവർക്ക് സാധിക്കും

ബുദ്ധിയുള്ളവൻ ബുദ്ധിയില്ലാത്തവനെ തൊട്ട് അവനെ വേർതിരിക്കുന്ന ഒരു
പ്രത്തേക വിശേഷണം  അവന്ന് ഉള്ളത് പോലെ
നബിക്ക് 
ഒരു പ്രതേക വിശേഷണമുണ്ട്
അത് മുഖേനെ
അദ്രശ്യത്തിലുള്ളതിനെ അറിയുന്നതാണ്. 
അത് മുഖേനെ
ലൗഹുൽ മഹ്ഫൂളിൽ ഉള്ളതിനെ പാരായണം ചെയ്യാൻ സാധിക്കുന്നതുമാണ്

ഇത് സമ്പൂർണ വിശേഷണമാണ് നബി ക്കുള്ള താണ് ഫത്ഹുൽ ബാരി 12 /367

ഇമാം ഗസാലി റ ഇത് പറഞ്ഞിട്ടുണ്ട്


*അമ്പിയാക്കളുടെ പ്രതേകതകൾ*

*ഒഹാബിസം പൊളിച്ചെഴുത്ത്*


*അദ്രശ്യ മറിയൽ*


അമ്പിയാക്കളുടെ പ്രതേക തകൾ വിവരിച്ചു ഇമാം ശൈഖുൽ ഇസ്ലാം ഹാഫിള് ബ്നുഹജർ അൽ അസ്ഖലാനി ഉദ്ധക്കുന്നു '

: « ثم إن الأنبياء يختصون بآيات يؤيدون بها ليتميزوا بها عمن ليس مثلهم ، ........
 ، فأعلاها : تكليم الله بغير واسطة ، ثانيها : الإلهام بلا کلام بل يجد علم شيء في نفسه من غير تقدم ما يوصل إليه بحس أو استدلال ، ثالثها : الوحي على لسان ملك يراه فيکلمه ، رابعها : نفث الملك في روعه وهو الوحي الذي يخص به القلب دون السمع . قال : وقد ينفث الملك في روع بعض أهل الصلاح لكن بنحوالإطماع في الظفر بالعدو والترغيب في الشيء والترهيب من الشيء فيزول عنه بذلك وسوسة الشيطان بحضور الملك لا بنحو نفي علم الأحكام والوعد والوعيد فإنه من خصائص النبوة ، خامسها : إكمال عقله فلا يعرض لا وعارض أصلا ، سادسها : قوة حفظه حتى يسمع السورة الطويلة فيحفظها من مرة ولا ينسى منها حرقا ، سابعها : عصمته من الخطأ في اجتهاده ، ثامنها : ذكاء فهمه حتى يتسع لضروب من الاستنباط ،

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض ، عاشرها : ذکاء سمعه حتى يسمع من الأرض ما لا يسمعه غيره . حادي عشرها : ذکاء شمه کما وقع ليعقوب في قميص يوسف ، ثاني عشرها : تقوية جسده حتى سار في ليلة مسيرة ثلاثين ليلة ، 


*അതിൽ ആറാമത്തെപ്രതേകത*

അവരുടെ മനപ്പാമാക്കാനുള്ള കഴിവാണ് ദീർഗ സൂറത്ത് ഒറ്റതവണ കേൾക്കുമ്പോൾ തന്നെ മനപ്പാടമാക്കുന്നു 'ഒറ്റ അക്ഷരം പോലും മറക്കുന്നില്ല.
.......

*ഒമ്പതാമമത്തെ പ്രതേകത*
*അവരുടെ കാഴ്ച്ചയുടെ മൂർച്ചയാണ്
ഭൂമിയുടെ അങ്ങേ തലയിലുള്ള തിനെവരെ അവർക്ക് കേൾക്കാൻ സാധിക്കുന്നതാണ്*
 '
*പത്താമത്തെപ്രതേകത*
*അവരുടെ കാഴ്ച്ചയുടെ മൂർച്ചയാണ്
ഭൂമിയിൽ നിന്നും
മറ്റുള്ളവർ കേൾക്കാത്ത കാര്യങ്ങൾ അവർക്ക് കേൾക്കാൻ സാധിക്കുന്നതാണ്*

പതിനൊന്നാമത്തെ പ്രതേകത
അവരുടെ വാസനയുടെ മൂർച്ചയാണ്
യുസ്ഫ് നബിയുടെ ഖമീസിന്റെ വാസന യഅഖൂബ് നബി കേട്ടിട്ടുണ്ടല്ലോ?

പന്ത്രണ്ടാമത്തെ പ്രതേകത

അവരുടെ ശാരീരിക ശക്തിയാണ് 
'ഒറ്റ രാത്രിയിൽ 30 ദിവസത്തെ ദൂരം സഞ്ചരിച്ചത് ഉദാഹരണമാണ്

 അസ് ലം സഖാഫി പരപ്പനങ്ങാടി



https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ 
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

മുഅജിസത്ത് ഇഷ്ടപ്രകാരം അദ്രശ്യ മറിയൽ

📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


* - ഒഹാബിസംപൊളിച്ചെഴുത്ത്*
-
മുഅജിസത്ത്  ഇഷ്ടപ്രകാരം
 

* - അദ്രശ്യ മറിയൽ*



 ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി ഉദ്ധരിക്കുന്നു.


لأن النبوة عبارة عما يختص به النبي ويفارق به غيره ، وهو يختص بأنواع من الخواص منها أنه يعرف حقاءق الأشياءالمتعلقة بالله وصفاته وملائكته والدار الآخرة لا كما يعلمه غيره بل عنده من كثرة المعلومات وزيادة اليقين والتحقيق ما ليس عند غيره ،. وله صفة تتم له بها الأفعال الخارقة للعادات کالصفة التي بها تتم لغيره الحركات الاختبارية ، وله صفة يبصر بها الملائكة ويشاهد بها الملكوت كالصفة التي يفارق بها البصير الأعمى ، وله صفة بها يدرك ما سيكون في الغيب ، ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد ، فهذه صفات کمالات ثابتة للنبي فتح الباري 12/367

നുബുവ്വത്ത് എന്നാൽ

മറ്റുള്ളവർ അത് കൊണ്ട് വേർതിരിയുന്ന
നബിക്ക് മാത്രം പ്രതേകമായ  ഒന്നാണ്......


 നബിമാരല്ലാത്തവർക്ക്
ഇഖ്തിയാരിയായ
 ഇഷ്ടപ്രകാരമുള്ള സാധാരണ പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുന്ന ഒരു പ്രത്തേക വിശേഷണം ഉള്ളത് പോലെ
നബിക്ക് 
ഒരു വിശേഷണമുണ്ട്
അസാധാരണമായ പ്രവർത്തനങ്ങൾ അത് മുഖേനെ  അവർക്ക് പൂർണമാവുന്നതാണ് '

കാഴ്ച്ചയുള്ളവന്ന് അന്തനെ തൊട്ട് വേർത്തിരിയുന്ന 

ഒരു പ്രത്തേക വിശേഷണം ഉള്ളത് പോലെ
നബിക്ക് 
ഒരു വിശേഷണമുണ്ട്
അത് മുഖേനെ മലാഇ കത്തുകളേയും അദ്രശ്യ ലോകവും ദർശിക്കാൻ അവർക്ക് സാധിക്കും

ബുദ്ധിയുള്ളവൻ ബുദ്ധിയില്ലാത്തവനെ തൊട്ട് അവനെ വേർതിരിക്കുന്ന ഒരു
പ്രത്തേക വിശേഷണം  അവന്ന് ഉള്ളത് പോലെ
നബിക്ക് 
ഒരു പ്രതേക വിശേഷണമുണ്ട്
അത് മുഖേനെ
അദ്രശ്യത്തിലുള്ളതിനെ അറിയുന്നതാണ്. 
അത് മുഖേനെ
ലൗഹുൽ മഹ്ഫൂളിൽ ഉള്ളതിനെ പാരായണം ചെയ്യാൻ സാധിക്കുന്നതുമാണ്

ഇത് സമ്പൂർണ വിശേഷണമാണ് നബി ക്കുള്ള താണ് ഫത്ഹുൽ ബാരി 12 /367

ഇമാം ഗസാലി റ ഇത് പറഞ്ഞിട്ടുണ്ട്


*അമ്പിയാക്കളുടെ പ്രതേകതകൾ*

*ഒഹാബിസം പൊളിച്ചെഴുത്ത്*


*അദ്രശ്യ മറിയൽ*


അമ്പിയാക്കളുടെ പ്രതേക തകൾ വിവരിച്ചു ഇമാം ശൈഖുൽ ഇസ്ലാം ഹാഫിള് ബ്നുഹജർ അൽ അസ്ഖലാനി ഉദ്ധക്കുന്നു '

: « ثم إن الأنبياء يختصون بآيات يؤيدون بها ليتميزوا بها عمن ليس مثلهم ، ........
 ، فأعلاها : تكليم الله بغير واسطة ، ثانيها : الإلهام بلا کلام بل يجد علم شيء في نفسه من غير تقدم ما يوصل إليه بحس أو استدلال ، ثالثها : الوحي على لسان ملك يراه فيکلمه ، رابعها : نفث الملك في روعه وهو الوحي الذي يخص به القلب دون السمع . قال : وقد ينفث الملك في روع بعض أهل الصلاح لكن بنحوالإطماع في الظفر بالعدو والترغيب في الشيء والترهيب من الشيء فيزول عنه بذلك وسوسة الشيطان بحضور الملك لا بنحو نفي علم الأحكام والوعد والوعيد فإنه من خصائص النبوة ، خامسها : إكمال عقله فلا يعرض لا وعارض أصلا ، سادسها : قوة حفظه حتى يسمع السورة الطويلة فيحفظها من مرة ولا ينسى منها حرقا ، سابعها : عصمته من الخطأ في اجتهاده ، ثامنها : ذكاء فهمه حتى يتسع لضروب من الاستنباط ،

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض ، عاشرها : ذکاء سمعه حتى يسمع من الأرض ما لا يسمعه غيره . حادي عشرها : ذکاء شمه کما وقع ليعقوب في قميص يوسف ، ثاني عشرها : تقوية جسده حتى سار في ليلة مسيرة ثلاثين ليلة ، 


*അതിൽ ആറാമത്തെപ്രതേകത*

അവരുടെ മനപ്പാമാക്കാനുള്ള കഴിവാണ് ദീർഗ സൂറത്ത് ഒറ്റതവണ കേൾക്കുമ്പോൾ തന്നെ മനപ്പാടമാക്കുന്നു 'ഒറ്റ അക്ഷരം പോലും മറക്കുന്നില്ല.
.......

*ഒമ്പതാമമത്തെ പ്രതേകത*
*അവരുടെ കാഴ്ച്ചയുടെ മൂർച്ചയാണ്
ഭൂമിയുടെ അങ്ങേ തലയിലുള്ള തിനെവരെ അവർക്ക് കേൾക്കാൻ സാധിക്കുന്നതാണ്*
 '
*പത്താമത്തെപ്രതേകത*
*അവരുടെ കാഴ്ച്ചയുടെ മൂർച്ചയാണ്
ഭൂമിയിൽ നിന്നും
മറ്റുള്ളവർ കേൾക്കാത്ത കാര്യങ്ങൾ അവർക്ക് കേൾക്കാൻ സാധിക്കുന്നതാണ്*

പതിനൊന്നാമത്തെ പ്രതേകത
അവരുടെ വാസനയുടെ മൂർച്ചയാണ്
യുസ്ഫ് നബിയുടെ ഖമീസിന്റെ വാസന യഅഖൂബ് നബി കേട്ടിട്ടുണ്ടല്ലോ?

പന്ത്രണ്ടാമത്തെ പ്രതേകത

അവരുടെ ശാരീരിക ശക്തിയാണ് 
'ഒറ്റ രാത്രിയിൽ 30 ദിവസത്തെ ദൂരം സഞ്ചരിച്ചത് ഉദാഹരണമാണ്

 അസ് ലം സഖാഫി പരപ്പനങ്ങാടി



https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ 
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/'

Friday, July 24, 2020

ഇസ് ലാം.ബൈബിബൈബിളിലെളിലെ ദൈവ പുത്രൻ എന്താണ്

*ബൈബിബൈബിളിലെളിലെ ദൈവ പുത്രൻ എന്താണ് ദൈവ പുത്രൻ*✍🏻 പല പ്രവാചകന്മാരെക്കുറിച്ചും ദൈവപുത്രന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടതായി ബൈബിള്‍ തന്നെ സാക്ഷിയാണ്. എന്തിനേറെ, സാധാരണ മനുഷ്യര്‍ പോലും ബൈബിളിന്റെ കാഴ്ചയില്‍ ദൈവപുത്രന്മാരാണ്. യഹോവ അവരുടെ പിതാവും. ചില തെളിവുകള്‍ കാണുക: ഒന്നാമതായി പ്രഥമ മനുഷ്യന്‍ ആദാമിനെത്തന്നെയെടുക്കുക. യേശു മാതാവില്‍നിന്നു മാത്രം ജനിച്ചുവെന്ന കാരണം പറഞ്ഞാണല്ലോ അദ്ദേഹത്തെ ദൈവമാക്കുന്നത്. എന്നാല്‍ ആദം മാതാവും പിതാവുമില്ലാതെയാണല്ലോ ജനിച്ചത്. ഏതൊരു ക്രിസ്ത്യാനിയും ഇത് സമ്മതിക്കും. ആ നിലക്ക് മനുഷ്യരില്‍ ആരെയെങ്കിലും ദൈവമാക്കാമെങ്കില്‍ ഒന്നാമതായി ആദം ആണ് ആ സ്ഥാനത്തിനര്‍ഹന്‍. അദ്ദേഹം ദൈവപുത്രനാണെന്ന 'സത്യം' ബൈബിള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യേശുവിന്റെ കുടുംബ പരമ്പര പറയുന്നിടത്ത് ഇങ്ങനെ കാണാം: 38 കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, *ആദാം ദൈവത്തിന്റെ മകൻ*. (ലൂക്കോസ് 3:38) അപ്പോള്‍, ക്രിസ്ത്യാനി സുഹൃത്തുക്കളെ, ബൈബിള്‍ മുമ്പില്‍ വെച്ച് നിങ്ങള്‍ എന്തുകൊണ്ട് ആദാമിനെ ദൈവമെന്നു വിളിക്കുന്നില്ല? ഇനി മറ്റു പ്രവാചകന്മാരെ പറ്റിയും ഇങ്ങനെ പറഞ്ഞതായി കാണാം. ശലോമോനെ (സുലൈമാന്‍ നബി) സംബന്ധിച്ച് ദാവീദിന് (ദാവൂദ് നബി) യഹോവശുഭസന്ദേശമറിയിക്കുന്നു: ഞാന്‍ നിന്റെ ശേഷം നിന്റെ പുത്രന്മാരില്‍ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്‍പിക്കുകയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവന്‍ എനിക്ക് ഒരു ആലയം പണിയും. ഞാന്‍ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാന്‍ അവന് പിതാവും *അവന്‍ എനിക്ക് പുത്രനുമായിരിക്കും* (ദിനവൃത്താന്തം 17:11-13). ഈ വിധം ധാരാളം പരാമര്‍ശങ്ങള്‍ ബൈബിളില്‍ കാണാന്‍ കഴിയും. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം അടിമ, പ്രിയപ്പെട്ടവന്‍, ഇഷ്ടദാസന്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളിലാണ് ആ പദം പ്രയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് കാണാവുന്നതാണ്. ചുരുക്കത്തില്‍, വിശുദ്ധ ഗ്രന്ഥം പുതിയതിലും പഴയതിലുമെല്ലാം പുത്രന്‍, മകന്‍, സന്താനം എന്നൊക്കെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്ന് സാമാന്യവിജ്ഞാനമുളളവര്‍ക്കെല്ലാം ഗ്രഹിക്കുമാറായി. ബൈബിള്‍ പദങ്ങളുടെ ബാഹ്യാര്‍ത്ഥം മാത്രമെടുത്ത് വിശ്വാസത്തിന് രൂപം നല്‍കുകയാണെങ്കില്‍ തന്നെ, ശലോമോന്‍, യാക്കോബ്. ദാവീദ് തുടങ്ങിയവരെ ദൈവപുത്രന്മാരായി അംഗീകരിക്കേണ്ടതല്ലേ? യഹോവയെക്കുറിച്ച് എന്റെ പിതാവ് എന്നു യേശു പറഞ്ഞിട്ടുള്ളതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്. അബ്ബാ എന്ന ഗ്രീക്കു പദത്തിന് രക്ഷാകര്‍ത്താവ്, നാഥന്‍, നായകന്‍, എന്നും പിതാവ് എന്നും രണ്ടര്‍ത്ഥങ്ങളുണ്ട്. ഇതില്‍ രണ്ടാമത്തെ അര്‍ത്ഥം മാത്രമാണ് ബൈബിള്‍ പരിഭാഷയില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഉപര്യുക്ത വാചകങ്ങളില്‍നിന്നു തന്നെ ഈ യാഥാര്‍ത്ഥ്യം വ്യക്തമാകും. ശിഷ്യന്മാരോടു സംസാരിക്കെ യേശു തന്നെ യഹോവയെപ്പറ്റി നിങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ഇതിന് എത്രയും മതിയായ തെളിവത്രെ. (ഇസ്‌ലാമും ക്രിസ്ത്യാനിസവും) [7/24, 11:08 AM] Sideeq Misbah: *അദ്ഭുത പ്രവൃത്തികൾ കൊണ്ട് ഏശു ക്രിസ്തു ദൈവമാകുമോ*? ഏക സത്യദൈവത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ സ്രഷ്ടാവായ അല്ലാഹു ധാരാളം പ്രവാചകന്മാരെ നിയോഗിച്ചു. സത്യദൈവത്തിന്‍റെ ദൂതന്മാരാണെന്ന് തെളിയിക്കാന്‍ വേണ്ടി അവര്‍ അല്ലാഹുവിന്‍റെ അനുമതി പ്രകാരം ധാരാളം അത്ഭുതങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്രാഈല്‍ വംശത്തിലേക്ക് നിയോഗിക്കപ്പെട്ട ഈസാ നബി(അ)യും ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പരിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈസാ നബിയോട് അല്ലാഹു പറയുന്ന സന്ദര്‍ഭം; മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും മധ്യവയസ്കനായിരിക്കെയും താങ്കള്‍ ജനങ്ങളോടു സംസാരിച്ചിരിക്കവെ പരിശുദ്ധാത്മാവ് മുഖേന ഞാന്‍ നിങ്ങള്‍ക്കു പിന്‍ബലം നല്‍കിയ സന്ദര്‍ഭം, ഗ്രന്ഥവും തത്ത്വജ്ഞാനവും തൗറാതും ഇന്‍ജീലും താങ്കള്‍ക്കു നാം പഠിപ്പിച്ചുതന്ന സന്ദര്‍ഭം, എന്‍റെ അനുമതിയോടെ കളിമണ്ണു കൊണ്ടു താങ്കള്‍ പക്ഷിയുടെ രൂപങ്ങളുണ്ടാക്കുകയും അതില്‍ താങ്കള്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അതു പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭം, എന്‍റെ അനുമതി പ്രകാരം ജന്മനാ അന്ധനായവനെയും പാണ്ഡുരോഗിയെയും താങ്കള്‍ സുഖപ്പെടുത്തിയ സന്ദര്‍ഭം, എന്‍റെ അനുമതി പ്രകാരം മരണപ്പെട്ടവരെ താങ്കള്‍ പുനര്‍ജീവിപ്പിക്കുന്ന സന്ദര്‍ഭം, വ്യക്തമായ ദൃഷ്ടാന്തവുമായി ഇസ്രാഈല്‍ സന്തതികളുടെ അടുത്തു താങ്കള്‍ ചെന്നപ്പോള്‍ അവരിലെ അവിശ്വാസികള്‍ ഇതു വ്യക്തമായ മാരണം മാത്രമാണ് എന്നു പറഞ്ഞ് താങ്കളെ അപായപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ താങ്കളെത്തൊട്ട് അവരെ നാം തടഞ്ഞ സന്ദര്‍ഭത്തിലും താങ്കള്‍ക്കും മാതാവിനും ഞാന്‍ ചെയ്തുതന്ന അനുഗ്രഹം താങ്കള്‍ ഓര്‍ക്കുക (സൂറത്തുല്‍ മാഇദ/110). പക്ഷേ, ഖേദകരമെന്നു പറയട്ടെ, ഈസാ നബി(അ) അല്ലാഹുവിന്‍റെ അനുമതി പ്രകാരം പ്രവാചകത്വ സമര്‍ത്ഥനത്തിനായി പ്രകടിപ്പിച്ച ഇത്തരം അത്ഭുത പ്രവര്‍ത്തനങ്ങളെ ക്രൈസ്തവ സഹോദരന്മാര്‍ ഈസാ(അ)നെ ദൈവികനിരയിലേക്ക് ഉയര്‍ത്താനുള്ള തെളിവുകളായി വ്യാഖ്യാനിക്കുകയാണുണ്ടായത്. യേശുക്രിസ്തു ദൈവാനുമതി പ്രകാരം ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ക്രൈസ്തവ വേദഗ്രന്ഥമായ ബൈബിള്‍ പുതിയ നിയമത്തില്‍ കാണാം. ഇതെല്ലാം അദ്ദേഹത്തിന്‍റെ ദൈവികതയുടെ അടയാളമാണെന്നും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയുകയില്ലെന്നുമൊക്കെയാണ് ക്രൈസ്തവ മിഷണറിമാരുടെ വാദം. ഫാ. അബ്ദുല്‍ മസീഹ് പറയുന്നതു നോക്കൂ: ‘വര്‍ണാതീതമായ കഴിവുകള്‍ ക്രിസ്തുവിനുണ്ടായിരുന്നു എന്ന് അവന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചിന്തിക്കുന്ന ഒരുവന് ബോധ്യമാകുന്നതാണ്. കാരണം, സ്വര്‍ഗീയമായ എല്ലാ അധികാരവും ശക്തിയും അതിന്‍റെ പൂര്‍ണതയില്‍ ക്രിസ്തുവിന് ഉണ്ടായിരുന്നു. ദൈവിക വേലകളെ അവന്‍ പരസ്യമായി തന്നെ ചെയ്തു. അവന്‍ ചെയ്ത പ്രവൃത്തികളെ മറ്റാര്‍ക്കും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. തന്‍റെ നാവില്‍ നിന്നുമുള്ള ഒരു വാക്കിനാല്‍ അവന്‍ കുഷ്ഠരോഗികളെ സൗഖ്യമാക്കി. തന്‍റെ ദയയാല്‍ കുരുടന്‍റെ കണ്ണുതുറന്നു. അത്യുഗ്രമായ കൊടുങ്കാറ്റിനെ തന്‍റെ വാക്കുകളാല്‍ അവന്‍ ശാന്തമാക്കി. അശുദ്ധാത്മാക്കളെ അവന്‍ ശാസിച്ചു പുറത്താക്കി. വിശക്കുന്ന അയ്യായിരം ജനത്തെ അവന്‍ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് സംതൃപ്തരാക്കി. അതിനു മുമ്പ് ഒരിക്കലും ആരും ഇതുപോലെയുള്ള കാര്യങ്ങള്‍ ചെയ്തിട്ടില്ല. ചില പ്രവാചകന്മാര്‍ വളരെ പരിമിതമായ ചില അത്ഭുതങ്ങള്‍ തങ്ങളുടെ ദൈവത്തിന്‍റെ നാമത്തില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ക്രിസ്തുവിന്‍റെ അത്ഭുതങ്ങള്‍ സ്വന്തനാമത്തിലും നിസ്തുല്യമായ അധികാരത്തിലുമാണ് ചെയ്തിട്ടുള്ളത്’ (ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു?/12). യേശു ചെയ്ത പ്രവര്‍ത്തനങ്ങള്‍ മറ്റാര്‍ക്കും ചെയ്യുവാന്‍ കഴിയില്ലെന്നാണ് അബ്ദുല്‍ മസീഹ് പറയുന്നത്. ബൈബിള്‍ ഒരാവര്‍ത്തി വായിച്ച ഏതൊരാളും മൂക്കത്ത് വിരല്‍ വെച്ചുപോകും ഈ അവകാശവാദം കേട്ടാല്‍. യേശു ചെയ്തതിനു തുല്യമോ അതിനേക്കാള്‍ മികച്ചതോ ആയ പ്രവര്‍ത്തനങ്ങള്‍ പഴയ നിയമ പ്രവാചകരായ മോശയും ഏലിയാവും ഏലീശയും ചെയ്തതായി പ്രസ്തുത ഗ്രന്ഥം സവിസ്തരം രേഖപ്പെടുത്തിയിരിക്കെയാണ് അതെല്ലാം വിസ്മരിച്ച് ക്രൈസ്തവ പ്രബോധകര്‍ അസത്യം പ്രചരിപ്പിക്കുന്നത്. അബ്ദുല്‍ മസീഹിന്‍റെ വാദത്തിന് നിലനില്‍പ്പില്ലെന്ന് മനസ്സിലാക്കിയ ക്രൈസ്തവ മിഷണറിമാരും വേദപണ്ഡിതന്മാരും മറ്റുള്ളവര്‍ ചെയ്ത അത്ഭുത പ്രവൃത്തികളും യേശു ചെയ്ത അത്ഭുത പ്രവൃത്തികളും വ്യത്യാസമുണ്ടെന്ന് വരുത്താനാണ് ശ്രമിക്കുന്നത്. ആര്‍. കൃഷ്ണന്‍കുട്ടി തിരുവട്ടാര്‍ പറയുന്നതു നോക്കൂ: ‘വളരെയേറെ അത്ഭുതങ്ങള്‍ ചെയ്യുന്നതായി അവകാശപ്പെടുന്ന പല ആളുകളും നമ്മുടെ മണ്ഡലത്തിലുണ്ട്. പലരെക്കുറിച്ചുള്ള ഐതിഹ്യങ്ങളുമുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി, യെഹൂദര്‍ പ്രതീക്ഷിക്കുന്ന മിശിഹയാണ് താന്‍ എന്നു തെളിയിക്കുന്നതിനായി യേശുക്രിസ്തു ചില അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട്(ഇവന്‍ ആര്?/20). റവ. എസി ക്ളെയ്റ്റന്‍ പറയുന്നതു കാണാം: ‘പഴയ നിയമ കാലത്തു നടന്ന അത്ഭുതങ്ങള്‍ ക്രിസ്തു ചെയ്ത അത്ഭുതങ്ങളില്‍ നിന്നു വ്യത്യാസപ്പെട്ടവയായിരുന്നു’ (ബൈബിള്‍ നിഘണ്ടു/9). യേശുക്രിസ്തു ചെയ്ത അത്ഭുത പ്രവര്‍ത്തനങ്ങളും പഴയ നിയമ പ്രവാചകന്മാരും അപ്പോസ്തലന്മാരും ചെയ്ത പ്രവര്‍ത്തനങ്ങളും വസ്തുനിഷ്ഠമായി താരതമ്യം ചെയ്തു നോക്കിയാല്‍ ഇത്തരം ന്യായീകരണങ്ങളുടെ യഥാസ്ഥിതി ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. യേശുക്രിസ്തു പ്രവര്‍ത്തിച്ച അത്ഭുതങ്ങളുടെ പട്ടിക ബ്രദര്‍ ഡോ. മാത്യൂസ് വര്‍ഗീസിന്‍റെ വിശുദ്ധ സത്യവേദ പുസ്തകം 1435-ാം പേജിലും സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം 1626,1627 പേജുകളിലും കൊടുത്തതായി കാണാം. യേശു ചെയ്ത അത്ഭുത പ്രവര്‍ത്തനങ്ങളെ രോഗസൗഖ്യം ഉള്‍ക്കൊള്ളുന്ന അത്ഭുതങ്ങള്‍, പ്രകൃതിയുടെ മേല്‍ അധികാരം വെളിപ്പെടുത്തിയ അത്ഭുതങ്ങള്‍, മരിച്ചവരെ ഉയര്‍പ്പിച്ച അത്ഭുതങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗമായി ക്രൈസ്തവര്‍ പഠിപ്പിക്കാറുണ്ട്. ഇതില്‍ മരിച്ചവരെ ഉയിര്‍പ്പിച്ച അത്ഭുതങ്ങളാണ് യേശുവിന്‍റെ ദൈവികതയുടെ അടയാളമായി മിഷണറിമാര്‍ പ്രധാനമായും ഉയര്‍ത്തിപ്പിടിക്കാറുള്ളത്. ലാസര്‍, നയീനിലെ വിധവയുടെ മകന്‍, യായീറോസിന്‍റെ മകള്‍ എന്നീ മൂന്ന് പേരെ യേശു സ്വന്തം ശക്തിയാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതായാണ് ക്രൈസ്തവരിലെ വലിയ വിഭാഗത്തിന്‍റെ വിശ്വാസം. നിജസ്ഥിതിയറിയാന്‍ ഓരോന്നായി പരിശോധിക്കേണ്ടതുണ്ട്. യേശു ലാസറിനെ ഉയിര്‍പ്പിക്കുന്നു ‘യേശു പിന്നെയും ഉള്ളം നൊന്തു കല്ലറെക്കല്‍ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേല്‍ വെച്ചിരുന്നു. കല്ലു നീക്കുവിന്‍ എന്നു യേശു പറഞ്ഞു. മരിച്ചവന്‍റെ സഹോദരിയായ മാര്‍ത്ത: കര്‍ത്താവേ, നാറ്റം വെച്ചു തുടങ്ങി; നാലു ദിവസമായല്ലോ എന്നു പറഞ്ഞു. യേശു അവളോടു: വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്ത്വം കാണും എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. അവര്‍ കല്ലുനീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്‍റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്‍റെ അപേക്ഷ കേള്‍ക്കുന്നു എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിനു അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അവന്‍: ലാസറേ, പുറത്തു വരിക എന്നു ഉറക്കെ വിളിച്ചു. മരിച്ചവന്‍ പുറത്തു വന്നു; അവന്‍റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാല്‍ കൊണ്ടു മൂടിയുമിരുന്നു. അവന്‍റെ കെട്ടു അഴിപ്പിന്‍; അവന്‍ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു’ (യോഹന്നാന്‍ 11/38-44). ഉദ്ധൃത ബൈബിള്‍ ഭാഗം ക്രൈസ്തവരുടെ അവകാശവാദത്തെ പിഴുതെറിയുന്നത് വ്യക്തം. കാരണം യേശു പിതാവിനോട് പ്രാര്‍ത്ഥിച്ച് പിതാവിന്‍റെ സമ്മതപ്രകാരം പിതാവ് തന്നെ അയച്ചു എന്ന് ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കാന്‍ വേണ്ടിയാണ് ലാസറിനെ ഉയിര്‍പ്പിച്ചത്. അഥവാ ദൈവമാണ് യേശുവിന്‍റെ പ്രാര്‍ത്ഥന കാരണമായി ലാസറിനെ ഉയര്‍ത്തുന്നത്. ക്രൈസ്തവ സഹോദരന്മാര്‍ പറയുന്നത് പോലെ യേശു സ്വയം ചെയ്തതോ താന്‍ ദൈവമാണെന്ന് അറിയിക്കാന്‍ വേണ്ടിയോ അല്ല യേശു അപ്രകാരം ചെയ്തത്. വിധവയുടെ മകന്‍ ‘പിറ്റെന്നാള്‍ അവന്‍ നിയന്‍ എന്ന പട്ടണത്തിലേക്കു പോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി. അവന്‍ പട്ടണത്തിന്‍റെ വാതിലോടു അടുത്തപ്പോള്‍ മരിച്ചു പോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവന്‍ അമ്മെക്കു ഏകജാതനായ മകന്‍; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു. അവളെ കണ്ടിട്ടു കര്‍ത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു. അവന്‍ അടുത്തുചെന്നു മഞ്ചം തൊട്ടു. ചുമക്കുന്നവര്‍ നിന്നു. ബാല്യക്കാരാ എഴുന്നേല്‍ക്ക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു അവന്‍ പറഞ്ഞു. മരിച്ചവന്‍ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാന്‍ തുടങ്ങി; അവന്‍ അവനെ അമ്മെക്കു ഏല്‍പിച്ചുകൊടുത്തു. എല്ലാവര്‍ക്കും ഭയം പിടിച്ചു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു’ (ലൂക്കോസ് 7/11-16). ഉദ്ധൃത സംഭവവും ക്രൈസ്തവ വാദത്തെ തകര്‍ത്തെറിയുന്നതാണ്. കാരണം, ഈ അത്ഭുതത്തിന് ദൃക്സാക്ഷികളായ നയിന്‍ പട്ടണ നിവാസികള്‍ പറഞ്ഞത്, ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു എന്നാണ്. അല്ലാതെ ദൈവം ജഡമായി നമ്മുടെ ഇടയില്‍ വന്നിരിക്കുന്നു എന്നല്ല. യായിറോസിന്‍റെ മകളെ ഉയിര്‍പ്പിക്കുന്നു ‘പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു; അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. അവന്‍ എല്ലാവരെയും പുറത്താക്കി. കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടു കൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു: ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്‍പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു. ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു’ (മാര്‍ക്കോസ് 5/38-42). ഈ സംഭവത്തില്‍ യായിറോസിന്‍റെ മകള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടില്ലായിരുന്നു, അത്യാസന്ന നിലയിലായിരുന്നു. അതുകൊണ്ടായിരുന്നു മകള്‍ മരിച്ചുപോയി എന്ന പള്ളി പ്രമാണിമാരുടെ വാക്കുകളെ കാര്യമാക്കാതിരുന്നതും ബഹളം വെക്കുന്നവരോട് പെണ്‍കുട്ടി മരിച്ചിട്ടില്ല ഉറങ്ങുകയായിരുന്നു എന്നു യേശു പറഞ്ഞതും. ഇത് മനസ്സിലാക്കിയത് കൊണ്ടാവാം അബ്ദുല്‍ ഫാദി എന്ന മിഷണറി പ്രവര്‍ത്തകന്‍ മശിഹായുടെ വ്യക്തിത്വം ഇഞ്ചീലിലും ഖുറാനിലും എന്ന തന്‍റെ പുസ്തകത്തില്‍ യേശുവിന് ‘മരിച്ചവരെ എഴുന്നേല്‍പ്പിക്കാനുള്ള കഴിവ്’ വിശദീകരണ ഭാഗത്ത് നയിനിലെ വിധവയുടെ മകളെ ഉയിര്‍പ്പിച്ചതും ലാസറിനെ ഉയിര്‍പ്പിച്ചതും മാത്രം ഉദ്ധരിക്കുകയും യായിറോസിന്‍റെ മകളെ ഉയിര്‍പ്പിച്ചതിനെ കുറിച്ച് പറയാതിരുന്നതും (പേ. 65). ക്രൈസ്തവര്‍ പറയുന്നത് പോലെ യേശു മാത്രമായിരുന്നോ മരിച്ചവരെ ജീവിപ്പിച്ചത്? അല്ല. പഴയനിയമ പ്രവാചകരും യേശുവിന്‍റെ ശിഷ്യന്മാരുമൊക്കെ മരിച്ചവരെ ജീവിപ്പിച്ചതായി ബൈബിള്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. ജീവിപ്പിച്ചതാരൊക്കെ? ഒരു വിധവയുടെ മരണപ്പെട്ട കുട്ടിയെ പ്രവാചകനായ ഏലിയാവ് ഉയര്‍ത്തെഴുന്നേല്‍പ്പിച്ച കഥ കാണാം: ‘അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകന്‍ ദീനം പിടിച്ചു. അവള്‍ ഏലീയാവോടു: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ പാപം ഓര്‍മിപ്പിക്കേണ്ടതിന്നും എന്‍റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്‍റെ അടുക്കല്‍ വന്നതു എന്നു പറഞ്ഞു. അവന്‍ അവളോടു: നിന്‍റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയില്‍ നിന്നെടുത്തു താന്‍ പാര്‍ത്തിരുന്ന മാളികമുറിയില്‍ കൊണ്ടുചെന്നു തന്‍റെ കട്ടിലിന്മേല്‍ കിടത്തി. അവന്‍ യഹോവയോടു: എന്‍റെ ദൈവമായ യഹോവേ, ഞാന്‍ വന്നുപാര്‍ക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാന്‍ തക്കവണ്ണം നീ അവള്‍ക്കു അനര്‍ത്ഥം വരുത്തിയോ എന്നു പ്രാര്‍ത്ഥിച്ചു പറഞ്ഞു. പിന്നെ അവന്‍ കുട്ടിയുടെ മേല്‍ മൂന്നു പ്രാവശ്യം കവിണ്ണുകിടന്നു: എന്‍റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ ഏലീയാവിന്‍റെ പ്രാര്‍ത്ഥന കേട്ടു; കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവന്നു, അവന്‍ ജീവിച്ചു. ഏലീയാവു കുട്ടിയെ എടുത്തു മാളികയില്‍ നിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്‍റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു ഏലീയാവു പറഞ്ഞു. സ്ത്രീ ഏലീയോവോടു: നീ ദൈവപുരുഷന്‍ എന്നും നിന്‍റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാന്‍ ഇതിനാല്‍ അറിയുന്നു എന്നു പറഞ്ഞു’ (1 രാജാക്കന്മാര്‍ 17/17-24). ഇവിടെ കുട്ടിയുടെ അമ്മ ഏലിയാവിനെ പ്രവാചകന്‍ എന്നല്ല വിളിച്ചത്. മറിച്ച് ‘ദൈവപുരുഷന്‍’ എന്നാണ്. അതുകൊണ്ട് തന്നെ അത്ഭുതപ്രവൃത്തികൊണ്ട് ദൈവമാകുമെങ്കില്‍ ഏലിയാവാണ് ദൈവമാകാന്‍ ഏറ്റവും അര്‍ഹന്‍. ഏലീശാ എന്ന പ്രവാചകന്‍ ശുനേം കാരിയുടെ മകനെ ഉയിര്‍പ്പിക്കുന്നത് ബൈബിള്‍ വിശദീകരിച്ചിട്ടുണ്ട്: ‘എലീശാ വീട്ടില്‍ വന്നപ്പോള്‍ തന്‍റെ കട്ടിലിന്മേല്‍ ബാലന്‍ മരിച്ചുകിടക്കുന്നതു കണ്ടു. താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവന്‍ വാതില്‍ അടച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു. പിന്നെ അവന്‍ കയറി ബാലന്‍റെമേല്‍ കിടന്നു; തന്‍റെ വായ് ബാലന്‍റെ വായ്മേലും തന്‍റെ കണ്ണു അവന്‍റെ കണ്ണിന്മേലും തന്‍റെ ഉള്ളം കൈകള്‍ അവന്‍റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്‍റെ മേല്‍ കവിണ്ണുകിടന്നപ്പോള്‍ ബാലന്‍റെ ദേഹത്തിനു ചൂടുപിടിച്ചു. അവന്‍ ഇറങ്ങി മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്‍റെ മേല്‍ കവിണ്ണുകിടന്നു; അപ്പോള്‍ ബാലന്‍ ഏഴുപ്രാവശ്യം തുമ്മി കണ്ണുതുറന്നു’ (2 രാജാക്കന്മാര്‍ 4/32-35). ഏലീശായുടെ അസ്ഥികള്‍ സ്പര്‍ശിച്ചപ്പോള്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റ സംഭവങ്ങളുമുണ്ട്. ഇത് ശ്രദ്ധിക്കുക: ‘എന്നാല്‍ എലീശാ മരിച്ചു; അവര്‍ അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടില്‍ മോബാബ്യരുടെ പടക്കൂട്ടങ്ങള്‍ ദേശത്തെ ആക്രമിച്ചു. ചിലര്‍ ഒരു മനുഷ്യനെ അടക്കം ചെയ്യുമ്പോള്‍ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്‍റെ കല്ലറയില്‍ ഇട്ടു; അവന്‍ അതില്‍ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോള്‍ ജീവിച്ചു കാലൂന്നി എഴുന്നേറ്റു’ (2 രാജാക്കന്മാര്‍ 13/20,21). മരിച്ച ഏലീശായുടെ അസ്ഥികള്‍ സ്പര്‍ശിച്ചപ്പോള്‍ പോലും മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റു നടക്കുകയാണ്. യേശു ചെയ്തതിനേക്കാള്‍ വലിയ അത്ഭുതമാണ് ഏലീശാ പ്രവാചകന്‍ ചെയ്തിരിക്കുന്നത്. അപ്പോള്‍ ഇതൊക്കെ ദൈവമാകാന്‍ കാരണമാകുമെങ്കില്‍ എന്തുകൊണ്ടും ദൈവമാകാന്‍ യേശുവിനെക്കാള്‍ അര്‍ഹന്‍ ഏലീശാ പ്രവാചകനാണ്. പ്രവാചകന്മാര്‍ മാത്രമല്ല; പത്രോസിനെ പോലുള്ളവര്‍ പോലും മരിച്ചവരെ എഴുന്നേല്‍പ്പിച്ചിരുന്നുവത്രെ. രണ്ടു ഉദാഹരണങ്ങള്‍ ചേര്‍ക്കാം. ‘യോപ്പയില്‍ പേടമാന്‍ എന്നരര്‍ത്ഥമുള്ള തബീഥാ എന്നുപേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു. അവള്‍ വളരെ സല്‍പ്രവൃത്തികളും ധര്‍മങ്ങളും ചെയ്തുപോന്നവളായിരുന്നു. ആ കാലത്തു അവള്‍ ദീനം പിടിച്ചു മരിച്ചു. അവര്‍ അവളെ കുളിപ്പിച്ചു. ഒരു മാളികമുറിയില്‍ കിടത്തി. ലുദ്ദ യോപ്പെക്കു സമീപമാകയാല്‍ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാര്‍ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാന്‍ രണ്ടു ആളെ അവന്‍റെ അടുക്കല്‍ അയച്ചു. പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോള്‍ അവര്‍ അവനെ മാളികമുറിയില്‍ കൊണ്ടുപോയി; അവിടെ വിധവമാര്‍ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോള്‍ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചു കൊണ്ടും അവന്‍റെ ചുറ്റും നിന്നു. പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു ശവത്തിന്‍റെ നേരെ തിരിഞ്ഞു: തബീഥയേ, എഴുന്നേല്‍ക്ക എന്നു പറഞ്ഞു; അവള്‍ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു. അവന്‍ കൈ കൊടുത്തു അവളെ എഴുന്നേല്‍പ്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പില്‍ നിറുത്തി’ (അ.പ്ര 9/36-41). ‘പൗലൊസ് വളരെ നേരം സംഭാഷിക്കയാല്‍ നിദ്രാവശനായി മൂന്നാം തട്ടില്‍ നിന്നു യൂത്തിക്കൊസ് താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു. പൗലൊസ് ഇറങ്ങിച്ചെന്നു അവന്‍റെ മേല്‍ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്‍റെ പ്രാണന്‍ അവനില്‍ ഉണ്ടു എന്നു പറഞ്ഞു. പിന്നെ അവന്‍ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി. അവര്‍ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു’ (അ.പ്ര 20/9-12). മരിച്ചവരെ ജീവിപ്പിച്ചത് കൊണ്ട് യേശു ദൈവമാകുമെങ്കില്‍ മരിച്ചവരെ ജീവിപ്പിച്ച ഏലീയാവും ഏലീശായും പത്രോസും പൗലോസുമൊക്കെ ദൈവമാകേണ്ടിവരും. ജുനൈദ് ഖലീൽ നൂറാനി

ഇസ് ലാം യേശു ദൈവ പുത്രനോ?

*ബൈബിളിലെ ദൈവ പുത്രൻ എങ്ങനെ ദൈവമാകും ? എന്താണ് ദൈവ പുത്രൻ*✍🏻

പല പ്രവാചകന്മാരെക്കുറിച്ചും ദൈവപുത്രന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടതായി  ബൈബിള്‍ തന്നെ സാക്ഷിയാണ്. എന്തിനേറെ, സാധാരണ മനുഷ്യര്‍ പോലും ബൈബിളിന്റെ കാഴ്ചയില്‍ ദൈവപുത്രന്മാരാണ്. യഹോവ അവരുടെ പിതാവും. ചില തെളിവുകള്‍ കാണുക: 

ഒന്നാമതായി പ്രഥമ മനുഷ്യന്‍ ആദാമിനെത്തന്നെയെടുക്കുക. യേശു മാതാവില്‍നിന്നു മാത്രം ജനിച്ചുവെന്ന കാരണം പറഞ്ഞാണല്ലോ അദ്ദേഹത്തെ ദൈവമാക്കുന്നത്. എന്നാല്‍ ആദം മാതാവും പിതാവുമില്ലാതെയാണല്ലോ ജനിച്ചത്. ഏതൊരു ക്രിസ്ത്യാനിയും ഇത് സമ്മതിക്കും. ആ നിലക്ക് മനുഷ്യരില്‍ ആരെയെങ്കിലും ദൈവമാക്കാമെങ്കില്‍ ഒന്നാമതായി ആദം ആണ് ആ സ്ഥാനത്തിനര്‍ഹന്‍. അദ്ദേഹം ദൈവപുത്രനാണെന്ന 'സത്യം' ബൈബിള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യേശുവിന്റെ കുടുംബ പരമ്പര പറയുന്നിടത്ത് ഇങ്ങനെ കാണാം: 

38 കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, *ആദാം ദൈവത്തിന്റെ മകൻ*. (ലൂക്കോസ് 3:38)


അപ്പോള്‍, ക്രിസ്ത്യാനി സുഹൃത്തുക്കളെ, ബൈബിള്‍ മുമ്പില്‍ വെച്ച് നിങ്ങള്‍ എന്തുകൊണ്ട് ആദാമിനെ ദൈവമെന്നു വിളിക്കുന്നില്ല? 

ഇനി മറ്റു പ്രവാചകന്മാരെ പറ്റിയും ഇങ്ങനെ പറഞ്ഞതായി കാണാം. ശലോമോനെ (സുലൈമാന്‍ നബി) സംബന്ധിച്ച് ദാവീദിന് (ദാവൂദ് നബി)

യഹോവശുഭസന്ദേശമറിയിക്കുന്നു: ഞാന്‍ നിന്റെ ശേഷം നിന്റെ പുത്രന്മാരില്‍ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്‍പിക്കുകയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവന്‍ എനിക്ക് ഒരു ആലയം പണിയും. ഞാന്‍ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാന്‍ അവന് പിതാവും *അവന്‍ എനിക്ക് പുത്രനുമായിരിക്കും* (ദിനവൃത്താന്തം 17:11-13). 

ഈ വിധം ധാരാളം പരാമര്‍ശങ്ങള്‍ ബൈബിളില്‍ കാണാന്‍ കഴിയും. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം അടിമ, പ്രിയപ്പെട്ടവന്‍, ഇഷ്ടദാസന്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളിലാണ് ആ പദം പ്രയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് കാണാവുന്നതാണ്.

ചുരുക്കത്തില്‍, വിശുദ്ധ ഗ്രന്ഥം പുതിയതിലും പഴയതിലുമെല്ലാം പുത്രന്‍, മകന്‍, സന്താനം എന്നൊക്കെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്ന് സാമാന്യവിജ്ഞാനമുളളവര്‍ക്കെല്ലാം ഗ്രഹിക്കുമാറായി. ബൈബിള്‍ പദങ്ങളുടെ ബാഹ്യാര്‍ത്ഥം മാത്രമെടുത്ത് വിശ്വാസത്തിന് രൂപം നല്‍കുകയാണെങ്കില്‍ തന്നെ, ശലോമോന്‍, യാക്കോബ്. ദാവീദ് തുടങ്ങിയവരെ ദൈവപുത്രന്മാരായി അംഗീകരിക്കേണ്ടതല്ലേ? യഹോവയെക്കുറിച്ച് എന്റെ പിതാവ് എന്നു യേശു പറഞ്ഞിട്ടുള്ളതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്. അബ്ബാ

Sunday, July 19, 2020

അശ്അരി ഇമാമും മുത്തകല്ലിമീങ്ങളും

ആരാണ്
മുതകല്ലിമീങ്ങൾ
എന്താണ് ഇൽമുൽ കലാം


ശറഹുൽ അഖാഇദ് പറയുന്നു.
اعلم أن الأحكام الشرعية  منها ما تتعلق بكيفية العمل  وتسمى فرعية وعملية ، ومنها ما تتعلق بالاعتقاد وتسمى أصلية واعتقادية ، والعلم المتعلق بالأولى يسمى علم الشرائع والأحكام ، إما أنها لا تستفاد إلا من جهة الشرع ولا يسبق الفهم عند إطلاق الأحكام إلا إليها ، وبالثانية علم التوحيد والصفات


وسموا ما يفيد معرفة الأحكام العملية [ 17 ] عن أدلتها [ 18 ] التفصيلية بالفقه ومعرفة أحوال الأدلة [ 19 ] إجمالا إفادتها الأحكام بأصول الفئة ومعرفة العقائد عن أدلتها بالكلام لأن عنوان مباحثه كان قولهم الكلام في كذا وكذا » ،

ولأنه أكثر العلوم خلاقا ونزاعا قيشتد افتقاره إلى الكلام مع المخالفين والرد عليهم ، ولأنه لقوة أدلته صار كأنه هو الكلام دون ما عداه من العلوم كما يقال للأقوى من الكلامين هذا هو الكلام ، ولأنه لابتنائه على الأدلة القطعية المزيد أكثرها بالأدلة السمعية أشد العلوم تأثيرا في القلب وتغلغلا فيه فسي بالكلام المشتق من العلم وهو الجرح ، وهذا هو كلام القدماء ، [ 22 ] ومعظم خلافياته مع الفرق الإسلامية خصوصا المعتزلة لأنهم أول فرقة أسست قواعد الخلاف لما ورد به ظاهر السنة وجرى عليه جماعة الصحابة - رضوان عنهم - في باب العقائد ، وذلك لأن رئيسهم واصل بن عطاء اعتزل عن مجلس الحسن البصري - رحمه الله . يقول : إن مرتكب الكبيرة ليس بمؤمن ولا كافر ، ويثبت المنزلة بين المنزلتين ، [ 23 ] فقال الحسن : قد اعتزل عناء [ 24 ] فسموا بالمعتزلة ، وهم سموا أنفسهم أصحاب العدل والتوحيد لقولهم بوجوب ثواب المطيع وعقاب العاصي على الله تعالى ونفي الصفات القديمة عنه ؛ ثم إنهم توغلوا في علم الكلام وتشوا بأذيال الفلاسفة في الأصول ، وشاع مذهبهم فيما بين الناس إلى أن قال الشيخ أبو الحسن الأستاذه أبي علي الجبائي : ما تقول في ثلاثة أخوة مات أحدهم مطيعا والثاني عاصيا والثالث صغيرا ؟ فقال الأستاذ : إن الأول يثاب بالجنة والثاني يعاقب بالنار والثالث لا يثاب ولا يعاقب ! [ 25 ] قال الأشعري : فإن قال الثالث : يا رب لم أمني صغيرا وما أبقيتني إلى أن أكبر فأومن بك وأطيعك فأدخل الجنة ؟ فماذا يقول الرب ؟ فقال يقول الرب : إني كنت أعلم منك لو كبرت لعصيت فدخلت النار فكان الأصلح لك أن تموت صغيرا ، [ 26 ] فقال الأشعري : فإن قال الثاني : يا رب لم لم تمتني صغيرا لئلا أعصي لك فلا أدخل النار ؟ ماذا يقول الرب ؟ فهت الجبائي وترك الأشعري مذهبه واشتغل هو ومن تبعه بإبطال رأي المعتزلة وإثبات ما ورد به السنة ومضى عليه الجماعة ، فسوا أهل السنة والجماعة شرح العقاءد

വിശ്വാസ ശാസ്ത്രം പ്രമാണങ്ങളോടെ സംസാരിക്കുന്നവർക്ക് ഇൽമുൽ കലാം എന്ന് പറയുന്നു.(അപ്പോൾ അൽ മുത കല്ലിമീങ്ങൾ എന്ന് പറഞ്ഞാൽ ഇൽമുൽ കലാം ചർച്ച ചെയ്യുന്ന പണ്ഡിതന്മാർ ആണ് )


ഇമാം അശ്അരി വിശ്വാസപരമായ വിശയത്തിൽ തിരു സുന്നത്തും സ്വഹാബത്തിന്റെ ജമാഅത്തും പോയ വഴി  സ്ഥിരപ്പെടുത്തിയത് കൊണ്ട് അവർക്ക് അഹ് ലുസ്സുന്ന എന്ന് പേരിട്ടു. ശറഹുൽ അഖാഇദ്

തുഹ്ഫ പറയുന്നു 

അഹ് ലുസ്സുന്ന എന്നാൽ
അശ്അരി റ മാതുരീദി റ ഇമാമുമാരുടെ അനുയായികൾ ക്കാണ് പറയുന്നത് തുഹ്ഫ 10/

ചോദ്യം 1

ശറഹുൽ അഖാഇദിൽ 
ഇൽമുൽ കലാം എന്നാൽ വിശ്വാസ ശാസ്ത്രമാണ് 
എന്നും മറ്റും 

മേൽ പറഞ്ഞത് തെറ്റാണൊ?


മൗലവിയുടെ വാദം

അശ്അരിയാക്കൾ അഹ് ലുസ്സുന്നക്ക് വിരുദ്ധമാണ്


മറുപടി

ദഹബി പറയുന്നു
ഇമാം നവവി അശ്അരിയാണ് '

അസ് ലം സഖാഫി
പരപ്പനങ്ങാടി

Saturday, July 18, 2020

കറാമത്ത് മഹാൻമാരുടെ ഇഖ്തിയാർ കൊണ്ട് നടക്കുമോ?*ഒഹാബി തെളിവിന്ന് മറുപടി

📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

*ഒഹാബീസം പൊളിച്ചടക്കൽ*

*മുഅജിസത്ത് കറാമത്ത് മഹാൻമാരുടെ ഇഖ്തിയാർ കൊണ്ട് നടക്കുമോ?*

*ഒഹാബിയുടെ തെളിവിന്ന് മറുപടി*

ഒഹാബിയുടെ ചോദ്യം

ത്വബ്രി റ പറയുന്നു.

നിങ്ങൾ പറയുന്ന അസാധാരണ കാര്യങ്ങൾ കൊണ്ട് വരാൻ ഞാൻ കഴിയില്ല. എന്ന് പറഞ്ഞിട്ടുണ്ട്
അതിനാൽ മുഅ ജിസത്ത് മഹാത്മാരുടെ ഇഷ്ടപ്രകാരം ഉണ്ടാവുന്നതല്ല.


هَلْ كُنْتُ إِلا بَشَرًا رَسُولا﴾ يقول: هل أنا إلا عبد من عبيده من بني آدم، فكيف أقدر أن أفعل ما سألتموني من هذه الأمور، وإنما يقدر عليها خالقي وخالقكم، وإنما أنا رسول أبلغكم ما أرسلت به إليكم، والذي سألتموني أن أفعله بيد الله الذي أنا وأنتم عبيد له، لا يقدر على ذلك غيره
(ത്വിബ്രി)


മറുപടി

ഇതേ പ്രയോഗം സാധാരണ കാര്യത്തിലും
ത്വിബ്രി ഇമാമും മറ്റു പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്



لا أملك لنفسي نفعًا ولا ضرًّا)، يقول: لا أقدر على اجتلاب نفع إلى نفسي, ولا دفع ضر يحلّ بها عنها إلا ما شاء الله أن أملكه من ذلك، بأن يقوّيني عليه ويعينني


എന്റെ ശരീരത്തിന് ഞാൻ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ ഞാൻ ഉടമയക്കുകയില്ല.

എന്ന ആയത്ത് വിവരിച്ചു ത്വിബ്രി റ പറയുന്നു

അല്ലാഹു ഉദ്ധേശിക്കുകയും എനിക്ക് കഴിവ് നൽകുകയും ചെയ്താലല്ലാെതെ

എന്റെ ശരീരത്തിന് ഞാൻ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ ഞാൻ കഴിയുകയില്ല.

(ത്വബ്രിതഫ്സീർ )


ഇവിടെ സാധാരണമായ ഒരു ഉപകാരം ചെയ്യാനൊ  ഉപദ്രവം തടുക്കാനോ  വരെ
എനിക്ക് കഴിയില്ല
അല്ലാഹു ഉദ്ധേശിക്കുകയും എനിക്ക് കഴിവ് നൽകുകയും ചെയ്താലല്ലാെതെ

എന്ന് സാധാരണ കാര്യങ്ങളിലും പറഞ്ഞിട്ടുണ്ട് മൗലവി

അത് കൊണ്ട് സാധാരണ കാര്യങ്ങൾക്ക് ഇഖ്തിയാർ കൊണ്ട്(ഇച്ച പ്രകാരം അതായത് നാം ഉദ്ധേശിക്കുമ്പോൾ ) സാധാരണ പ്രവർത്തി ചെയ്യാൻ കഴിയില്ല എന്ന് വരുമോ ഒഹാബി

അസ് ലം സഖാഫി
പരപ്പനങ്ങാടി


https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

ശഅറ് മുബാറക് അൽമനാർ ഒഹാബി ശിർക്

തൗഹീദും ശിർക്കും
❄❄❄❄❄❄

തൗഹീദും ശിർക്കും എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കുന്നിടത്ത് മുജാഹിദ്,ജമാ-അത്ത് പോലെയുളള പുതനാശയക്കാർക്ക് വലിയ അബദ്ധം സംഭവിച്ചു. അതുകൊണ്ടാണ് സുന്നികൾ ചെയ്യുന്ന എല്ലാ പ്രവർത്തനത്തെയും കണ്ണടച്ച് ശിർക്ക് ആരോപണം ഉന്നയിക്കാൻ ഇവർ തുനിയുന്നത്.

ഏതു വിവരമില്ലാത്ത വഹാബിയും വാ തോരാതെ സുന്നികൾക്കെതിരെ ശിർക്ക്‌ ആരോപിക്കും. എന്നാൽ എന്താണ് ശിർക്ക്.?? എന്താണ് തൗഹീദ്.??? എന്നിങ്ങനെ ഇഴകീറി പഠിക്കാനുള്ള നല്ല മനസ്സ് ഇവർക്ക്‌ ഇല്ലാതെ പോയി. അത് ശെരിക്ക് പഠിച്ചാൽ പിന്നെ ഒരാൾ മുജാഹിദ്   ആവില്ല.  കാരണം ഇസ്തിഗാസ ശിർക്കാണെന്നു സ്ഥാപിക്കാൻ പിന്നെ വലിയ പ്രയാസം നേരിടും. ഒരു ചെറിയ പുണ്യ കർമ്മാതെപോലും നിസാര വൽകരിക്കാൻ പാടില്ല എന്നതാണ് ഇസ്ലാമിന്റെ ഏറ്റവും വലിയ പാഠം. എന്നാൽ ഒരാൾ മുജാഹിദായി കഴിഞ്ഞാൽ പിന്നെ നാളിതുവരെ മുസ്ലിംകൾ ചെയ്തിരുന്ന എല്ലാ പുണ്യകർമങ്ങളെയും ശിർക്കും ബിദ-അത്തുമായി മുദ്രകുത്തി ആക്ഷേപിക്കും.

മുജാഹിദുകൾക്ക് ശിർക്കും തൗഹീദും അറിയില്ലെന്ന്‌ ഞാൻ വെറുതെ പറഞ്ഞതല്ല സഹോദരാ...
ഒരു ഉദാഹരണം കാണുക.👇🏾👇🏾👇🏾

ഇത് എപ്പ്രിൽ മാസത്തെ അൽ  മനാറിൽ നിന്നും ഒരു ഭാഗമാണ്.

21-തിരുകേശം:മുസ്ലിംകളുടെ വിശ്വാസപരമായ അധപതനതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം മുഹമ്മദ്‌ നബി(സ)യുടെ മുടി തിരുകേശമാനെന്നും അത് മുക്കിയ വെള്ളത്തിന്‌ രോഗശമന ശക്തിയോ ബറകതോ ഉണ്ടെന്നുമുള്ള വിശ്വാസമാണ്. അദ്ദേഹത്തിന്റെ മുടിയോ നഖമോ പോലുള്ള ഒരു ബോഡിവേയ്സ്റ്റും അവശേഷിക്കുന്നില്ലെന്നതാണ് വസ്തുത. ഉണ്ടെങ്കിൽ തന്നെ അവക്കിതരം സവിശേഷതകൾ ഉണ്ടെന്ന വിശ്വാസം പ്രമാണബദ്ധമല്ല.അത് കൊണ്ടുതന്നെ അത് ശിർക്കാണ്.

(അൽ മനാർ ഏപ്രിൽ-2015)

👆🏻👆🏻👆🏻👆🏻👆🏻

തിരു നബി(സ)യുടെ ആസാറുകളെ കൊണ്ട് ബറകത്ത് എടുക്കലും,ഷിഫാഇനു വേണ്ടി ഉപയോഗിക്കലും പ്രമാണ ബദ്ധമല്ല എന്നും അത് ശിർക്കാണെന്നും ഒരു നാണവുമില്ലാതെ എഴുതിയിരിക്കുന്നു. ഇത് സനദ്‌ ഉണ്ടോ/ഇല്ലേ എന്ന പ്രശ്നമല്ല. എല്ലാം ഉണ്ടെങ്കിൽ പോലും ശിർക്കാണ്‌ എന്ന് തന്നെ അൽ മനാറിൽ എഴുതിയിരിക്കുന്നു.
▲▲▲▲▲▲▲
 ഈ വാദം വിശുദ്ധ ഇസ്ലാമിന്റെ എല്ലാ പ്രമാണങ്ങൾക്കും വ്യക്തമായ എതിരാണ്.

കാരണം സ്വഹാബത്ത് നബി(സ)യുടെ ആസാറുകൾ കൊണ്ട് ശിഫാക്ക് വേണ്ടി ഉപയോഗിച്ചത് സ്വഹീഹുൽ ബുഖാരിയിൽ തന്നെ കാണാം
▼▼▼▼▼▼▼▼▼▼▼▼

5896 - حدثنا مالك بن إسماعيل، حدثنا إسرائيل، عن عثمان بن عبد الله بن موهب، قال: أرسلني أهلي إلى أم سلمة زوج النبي صلى الله عليه وسلم بقدح من ماء - وقبض إسرائيل ثلاث أصابع من قصة - §فيه شعر من شعر النبي صلى الله عليه وسلم، وكان إذا أصاب الإنسان عين أو شيء بعث إليها مخضبه، فاطلعت في الجلجل، فرأيت شعرات حمرا
__________ W5557 (5/2210) -[ ش (قبض. .) إشارة إلى صغر القدح. (مخضبه) وعاءه. (الجلجل) وهو شيء يتخذ من فضة أو غيرها يشبه الجرس وقد تنزع منه الحصاة التي تتحرك فيوضع فيه ما يحتاج إلى صيانته. ويروى (الحجل) هو سقاء ضخم]

▲▲▲▲▲▲▲☆ബുഖാരി☆▲▲▲▲▲▲▲▲
ഉമ്മു സലമ ബീവിയുടെ അടുക്കൽ നബി(സ)യുടെ തിരുകേശം സൂക്ഷിച്ചിരുന്നു എന്നും സ്വഹാബത്ത് ശിഫാക്ക് വേണ്ടി അത് വെള്ളത്തിൽ ഇട്ട് ഉപയോഗിച്ചിരുന്നു എന്നും വളരെ വ്യക്തമാണ്.

എന്നിട്ടും മുജാഹിദുകൾ അത് ശിർക്കാണെന്ന് എഴുതി സമൂഹത്തിൽ പ്രചരിപ്പിച്ചു. അതുകൊണ്ടാണ് ഞാൻ ആദ്യമേ പറഞ്ഞത് മുജാഹിദിനു ശിർക്കും തൗഹീദും അറിയില്ലെന്ന്. ഇപ്പൊ മനസ്സിലായില്ലേ കൂട്ടുകാരാ...

യഥാർത്ഥത്തിൽ എന്താണ് തൗഹീദ്.???
_______________________
ഉ:-  അല്ലാഹുവിനെക്കൊണ്ട് പ്രത്യേഗമായ ദാത്ത്(ذات)ലും ഗുണ വിശേഷനങ്ങളിലും അല്ലാഹുവിന്ന് ഒരു പങ്കുകാരും ഇല്ല എന്നും  ആരാധനക്ക് അർഹൻ അല്ലാഹു ഒരുവൻ മാത്രമാണെന്നുമുള്ള  വിശ്വാസമാണ് തൗഹീദ്.

ശിർക്ക് എന്നാൽ..??
__________________
തൗഹീദിന്റെ നേരെ വിരുദ്ധമായ ആശയത്തിനാണ് ശിർക്ക് എന്ന് പറയുന്നത്.

ﺃﻥ ﻧﻔﻲ ﺍﻟﺸﺮﻙ ﻳﺴﺘﻠﺰﻡ ﺇﺛﺒﺎﺕ ﺍﻟﺘﻮﺣﻴﺪ ﻭﻳﺸﻬﺪ ﻟﻪ ﺍﺳﺘﻨﺒﺎﻁ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻣﺴﻌﻮﺩ ﻓﻲ ﺛﺎﻧﻲ ﺣﺪﻳﺜﻲ ﺍﻟﺒﺎﺏ ﻣﻦ ﻣﻔﻬﻮﻡ
[١٢٣٨] ﻗﻮﻟﻪ ﻣﻦ ﻣﺎﺕ ﻳﺸﺮﻙ ﺑﺎﻟﻠﻪ ﺩﺧﻞ ﺍﻟﻨﺎﺭ ﻭﻗﺎﻝ ﺍﻟﻘﺮﻃﺒﻲ ﻣﻌﻨﻰ ﻧﻔﻲ ﺍﻟﺸﺮﻙ ﺃﻥ ﻻ ﻳﺘﺨﺬ ﻣﻊ ﺍﻟﻠﻪ ﺷﺮﻳﻜﺎ ﻓﻲ ﺍﻹﻟﻬﻴﺔ
(
ഫത്-ഹുൽ ബാരി )

ഇത്രയും വ്യക്തമായി തൗഹീദും ശിർക്കും വേർതിരിച്ച് മനസ്സിലാക്കുകയും ജനങ്ങൾക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്ന സുന്നികളെ മുശ്രിക്കായി മുദ്രകുത്താൻ വെമ്പൽ കൊളളുന്ന തെറ്റിദ്ധരിച്ച് മുജാഹിദിൽ അകപ്പെട്ടുപോയ കൂട്ടുകാരാ.. ഒരു ദിനം വരാനുണ്ട്. മഹ്ശർ...അവിടെ ഖുർആനും ഹദീസും ലോകത്തിനു പഠിപ്പിക്കുകയും അതോടൊപ്പം ഇസ്തിഗാസ ചെയ്തു കാണിക്കുകയും പഠിപ്പിക്കുകയും ചെയ്ത പണ്ഡിതന്മാർ മുഴുവൻ സംഗമിക്കും. അവർ ഇഷട്ടദാസൻമാർ ആയത്കൊണ്ട് തന്നെ അല്ലാഹുവിന്റെ അനുഗ്രഹതിലുമായിരിക്കും. ഒരടിസ്ഥാനവുമില്ലാതെ ശിർക്ക്, ശിർക്ക്,ശിർക്ക്,.... എന്നും പറഞ്ഞ് നടന്ന നീ വിരല്കടിക്കേണ്ടി വരും.

ഒറ്റപ്പെടും മുമ്പ് രക്ഷപ്പെട്ടോ....
അല്ലാഹു എല്ലാവര്ക്കും ഹിദായത് നല്കട്ടെ ആമീൻ...

https://www.facebook.com/777959305671074/posts/778082732325398/

Friday, July 17, 2020

കറാമത്ത് മുഅജിസത്ത് മഹാന്മാരുടെ ഇഖ്തിയാർ ആഗ്രഹിക്കുമ്പോൾ ഉണ്ടാവുമോ?


📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


*ഒഹാബിസം പൊളിച്ചെഴുത്ത്*
-
മുഅജിസത്ത്  ഇഷ്ടപ്രകാരം


*അദ്രശ്യ മറിയൽ*


 ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി ഉദ്ധരിക്കുന്നു.


لأن النبوة عبارة عما يختص به النبي ويفارق به غيره ، وهو يختص بأنواع من الخواص منها أنه يعرف حقاءق الأشياءالمتعلقة بالله وصفاته وملائكته والدار الآخرة لا كما يعلمه غيره بل عنده من كثرة المعلومات وزيادة اليقين والتحقيق ما ليس عند غيره ،. وله صفة تتم له بها الأفعال الخارقة للعادات کالصفة التي بها تتم لغيره الحركات الاختبارية ، وله صفة يبصر بها الملائكة ويشاهد بها الملكوت كالصفة التي يفارق بها البصير الأعمى ، وله صفة بها يدرك ما سيكون في الغيب ، ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد ، فهذه صفات کمالات ثابتة للنبي فتح الباري 12/367

നുബുവ്വത്ത് എന്നാൽ

മറ്റുള്ളവർ അത് കൊണ്ട് വേർതിരിയുന്ന
നബിക്ക് മാത്രം പ്രതേകമായ  ഒന്നാണ്......


 നബിമാരല്ലാത്തവർക്ക്
ഇഖ്തിയാരിയായ
 ഇഷ്ടപ്രകാരമുള്ള സാധാരണ പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുന്ന ഒരു പ്രത്തേക വിശേഷണം ഉള്ളത് പോലെ
നബിക്ക്
ഒരു വിശേഷണമുണ്ട്
അസാധാരണമായ പ്രവർത്തനങ്ങൾ അത് മുഖേനെ  അവർക്ക് പൂർണമാവുന്നതാണ് '

കാഴ്ച്ചയുള്ളവന്ന് അന്തനെ തൊട്ട് വേർത്തിരിയുന്ന

ഒരു പ്രത്തേക വിശേഷണം ഉള്ളത് പോലെ
നബിക്ക്
ഒരു വിശേഷണമുണ്ട്
അത് മുഖേനെ മലാഇ കത്തുകളേയും അദ്രശ്യ ലോകവും ദർശിക്കാൻ അവർക്ക് സാധിക്കും

ബുദ്ധിയുള്ളവൻ ബുദ്ധിയില്ലാത്തവനെ തൊട്ട് അവനെ വേർതിരിക്കുന്ന ഒരു
പ്രത്തേക വിശേഷണം  അവന്ന് ഉള്ളത് പോലെ
നബിക്ക്
ഒരു പ്രതേക വിശേഷണമുണ്ട്
അത് മുഖേനെ
അദ്രശ്യത്തിലുള്ളതിനെ അറിയുന്നതാണ്.
അത് മുഖേനെ
ലൗഹുൽ മഹ്ഫൂളിൽ ഉള്ളതിനെ പാരായണം ചെയ്യാൻ സാധിക്കുന്നതുമാണ്

ഇത് സമ്പൂർണ വിശേഷണമാണ് നബി ക്കുള്ള താണ് ഫത്ഹുൽ ബാരി 12 /367

ഇമാം ഗസാലി റ ഇത് പറഞ്ഞിട്ടുണ്ട്


*അമ്പിയാക്കളുടെ പ്രതേകതകൾ*

*ഒഹാബിസം പൊളിച്ചെഴുത്ത്*


*അദ്രശ്യ മറിയൽ*


അമ്പിയാക്കളുടെ പ്രതേക തകൾ വിവരിച്ചു ഇമാം ശൈഖുൽ ഇസ്ലാം ഹാഫിള് ബ്നുഹജർ അൽ അസ്ഖലാനി ഉദ്ധക്കുന്നു '

: « ثم إن الأنبياء يختصون بآيات يؤيدون بها ليتميزوا بها عمن ليس مثلهم ، ........
 ، فأعلاها : تكليم الله بغير واسطة ، ثانيها : الإلهام بلا کلام بل يجد علم شيء في نفسه من غير تقدم ما يوصل إليه بحس أو استدلال ، ثالثها : الوحي على لسان ملك يراه فيکلمه ، رابعها : نفث الملك في روعه وهو الوحي الذي يخص به القلب دون السمع . قال : وقد ينفث الملك في روع بعض أهل الصلاح لكن بنحوالإطماع في الظفر بالعدو والترغيب في الشيء والترهيب من الشيء فيزول عنه بذلك وسوسة الشيطان بحضور الملك لا بنحو نفي علم الأحكام والوعد والوعيد فإنه من خصائص النبوة ، خامسها : إكمال عقله فلا يعرض لا وعارض أصلا ، سادسها : قوة حفظه حتى يسمع السورة الطويلة فيحفظها من مرة ولا ينسى منها حرقا ، سابعها : عصمته من الخطأ في اجتهاده ، ثامنها : ذكاء فهمه حتى يتسع لضروب من الاستنباط ،

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض ، عاشرها : ذکاء سمعه حتى يسمع من الأرض ما لا يسمعه غيره . حادي عشرها : ذکاء شمه کما وقع ليعقوب في قميص يوسف ، ثاني عشرها : تقوية جسده حتى سار في ليلة مسيرة ثلاثين ليلة ،


*അതിൽ ആറാമത്തെപ്രതേകത*

അവരുടെ മനപ്പാമാക്കാനുള്ള കഴിവാണ് ദീർഗ സൂറത്ത് ഒറ്റതവണ കേൾക്കുമ്പോൾ തന്നെ മനപ്പാടമാക്കുന്നു 'ഒറ്റ അക്ഷരം പോലും മറക്കുന്നില്ല.
.......

*ഒമ്പതാമമത്തെ പ്രതേകത*
*അവരുടെ കാഴ്ച്ചയുടെ മൂർച്ചയാണ്
ഭൂമിയുടെ അങ്ങേ തലയിലുള്ള തിനെവരെ അവർക്ക് കേൾക്കാൻ സാധിക്കുന്നതാണ്*
 '
*പത്താമത്തെപ്രതേകത*
*അവരുടെ കാഴ്ച്ചയുടെ മൂർച്ചയാണ്
ഭൂമിയിൽ നിന്നും
മറ്റുള്ളവർ കേൾക്കാത്ത കാര്യങ്ങൾ അവർക്ക് കേൾക്കാൻ സാധിക്കുന്നതാണ്*

പതിനൊന്നാമത്തെ പ്രതേകത
അവരുടെ വാസനയുടെ മൂർച്ചയാണ്
യുസ്ഫ് നബിയുടെ ഖമീസിന്റെ വാസന യഅഖൂബ് നബി കേട്ടിട്ടുണ്ടല്ലോ?

പന്ത്രണ്ടാമത്തെ പ്രതേകത

അവരുടെ ശാരീരിക ശക്തിയാണ്
'ഒറ്റ രാത്രിയിൽ 30 ദിവസത്തെ ദൂരം സഞ്ചരിച്ചത് ഉദാഹരണമാണ്

 അസ് ലം സഖാഫി പരപ്പനങ്ങാടി



https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

അദ്രശ്യമറിയൽ


📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


*ഒഹാബിസം പൊളിച്ചെഴുത്ത്*
-
മുഅജിസത്ത്  ഇഷ്ടപ്രകാരം


*അദ്രശ്യ മറിയൽ*


 ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി ഉദ്ധരിക്കുന്നു.


لأن النبوة عبارة عما يختص به النبي ويفارق به غيره ، وهو يختص بأنواع من الخواص منها أنه يعرف حقاءق الأشياءالمتعلقة بالله وصفاته وملائكته والدار الآخرة لا كما يعلمه غيره بل عنده من كثرة المعلومات وزيادة اليقين والتحقيق ما ليس عند غيره ،. وله صفة تتم له بها الأفعال الخارقة للعادات کالصفة التي بها تتم لغيره الحركات الاختبارية ، وله صفة يبصر بها الملائكة ويشاهد بها الملكوت كالصفة التي يفارق بها البصير الأعمى ، وله صفة بها يدرك ما سيكون في الغيب ، ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد ، فهذه صفات کمالات ثابتة للنبي فتح الباري 12/367

നുബുവ്വത്ത് എന്നാൽ

മറ്റുള്ളവർ അത് കൊണ്ട് വേർതിരിയുന്ന
നബിക്ക് മാത്രം പ്രതേകമായ  ഒന്നാണ്......


 നബിമാരല്ലാത്തവർക്ക്
ഇഖ്തിയാരിയായ
 ഇഷ്ടപ്രകാരമുള്ള സാധാരണ പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുന്ന ഒരു പ്രത്തേക വിശേഷണം ഉള്ളത് പോലെ
നബിക്ക്
ഒരു വിശേഷണമുണ്ട്
അസാധാരണമായ പ്രവർത്തനങ്ങൾ അത് മുഖേനെ  അവർക്ക് പൂർണമാവുന്നതാണ് '

കാഴ്ച്ചയുള്ളവന്ന് അന്തനെ തൊട്ട് വേർത്തിരിയുന്ന

ഒരു പ്രത്തേക വിശേഷണം ഉള്ളത് പോലെ
നബിക്ക്
ഒരു വിശേഷണമുണ്ട്
അത് മുഖേനെ മലാഇ കത്തുകളേയും അദ്രശ്യ ലോകവും ദർശിക്കാൻ അവർക്ക് സാധിക്കും

ബുദ്ധിയുള്ളവൻ ബുദ്ധിയില്ലാത്തവനെ തൊട്ട് അവനെ വേർതിരിക്കുന്ന ഒരു
പ്രത്തേക വിശേഷണം  അവന്ന് ഉള്ളത് പോലെ
നബിക്ക്
ഒരു പ്രതേക വിശേഷണമുണ്ട്
അത് മുഖേനെ
അദ്രശ്യത്തിലുള്ളതിനെ അറിയുന്നതാണ്.
അത് മുഖേനെ
ലൗഹുൽ മഹ്ഫൂളിൽ ഉള്ളതിനെ പാരായണം ചെയ്യാൻ സാധിക്കുന്നതുമാണ്

ഇത് സമ്പൂർണ വിശേഷണമാണ് നബി ക്കുള്ള താണ് ഫത്ഹുൽ ബാരി 12 /367

ഇമാം ഗസാലി റ ഇത് പറഞ്ഞിട്ടുണ്ട്


*അമ്പിയാക്കളുടെ പ്രതേകതകൾ*

*ഒഹാബിസം പൊളിച്ചെഴുത്ത്*


*അദ്രശ്യ മറിയൽ*


അമ്പിയാക്കളുടെ പ്രതേക തകൾ വിവരിച്ചു ഇമാം ശൈഖുൽ ഇസ്ലാം ഹാഫിള് ബ്നുഹജർ അൽ അസ്ഖലാനി ഉദ്ധക്കുന്നു '

: « ثم إن الأنبياء يختصون بآيات يؤيدون بها ليتميزوا بها عمن ليس مثلهم ، ........
 ، فأعلاها : تكليم الله بغير واسطة ، ثانيها : الإلهام بلا کلام بل يجد علم شيء في نفسه من غير تقدم ما يوصل إليه بحس أو استدلال ، ثالثها : الوحي على لسان ملك يراه فيکلمه ، رابعها : نفث الملك في روعه وهو الوحي الذي يخص به القلب دون السمع . قال : وقد ينفث الملك في روع بعض أهل الصلاح لكن بنحوالإطماع في الظفر بالعدو والترغيب في الشيء والترهيب من الشيء فيزول عنه بذلك وسوسة الشيطان بحضور الملك لا بنحو نفي علم الأحكام والوعد والوعيد فإنه من خصائص النبوة ، خامسها : إكمال عقله فلا يعرض لا وعارض أصلا ، سادسها : قوة حفظه حتى يسمع السورة الطويلة فيحفظها من مرة ولا ينسى منها حرقا ، سابعها : عصمته من الخطأ في اجتهاده ، ثامنها : ذكاء فهمه حتى يتسع لضروب من الاستنباط ،

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض ، عاشرها : ذکاء سمعه حتى يسمع من الأرض ما لا يسمعه غيره . حادي عشرها : ذکاء شمه کما وقع ليعقوب في قميص يوسف ، ثاني عشرها : تقوية جسده حتى سار في ليلة مسيرة ثلاثين ليلة ،


*അതിൽ ആറാമത്തെപ്രതേകത*

അവരുടെ മനപ്പാമാക്കാനുള്ള കഴിവാണ് ദീർഗ സൂറത്ത് ഒറ്റതവണ കേൾക്കുമ്പോൾ തന്നെ മനപ്പാടമാക്കുന്നു 'ഒറ്റ അക്ഷരം പോലും മറക്കുന്നില്ല.
.......

*ഒമ്പതാമമത്തെ പ്രതേകത*
*അവരുടെ കാഴ്ച്ചയുടെ മൂർച്ചയാണ്
ഭൂമിയുടെ അങ്ങേ തലയിലുള്ള തിനെവരെ അവർക്ക് കേൾക്കാൻ സാധിക്കുന്നതാണ്*
 '
*പത്താമത്തെപ്രതേകത*
*അവരുടെ കാഴ്ച്ചയുടെ മൂർച്ചയാണ്
ഭൂമിയിൽ നിന്നും
മറ്റുള്ളവർ കേൾക്കാത്ത കാര്യങ്ങൾ അവർക്ക് കേൾക്കാൻ സാധിക്കുന്നതാണ്*

പതിനൊന്നാമത്തെ പ്രതേകത
അവരുടെ വാസനയുടെ മൂർച്ചയാണ്
യുസ്ഫ് നബിയുടെ ഖമീസിന്റെ വാസന യഅഖൂബ് നബി കേട്ടിട്ടുണ്ടല്ലോ?

പന്ത്രണ്ടാമത്തെ പ്രതേകത

അവരുടെ ശാരീരിക ശക്തിയാണ്
'ഒറ്റ രാത്രിയിൽ 30 ദിവസത്തെ ദൂരം സഞ്ചരിച്ചത് ഉദാഹരണമാണ്

 അസ് ലം സഖാഫി പരപ്പനങ്ങാടി



https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...