Sunday, June 30, 2024

ഇസ്തിഗാസ عباد الله أغيثونيയാ ഇബാദല്ലാഹ്

 يا عباد الله أغيثوني


1 - വിജനമായ സ്ഥലത്ത് വെച്ച് അല്ലാഹുവിൻ്റെ അടിമകളേ, എന്നെ സഹായിക്കൂ എന്ന് വിളിച്ചു സഹായംതേടാം. 


നിരവധി ഇമാമുമാർ അത് വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ഇമാം നവവി(റ) ശറഹുൽ മുഹദ്ദബ്


 و إذا انفلتت دابته نادى يا عباد الله احبسوا مرتين أو ثلاثلا فقد جاء فيها آثار أوضحتها في كتاب الاذكار و جربت انا هذا الثاني في دابة انفلتت منا و كنا جماعة عجزوا عنها فذكرت أنا هذا فقلت يا عباد الله احبسوا فوقفت بمجرد ذلك و حكى لي شيخنا أبو محمد بن أبي اليسر رحمه الله انه جربه فقال في بغلة انفلتت فوقفت في الحال - شرح المهذب 


ഇമാം അഹ്മദ് ( റ) അടക്കം അങ്ങനെ ചെയ്തിട്ടുമുണ്ട്. ഫലം കിട്ടിയതായും പറയുന്നു.


قال عبد الله بن احمد بن حنبل قال سمعت أبي يقول حججت خمس حجج منها اثنتين راكبا وثلاثة ماشيا أوثلاثا راكبا واثنتين ماشيا فضللت الطريق في حجة وكنت ماشيا فجعلت أقول يا عباد الله دلوني على الطريق قال: فلم أزل أقول ذلك حتى وقفت على الطريق أو كما قال أبى تاريخ دمشق الكبير لابن عساكر : ٢٩٨/٥، شعب الايمان للبيهقي ١٢٨/٦ ، البداية والنهاية لابن كثير (۲۷۸/۱۰


ഹസനായ ഹദീസിൽ വന്നിട്ടുമുണ്ട്.


١۔هذا الحديث رواه الطبراني في المعجم الكبير (17 /117) من طريق عبد الرحمن بن شريك قال : حدثني أبي ، عن عبد الله بن عيسى ، عن زيد بن علي ، عن عتبة بن غزوان ، عن نبي الله صلى الله عليه وسلم قال : (إذَا أَضَلَّ أَحَدُكُمْ شَيْئًا ، أَوْ أَرَادَ أَحَدُكُمْ عَوْنًا ، وَهُوَ بِأَرْضٍ لَيْسَ بِهَا أَنِيسٌ ، فَلْيَقُلْ : يَا عِبَادَ اللَّهِ أَغِيثُونِي ، يَا عِبَادَ اللَّهِ أَغِيثُونِي ، فَإِنَّ لِلَّهِ عِبَادًا لا نَرَاهُمْ).


٢۔عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ ، أَنَّهُ قَالَ : قَالَ رَسُولُ اللهِ صلى الله عليه وسلم : إِذَا انْفَلَقَتْ دَابَّهُ أَحَدِكُمْ بِأَرْضِ فَلَاةٍ فَلْيُنَادِ: يَا عِبَادَ اللَّهِ احْبِسُوا يَا عِبَادَ اللَّهِ احْبِسُوا فَإِنَّ لِلَّهِ حَاضِرًا فِي الْأَرْضِ سَيَحْبِسُهُ(رواه الطبراني في المعجم الكبير (10/217) ، وأبو يعلى في " مسنده " (9/177) ، 


٣۔روى البزار (4922) من طريق أسامة بن زيد الليثي ، عن أبان بن صالح ، عن مجاهد ، عن ابن عباس مرفوعاً : ( إِنَّ لِلَّهِ مَلائِكَةً فِي الأَرْضِ سِوَى الْحَفَظَةِ ، يَكْتُبُونَ مَا سَقَطَ مِنْ وَرَقِ الشَّجَرِ ، فَإِذَا أَصَابَ أَحَدَكُمْ عَرْجَةٌ بِأَرْضٍ فَلاةٍ فَلْيُنَادِ : أَعِينُوا عِبَادَ اللَّهِ ).


2 - അത് ഹറാമോ ശിർക്കോ ആണെന്നതിന് ഒരു ഹദീസുമില്ല പ്രമാണവുമില്ല. ഒരു ഇമാമും അങ്ങനെ പറഞ്ഞിട്ടുമില്ല ദീനിൽ ഹറാമും ശിർക്കും കടത്തിക്കൂട്ടാമെന്നാണ് വഹാബികളുടെ വിചാരം


3 - വഹാബികളിൽ ചിലർക്കിത് ശിർക്കും മറ്റു ചിലർക്ക് ഹറാമും മൂന്നാമതൊരു വിഭാഗത്തിന് അനുവദനിയവുമാണത്രെ. ഹയ്യും ഹാളിറുമായവരോടെങ്കിൽ പറ്റും ഇല്ലെങ്കിൽ പറ്റില്ലെന്നു പറയുന്നവരുമുണ്ട്


4 - അല്ലാഹുവിനും റസൂലിനും ഇമാമുമാർക്കും ദീൻ പഠിപ്പിക്കുകയാണ് വഹാബികൾ. പുലിവാല് പിടിച്ച പോലെയാണിവർ.

സ്വഹാബിമാരെക്കുറിച്ച് ശൈഖ് ഇബ്നു തീമിയ്യ: നടത്തിയ ശകാര പ്രയോഗങ്ങൾ.!?

 *പ്രമുഖരായ സ്വഹാബിമാരെക്കുറിച്ച് ശൈഖ് ഇബ്നു തീമിയ്യ: നടത്തിയ ശകാര പ്രയോഗങ്ങൾ.!?*

<><><><><><><><><><><>



1️⃣ അൻസ്വാരികളുടെ നേതാവ് സഅ്‌ദുബ്നു ഉബാദ(റ)യെക്കുറിച്ച് പറയുന്നതു കാണുക:-


كتخلف سعد، فانّه قد استشرف الى ان يكون هو اميرا من جهة الانصار فلم يحصل له ذلك فبقي في نفسه بقية هوى هـ - منهاج ٨-٣٣٥

[അൻസാറുകളാൽ തെരഞ്ഞെടുക്കപ്പെട്ടു കൊണ്ട് ഭരണാധികാരിയാകുന്നതിലേക്ക് സഅ്ദ് തലപൊക്കി നോക്കിയിരുന്നു. അദ്ദേഹത്തിന് അതു ലഭ്യമായില്ല. അതിനാൽ തൻ്റെ മനസ്സിൽ ഒരല്പ‌ം സ്വാർത്ഥത അവശേഷിച്ചിരുന്നു-മിൻഹാജുസ്സുന്നഃ 8-335]



2️⃣ ഇബ്നുഉമർ(റ) നബി(സ്വ) നമസ്കരിച്ച സ്ഥലങ്ങൾ തന്നെ ശ്ര ദ്ധാപൂർവ്വം വീക്ഷിക്കുകയും അവിടെ നമസ്കരിക്കുകയും ചെയ്തതു സംബന്ധിച്ച് അദ്ദേഹം എഴുതിയതിങ്ങനെ:-


وتحري هذا ليس من سنة الخلفاء الراشدين بل هو مما ابتدع

[ഇങ്ങനെ നിസ്കാരസ്ഥലം നോക്കിനടക്കൽ ഖുലഫാഉർ റാശിദുകളുടെ ചര്യയിൽ പെട്ടതല്ല. അത് ഇബ്നുഉമറിന്റെ പുത്തൻ നിർമ്മിതിയിൽ പെട്ടതാണ്-ഇഖ്തിളാഉസ്സ്വിറാത് 1-390]



3️⃣ ഈ വിഷയത്തിൽ തന്നെ മഹാനായ ഇബ്നു ഉമറി(റ)നെക്കുറിച്ച് അയാൾ പറയുന്നു:-


لم يكونوا يلتفتون الى شيء من ذلك علم انه من البدع المحدثة التي لم يكونوا يعدونها عبادة وقربة وطاعة فمن جعلها عبادة وقربة وطاعة فقد اتبع غير سبيل المؤمنين وشرع من الدين مالم يأذن به الله - اقتضاء الصراط ١-٤٢٦

[ഇത്തരം സംഗതികളിലേക്കൊന്നും സ്വഹാബികൾ തിരി ഞ്ഞുനോക്കുമായിരുന്നില്ല. അപ്പോൾ നബിയുടെ നിസ്കാര സ്ഥലം തന്നെ ശ്രദ്ധിക്കുക പോലോത്തത് സ്വഹാബീപ്രമുഖർ ആരാധനയോ സദ്‌കർമ്മമോ പുണ്യകർമ്മമോ ആയി എണ്ണാത്ത പുതുനിർമ്മിത അനാചാരങ്ങളിൽ പെട്ടതാണെന്നു ബോധ്യപ്പെട്ടു. അവ ആരാധനയോ പുണ്യകർമ്മമോ ആക്കുന്നവൻ സത്യവിശ്വാസികളുടെ മാർഗ്ഗമല്ലാത്തതിനെ പിന്തുടർന്നവനും അല്ലാഹു അനുവാദം നല്കാത്ത കാര്യങ്ങളെ ദീനിൽപെട്ടതായി നിർമ്മിച്ചുണ്ടാക്കുന്നവനുമായിത്തീരും-ഇഖ്‌തിളാഉസ്സ്വിറാത് 1-426]



4️⃣ മറ്റൊരു സ്ഥലത്ത് വീണ്ടും പറയുന്നു:-


تخصيص ذلك المكان بالصلوة من بدع اهل الكتاب التي هلكوا بها ونهى المسلمين عن التشبه بهم في ذلك ففاعل ذلك متشبه بالنبي في الصورة، ومتشبه باليهود والنصارى في القصد الذي هو عمل القلب - مجموعة الفتاوى ۱-۲۸۱

[അത്തരം സ്ഥലങ്ങൾ നോക്കി നമസ്‌കരിക്കൽ വേദക്കാർ നശിക്കാനിടയായ അനാചാരങ്ങളിൽ പെട്ടതാണ്. മുസ്ല‌ിംകളെ ഇത്തരം അനാചാരങ്ങളിൽ അവരോട് സദൃശമാകലിൽ നിന്നു നബിതങ്ങൾ വിരോധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ അങ്ങനെ പ്രവർത്തിക്കുന്നവൻ ആകൃതിയിൽ നബിയോട് സദൃശനെങ്കിലും മനസ്സിൻ്റെ കർമ്മമായ വിചാരത്തിൽ അവൻ ജൂത-ക്രിസ്ത്യാനികളോട് സദൃശനാണ്- ഫതാവാ 1-281]


    മതി, മതി. ഇനിയും നീട്ടി ഉദ്ധരിക്കുന്നില്ല. നബിയോടുള്ള അനുകരണത്തിന്റെയും അവിടുത്തെ കാലടിപ്പാടുകൾ പിന്തുടരുന്നതിന്റെയും പേരിൽ മുത്തബിഉസ്സുന്ന: (തിരുചര്യ നോക്കി പിന്തുടരുന്നയാൾ) എന്നു സമുദായം മൊത്തമായി വാഴ്ത്തുന്ന ഹള്റത്ത് ഇബ്നുഉമറി(റ)നെക്കുറിച്ച് ഇബ്നുതീമിയ്യഃയുടെ ശകാരങ്ങളാണിതൊക്കെ. തനിക്കു പിടിക്കാത്തതും താനെതിർക്കു ന്നതുമായ കർമ്മങ്ങൾ ചെയ്ത് ആരോടും-അവർ സ്വഹാബീ പ്രമുഖരായാലും മറ്റാരായാലും അവരോടെല്ലാം-ശൈഖിന്റെ നയം ഇതുതന്നെയാണ്. കടുത്ത ഭാഷയിൽ വിമർശിക്കുക, ആക്ഷേപങ്ങൾ ചൊരിയുക! ഇതിന്റെ ഉദാഹരണങ്ങൾ ഇനിയും ഉദ്ധരിച്ചു നീട്ടുന്നില്ല.


_✍ അൽഫഖീർ മുഹമ്മദ് അനസുബ്നു അഹമദൽ ബർഹൂതി, പാങ്ങ്_

_🪀8589899248_

മദ്റസയുണ്ടാക്കിയത് സുന്നികൾ

 




മദ്റസയുണ്ടാക്കിയത് സുന്നികൾ


മദ്റസക്ക് തുടക്കം കുറിച്ചത് ചാലിലകത്താണെന്നും അദ്ദേഹം സലഫിയല്ലെന്നും മൗലവിമാർ തന്നെ സമ്മതിക്കുന്നുണ്ട്. കെഎൻഎം പുറത്തിറക്കിയ ഇസ്‌ലാമും കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും എന്ന പുസ്ത‌കത്തിൽ എഴുതുന്നു: "മർഹൂം മൗലാനാ ചാലിലകത്ത് കുഞ്ഞ മ്മദ് ഹാജി. ആധുനിക മദ്റസകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യ ത്തോടെ അദ്ദേഹം ആരംഭിച്ച മദ്റസ, പ്രസ്ഥാനം കേരള ത്തിലെ മതവിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഒരു മഹത് സംഭവമായിരുന്നു. 1909ൽ വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ അധ്യാപകനായി ചേർന്ന ശേഷം അവി ടെയാണ് അദ്ദേഹം ആദ്യമായി ഈ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കിയത്... എന്നാൽ അദ്ദേഹത്തെ പ്രഗത്ഭനായ ഒരു മതവിദ്യാഭ്യാസ പരിഷ്കർത്താവ് എന്നല്ലാതെ ഒരു മത പരിഷ്കർത്താവ് (ഇസ്‌ലാഹി നേതാവ്) എന്ന് വിശേഷിപ്പി ക്കുന്നത് തെറ്റായിരിക്കും." (പേജ് 11, 12)

ഉമർ മൗലവി എഴുതുന്നു: "മൗലാനാ ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയെ ഇസ്‌ലാഹി പ്രസ്ഥാനത്തിൻ്റെ നേതാക്കളിൽ പ്രമുഖനായി ചിലർ വിശേഷിപ്പിക്കാറുണ്ട്. അത് ശരിയല്ല.” (ഓർമകളുടെ തീരത്ത്, പേജ് 54) (ചാലിലകത്ത്) ഒരിക്കലും തൗഹീദ് പ്രസ്ഥാനത്തിൻ്റെ നായകനായിരുന്നില്ല. (പേ.57) ചാലിലകത്തിന്റെറെ വഫാ ത്ത് 1919ലും മുജാഹിദ് പ്രസ്ഥാനം തുടക്കം കുറിക്കുന്നത് 1921നു ശേഷവുമാണ്.



എന്നാൽ ഒരു  പുരോഹിതൻ തട്ടിവിടുന്നത് 

മദ്റസയുണ്ടാക്കിയത് മുജാഹിദ് എന്ന്


ഇസ്ലാഹി പ്രസ്ഥാനം എന്ന പുസ്‌തകത്തിൻ്റെ ഇസ്‌ലാഹി പ്രസ്ഥാനം വരുത്തിയ മാറ്റങ്ങൾ എന്ന അധ്യായത്തിൽ പതി നൊന്നാം നമ്പറായി ചേർത്തത് കാണുക: “മദ്റസാ പ്രസ്ഥാ നത്തിനു തുടക്കം കുറിച്ചു അതുവഴി അടുക്കും ചിട്ടയുമുള്ള പ്രാഥമിക പഠന സമ്പ്രദായം നടപ്പിലാക്കി." (പേജ് 164)


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

ഖബറിന്ന് സുജൂദ് ഖബർ ചുമ്പനം


ഖബറിന്ന് സുജൂദ് ഖബർ ചുമ്പനം


 *ഖബറിന്ന് സുജൂദ് ചെയ്യാമെന്ന് സുന്നികൾ പറയുന്നുണ്ടോ* ?

*അങ്ങനെ ചില വഹാബികൾ പ്രചരിപ്പിക്കുന്നത് ശരിയാണോ* ?

വൈലത്തൂർ തങ്ങൾ ഖബറിന്ന് സുജൂദ് ചെയ്തത് ശരിയാണോ ?

بسم الله
മറുപടി

വൈലത്തൂർ തങ്ങൾ ഖബറിന്ന് സുജൂദ് ചെയ്തിട്ടില്ല.
അദ്ദേഹം ഖബറ് ചുമ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഖബർ ചുമ്പിക്കുമ്പോൾ താഴ്ന്ന് നിൽക്കുന്ന ഖബറയത് കൊണ്ട് കുനിഞ്ഞ് ഇരുന്നു ചുമ്പിച്ചു എന്ന് മാത്രം.
അദ്ദേഹം സുജൂദ് ചെയ്തതാണ് എന്ന് വഹാബി പുരോഹിതന്മാരുടെ കള്ള പ്രചരണമാണ്.സുജൂദ്
ചെയ്യാൻ പാടില്ല എന്ന് സുന്നി പണ്ഡിതന്മാർ എപ്പോഴും പറയുന്നതാണ്.

ഇമാം നവവി റ പറയുന്നു.

വിവരമില്ലാത്ത ആളുകൾ ശൈഖന്മാരുടെ മുന്നിൽ പോയി സുജൂദ്  ചെയ്യുന്ന ഏത് അവസ്ഥയിലും ഹറാമാണ്.അത് കിബിലയിലേക്ക് തിരിഞ്ഞാലും അല്ലെങ്കിലും സുജൂദ് അല്ലാഹുവിനു വേണ്ടിയാണെന്ന് കരുതിയാലും അശ്രദ്ധമായാലും

ചിലപ്പോൾ അവിശ്വാസം വരുന്നതുമാണ് ശറഹുൽ മുഹദ്ദബ് 4 / 69


وقال النووي : " مَا يَفْعَلُهُ كَثِيرٌ مِنْ الْجَهَلَةِ مِنْ السُّجُودِ بَيْنَ يَدَيْ الْمَشَايِخِ .. ذَلِكَ حَرَامٌ قَطْعًا ، بِكُلِّ حَالٍ ، سَوَاءٌ كَانَ إلَى الْقِبْلَةِ أَوْ غَيْرِهَا ، وَسَوَاءٌ قَصَدَ السُّجُودَ لِلَّهِ تَعَالَى ، أَوْ غَفَلَ ، وَفِي بَعْضِ صُوَرِهِ مَا يَقْتَضِي الْكُفْرَ ، أَوْ يُقَارِبُهُ ، عَافَانَا اللَّهُ الْكَرِيمُ ".

انتهى من "المجموع شرح المهذب" (4/69)


ഒരു സൃഷ്ടിക്കും ഖബറിനും സുജൂദ് ചെയ്യാൻ പാടില്ല. ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ഫത്ഹുൽ മുഈനിൽ പറയുന്നു .


കുഫ്റ് വരുന്ന കാര്യത്തിൽ പെട്ടതാണ് സ്വയം ഇഷ്ടപ്രകാരം ഒരു സൃഷ്ടിക്ക് സുജൂദ് ചെയ്യുക എന്നത് .ശത്രുക്കളുടെ മുന്നിൽ പെട്ട ഭയന്നുകൊണ്ട് ആയാൽ അല്ല .അത് നബിക്ക് ആണ് സുജൂദ് ചെയ്യുന്നതെങ്കിലും കുഫ്റ് തന്നെ. (ഫത്ഹുൽ മുഈൻ.)

وفي فتح المعين

وسجود لمخلوق) اختيارا من غير خوف ولو نبيا وإن أنكر الاستحقاق أو لم يطابق قلبه جوارحه لان ظاهر حاله يكذبه


എന്നാൽ മഹാന്മാരുടെ കബർ ചുംബിക്കുന്നത് ബറക്കത്തിനു വേണ്ടിയാണെങ്കിൽ അനുവദനീയമാണ് ചുംബിക്കാൻ വേണ്ടി കുനിയുന്നത് സുജൂദ് ആയി തെറ്റിദ്ധരിപ്പിക്കേണ്ടതില്ല.


قال الحافظ في الفتح» وفي هذه الأحاديث جواز تقبيل الميت تعظيما وتبركا اهـ 



സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ റ പറയുന്നു..



കഅബാശരീഫിന്റെ മൂലകൾ ചുംബിക്കൽ അനുവദനീയമാണ് എന്ന് പറഞ്ഞതിൽ നിന്നും മനുഷ്യനാവട്ടെ മറ്റു വസ്തുക്കൾ ആവട്ടെ ബഹുമാനത്തിന് അർഹതയുള്ള ഏതൊന്നിനെയും ചുംബിക്കൽ അനുവദനീയമാണെന്ന് പണ്ഡിതന്മാർ ചിലർ ഗവേഷണം ചെയ്തിട്ടുണ്ട്.

മനുഷ്യനെ ചുംബിക്കലിന്റെ വിവരണം കിതാബുൽ അദബിൽ പിറകെ വരുന്നുണ്ട്.

മനുഷ്യനല്ലാത്തവരെ ചുംബിക്കൽ

ഇമാം അഹ്മദ് എന്നവരോട് തിരുനബിയുടെ മിമ്പർ ചുംബിക്കുന്നതിനെപ്പറ്റിയും ഖബർ ചുംബനത്തെ പറ്റിയും ചോദിച്ചപ്പോൾ അദ്ദേഹം അതിന് ഒരു വിരോധവും കണ്ടില്ല.


അബു സൈഫുൽയമാനി റ മക്കയിലെ ഷാഫി പണ്ഡിതന്മാരിൽ പ്രഗൽഭരാണ്. മുസ്ഹഫ് ചുംബിക്കലും ഹദീസിന്റെ ഭാഗങ്ങൾ ചുംബിക്കലും സ്വാലിഹീങ്ങളുടെ കബറുകൾ ചുംബിക്കലും അനുവദനീയമാണെന്ന് അദ്ദേഹത്തെ തൊട്ട് റിപ്പോർട്ട് ഉണ്ട് . ഫത്ഹുൽ ബാരി 3/485


قال الحافظ في الفتح استنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره، فأما تقبيل في الآدمي فيأتي في كتاب الأدب ، وأما غيره فتنقل عن الإمام أحمد أنه سئل عن تقبيل منير النبي - وتقبيل قبره، فلم يربه بأسا، ونقل عن ابن أبي الصيف اليماني، أحد علماء مكة من الشافعية، جواز

تقبيل المصحف، وأجزاء الحديث، وقبور الصالحين اهـ «فتح الباري: ٣/٤٧٥»


സ്വാലിഹീങ്ങളുടെ ഖബറുകൾ ചുംബിക്കൽ കറാഹത്ത് ഉണ്ടോ ഇല്ലയോ എന്ന് ഇമാം റംലി റ യോട് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു.

ബർക്കത്ത് എടുക്കാൻ വേണ്ടി ചുംബിക്കൽ കറാഹത്തില്ല.കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഫതാവ റംലി 4 /1 06


 وسئل الإمام الرملي عن تقبيل أضرحة الصالحين هل يكره أولا ؟ فأجاب) بأن فعل ذلك للتبرك لا يكره، فقد صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا، وأن يقبلها، وقالوا -


: أي أجزاء البيت قبل فحسن اهـ فتاوي الرملي : ٤/١٠٦ 


ഇമാം റംലി നിഹായയിൽ പറയുന്നു.

മഹാന്മാരുടെ ഖബറുകൾ ചുംബിക്കൽ കൊണ്ട് ബർക്കത്ത് ഉദ്ദേശിച്ചാൽഅത് കറാഹത്തില്ല


 പിതാവ് അത് ഫത് വ നൽകുകയും ചെയ്തിട്ടുണ്ട്.

കാരണം ഹജറുൽ അസ് വദ് തൊട്ടുമുത്താൻ അസാധ്യമായവന്ന് വരെ വടികൊണ്ട് ആംഗ്യം കാണിച്ച് ആ വടി ചുംബിക്കൽ പുണ്യമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബാശരീഫിന്റെ ഏത് ഭാഗം ചുംബിച്ചാലും അത് നല്ലതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. 

قال الرملي في «النهاية »: نعم إن قصد بتقبيل أضرحتهم التبرك لم يكره، كما أفتي به الوالد رحمه الله فقد صرحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبلها، وقالوا أي أجزاء البيت قبل فحسن اهـ 


Aslam  parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Saturday, June 29, 2024

മുഅജിസത്ത് കറാമത്ത് മഹാന്മാരുടെ ഉദ്ദേശപ്രകാരം ഉണ്ടാകുമോ ?

 بسم الله الرحمن الرحيم

الحمدلله صلى الله علي محمد وعلي اله وصحبه واتباعه أجمعين


മുഅജിസത്ത് കറാമത്ത്  മഹാന്മാരുടെ ഉദ്ദേശപ്രകാരം ഉണ്ടാകുമോ ?

ഒഹാബി വാദം

അമ്പിയാക്കൾ ഔലിയാക്കൾ  ഉദ്ദേശിക്കുമ്പോൾ മുഅജിസത്ത് കറാമത്തുകൾ ഉണ്ടാവുകയില്ല


മറുപടി

ബുഖാരി ഇമാം റിപ്പോർട്ട് ചെയ്യുന്നു.ജാബിർ റ  പറയുന്നു -

ഹുദബിയയിൽ ജനങ്ങൾ ദാഹിച്ചു അവശരായി.

ജനങ്ങൾ തിരുനബിയുടെ അരികിലേക്ക് ആ വലതുമായി വന്നു പറത്തു .നബിയെ ഞങ്ങൾക്ക് ചെയ്യാനും കുടിക്കാനും വെള്ളമില്ല അങ്ങയുടെ ഈ ചെറിയ പാത്രത്തിലുള്ള അൽപ്പ വെള്ളം അല്ലാതെ .അപ്പോൾ തിരുനബി അവിടുത്തെ കൈ ആ പാത്രത്തിലേക്ക് വെച്ചപ്പോൾ നദി ഒഴുകും പ്രകാരം കൈവിരലിന്റെ ഇടയിലൂടെ വെള്ളം ധാര ധാരയായി ഒഴുകിക്കൊണ്ടിരുന്നു.

അപ്പോൾ ഞങ്ങൾ അതിൽ നിന്നും കുടിക്കുകയും ചെയ്യുകയും ചെയ്തു ഞങ്ങൾ ഒരു ലക്ഷം പേർ ഉണ്ടാക്കുകയായിരുന്നെങ്കിൽ പോലും അത് തികയുമായിരുന്നു '


عن جابر بن عبد الله رضي الله عنهما قال: ( عطش الناس يوم الحديبية والنبي صلى الله عليه وسلم بين يديه ركوة- إناء من جلد-، فتوضأ، فجهش-أسرع- الناس نحوه، فقال: ما لكم؟ قالوا: ليس عندنا ماء نتوضأ ولا نشرب إلا ما بين يديك، فوضع يده في الركوة، فجعل الماء يثور بين أصابعه كأمثال العيون، فشربنا، وتوضأنا، قلت: كم كنتم؟ قال: لو كنا مائة ألف لكفانا، كنا خمس عشرة مائة ) متفق عليه، واللفظ للبخاري


ഇവിടെ തിരുനബിയുടെ അരികിൽ അവർ അവലാതി പറഞ്ഞു വന്നപ്പോൾ അവിടത്തെ കൈ വെള്ളപാത്രത്തിൽ വെക്കുകയും മുഅജിസത്ത് മുഖേന വെള്ളം നൽകുകയും സഹായിക്കുകയും ചെയ്യുന്നു. ഇത് അവിടുന്ന് ഉദ്ദേശിച്ചപ്പോൾ തന്നെയാണ് നടക്കുന്നത് പ്രവാചകന്മാർ ഉദ്ദേശിക്കുമ്പോൾ മുഅജിസത്ത് കൊണ്ട് സഹായിക്കാൻ കഴിയും എന്നതിന് ഏറ്റവും വലിയ തെളിവാണിത്


സലമത്ത് റ ക്ക് കാലിന്ന് വെട്ടേറ്റപ്പോൾ നബിയിലേക്ക്

പരാതി പറയുകയും അവിടെ നിന്ന് മൂന്ന് ഊത്ത് ഊതലോട് കൂടെ രോഗം മാറുകയും ചെയ്തു.

عن يزيد بن أبي عبيد قال: "رأيت أثر ضربة في ساق (ابن الأكوع) فقلت: يا أبا مسلم ما هذه الضربة؟ فقال: هذه ضربة أصابتها يوم خيبر، فقال الناس: أصيب سلمة، فأتيت النبي ﷺ، فنفث فيه ثلاث نفثات، فما اشتكيت حتى الساعة" (٣)


ഇവിടെ സലമ റ യുടെകാലിന് വെട്ടേറ്റ് എപ്പോൾ തിരുനബിയോട് പരാതി പറയുകയും ഉടനെ അവിടുന്ന് മൂന്ന് ഊത്ത് ഊതുകയും കാല് സുഖപ്പെടുത്തുകയും ചെയ്യുന്നു.ഇത് അവിടത്തെ മുഅജിസത്താണ് .ആവശ്യസമയത്ത് തിരുനബി ഉദ്ദേശിച്ചപ്പോൾ തന്നെയാണ് ഈസത്തെ ഉണ്ടായത്.ഇനിയും മഹാന്മാർ ഉദ്ദേശിക്കുമ്പോൾ മുഅജ്ജിസത്ത് ഉണ്ടാവുകയില്ല എന്ന് പറയുന്ന വഹാബികൾ

മനസ്സുകൊണ്ട് ഒന്ന് ചിന്തിച്ചെങ്കിൽ എത്ര നന്നായിരുന്നു.


ഇതുപോലെ ധാരാളം സംഭവങ്ങൾ സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും കാണാം തിരുനബി ഉദ്ദേശിക്കുമ്പോൾ തന്നെയായിരുന്നു ധാരാളം സംഭവിച്ചത്

ജുറൈജ് റ ന്റെ കറാമത്ത് വിവരിച്ചുകൊണ്ട്

ഹാഫിളുദ്ധുൻയാ ഇമാം ഇബ്നു ഹജർ അസ്ഖലാനി റ 

فيه إثبات كرامات الأولياء ووقوع الكرامات لهم باختيار هم وطلبهم فتح الباري 6/374


ബുഖാരി റ റിപ്പോർട്ട് ചെയ്തജുറൈജ് റ യുടെ ചരിത്രത്തിൽ ന്നിന്ന് മഹാത്മാക്കളുടെ കറാമത്ത്  അവരുടെ ഇഖ്തിയാർ കൊണ്ടും ' (ഉദ്ധേശിച്ചാൽ ആഗ്രഹിച്ചാൽ ) സംഭവിക്കുമെന്ന് ലഭിക്കുന്നതാണ് (ഫത്ഹ്ൽ ബാരി 6/374)

ഹാഫിളുദ്ധുൻ ഇമാം ഇബ്നു അസ്ഖലാനി റ 

സുന്നത്ത് ജമാഅത്തിന് വിരുദ്ധം പറഞ്ഞതാണോ?


ഏറ്റവും പ്രശസ്ത ഉസൂലിന്റെ ഗ്രന്തമായ ജംഉൽ ജവാമിഉ വിവരിച്ചു  ബന്നാനി റ പറയുന്നു.

وكرامات الأولياء حق  اي جائزة واقعة جمع الجوامع 

 ഔലിയാക്കളുടെ കറാമത്തുകൾ സത്യമാണ് 

باختيار هم وطلبهم قاله شيخ الإسلام 

حاشية البناني علي جمع الجوامع

2/420

മഹാത്മാക്കളുടെ കറാമത്ത്  അവരുടെ ഇഖ്തിയാർ കൊണ്ടും ' (ഉദ്ധേശിച്ചാൽ ആഗ്രഹിച്ചാൽ  ) സംഭവിക്കുന്നതാണ് ( ഹാശിയത്തുൽ ബന്നാനി അലാ ജംഉൽ ജവാമി ഇ 2 / 420


ഇനി തിരുനബിയുടെയോഏതെങ്കിലും മഹാത്മാക്കളുടെയോ  ജീവിതത്തിൽ പ്രയാസഘട്ടങ്ങളിലോ മറ്റൊ മുഅജിസത്ത് കറാമത്ത് കാണിച്ചിട്ടില്ല എന്ന് വന്നാൽ അവരുടെ ഉദ്ദേശപ്രകാരം മുഅജിസത്ത് കറാമത്ത്

 കാണിക്കാൻ കഴിയില്ല എന്ന് അതിന് അർത്ഥമില്ല. അത്തരം ഘട്ടങ്ങളിലും

മുഅജിസത്ത് കറാമത്ത്

 കാണിക്കാതിരിക്കാൻ ആയിരിക്കും അല്ലാഹുവിൻറെ കല്പനയും തീരുമാനവും ക്ഷമിക്കാനും സഹിക്കാനും ഉള്ള പരിശീലനവും പ്രതിഫലവും അല്ലാഹു നൽകാൻ ഉദ്ദേശിച്ചത് കൊണ്ടുമാണ് അല്ലാതെ അവിടുന്ന് മുഅജിസത്ത്  കറാമത്തുകളും ഉദ്ദേശപ്രകാരം ചെയ്യാൻ സധിക്കാത്തത് കൊണ്ടല്ല  അത് ചെയ്യാനുള്ള കഴിവ് അല്ലാഹുവിനെ നൽകാൻ കഴിയാത്തത് കൊണ്ടുമല്ല ഇത് വേർതിരിച്ചു മനസ്സിലാക്കണമെങ്കിൽ അല്പം ബുദ്ധി വേണം എന്ന് മാത്രം

അതാണ ഒഹാബിസിന് ഇല്ലാത്തതും


  Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


 

ഇസ്തിഗാസ ഏതാണ് ഉത്തമം

 


ഇസ്തിഗാസ

ഏതാണ് ഉത്തമം



മഹാന്മാരുടെ മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ സഹായം തേടലും അവരെക്കൊണ്ട് തവസ്സുലാക്കലും ശിർക്കാണെന്ന് പറയുന്ന വഹാബി പുരോഹിതന്മാർ

ചെറുക്കാണെന്ന് തന്നെ എന്താണ് തെളിവ് എന്ന് ചോദിച്ചാൽ ഉത്തരം മുട്ടുകയാണ്.

അവസാനം ഒഹാബി ചോദിക്കുകയാണ് മഹാന്മാരോട് സഹായം തേടലാണോ ഉത്തമം അല്ലാഹുവിനോട് തേടലാണോ ഉത്തമം

ഉത്തമം തീരുമാനിക്കുന്നതിന്ന് മുമ്പ് ശിർക്കാണന്ന് തെളിയിക്കു എന്ന് പറഞ്ഞാൽ മൗലവിമാർക്ക് ഉത്തരമില്ല.

സ്വഹാബത്ത് വെള്ളമില്ലാതെ പ്രയാസപെട്ട സമയത്ത് തിരുനബിയുടെ അരികിൽ വന്നു തേടിയത് സ്വഹീഹുൽ ബുഖാരിയിൽ കാണാം അപ്പോൾ തിരുനബി അവിടെത്തെ മുഅജിസത്ത് കൊണ്ട് കൈവിരലിന്റെ ഇടയിലൂടെ വെള്ളം ഒഴുക്കിക്കൊണ്ട് ആയിരക്കണക്കിന് സ്വഹാബികൾക്ക് കുടിപ്പിക്കുകയും കുളിക്കുകയും ചെയ്തു

അല്ലാഹുവിനോട് തേടുകയാണ് ഉത്തമം നബിയോട് തേടുന്നതാണ് ഉത്തമം എന്ന് ചോദിച്ചാൽ എന്താണ് വഹാബിക്കുള്ള മറുപടി അത് തന്നെയാണ് ഞങ്ങൾക്കുമുള്ള മറുപടി



സലമത്ത് റ ക്ക് കാലിന്ന് വെട്ടേറ്റപ്പോൾ നബിയിലേക്ക്

പരാതി പറയുകയും അവിടെ നിന്ന് മൂന്ന് ഊത്ത് ഊതലോട് കൂടെ രോഗം മാറുകയും ചെയ്തു.

يزيد بن أبي عبيد قال: "رأيت أثر ضربة في ساق (ابن الأكوع) فقلت: يا أبا مسلم ما هذه الضربة؟ فقال: هذه ضربة أصابتها يوم خيبر، فقال الناس: أصيب سلمة، فأتيت النبي ﷺ، فنفث فيه ثلاث نفثات، فما اشتكيت حتى الساعة" (٣)


ഇവിടെ അല്ലാഹുവിനോട് തേടുകയാണോ ഉത്തമം നബിയോട് തേടുന്നതാണോ ഉത്തമം എന്ന് ചോദിച്ചാൽ എന്താണ് വഹാബിക്കുള്ള മറുപടി അത് തന്നെയാണ് ഞങ്ങൾക്കുള്ള മറുപടി


പക്ഷേ ഇത് ശിർക്കാണെന്ന് തെളിയിക്കാൻ ഒരു മൗലവിക്കും സാധ്യമല്ല


അസ്ലം പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh



കറാമത്ത് കൊണ്ട് അസുഖം സുഖപ്പെടുത്തുമെങ്കിൽ പല ഔലിയാക്കളും സ്വന്തം അസുഖം വന്നപ്പോൾ എന്തുകൊണ്ട് ആ കറാമത്ത് കൊണ്ട് രോഗം ശിഫ ആക്കിയില്ല ?

 



വഹാബിയുടെ ചോദ്യം

ഔലിയാക്കൾ കറാമത്ത് കൊണ്ട് അസുഖം സുഖപ്പെടുത്തുമെങ്കിൽ പല ഔലിയാക്കളും സ്വന്തം അസുഖം വന്നപ്പോൾ എന്തുകൊണ്ട് ആ കറാമത്ത് കൊണ്ട് രോഗം ശിഫ ആക്കിയില്ല ?


മറുപടി


മുത്ത് നബി തങ്ങൾ ധാരാളം അസുഖങ്ങൾ  മുഅജിസത്ത് കൊണ്ട് -ഊതിക്കൊണ്ടും തടവിക്കൊണ്ടും -സുഖപ്പെടുത്തി എന്നാൽ മുത്ത് നബിക്ക് അസുഖം വന്നപ്പോൾ എന്തുകൊണ്ട് ഊതിയും തടവിയും സുഖപ്പെടുത്തിയില്ല 


മതനിഷേധിയുടെ ചോദ്യമാണ് വഹാബികൾക്ക് ഉത്തരം ഉണ്ടോ ?

ഇതിന് എന്താണ് മറുപടി പറയുക അത് തന്നെയാണ് മേൽ ചോദ്യത്തിനും ഉത്തരം


ഇനി വഹാബിക്ക് മുങ്ങാം


അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh




അദൃശ്യം അറിയൽ നാളെ മരണപ്പെടും എന്ന് വിവരം മുൻകൂട്ടി അറിയുമോ ?

 അദൃശ്യം അറിയൽ

നാളെ മരണപ്പെടും എന്ന് വിവരം മുൻകൂട്ടി അറിയുമോ ?

മരണം പ്രവചിക്കുന്ന കറാമത്ത് ശിർക്കാണോ ?

ജാബിർ എന്നിവരുടെ പിതാവ് നാളെ മരണപ്പെടും എന്ന് പ്രവചിക്കുന്നു.



عَنْ جَابِرٍ رَضِيَ اللَّهُ عَنْهُ قَالَ : لَمَّا حَضَرَ أَحَدٌ دَعَانِي أَبِي مِنَ اللَّيْلِ فَقَالَ : مَا أَرَانِي إِلَّا مَقْتُولاً فِي أَوَّلِ مَن يَقْتَلُ مِنْ أَصْحَابِ النبي ﷺ وَإِنِّي لَا أَتْرُكُ بَعْدِي أَعَزُّ عَلَيَّ مِنْكَ غَيْرَ نَفْسِ رَسُولِ اللَّهِ ، فَإِنْ عَلَيَّ دَيْنَا فَاقْضِ، وَاسْتَوْصِ بِأَخَوَاتِكَ خَيْرًا، فَأَصْبَحْنَا، فَكَانَ أَوَّلَ


قتيل.. (صحيح البخاري: ١٢٦٤)


ജാബിറി(റ)ൽ നിന്നു നിവേദനം: ഉഹുദ് യുദ്ധം ആസന്നമായപ്പോൾ രാത്രി പിതാവ് എന്നെ വിളിച്ച് ഇപ്രകാരം പറഞ്ഞു: നബി (സ്വ)യുടെ അസ്വ്ഹാബിൽ നിന്ന് ആദ്യം കൊല്ലപ്പെടുന്നവൻ ഞാനായിരിക്കും. നബി (കഴിഞ്ഞാൽ എനിക്കേറ്റം പ്രിയപ്പെട്ട വൻ നീയാണ്. എനിക്ക് കുറച്ചു കടമുണ്ട്. അത് നീവീട്ടണം. നിൻ്റെ സഹോദരിമാരോ ട് നന്മ ഉപദേശിക്കുകയും വേണം. നേരം പുലർന്ന് യുദ്ധമാരംഭിച്ചപ്പോൾ ആദ്യം വധിക്കപ്പെട്ടത് പിതാവായിരുന്നു...(ബു 1264)


നാളെ ഞാൻ മരണപ്പെടുമെന്ന് വിവരം സി എം വലിയ്യുല്ലഹി പ്രവചിച്ചതായി കാന്തപുരം ഉസ്താദിൻറെ വിശ്വാസപൂർവ്വം എന്ന പുസ്തകത്തിൽ പറഞ്ഞതിനെ വിമർശിച്ചവർ

ജാബിർ റ ന്റെ  പിതാവിൻറെ പ്രവചനം

 സഹാബികളിൽ ഈ യുദ്ധത്തിൽ ആദ്യമായി കൊലചെയ്യപ്പെടുന്നവൻ ഞാനായിരിക്കും എന്നാണ്  ഇത് ശിർക്ക് ആണോ എന്ന് വ്യക്തമാക്കുക ഒഹാബീ

അസ്ലം പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh



അദൃശ്യം അറിയൽവയറ്റിലെ കുട്ടി ആണോ പെണ്ണോ എന്ന് പ്രവചിക്കുന്നു . അബൂബകർ കറാമത്ത്

 അദൃശ്യം അറിയൽ


ഔലിയാക്കൾ അദൃശ്യം അറിയുന്നു.

വയറ്റിലെ   കുട്ടി ആണോ പെണ്ണോ എന്ന് പ്രവചിക്കുന്നു .

ഇത് ശിർക്കാണോ   മൗലവിമാരെ വഹാബി പുരോഹിത മൗലവിമാരെ


عَنْ عَائِشَةَ زوج النبي ﷺ أَنَّهَا قَالَتْ إِنْ أَبَا بَكْرِ الصِّدِّيقَ كَانَ فـ نَحْلَهَا جَادٌ عِشْرِينَ وَسُقًا مِنْ مَالِهِ بِالْغَابَةِ، فَلَمَّا حضرته الوفاة 

قَالَ: وَاللَّهِ يَا بَنِيَّةُ مَا مِنَ النَّاسِ أَحد أحب إلي على بعدي منك، ولا -

أعز على فقرا بعدي منك، وَإِنِّي كُنتُ تحلتك جاد عشرين وسقا . فلو كنت جددتيه واحترتِيهِ كَانَ لَكَ، وَإِنَّمَا هُوَ الْيَوْمَ مَالَ وَارِثِ، وَإِنَّمَا هُمَا أَخَوَاكَ وَأَخْتَاكَ، فَاقْتَسمُوهُ عَلَى كتاب الله، قَالَتْ 

عَائِشَةُ: فَقُلْتُ يَا أَبَتِ وَاللَّهِ لَوْ كَانَ كَذَا وَكَذَا لَتَرَكْتُهُ، إِنَّمَا هِي 3 أَسْمَاءُ، فَمَنِ الْأُخْرَى فَقَالَ أَبُو بَكْرِ : ذُو بَطْنِ بنتِ خَارِجَةَ، أَرَاهَا .

جارية (موطأ ابن مالك : ١٢٤٢)


നബി(صلى الله عليه وسلم)യുടെ പ്രിയപത്നി ആഇഷ(റ)

യിൽ നിന്നു നിവേദനം: 'ഗാബത്ത്' എന്ന

സ്ഥലത്തുള്ള കാരക്കതോട്ടത്തിൽ നിന്ന്

20 വസ്ഖ് കാരക്ക സ്വിദ്ദീഖ്(റ) മഹതിക്ക്

വെറുതെ നൽകിയിരുന്നു. സ്വിദ്ദീഖി(റ)നു

 മരണം ആസന്നമായപ്പോൾ ആഇഷ(റ)യെ

വിളിച്ച് അവിടുന്ന് ഇപ്രകാരം പറഞ്ഞു:

“കുഞ്ഞി മോളേ! എൻ്റെ കാലശേഷം നീ

ഐ ശ്വര്യമുള്ളവളാകുന്നത് എനിക്ക് കൂടുതൽ പ്രിയമുള്ളകാര്യവും നീ ദരിദ്രയാകുന്നത് എനിക്കേറ്റം വിഷമമുള്ള കാര്യവു

മാണ്. 20 വസ്ഖ് കാരക്ക നിനക്കു ഞാൻ

വെറുതെ തന്നിരുന്നു. അത് നീ എടുത്തിട്ടുണ്ടെങ്കിൽ അത് നിനക്കുള്ളതാണ്. നിശ്ചയം ഇന്ന് ആസ്വത്ത് അനന്തരാവകാശികൾക്കുള്ളതാണ്. നിൻ്റെ രണ്ടുസഹോ ദരന്മാരും രണ്ടുസഹോദരിമാരുമാണ് അവകാശികൾ. അതിനാൽ അല്ലാഹുവിൻ്റെ

ഗ്രന്ഥം നിർദേശിക്കും പ്രകാരം ആസ്വത്ത്

നിങ്ങൾ ഭാഗിച്ചെടുക്കുക”. ആഇഷ(റ) പറ

യുന്നു: 'അപ്പോൾ ഞാൻ ചോദിച്ചു. അല്ലയോ പിതാവേ! എൻ്റെ ഒരു സഹോദരി

അസ്‌മാആണ്. മറ്റവൾ ആരാണ്?'. അ

പ്പോൾ സ്വിദ്ദീഖ്(റ) പ്രതിവചിച്ചു: "ഖാരി

ജയുടെ പുത്രിയുടെ വയറ്റിലുള്ള കുട്ടിയാ

ണവൾ. ആകുട്ടിയെ പെണ്ണായാണ് ഞാൻ

കാണുന്നത്”. (മുവത്വഅ്: 1242)


അസ്ലം പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh



Friday, June 28, 2024

പ്രവാചകന്മാർ തെറ്റു ചെയ്യുന്നവർ

 


പ്രവാചകന്മാർ തെറ്റു ചെയ്യുന്നവർ


പ്രവാചകന്മാർ തെറ്റ് ചെയ്‌തവരാണ് എന്നതിനു മൗലവി മാർ പഠിപ്പിക്കുന്നത് കാണുക: "ആദി പിതാവായ ആദം (അ)ന് തെറ്റുപറ്റിയത് അല്ലാഹു നമുക്ക് വിശദീകരിച്ചു തന്നത് മനു ഷ്യരിലാർക്കും തെറ്റു സംഭവിക്കുമെന്നും തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്ന പിശാചിനെ സൂക്ഷിക്കണമെന്നും ഉണർത്താ നാണ്." (വിചിന്തനം 2008 ജൂലൈ 4, പേജ് 9) "ആദം നബി യിൽ നിന്ന് അനുസരണക്കേട് ഉണ്ടായി" (അൽ മനാർ 2010


“നബി(സ)യുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലും പിഴ വുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കു കയുണ്ടായി. വന്നുപോയ വീഴ്‌ചകൾ പൊറുത്തുകൊടുക്കു കയും ചെയ്തു. ഭാര്യമാരെ തൃപ്‌തിപ്പെടുത്താൻ തേൻ കുടി ക്കില്ലെന്ന് പ്രവാചകൻ പറഞ്ഞു. ഇത് അല്ലാഹു ഹലാലാക്കി യതിനെ ഹറാമാക്കുകയാണ്." (അൽ മനാർ 2010 ജൂലൈ, പേജ് 39) ശബാബ് വാരിക എഴുതുന്നു: "പ്രവാചകൻ്റെ തീരുമാന

ങ്ങളിലും പ്രവർത്തനങ്ങളിലും വന്ന ചില വീഴ്ചകളെ ഖുർആൻ തിരുത്തുന്നുണ്ട്. .” (ശ ബാബ് വാരിക 2009 മെയ് 1, പേജ് 22)



നബി (സ) പാപസുരക്ഷിതൻ


സുന്നികൾക്കിടയിൽ പിടിച്ചുനിൽക്കാൻ വേണ്ടി ചില ഘട്ട ങ്ങളിൽ ഇങ്ങനെയും എഴുതും: "നബി(സ) പാപസുരക്ഷിത നാണ്. ഇത് ഖുർആൻ കൊണ്ട് സംശയരഹിതമായി വ്യക്ത മായ കാര്യമാണ്. (വഹാബികളും മുജാഹിദുകളും, പേജ് 42, കെ.എൻ.എം.)


ചോദ്യം: പൂർണമായും നന്മയിലൂടെ ജീവിച്ച് തിന്മ വെടി ഞ്ഞ് മാതൃക കാണിക്കാൻ കഴിയാത്ത ഒരു വിഭാഗത്തെ യാണോ അല്ലാഹു മാതൃകാ പുരുഷരായി നിയോഗിച്ചത്? അമ്പിയാക്കൾക്ക് പോലും ജീവിതത്തിൽ കൊണ്ടുവരാൻ കഴിയാത്ത നിയമസംഹിതയാണോ ഇസ്‌ലാമിനുള്ളത്?



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


പ്രവാചകന്മാർ അസാധാരണക്കാർ

 https://islamicglobalvoice.blogspot.in/?m=0


പ്രവാചകന്മാർ അസാധാരണക്കാർ


മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ട മാതൃകാപുരുഷരായ അമ്പിയാക്കൾ മനുഷ്യരാണ്. ജിന്നോ മലക്കോ അല്ല. പക്ഷേ, സാധാരണ മനുഷ്യൻ്റെ അറിവോ കഴിവോ അല്ല അവർക്കു ള്ളത്. മലക്കുകളെ കാണാനും കേൾക്കാനുമുള്ള പ്രകൃതിയല്ലല്ലോ മനുഷ്യന്. എന്നാൽ അവരെ കാണാനും കേൾക്കാനും സംവദിക്കാനും പ്രവാചകന്മാർക്ക് അല്ലാഹു കഴിവു നൽകിയിട്ടുണ്ട്. അവരുടെ ജനനം മുതൽ അസാധാ രണത്വം നമുക്ക് ദർശിക്കാൻ കഴിയും. അമ്പിയാക്കളുടെ ചരിത്രം പഠിക്കാത്തവരാണ് അവർ നമ്മെപ്പോലെ സാധാരണ മനുഷ്യരാണ് എന്ന് വാദിക്കുന്നത്. അമ്പിയാക്കൾ നമ്മെപ്പോ ലെ സാധാരണ മനുഷ്യർ മാത്രമാണെന്ന് പറയുമ്പോൾ അവർക്ക് മലക്കുകളുമായുള്ള ബന്ധത്തെയും അതുവഴി വഹ്‌യിനെയുമാണ് നിഷേധിക്കുന്നതെന്ന് വിമർശകർ മനസ്സിലാക്കുന്നില്ല.


പ്രവാചകൻ സാധാരണ മനുഷ്യൻ


കെ.എൻ.എം മദ്റസയിൽ പഠിപ്പിച്ചിരുന്ന ഒരു ആദർശമാ യിരുന്നു പ്രവാചകൻ സാധാരണ മനുഷ്യനായിരുന്നു എന്നത്. മൂന്നാം ക്ലാസിലെ ഇസ്‌ലാമിക വിശ്വാസകാര്യങ്ങൾ കാണുക: 


“എല്ലാ പ്രവാചകന്മാരും സാധാരണ മനുഷ്യർ

തന്നെയായിരുന്നു."


നബി(സ) സാധാരണ മനുഷ്യൻ എന്നു പറയുന്നവർ കാഫിർ


“നബി(സ) കേവലം സാധാരണ മനുഷ്യൻ മാത്രമാണ് എന്ന് പറയുന്നവൻ കാഫിറാണ്. നബിയുടെ പ്രത്യേകതകൾ നിഷേധിച്ചവനും കാഫിറാണ്.” (സൽസബീൽ 1993 മാർച്ച്, 2 22)


“നബി(സ) സാധാരണ മനുഷ്യനല്ല. അസാധാരണ മനുഷ്യനാണ്. അസാധാരണത്വം വളരെ വ്യക്തമാണ്.” (സൽസ ബീൽ 1993 മാർച്ച്. പേജ് 21)



നബി(സ) സാധാരണ അറബി ബാലൻ


നബി(സ) നാൽപ്പത് വയസ്സ് വരെ ഒരു സാധാരണ അറബി ബാലനായി വളർന്നുവെന്നാണ് മുജാഹിദ് വിശ്വാസം. നബി( സ)യുടെ മഹത്വത്തെ നിഷേധിക്കലും ഇകഴ്ത്തി കാണിക്ക ലുമാണിത്. ഐ.എസ്.എം കേരള പുറത്തിറക്കിയ 'തൗഹീദി ലേക്ക് സുന്നത്തിലേക്ക്' എന്ന പുസ്‌തകത്തിൽ ഒരു മൗലവി എഴുതുന്നു. “ക്രി. 570 ആഗസ്റ്റ് 29നു ആമിനയുടെയും അബ്ദു ല്ലയുടെയും പുത്രനായി മുഹമ്മദ് ജനിച്ചു. ഒരു സാധാരണ അറബി ബാലനായി അദ്ദേഹം വളർന്നു." (പേജ് 72, 73)


നബി(സ)ക്ക് അസാധാരണ ബാല്യം


നബി(സ) ബാല്യകാലത്തും യുവത്വകാലത്തുമെല്ലാം അസാധാരണക്കാരൻ തന്നെയായിരുന്നു. അൽമനാർ തന്നെ ഒരിക്കൽ ഈ സത്യം തുറന്നെഴുതിയിട്ടുണ്ട്.


“കുട്ടിപ്രായത്തിൽ തന്നെ പ്രവാചകൻ്റെ മനസ്സിൽ പിശാ ചിനിടം നൽകാതെ മനസ്സിനെ ശുദ്ധമാക്കി. അനസ്(റ) നിവേ ദനം: നബി(സ) കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോൾ ജിബ്രീൽ വന്ന് നബിയെ പിടിച്ചു നിലത്തുകിടത്തി നെഞ്ച് പിളർത്തി ഒരു മാംസപിണ്ഡ‌ം പുറത്തേക്കെടുത്തു എന്നിട്ടു പറഞ്ഞു ഇത് പിശാചിന് നിന്നിലുള്ള ഓഹരിയാണ്. പിന്നെ ഒരു തളികയിൽ അത് വെച്ച് സംസം വെള്ളം കൊണ്ട് കഴുകി. പിന്നെ അതിനെ ശരിപ്പെടുത്തി തൽസ്ഥാനത്ത് വെച്ചു. കുട്ടികൾ വളർത്തുമ്മയുടെ അടുത്തേക്ക് ഓടി അവർ പറഞ്ഞു: മുഹമ്മദ് കൊല്ലപ്പെട്ടു. അവർ വന്ന് നബിയെ എടുത്തപ്പോൾ പ്രവാചകൻ വിവർണമായ സ്ഥിതിയിലായിരുന്നു. അനസ്(റ) പറയുകയാണ്: നബി(സ)യുടെ മാറിടത്തിൽ തുന്നിയതിന്റെ അടയാളം കണ്ടിരുന്നു. (മുസ്‌ലിം) മിഅ്റാജിന്റെ സംഭവ ത്തിലും ഇതുപോലെ നബി(സ)യുടെ നെഞ്ച് കീറി സംസം വെള്ളം കൊണ്ട് കഴുകിയ സംഭവം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്.” (അൽമനാർ 2009 ഡിസംബർ, പേജ് 28)



*വൈരുദ്ധ്യമേ നിന്റേ പേരോ ഒഹാബീസം*


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Tuesday, June 25, 2024

മദ്ഹബ് സ്വീകരിക്കൽ ഇജ്തിഹാദ് - തഖ്ലീദ*

 *മദ്ഹബ് സ്വീകരിക്കൽ ഇജ്തിഹാദ് - തഖ്ലീദ*


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 


بسم الله الرحمن الرحيم

الحمدلله

صلى الله علي محمد صلي الله عليه وسلم 

ചോദ്യം


ഖുർആനും സുന്നത്തുമുണ്ടായിരിക്കെ മദ്ഹബ് സ്വീകരിക്കുന്നതന്തിന്?

ഇജ്‌തിഹാദിന്റെ ആവശ്യകത എന്ത് ?


മറുപടി


ഖുർആനിലും സുന്നത്തിലും വെക്തമായി പറയാത്ത കാര്യങ്ങൾ ഗവേഷണത്തിന് അർഹതയുള്ള മുജ്തഹിദുകളായ പണ്ഡിതന്മാർ ഗവേഷണം ചെയ്ത അഭിപ്രായത്തെ ഗവേഷണത്തിന് കഴിവില്ലാത്തവർ - മുജ്തഹിദ ല്ലാത്തവർ - സ്വീകരിക്കുന്നതിനാണ് മദ്ഹബ് സ്വീകരിക്കുക എന്ന് പറയുന്നത്.


ഖുർആനും സുന്നത്തും വെളിച്ചം നൽകാത്ത ഒരു കാര്യവു മില്ല. മനുഷ്യൻ്റെ ഐഹികവും പാരത്രികവുമായ അഭ്യുദയത്തിനു ആവശ്യമുള്ള സകല വിധിവിലക്കുകളും ഖുർആനിലും സുന്നത്തി ലുമുണ്ട്. എന്നാൽ പല കാര്യങ്ങളും സ്‌പഷ്ടമായിട്ടാണ് പറഞ്ഞിട്ടു ള്ളതെങ്കിൽ മറ്റു പല കാര്യങ്ങളും അസ്‌പഷ്ടമായിട്ടാണ് പറഞ്ഞിട്ടു ള്ളത്. ഈ അവ്യക്ത കാര്യങ്ങൾ ബുദ്ധിയും വിവരവുമുള്ളവർക്ക് ഗ വേഷണം ചെയ്തു കണ്ടുപിടിക്കാവുന്ന രീതിയിലാണ് വെച്ചിട്ടുള്ളത്. ഇത്തരം ഗവേഷണ പരമായ കാര്യങ്ങളെ യോഗ്യത നേടിയ വ്യക്തി കൾ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും കണ്ടുപിടിച്ചെടുക്കു ന്നതിനാണ് ഇജ്‌തിഹാദ് എന്നു പറയുന്നത്. ഇമാം ഗസ്സാലിയുടെ നിർവ്വചനം കാണുക: 'മതപരമായ വിധികളെ കുറിച്ചു, അറിവുതേടു ന്നതിൽ ഒരു മുജ്‌തഹിദ് തൻ്റെ കഴിവു വിനിയോഗിക്കുന്നതിനാണ് ഇജ്‌തിഹാദ് എന്നു പറയുന്നത്'. (മുസ്‌തസ്ഫാ 2:101)


ഇസ്ലാമിൻറെ കർമശാസ്ത്ര വിധികൾക്കുള്ള നാല് പ്രമാണങ്ങൾ ഖുർആനെ സുന്നത്ത് ഇജ്മാഅ്  ഖിയാസ് എന്നിവയാണ്  .


ഇവിടെ ഖിയാസ് അടക്കം പ്രമാണം ആവാൻ കാരണം ഖുർആനും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഖിയാസ് ( തുലനം ) ചെയ്ത് കണ്ടുപിടിക്കൽ ആവശ്യമായതുകൊണ്ടാണ്.

ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഇജ്ജ്തിഹാദ് ചെയ്ത് കണ്ടുപിടിക്കാൻ ആവശ്യമാണ് എന്നതിന്  തെളിവ് താഴെ പറയുന്നു


ഹസ്റത്ത് മുആദുബിൻ ജബലി (റ) നെ യമനിലേക്കു (ഗവർ ണറായി) റസൂൽ തിരുമേനി (സ) നിയോഗിച്ചപ്പോൾ അവിടുന്ന് ചോദിച്ചു. 'വല്ല പ്രശ്നവും മുമ്പിൽ വന്നാൽ താങ്കൾ എങ്ങനെ വിധി ക്കും?' 'ഞാൻ അല്ലാഹുവിൻ്റെ ഗ്രന്ഥം കൊണ്ടു വിധിക്കും' മുആദ് പ റഞ്ഞു. 'അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നീ കണ്ടില്ലെങ്കിൽ?' നബി (സ) ചോദിച്ചു. 'അല്ലാഹുവിൻ്റെ പ്രവാചകന്റെ സുന്നത്തുകൊണ്ട് വിധി ക്കും' അദ്ദേഹം പ്രതിവചിച്ചു. 'പ്രവാചകൻ്റെ സുന്നത്തിലും നീ കണ്ടില്ലെങ്കിലോ?' തിരുമേനി വീണ്ടും ചോദിച്ചു. 'ഞാൻ ഒട്ടും വീഴ്ച വരുത്താതെ എന്റെ്റെ ബുദ്ധി ഉപയോഗിച്ചു ഇജ്‌തിഹാദ് ചെയ്യും'. എന്ന് മുആദ് (റ) മറുപടി നൽകിയപ്പോൾ നബി (സ) അദ്ദേഹത്തിന്റെ മാറിടത്തിൽ തട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു:


الْحَمْدُ لله الذي وفق رسول رسول الله لما يرضى به رسول الله.


"അല്ലാഹുവിന്റെ ദൂതൻ്റെ ദൂതനു, അല്ലാഹുവിന്റെ ദൂതൻ ഇഷ്ട പ്പെടുന്ന കാര്യത്തിനു സഹായം നൽകിയ അല്ലാഹുവിനത്രെ സകല സ്തുതിയും" (തുർമുദി, അബൂദാവൂദ്, ദാരിമി)


ഈ ഹദീസിൽ നിന്നും ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത പല വിഷയങ്ങളും ഗവേഷണം ചെയ്തു കണ്ടുപിടിക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കാം


ഇപ്രകാരം ഇജ്‌തിഹാദ് ചെയ്യൽ അനുവദനീയമാണെന്ന കാ ര്യത്തിൽ പരിഗണനീയ പണ്ഡിതന്മാർക്കിടയിൽ പക്ഷാന്തരമില്ല. ഖു ർആനിലും സുന്നത്തിലും ഖണ്ഡിത പ്രസ്‌താവനയില്ലാത്ത ഏതൊ രു സംഭവത്തിലും ബുദ്ധി ഉപയോഗിച്ചു ഇജ്‌തിഹാദ് നടത്തി വിധി കണ്ടെത്താമെന്നതിൽ സ്വഹാബത്ത് ഏകകണ്ഠ‌മായി ഏകോപിച്ചി രിക്കുന്നുവെന്നത് ഇജ്‌തിഹാദിന് തെളിവാകുന്നു. (മുസ്‌ത്വഫാ 2:57)


അപ്പോൾ മേൽ ഹദീസ് മാത്രമല്ല തെളിവ് ലോക പണ്ഡിതന്മാരുടെ ഇജ്മാഉം തെളിവാണ്


എന്നല്ല ഇവിടെ ഗവേഷണം ചെയ്തു വിധി പറയുന്ന കാര്യങ്ങൾ അവിടെയുള്ള ജനങ്ങൾ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു ഇതിനാണ് തെക്കലീദ് എന്ന് പറയുന്നത്.


ويجب على العامي اتباع المفتى إذ دل الإجماع على أن فرض العوام اتباع ذلك المستصفى (۱۲۳/۲)


“സാധാരണക്കാരനു മുഫ്‌തിയെ പിൻപറ്റൽ നിർബന്ധമാണ്. കാരണം സാധാരണക്കാക്കു അയാളെ പിൻപറ്റൽ നിർബന്ധമാണെ ന്ന് പണ്ഡിതന്മാരുടെ ഏകകണ്‌ഠമായ അഭിപ്രായം (ഇജ്‌മാഅ്) വ്യ ക്തമാക്കിയിരിക്കുന്നു. (മുസ്‌തസ്‌ഫാ 2:123)

അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

അല്ലാഹുവിന് കൈ എന്ന അവയവമില്ല*

 *അല്ലാഹുവിന് കൈ എന്ന അവയവമില്ല*


بسم الله الرحمن الرحيم

Aslam Kamil Saquafi parappanangadi


ഖിയാമത്ത് നാളിൽ അല്ലാഹു ഭൂമിയെ ഖബ്ള് ചെയ്യും

 ആകാശങ്ങൾ

 അവന്റെ യമീനിലാവും

എന്ന ബാഹ്യാർത്ഥം മുള്ള സ്വഹീഹു ബുഖാരിയിലെ ഹദീസും 

وكلتا يديه يمين

എന്ന ഹദീസും

വിവരിച്ചു ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ പറയുന്നു -

ഇമാം ബൈഹഖി റ 

പറയുന്നു,


ചിന്തകരായ പണ്ഡിതന്മാർ പറയുന്നത്.

ഇവിടെ യദ് എന്നാൽ ( കൈ എന്ന )അവയവം അല്ലാത്ത സിഫത്താണ് .

ഖുർആനിലും ഹദീസിലും യദ് എന്ന് വന്ന എല്ലാ സ്ഥലത്തും

അവിടെ പറയപ്പെടുന്ന ചുരുട്ടുക പിടിക്കുക നൽകുക തുടങ്ങിയ  പ്രവർത്തിയുമായി ആ സിഫത്ത് തൊടൽ കൂടാതെ ബന്ധിക്കലാണ് മുറാദ് .ഇങ്ങനെ മനസ്സിലാക്കിയാൽ ഒരിക്കലും തന്നെ സാദൃശ്യപ്പെടുത്തൽ ഇല്ല .മറ്റു ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത് അല്ലാഹുവിനോട് യോജിച്ച ക്രമത്തിൽ വ്യാഖ്യാനിക്കലാണ്.

ഫത്ഹുൽ ബാരി 13/407


عن رسول الله صلى الله عليه وسلم أنه قال إن الله يقبض يوم القيامة الأرض وتكون السموات بيمينه ثم يقول أنا الملك

 ، قال البيهقي : تفرد بذكر الشمال فيه عمر بن حمزة ، وقد رواه عن ابن عمر أيضا نافع وعبيد الله بن مقسم بدونها ، ورواه أبو هريرة وغيره عن النبي صلى الله عليه وسلم كذلك ، وثبت عند مسلم من حديث عبد الله بن عمرو رفعه المقسطون يوم القيامة على منابر من نور عن يمين الرحمن ، وكلتا يديه يمين وكذا في حديث أبي هريرة قال آدم اخترت يمين ربي ، وكلتا يدي ربي يمين وساق من طريق أبي يحيى القتات بقاف ومثناة ثقيلة وبعد الألف مثناة أيضا عن مجاهد في تفسير قوله تعالى والسماوات مطويات بيمينه قال " وكلتا يديه يمين " وفي حديث ابن عباس رفعه أول ما خلق الله القلم فأخذه بيمينه وكلتا يديه يمين وقال القرطبي في المفهم : كذا جاءت هذه الرواية بإطلاق لفظ الشمال على يد الله تعالى على المقابلة المتعارفة وفي حقنا وفي أكثر الروايات وقع التحرز عن إطلاقها على الله حتى قال وكلتا يديه يمين لئلا يتوهم نقص في صفته سبحانه وتعالى ؛ لأن الشمال في حقنا أضعف من اليمين 

، قال البيهقي ذهب بعض أهل النظر إلى أن اليد صفة ليست جارحة ، وكل موضع جاء ذكرها في الكتاب أو السنة الصحيحة فالمراد تعلقها بالكائن المذكور معها كالطي والأخذ والقبض والبسط والقبول والشح والإنفاق وغير ذلك تعلق الصفة بمقتضاها من غير مماسة ، وليس في ذلك تشبيه بحال ، وذهب آخرون إلى تأويل ذلك بما يليق به انتهى . وسيأتي كلام الخطابي في ذلك في باب قوله تعالى تعرج الملائكة والروح إليه

فتح الباري13/407

.........

لما خلقت بيدي 


മേൽ ആയത്ത് വിവരിച്ച്  ഫത്ഹുൽ ബാരി പറയുന്നു.

ഇമാം ഇബ്നു ബത്താൽ പറഞ്ഞു.

ഈ ആയത്തിൽ അല്ലാഹുവിന് യദൈനി ഉണ്ട് എന്ന് അറിയിക്കുന്നു.അത് അല്ലാഹുവിന്റെ  സിഫത്തുകളിൽ പെട്ട രണ്ട് സിഫത്തുകൾ ആണ് .അവ രണ്ടും അവയവം അല്ല .

മുശബ്ബിഹത്ത് (അല്ലാഹുവിനെ സാദൃശ്യമാക്കുന്നവർ) ഇതിനു വിരുദ്ധമായി.

അവർ അവയവം സ്ഥിരപ്പെടുത്തുന്നു .

ജഹമിയതും ഇതിന് വിരുദ്ധമാണ്.

ഫത്ഹുൽ ബാരി 405


[ ص: 404 ] [ ص: 405 ] قوله : باب قول الله تعالى لما خلقت بيدي ) قال ابن بطال : في هذه الآية إثبات يدين لله ، وهما صفتان من صفات ذاته وليستا بجارحتين خلافا للمشبهة من المثبتة ، وللجهمية من المعطلة فتح الباري




അല്ലാഹുവിന്ന് കണ്ണ് ഉണ്ട് എന്നതിന്ന് വഹാബികൾ കൊണ്ട് വരുന്ന   

تجري بأعيننا 

ആയത്ത് വിവരിച്ചു ഫത്ഹുൽ ബാരി പറയുന്നു.


നമ്മുടെ അറിവ് കൊണ്ട് കപ്പൻ സഞ്ചരിക്കും എന്നാണ്

ഫത്ഹുൽ ബാരി

 : وقوله تعالى تجري بأعيننا ) أي بعلمنا وذكر ف

ഫത്ഹുൽ ബാരി തുടരുന്നു.

ഐന് എന്നാൽ ഒരു അവയവമാണ്.

എന്നാൽ ഒരു വസ്തുവിന് സംരക്ഷിക്കുന്നവനെ പറ്റി അവന് ഐന് ഉണ്ട് എന്ന് പറയും

ഇന്നയാൾ എൻറെ രണ്ട് അയിനലാണ് എന്ന് പറഞ്ഞാൽ ഞാൻ അവനെ സംരക്ഷിക്കുന്നു എന്നാണ് അർത്ഥം


നമ്മുടെ അഅയുനിൽ നീ കപ്പൽ നിർമ്മിക്കുക എന്ന് പറഞ്ഞതിന്റെ അർത്ഥം ഞാൻ നിന്നെ സംരക്ഷിക്കുകയും കാണുകയും ചെയ്യുന്നുണ്ട് എന്നാണ്.

നമ്മുടെ അഅയുനിൽ അത് സഞ്ചരിക്കുന്നു എന്ന് പറഞ്ഞതിന്റെ അർത്ഥവും

ولتصنع على عيني

എന്നതിന്റെ അർത്ഥവും എൻറെ സംരക്ഷണത്തിൽ നിർമിക്കപ്പെടും എന്നാണ്.


ഇമാം റാഗിബ് പറയുന്നു.


ഐന് എന്ന്  ധാരാളം അർത്ഥങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.

 قال الراغب : العين الجارحة ، ويقال للحافظ للشيء المراعي له : عين ، ومنه فلان بعيني أي أحفظه ، ومنه قوله تعالى واصنع الفلك بأعيننا أي نحن نراك ونحفظك ، ومثله تجري بأعيننا وقوله ولتصنع على عيني أي بحفظي ، قال : وتستعار العين لمعان أخرى كثيرة ،



ഇമാം ഇബ് ബത്താൽ പറയുന്നു അല്ലാഹുവിന് ജിസ്മ ഉണ്ട് എന്ന് പറയുന്നവർ ഈ  ഈ ഹദീസ് കൊണ്ട് തെളിവ് പിടിച്ചിരിക്കുന്നു.തിരുനബി തൻറെ കണ്ണിലേക്ക് ആംഗ്യം കാണിച്ചതിൽ നമ്മുടെ കണ്ണുപോലെ അല്ലാഹുവിനും കണ്ണുണ്ട് എന്ന് തെളിവാണ് എന്ന് അവർ പറയുന്നു.

എന്നാൽ അതിൻറെ മറുപടി ഇങ്ങനെയാണ്.

അല്ലാഹുവിനെ ജിസ്മാ എന്നത് സംഭവിക്കാൻ പറ്റാത്തതാണ് .

കാരണം ജിസ്മ് പുതുതായതാണ് അല്ലാഹു അനാധ്യനാണ്

അപ്പോൾ ഹദീസിന്റെ ഉദ്ദേശം അല്ലാഹുവിന് ന്യൂന്നതയില്ല എന്ന് അറിയിക്കലാണ്.

 وقال ابن بطال احتجت المجسمة بهذا الحديث ، وقالوا في قوله " وأشار بيده إلى عينه " دلالة على أن عينه كسائر الأعين ، وتعقب باستحالة الجسمية عليه ؛ لأن الجسم حادث وهو قديم ، فدل على أن المراد نفي النقص عنه انتهى . وقد تقدم شيء من هذا في باب قوله تعالى وكان الله سميعا بصيرا 

ഇമാം ബൈഹഖി പറയുന്നു പണ്ഡിതന്മാർ  ഒരു വിഭാഗം പറയുന്നത് 


ഐൻ എന്നത് അല്ലാഹുവിൻറെ ദാത്തിന്റെ സിഫത്താണ് .

ചില പണ്ഡിതന്മാർ ഐനിന് കാണൽ എന്നാണ് ഉദ്ദേശം എന്ന് പറയുന്നു.

അപ്പോൾ ആയത്തിന്റെ അർത്ഥം എൻറെ മേൽനോട്ടത്തിൽ അതിനെ നിർമ്മിക്കാൻ എന്നാകും.

فإنك بأعيننا 

എന്നതിൻറെ അർത്ഥം നീ എന്റെ  മേൽനോട്ടത്തിലാണ് എന്നാണ്.

ആദ്യത്തെ  അഭിപ്രായം സലഫുകളുടെ അഭിപ്രായമാണ്.

ഇവിടെ കണ്ണന്ന അവയവം സ്ഥിരപ്പെടുത്തൽ ഇല്ല ,


وقال البيهقي : منهم من قال العين صفة ذات كما تقدم في الوجه ، ومنهم من قال : المراد بالعين الرؤية ، فعلى هذا قوله ولتصنع على عيني أي لتكون بمرأى مني ، وكذا قوله واصبر لحكم ربك فإنك بأعيننا أي بمرأى منا والنون للتعظيم ،



 ومال إلى ترجيح الأول ؛ لأنه مذهب السلف ، ويتأيد بما وقع في الحديث وأشار بيده فإن فيه إيماء إلى الرد على من يقول معناها القدرة ، صرح بذلك قول من قال إنها صفة ذات وقال ابن المنير : وجه الاستدلال على إثبات العين لله من حديث الدجال من قوله إن الله ليس بأعور من جهة أن العور عرفا عدم العين وضد العور ثبوت العين ، فلما نزعت هذه النقيصة لزم ثبوت الكمال بضدها وهو وجود العين ، وهو على سبيل التمثيل والتقريب للفهم


അല്ലാഹുവിനെ കണ്ണന്ന  അവയവം സ്ഥിരപ്പെടുത്തുന്ന അർത്ഥം അല്ല ഇവിടെ

ഇമാം ബൈഹഖി തുടരുന്നു

കലാമിന്റെ പണ്ഡിതന്മാർ

ഐൻ വജ്ഹ് യദ് തുടങ്ങിയ സിഫത്തുകളുടെ വിഷയത്തിൽ മൂന്ന് അഭിപ്രായമുണ്ട്.

ഒന്ന് :അല്ലാഹുവിന്റെ ദാത്തിന്റെ സിഫത്താണത്

അത് പ്രമാണത്തിൽ സ്ഥിരപ്പെട്ടതാണ് അതിലേക്ക് ബുദ്ധി മനസ്സിലാക്കാൻ സാധ്യമല്ല.

രണ്ടാം അഭിപ്രായം ഐൻഎന്നാൽ കാഴ്ച എന്നാണ്.യദ് എന്നാൽ ശക്തി എന്നാണ്.വജ്ഹ് എന്നാൽ ഉണ്മ എന്നാണ്.

മൂന്നാം അഭിപ്രായം അതിൻറെ അർത്ഥം അല്ലാഹുവിലേക്ക് ഏൽപ്പിച്ചതായി വന്നതുപോലെ നടത്തലാണ്.

 لا على معنى إثبات الجارحة ، قال : ولأهل الكلام في هذه الصفات كالعين والوجه واليد ثلاثة أقوال : أحدها أنها صفات ذات أثبتها السمع ولا يهتدي إليها العقل ، والثاني أن العين [ ص: 402 ] كناية عن صفة البصر ، واليد كناية عن صفة القدرة ، والوجه كناية عن صفة الوجود ، والثالث إمرارها على ما جاءت مفوضا معناها إلى الله تعالى ،


ഇമാം സുഹറവർദ്ധി റ  എന്നവർ പറയുന്നു.

അല്ലാഹു അവന്റെ ഗ്രന്ഥത്തിലും അല്ലാഹുവിൻറെ റസൂലിനെ തൊട്ട് സ്ഥിരപ്പെട്ടതിലും ഇസ്തിവാ നു സൂൽ നഫ്സ് യദ് ഐൻ എന്നെല്ലാം ഉണ്ട്

അല്ലാഹുവിനെ സാദൃശ്യപ്പെടുത്തുകയോ അവയെ മുടക്കുകയോ ചെയ്യാൻ പാടില്ല.

അല്ലാഹു റസൂൽ അത് പറഞ്ഞിട്ടില്ലെങ്കിൽ ബുദ്ധി ഒരിക്കലും അതിൻറെ ചുറ്റും രംഗത്ത് വരില്ല ആയിരുന്നു.

 ഇതാണ് അവലംബയോഗ്യമായ അഭിപ്രായം സലഫുകൾ പറയുന്നതും.

 وقال الشيخ شهاب الدين السهروردي في كتاب العقيدة له : أخبر الله في كتابه وثبت عن رسوله الاستواء والنزول والنفس واليد والعين ، فلا يتصرف فيها بتشبيه ولا تعطيل ، إذ لولا إخبار الله ورسوله ما تجاسر عقل أن يحوم حول ذلك الحمى ، قال الطيبي : هذا هو المذهب المعتمد وبه يقول السلف الصالح ، وقال غيره : لم ينقل عن النبي صلى الله عليه وسلم ولا عن أحد من أصحابه من طريق صحيح التصريح بوجوب تأويل شيء من ذلك ولا المنع من ذكره ، ومن المحال أن يأمر الله نبيه بتبليغ ما أنزل إليه من ربه وينزل عليه اليوم أكملت لكم دينكم ثم يترك هذا الباب فلا يميز ما يجوز نسبته إليه مما لا يجوز مع حضه على التبليغ عنه بقوله ليبلغ الشاهد الغائب حتى نقلوا أقواله وأفعاله وأحواله وصفاته وما فعل بحضرته ،



 فدل على أنهم اتفقوا على الإيمان بها على الوجه الذي أراده الله منها ، ووجب تنزيهه عن مشابهة المخلوقات بقوله تعالى ليس كمثله شيء فمن أوجب خلاف ذلك بعدهم فقد خالف سبيلهم وبالله التوفيق . وقد سئلت هل يجوز لقارئ هذا الحديث أن يصنع كما صنع رسول الله صلى الله عليه وسلم فأجبت وبالله التوفيق إنه إن حضر عنده من يوافقه على معتقده وكان يعتقد تنزيه الله تعالى عن صفات الحدوث وأراد التأسي محضا جاز ، والأولى به الترك خشية أن يدخل على من يراه شبهة التشبيه تعالى الله عن ذلك ، ولم أر في كلام أحد من الشراح في حمل هذا الحديث على معنى خطر لي فيه إثبات التنزيه ، وحسم مادة التشبيه عنه ، وهو أن الإشارة إلى عينه صلى الله عليه وسلم إنما هي بالنسبة إلى عين الدجال فإنها كانت صحيحة مثل هذه ثم طرأ عليها العور لزيادة كذبه في دعوى الإلهية ، وهو أنه كان صحيح العين مثل هذه فطرأ عليها النقص ولم يستطع دفع ذلك عن نفسه .


Aslam Kamil Saquafi parappanangadi



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Monday, June 24, 2024

സുന്നി വിശ്വാസത്തിൽ ലോകം നിയന്ത്രിക്കുന്നത് ആരാണ് ?

 സുന്നി വിശ്വാസത്തിൽ ലോകം നിയന്ത്രിക്കുന്നത് ആരാണ് ?



മറുപടി


ലോകംസർവവും നിയന്ത്രിക്കുന്നത് അല്ലാഹു മാത്രമാണ് എന്ന് വിശ്വസിക്കുന്നവരാണ് സുന്നികൾ

رب العالمين

ലോകം മുഴുവനും നിയന്ത്രിച്ചു പരിപാലിക്കുന്നവൻ എന്ന ഫാത്തിഹ സൂറത്തിലെ വചനം ആവർത്തിച്ചു പാരായണം ചെയ്യുന്നവരുമാണ് സുന്നികൾ



എന്നാൽ ലോകത്തിലെ ചില കാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹു മലക്കുകളെ ഏൽപ്പിച്ചിട്ടുണ്ട് എന്നും സുന്നികൾ വിശ്വസിക്കുന്നു.

അപ്രകാരം ലോകത്തിൻറെ പല നിയന്ത്രണങ്ങളും അവൻറെ  മഹാത്മാക്കളെയും അല്ലാഹു ഏൽപ്പിച്ചിട്ടുണ്ട്


കാര്യങ്ങൾ നിയന്ത്രിക്കുന്നവർ ഉണ്ട് എന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മുഫസ്സിറുകൾ വിവരിച്ചതിന്റെ അടിസ്ഥാനത്തിലും ആണ് ഇങ്ങനെ മനസ്സിലാക്കുന്നത് ഉദാഹരണത്തിന് ഇമാം റാസിയുടെ തഫ്സീർ നോക്കുക


ലോകത്തിൻറെ പല നിയന്ത്രണങ്ങളും മലക്കുകളെ ഏൽപ്പിച്ചിട്ടുണ്ട് എന്നതോ കാര്യം നിയന്ത്രിക്കുന്നത് ധാരാളം ആളുകളുണ്ട് എന്ന് ഖുർആനിൽ പറഞ്ഞതോ അല്ലാഹുവാണ് ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്നതിന് വിരുദ്ധമല്ല.


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

ഉതുബി (റ) " സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും""""" part -

 Showing posts with label ഇസ്തിഗാസ മുഫസ്സിറുകൾ. Show all posts

Sunday 1 April 2018

"മഹാനായ ഉത്ബീ (റ) - 'സ്വീകാരിച്ച ഇമാമീങ്ങൾ തള്ളുന്ന വഹാബികൾ'

*"മഹാനായ ഉതുബി (റ) " സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും""""" part - 01*____________✍🏻


*ഉതുബി (റ) വിൽ നിന്ന് ഇസ്തിഗാസ ഉദ്ധരിച്ചതിൽ ഇപ്പോൾ 32 കിതാബുകൾ 28 ഇമാമീങ്ങൾ ഇവിടെ കൊടുക്കുന്നു*


(ഇസ്തിഗാസ നടന്നതിന്ന് ശേഷം ഈ നൂറ്റാണ്ട് വരെ ഇതുദ്ധരിച്ച ഇമാമീങ്ങളുടെ കാലഘട്ടം ക്രമമായി കൊടുത്തിട്ടുണ്ട്)


✍🏻തയ്യാറാക്കിയത് - സിദ്ധീഖുൽ മിസ്ബാഹ്  - 09496210086 - wtsp & call

(90% കിതാബും "മക്തബതു ശാമില" ആൻഡ്രോയിഡ് മൊബൈൽ പ്ലേസ്റ്റോറിൽ ലഭിക്കുന്ന ആപ്പിൽ  നിന്നും കിതാബുകൾ ഡൗൺലോഡ് ചെയ്തും ഇതിൽ ഇല്ലാത്തത് PDF online കിതാബിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഇബാറത്ത് നേരിട്ട് കണ്ട്  ബോധ്യപ്പെട്ടിട്ടാണ് കിതാബിന്റെ ഉദ്ധരണികളുടെ പേജ് നമ്പറുകൾ , ഇമാമീങ്ങൾ കാലഘട്ടം തുടങ്ങിയവ കൊടുത്തിട്ടുള്ളത് - സംഷയമുള്ളവർക്ക് wtsp പിഎമ്മിൽ ബന്ധപ്പെടാവുന്നതാണ്)_________👍🏻


"മഹാനായ ഉത്ബി (റ) (വഫാത്ത് ഹിജ്റ - 228) - വിൽ നിന്നും ഉദ്ധരിക്കപ്പെട്ട വളരെ പ്രസിദ്ധമായ ഇസ്തിഗാസയാണ് നബി (സ്വ) യുടെ ഖബറിങ്കൽ ഖുർ ആനിൽ പരിജ്ഞാനമുണ്ടായിരുന്ന (അഹ്റാബി) പാപമോചനത്തിനായി വന്ന് ഇസ്തിഗാസ നടത്തിയ സംഭവം. അത് കൊണ്ട് തന്നെ മഹാനായ ഉതുബി (റ) വിനെ പ്രതിസ്ഥാനത്ത് നിർത്തി ആരോപണവിധേയനാക്കാൻ ഇസ്തിഗാസ വിരോധികളായ ആധുനിക വഹാബികൾ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നു.""


സംഭവം ഇങ്ങനെ :-


“ഒരു സംഘം പണ്ഢിതന്മാര്‍ ഉത്ബി(റ)ല്‍ നിന്നു പ്രസിദ്ധമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഉത്ബി(റ) പറഞ്ഞു: ഞാന്‍ നബി(സ്വ)യുടെ ഖബ്റിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അഅ്റാബി അവിടെ വന്നു ഈ ആയത്ത് ഓതിക്കൊണ്ട് പറഞ്ഞു. ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില്‍ അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ ശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി(സ്വ) അവര്‍ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കുന്നതാണ്. റസൂലേ, എന്റെ ദോഷങ്ങളില്‍ നിന്നു മോചനം തേടിയവനായി കൊണ്ടും എന്റെ റബ്ബിലേക്ക് അങ്ങയെ കൊണ്ട് ശുപാർശ തേടിയവനായ നിലയിലും ഇതാ ഞാന്‍ അങ്ങയുടെ അരികില്‍വന്നിരിക്കുന്നു’”


പിന്നീട് ആ അഅ്റാബി പാടി:


يا خَيْرَ مَنْ دُفِنَتْ بِالقاعِ أَعْظُمُهُ

‘‘ഈ ഖാഅ് എന്ന പ്രദേശത്ത് (മദീനയില്‍) മറവു ചെയ്യപ്പെട്ടവരില്‍ ഏറ്റവും പുണ്യവാനായ നബിയെ”


فَطابَ مِنْ طِيْبِهِنَّ القاعُ والأَكَمُ

“അവിടുത്തെ സൗരഭ്യം കാരണമായി ഈ ഖാഅ് പ്രദേശവും പരിസരവും

പുണ്യപൂരിതമായിരിക്കുന്നു.”

نَفْسِي الفِداءُ لِقَبْرٍ أَنْتَ ساكِنُهُ

“എന്റെ ഈ ശരീരം അങ്ങ് വിശ്രമിക്കുന്ന ഈ ഖബര്‍ ശരീഫിനു ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു”


فيهِ العَفافُ وفيهِ الجُودُ والكَرَمُ

“വിട്ടുവീഴ്ചയും ഔദാര്യവും, മഹത്വവും ഉള്ളത് ആ ഖബര്‍ ശരീഫിലാണല്ലോ,”


ഉത്ബി(റ) തുടരുന്നു;

ആ അഅ്റാബി പിരിഞ്ഞു പോയതിനു ശേഷം ഞാന്‍ അവിടെ

അല്‍പനേരം മയങ്ങി. അപ്പോള്‍ റസൂല്‍(സ) സ്വപ്നത്തില്‍ വന്ന്‍ എന്നോട് പറഞ്ഞു - ഉത്ബീ, ആ അഅ്റാബിയുടെ അടുത്തു പോയി അദ്ദേഹത്തിന് അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുക."’

👉 ( ഈ കവിത ഇന്നും മദീനയിലെ റൗളയുടെ ചുമരിൽ കാണാവുന്നതാണ് )____


പ്രസ്തുത സമാനമായ സംഭവം ഹബീബായ (സ്വ) യുടെ വഫാത്തിന്റെ മൂന്നാം ദിവസം മറ്റൊരു അഹ്റാബിയിലൂടെ നടക്കുന്നുണ്ട് ഇത് അലിയ്യുബ്നു അബീ ത്വാലിബ് (റ) വിൽ നിന്നുദ്ധരിക്കുന്നതാണ്.   തഫ്സീർ ഖുർതുബി , തഫ്സീർ സഹ്ലബീ , ഇമാം സം ആനി (റ) , തഫ്സീർ നസഫി , തഫ്സീർ ബഹറ് മുഹീത് , ഹാവി ലിൽ ഫതാവാ, കൻസുൽ അമ്മാൽ , ജാമിഉൽ അഹാദീസ് പോലുള്ള ധാരാളം ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും , ഇതും കൂടാതെ മുഹമ്മദ് ഹർബിനിൽ ഹിലാലി (റ) വിൽ നിന്നുദ്ധരിക്കുന്ന മറ്റൊരു സംഭവവും കൂടി ഇമാം ബൈഖഖി (റ) ശുഅബുൽ ഈമാനിൽ കൊണ്ട് വരുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മൂന്നും മൂന്ന് സംഭവങ്ങളാണ് എല്ലാം ഉത്ബി (റ) വിൽ നിന്നുദ്ധരിക്കുന്നതാണെന്ന് ഇസ്തിഗാസ വിരോധികൾ പറയാറുണ്ട് അത് ശരിയല്ല എന്നതിന്ന് വേണ്ടിയാണ് ഇതും കൂടി പറഞ്ഞത്. എന്നാൽ ഇവിടെ മൂന്നാം നൂറ്റാണ്ടിൽ നടന്ന ഉത്ബി (റ) വിൽ  നിന്ന് മാത്രമായി ഉദ്ധരിക്കുന്ന ഗ്രന്ഥങ്ങളും ഇമാമീങ്ങളുമാണ് ചുവടെ കൊടുക്കുന്നത്.


*"""സ്വഹീഹ് ബുഖാരിയിലെ  ഒന്നാമത്തെ ഹദീസിലെ ബുഖാരി ഇമാമിന്റെ  രണ്ടാമത്തെ ഉസ്താദായ സുഫ്യാനുബ്നു ഉയയ്ന (റ) വിന്റെ ശിഷ്യനും , ചങ്ങാതിയും ഇമാം ശാഫിഈ (റ) വിന്റെ ഉസ്താദും കൂടിയായ  ഉതുബി (റ) വിനെ സ്വീകരിച്ച് പ്രസ്തുത ഇസ്തിഗാസ സംഭവം ഉദ്ധരിച്ച ധാരാളം ഇമാമീങ്ങൾ ഉണ്ട്. ഇപ്പോൾ 32 കിതാബുകളിലായി 28 ഇമാമീങ്ങളുടെ മാത്രം ഇവിടെ കൊടുക്കുന്നു. !! മഹാനായ ഉത്ബീ (റ) വിനെതിരെ ബിദ ഇകളുടെ കള്ള ആരോപണങ്ങളിലേക്ക് കടക്കുന്നതിന്ന് മുമ്പ് നമുക്ക് ചിന്തിക്കാം !!  മൂന്നാം നൂറ്റാണ്ട് മുതലിങ്ങോട്ട് 14 നൂറ്റാണ്ട് വരെ ഉതുബി (റ) വിൽ നിന്ന് അംഗീകാര സ്വഭാവത്തോടെ ഇസ്തിഗാസ ഉദ്ധരിച്ച ഇമാമീങ്ങൾക്കൊന്നും ഷിർക്ക് തിരിഞ്ഞിട്ടില്ലേ ? ഇവർക്കാർക്കും ഉതുബി (റ) അസ്വീകാര്യനായിട്ടില്ല. നമുക്ക് ആരെ ഉൾക്കൊള്ളാം ഇമാമീങ്ങളേയോ അതോ ഈ ആധുനിക വഹാബികളേയോ ???""*

___________________✍🏻↕


ഉദ്ധരിച്ച കിതാബുകൾ - ഇമാമീങ്ങൾ :-


*(01) - ഇബ്നുസ്സ്വബാഗ് (റ)*


ശാഫിഈ പണ്ടിതൻ - (ജനനം ഹിജ്റ -400 , വഫാത്ത് ഹിജ്റ -477)

ഗ്രന്ഥം -  കിതാബുശ്ശാമിൽ


الشيخ أبو نصر بن الصباغ -  (400 - 477)


الإمام ، العلامة ، شيخ الشافعية أبو نصر ، عبد السيد بن محمد بن عبد الواحد بن أحمد بن جعفر البغدادي ، الفقيه المعروف بابن الصباغ ، مصنف كتاب " الشامل " ، وكتاب " الكامل " ، وكتاب " تذكرة العالم والطريق السالم " .

مولده سنة أربعمائة .

توفي الشيخ أبو نصر في يوم الثلاثاء ، ثالث عشر جمادى الأولى سنة سبع وسبعين وأربعمائة ودفن من الغد بداره بدرب السلولي .


ഇബ്നു സ്വബാഗ് (റ) വിന്റെ പ്രസ്തുത ഗ്രന്ഥത്തിൽ നിന്നാണ് ഇബ്നു കസീർ (റ) സ്വന്തം തഫ്സീറിൽ ഉതുബി (റ) വിൽ നിന്ന് ഉദ്ധരിക്കുന്നത്


*(02) - ഇമാം മാവർദ്ധി (റ)*


ശാഫിഈ പണ്ഡിതൻ , വഫാത്ത് - ഹിജ്റ - 450


കിതാബ് - 01 - ഹാവിൽ കബീർ - പേജ് നമ്പർ- 4/215


കിതാബ് - 02 - അഹ്കാമി സുൽത്വാനിയ - പേജ് നമ്പർ -  1/174


(01) - الكتاب:الحاوي الكبير في فقه مذهب الإمام الشافعي وهو شرح مختصر المزني


(02) - الكتاب:الأحكام السلطانية


المؤلف:أبو الحسن علي بن محمد بن محمد بن حبيب البصري البغدادي، الشهير بالماوردي (المتوفى: ٤٥٠هـ)


*(03) - ഇമാം യഹ്യ ബിൻ അംറാനി (റ)*


 - വഫാത്ത് (ഹിജ്റ - 558)

കിതാബ് - അൽ ബയാൻ ഫീ മദ് ഹബി ഇമാം ശാഫി ഈ (റ) - പേജ് നമ്പർ -  4/379


الكتاب:البيان في مذهب الإمام الشافعي


المؤلف:أبو الحسين يحيى بن أبي الخير بن سالم العمراني اليمني الشافعي (المتوفى: ٥٥٨هـ)


*(04) - ഇബ്നു അസാകിർ (റ)*


വഫാത്ത് - (ഹിജ്റ 571)


കിതാബ് - മത്ന് ഹദീസ് ഗ്രന്ഥമായ മുഹ്ജമു ശുയൂഖ് ഇബ്നു അസാകിർ  - പേജ് നമ്പർ - 1/599 ഹദീസ് - 738


الكتاب:معجم الشيوخ المؤلف:ثقة الدين، أبو القاسم علي بن الحسن بن هبة الله المعروف بابن عساكر (المتوفى: ٥٧١هـ)


*(05) - ഇമാം  അബ്ദുല്ലാഹിബ്നു അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഖുദാമ (റ)*


 - ഹംബലീ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 620)


കിതാബ് - മുഗ്നീ ഇബ്നു ഖുദാമ - പേജ് നമ്പർ  3/478


(01) - الكتاب:المغني لابن قدامة


المؤلف:أبو محمد موفق الدين عبد الله بن أحمد بن محمد بن قدامة الجماعيلي المقدسي ثم الدمشقي الحنبلي، الشهير بابن قدامة المقدسي (المتوفى: ٦٢٠هـ)


*(06) - ഇമാം (അബുൽ ഫറജ്) അബ്ദു റഹ്മാനുബ്നു ഖുദാമ (റ)*


- വഫാത്ത് (ഹിജ്റ - 682)

കിതാബ് - ഷറഹുൽ കബീർ അലാ മത്നിൽ മുഖ്നിഹ് - പേജ് നമ്പർ - 3/494


الكتاب:الشرح الكبير على متن المقنع


المؤلف:عبد الرحمن بن محمد بن أحمد بن قدامة المقدسي الجماعيلي الحنبلي، أبو الفرج، شمس الدين (المتوفى: ٦٨٢هـ)


*(07) - ഇമാം നവവി (റ)*


- രണ്ടാം ശാഫിഈ എന്ന പേരിൽ അറിയപ്പെടുന്നു. വഫാത്ത് - ( ഹിജ്റ - 676)


- കിതാബ് - 01 - ഷറഹ് മുഹദ്ദബ് - പേജ് നമ്പർ -  8/274

(01) - الكتاب:المجموع شرح المهذب


കിതാബ് - 02 - അദ്കാർ - പേജ് നമ്പർ - 1/335


(02) - الكتاب:الأذكار النووية.

കിതാബ് - 03 - ഈളാഹ് - പേജ് നമ്പർ - 1/454


المؤلف:أبو زكريا محيي الدين يحيى بن شرف النووي (المتوفى: ٦٧٦هـ)

>>مَا حَكَاهُ الْمَاوَرْدِيُّ وَالْقَاضِي أَبُو الطَّيِّبِ وَسَائِرُ أَصْحَابِنَا عَنْ الْعُتْبِيِّ مُسْتَحْسِنِينَ لَهُ<<


""നബി (സ്വ) യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ""


""""ഇമാം മാവർദ്ധി (റ) , ഖാളീ അബുത്വയ്യിബ് (റ) , നമ്മുടെ മറ്റ് അസ്വ് ഹാബുമാരൊക്കെ വളരെ നല്ലതായി കണ്ട് കൊണ്ട്   ഉത്ബി (റ) വിൽ നിന്നുദ്ധരിക്കുന്ന വാചകം‌ തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്"""""""


*(08) - ഇമാം ഷിഹാബുദ്ദീൻ അഹ്മദ് ബിൻ ഇദ്രീസുൽ  ഖറാഫീ*


വഫാത്ത് (ഹിജ്റ - 684)

കിതാബ് - അദഖീറ - പേജ് നമ്പർ - 3/375

الكتاب:الذخيرة


المؤلف:أبو العباس شهاب الدين أحمد بن إدريس بن عبد الرحمن المالكي الشهير بالقرافي (المتوفى: ٦٨٤هـ)


*(09) - ഇബ്നുൽ മുഞ്ചീ (റ)*


ഹമ്പലീ ഫിഖ്ഹീ പണ്ഡിതൻ - (ജനനം ഹിജ്റ 631, വഫാത്ത് ഹിജ്റ 695)

കിതാബ് - അൽ മുംതിഹ് ഫീ ഷറഇൽ മുഖ്നിഹ് - പേജ് നമ്പർ - 2/214

الممتع في شرح المقنع

زين الدين المنجى بن عثمان بن أسعد ابن المنجى

التنوخي الحنبلي

(٦٣١ - ٦٩٥ هـ)


*(10) - ഇമാം ഇബ്നുൽ ഹാജ് (റ)*


- (മാലികി ഫിഖ്ഹീ പണ്ടിതൻ) വഫാത്ത് - (737)

കിതാബ് - അൽ മദ്ഖൽ -  പേജ് നമ്പർ - 3/228


الكتاب:المدخل المؤلف:أبو عبد الله محمد بن محمد بن محمد العبدري الفاسي المالكي الشهير بابن الحاج (المتوفى: ٧٣٧هـ)


*(11) - ഇമാം സുബുകീ (റ)*


ശാഫിഈ പണ്ഡിതൻ - ( ജനനം ഹിജ്റ - 683 വഫാത്ത് (ഹിജ്റ - 756)

കിതാബ് - ഷിഫാഉസ്സഖാം - പേജ് നമ്പർ - 65-66

الإمام المجتهد شيخ الإسلام تقي الدين السبكي  (المتوفى: ٧٧١هـ)


الكتاب: شفاء السقام


*(12) - ഇമാം ഇസ്സുദ്ദീൻ ഇബ്നു ജമാഅ (റ)*


(ജനനം - 694 , വഫാത്ത് - 767)

കിതാബ് - ഹിദായതു സ്സാലിക് ഇലാ മദാഹിബിൽ അർബഅ - പേജ് നമ്പർ -  1518


*ഉതുബി (റ) വിൽ നിന്ന് ഉദ്ധരിച്ച് മഹാനവർകൾ പഠിപ്പിക്കുന്നു*✒


>>>"ولله در هذا الأعرابي حيث استنبط من الآية الكريمة المجيء إلى زيارته (صلى الله عليه وسلم) بعد موته مستغفرا فإن ذلك أظهر في قصد التعظيم وصدق الإيمان."<<<

"""ഈ അഹ്റാബിയുടെ മമേന്മ അള്ളാഹുവിൽ നിന്നുള്ളതാണ് (എന്തൊരു കഴിവ് !!!) നബി (സ്വ) യുടെ വഫാത്തിന്ന്  ശേഷം പാപ മോചനം ആവശ്യപ്പെട്ട് നബി (സ്വ) യെ സന്ദർശിക്കാമെന്ന് ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ ! നബി (സ്വ) ആദരിക്കാനുള്ള ഉദ്ദേശവും  """" ശരിയായ ഈമാനുമാണ് അത് കാണിക്കുന്നത്""""' (ഹിദായതുസ്സാലികീൻ - പേജ് നമ്പർ - 1519)<<<<<<<<<<<<<<


>>>>ഷിർക്കാണെന്ന് ആരോപിക്കുന്ന വഹാബികളോട് ഇത് ശരിയായ ഈമാനാണെന്ന് 700 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മഹാനവർകൾ ഓർമ്മപ്പെടുത്തുന്നു. അൽഹംദുലില്ലാഹ് !!! അള്ളാഹു അക്ബർ !!!!!!<<<<<<<<<<


*(13) - ഹാഫിള് ഇബ്നു കസീർ (റ)*


ശാഫിഈ പണ്ടിതൻ, വഫാത്ത് (ഹിജ്റ - 774)

കിതാബ് - തഫ്സീർ ഇബ്നു കസീർ -  2/306 - (സൂറത്ത് നിസാഅ് 64 വ്യാഖ്യാനം)


الكتاب:تفسير القرآن العظيم (ابن كثير)المؤلف:أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي (المتوفى: ٧٧٤هـ)


*(14) - അബൂബക്കർ അൽ ഹിസ്നീ (റ)*


വഫാത്ത് (ഹിജ്റ - 829)

കിതാബ് - ദഫ്ഉ ശുബ്ബഹി മൻ ശബ്ബഹ മതമർറദ - പേജ് നമ്പർ - 113


*(15) - ഇമാം സആലിബീ (റ)*


- വഫാത്ത് - ( ഹിജ്റ - 875)

കിതാബ് - ജവാഹിറുൽ ഹിസാൻ ഫീ തഫ്സീറിൽ ഖുർ ആൻ - പേജ് നമ്പർ -   2/257


الكتاب:الجواهر الحسان في تفسير القرآن


المؤلف:أبو زيد عبد الرحمن بن محمد بن مخلوف الثعالبي (المتوفى: ٨٧٥هـ)


*(16) - ഇമാം ഇബ്നു മുഫ്ലിഹ് (റ)*


-ഹംബലീ ഫിഖ്ഹീ പണ്ഡിതൻ - (ജനനം ഹിജ്റ - 816 -  വഫാത്ത് 884)

കിതാബ് - അൽ മുബ്ദിഹ് ഫീ ഷറഹിൽ മുഖ്നിഹ് 3/236 -

المبدع في شرح المقنع -


الكتاب:المبدع في شرح المقنع


المؤلف:إبراهيم بن محمد بن عبد الله بن محمد ابن مفلح، أبو إسحاق، برهان الدين (المتوفى: ٨٨٤هـ)


*(17)- ഇമാം സഖാവി (റ)*


 - വഫാത്ത് ( ഹിജ്റ - 902)

കിതാബ് - അൽ ഖൗലുൽ ബദീഹു  ഫീ സ്വലാതി അലൽ ഹബീബി ശഫീഹ് - പേജ് നമ്പർ - 1/167


الكتاب: القَولُ البَدِيعُ في الصَّلاةِ عَلَى الحَبِيبِ الشَّفِيعِ


المؤلف: شمس الدين أبو الخير محمد بن عبد الرحمن بن محمد السخاوي (المتوفى: ٩٠٢هـ)


*(18) - ഹാഫിള് സുംഹൂദി (റ)*


ശാഫിഈ പണ്ഡിതൻ.  വഫാത്ത് (ഹിജ്റ - 911)

കിതാബുകൾ (02):-  ഖുലാസ്വതുൽ വഫാ - 1/449 ലും വഫാഉൽ വഫാ   4/185 ലും ഉദ്ധരിക്കുന്നു


(01) الكتاب:خلاصة الوفا بأخبار دار المصطفى


(02) الكتاب:وفاء الوفاء بأخبار دار المصطفى


المؤلف:علي بن عبد الله بن أحمد الحسني السمهودي (المتوفى: ٩١١هـ)


*(19) - ഇമാം ഖസ്ത്വല്ലാനി (റ)*


ശാഫിഈ പണ്ഡിതൻ , പ്രസിദ്ധ ഗ്രന്ഥമായ സ്വഹീഹ് ബുഖാരി ഷറഹ്  ഇർശാദുസ്സാരിയുടെ മുസ്വന്നിഫ് , (വഫാത്ത് - 923)


കിതാബ് -  അൽ മവാഹിബുല്ലദുന്യാ - പേജ് നമ്പർ - 3/596


الكتاب:المواهب اللدنية بالمنح المحمدية


المؤلف:أحمد بن محمد بن أبى بكر بن عبد الملك القسطلاني القتيبي المصري، أبو العباس، شهاب الدين (المتوفى: ٩٢٣هـ)


*(20) - ഇമാം ഇബ്നു മുബാറകുൽ ഹുമൈരീ അൽ ഹൾറമീ*


- ശാഫിഈ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 930)

കിതാബ്  - ഹദാഇഖിൽ അൻവാർ  - 1/494


الكتاب:حدائق الأنوار ومطالع الأسرار في سيرة النبي المختار


المؤلف:محمد بن عمر بن مبارك الحميري الحضرمي الشافعي، الشهير بـ «بَحْرَق» (المتوفى: ٩٣٠هـ)


*(21) - ഇമാം യൂസുഫു സ്വാലിഹി ശ്ശാമീ (റ)*


- വഫാത്ത് (ഹിജ്റ - 942)

കിതാബ് - സുബുലുൽ ഹുദാ വറഷാദ്  - പേജ് നമ്പർ - 12/390


الكتاب:سبل الهدى والرشاد، في سيرة خير العباد، وذكر فضائله وأعلام نبوته وأفعاله وأحواله في المبدأ والمعاد


المؤلف:محمد بن يوسف الصالحي الشامي (المتوفى: ٩٤٢هـ)


*(22) - ഇമാം ഇബ്നു ഹജർ ഹൈതമി (റ)*


ശാഫിഈ ഫിഖ് ഹീ പണ്ഡിതൻ

- വഫാത്ത് (ഹിജ്റ - 974)

കിതാബ് - അൽജൗഹറുൽ മുനളം - പേജ് നമ്പർ - 18

الإمام ابن حجر الهيتمي في الجوهر المنظم ( 124 , 125)

(المتوفى: ٩٧٤هـ)


*(23) - ഇമാം ഖതീബി ശ്ശർബീനീ (റ)*


- ശാഫിഈ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 977)

കിതാബ് - മുഗ്നിൽ മുഹ്താജ് - പേജ് നമ്പർ -   2/284


الكتاب:مغني المحتاج إلى معرفة معاني ألفاظ المنهاجالمؤلف:شمس الدين، محمد بن أحمد الخطيب الشربيني الشافعي (المتوفى: ٩٧٧هـ)


*(24) - ഇമാം മൻസ്വൂറുബ്നു യൂനുസ് അൽ ബഹൂതി (റ)*


- ഹമ്പലീ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് ( ഹിജ്റ - 1051)

കിതാബ് - കിശാഫുൽ ഖിനാഅ് പേജ് നമ്പർ - 2/516


الكتاب:كشاف القناع عن متن الإقناع


المؤلف:منصور بن يونس بن صلاح الدين ابن حسن بن إدريس البهوتى الحنبلى (المتوفى: ١٠٥١هـ)


*(25) - ഇബ്നു അല്ലാൻ (റ)*


- ശാഫിഈ പണ്ഡിതൻ -  വഫാത്ത് (ഹിജ്റ - 1057)

കിതാബ് - ഫുതൂഹാതു റബ്ബാനിയ (അദ്കാർ ഷറഹ്) - പേജ് നമ്പർ -  5/39


الكتاب:الفتوحات الربانية على الأذكار النواوية


المؤلف:محمد بن علان الصديقي الشافعي الأشعري المكي (المتوفى: ١٠٥٧ هـ)


*(26) - ഇമാം സുർഖാനി (റ)*


- മാലികീ പണ്ഡിതൻ - വഫാത്ത് ( ഹിജ്റ - 1122)


കിതാബ് - ഷറഹ് സുർഖാനി അലൽ  മവാഹിബുല്ലദുന്യ - പേജ് നമ്പർ - 12/198


ـ[شرح العلامة الزرقاني على المواهب اللدنية بالمنح المحمدية]ـ


المؤلف: أبو عبد الله محمد بن عبد الباقي بن يوسف بن أحمد بن شهاب الدين بن محمد الزرقاني المالكي (المتوفى: ١١٢٢هـ)


*(27) - ശൈഖ് സുലൈമാനുൽ ജമൽ (റ)*


ശാഫിഈ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1204)

കിതാബ് - ഹാഷിയതു ജമൽ  - 2/485

الكتاب:فتوحات الوهاب بتوضيح شرح منهج الطلاب المعروف بحاشية الجمل (منهج الطلاب اختصره زكريا الأنصاري من منهاج الطالبين للنووي ثم شرحه في شرح منهج الطلاب)


المؤلف:سليمان بن عمر بن منصور العجيلي الأزهري، المعروف بالجمل (المتوفى: ١٢٠٤هـ)


*(28) - അശ്ശൈഖ് ബകരീ (റ)*


- ശാഫിഈ ഫിഖ് ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1310)

കിതാബ് - ഇആനതു ത്വാലിബീൻ  - പേജ് നമ്പർ - 2/357


الكتاب:إعانة الطالبين على حل ألفاظ فتح المعين (هو حاشية على فتح المعين بشرح قرة العين بمهمات الدين)


المؤلف:أبو بكر (المشهور بالبكري) عثمان بن محمد شطا الدمياطي الشافعي (المتوفى: ١٣١٠هـ)


*(29) - അല്ലാമാ ത്വൻതാവി (റ)*


വഫാത്ത് - (ഹിജ്റ - 1431)

‎കിതാബ് - തഫ്സീറുൽ വസീത്വ് പേജ് നമ്പർ - 3/201


الكتاب:التفسير الوسيط للقرآن الكريم

المؤلف:محمد سيد طنطاوي.

പ്രാർത്ഥനയും ഇസ്തിഹാസയും

 

പ്രാർത്ഥനയും ഇസ്തിഹാസയും

ചോദ്യം


മഹാന്മാരോട് ഇസ്തിഗാസ  മഹാന്മാരോട് സംബന്ധിച്ച് സുന്നി പണ്ഡിതന്മാരിൽ ചിലർ പ്രാർത്ഥനയെന്ന് പേരിടുകയും മറ്റുചിലർ

സുന്നികൾ മഹാന്മാരോട് പ്രാർത്ഥിക്കാറില്ല എന്ന് പറയുകയും ചെയ്യുന്നു ഇത് രണ്ടും വൈരുദ്ധ്യമല്ലേ ?


മറുപടി


വൈരുദ്ധ്യമില്ല

പ്രാർത്ഥന എന്ന മലയാള പദത്തിന് അപേക്ഷ അഭ്യർത്ഥ സഹായ തേട്ടം ആരാധന തുടങ്ങി പല അർത്ഥങ്ങളും ഉണ്ട്

ഇത് മലയാള നിഘണ്ടുവിൽ തന്നെ പറഞ്ഞതാണ്.


അപ്പോൾ സഹായ തേട്ടത്തിനും അഭ്യർത്ഥനക്കും അപേക്ഷക്കും പ്രാർത്ഥനാ എന്ന് പറഞ്ഞാൽ ആ സഹായ തേട്ടവും അഭ്യർത്ഥനയും ഒരിക്കലും ശിർക്കാവുകയില്ല.

ഇങ്ങനെയുള്ള സഹായ തേട്ടം എന്ന അർത്ഥത്തിന് ഇസ്തിഗാസക്ക് പ്രാർത്ഥന എന്ന് പറഞ്ഞാൽ മലയാളഭാഷയിൽ അത് തെറ്റല്ല പക്ഷേ സാങ്കേതികമായി ദൈവമാണെന്ന് നിലയ്ക്കുള്ള അപേക്ഷക്കാണ് സാധാരണ പ്രാർത്ഥന എന്ന് പറയാറുള്ളത് ആ അർത്ഥത്തിലുള്ള പ്രാർത്ഥന സുന്നികൾ ചെയ്യാറുമില്ല


ഇതാണ് ഞങ്ങൾ

മഹാന്മാരോട് പ്രാർത്ഥിക്കാറില്ല.

എന്ന് പറഞ്ഞതിന്റെ അർത്ഥം

ഇനി എവിടെയെങ്കിലും ഇസ്തിഗാസക്ക് അഭ്യർത്ഥനക്കോ സഹായ തേട്ടത്തിനോ പ്രാർത്ഥനയെന്ന് പേരിട്ടിട്ടുണ്ടെങ്കിൽ മലയാള ഭാഷയിൽ ആ സഹായ തേട്ടം ശിർക്ക് ആണെന്നോ ആ പേരിടൽ പാടില്ല എന്നോ പറയാൻ യാതൊരു വകുപ്പുമില്ല .ഇത് വേർതിരിച്ച് മനസ്സിലാക്കുന്നവരാണ് യഥാർത്ഥ ബുദ്ധിമാന്മാർ പക്ഷേ വഹാബി സ ത്തിന്റെ അമ്മിക്ക്ചുവട്ടിൽ തല വെച്ചവനു ഉണ്ടോ ഇതു മനസ്സിലാകുന്നു മലയാളഭാഷ പോലും അറിയാത്തവർ നിൻറെ പേരാ വഹാബി


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Sunday, June 23, 2024

ല"കട്ട സംവാദം

 *"ല"കട്ട സംവാദം.*

*95 വർഷം മുമ്പ് നടന്ന വാദ പ്രതിവാദം.*


 *AP ഉസ്താദിന്റെ ഓർമ്മയിലേക്ക്...* 


*നടന്ന സംഭവത്തിന്റെ നേർ കാഴ്ച്ച വരച്ചു കാട്ടുന്ന ചരിത്ര കുറിപ്പുകളോടെ  നമ്മുക്ക് ഇതിൽ വായിക്കാം.*

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

*https://www.facebook.com/share/v/FEvq1XXNadTbjquy/?mibextid=qi2Omg*


*👆🏻ഷെയർ.👆🏻*

അല്ലാഹുവിന് വിരൽ എന്ന അവയവമില്ല*

 *അല്ലാഹുവിന് വിരൽ എന്ന അവയവമില്ല*

ﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി



അല്ലാഹുവിന്റെ ഇസ്ബഉ

മായി ബന്ധപെട്ട ഹദീസ് വിവരിച്ചു .


ഇബ്ൻ ഹജറുൽ അസ്ഖലാനി റ സ്വഹീഹുൽ ബുഖാരിയുടെ ശറഹ് ഫത്ഹുൽ ബാരിയിൽ വിവരിക്കുന്നു.


ഇമാം ഇബ്നു ബത്വാൽ റ പറഞ്ഞു.

ഇവിടെ ഇസ്വ് ബഈനെ വിരൽ എന്ന അവയവം എന്ന അർത്ഥമല്ല.മറിച്ചു അല്ലാഹുവിന്റെ ദാത്തിന്റെ സ്വിഫതിൽ ഒരു സ്വിഫതാണ്. അതിന് രൂപമോ അതിർത്തിയോ ഇല്ല . ഇത് ഇമാം അശ്അരി റ യിലേക്ക് ചേർത്തപ്പെട്ട അഭിപ്രായമാണ്.

" وقال ابن بطال لا يحمل ذكر الإصبع على الجارحة بل يحمل على أنه صفة من صفات الذات لا تكيف ولا تحدد " وهذا ينسب للأشعري ،

ഇബ്നു ഫൂറക്  റ യെ തൊട്ട് ഇങ്ങനെയുണ്ട്.

ഇസ്വ് ബഅ് എന്നാൽ അല്ലാഹുവിന്റെ ഖുദ്റത്ത് എന്ന അർത്ഥത്തിന് സാധ്യതയുണ്ട്.


 وعن ابن فورك يجوز أن يكون الإصبع خلقا يخلقه الله فيحمله الله ما يحمل الإصبع ، ويحتمل أن يراد به القدرة والسلطان ، كقول القائل ما فلان إلا بين إصبعي إذا أراد الإخبار عن قدرته عليه ،


 وأيد ابن التين الأول بأنه قال على إصبع ولم يقل على إصبعيه ، 


قال ابن بطال : وحاصل الخبر أنه ذكر المخلوقات وأخبر عن قدرة الله على جميعها فضحك النبي صلى الله عليه وسلم تصديقا له وتعجبا من كونه يستعظم ذلك في قدرة الله تعالى ، وأن ذلك ليس في جنب ما يقدر عليه بعظيم ، ولذلك قرأ قوله تعالى وما قدروا الله حق قدره الآية أي ليس قدره في القدرة على ما يخلق على الحد الذي ينتهي إليه الوهم ، ويحيط به الحصر ؛ لأنه تعالى يقدر على إمساك مخلوقاته على غير شيء كما هي اليوم ، قال تعالى إن الله يمسك السماوات والأرض أن تزولا وقال رفع السماوات بغير عمد ترونها

ഖത്വാബി റ പറയുന്നു.

യദ് എന്നാൽ അവയവ മാകുന്ന കൈ അല്ല എന്നത് സ്ഥിരപെട്ടതാണ്

അങ്ങനെയാണങ്കിലാണ് കൈ സ്ഥിരപെടുത്തുമ്പോൾ വിരൽ സ്ഥിരപ്പെടുമെന്ന തെറ്റിദ്ധാരണ വരികയുള്ളു,

മറിച്ച് അതിന്റെ അറിവ് അല്ലാഹുവിൽ നിക്ഷിപ്തമാണ്. അതിന്ന് രൂപമില്ല സാദൃശ്യവുമില്ല.

ഇനി ഇവിടെ അസ്വാബി ഇനെ പറഞ്ഞത് ജൂതന്മാരുടെ വിശ്വാസമനുസരിച്ചാവാൻ സാധ്യതയുണ്ട്. ജൂതന്മാർ അല്ലാഹുവിനെ സാദൃശ്യമാക്കുന്നവരാണ്. സാദൃശ്യമാക്കുന്ന പല പദങ്ങളും ഇന്നത്തെ തോറാത്തിൽ കടന്നിട്ടുണ്ട് അത് മുസ്‌ലിമീങ്ങളുടെ വിശ്വാസമല്ല.


 وقال الخطابي لم يقع ذكر الإصبع في القرآن ولا في حديث مقطوع به ، وقد تقرر أن اليد ليست بجارحة حتى يتوهم من ثبوتها ثبوت [ ص: 410 ] الأصابع بل هو توقيف أطلقه الشارع فلا يكيف ولا يشبه ، ولعل ذكر الأصابع من تخليط اليهودي ، فإن اليهود مشبهة وفيما يدعونه من التوراة ألفاظ تدخل في باب التشبيه ولا تدخل في مذاهب المسلمين ، وأما ضحكه صلى الله عليه وسلم من قول الحبر فيحتمل الرضا والإنكار ، وأما قول الراوي " تصديقا " له فظن منه وحسبان ، وقد جاء الحديث من عدة طرق ليس فيها هذه الزيادة ، وعلى تقدير صحتها فقد يستدل بحمرة الوجه على الخجل ، وبصفرته على الوجل ، ويكون الأمر بخلاف ذلك ، فقد تكون الحمرة لأمر حدث في البدن كثوران الدم ، والصفرة لثوران خلط من مرار وغيره ، وعلى تقدير أن يكون ذلك محفوظا فهو محمول على تأويل قوله تعالى والسماوات مطويات بيمينه أي قدرته على طيها ، وسهولة الأمر عليه في جمعها بمنزلة من جمع شيئا في كفه واستقل بحمله من غير أن يجمع كفه عليه بل يقله ببعض أصابعه ، وقد جرى في أمثالهم فلان يقل - كذا - بإصبعه ويعمله بخنصره انتهى . ملخصا ، وقد تعقب بعضهم إنكار ورود الأصابع لوروده في عدة أحاديث كالحديث الذي أخرجه مسلم إن قلب ابن آدم بين إصبعين من أصابع الرحمن ولا يرد عليه ؛ لأنه إنما نفى القطع ، 


ഇമാം ഖുർത്വുബി റ പറയുന്നു. മേൽ ഹദീസിൽ ജൂതന്മാരുടെ അഭിപ്രയമാണ് അവർ അല്ലാഹു ജിസ്മുള്ള അവയവമുള്ള ഒരു വെക്തി യാണന്നാണ് വാദം . ഈ ഉമ്മത്തിലെ മുശബ്ബിഹ ത്തിനും അതെ വാദമുണ്ട്.


قال القرطبي في المفهم قوله " إن الله يمسك " إلى آخر الحديث ، هذا كله قول اليهودي وهم يعتقدون التجسيم وأن الله شخص ذو جوارح كما يعتقده غلاة المشبهة من هذه الأمة ، وضحك النبي صلى الله عليه وسلم إنما هو للتعجب من جهل اليهودي ، ولهذا قرأ عند ذلك وما قدروا الله حق قدره أي ما عرفوه حق معرفته ولا عظموه حق تعظيمه فهذه الرواية هي الصحيحة المحققة ، وأما من زاد " وتصديقا له " فليست بشيء فإنها من قول الراوي وهي باطلة ؛ لأن النبي صلى الله عليه وسلم لا يصدق المحال

അല്ലാഹുവിന് അവയവമുണ്ടന്ന വാദം അസംഭവ്യമാണ്.കാരണം അവൻ കൈ വിരലുകൾ അവയവങ്ങൾ എന്നിവ ഉള്ളവനാണെങ്കിൽ നമ്മിൽ ഒരുത്തനെ പോലെയാവും അപ്പോൾ അവൻ മറ്റൊരാളിലേക്ക് ആവശ്യമുള്ളതും പുതുതായവനും ന്യൂനതയുള്ളവനും അശക്തനും ആയി മാറും  നമുക്ക് ഇത്തരം വിശേഷങ്ങൾ ഉള്ളതുപോലെ .

ഇങ്ങനെയായാൽ അവൻ ഇലാഹാവുകയില്ല ഇത്തരം വിശേഷങ്ങൾഉള്ളവൻ ഇലാഹവുകയാണ്ദജ്ജാലും ഇലാഹ ആണെന്ന് പറയേണ്ടിവരും അത് ഒരിക്കലും അല്ലല്ലോ.അപ്പോൾ ഇത്തരം കളവുകളിലേക്ക് ചേർക്കുന്നത് കള്ളത്തരമാണ് അതുകൊണ്ട് ജൂതവാദം കളവും അസംഭവ്യവും ആണ് .അതുകൊണ്ടാണ് അള്ളാഹു ജൂതന്മാരെ പറ്റി പറഞ്ഞത് അല്ലാഹുവിനെ അവർ അറിയേണ്ട ക്രമത്തിൽ അറിഞ്ഞിട്ടില്ല.


 وهذه الأوصاف في حق الله محال ؛ إذ لو كان ذا يد وأصابع وجوارح كان كواحد منا فكان يجب له من الافتقار والحدوث والنقص والعجز ما يجب لنا ، ولو كان كذلك لاستحال أن يكون إلها إذ لو جازت الإلهية لمن هذه صفته لصحت للدجال وهو محال ، فالمفضي إليه كذب فقول اليهودي كذب ومحال ، ولذلك أنزل الله في الرد عليه وما قدروا الله حق قدره وإنما تعجب النبي صلى الله عليه وسلم من جهله فظن الراوي أن ذلك التعجب تصديق وليس كذلك ،

മനുഷ്യരുടെ ഹൃദയങ്ങൾ റഹ്മാനായ അല്ലാഹുവിൻറെ ഇസ്വബഅയ്നിന്റെ ഇടയിലാണന്ന് ബാഹ്യർത്ഥം വരുന്ന ഹദീസ് സ്വഹീഹല്ലെ എന്ന് നീ ചോദിച്ചാൽ

ഇത്തരം വചനങ്ങൾ സത്യ സംസാരങ്ങളിൽ വന്നാൽ  നാം അതിനെ വ്യാഖ്യാനിക്കുകയോ അതിൻറെ ന്യായം അറിയുന്നത് വരെ മൗനം പാലിക്കുകയോ ചെയ്യുന്നതാണ്.അതിൻറെ പ്രത്യക്ഷ അർഥം അല്ലാഹുവിനെ അസംഭവ്യമാണ് എന്ന് നാം ഉറപ്പിക്കുകയും ചെയ്യും.മുഅജിസത്ത് കൊണ്ട് സത്യസന്ധത സ്ഥിരപ്പെട്ടവരുടെ വാക്കിൽ അത് വന്നിട്ടുണ്ട് എന്നത് അനിഷേധ്യമായതാണ് കാരണം .

കളവ് പറയാൻ സാധ്യതയുള്ളവരിൽ നിന്നും ഇത്തരം വാക്കുകൾ ഉണ്ടായാൽ അയാളെ നാം കളവാക്കുന്നതാണ്.

ഫത്ഹുൽ ബാരി 13/410

 فإن قيل قد صح حديث إن قلوب بني آدم بين إصبعين من أصابع الرحمن فالجواب أنه إذا جاءنا مثل هذا في الكلام الصادق تأولناه أو توقفنا فيه إلى أن يتبين وجهه مع القطع باستحالة ظاهره لضرورة صدق من دلت المعجزة على صدقه ، وأما إذا جاء على لسان من يجوز عليه الكذب بل على لسان من أخبر الصادق عن نوعه بالكذب والتحريف كذبناه وقبحناه ، ثم لو سلمنا أن النبي صلى الله عليه وسلم صرح بتصديقه لم يكن ذلك تصديقا له في المعنى بل في اللفظ الذي نقله من كتابه عن نبيه ، ونقطع بأن ظاهره غير مراد انتهى .


 ملخصا . وهذا الذي نحا إليه أخيرا أولى مما ابتدأ به لما فيه من الطعن على ثقات الرواة ورد الأخبار الثابتة ، ولو كان الأمر على خلاف ما فهمه الراوي بالظن للزم منه تقرير النبي صلى الله عليه وسلم على الباطل وسكوته عن الإنكار وحاشا لله من ذلك ، وقد اشتد إنكار ابن خزيمة على من ادعى أن الضحك المذكور كان على سبيل الإنكار ، فقال بعد أن أورد هذا الحديث في " كتاب التوحيد " من صحيحه بطريقه قد أجل الله تعالى نبيه صلى الله عليه وسلم عن أن يوصف ربه بحضرته بما ليس هو من صفاته فيجعل بدل الإنكار والغضب على الواصف ضحكا ، بل لا يوصف النبي صلى الله عليه وسلم بهذا الوصف من يؤمن بنبوته ، وقد وقع الحديث الماضي في الرقاق عن أبي سعيد - رفعه تكون الأرض يوم القيامة خبزة واحدة يتكفؤها الجبار بيده كما يتكفؤ أحدكم خبزته الحديث ، وفيه أن يهوديا دخل فأخبر بمثل ذلك فنظر النبي صلى الله عليه وسلم إلى أصحابه ثم ضحك .

فتح الباري13/410

 


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

Saturday, June 15, 2024

കെ എം മൗലവിയെ* *വെളുപ്പിച്ചാൽ വെളുക്കുമോ

 https://www.facebook.com/share/p/WveLsKAwB3rvx7re/?mibextid=oFDknk

*കെ എം മൗലവിയെ* 

*വെളുപ്പിച്ചാൽ വെളുക്കുമോ?*

✍️ Aslamsaquafi suraiji payyoli

➖➖➖➖➖➖➖➖➖➖➖➖

കെ.എം  മൗലവിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ ഞെട്ടലോടെ മാത്രം ഓർത്ത ഒന്നായിരിക്കണം ഐക്യ സംഘത്തിന്റെ അന്ത്യം. ഐക്യസംഘം ഒരു ബാങ്ക് സ്ഥാപിക്കുകയും ബാങ്ക് പലിശ ഹലാലാക്കി ജനങ്ങളെ അതിലേക്ക് ആകർഷിക്കാൻ ഒരുങ്ങുകയും ചെയ്തതോടെയാണ് അതിന്റെ അന്ത്യമുണ്ടായത്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബുമായി തെറ്റിപ്പിരിയാനും പലിശ ഹലാലാക്കൽ ഒരു കാരണമായി. 


ഇങ്ങനെ ദയനീയമായ അന്ത്യം കുറിച്ച ഐക്യ സംഘത്തെ അത് മറ്റൊരു സംഘടനയിലേക്ക് ലയിക്കുകയാണുണ്ടായത് എന്ന ശുദ്ധ നുണയാണ് 'കെ എം മൗലവി ഒരു പാഠപുസ്തകം' എന്ന പുസ്തകത്തിൽ അഹ്മദ് കുട്ടി ഉണ്ണികുളം എഴുതിയിട്ടുള്ളത്. 


"ഐക്യ സംഘത്തിൻ്റെ മഹത്തായ വാർഷികങ്ങൾക്ക് ശേഷം സംഘടന കേരള മുസ്ലിം മജ്ലിസിൽ ലയിച്ചു. "

(കെ.എം മൗലവി ഒരു 

പാഠപുസ്തകം - പേജ് : 65)


പലിശ ഹലാലാക്കാനുള്ള കെഎം മൗലവിയുടെ ശ്രമത്തെ ജനങ്ങൾ നേരിട്ടതിൻ്റെ ചിത്രം മറച്ചുവെക്കാനാണ് ഇതിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.


കെ.എം മൗലവിയുടെ സഹപാഠിയും ഉറ്റമിത്രവുമായിരുന്ന 

ഇ. മൊയ്തു മൗലവി ഐക്യ സംഘം പരാജയപ്പെട്ടതിൻ്റെ ശരിയായ ചരിത്രം പറയുന്നുണ്ട്, 'എൻ്റെ കൂട്ടുകാരൻ' എന്ന പേരിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമ്മകൾ അയവിറക്കുന്ന പുസ്തകത്തിൽ. 


ഇ. മൊയ്തു മൗലവിയുടെ വരികൾ താഴെ ചേർക്കുന്നു:

"അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തീരെ നിഷ്കാസനം ചെയ്യാനും വിദ്യാഭ്യാസം പ്രചരിപ്പിക്കാനും ആണെന്ന പാവനമായ ആദർശത്തെ മുൻനിർത്തിക്കൊണ്ട് വെളിക്ക് വന്നിട്ടുള്ള പ്രസ്തുത സംഘടന കാലാന്തരത്തിൽ നിരവധി വഴക്കിനും വയ്യാവേലക്കും ഹേതുമായി പരിണമിച്ചു. ആദ്യം നല്ല ജനകാര്യങ്ങളിൽ ഏർപ്പെട്ടുവെങ്കിലും ഒടുവിൽ ബാങ്ക് സ്ഥാപിക്കാനും പലിശ മേടിക്കാനുള്ള ശ്രമത്തിലാണ് ഐക്യ സംഘക്കാർ എത്തിച്ചേർന്നത് "

(എൻ്റെ കൂട്ടുകാരൻ 198)


എം റഷീദ് എഴുതിയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്ന പുസ്തകത്തിൽ ഈ ചരിത്രം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്:


"പലിശ മുസ്ലിംകൾക്ക് നിഷിദ്ധമാണല്ലോ അതിനാൽ ബാങ്കിംഗ് പലിശയിൽ ഉൾപ്പെടില്ലെന്ന ഒരു മത വ്യാഖ്യാനം കണ്ടുപിടിച്ചു. ഇത് ചെയ്തത് കെ എം മൗലവി ആയിരുന്നു. ഇതിന് ഹീലത്തുരിബ എന്ന് പേരിടുകയും ചെയ്തു. ഇതോടെ അബ്ദുറഹ്മാനും സംഘവും തമ്മിൽ അഭിപ്രായ ഭേദം ഉണ്ടായി. അതൊരു രൂക്ഷരൂപം പ്രാപിച്ചു. അൽ അമീനിൽ ഹീലതുരിബയെ വിമർശിച്ചുകൊണ്ട് നിരവധി ലേഖനങ്ങളും മുഖക്കുറിപ്പുകളും വന്നു. എം സി സി അബ്ദുറഹ്മാൻ മൗലവിയുടെ നിരൂപണം വളരെ പ്രശസ്തമായിരുന്നു. ഇതിൻറെ ഫലമായി മുസ്‌ലിം ബഹുജനങ്ങൾ ഐക്യ സംഘത്തിന് എതിരായി. ബാങ്ക് പ്രവർത്തനം നിർത്താൻ അവർ നിർബന്ധിതരായി. ബാങ്ക് പ്രവർത്തനം മാത്രമല്ല നിർത്തേണ്ടി വന്നത് ഐക്യസംഘം തന്നെ നിർത്തേണ്ടി വന്നു. "

(മുഹമ്മദ് അബ്ദുറഹ്മാൻ 

സാഹിബ് പേജ്: 71)


ഈ ചരിത്ര യാഥാർത്ഥ്യങ്ങളെല്ലാം 

മൂടി വെച്ചിട്ട് വേണം കെ എം മൗലവിയെ വെളുപ്പിച്ചെടുക്കാൻ, അത് സാധ്യമാകുമോ..?

മുജാഹിദ് സംസ്കാരവും* *ഖുബൂരി പ്രയോഗവും*

 https://www.facebook.com/share/88suGVG4E9ycNnq4/?mibextid=oFDknk

1️⃣2️⃣3️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

*മുജാഹിദ് സംസ്കാരവും*

*ഖുബൂരി പ്രയോഗവും*

➖➖➖➖➖➖➖➖➖➖➖➖


സുന്നി ഉലമാക്കളെയും പ്രവർത്തകരെയും ജനങ്ങൾക്കിടയിൽ മോശമായി ചിത്രീകരിക്കുകയും പരിഹസിക്കുകയും ഗൗരവതരമായ ശിർക്ക് കുഫ്റ് ആരോപണങ്ങൾ നടത്തി മുഅ്മിനീങ്ങളുടെ മനസ്സിൽ നിന്നും അകറ്റി നിർത്തുക മൗലവിമാരുടെ പ്രധാന അജണ്ടയാണ്. അതിനുവേണ്ടി എന്തു നുണയും പടച്ചുണ്ടാക്കാൻ അവർക്ക് ഒരു മടിയുമുണ്ടാവില്ല. 


ഇസ്‌ലാമിക പ്രവർത്തനത്തിന്റെ പേരിൽ നുണ മത്സരം നടത്തിയ ഒരേയൊരു സംഘടന കേരള നദ്‌വതുൽ മുജാഹിദീൻ മാത്രമാണ്. സുന്നികളെ പരിഹസിക്കാൻ ആവശ്യമായ എല്ലാ കോച്ചിംഗും ഇവരുടെ രഹസ്യ കേന്ദ്രങ്ങളിൽ നടക്കാറുണ്ടത്രെ! മുജാഹിദ് പഠനക്യാമ്പുളിലാണത്രെ ഇത്തരം പരിപാടികളുണ്ടാവുക.


"1996 ഡിസംബറിൽ മേപ്പയ്യൂർ സ്കൂളിൽ അസ്ഗറലി, പി.ടി ബീരാൻകുട്ടി, അലി പത്തനാപുരം എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം വി സി (മുജാഹിദ് രഹസ്യ സംഘടന) പ്രവർത്തകൻമാരുടെ രഹസ്യയോഗം നടന്നു. അതിൽ എടത്തനാട്ടുകര മഹല്ലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലിലൊരാളായിരുന്നു ഞാൻ(അബ്ദുറഹ്മാൻ മൗലവി). പ്രച്ഛന്നവേഷം, മിമിക്രി, കയറിൽ തൂങ്ങിയുള്ള കയറ്റം, നുണ പറയൽ മത്സരം , മുതലായവ ആ ക്യാമ്പിൽ വെച്ച് നടന്നു."

(ഇസ്‌ലാഹ് - സമ്മേളന പതിപ്പ് 

2003 ജനുവരി )


ഖബർ സിയാറത്ത് ചെയ്യുന്നതിനാൽ സുന്നികളെ ഖുബൂരികൾ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതും സിയാറത്തിനെ ഖബർ പൂജയെന്ന് പരിചയപ്പെടുത്തുന്നതും സുന്നി വിശ്വാസത്തോട് ജനങ്ങൾക്ക് വെറുപ്പും അറപ്പുണ്ടാക്കാൻ വേണ്ടിയാണത്രെ.

ഒരു മൗലവി എഴുതുന്നു:


"നാം സുന്നി എന്ന് എങ്ങനെ വിളിക്കും? അവരെ ഖുബൂരി, അഹ്‌ലുൽ ബിദ്അതി വൽ ഖുറാഫാത്ത് എന്നോ വിളിക്കുന്നത് ന്യായം മാത്രമാണ്. അഥവാ ഖബറുകളെ പൂജിക്കുന്നവർ എന്നോ പുത്തൻ വാദങ്ങളുടെയും കെട്ടുകഥകളുടെയും ആളുകൾ എന്നോ പറയുന്നതിൽ യാതൊരു അന്യായവും ഇല്ല. അർഹിക്കുന്ന നാമങ്ങളിൽ മാത്രം എല്ലാവരെയും പരിചയപ്പെടുത്തുന്നത് അവർക്ക് പൊതുജനമനസ്സുകളിൽ മതിപ്പും ബഹുമാനവും ഇല്ലാതാക്കാനുദ്ദേശിച്ചു തന്നെയാണ് "

(ഇസ്‌ലാഹ് മാസിക 2018 

നവംബർ പേജ് 12)


ഹജ്ജിനു പോകുന്നവർ ബദ്ർ,ഉഹ്ദ് ശുഹദാക്കളെയും സ്വഹാബികളെയും നബി (സ) തങ്ങളുടെ റൗളാ ശരീഫിനെയും സിയാറത്ത് ചെയ്യുന്നു എന്ന കാരണത്താൽ അത്തരം ഹാജിമാരുടെ ഹജ്ജ് പലർക്കുമുള്ള പൂജയാണെന്നുവരെ മൗലവിമാർ വിശേഷിപ്പിച്ചു കളഞ്ഞു.


"അവരുടെ ഹജ്ജ് ആർക്കെല്ലാമോ പൂജ"

(അൽമനാർ 2024 ജൂൺ 40)


പ്രഭാഷണത്തിൽ സുന്നികളെ ചീത്ത വിളിക്കുന്ന വെട്ടത്തുകാരൻ ഒരു മൗലവിയുണ്ടായിരുന്നു. വെട്ടം അബ്ദുല്ല ഹാജി. കൂട്ടായി ഹാജി എന്നും പറയാറുണ്ട്. ഒരിക്കൽ തെറികൾ കേട്ട് സഹിക്കവയ്യാതായപ്പോൾ അണികളിൽ പെട്ടയൊരാൾ പറഞ്ഞത്രേ മൗലവീ... നിങ്ങൾ ശൈലിയിൽ ഒന്ന് മാറ്റം വരുത്തണമെന്ന്. അപ്പോൾ മൗലവി കൊടുത്ത മറുപടി രസാവഹമാണ്.


"ഹാജി പ്രസംഗിക്കുമ്പോൾ ദേഷ്യം വന്നാൽ പലിശമായി സംസാരിക്കാറുണ്ടായിരുന്നു. 'മരമണ്ടത്തലയാ' എന്നിത്യാദി പ്രയോഗങ്ങൾ നടത്തും. ഒരിക്കൽ ഉമർകുട്ടി ഹാജി അദ്ദേഹത്തോട് പറഞ്ഞു: ഹാജി പലിശമായ ഭാഷ സംസാരിക്കാതെ പ്രസംഗിച്ചിരുന്നു എങ്കിൽ കുറെ കൂടി നന്നാകുമായിരുന്നു. പ്രസംഗത്തിൻ്റെ മഹത്വം വർദ്ധിക്കും. ഹാജി അത് കേട്ട് പറഞ്ഞു: ശരി, ചീത്ത പറയില്ലെങ്കിൽ നീ എന്ത് തരും? ഉമർകുട്ടി ഹാജി ; ഹാജിക്ക് എന്താണ് വേണ്ടത്?. പൂളയും ഇറച്ചി കൂട്ടാനും തന്നാൽ ഞാൻ ഇന്ന് അപ്രകാരം പറയില്ല. അങ്ങനെ അന്നത്തെ പ്രസംഗം നടക്കുകയായിരുന്നു. സംസാരിച്ച് ഒരു വിഷയമെത്തിയപ്പോൾ ഹാജി കയ്യിൽ രണ്ടുതവണ ശക്തിയായി തട്ടിക്കൊണ്ടു പറഞ്ഞു. ഇപ്പോൾ അല്ലേ ഇവരെ ചീത്ത പറയേണ്ടത് പക്ഷേ ഇന്ന് ഞാൻ ഒരാളോട് ചീത്ത പറയില്ലെന്ന് ഏറ്റിട്ടുണ്ട്. അതുകൊണ്ട് പറയുന്നില്ല. ആ നിലക്കുള്ള സംസാരം അന്ന് മാത്രമേ ഉണ്ടായുള്ളൂ. പിറ്റേന്ന് മുതൽ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ തുടരുകയും ചെയ്തു. "

(വെട്ടം അബ്ദുല്ല ഹാജി

പേജ് 76, 77)


സുന്നികൾ നടത്തുന്ന ആത്മാർത്ഥമായ ദുആഇനെപോലും പരിഹസിച്ചുകൊണ്ട് മൗലവിമാർ പുസ്തകം രചിച്ചിട്ടുണ്ട്. 

ഐഎസ്എം രണ്ടത്താണി ശാഖ ഇറക്കിയ ആധുനിക മൗലിദിന്റെ ദുആ ഇങ്ങനെയാണ്.


"കൊള്ളാവുന്ന പുള്ളികളാണ് മമ്മദും വയലാചാലിക്കയ്യടിയൻ കുഞ്ഞമ്മദും. അവരുടെ അടിയന്തരത്തിന് വരട്ടിയതും പൊരിച്ചതുമായ - ഹാമീൻ. എന്ത് രസമുണ്ടായിരുന്നു. അപ്രകാരം തന്നെ ചക്കപ്പറമ്പൻ കോയിസൻ ആജ്യാരെ മൗലൂദിന്ന് മാംസം മുതലായ കറികൾക്കും പുറമേ വറവിട്ടിരുന്ന - ഹാമീൻ. എത്ര വലുതും നെയ്പശയുള്ളതുമായിരുന്നു. ആ മാതിരി നല്ല നല്ല എണ്ണങ്ങൾ ഇടയ്ക്കിടക്കു വീഴുകയും അടിയന്തരം ജോറായി നടത്തുകയും ചെയ്യാതിരുന്നാൽ നൊമ്പരാണേ -ഹാമീൻ. ഇമ്മാതിരി പുണ്യകർമ്മങ്ങൾ ചെയ്യുന്നവർക്കുള്ള കൂലി സവാബ് പറഞ്ഞാൽ അവസാനിക്കാത്തതാണേ -ഹാമീൻ. "

(തൗഹീദിന് വേണ്ടി

ഒരു ധന്യ ജീവിതം - 97)


നോക്കൂ, ആത്മീയത തൊട്ടു തീണ്ടിയിട്ടില്ലാത്ത വർഗ്ഗം. ദുആ പോലും പരിഹസിച്ചു കളയുന്ന ഒരു വല്ലാത്ത വൃത്തികെട്ട സംസ്കാരമാണ് കേരള മുജാഹിദുകൾ സ്വീകരിച്ചിരിക്കുന്നത്.

കെഎം മൗലവിയെ* *വെളുപ്പിക്കുന്നവരോട്*

 https://www.facebook.com/share/p/iYiCzdBu38M3cv3b/?mibextid=oFDknk

*കെഎം മൗലവിയെ* 

*വെളുപ്പിക്കുന്നവരോട്*

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

അഹ്മദ് കുട്ടി ഉണ്ണികുളം 

എഴുതിയ 'കെ എം മൗലവി ഒരു പാഠപുസ്തകം' കണ്ടു. 

ഒരാവർത്തി ഓടിച്ചു നോക്കി. കെ എം മൗലവിയെ വെളുപ്പിച്ചെടുക്കൽ തന്നെയാണ് ലക്ഷ്യം. അതിനാവുന്നത്ര ശ്രമിച്ചിട്ടുണ്ട്. വസ്തുതക്ക് നിരക്കാത്ത പലതും ഉണ്ട്. എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരു വ്യക്തിയാണെന്നാണ് സമർത്ഥിക്കാൻ ശ്രമിക്കുന്നത്. അതിനുവേണ്ടി കെഎം മൗലവിയുടെ മുഖ്യ ശത്രുവായിരുന്ന ഖുതുബീതങ്ങളെയും പറവണ്ണ ഉസ്താദിനെയും ഉപയോഗപ്പെടുത്തി എന്നതാണ് ഏറെ സങ്കടകരം. 

സത്യത്തിൽ, കെ.എം മൗലവിയെ വിമർശിക്കുകയും നാദാപുരത്ത് ആദർശ സംവാദത്തിന് നേതൃത്വം കൊടുത്തവരുമാണ് മഹാനായ ഖുതുബി തങ്ങൾ. അത്പോലെ  കെ എം മൗലവിയോട് ശക്തമായ വിയോജിപ്പുണ്ടാവുകയും അത് പ്രകടിപ്പിക്കുകയും ചെയ്തവരാണ് മഹാനായ പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ല്യാർ. 


കെഎം മൗലവിയുടെ മകൻെറ കല്യാണത്തിന് ക്ഷണിച്ചപ്പോൾ 'നജിദിയൻ തൗഹീദിന്റെ വക്താക്കൾ തമ്മിലുള്ള വിവാഹത്തിന് ഞാനില്ല' എന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ.


മുജാഹിദ് പണ്ഡിതനായ ഇസ്ഹാഖ് മൗലവി എഴുതുന്നു:

"കെഎം മൗലവിയുടെ മകനും എൻ്റെ മകളും തമ്മിലുള്ള വിവാഹത്തിലേക്ക് പറവണ്ണ മൊയ്തീൻകുട്ടി മൗലവിയെ ക്ഷണിച്ചപ്പോൾ ക്ഷണം നിരസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു : "നജ്ദിയൻ തൗഹീദിന്റെ വക്താക്കൾ തമ്മിലുള്ള വിവാഹത്തിന് ഞാനില്ല"

(വിചാരം - എം എസ് എം 

സുവനീർ 2007 പേജ് 163)

ഈ സുന്നി ആദർശ പടവാളുകളെ ഉപയോഗപ്പെടുത്തി കെഎം മൗലവിയുടെ ഇരുണ്ട മുഖം വെളുപ്പിക്കാനുള്ള ശ്രമം മഹത്തുക്കളോടുള്ള വലിയ അനാദരവായിപ്പോയി. 

മൗലാന ചാലകത്തിന്റെ ശിഷ്യരായിരുന്നു പറവണ്ണ ഉസ്താദും ഖുതുബിതങ്ങളും.


കെ.എം മൗലവിയെയോ ഏതെങ്കിലും വഹാബി പണ്ഡിതനെയോ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഒരു സുന്നി പണ്ഡിതനും കഴിഞ്ഞു പോയിട്ടില്ല. പുതിയ പ്രസിദ്ധീകരണങ്ങളിലെ ചതിപ്രയോഗങ്ങളിൽ വായനക്കാർ വഞ്ചിതരാവാതിരിക്കുക.

മദ്റസ; സുന്നികൾ* *ചാണിന് ചാണായി* *പിന്തുടരുകയോ?മുജാഹിദ് പ്രസ്ഥാനം

 https://www.facebook.com/share/uin9wycNu2xCbK56/?mibextid=oFDknk

1️⃣2️⃣2️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

*മദ്റസ; സുന്നികൾ* 

*ചാണിന് ചാണായി* 

*പിന്തുടരുകയോ?*

➖➖➖➖➖➖➖➖➖➖➖➖

നാട്ടിലുണ്ടാകുന്ന എല്ലാ നന്മകളുടെയും പിതൃത്വം അവകാശപ്പെടാൻ എന്തു നുണയും പടച്ചുവിടുന്നവരാണ് മുജാഹിദ് മൗലവിമാർ. സ്വന്തം ചെലവിൽ നേരാംവണ്ണം ഒരു സ്ഥാപനം പോലും നടത്താൻ സാധിക്കാത്തവരാണ് വലിയ അവകാശവാദങ്ങളുമായി അണികളെ വഞ്ചിക്കുന്നത്. മലയാള അക്ഷര ലിപി വ്യാപിക്കുന്നതിന് മുമ്പേ അറബി മലയാള ലിപി രൂപപ്പെടുത്തിയെടുക്കുകയും അതിലൂടെ മലയാളികളിൽ വിജ്ഞാന ദാഹം തീർക്കുകയും ചെയ്തവരായിരുന്നു സുന്നി ഉലമാക്കൾ. ഓത്തു പള്ളികൾക്കും മദ്റസ സംവിധാനങ്ങൾക്കും നേതൃത്വം നൽകിയതും സുന്നി പണ്ഡിതർ തന്നെയായിരുന്നു. ഇത് എല്ലാവർക്കും അറിയുന്ന ഒരു വസ്തുതയാണ്. എന്നാൽ ഇതിൻ്റെ പിതൃത്വവും മൗലവിമാർ അവകാശപ്പെട്ടു കൊണ്ടിരിക്കുകയാണ്. മദ്റസയുടെ വിഷയത്തിൽ സുന്നികൾ മുജാഹിദ് മൗലവിമാരെ ചാണിന് ചാണായി പിന്തുടർന്നുവെന്ന കരിനുണ കെ എൻ എം പുറത്തിറക്കിയ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ അച്ചടിച്ച് വന്നത് നോക്കൂ:


" ഭാവി തലമുറയെ ദീനി ചുറ്റുപാടിലൂടെ നയിക്കാനുള്ള ഈ ബൃഹത് പദ്ധതിയെ കുഫ്ർ ഫത്‌വകൾ നൽകി അപഹസിച്ചവർ ഇസ്‌ലാഹി പ്രസ്ഥാനത്തെ ചാണിന് ചാണായി പിൻതുടരുന്നു എന്നതിനുള്ള തെളിവാണ് ഈ സമസ്തക്കാർ നടത്തുന്ന അവരുടെ ആയിരക്കണക്കിന് മദ്റസകൾ. പൗരോഹിത്യത്തിന്റെ ജല്പനങ്ങൾ മറികടന്ന് സ്ഥാപിതമായ കേരളത്തിലെ മദ്റസ സമ്പ്രദായത്തിന്റെ മാതൃത്വം ഇസ്‌ലാഹികൾക്ക് മാത്രമാണെന്ന യാഥാർത്ഥ്യം മുസ്‌ലിം കേരളത്തിന് വിസ്മരിക്കാനാവില്ല. "

(മുജാഹിദ് പ്രസ്ഥാനം 

കേരളത്തിൽ പേജ് :134)


മേലുദ്ധരണിയിൽ മൗലവിമാർ പറഞ്ഞുവെച്ച കളവുകളും വിശദീകരണങ്ങളും താഴെ ചേർക്കുന്നു:-


1- മദ്റസ സംവിധാനത്തിനെതിരെ സുന്നികൾ കുഫ്ർ ഫത്‌വ ഇറക്കി. (ഇത് ശുദ്ധ നുണയാകുന്നു. വസ്തുതാപരമെങ്കിൽ തെളിവുകൾ ഉദ്ധരിക്കേണ്ടത് മൗലവിമാരുടെ ചുമതലയാണ്.)

മൗലാനാ ചാലിലകത്ത് മദ്റസ സംവിധാനവുമായി വന്നപ്പോൾ ചിലയാളുകൾ എതിർത്തു എന്നത് ശരിയാണ്. ആ എതിർപ്പിനെ നേരിടാൻ തന്റെ ശിഷ്യരിൽ നിന്ന് മുൻപന്തിയിൽ ഉണ്ടായിരുന്നത് ചെറുശ്ശേരി അഹ്മദ് മുസ്‌ലിയാരും ഖുതുബി മുഹമ്മദ് മുസ്‌ലിയാരുമായിരുന്നു എന്ന യാഥാർത്ഥ്യം നാം മറന്നുപോകരുത്. (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 69 നോക്കുക) ചാലിലകത്തിനൊപ്പം മദ്റസാ എല്ലാ ഘട്ടത്തിലും ഉറച്ച് നിന്ന ശഷ്യരായ ചെറുശ്ശേരി അഹ്മദ് മുസ്‌ല്യാരുടെയും ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെയും നേതൃത്വത്തിലുള്ള സമസ്ത പണ്ഡിതന്മാർ മൗലാനാ ചാലിലകത്തിൻ്റെ മദ്റസക്കെതിരെ തിരിഞ്ഞു എന്നത് തീർത്തും വസ്തുതാ വിരുദ്ധം തന്നെയാണ്.


2- "സുന്നികൾ മുജാഹിദുകളെ ചാണിനു ചാണായി  പിൻതുടർന്നതിന്റെ തെളിവാണ് സമസ്തക്കാരുടെ മദ്റസകൾ. " ഇതും ശുദ്ധ കളവാണെന്നതിന് മുജാഹിദ് പ്രസിദ്ധീകരണങ്ങൾ സാക്ഷിയാണ്. സുന്നികളെ മൗലവിമാർ പിൻതുടർന്നു എന്നതാണ് വസ്തുത. 


വിശദീകരണം : സുന്നികൾ മുജാഹിദുകളെ പിൻതുടരണമെങ്കിൽ ആദ്യം മുജാഹിദുകൾക്ക് മദ്റസയും സിലബസും വേണമല്ലോ. എങ്കിൽ ആദ്യം സിലബസ് രൂപീകരിച്ചത് ആര്? എപ്പോൾ ? ഇത് ചരിത്രപരമായി അന്വേഷിക്കുമ്പോൾ ആർക്കും യാഥാർത്ഥ്യം ബോധ്യപ്പെടും.

സുന്നികളുടെ മദ്റസ വിദ്യാഭ്യാസ ബോർഡ്ൻ്റെ ആദ്യ ആലോചന നടക്കുന്നത് കാര്യവട്ടത്ത് നടന്ന സമസ്തയുടെ പതിനാറാം വാർഷിക സമ്മേളനത്തിലും, പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ പ്രസിഡൻ്റും കെ പി ഉസ്മാൻ സാഹിബ് സെക്രട്ടറിയുമായി 33 അംഗ വിദ്യാഭ്യാസ ബോർഡ് നിലവിൽ വന്നത് 1951ൽ വടകര നടന്ന സമസ്തയുടെ പത്തൊമ്പതാം വാർഷിക സമ്മേളത്തിലുമാണ്. 


എന്നാൽ മുജാഹിദ് മൗലവിമാർ വിദ്യാഭ്യാസ ബോർഡ്നെ കുറിച്ചാലോചിക്കുന്നത് തന്നെ 1955 ലാണ്. 1956 മാർച്ച് 31നാണ്  കെ എൻ എം വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കപ്പെട്ടത്. 


" 1956 ആഗസ്റ്റ് രണ്ടിന് ചേർന്ന വിദ്യാഭ്യാസ ബോർഡിന്റെയും ആലോചന സഭയുടെയും സംയുക്ത യോഗത്തിൽ വെച്ച് ബോർഡിന്റെ നിയമങ്ങളും ചട്ടങ്ങളും നിർണയിച്ചു. 26 മദ്രസകൾ ആണ് തുടക്കത്തിൽ അംഗീകാരം വാങ്ങിയത്. 1957 ജനുവരി 31ന് വാണിയമ്പലത്ത് അധ്യാപക പരിശീലന ക്ലാസും സംഘടിപ്പിച്ചു. "

(മുജാഹിദ് പ്രസ്ഥാനം 

കേരളത്തിൽ - പേജ് 130)


1951ൽ നിലവിൽ വന്ന സമസ്തയുടെ വിദ്യാഭ്യാസ ബോർഡ് 1956 മാർച്ച് 31ന് നിലവിൽ വന്ന കെ എൻ എം വിദ്യാഭ്യാസ ബോർഡിനെ ചാണിനു ചാണായി പിന്തുടർന്നു എന്ന മഹാത്ഭുതം ഉൾക്കൊള്ളാൻ  മുജാഹിദുകൾക്കല്ലാതെ സാധ്യമല്ല.


ഒരു കാര്യം കൂടി ഓർക്കുക.

പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാരെ മദ്റസ വിദ്യാഭ്യാസ ബോർഡിന് നേതൃത്വം വഹിക്കാൻ ചുമതലപ്പെടുത്തിയതിന്റെ പിന്നിൽ മറ്റൊരു ചരിത്രം കൂടിയുണ്ട്. അതായത് ഇന്നു കാണുന്ന മദ്റസാ സംവിധാനത്തിന് ആരംഭം കുറിച്ചത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ആയിരുന്നല്ലോ. മഹാനവർകൾ ഒരു കറകളഞ്ഞ സുന്നി യായിരുന്നു. 


"ശാസ്ത്രീയ രീതിയിലുള്ള പാഠ്യ പദ്ധതികളും, പാഠ പുസ്തകങ്ങളും, ചോക്ക്, ബോർഡ്, ബെഞ്ച്, മേശ തുടങ്ങിയ സാമഗ്രികളും ഉപയോഗിച്ചുകൊണ്ടുള്ള ആധുനിക മദ്റസകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ആരംഭിച്ച മദ്റസ പ്രസ്ഥാനം കേരളത്തിലെ മത വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു മഹൽ സംഭവമായിരുന്നു. 1909ൽ വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ അധ്യാപകനായി ചേർന്നശേഷം അവിടെയാണ് അദ്ദേഹം ആദ്യമായി ഈ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കിയത്. കേരളത്തിലെ ആധുനിക മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മഹാപരിഷ്കർത്താവിനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. എന്നാൽ അദ്ദേഹത്തെ പ്രഗത്ഭനായ ഒരു മത വിദ്യാഭ്യാസ പരിഷ്കർത്താവ് എന്നല്ലാതെ ഒരു മതപരിഷ്കർത്താവ് ഇസ്‌ലാഹി നേതാവ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും. "

(ഇസ്‌ലാമും കേരളത്തിലെ 

സാമൂഹ്യ പരിവർത്തന 

പ്രസ്ഥാനങ്ങളും - 

പേ: 11, 12 കെ എൻ എം )


ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന മഹാപണ്ഡിതൻ 1909 ലാണ് മദ്രസ സംവിധാനത്തെ കുറിച്ച് ആലോചിച്ചത്. അന്ന് മഹാനവർകൾക്ക് എല്ലാവിധ പിന്തുണയും നൽകിയിരുന്നത് ശിഷ്യരായ ഖുതുബി മുഹമ്മദ് മുസ്‌ലിയാരും പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാരുമായിരുന്നു.  

ആ പിൻതുടർച്ചക്കാവണം  പിന്നീട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിദ്യാഭ്യാസ ബോർഡിൻ്റെ പ്രസിഡൻ്റായി പറവണ്ണയെ തിരഞ്ഞെടുത്തത്. ഏതായാലും ചാലിലകത്തിന്റെ പിന്തുടർച്ച മദ്രസ പ്രസ്ഥാനത്തിലുണ്ടായത് ശിഷ്യനായ പറവണ്ണയിലൂടെയാണ്. 

ജമാഅത്ത് നേതാവായിരുന്ന കെ മൊയ്തു മൗലവി ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.


"അബുൽ ബഷീർ കെ പി എ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ പറവണ്ണ. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനായിരുന്നു. മൗലാനാ ചാലിലകത്ത് കേരളക്കരയിൽ വരുത്താൻ ഉദ്ദേശിച്ചിരുന്ന പരിഷ്കൃത വിദ്യാഭ്യാസ പദ്ധതി, 1951ൽ സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുകയും പാഠപുസ്തകങ്ങൾ രചിക്കുകയും വഴി നടപ്പിൽ വരുത്താൻ ഭാഗ്യം ലഭിച്ചത് ഈ ശിഷ്യന്നാണ്. അതുവഴി കേരളത്തിൽ അദ്ദേഹം വരുത്തിയ പരിഷ്കാരം എടുത്തു പറയത്തക്കതാണ്. "

(കെ. മൊയ്തു മൗലവി 

ഓർമ്മക്കുറിപ്പുകൾ - 183)


ഇത്രയും വ്യക്തമായി ഏവരാലും അംഗീകരിക്കപ്പെടുന്ന ഒരു ചരിത്ര യാഥാർത്ഥ്യത്തെയാണ്  മൗലവിമാർ നിഷേധിക്കുന്നതും സ്വന്തം അക്കൗണ്ടിലേക്ക് വരവ് വെക്കുന്നതും.

ചരിത്രബോധം അല്പം പോലുമില്ലാത്ത ഒരു മൗലവി കെ എൻ എം മുഖപത്രത്തിൽ എഴുതുന്നത് നോക്കൂ:


"ഇസ്‌ലാഹി പണ്ഡിതൻ പഴിയും തൊഴിയുമേറ്റ് തുടക്കം കുറിച്ച മത വിദ്യാഭ്യാസ മേഖലകളിലേക്ക് സമസ്ത ഇന്ന് കിതച്ചോടിയെത്തുന്നുവെന്നത്  മുജാഹിദ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ ഏറെ വകയുണ്ട്. "

(വിചിന്തനം വാരിക 

2024 മെയ് 17 പേജ് : 24)


മൗലവിമാർ പറയുന്നത് ഇടവും വലവും നോക്കാതെ തഖ്ലീദ് ചെയ്യുന്ന ഒരു ഖൗമുണ്ടെന്നതാണ് മൗലവിമാർക്ക് ഏറെ ആശ്വാസകരം.

സിഹ്റും ശിർക്കും* ➖➖➖➖➖➖➖➖➖➖➖ കുണ്ടുതോട് വ്യവസ്ഥക്ക് മുമ്പും ശേഷവും - 7

 https://www.facebook.com/share/T9CLoz3Cfmb5qcmF/?mibextid=oFDknk

1️⃣2️⃣1️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli


*സിഹ്റും ശിർക്കും*

➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് വ്യവസ്ഥക്ക് 

മുമ്പും ശേഷവും - 7

➖➖➖➖➖➖➖➖➖➖➖


മുജാഹിദുകൾ പരസ്പരം ശിർക്കാരോപിക്കുന്നതിന് കാരണമായ സിഹ്റ് കുണ്ടുതോട് വ്യവസ്ഥയിലെ ചർച്ചാവിഷയമായിരുന്നു. അത് ഫലിക്കുമെന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു അന്നത്തെ മൗലവിമാരുടെ വാദം. 


"സിഹ്റും അതിനു തുല്യമായ ഇസ്മിന്റെ പണികളും ചെയ്യുന്നതും ചെയ്യിക്കുന്നതും ഹറാമാകുന്നു. അത് ഫലിച്ചേക്കുമെന്ന് വിശ്വസിക്കൽ തെറ്റില്ല. "

(ഒതായിയും ഇസ്‌ലാഹി

പ്രസ്ഥാനവും പേജ് 153)


വർഷങ്ങൾ കഴിഞ്ഞ് കുണ്ടുതോട് വ്യവസ്ഥയിൽ എഴുതിയ ഈ വാദത്തിൽ നിന്നും മൗലവിമാർ വ്യതിചലിച്ചുവെന്ന് മാത്രമല്ല സിഹ്റിന് ഫലം ഉണ്ടെന്നു വിശ്വസിക്കൽ ശിർക്കാണെന്ന് വരെ വാദിച്ചുകൊണ്ടിരിക്കുന്നു. അഥവാ കുണ്ടുതോട് വ്യവസ്ഥയിൽ സിഹ്റ് ഫലിക്കും എന്ന് എഴുതിയ മൗലവിമാർ മുശ്‌രിക്കുകളും ശിർക്ക് പ്രചാരകരുമാകുന്നുവെന്ന് !!


2018 നവംബർ 9ന് ഇറങ്ങിയ ശബാബ് വാരികയിൽ നിന്ന്:


"സിഹ്റ് ശിർക്കാണ്. ഒരു കാര്യം ശിർക്കാണെങ്കിൽ അതിന് ഫലമുണ്ടെന്ന് വിശ്വസിക്കലും ശിർക്കു തന്നെയാണെന്ന് തൗഹീദ് മനസ്സിലാക്കിയ മദ്രസ വിദ്യാർത്ഥികൾക്ക് വരെ അറിയാവുന്ന കാര്യമാണ്."

(പേജ്: 25)


ചെറിയ കുട്ടിമുജകൾക്ക് പോലും അറിയാവുന്ന സിഹ്ർ ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാണെന്ന കാര്യം മുജാഹിദ് നേതൃത്വത്തിന് എങ്ങനെ തിരിയാതെ പോയി എന്നത് മുജാഹിദുകൾ തലപുകഞ്ഞാലോചിക്കേണ്ട ഒരു കാര്യം തന്നെയാണ്. 


അബ്ദുസ്സലാം സുല്ലമി സിഹ്റിലൂടെ ശിർക്ക് വന്നു ചേരുന്ന രൂപം വിശദീകരിച്ചുകൊണ്ടെഴുതുന്നു:


"സിഹ്റിന് യാഥാർത്ഥ്യമുണ്ടെന്ന് പറയൽ അദൃശ്യ മാർഗത്തിലൂടെ അല്ലാഹുവിന് പുറമേ മറ്റുള്ളവരും ഉപദ്രവിക്കുമെന്ന് പറയുന്നതിൽ യാഥാർത്ഥ്യമുണ്ടെന്ന് പ്രഖ്യാപിക്കലായി തീരുന്നുണ്ട്. അങ്ങനെ വിശ്വാസത്തിൽ ശിർക്ക് സംഭവിക്കുന്നു. "

(തൗഹീദും

നവജാസ്ഥിതികരുടെ 

വ്യതിയാനവും - 129)


1975 ജനുവരി 17ന് എഴുതിയ കുണ്ടുതോട് വ്യവസ്ഥയിലെ സിഹ്റ് ഫലിക്കുമെന്ന വിശ്വാസം ശിർക്കല്ലെന്ന വാദത്തിൽ നിന്നു മൗലവിമാർ വ്യതിചലിക്കുന്നത് 1986ലാണ്. 

അക്കാലത്തെ അൽമനാറിൽ വന്ന ലേഖനത്തിന്റെ ഒരു ഭാഗം ശ്രദ്ധിക്കുക:


"തലമുറകളിലൂടെ കൈമാറ്റം നടത്തപ്പെടുകയും, കെട്ടുകഥകളിലൂടെ ഭീകരത സ്ഥാപിക്കപ്പെടുകയും അതു കൊണ്ടുതന്നെ ആളുകൾ ഭയത്തോടെ നോക്കി കാണുകയും ചെയ്യുന്ന കേവല മിഥ്യായാണ് വാസ്തവത്തിൽ സിഹ്റ്. സ്വന്തമായ ഒരു സത്തയോ നിലനിൽപ്പ് പ്രതിഫലനമോ അതുൾക്കൊള്ളുന്നില്ല. "

(അൽമനാർ 

1982 നവംബർ)


പിന്നീട് ഈ വിഷയത്തിൽ മുജാഹിദ് പ്രസ്ഥാനം രണ്ടായി പിളർന്നിട്ടുണ്ട്. സിഹ്റിന് ഫലം ഉണ്ടെന്ന് വിശ്വസിക്കുന്നവരും സിഹ്റിന് ഫലമുണ്ടെന്ന് വിശ്വസിച്ചാൽ ശിർക്കാണെന്ന് വിശ്വസിക്കുന്നവരും. ഈ രണ്ടു വിശ്വാസക്കാരൻ ഒരേ പള്ളിയിൽ ജമാഅത്തായി നിസ്കരിച്ചുകളയുന്നു എന്നതാണ് ഏറെ കൗതുകകരം. മുജാഹിദ് വിശ്വാസം അത്രമേൽ 'ഭദ്ര'മാണ് !!


കുണ്ടുതോട് വ്യവസ്ഥ എഴുതിയിട്ട് 49 വർഷം പിന്നിട്ടു. ഇതിനിടയിൽ ഈ വ്യവസ്ഥയിലെ പ്രധാനമായും ഏഴ്  വിഷയങ്ങളിൽ ആധുനിക മൗലവിമാർ വ്യതിചലിച്ചതാണ് ഇവിടെ ചൂണ്ടിക്കാണിച്ചത്.

മരണശേഷം* *കറാമത്ത്* *നിലക്കുമോ?* ➖➖➖➖➖➖➖➖➖➖➖ കുണ്ടുതോട് വ്യവസ്ഥക്ക് മുമ്പും ശേഷവും - 6

 https://www.facebook.com/share/jE92f6VLErkeptDc/?mibextid=oFDknk

1️⃣2️⃣0️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️Aslamsaquafi suraiji payyoli

*മരണശേഷം* 

*കറാമത്ത്*

*നിലക്കുമോ?*

➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് 

വ്യവസ്ഥക്ക് 

മുമ്പും ശേഷവും - 6

➖➖➖➖➖➖➖➖➖➖➖

മരണാനന്തരം കറാമത്ത് ഉണ്ടാകുമോ എന്ന വിഷയം കുണ്ടുതോട് വ്യവസ്ഥയിൽ ചർച്ചയ്ക്ക് വന്നിരുന്നു. മൗലവിമാർ വ്യവസ്ഥയ്ക്കുശേഷം വ്യതിചലിച്ച ആറാമത്തെ വിഷയമാണിത്.


നാദാപുരം സംവാദത്തിൽ ഖുതുബി തങ്ങളുടെയും തറക്കണ്ടി ഉസ്താദിന്റെയും മുന്നിൽ ഔലിയാക്കൾക്ക് മരണശേഷം കറാമത്ത് ഉണ്ടാവില്ല എന്നു വരുത്തി തീർക്കാൻ മൗലവിമാർ കിത്താബിന്റെ ഉദ്ദരണിയിൽ തിരിമറി നടത്തി പിടിക്കപ്പെട്ട സംഭവം "ലാ കട്ട സംവാദം" എന്ന പേരിൽ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ആ സംവാദത്തോടെ ഔലിയാക്കൾക്ക് മരണശേഷവും കറാമത്ത് ഉണ്ടാകും എന്ന് മൗലവിമാർക്ക് സമ്മതിക്കേണ്ടി വന്നിരുന്നു. 

കെ എം മൗലവിയുടെ അൽവിലായത്തോൽ കറാമ എന്ന പുസ്തകത്തിൽ നിന്ന് :


"ഒരു വലിയ്യ് മരണപ്പെടുന്നത് കൊണ്ട് അദ്ദേഹത്തിന്ന് അല്ലാഹു തആല കൊടുത്തിട്ടുള്ള ഖാസ്സായ - പ്രത്യേകമായ - വിലായത്ത് എന്ന പദവി നീങ്ങി പോകയില്ല. അപ്പോൾ അദ്ദേഹത്തിൻ്റെ ഹയാത് കാലത്ത് കറാമത്തുകൾ കൊണ്ട് അല്ലാഹു തആല അദ്ദേഹത്തെ ബഹുമാനിച്ച പോലെ തന്നെ മൗതിന്റെ - മരണത്തിൻ്റെ - പുറകെയും അദ്ദേഹത്തെ ബഹുമാനിക്കുവാൻ വേണ്ടി അദ്ദേഹത്തിൻ്റെ പേരിൽ ചില കറാമത്തുകളെ അല്ലാഹു തആലാ വെളിപ്പെടുത്തുന്നത് ജാഇസ് (അനുവദനീയം) തന്നെ. മാത്രമല്ല ചില വലിയ്യുകൾക്ക് കറാമതുകൾ അവരുടെ മൗത്തിന്റെ (മരണത്തിൻ്റെ) പുറകെയും കൂടി വെളിപ്പെട്ടതായി ഇമാം ഖുശൈരി(റ) തന്നെ രിസാലത്തിൽ എഴുതിട്ടുണ്ട്. "

(അൽ വിലായതു: 

വൽ കറാമ: പേജ്: 24)


കുണ്ടുതോട് സംവാദ വ്യവസ്ഥയിലും ഇതേ വാദം തന്നെ രേഖപ്പെടുത്തിയത് കാണാം.

" പ്രവാചകന്മാരുടെ പ്രവാചകത്വത്തിന് തെളിവായും ഔലിയാക്കളുടെ ബഹുമാനാർത്ഥവും അല്ലാഹു വെളിപ്പെടുത്തുന്ന അസാധാരണ കൃത്യങ്ങളാണവ(മുഅജിസത്തുകളും കറാമത്തുകളും). അത് അവരുടെ ജീവിതകാലത്തും അതിനുശേഷവും അല്ലാഹു വെളിപ്പെടുത്താം. "

(ഒതായിയും ഇസ്‌ലാഹി

പ്രസ്ഥാനവും പേ: 152)


ഈ സംവാദ വ്യവസ്ഥക്ക് ശേഷം മുജാഹിദ്  മൗലവിമാർ ഈ ആശയത്തിൽ നിന്നും വ്യതിചലിച്ചു. നാദാപുരത്തെ 'ലാ കട്ട'  സംവാദത്തിൽ സമർത്ഥിക്കാൻ ശ്രമിച്ചിരുന്ന ആശയമാണ് ഇപ്പോൾ അവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അഥവാ ഔലിയാക്കൾക്ക് മരണശേഷം കറാമത്ത് ഉണ്ടാകുന്നതല്ല.

2019 മാർച്ച് മാസത്തിലെ ശബാബ് വാരികയിൽ എഴുതുന്നു:


"പ്രവാചകന്റെ മരണശേഷം പ്രവാചകന്റെ മുഅ്ജിസത്തിൽ നിന്നും ചോദിക്കൽ ശിർക്കും കുഫ്റുമാണ്. കാരണം മരണത്തോടെ മുഅ്ജിസത്തുകളും കറാമത്തുകളും നിലക്കുന്നു. മരണശേഷം ഒരു പ്രവാചകനിലൂടെ മുഅ്ജിസത്തോ ഒരു വലിയ്യിലൂടെ കറാമത്തോ വെളിപ്പെടുന്നതല്ല. "

(ശബാബ് വാരിക

2019 മാർച്ച് 22 പേജ് :26)


സുന്നി ഉലമാക്കളുടെ മുന്നിൽ പറയാൻ ധൈര്യപ്പെടാത്ത പല വാദങ്ങളും  ഇപ്പോൾ അണികൾക്ക് പഠിപ്പിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങൾ കൂടിയാണിത്. 

മരണശേഷം കറാമത്തുണ്ടാകുമെന്ന് ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്. അതിനെയാണ് ഇവിടെ പച്ചയായി നിഷേധിച്ചിരിക്കുന്നത്.

ഉദ്ദേശിക്കുമ്പോഴും* *കാറാമത് ലഭിക്കുംമുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/p/62J3sBy3ccaLkaCh/?mibextid=ഓഡ്കങ്ക്

1️⃣1️⃣9️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️ Aslamsaquafi Suraiji Payyoli


*ഉദ്ദേശിക്കുമ്പോഴും*

*കാറാമത് ലഭിക്കും*

➖➖➖➖➖➖➖➖➖➖➖

കുണ്ട്തോട് വ്യവസ്ഥക്ക്

മുമ്പും ശേഷവും - 5

➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് വ്യവസ്ഥയിൽ എഴുതിയ തീരുമാനങ്ങളിൽ നിന്നും മൗലവിമാർ പിന്തിരിഞ്ഞതിന്റെ അഞ്ചാമത്തെ ഉദാഹരണം ഔലിയാക്കളുടെ കറാമതുമായി ബന്ധപ്പെട്ടതാണ്.


ഔലിയാക്കൾക്ക് അവർ ഉദ്ദേശിക്കുമ്പോൾ കറാമത്ത് വെളിപ്പെടുകയില്ലെന്നായിരുന്നു കുണ്ടുതോട് വ്യവസ്ഥയിൽ മുജാഹിദുകൾ രേഖപ്പെടുത്തിയത്. 

"മുഅ്ജിസത്തുകളും കറാമത്തുകളും അമ്പിയാക്കൾക്കോ മറ്റു ഭക്തന്മാർക്കോ ഇഷ്ടാനുസരണം കൈകാര്യം ചെയ്തു കാണിച്ചു കൊടുക്കാൻ കഴിയുന്ന കാര്യങ്ങളല്ല. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ:136)


എന്നാൽ ഇതിൽ നിന്നും ഇപ്പോൾ അവർ വ്യതിചലിച്ചിരിക്കുന്നു. ഔലിയാക്കൾ ഉദ്ദേശിക്കുമ്പോഴും ചിലപ്പോൾ കറാമത്തുകൾ ഉണ്ടാകും എന്ന് മൗലവിമാരും സമ്മതിച്ചിരിക്കുന്നു.

വിസ്ഡം ഗ്രൂപ്പിന്റെ മദ്രസാ പാഠപുസ്തകം കാണുക:


"ഇത്തരം അമാനുഷിക കാര്യങ്ങൾ (മുഅ്ജിസത്, കറാമത്)ആരിലൂടെ പ്രകടമായോ അവർ തന്നെയും ചിലപ്പോൾ അക്കാര്യം അറിയണമെന്ന് പോലുമില്ല.ചിലപ്പോൾ അല്ലാഹു അവരെ അറിയിച്ചെന്നും വരാം. ചിലതാവട്ടെ അവരുടെ താൽപര്യവും പ്രാർത്ഥനയും മൂലം അല്ലാഹു വെളിപ്പെടുത്തുകയും ചെയ്യും."

(പടവുകൾ 

അഞ്ചാം ക്ലാസ്, പേജ്: 17 )


ഈ വിഷയത്തിൽ സുന്നികൾ പറയുന്നിടത്തേക്ക് മൗലവിമാർ ഇപ്പോൾ എത്തിനിൽക്കുന്നു. 

ഒരു വലിയ്യിനും അവർ ഉദ്ദേശിക്കുമ്പോൾ കറാമത്ത് പ്രകടിപ്പിക്കാൻ സാധിക്കില്ല എന്ന വഹാബിനേതാക്കളുടെ വാദത്തെയാണ് പുതിയ തലമുറ തിരുത്തി കൊണ്ടിരിക്കുന്നത്. 


എ അലവി മൗലവിയുടെ മകനും മുജാഹിദ് നേതാവും എഴുത്തുകാരനുമായിരുന്ന അബ്ദുസ്സലാം സുല്ലമി ഇവ്വിഷയകമായി എഴുതിയത് വായിക്കുക:


"കാര്യകാരണ ബന്ധങ്ങളുടെ പരിധിയിൽപ്പെടുന്ന സംഗതികൾ ഒരു മനുഷ്യൻ ഉദ്ദേശിക്കുമ്പോൾ ചെയ്യാൻ സാധിക്കുന്നതുപോലെ ഔലിയാക്കൾക്ക് കറാമത്ത് ചെയ്യാൻ സാധിക്കുന്നതല്ല. അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവൻ നേരിട്ട് ചെയ്യുന്ന പ്രവൃത്തിയാണിത്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും കഴിവിനും ഉദ്ദേശ്യത്തിനും ഇതിൽ സ്ഥാനമില്ല."

(തൗഹീദ് സമഗ്ര

 വിശകലനം പേജ് 113)


മുജാഹിദിലെ എല്ലാ ഗ്രൂപ്പുകളും അംഗീകരിക്കുന്ന കെ. കുഞ്ഞീതു മദനി എഴുതിയ

അല്ലാഹുവിന്റെ ഔലിയാക്കൾ എന്ന കൃതിയിൽ നിന്ന് :


"മുഅ്ജിസത്ത് വെളിപ്പെടുത്തുന്നതിൽ പ്രവാചകന്മാരുടെ കഴിവിനോ ഇംഗിതത്തിനോ സ്വാതന്ത്ര്യത്തിനോ യാതൊരു സ്വാധീനവുമില്ലെന്ന് നാം ഗ്രഹിച്ചുവല്ലോ. അപ്രകാരം തന്നെ കറാമത്ത് വെളിപ്പെടുന്നതിൽ സത്യവിശ്വാസിയുടെ ഇംഗികത്തിനോ കഴിവിനോ യാതൊരു സ്വാധീനവുമില്ല; എന്ന് നാം പ്രത്യേകം ഗ്രഹിച്ചിരിക്കേണ്ടതാണ്. അല്ലാഹു ഇച്ഛിക്കുന്ന കറാമത്ത് അവൻ ആഗ്രഹിക്കുന്ന സമയത്ത് വെളിപ്പെടുത്തിക്കൊണ്ട് അവൻ ഉദ്ദേശിക്കുന്ന സത്യവിശ്വാസിയെ അവൻ ആദരിക്കുന്നു എന്ന് മാത്രം. "

(പേജ്: 46,47)


ഔലിയാക്കൾ ഉദ്ദേശിക്കുമ്പോൾ ഒരിക്കലും കറാമത്ത് പ്രകടിപ്പിക്കാൻ സാധിക്കുകയില്ല എന്ന വിശ്വാസത്തെ തിരുത്തി ചിലപ്പോൾ അങ്ങനെയും സംഭവിക്കും എന്ന പുതിയ നിലപാട് കുണ്ടത്തോട് വ്യവസ്ഥക്ക് ശേഷമുള്ള ആശാ വഹമായ ഒരു മാറ്റം തന്നെയാണ്.

കുണ്ട്തോട് വ്യവസ്ഥക്ക്*മുജാഹിദ് പ്രസ്ഥാനം *മുമ്പും ശേഷവും - 4*

 https://www.facebook.com/share/p/bhbiKSeEqkFXm2Ph/?mibextid=oFDknk

1️⃣1️⃣8️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

*കുണ്ട്തോട് വ്യവസ്ഥക്ക്*

*മുമ്പും ശേഷവും - 4*

➖➖➖➖➖➖➖➖➖➖➖➖

കുണ്ട്തോട് വ്യവസ്ഥയിൽ മൗലവിമാർ രേഖപ്പെടുത്തിയ വാദങ്ങളിൽ നിന്നും പിൽക്കാലത്ത് മാറ്റം വന്ന കാര്യങ്ങളിൽ നാലാമത്തേത് തറാവീഹ് നിസ്കാരത്തിൻ്റെ റക്അത്താണ്. 

തറാവീഹ് നിസ്കാരം 11 റക്അതാണ്. അതിൽ കൂടുതൽ നബി(സ) നിസ്കരിച്ചിട്ടില്ല. ഇതായിരുന്നു കുണ്ടുതോടിലെ വഹാബി വാദം.


"തറാവീഹ് അഥവാ ഖിയാമു റമദാൻ 11 റക്അത്താണ്. നബിയുടെ സുന്നത്ത് അതിലധികമില്ല -മുജാഹിദുകൾ. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 137)


1975ൽ എഴുതിയ ഈ വാദം ഇപ്പോൾ മൗലവിമാർക്ക് സുന്നത്തിന് വിരുദ്ധമാണ്. തറാവീഹ് എത്രയും നിസ്കരിക്കാം എന്ന വാദത്തിലേക്ക് അവർ എത്തിനിൽക്കുന്നു. മുമ്പ് പറഞ്ഞതെല്ലാം തെറ്റാണെന്ന് അവർ തുറന്നു പ്രഖ്യാപിച്ചിരിക്കുന്നു. നബി (സ) 11 ലധികം നിസ്കരിച്ചതിന്റെ രേഖകൾ ഇപ്പോൾ അവർക്ക് ലഭ്യമായിരിക്കുന്നു.


"നമസ്കരിക്കുന്നവരുടെ അവസ്ഥകളുടെ വ്യത്യാസത്തിനനുസരിച്ച് ശ്രേഷ്ഠതയുടെ കാര്യത്തിലും വ്യത്യാസം വരുന്നതാണ്. ദീർഘമായി  നിൽക്കാൻ കഴിയുമെങ്കിൽ നബി(സ) റമദാനിലും അല്ലാത്തപ്പോഴും നിസ്കരിച്ചതുപോലെ പത്തും മൂന്നും 13 നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. അതിന് സാധിക്കാത്തവരാണെങ്കിൽ 20 നിസ്കരിക്കുന്നതാണ് ശ്രേഷ്ഠം. മുസ്ലിംകളിൽ ഭൂരിഭാഗവും നിർവഹിച്ചുകൊണ്ടിരിക്കുന്നത് അതാണ്. പത്തിനും നാൽപ്പതിനും മധ്യേയുള്ളതും അതാണ്...രാത്രി നിസ്കാരം ഈരണ്ട് ഈരണ്ടാകുന്നു എന്ന ഹദീസിൽ നിന്നും തറാവീഹിന്റെ എണ്ണം ക്ലിപ്തമല്ലെന്നും പതിനൊന്നിലധികം നിസ്കരിക്കുന്നതും അനുവദനീയമാണ് എന്നുമാണ് മുൻഗാമികളും പിൻഗാമികളും മനസ്സിലാക്കിയിട്ടുള്ളത്...ഇനി ഒരാൾ ഉമർ(റ)വും മറ്റ് സഹാബികളും ചില റമദാൻ രാത്രികളിൽ ചെയ്തതുപോലെ 23 റക്അത്ത് നിസ്കരിക്കുകയാണെങ്കിൽ അങ്ങനെ ചെയ്യുന്നതും തെറ്റല്ല."

(അൽ ഇസ്‌ലാഹ് മാസിക

2018 മെയ് പേജ്: 31 - 34)


1938 മുതലാണ് തറാവീഹിന്റെ റക്അത്ത് വിവാദം മൗലവിമാർ കേരളത്തിൽ ആരംഭിച്ചത്. ഇപ്പോൾ തറാവീഹ് റമദാനിൽ മാത്രമുള്ള നിസ്കാരമല്ലെന്നും അത് എത്രയും നിസ്കരിക്കാമെന്നും വാദിച്ചുകൊണ്ടിരിക്കുന്നു.

മാത്രമല്ല, കഴിഞ്ഞ വർഷങ്ങളിൽ വാദിച്ചതെല്ലാം തെറ്റായിരുന്നു. അതെല്ലാം പിൻവലിക്കുന്നു എന്ന കുമ്പസാരവും മൗലവിമാർ നടത്തിക്കഴിഞ്ഞു.


"മുജാഹിദ് സുഹൃത്തുക്കളോട് വിനയപൂർവ്വം !

മുജാഹിദ് സംഘടനയിൽ പ്രവർത്തിച്ച 30 വർഷങ്ങൾക്കിടയിൽ പലപ്പോഴും തറാവീഹിൻ്റെ വിഷയത്തിൽ എട്ടും മൂന്നും പതിനൊന്നാണ് നബിചര്യയെന്നും അതിലപ്പുറമുള്ളത് നബിചര്യക്ക് വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്തയാളാണ് ഈ ലേഖകൻ. മുജാഹിദ് കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ പതിനൊന്നിലധികം തറാവീഹിനെ കുറിച്ച് വളരെ വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ... 

എന്നാൽ തറാവീഹിന്റെ വിഷയത്തിൽ മുജാഹിദ് സംഘടനകൾ തുടർന്നു വരുന്ന കടുംപിടുത്ത നിലപാട് പൂർണ്ണമായും സലഫി നിലപാടിനൊപ്പമല്ലെന്ന തിരിച്ചറിവുണ്ടാവുകയും ഒരു വർഷം മുമ്പ് വാട്സാപ്പിലൂടെ ആറ് ക്ലിപ്പുകൾ ഇറക്കി ഞാൻ എനിക്ക് മനസ്സിലായ കാര്യം ജനങ്ങളോട് തുറന്നു പറയുകയാണ് ചെയ്തിട്ടുള്ളത്. അതിനാൽ തറാവീഹ് വിഷയത്തിൽ ഈ ലേഖകൻ മുമ്പെഴുതിയ ലേഖനങ്ങളിലോ സംസാരങ്ങളിലോ സലഫുകളുടെയും ലോകസലഫി ഉലമാക്കളുടെയും നിലപാടിന് വിരുദ്ധമായി വന്ന എൻ്റെ അഭിപ്രായങ്ങൾ ഇതോടെ ദുർബലപ്പെടുത്തുകയാണ്"

(അൽ ഇസ്‌ലാഹ് മാസിക

2018 ജൂൺ പേജ് 36)


എ.പി അബ്ദുൽ ഖാദിർ മൗലവിക്ക് ശേഷം ഖണ്ഡന സംവാദ മേഖലയിൽ മുജാഹിദുകൾക്കിടയിൽ സർവ്വാംഗീകൃതനായ സകരിയ്യ സ്വലാഹിയാണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത്. 


ഏതായാലും തറാവീഹ് വിഷയത്തിൽ കുണ്ടുതോട് വ്യവസ്ഥയിൽ വാദമായി എഴുതിയത് വാസ്തവ വിരുദ്ധമാണെന്ന് ഇപ്പോൾ മൗലവിമാർക്ക് തന്നെ ബോധ്യപ്പെട്ട് കഴിഞ്ഞു.


 (തറാവീഹ് വിശദമായ ചർച്ച പിന്നീട് വരും)

കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും - 3*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 117

 https://www.facebook.com/share/XUCkHZL9mfjNACdu/?mibextid=oFDknk

1️⃣1️⃣7️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️ Aslamsaquafisuraiji payyoli

➖➖➖➖➖➖➖➖➖➖➖➖

*കുണ്ടുതോട് വ്യവസ്ഥക്ക്*

*മുമ്പും ശേഷവും - 3*


കൊണ്ടുതോട് വ്യവസ്ഥയിലെ പതിനൊന്നാമത്തെ തീരുമാനം സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ പുണ്യകരമാണെന്നായിരുന്നു. 

"അന്യ പുരുഷന്മാർ പങ്കെടുക്കുന്ന ജമാഅത്ത് ജുമുഅകളിൽ പള്ളിയിൽ ആയിരുന്നാലും അല്ലാതിരുന്നാലും സ്ത്രീകൾ പങ്കെടുക്കൽ അനുവദനീയവും പുണ്യകർമ്മവുമാണ് - മുജാഹിദുകൾ "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 134)


സ്ത്രീകൾ പള്ളിയിൽ പോകണമെന്നു പറഞ്ഞു സംവാദങ്ങൾ വരെ നടത്തിയ ഇക്കൂട്ടർക്ക്

ഇപ്പോൾ ഇത് പുണ്യകർമ്മമല്ലാതായി തീർന്നിരിക്കുന്നു. 


"സ്ത്രീകൾ പള്ളിയിൽ പോവുകയോ പോകാതിരിക്കുകയോ ചെയ്യാം " 

(വിചിന്തനം വാരിക

2009 മാർച്ച് 20 പേ: 9)


"ജുമുഅ  ജമാഅത്തുകൾക്കായി സാഹചര്യങ്ങളും സന്ദർഭങ്ങളും സുരക്ഷിതത്വവും അനുകൂലമെങ്കിൽ സ്ത്രീകൾ ചെന്നെത്തുന്നതിന് ഇസ്‌ലാം എതിരല്ലെന്നതാണ് വസ്തുത. "

(വിചിന്തനം വാരിക

2007 ഫെ: 23 പേ: 3)


പുതിയ പ്രസിദ്ധീകരണങ്ങളിൽ ജമാഅത്ത് നിസ്കാരവുമായി ബന്ധപ്പെട്ട് സ്ത്രീകളെ പരാമർശിക്കുന്നേയില്ല.

"പുരുഷന്മാർ കഴിവതും അഞ്ചുനേരത്തെ നിസ്കാരങ്ങളും പള്ളിയിൽ പോയി സംഘടിതമായി (ജമാഅത്തായി) നിസ്കരിക്കുവാനാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. "

(ഇസ്‌ലാം അടിസ്ഥാന പാഠങ്ങൾ - വിസ്ഡം പേ:119 )


"ഫർള് നിസ്കാരങ്ങൾ പുരുഷന്മാർ കഴിവതും ജമാഅത്തായിട്ടാണ് നിർവഹിക്കേണ്ടത്. ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിയേഴ് ഇരട്ടി പ്രതിഫലമാണ് ജമാഅത്തായി നിസ്കരിക്കുന്നതിനുള്ളത്. "

(ഇസ്‌ലാം അടിസ്ഥാന 

പാഠങ്ങൾ വിസ്ഡം പേജ് 130 )


പുതിയ തലമുറ സ്ത്രീകളെ പള്ളിയിലേക്ക് പറഞ്ഞയക്കുന്നതിൽ നിന്നും പിന്തിരിയുകയും ഒരു പ്രതിഫലം ഇല്ലാത്ത കാര്യമാണെന്ന് പഠിപ്പിക്കുകയും ചെയ്യുമ്പോൾ മുതിർന്ന മൗലവിമാരിൽ ചിലർ ഇതിൻെറ പ്രയാസങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. 


"ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ചില സലഫി പണ്ഡിതർ സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ സുന്നത്തില്ല, ജാഇസാണ്, വീടാണ് ഉത്തമം എന്ന് പറയുന്നവരുണ്ടല്ലോ? എന്ന് ചോദിക്കുന്നവരുമുണ്ടാകാം. അത്തരക്കാരോട് നമുക്ക് പറയാനുള്ളത് ഇതാണ്. ജാഇസ് എന്നാൽ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. രണ്ടിലും പുണ്യമില്ലെന്നർത്ഥം. അപ്പോൾ സ്ത്രീകൾ പള്ളിയിൽ നമസ്കരിച്ചാൽ പുണ്യമില്ലാത്തത് കൊണ്ട് അതിന് പോകുന്നതും പുണ്യമില്ല എന്ന് വരുന്നു...ജാഇസ് എന്നത് ഒരു വർഗ്ഗ നാമമാണ്. കറാഹത്ത് , സുന്നത്ത് എന്നീ രണ്ട് നിയമങ്ങളുടെ കൂടെയും അത് വരുന്നതാണ്. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണോ? അതോ , കറാഹത്തിന്റെ കൂടെയുള്ളതോ?. കറാഹത്തിന്റെ കൂടെയുള്ള ജാഇസാണെങ്കിൽ നിങ്ങളും ആധുനിക ഖുറാഫികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കണം. പഴയ വീഞ്ഞ് പുതിയ പാത്രത്തിൽ അടയ്ക്കേണ്ട ആവശ്യമില്ല. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണെങ്കിൽ ആ കാര്യം മുസ്‌ലിം സമൂഹത്തോട് തുറന്നു പറയാൻ എന്തിനു മടി കാണിക്കണം? "

(ജാമിഅ: നദ്‌വിയ്യ: എടവണ്ണ, 

40ാം വാർഷിക സുവനീർ - 66, 67)


1975 ൽ മൗലവിമാർ കുണ്ടു തോട് വ്യവസ്ഥയിൽ എഴുതിവെച്ച വാദങ്ങൾ ഏറ്റെടുക്കാൻ ആധുനിക മൗലവിമാർ വിമുഖത കാണിക്കുന്നുവെന്നത്  പൗരാണിക മൗലവിമാരുടെ പല വാദങ്ങൾക്കും പ്രമാണങ്ങളില്ലെന്ന പുതു തലമുറയുടെ തിരിച്ചറിവിനെയാണ് അടയാളപ്പെടുത്തുന്നത്.

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...