Showing posts with label ബദ്രീങ്ങളുടെ ആണ്ട് ♻ വഹാബി പുരോഹിതന് മറുപടി. Show all posts
Showing posts with label ബദ്രീങ്ങളുടെ ആണ്ട് ♻ വഹാബി പുരോഹിതന് മറുപടി. Show all posts

Saturday, May 19, 2018

ബദ്രീങ്ങളുടെ ആണ്ട് ♻ വഹാബി പുരോഹിതന് മറുപടി

ബദ്രീങ്ങളുടെ ആണ്ട് ♻

വഹാബി പുരോഹിതന് മറുപടി

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി


വഹാബി പുരോഹിതൻ എഴുതുന്നു'

♻ബദ്രീങ്ങളുടെ ആണ്ട് ♻


📙ബദ്റില്‍ പങ്കെടുത്ത നബി(സ)യും 313 സ്വഹാബികളുമാണ് ബദ്രീങ്ങള്‍ എന്നറിയപ്പെടുന്നത്.
📘ബദ്‌രീങ്ങളെ മുസ്‌ലിംകൾ ഏറെ ആദരിക്കുന്നു.ബദ്‌റില്‍ പങ്കെടുത്ത സൗഭാഗ്യശാലികളായ സത്യവിശ്വാസികളുടെ ആദര്‍ശ പ്രതിബദ്ധതയെ മുസ്‌ലിംകള്‍ അവരുടെ ജീവിതത്തിലേക്ക്‌ സ്വാംശീകരിക്കുന്നു.
📗ഏകദൈവ വിശ്വാസവും
ഏകനായ അല്ലാഹുവിലുള്ള പ്രതീക്ഷയുമാണ്‌ ആ ആദര്‍ശം.
📕ഇമാം ബുഖാരി(റ)റിപ്പോർട്ട് ചെയ്ത ഒരു ഹദീസ്:
🌼“ജിബ്‌രീൽ(അ),നബി(സ)
യുടെ സന്നിധിയിൽ ചെന്ന് ചോദിച്ചു.നിങ്ങൾക്കിടയിൽ ബദ്‌രീങ്ങളുടെ പദവി എന്താണ്? പ്രവാചകൻ(സ) പറഞ്ഞു.
"അവർ മുസ്‌ലിംകളിൽ ഏറ്റവും ശ്രേഷ്ഠരാണ്. അതിൽ പങ്കെടുത്ത മലക്കുകൾ അവരുടെ (മലക്കുകളുടെ) കൂട്ടത്തിലും ശ്രേഷ്ഠരാണ്.”🌼
🔹(ബുഖാരി)🔹
📕ഹിജ്റ രണ്ടാം വര്‍ഷം റമളാൻ17ന് ശിർക്കിനുമേൽ തൗഹീദിൻറെ അജയ്യമായ വിജയമായിരുന്നു ബദർ രണാങ്കളത്തിൽ സംഭവിച്ചത്.


വഹാബി പുരോഹിതൻ എഴുതുന്നു'

📗അല്ലാഹു അല്ലാത്ത മരിച്ചുപോയ ലാത്തയോടും ഉസ്സയോടും മനാത്തയോടും ജിന്നുകളോടും മലക്കുകളോടും പ്രാർത്ഥിക്കുകയും സഹായം തേടുകയും നേർച്ച വഴിപാടുകൾ അർപ്പിക്കുകയും ചെയ്തിരുന്ന മക്കാ മുശ്രിക്കുകളോടായിരുന്നു ബദറിൽ പ്രവാചകനും സഹാബത്തും ഏറ്റുമുട്ടിയത്.

മറുപടി

അവരല്ലാം ദൈവമാണന്നായിരുന്നു അവർ  വിശ്വസിക്കുകയും അവർക്ക് ആരാധന അർപ്പിക്കുകയും ചെയ്തു
മലക്കുകൾ ദൈവപുത്രിമാരാണന്നും അവരെ ആരാധിക്കണമെന്നും അവർ വിശ്വസിച്ചു 'അല്ലാഹു ഉദ്ധേശിക്കാതെ അവർ സുബാർശ ചെയ്യുമെന്നും അവർ വിശ്വസിച്ചു ആരാധിച്ചും
ഇതിനെയാണ് ഖുർആൻ എത്രിത്തത്


വഹാബി പുരോഹിതൻ എഴുതുന്നു'

📙തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയും തങ്ങൾക്കുവേണ്ടി ശുപാർശകരാവാൻ വേണ്ടിയുമാണ് ലാത്തയെയും മനാത്തയെയും ഞങ്ങൾ സഹായികളായി വെക്കുന്നത് എന്നായിരുന്നു മക്കാ മുശ്രിക്കുകളുടെ വാദം.



മറുപടി




الالله الدين الخالص والذين اتخذوا من دونله اولياء
ما نعبدهم الا ليقربونا إلى الله زلفي (الزمر
അല്ലാന്നു വി നാണ്
 യഥാർത കീഴ് വണക്കം. അവനല്ലാതെ പങ്കുകാരെ പ്രതിഷ്ഠിച്ചവർ പറയുന്നു. ഞങ്ങൾ ഇവർക്ക് ആരാധനയർപ്പിക്കുന്നത്.ഇവ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ മാത്രമാണ്.' (അസുമർ

മൗലവി മാരുടെ ദുർവ്യാഖ്യാനങ്ങൾക്കു വിധേയമാവാറുള്ള മറ്റൊരു സൂക്തമാണിത്
അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടി സുന്നികൾ മഹാന്മാരെ
 പ്രതിഷ്ഠിക്കുന്നതിനാൽ അവർ ഉദ്ധ്യത സൂക്തത്തിലെ വിമർശനത്തിൽ
 പെടുമെന്നാണ് ന്യായികരണം!
 മൗലവിമാരുടെ പതിവുശൈലിയിൽ ഈ
 സൂക്തവും തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടെ.

കാരണം, മേൽവജനത്തി
ത്തിൽ അല്ലാഹു വിമർശിക്കുന്നത് ആരെ, എന്തുകാര്യത്തിന് എന്നൊക്കയും പൂർവീകപണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. അവരൊന്നും സുന്നി
കളുടെ ചെയ്തിക്ക് തുല്യമാണെന്ന് രേഖപ്പെടുത്തിയില്ലെന്നു മാത്രമല്ല ഇതിന്റെയാഥാർഥ്യം വെളിച്ചത്തുകൊണ്ടുവരികമൂലം സുന്നികളുടെ പക്ഷത്ത് ചേർന്ന്
 സഞ്ചരിക്കുകകൂടി ചെയ്തിട്ടുണ്ട്. ഇത് മക്കാ മുശ്രിക്കുകൾ ബിംബ പ്രതിഷ്ഠ
 നടത്തി അവയെ ആരാധിച്ചതിനെയും രക്ഷാധികാരികളാക്കിയതിനേയും
 കുറിച്ച് അവതരിച്ചതാണ്.

അവർ അല്ലാഹു അല്ലാഹു അല്ലാത്തവർക്ക് ആരാധനയർ പിച്ചതിനേയാണ് സൂക്തം വിമർശിച്ചത്:

ഈവസ്തുതകൾ ഖുർആൻ വ്യാഖ്യാതാക്കളാക്കെയും വെളിപെടുത്തിയിട്ടുണ്ട്.

 ചിലത് പരിശോധിക്കാം
ഇമാം സുയൂഥി റ) ഇബ്ന് അബാസ്(റ)വിൽനിന്ന് ഉദ്ധരിക്കുന്നു

واخرج ابن جرير من طريق جويبر عن ابن عباس رضی الله عنهما
والذين اتخذوا من دونه أولياء...) قال أنزلت في ثلاثة أحياء
عامر، وكنانة، وبني سلمة كانوا يعبدون الأوثان، ويقولون الملائكة بناته
فقالوا (انا نعبدهم ليقربونا إلى الله زلفی) (الدر المنثور ۹۰۲/۵)|

"ഈ സൂക്തം ആമിർ, കിനാൻ, ബനൂസലം എന്നീ ഗോത്രക്കാരെസംബന്ധിച്ചാണ്. അവതരിച്ചത്. അവർ ബിംബാരാധന നടത്തുകയുംമലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്ന് വിശ്വസിക്കുകയും
ചെയ്തു. ഈ ബിംബാരാധന അല്ലാഹുവിലേക്ക് അവരെ കൊണ്ടെത്തി
ക്കുമെന്ന് അവർ പറയുമായിരുന്നു. (അദുർറുൽ മൻസൂർ 5/602)

ഇമാം റാസി(റ) വിശദീകരിച്ചു:

وحاصل الكلام لعباد الأصنام ان قالوا ان الاله الاعظم اجل من أن
يعبده البشر لكن اللائق بالبشران يشتغلوا بعبادة الأكابر من عباد الله مثل
الكواكب ومثل الأرواح السماوية. ثم انها تشتغل بعبادة الاله الاكبر
فهذاهو المراد من قولهم (مانعبدهم الأليقربونا... (رازی ۲۶/۲۱۱

“ബിംബാരാധകരെക്കുറിച്ചുള്ള ചുരുക്കമിതാണ്. വലിയദൈവത്തെ ആരാധിക്കാൻ മനുഷ്യന് അർഹത ഇല്ലാത്തതിനാൽ അവർ നകഷത്രങ്ങൾ ഉപരിലോകത്തെ ആത്മാക്കൾ തുടങ്ങിയ ഉന്നതർക്ക് അരാധനയർപ്പിക്കു
കയാണ് വേണ്ടത്. അവ വലിയ ദൈവത്തിന് ആരാധനടത്തുകയും ഇങ്ങനെയാണ് അല്ലാഹുവിനെ ആരാധിക്കേണ്ടതെന്ന് ബിംബാരാധകർ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചാണ് ഞങ്ങൾ അവരെ രക്ഷാതികാരി കളാക്കുന്നത്.
 അല്ലാഹുവിലേക്ക് അടുപ്പിക്കാൻ മാത്രമാണന്ന് അവർ പറഞ്ഞത്.



അല്ലാഹുവിനെയല്ലാതെ ആരാധനയർപ്പിച്ചിരുന്ന കാഫിറുകൾ, ഈ
ആരാധന-ദൈവസാമീപ്യം നേടാനാണെന്ന് പറഞ്ഞിരുന്നു എന്നാണ്
തഫ്സീർ മള്ഹരി എഴുതിയത്. (8/195)

 ഖുർതുബി വിശദീകരിച്ചതിങ്ങനെ:
“ബിംബങ്ങളെ രക്ഷാധികാരികളാക്കി ആരാധിച്ചിരുന്നവർ, അല്ലാഹു
വിനെ വിശ്വസിക്കുന്നുവെന്ന് പറയുമായിരുന്നു. എങ്കിൽ എങ്ങനെ
നിങ്ങൾബിംബാരാധന നടത്തുമെന്ന് അവരോടന്വേഷിക്കുമ്പോൾ അവർ
നൽകിയിരുന്ന ന്യായീകരണമാണ് "വലിയ ദൈവത്തിലേക്ക് ഞങ്ങളെ
അടുപ്പിക്കാൻവേണ്ടി മാത്രം.' എന്നത്. (തഫ്സീർ ഖുർതുബി 15/152) ഇതേ
വിശദീകരണം തന്നെ ഇമാം ബഗ്വി(റ)യുടെ മആലിമുത്തൻസീലിലും
(4/61) കാണാം.


ഇസ്മാഈൽ ഹിഖ്ഖി(റ)വിന്റെ വാക്കുകൾ: "മുശ്രിക്കുകളെക്കുറി
ച്ചാണ് പരാമർശം. അവർ അല്ലാഹുവിനെക്കൂടാതെ ഈസാ, ഉസൈർ,
ബിംബങ്ങൾ തുടങ്ങി പല റബുകളെയും സങ്കൽപ്പിച്ചാരാധിച്ചു. അതു
കാരണം ആരാധന അവർ അല്ലാഹുവിന് സ്വന്തമായി നിഷ്കളങ്കരൂപ
ത്തിൽ നിർവഹിച്ചില്ല. ഇതുസംബന്ധമായ വിമർശനങ്ങൾക്ക് ഞങ്ങളുടെ
ബിംബാരാധന യഥാർത്ഥ ദൈവത്തിലെത്താനുള്ള നിമിത്തമാകുമെന്ന്
അവർ മറുപടി പറയുമായിരുന്നു.' (റൂഹുൽബയാൻ 8/70)


സുല്ലമിമാരുടെ സ്വന്തം നേതാവ് ശൗകാനി 🍔പോലും ഈ സൂക്തം
വിശദീകരിച്ച് ബിംബാരാധകർ നടത്തിയിരുന്ന ഉദ്ധ്യതരൂപത്തിലുളള വഴി കേടിനെക്കുറിച്ചാണ് ഈ പരാമർശമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
തൽഖദീർ 4/554 കാണുക.)

ഇതൊക്കെ കണ്ടില്ലെന്ന് നടിച്ചാണ് ആധു
നികപുത്തൻവാദികളുടെ നാടകാഭിനയം. സത്യത്തോട് നീതികാണിച്ചാൽ
 പ്രസ്ഥാനത്തിന്റെ നിലനിൽപ്പു നഷ്ട്ടപ്പെടുമെന്ന ഉറച്ചബോധ്യമാണ്
 അവരെ നയിക്കുന്നതെന്ന് ഈ സൂക്തത്തിന്റെ അർത്ഥത്തിൽ വരുന്ന
 ദുർവ്യാഖ്യാനങ്ങളും വെളിപ്പെടുത്തുന്നു.


🍿🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


വെല്ലുവിളി
:::... ------------

മുസ് ലിംകളെ മുശ്രിക്കാണന്ന് പറയുന്ന
 ഒഹാബികൾ മറുപടി പറയുമോ?

 1 ...അഭൗതികമായ നിലക്ക് സഹായം തേടലാണ് ഒരു സഹായതേട്ടം ശിർക്കാവനുള്ള മാനദണ്ഡമെന്ന്
ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയോ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

2:-അഭൗതികമായ നിലക്ക് സഹായം തേടലാണ് ഒരു സഹായതേട്ടമാണ് മുശ്രിക്കുകളുടെ ശിർക്ക് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

3:-മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരരോട് സഹായം ചോദിക്കൽ ശിർക്കാണന്ന്
ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയോ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സിറോ പറഞ്ഞതായി തെളിയിക്കാമോ?

4::ഒരു സഹായതേട്ടം ശിർക്കാവാനുള്ള മാനദണ്ഡം മരണപെട്ട മഹാന്മാരോട് സഹായം തേടലാണന്ന് ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?



5' ---മരണപെട്ട മഹാന്മാരോട് സഹായം തേടലാണ്
മുശ്രിക്കുകളുടെ ശിർക്ക് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

6 :...ശിർക്കായ പ്രാത്ഥന അഭൗതികമായ നിലക്ക് സഹായം തേടലാണ് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

7:..ശിർക്കായ പ്രാത്ഥന മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരരോട് സഹായം ചോദിക്ക ലാ ണ് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?





:...............................
📒നമ്മളെല്ലാവരും പാപികളാണ്.അതുകൊണ്ട് അല്ലാഹുവിൻറെ അടുക്കൽ ഉന്നതിയിലുള്ള മരിച്ചുപോയ അമ്പിയാക്കൾ ഔലിയാക്കൾ എന്നിവരോട് സഹായം തേടിയാൽ അവർ നമുക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ ചെയ്യും എന്ന് തന്നെയാണ് ഇന്ന് കേരളത്തിലെ സമസ്തക്കാരുടെ വാദവും.


മറുപടി
അത് കേരള സമസ്തക്കാരുടെ മാത്രം വാദമല്ല


പാപം ചെയ്തവര്‍ ആദ്യം നബി (സ)യെ സമീപിക്കട്ടെ എന്ന ഓപ്ഷന്‍ ആദ്യമായി മുന്നോട്ടു വെച്ചത് അല്ലാഹു തന്നെയാണ്..
സൂറത്ത് നിസാഇലെ 64 - ആമത്തെ ആയത്ത്...

{ وَمَآ أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً } :::::::::::::::
അതിന്‍റെ മൗലവി പരിഭാഷയും നോക്കിക്കോളൂ..
"അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു".
ഈ തെളിവു കൊടുക്കുമ്പോള്‍ മൗലവിമാര്‍ സാധാരണ പറയുന്ന ഒരു ഉരുണ്ടുകളിയുണ്ട്..
ഇത് നബി (സ)യുടെ ജീവിതകാലത്ത് മാത്രം ബാധകമായ ആയത്തല്ലേ മുസ്ല്യാക്കന്മാരേ.. വഫാത്തായ നബിയോട് പാപമോചനത്തിനായി സമീപിക്കണമെന്ന്ഇതിലില്ലല്ലോ എന്ന്..
അതെന്താ മൗലവിമാരേ.. ??

പൂർവ്വീക ഇമാമുകൾ സഹായം തേടിയ
ചരിത്രം ധാരാളമുണ്ട് സാമ്പിളിന്
ഇമാമാം നവവിയെ നമുക്ക് പരിശോദിക്കാം.....
പണ്ഡിത ലോകത്ത് എല്ലാവരാലും സുസമ്മധനാണു
ഇമാം നവവി (റ),100 കണക്കിന് കനപ്പെട്ട ഗ്രന്ഥങ്ങൾ
എഴുതുകയും മുസ്ലിം ലോകത്ത്
ഹിദായത്തിന്റെ വെളിച്ചം പകർന്നു കൊടുക്കുകയും ചെയ്ത
മഹാൻ, ഖുർആൻ, ഹദീസ്,
കർശാസ്ത്രം ഇവയിലെല്ലാം അക്കാലത്തു അതുല്യൻ, ഈ
മഹാന്റെ വിവിധ ഗ്രന്ഥങ്ങളിൽ വഫതായ നബിയോട്
ഇദ്ദേഹം സഹായം തേടിയതും തേടാൻ ആവശ്യപെടുന്നതും
കാണാം.
ഉദാ: നബിയുടെ(സ) ഖബർ ശരീഫ് സിയാർത്തു ചെയ്യുമ്പോൾ
പാലിക്കേണ്ട മര്യാദകൾ വിശദീകരിച്ചു കൊണ്ട്
പറയുന്നു.....നബി (സ) തങ്ങളുടെ സന്നിധിയിൽ
ചെന്ന്,അവിടുത്തെ മുഖ ഭാകതേക്ക് തിരിഞ്ഞു നിന്ന്
തവസ്സുലാക്കി പ്രാർത്ഥിക്കുകയും, നബിയോട് ശുപാർശ
തേടുകയും വേണം, ഇങ്ങനെ ചെയ്യുന്ന പ്രാർത്ഥനകളിൽ
ഏറ്റവും നല്ലത് പണ്ഡിതന്മാർ പഠിപ്പിച്ചത്
. അൽ ഈളാഹ്-218, ശരഹുൽ
മുഹദ്ദബ്-8/202, അൽ അദ്കാർ-217.
ﺛﻢ ﻳﺮﺟﻊ ﺍﻟﻰ ﻣﻮﻗﻔﻪ ﺍﻻﻭﻝ ﻗﺒﺎﻟﺔ ﻭﺟﻪ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ
ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﻳﺘﻮﺳﻞ ﺑﻪ ﻓﻲ ﺣﻖ ﻧﻔﺴﻪ ﻭﻳﺴﺘﺸﻔﻊ
ﺑﻪ ﺍﻟﻰ ﺭﺑﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ ﻭﻣﻦ ﺃﺣﺴﻦ ﻣﺎ ﻳﻘﻮﻝ ﻣﺎ
ﺣﻜﺎﻩ ﺍﺻﺤﺎﺑﻨﺎ ﻋﻦ ﺍﻟﻌﺘﺒﻰ ﻣﺴﺘﺤﺴﻨﻴﻦ ﻟﻪ ﺍﻟﺦ( ﺍﻻﻳﻀﺎﺡ
812 ﻭﺍﻻﺫﻛﺎﺭ 217 ﻭﺷﺮﺡ ﺍﻟﻤﻬﺬﺏ 8/202
ഉദാ: ബുഖാരിയുടെ വ്യക്യാനമായ ശരഹുൽ ബുഖാരി,
അതിന്റെ തുടക്കത്തിൽ ഇമാം നവവി (റ) പറയുന്നു" ഇപ്പോൾ
ഈ ബുഖാരി കിതാബിന് വ്യക്യാനം എഴുതാൻ ഞാൻ
ആരംഭിക്കുകയാണ്, അല്ലാഹുവിനോട്
സഹായം തെടികൊണ്ടും അവന്റെ മേൽ ഭരമേൽപ്പിച്ചും,
അവനിലേക്ക് എന്റെ കാര്യങ്ങൾ അർപിച്ചും, നബിയോട് (സ)
ശുപാർശ തെടികൊണ്ടുമാണ് ഞാൻ തുടങ്ങുന്നത്(ശരഹുൽ
ബുഖാരി-16)
ﻭﻫﺬﺍ ﺣﻴﻦ ﺃﺷﺮﻉ ﻓﻲ ﺷﺮﺡ ﺍﻟﻜﺘﺎﺏ ﻣﺴﺘﻌﻴﻨﺎ ﺑﺎﻟﻠﻪ ﺗﻌﺎﻟﻰ
ﻣﺘﻮﻛﻼ ﻋﻠﻴﻪ ﻣﻔﻮﺿﺎ ﺃﻣﺮﻱ ﺇﻟﻴﻪ ﻣﺴﺘﺸﻔﻌﺎ ﺑﺮﺳﻮﻝ ﺍﻟﻠﻪ
ﺻﻠﻰ ﺍﻟﻠﻪ ഈ
ﻋﻠﻴﻪ ﻭﺳﻠﻢ വിഷയത്തിൽ
സമസ്തക്കാരെ കാഫിറും മുശ്രിക്കും ആക്കാൻ
ദ്രിതി കാണിക്കുന്ന കേരള വഹ്ഹാബികൾ,
ഇമാം നവവിയെ കാഫിറും മുശ്രിക്കും ആക്കാൻ
തയ്യാറാകുന്നില്ല, തയ്യാറായാൽ അതോടു
കൂടി വഹ്ഹബിസതിന്റെ അടപ്പ് ഊരും
ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവീ (റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:

ويجعل القنديل الذي في القبلة عند
القبر على رأسه ويقف ناظرا إلى أسفل ما يستقبله من جدار القبر غاض الطرف في

مقام الهيبة والإجلال فارغ القلب من علائق الدنيا ، مستحضرا في قلبه جلالة موقفه ومنزلة من هو بحضرته ، ثم يسلم ولا يرفع صوته ، بل يقصد فيقول : السلام عليك يا رسول الله السلام عليك يا نبي الله ،
😞

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....              شرح المهذب
നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം

السلام عليك يا رسول الله سمعت الله يقول ( { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } ) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي ثم أنشأ يقول :

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم
انت الشفيع الذي ترجي شفاعته علي الصراط اذا ما زلت القدم  (الايضاح للنووي ٤٩٣ )

.و لو انهم اذ ظلموا. 
അക്രമം ചെയ്താൽ അങ്ങയുടെ അരികിൽ വന്നു കൊണ്ട് പാപമോജനം തേടണം എന്ന ആയത്ത് ഖുർആനിൽ ഞാൻ കേട്ടിട്ടുണ്ട്
അത് കൊണ്ട് അങ്ങയുടെ അരികിൽ എന്റെ ദോഷത്തിൽ നിന്നും പൊറുക്കലിനെ തേടികൊണ്ടും റബ്ബിലേക്ക് അങ്ങ്  സുഭാർഷ ചെയ്തു തരണമെന്ന് അങ്ങയോട്തേടി   കൊണ്ടും ഞാനിതാ വന്നിരിക്കുന്നു.

ഈ പ്രദേഷത്ത് അന്ത്യവിശ്രമിക്കുന്നവരിൽ ഉത്തമരായ നബിയെ അവിടെത്തഖബറിൽ നിന്നും ധർമവും മാപ്പും ഔദാര്യവും ലഭിക്കുന്നു.
കാലിടറുന്ന സമയത്ത് സ്വിറാത്ത് പാലത്തിൽ സുഭാർഷപ്രദീക്ഷിക്കപെടുന്ന സുഭാർഷകരാണ് അങ്ങ് എന്ന് പറയൽ


ഏറ്റവും പുണ്യമായ വാക്കുകളിൽ പെട്ടതാണ്.
്ومن احسن ما يقول    ( شرح المهذب)

   ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും ഏറ്റവും നല്ലതായി   പറഞ്ഞിട്ടുണ്ട്        (ശർഹുൽ മുഹദ്ദബ് 8/217).
"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.

മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ ഇത് പോലെ പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും ചെയ്തിട്ടുണ്ട് .

♻ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും ഇത് അങ്ങീകരിച്ചിട്ടുണ്ട്.

🔰പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-767) പറയുന്നു:
ولله در  حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤) നബി സ്വയുടെ ഖബറിന്നരികിൽ വന്ന വെക്തിയുടെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ് .(എന്തൊരു കഴിവ്?) നബി(സ) യുടെ മരണശേഷം പാപമോചനം ആവശ്യപ്പെട്ട് നബി(സ) യെ സന്ദർഷിക്കാമെന്നു ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബ്(സ) യെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്. പാപമൊചനത്തിനിരക്കൽ മരണശേഷവും നബി(സ) യിൽ നിന്നുണ്ടാകുന്നത് തന്നെയാണ്

. കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽ വെച്ച് ഏറ്റം വലിയ മധ്യവർത്തിയും ശുപാർഷകരും അവിടന്നാണല്ലോ. മരണ ശേഷം നബി(സ) യെ സമീപ്പിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി(സ) യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. അതിനാല ഈ അഅറാബിക്കും നബി(സ) യെ സിയാറത്ത് ചെയ്യുന്നത് ഏറ്റം വലിയ പുണ്ണ്യകർമമായിരിക്കെ അത് നിഷിദ്ദമാണെന്ന് പ്രഖ്യാപ്പിച്ച, അള്ളാഹു പിഴപിച്ചവനുമിടയ്ക്ക് വലിയ വഴിവിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)

മേൽപറഞ്ഞ പണ്ഡിത വജനങ്ങളിൽ നിന്നും   നബി സ്വ യോട് സുഭാർശ (ഇസ്തിഗാസ ) ചോദിക്കാൻ   മേൽ ആയത്ത് തെളിവാണന്ന് ലോക വ്യാഖ്യാ താക്കളും ഹദീസ് പണ്ടിതന്മാരും എല്ലാ പണ്ടിതന്മാരും അങ്ങീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

അവരിൽ ഒരാൾ പോലും ഈ ആയത്ത് നബി സ്വയുടെ ജീവിതകാലത്ത് മാത്രമെ ബാതകമാവു എന്ന് പറഞ്ഞിട്ടില്ല.

ഉണ്ടെങ്കിൽ അതാണ് മൗലവീസ് കാണിക്കേണ്ടത്

വഫാതാത്തായ നബി സ്വയോട് സുഭാർഷതേടലും തവസ്സുലാക്കലും  പുണ്യമാണ് .എന്ന് ലോക പണ്ഡിതന്മാർ  അങ്ങീകരിച്ചിട്ടുണ്ട്.

ഒരാൾ പോലും അതിനെ എത്രിത്തിട്ടില്ല.  അങ്ങനെ തെളിയിക്കാനും സാദ്യമല്ല -


അത് കൊണ്ടാണ് ഇമാം സുബ്കി റ     പറഞ്ഞത്.
നബി സ്വയോട് സുഭാർഷതേടലും ഇസ്തിഗാസയും തവസ്സുലാക്കലും  പുണ്യമാണ്  അനുവദനീയവുമാണ്: സലഫുസ്വാലിഹുകളുടെയും അൻമ്പിയാക്കൾ പണ്ടിതൻമാർ  എല്ലാവരുടെയും ചര്യയും അത് പുണ്യമാണന്നതും അനുവദനീണന്നതും ദീനുള്ള എല്ലാവർക്കും  അറിയപെട്ടതുമാണ് -

ഒരു കാലത്തും അതിനെ എത്രിക്കപ്പെട്ടിട്ടില്ല. ഇബ്നുതൈമിയയാണ് ആദ്യമായി എത്രിത്തത്-
(ശിഫാഉസഖാം)
ﺍﻋﻠﻢ ﺃﻧﻪ ﻳﺠﻮﺯ ﻭﻳﺤﺴﻦ ﺍﻟﺘﻮﺳﻞ، ﻭﺍﻻﺳﺘﻐﺎﺛﺔ، ﻭﺍﻟﺘﺸﻔﻊ ﺑﺎﻟﻨﺒﻲ ‏( ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ‏) ﺇﻟﻰ ﺭﺑﻪ ‏( ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ ‏) . ﻭﺟﻮﺍﺯ ﺫﻟﻚ ﻭﺣﺴﻨﻪ ﻣﻦ ﺍﻷﻣﻮﺭ ﺍﻟﻤﻌﻠﻮﻣﺔ ﻟﻜﻞ ﺫﻱ ﺩﻳﻦ، ﺍﻟﻤﻌﺮﻭﻓﺔ ﻣﻦ ﻓﻌﻞ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﻤﺮﺳﻠﻴﻦ، ﻭﺳﻴﺮ ﺍﻟﺴﻠﻒ ﺍﻟﺼﺎﻟﺤﻴﻦ، ﻭﺍﻟﻌﻠﻤﺎﺀ ﻭﺍﻟﻌﻮﺍﻡ ﻣﻦ ﺍﻟﻤﺴﻠﻤﻴﻦ . ﻭﻟﻢ ﻳﻨﻜﺮ ﺃﺣﺪ ﺫﻟﻚ ﻣﻦ ﺃﻫﻞ ﺍﻷﺩﻳﺎﻥ، ﻭﻻ ﺳﻤﻊ ﺑﻪ ﻓﻲ ﺯﻣﻦ ﻣﻦ ﺍﻷﺯﻣﺎﻥ، ﺣﺘﻰ ﺟﺎﺀ ﺍﺑﻦ ﺗﻴﻤﻴﺔ، ﻓﺘﻜﻠﻢ ﻓﻲ ﺫﻟﻚ ﺑﻜﻼﻡ ﻳﻠﺒﺲ ﻓﻴﻪ ﻋﻠﻰ ﺍﻟﻀﻌﻔﺎﺀ ﺍﻷﻏﻤﺎﺭ، ﻭﺍﺑﺘﺪﻉ ﻣﺎ ﻟﻢ ﻳﺴﺒﻖ ﺇﻟﻴﻪ ﻓﻲ ﺳﺎﺋﺮ ﺍﻷﻋﺼﺎﺭ .


മുജാഹിദുകൾ മറുപടി പറയുമോ?

I.
മുഹദ്ധിസും ഹാഫിളുമായ ഇമാം നവവി റ (ഹി 631-676 )ഖാളി അബു ത്വയ്യിബ്  റ ഇമാം മാവർദി റ(ഹി 364-450) ഇമാം ഗസാലി റ  (450-505)ഇമാം മുഹ് യദ്ധീൻ ശൈഖ് റ (470 - 561 ഗുൻയത് പേജ് 11 )  ഇമാം ഖറാഫി റ ഇമാം സുയൂത്വി അൽ ഹാവി  ഇബ്നു കസീർ തഫ്സീർ 1 / 492
തുടങ്ങി നൂറ് കണക്കിന് പണ്ഡിതന്മാർ നബി സ്വ യുടെ ഖബറിന്നരികിൽ സിയാറത്തിന് വരുമ്പോൾ ولو انهم اذ ظلموا
എന്ന ആയത്ത് ഓതികൊണ്ട് നബി സ്വയുടെ ഖബറിന്നരികിൽ വന്നു. നബി സ്വയോട് പൊറുക്കൽ ലിനെ തേടാൻ അപേക്ഷിക്കണം അവിടത്തോട് സുഭാർശതേടണം എന്ന് പറഞ്ഞട്ട് ഒരു പണ്ഡിതൻ പോലും അത് ശിർക്കാണന്നോ  തെറ്റാണന്നോ പറഞ്ഞിട്ടില്ല. മറിച്ച്

്ومن احسن ما يقول شرح المهذب
അത് ഏറ്റവും പുണ്യമാണ് എന്നാണ് പറഞ്ഞത്. പണ്ഡിതന്മാർ എല്ലാം അത് പുണ്യമാണന്ന് مستحسنين പറഞ്ഞിട്ടുണ്ട്.

എന്നും പറയുന്നു.

ഇവരല്ലാം മുശ്രിക്കുകളും ശിർക്കിന്റെ പ്ര ജാരകരുമാണോ?

2.ഈ ലോക പണ്ഡിതന്മാർ മുഴുവനും
ഇങ്ങനെയുള്ള (വഹാബി ഭാഷയിൽ)
ശിർക്ക് പ്രജരിപിച്ചിട്ട് ഒരാൾ പോലും അത് ശിർക്കാണന്നും പണ്ടിതന്മാർക്ക് തെറ്റി പറ്റി എന്ന് പറഞ്ഞിട്ടുണ്ടോ?

ഈ    ലോക  പണ്ഡിതൻമാർ     പറഞ്ഞത് ശിർക്കാണെന്നോ  നവവി റ അടക്കമുള്ള ലോക പണ്ഡിതന്മാർക്ക് തെറ്റ് പറ്റിയന്നോ ഒരാൾ പോലും പറഞ്ഞതായി തെളിയിക്കാൻ ഏതങ്കിലും മൗലവി സിന് സാദ്യമാണോ?

3:ഒരു കറാഹത്ത് പോലും തെറ്റി പറഞ്ഞാൽ ശേഷം വരുന്ന പണ്ഡിതൻ മുഖം നോക്കാതെ തിരുത്തുന്ന വരെല്ലെ മുഹമ്മദ്  നബിയുടെ ഉമ്മത്തിലെ പണ്ഡിതന്മാർ ?

4.അത് ദീൻനില നിൽക്കണം എന്ന അവരുടെ അതിയായ ആഗ്രഹം കൊണ്ടല്ലെ?

5.എന്നിട്ട് ശിർക്ക് പ്രജരിപ്പിച്ചിട്ട് അവർ മൗനിയാവുമോ?

6-അതും അവരുടെ ലോക  പ്രശസ്ത ഗ്രന്തങ്ങളിൽ?

7.ഇവർക്കൊന്നു തൗഹീദ് അറിയാത്തവരാണോ?

8.നബി  സ്വയുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ അവിടത്തോട് സുഭാർശതേടുകയും പൊറുക്കൽ നെ തേടാൻ അപേക്ഷിക്കുകയും ചെയ്ത മഹാ പണ്ഡിതന്മാർ ശിർക്കൻമാരാണോ? മുശ്രിക്കുകളാണോ?

9'അതിന് വേണ്ടി ഖുർആൻ ആയത്ത്
്ولو انهم اذ ظلموا
ഓതിയവർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തവരാണോ?

 10.ഇവർക്കൊന്നും ശിർക്ക് എന്താണന്ന് മനസ്സിലായില്ലേ?

11.ഇത് ശിർക്കാണന്നു് പറയാൻ വേണ്ടി മുജാഹിലുകൾ ഒതുന്ന ആയത്തുകൾ ഈ മഹാ പണ്ഡിതന്മാർക്ക് മനസ്സിലായില്ലേ.?

12.അവരല്ലാം ഖുറാഫികളാണോ?

13.ആധുനിക ഖവാരിജുകളായ മുജാഹിദിനാണോ ഖുർആൻ മനസ്സിലായത്?

14-ഈ    ലോക  പണ്ഡിതൻമാർ     പറഞ്ഞത് ശിർക്കാണെന്നോ  നവവി റ അടക്കമുള്ള ലോക പണ്ഡിതന്മാർക്ക് തെറ്റ് പറ്റിയന്നോ ഒരാൾ പോലും പറഞ്ഞതായി തെളിയിക്കാൻ ഏതങ്കിലും മൗലവി സിന് സാദ്യമാണോ?

' ................................
വഹാബി കുഞ്ഞാപ്പു

📙ഇഹലോകത്തും പരലോകത്തും ബദ്‌രീങ്ങള്‍ നമ്മെ സഹായിക്കുമെന്നും അതിനാല്‍ അവരോട്‌ നേരിട്ടും അവരെ ഇടയാളന്മാരാക്കിയും പ്രാര്‍ത്ഥിക്കണമെന്നും ഇവര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.



മറുപടി

ഇങ്ങനെ വിശ്വസിക്കൽ ശിർക്കാണന്ന് ഖുർആനിലെ ഒരായത്ത് കൊണ്ട് തെളിയിക്കുക:

ലോക പ്രശസ്ത മുഫസിര്‍ ഇമാം റാസി(റ), കാര്യങ്ങള്‍ നിയന്ത്രിക്കുന്നവര്‍ എന്ന ആയത്തിന് അങ്ങനെ അര്‍ഥം വിശദീകരിച്ചിട്ടുണ്ട്.
കാര്യങ്ങള്‍ നിയന്തിര്‍ക്കുന്നവന്‍ തന്നെയാണ് സത്യം എന്ന ആയത്തിന്‍റെ തഫ്സീറില്‍ ഇമാം റാസി(റ) പറയുന്നു .
ഇവിടെ മൂനാമത്തെ വിവരണം ഈ ആയതിന്‍റെ ഉദ്ദേശം മഹാത്മാക്കള്‍ എന്നാണ്.
ശാരീരിക ബന്ധങ്ങളില്‍ നിന്നും ഒഴിവായ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താന്‍  ആശിക്കുന്ന മനുഷ്യത്മാവ് ശാരീരിക ഇരുട്ടില്‍ നിന്നും പുറപ്പെട്ട ശേഷം
പരിശുദ്ധ സ്ഥാനങ്ങളിലെക്കും മലാഇകത്തിന്‍റെ ലോകത്തേക്കും ഏറ്റവും സന്തോഷത്തോടെയും വളരെ വേഗതയിലും പോവുന്നതാണ്.
ആ അവസ്ഥയിലുള്ള പോക്കിനെ പറ്റിയാണ് നീന്തല്‍ എന്ന് ഖുറാനില്‍ പറഞ്ഞത്. പിന്നെ ദുനിയാവിനെ തൊട്ടുള്ള അകല്‍ച്ചയിലും
ഉന്നത ലോകവുമായി ചേരല്‍നെ ആഗ്രഹിക്കുന്നതിലും ആത്മാക്കള്‍ വ്യത്യസ്മായിരിക്കും എന്നതില്‍ സംശയമില്ല,
മേല്‍ കാര്യത്തില്‍ പരിപൂര്‍ണത പ്രാപിച്ച ആത്മാവിന്‍റെ സഞ്ചാരം ഏറ്റവും മുന്‍കടക്കുന്നതാവും.
മേല്‍ കാര്യത്തില്‍ ഏറ്റവും ദുര്‍ബലന്‍ അവനു സഞ്ചാരം ഭാരമായിരിക്കും.
ഈ അവസ്ഥയിലേക്ക് മുന്നില്‍ പോവുന്ന ആത്മാവ് ഏറ്റവും ബഹുമാനിയാണ് എന്നതില്‍ സംശയമില്ല,.
അതുകൊണ്ട് ഈ മഹാത്മാക്കളെ കൊണ്ട് അല്ലാഹു സത്യം ചെയ്തത്.
പിന്നെ ഈ മഹാത്മാക്കള്‍, അവര്‍ക്ക് മഹത്വവും ശക്തിയും ഉണ്ടായതിനു വേണ്ടി ഈ ലോകത്തിന്‍റെ
അവസ്ഥയില്‍ ഇവരില്‍ നിന്നും പ്രതിഫലനങ്ങള്‍ ഉണ്ടാവുന്നത് വിദൂരമല്ല.

👉🏻അതാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ എന്ന് അല്ലാഹു പറഞ്ഞത്.
മനുഷ്യന്‍ അവന്‍റെ മരണപ്പെട്ട ഉസ്താദിനെ സ്വപ്നത്തില്‍ കാണുകയും
സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം അവനു വഴി
കാണിച്ചു കൊടുക്കാറില്ലേ?
👉🏻ഒരു മകന്‍ പിതാവിനെ സ്വപ്നം കാണുകയും , മറക്കപ്പെട്ട നിധിയിലേക്ക് അവന്‍ നേര്‍മാര്‍ഗം
കാണിക്കുകയും ചെയ്യാറില്ലേ?


👉🏻ജാലിനൂസ് രാജാവ് പറഞ്ഞിട്ടില്ലയോ എന്ന് ഞാന്‍ ,
"ഞാന്‍ രോഗിയാവുകയും ചികിത്സ ആശക്തമാവുകയും ചെയ്തപ്പോള്‍ ഞാന്‍
സ്വപ്നത്തില്‍ മരണപ്പെട്ട ഒരാളെ കാണുകയും , ചികിത്സ എങ്ങനെ എന്ന് നിര്‍ദേശിക്കുകയും ചെയ്തു”.
ആത്മാക്കള്‍ ശരീരവുമായി പിരിഞ്ഞാല്‍ , ശരീരത്തിലും ആത്മാവിലും യോജിപ്പുള്ള (ജീവിച്ചിരിക്കുന്ന) ഒരു മനുഷ്യനുമായി ബന്ധം
സ്ഥാപിച്ചാല്‍ പിരിഞ്ഞു പോയ ആത്മാവ് മേല്‍ ശരീരവുമായി ബന്ധമുണ്ടാവുകയും , നന്മയുടെ മേല്‍ ആ ശരീരതെ ആത്മാവ്
സഹായിക്കുകയും ചെയ്യുന്നത് വിദൂരമല്ല.
എങ്ങനെയുള്ള സഹായത്തിനു ഇല്‍ഹാം എന്ന് പറയുന്നതാണ്.
ഈ കാര്യം ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടില്ലയോ?(തഫ്സീറുല്‍ കബീര്‍ , റാസി / സൂറത്ത് അന്നാസിആത്ത് ).

ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أنمراتبالأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة،فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي )فالمدبرات أمرا( أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أنالغزاليقال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخي
👉🏻ഇമാം റാസിയുടെ മേല്‍ വിവരണത്തില്‍ നിന്നും മരണപ്പെട്ടവര്‍ ജീവിച്ചിരിക്കുന്നവരെ വിവിധ ഇനത്തില്‍ സഹായിക്കുമെന്ന വിശ്വാസം
ശിര്‍ക്കല്ല എന്നും ,  ഇത്തരം കാര്യങ്ങള്‍ ശിര്‍കാണെന്ന്‍ റാസി ഇമാമിന്(റ) അഭിപ്രായമില്ല എന്നും
ഇത് തന്നെയാണ് ഇമാം ഗസ്സാലി(റ)വിനെ പോലെയുള്ള ലോക പ്രശസ്ത  പണ്ഡിതന്മാരുടെ അഭിപ്രായമെന്നും മനസിലാക്കാം.
ഇതെല്ലം സമസ്തക്കാരുടെ വാദം മാത്രമാണ് എന്നത് വഹാബികളുടെ കബളിപ്പിക്കലിന്റെ ഭാഗമാണ്.
ഇതേ വിഷയം മറ്റു ധാരാളം ലോക പ്രശസ്ത പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്.
ലോകം അംഗീകരിച്ച ഇങ്ങനെയെല്ലാം പറഞ്ഞ പറഞ്ഞ റാസി(റ) ഇമാമിനെയോ ഗസ്സാലി ഇമാമിനെയോ(റ)
പണ്ടിതന്മാരെയോ അവര്‍ പറഞ്ഞത് ശിര്‍ക്ക് ആണെന്നോ , ഹറാം ആണെന്നോ , അത് കറാഹത്ത് ആണെന്നോ പോലുംഒരാളും പറഞ്ഞിട്ടില്ല.
കറാഹത്തല്ലാത്ത ഒരു കാര്യം ആരെങ്കിലും കറാഹത്ത് ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍, ദീനിന്‍റെവെ മസ്ലഹത്തിന് വേണ്ടിയും നമ്മുടെ  നിലനില്‍പ്പിനു 
വേണ്ടിയും മഹത്തുക്കളായ ഉലമാക്കള്‍ അതിനെ തിരുത്തിക്കൊണ്ട്‌ എതിരഭിപ്രായം രേഖപ്പെടുതുന്നവരാണു എന്ന് അവരുടെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ മനസിലാവും.
എന്നിട്ടല്ലേ ഒരു ശിര്‍ക്കിന്‍റെ പേരില്‍ ഈ ലോക പ്രശസ്ത പണ്ഡിതന്മാര്‍ എല്ലാവരും കൂടി ഒറ്റക്കെട്ടായി മൌനം പാലിക്കാന്‍.
തിന്മ പ്രചരിപ്പിച്ചാല്‍ അത് തടയണമെന്ന തിരു നബി(സ)യുടെ വചനം അറിയാത്തവരല്ല ദീനിന്‍റെ കാവലാളുകളായ കഴിഞ്ഞകാല
പ്രശസ്ത പണ്ഡിതന്മാര്‍. മറിച്ച് സൗകര്യങ്ങളില്ലാത്ത ആ കാലത്ത് കഷ്ട്ടപ്പെട്ടത്‌ ദീനിനെ നിലനിര്‍ത്താന്‍ വേണ്ടിയാണ്.


⛔വഹാബിസതിന്‍റെ ഭാഷയില്‍ ഇത്രയും വലിയ ശിര്‍ക്ക് ( മക്ക മുശ്രിക്കുകളുടെകാള്‍ വലിയ ശിര്‍ക്ക് ) ഈ മഹാന്മാര്‍
അവരുടെ ലോക പ്രശസ്ത ഗ്രന്ഥങ്ങളില്‍ പ്രചരിപ്പിച്ചിട്ട് ഒരാള്‍ പോലും അതിനെ തിരുത്തിയില്ല എന്ന് ഊഹിക്കാന്‍
വാഹബിസിന്‍റെ അമ്മിയുടെ ചുവട്ടില്‍ വാല്‍ വച്ചവന്നല്ലാതെ സാധ്യമല്ല.
അതുകൊണ്ട് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് , ഉലമാഅ' ഈ രേഖപ്പെടുത്തിയ ഏതെങ്കിലും ഒരു
കാര്യം തെറ്റാണെന്ന് ആഹ്ലുസ്സുന്നയുടെ ഏതെങ്കിലും ഒരു പണ്ഡിതന്‍ പറഞ്ഞതായി തെളിയിക്കാന്‍ ഞങ്ങള്‍ വെല്ലു വിളിക്കുന്നു.


................................

വഹാബി കുഞ്ഞാപ്പു


📗ബദ്റിന് ശേഷം എട്ട് വര്‍ഷം നബി(സ) ജീവിച്ചിരുന്നിട്ടും റമദാന്‍ 17ന് ഒരിക്കലെങ്കിലും "ബദ്രീങ്ങളുടെ ആണ്ട് "എന്ന ഒരാഘോഷം അവിടുന്ന് സംഘടിപ്പിച്ചിട്ടില്ല.


മറുപടി


ബദ്രീങ്ങളെ അനുസ്മരിച്ചും അവരെ വിളിച്ചും  പാട്ട് പാടി ദഫ്മുട്ടി അ

താഴെ പറയുന്നതിന് എന്താണോ നിങ്ങൾക്ക് മറുപടി അത് ഇവിടെയും നൽകാവുന്നതാണ്

നബി സ്വ 23 വർശം  ഇസ് ലാമിക പ്രജരണം നടത്തിയിട്ടും

1:ഒറ്റ ജുമുഅ ഖുതുബയിലും നബി സ്വ യുടെ മേൽ സ്വലാത്ത് ചൊല്ലിയതായി തെളിയിക്കാൻ ഒറ്റ വഹാബിക്കും സാദിച്ചിട്ടില്ല.

2:  വഹാബികൾ ചൊല്ലുന്ന  തസ്ബീതി ന്റ പ്രതേക  പദം ഒരു വട്ടം പോലും ചൊല്ലിയതായി തെളിയിക്കാൻ ഒഹാബിക്ക് സാദിച്ചിട്ടില്ല.

3 : വഹാബികൾ ചെയ്യുന്നത് പോലെ നികാഹ് നടത്തി കൊടുക്കാൻ നബി സ്വ  ഖത്തീബിനെയും കൂട്ടി ഏതങ്കിലും വിവാഹത്തിന് പോയതായി തെളിയിക്കാൻ ദൈര്യമുണ്ടോ

4: വഹാബികൾ ചൊല്ലുന്ന നബി സ്വ പഠിപ്പിക്കാത്ത വിവിധ സ്വലാത്തുകൾ നബിയോ സ്വഹാബത്തോ പഠിപ്പിച്ചിട്ടുണ്ടോ?


5: അൽ വിലായത്ത് വൽകറാമത്ത് എന്ന പുസ്തകത്തിൽ കെ എം മൗലവി എഴുതിയ സ്വലാത്തും അൽമുർശിദിൽ എഴുതിയ സ്വലാത്തും ഹുസൈൻ സലഫിയും സകരിയ സ്വലാഹിയും എ പി അബ്ദുൽ ഖാദിർ മൗലവി തുടങ്ങി വിവിധ മൗലവിമാർ ചൊല്ലിയ പ്രത്യാക സ്വലാത്തുകളും നബി സ്വ 23 വർശത്തിന്നിടക്ക് ചൊല്ലിയ സ്വലാത്താണോ?


6:നബി സ്വ പഠിപ്പിക്കാത്ത സ്വഹാബികളുടെ പേര് പറയുന്ന സമയത്ത് പ്രതേക മുള്ള رضي الله عنه
എന്ന പദം23 വർശത്തിന്നിടക്ക് നബി സ്വ ചൊല്ലിയതായി  അവരുടെ പേര് പറയുന്ന സമയതൊക്കെ ചൊല്ലണമെന്ന് പഠിപ്പിച്ചതായി തെളിയിക്കാമോ


7:നബി സ്വ പഠിപ്പിക്കാത്ത
മഹാന്മാരെ പേര് കേൾ ക്കുമ്പോൾ
പേര് പറയുന്ന സമയത്ത് പ്രതേക മുള്ള

رحمه الله

എന്ന പദം

23 വർശത്തിന്നിടക്ക് നബി സ്വ ചൊല്ലിയതായി  അവരുടെ പേര് പറയുന്ന സമയതൊക്കെ ചൊല്ലണമെന്ന് പഠിപ്പിച്ചതായി തെളിയിക്കാമോ


8:അഞ്ച് വർശത്തിൽ സംസ്ഥാന സമ്മേളനം 23 വർശത്തിന്നിടക്ക് നബി സ്വ
കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?
ആരായിരുന്നു' സംസ്ഥാന സമ്മേളനത്തിൽ സ്വാഗതം പറഞ്ഞത്?
ഏത് തങ്ങളായ മുശ്രിക്കായിരുന്നു. ഉത്ഘാടനം ചെയ്തത് ?
ആരായിരുന്നു നന്നി പറഞ്ഞത്?

അതിൽ നടന്ന വനിതാ സമ്മേനത്തിലെ അദ്യക്ഷ  ആരായിരുന്നു.?

ആണും പെണ്ണും കൂടി കലർന്നു കൊണ്ട് ഏത് കുളത്തിലായിരുന്നു. അത് നടന്നിരുന്നത്?
അതിലെ ബുക്ക് ഫെയർ എവിടെയായിരുന്നു.?


9:  ക്കോഴിക്കോട്ട് കാർ ക്രോഡീകരിക്കുന്ന
അൽമനാറും
 10:വിചിന്തനവും
11: ഇസ്ലാഹ് മാസികയും
I 2: ശബാബ്
13 വിചിന്തനം
14: പുടവ

തുടങ്ങി മാസിക വാരികകൾ
23 വർശത്തിന്നിടക്ക് നബി സ്വ
കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?
നബി സ്വ യുടെ കാലത്ത് അതിന്റെ എഡിറ്റർ ആരായിരുന്നു -


15:മൗലവിച്ചി കെള കൂട്ടി കൂടിക്കലർന്ന  മുജായിദ് ലയനസമ്മേളനം
23 വർശത്തിന്നിടക്ക് നബി സ്വ
കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?

16:വഹാബി കൾ ഇന്ന് നടത്തുന്നത് പോലെ രാവിലെ 7 മണിക്ക് തുടങ്ങി 8 മണിക്ക് സമാപിക്കുന്ന മദ്രസാ സംവിദാനം 23 വർശത്തിന്നിടക്ക് നബി സ്വ കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?

I7: ആ മദറസയിൽ എത്ര പിരീഡുണ്ടായിരുന്നു'

18:അതിൽ എത്ര ക്ലാസുകൾ ഉണ്ടായിരുന്നു.

19:നിങ്ങൾ നടത്തിയത് പോലുള്ള പരീക്ഷ അന്ന് നടത്തിയിരുന്നോ?

ഓരോ വർശത്തിലും ഓരോ ക്ലാസിലും നടത്തിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ ഒന്ന് അയച്ച് തരുമോ?

20:  അന്ന് പഠിപ്പിച്ചിരുന്ന അമലിയ്യത്ത്ലെ  ഒന്നാം പാഠത്തിന്റെ പേര് എന്ത്?

21  ഒഹാബികൾ നടത്തുന്നത് പോലെയുള്ള കോളേജ് സംവിദാനവും
അവയിലെ സിലബസും നിങ്ങൾ നടത്തുന്നത് പോലെ നടത്താൻ നബി സ്വ കൽപിച്ചിട്ടുണ്ടോ?

22: അതിലെ പരീക്ഷ ഏത് മാസത്തിലാണ് നടക്കാറുള്ളത്?

 പരീക്ഷ വർഷത്തിൽ എത്ര തവണയുണ്ടാവും


23:സുല്ലമി സലഫി സലായി ഫസാദി എന്ന ബിരുദം അന്ന് 23 വർശത്തിന്നിടക്ക് നബി സ്വ എത്ര തവണ നൽകി

24:അന്ന് നടന്ന വാർശിക സമ്മേളനം ഉത്ഘാടകൻ ആരായിരുന്നു സ്വഗതവും നന്നിയും ആരാ പറക്കത്

25 : ഒഹാബികൾ നടത്തുന്നത് പോലെ വാർഷിക സമ്മേളനം നബി സ്വയുടെ കാലത്ത് എത്ര എണ്ണം നടന്നു.

26:ഉമർ മൗലവി
ജനിക്കുന്നതിനു മുമ്പ് ഉമർ മാല ഇല്ല ,

27:അയാളുടെ ചരിത്ര പുസ്തകൾ ഇല്ല.. ?

28: കെ എം മൗലവി ജനിക്കുന്നതിനു മുമ്പ്  അൽ മനാറില്ല..?

29:മൗലവിയുടെ ഫത്വ വ ഇല്ല

30: കെ എം മൗലവി യുടെ മാല നബി പഠിപ്പിച്ചിട്ടില്ല.


 31:അടുത്ത നൂറ്റാണ്ടിലെ
ഇബ്നു അബ്ദുൽ വഹാബ്  കെട്ടി ഉണ്ടാക്കിയ
     തൗഹീദ് വിഭജനവും നബി പഠിപ്പിച്ചിട്ടില്ല.


32: കൊടുങ്ങല്ലൂർ കാരൻ ഉണ്ടാക്കിയ ഐക്യ സംഗവും നബി സ്വ പഠിപ്പിച്ചിട്ടില്ല.

33:   കൊടുങ്ങല്ലൂർ കാരൻ ഉണ്ടാക്കിയ
പലിശ ബാങ്കും
നബി സ്വ പഠിപ്പിച്ചിട്ടില്ല.



 34: കെ ൻ എം എന്ന പ്രസ്ഥാനവും ഉണ്ടാക്കാൻ നബി സ്വ പഠിപ്പിച്ചിട്ടില്ല



 35:ജിന്ന് ചികിൽസാ കേന്ദ്രവും
ഉണ്ടാക്കാൻ നബി സ്വ പഠിപ്പിച്ചിട്ടില്ല



36: സാൽവേഷനുംനബി സ്വ പഠിപ്പിച്ചിട്ടില്ല

37: കക്ഷം വടി കമ്പയിനും നബി സ്വ
 പഠിപ്പിച്ചിട്ടില്ല

38:മലയാള ഫാതിഹയുംനബി സ്വ പഠിപ്പിച്ചിട്ടില്ല

39:  കരടിയുടെ കോലവുംനബി സ്വ പഠിപ്പിച്ചിട്ടില്ല

40: നിങ്ങൾ സ്വത്തുന്നത് പോലെ  സംസ്ഥാന
സമ്മേളനത്തിലെ
റോഡ് ബ്ളോക്കുംനബി സ്വ പഠിപ്പിച്ചിട്ടില്ല



മറ്റു


ബിദ്അതുകൾ etc.......
41:കൂടാതെ

    അന്യ പെൺകുട്ടിയെ കൂട്ടി ഒറ്റക്ക് ബൈക്കിൽ യാത്രയും നബി സ്വ പഠിപ്പിച്ചിട്ടില്ല

24 മണിക്കൂറിനുള്ളിൽ തിരിച്ചു കൊണ്ട് വരണമെന്ന നിബന്തനയും  പോലുള്ളവ
വേറെയും. നബി സ്വ പഠിപ്പിച്ചിട്ടില്ല

*ഇതാണോ മുന്നേ പറഞ്ഞ
നബിചര്യ*?, സ്വഹാബത്തിന്റെ ചര്യ,
*അഹ്ലു സുന്നത്തു വൽജമാഅത്തു* ??
*ഇങ്ങനെ പലതും പുതിയതായി
കൊണ്ടുവരുന്നവരാണോ അതോ, മതം
എന്ന നിലക്ക് റസൂലും സ്വഹാബത്തും
കാണിച്ചു തന്നത് മാത്രം
പിൻപറ്റുന്നവരാണോ,.... ആരാണ് പുത്തൻ
വാദികൾ_* ?ആരാണ് പുത്തൻ വാദികൾ ?🌼. എന്താണ്
പുത്തൻവാദം ?

ഇബ്നു അബ്ദുൽ വഹാബ്
ജനിക്കുന്നതിനു മുമ്പ്
അയാളുടെ ചരിത്ര പുസ്തകൾ ഇല്ല.. ?



42:മുന്നാം നുറ്റാണ്ടിനു
മുമ്പ് _ ശബാബ് വാരിക .ഇസ് ലാഹ് മാസിക ' വിചിന്തനം

43 :കെ ജി .യു ഉണ്ടാക്കാൻ നബി സ്വ പഠിപ്പിച്ചിട്ടില്ല

44: KNM ഉണ്ടാക്കാൻ നബി സ്വ പഠിപ്പിച്ചിട്ടില്ല



-
അറിയുക, പഠിക്കുക, പഠിച്ചത്
ജീവിതത്തിൽ പകർത്താൻ *തന്റേടം
കാണിക്കുക*. അവർ എന്തു വിചാരിക്കും
ഇവരെന്തു വിചാരിക്കും
എന്നതിനേക്കാൾ *എന്റെ റബ്ബ്* എന്ത്
വിചാരിക്കും എന്നതാവട്ടെ മുൻഗണന.
*സ്വർഗ്ഗത്തിലേക്ക് കുറുക്കു
വഴികളില്ല*... നേരെ ചൊവ്വായ
മാർഗ്ഗം ( സ്വിറാത്തുൽ മുസ്തഖീം )
മാത്രം. അല്ലാഹുവിന്റെ പ്രീതിക്ക്
മുൻഗണന കൊടുക്കുന്ന സത്യവിശ്വാസികളിൽ അവൻ നമ്മെ
ഉൾപ്പെടുത്തുമാറാകട്ടെ !ആമീൻ
🔵🔴🔵🔴🔵🔴🔵🔴
വഹാബി കുഞ്ഞാപ്പു


📘ബദ്രീങ്ങളുടെ ആണ്ട് കഴിക്കുന്നതോ,



ബദ്രീങ്ങളുടെപേരില്‍ നേര്‍ച്ചപ്പെട്ടി
വെക്കുന്നതോ,

ബദ്രീങ്ങളുടെ പേരില്‍ അറുക്കുന്നതോ,

 അന്നദാനം നടത്തുന്നതോ

 നബി(സ)യുടെയോ

 സ്വഹാബികളുടെയോ ചര്യയായിരുന്നില്ല.

മറുപടി

1: നബി സ്വ എല്ലാവർഷവും സ്താപനത്തിന്റെയും സംഘടനയുടേയും വാർഷികം നടത്തിയത് ആദ്യം തെളിയിക്കു കുത്താപ്പു വഹാബി


2:  നബി സ്വ
പള്ളിയിൽ സംഭാവന പെട്ടി വെച്ചത്
.ആദ്യം തെളിയിക്കു കുത്താപ്പു വഹാബി

.....


🍔🍿🍔🍿🍔🍿

ആണ്ട് നേർച്ച- ഉറൂസ്

ആണ്ട് നേർച്ച എന്ന് പറഞ്ഞാൽ വർഷാ വർഷം മഹാന്മാരെ സ്മരിക്കുക  എന്നതാണ് .അവരെ സിയാറത്ത് ചെയ്യുക , അവരുടെ പേരിൽ സത്കകർമ്മങ്ങൾ ചെയ്യുക തുടങ്ങിയ ധാരാളം പുണ്യകർമങ്ങൾ അതിലുൾപ്പെടുന്നു. അവർക്കുള്ള നേർച്ച എന്ന് പറഞ്ഞാൽ നാം അവരുടെ പേര് പറഞ്ഞ് സ്വദഖ ചെയ്യുകയും അതിന്റെ പ്രതിഭലം അവർക്ക് കിട്ടട്ടെ എന്നനിലക്കും ചെയ്യുന്ന കാര്യമാണ്. ചിലർ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ- അവർക്ക് ചെയ്യുന്ന ആരാധനയല്ല!.

ഇങ്ങനെ ആണ്ട്തോറും കൂട്ടമായി സിയാറത്ത്  നബി സ്വ യും സ്വഹാബത്തും തന്നെ ചെയ്തതായി ഹദീസിൽ കാണാം.

" ഉഹ്ദ് ശുഹദാക്കളുടെ ഖബറിടം  എല്ലാ വർഷാരംഭത്തിലും നബി സ്വ സ്വഹാബത്തും പോയി സന്ദർശിക്കുകയും അവർക്ക് വേണ്ടി ദുആ ചെയ്യുകയുമുണ്ടായിരുന്നു "

അപ്പോൾ എല്ലാ വർഷവും മഹാന്മാരുടെ ഖബർ കൂട്ടമായി സിയാറത്ത് ചെയ്യാം. നബി സ്വ വർഷാരംഭമാണ് തെരെഞ്ഞെടുത്തതെങ്കിൽ നമുക്ക് ഏത് ദിനവും തെരെഞ്ഞെടുക്കാം , എനി പാടില്ലാ എന്നാണെങ്കിൽ തെളിവ് വിമർഷകർ കൊണ്ട് വരുക ??????

നേർച്ച: >ഇന്നാലിന്ന വലിയ്യിന്നുള്ള  നേർച്ച , അല്ലെങ്കിൽ ഇത് ബദ് രീങ്ങൾക്കുള്ള നേർച്ചയാണ് എന്ന് പറഞ്ഞ് സുന്നികൾ ചെയ്യുന്നതിന്ന് വ്യക്തമായി ഹദീസ് ഉണ്ട് . ഈ നേർച്ച  അവർ ഇലാഹെന്ന നിലക്കോ ദിവ്യത്വം കൽപ്പിച്ച് കൊണ്ടോ അല്ല -മറിച്ച് അവർക്ക് അതിൻ റ്റെ പ്രതിഫലം അല്ലാഹുവിൽ നിന്ന് കിട്ടട്ടെ എന്ന ഉദ്ദേശത്തിൽ ഉള്ള സ്വദഖയാണ്.

ഇങ്ങനെ മരണപ്പെട്ട വർക്ക് വേണ്ടി നബി സ്വ തന്നെ മാതൃകയായിട്ടുണ്ട്. മഹതി ഖദീജാ ബീവി റ യുടെ മേൽ ആടിനെ അറുത്ത് നബി സ്വ തന്നെ വിതരണം ചെയ്തിട്ടുണ്ട്

കൂടാതെ സഹ്ദ് ( റ) വിൻ റ്റെ ഉമ്മ വഫാതായപ്പോൾ  എന്തെങ്കിലും സ്വദഖ ചെയ്താൽ അതിൻ റ്റെ പ്രതിഫലം അവർക്ക് കിട്ടുമോ എന്ന് നബി സ്വ യോട് ചോദിച്ചപ്പോൾ കിട്ടും എന്നാണ് നബി സ്വ മറുപടി നൽകിയത്

മറ്റൊരു റിപ്പോർട്ടിൽ ഉമ്മ മരണപ്പെട്ടു എന്ന് പറയുകയും എന്ത് സ്വദഖയാണ് സ്രേഷ്ടമായത്  എന്ന് നബി സ്വ യോട് ചോദിച്ചപ്പോൾ വെള്ളം എന്നാണ് നബി സ്വ മറുപടി നൽകിയത് .     ഇപ്രകാരം  """ ഇത് സഹ്ദിൻ റ്റെ ഉമ്മാക്ക് """ എന്ന് പറഞ്ഞ് കൊണ്ട് തന്നെ കിണർ ഉണ്ടാക്കുകയും ചെയ്തു

حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ، أَخْبَرَنَا إِسْرَائِيلُ، عَنْ أَبِي إِسْحَاقَ، عَنْ رَجُلٍ، عَنْ سَعْدِ بْنِ عُبَادَةَ، أَنَّهُ قَالَ: يَا رَسُولَ اللَّهِ، إِنَّ أُمَّ سَعْدٍ مَاتَتْ، فَأَيُّ الصَّدَقَةِ أَفْضَلُ؟، قَالَ: «الْمَاءُ»، قَالَ: فَحَفَرَ بِئْرًا، وَقَالَ: هَذِهِ لِأُمِّ سَعْد

ഈ ഹദീസിൽ പ്രത്യേകം ശ്രദ്ധേയമാണ് "" സുന്നികൾ ഇത് ബദ്രീങ്ങൾക്കുള്ളതാണ് എന്ന് പറയും പോലെ സ്വഹാബിവര്യൻ തന്നെ  ഈ കിണർ ""  സ അ്ദിൻ റ്റെ ഉമ്മാക്ക് "" എന്ന് പറയുന്ന ഭാഗം


ആഴ്ക ളോളം നീണ്ടുനിൽക്കുന്ന മതപ്രസംഗം, കൂട്ട സിയാറത്ത്,അന്നദാനം തുടങ്ങിയ സൽക്കർമ്മങ്ങൾ കൊണ്ടു മാത്രം അലങ്കരിച്ച ധാരാളം ഉറൂസുകൾ കേരളത്തിലുണ്ട്. അത് പ്രോത്സാഹനാർഹമാണ്.ഹറാമുകൾ കലരുന്ന പല പരിപാടികളും ഉറൂസിന്റെ പേരിൽ ചിലയിടത്ത് നടത്തപ്പെടുന്നുണ്ട്. അത്തരം ഹറാമുകൾ ഇസ്ലാമികമല്ലെന്ന് ആരോടും പറയേണ്ടതില്ലല്ലോ. ചില സ്ഥലത്ത് മത സാഹോദര്യത്തിന്റെ പേരിൽ നാനാജാതി മതസ്ഥർ പങ്കെടുത്തും ഇത്തരം പരിപാടികൾ നടത്താറുണ്ട്. ഹറാമായ സംഗതികൾ സുന്നികളുടെ തലയിൽ കെട്ടി വച്ച്-ഇത്തരം ദൃശ്യങ്ങൾ കാട്ടി സംഘടന വളർത്തുന്ന മുജാഹിദ്-ജമാഅത്ത് തുടങ്ങിയ പുത്തൻ വാദികളെ  സമൂഹം തിരിച്ചറിയേണ്ടതുണ്ട്!.

ഇത്തരം ഹറാമുകൾ മൂലമാണ് ഞാൻ മുജാഹിദായതെന്ന് വീമ്പിളക്കുന്നവരെ അല്പ ജ്ഞാനികൾ എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ... ഇസ്ലാമിന്റെ പേരിൽ ലോകത്ത് നടക്കുന്ന പേക്കൂത്തുകൾ കണ്ട്-  കൃസ്ത്യാനിയായെന്ന് അവകാശപ്പെടുന്ന ആളുകൾ വഹാബികളുടെ  പിൻഗാമികളായിട്ടുണ്ടെന്ന വസ്തുത ചിരിക്ക് വക നൽകുന്നുണ്ട്. ഹറാമുകൾക്കെതിരെ പ്രതികരിക്കുന്നതിന് പകരം കൂടും കുടുക്കയുമെടുത്ത് ആടുമേക്കാനിറങ്ങുന്നവർ ഒറ്റക്കല്ല, ഫാദർ അലവിയെപ്പോലുള്ളവർ കൂട്ടിനുണ്ടെന്ന് സാരം!
 മഹാൻമാർ മരിച്ച ആണ്ടെത്തുമ്പോൾ സംഘടിപ്പിക്കുന്ന വാർഷിക സിയാറത്തും അന്നദാനനവുമൊക്കെയാണ് ഉറൂസിൽ പ്രധാനമായും നടത്തുന്നത്. ഇത് മതം ഗീക രിച്ചിട്ടുള്ള കാര്യമാണ് .
എല്ലാ വിഷയത്തിലും നിഷേധാത്മകനിലപാട് സ്വീകരിക്കുന്ന വഹാബികള്‍ ഈ വിഷയത്തിലും മുസ്ലിം മുഖ്യധാരക്ക് എതിരാണ്.എന്നാല്‍ നബി(സ)എന്താണ് ചെയ്തത് എന്ന്‍ നോക്കാം
 വാർഷിക സിയാറത്തു നബിതിരുമേനി(സ)യും അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നീ ഖലീഫ മാരും നടത്താറുണ്ടായിരുന്നു.
عن ابي هريرة رضي الله عنه قال كان يزور قبور الشهداء في رأس كل حول فيقول لهم سلام علیکم سلام بما صبر تم فنعم عقبى الدار وكذلك ابو بكر وعمر وعثمان (ابن كثير ۵۱۱/۲)
നബി(സ) എല്ലാ വർഷവും ഉഹ്ദു ശുഹദാക്കളുടെ ഖബറിനരികിൽ പോവുകയും നിങ്ങൾ ക്ഷമിച്ചതു കൊണ്ട് അല്ലാഹു വിന്റെ രക്ഷ നിങ്ങൾക്കുണ്ടാവട്ടെ! ഭവനങ്ങളിൽ ഉത്തമഭവനം പാരത്രികമാണ് എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു. നബി(സ) തിരുമേനിക്ക് ശേഷം അബുബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരും അപ്രകാരം ചെയ്തി രുന്നു (ഇബ്നുകസീർ 2/511)
മരിച്ചവരുടെ പേരിൽ നടത്തുന്ന മൃഗബലിയും മാംസദാനവും അംഗീകരിക്കപ്പെട്ടതുതന്നെ. ആയിശ(റ)യിൽ നിന്ന് ബുഖാരി ഉദ്ധരിച്ച ഒരു ഹദീ സിൽ ആയിശ(റ) പറയുന്നു.
ورب ما ذبع الشاة ثم يقطعها اعضاء ثم يبعثها عن صدائق خديجة (البخاري)
- നബിതിരുമേനി ഖദീജ ബീവിയെ ധാരാളം പ്രശംസിക്കാറുണ്ടായി രുന്നു. മാത്രമല്ല, ചിലപ്പോഴൊക്കെ ആടിനെ അറുത്ത് മാംസകഷണം ളാക്കി . ഖദീജ ബീവിയുടെ സനേഹിതകൾക്ക് കൊടുത്തയക്കാറുണ്ടായിരുന്നു.





ഖുർ ആനും സുന്നത്തും മുറുക്കിപ്പിടിക്കണോ ? അതോ  സൗദി
ഫത് വകൾ മുറുക്കിപ്പിടിക്കണോ ?? എന്താണ് ഇസ്ലാമിക മാനദണ്ഡം ???




അന്നദാനം

അവരെ പേരിൽ അറവ് നടത്തൽ എങ്ങനെ ശറഇനോട് യോജിക്കും❓
🍂🍂🍂🍂🍂🍂🍂🍂
💪മറുപടി;സുന്നീ ഭടൻ🔽
📣അതിൻറെ മറുപടി
സുപ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവ് ഇമാം സ്വാവീ തങ്ങൾ പറയട്ടെ🔽
📣ان الذبح لله وثوابه للولي فلا بأس ﺑﺬﻟﻚ📣الصاوﻱ 1/266✅
📣അല്ലാഹുവിന് ബലി നൽകി അതിൻറെ പ്രതിഫലം വലിയ്യിന് നൽകുന്ന പരിപാടിക്ക് യാതൊരു കുഴപ്പവുമില്ല✅(സ്വാവീ1/266)✅
📣ഇത്തരം രീതി ചെയ്യുന്ന സുന്നികളെയും ഇതര ദൈവങ്ങൾക്ക് ബലിയർപ്പിക്കുന്ന മുശ് രികീങ്ങളെയും ഒന്നാക്കുന്ന നിങ്ങളെ കാര്യം മഹാകഷ്ടം..അപ്പോൾ സുന്നികൾ ചെയ്യുന്ന ഈ പ്രവർത്തനവും ശറഇന് വിരുദ്ധമല്ലെന്ന് തെളിഞ്ഞല്ലോ..ഇനി പറയൂ പിന്നെ എന്തിനീ ബദ്ർ ദിനത്തെ വിമർശിക്കുന്നു❓
............................. '....
 വഹാബി കുഞ്ഞാപ്പു

📕പ്രാർത്ഥന എന്ന ഇബാദത്ത് പടപ്പുകൾക്കർപ്പിച്ചിരുന്നതിന്റെ പേരിലാണ് ബദ്രീങ്ങൾ മുശ്രിക്കുകളോട് ബദ്ർ നടത്തിയത്.

മറുപടി

ആദ്യം എന്താണ് ശിർക്ക് എന്താണ് പ്രാർഥന എന്ത് ണ് ഇബാദത്ത് എന്ന് ആദ്യം പഠിച്ച് വാ ഒഹാബി കുത്താപ്പു.

അടിമ ദൈവത്തോട് നടത്തുന്ന അപേക്ഷയാണ് പ്രാർത്ഥന
ഒരു മഹാനും ദൈവമാണന്ന നിലക്കോ
അവരോട് നാം സഹായം തേടാറില്ല.

അഭൗതികമായ നിലക്കോ മുഅ ജി സത്ത് കാമത്ത് കൊണ്ട് സഹായിക്കുമെന്ന നിലക്കോ  മഹാന്മാരോട് സഹായം തേടൽ ഇബ്ദത്താവുന്നതും ശിർക്കാവുന്നതുമായ ഫ്രാർനയാണന്ന് ഒരു ആയത്തിലും ഒരു അഹ് ലുസുന്നയുടെ പണ്ഡിതനും പറഞ്ഞായി തെളിയിക്കാൻ ഒരാൾക്കും സാദ്യമല്ല.


ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്ന് പറഞ്ഞതിന്റ പേരിലാണ്  നബി സ്വയും സ്വഹാബികളും പുറത്താക്കപെട്ടത് എന്ന് ഖുർആനിലുണ്ട്

അമ്പിയാക്കളെ സ്നേഹിക്കുകയും
അവരെ കൊണ്ട് തവസ്സുലും ഇസ്തിഗാസയും ചെയ്തത് കൊണ്ടാണന്ന് അരും പറഞ്ഞിട്ടില്ല.

🍔🍿🍔🍿🍔🍿

എന്താണ് ശിർക് ?എന്താണ് പ്രാർത്ഥന?



ശിര്‍ക്ക്


هو اثبات الشريك في الالوهية بمعنى وجوب الوجود كما للمجوس او بمعنى استحقاق العبادة كمالعبدة الاصنام،شرح العقائد: ص

ആരാധനയ്ക്ക്

അര്ഹاന്‍ ആണ് എന്നോ അല്ലെങ്കില്‍ ഉണ്ടാവല്‍ അനിവാര്യം ആയവനാനെന്നോ എന്ന

വിശ്വാസത്തോട് കൂടി മറ്റൊരു ശക്തിയെ അല്ലാഹുവും ആയി കൂട്ടി

വിശ്വസിക്കുന്നതിനും സ്ഥാപിക്കുന്നതിനും ആണ് ശിര്‍ക്ക്  എന്ന് പറയുക” ) ശരഹുല്‍ അകാഹിദ്


ശിർക്കിന്റെ വഹാബിയൻ നിർവചനം


അല്ലാഹുവിനു പുറമെ ഇലാഹുണ്ടെന്ന് സമ്മതിക്കുന്നവനാണ് മുശ്രിക്ക്. ശിര്‍ക്ക് എന്നാല്‍ അല്ലാഹുവിനു പുറമെ മറ്റു ഇലാഹുണ്ടെന്ന് വിശ്വസിക്കലാണ്


(ശബാബ് 2010 സെപ്:24 പേ: 27)

പ്രാര്‍ത്ഥന

حقيقة الدعاء : ” استدعاء العبد ربه جل جلاله العناية واستمداده المعونة

.”ഒരടിമ അവന്റെ യജമാനനായ റബ്ബിനോട് അവന്റെ പരിഗണന ഉറപ്പു വരുത്തി തേടുകയോ,സഹായം തേടുകയോ

ചെയ്യുന്നതിനാണ് പ്രാര്ത്ഥന എന്ന് പറയുന്നത്”…(തഫ്സീര് റാസി.. 5/97).





ഇനി  മുജാഹിദിന്റെ  നിര്‍വ്വചനങ്ങള്‍ –

മുജാഹിലുകളുടെ പ്രാര്‍ത്ഥനയുടെ നിര്‍വചനങ്ങളിലെ പരിണാമ സിദ്ധാന്തം കാണുക…

(1) “മനുഷ്യ കഴിവിനപ്പുറമുളള മാര്‍ഗങ്ങളില്‍ക്കൂടി രക്ഷയും ശിക്ഷയും ഗുണവും ദോഷവും ചെയ്യാന്‍ കഴിയുന്നത് ആര്‍ക്കാണോ അവനോടുളള അപേക്ഷയാണ് പ്രാര്‍ത്ഥന എന്നു പറയുന്നത്..”(ഇസ്ലാമിക വിശ്വാസങ്ങള്‍, മുജാഹിദ് പാഠപുസ്തകം, പേജ് 37)

ഇതനുസരിച്ച് ആനയോട് തടി പിടിക്കാന്‍ ആവശ്യപ്പെടുന്നതും, പോലീസ് നായയോട് മണം പിടിച്ച് കുററവാളിയെ കണ്ടെത്താന്‍ ആവശ്യപ്പെടുന്നതും ഒക്കെ പ്രാര്‍ത്ഥനയായി. ആനയും പട്ടിയും ഒക്കെ മുജാഹിലുകളുടെ ദൈവവുമായി..

ജിന്ന്, പിശാച് തുടങ്ങിയ അദൃശ്യ സൃഷ്ടികളില്‍ നിന്ന് മറഞ്ഞ വഴിക്ക് ഉപകാരോപദ്രവങ്ങള്‍ പ്രതീക്ഷിക്കുന്നതു കൂടി തൌഹീദിന്റെ പരിധിയില്‍ ഉള്‍ക്കൊളളിക്കാനെന്ന പേരില്‍ പ്രാര്‍ത്ഥനയുടെ നിര്‍വചനത്തില്‍ മുജാഹിലുകള്‍ പിന്നീടു മാററം വരുത്തി..

(2)“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിനതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന.” (ഇസ്ലാഹ് ഏപ്രില്‍ 2007)

എങ്ങനെയുണ്ട് മുജാഹില് മതം..??

2007നു മുമ്പ് മരിച്ച് പോയ മുജാഹിലൊക്കെ നരകത്തിലും..!!

അപ്പോ സ്വര്‍ഗത്തിലേക്കു കുതിപ്പിച്ച ഉമ്മറ് മൌലവീയുടെ കാര്യമോ…..??


(3)                                              ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍  അൽ- മനാറില്‍ തന്നെ വന്നിട്ടുണ്ട്!. അതിങ്ങനെയാണ്:

പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30).




മുജാഹിദ് KNM  മദ്രസയിലെ മൂന്നാം ക്ലാസിലെ പുസ്തകത്തിൽ പ്രാർത്ഥനക്ക് നൽകിയ നിർവചനം!ഈ വിശദീകരണത്തിന്റെ പ്രമാണം എവിടെ ചോദിച്ചാൽ ഒരു മൗലവിക്കും മറുപടി ഇല്ല! ലക്ഷ്യം ഒന്നു മാത്രം! പ്രമാണങ്ങളിൽ എത്ര നുണ പറഞ്ഞിട്ടായാലും വേണ്ടില്ല - സുന്നികളെ മുശ്രിക്കാക്കണം!









:: .......................

ഒഹാബി കുഞ്ഞാപ്പു

📘പ്രാർത്ഥന കേട്ടുത്തരം ചെയ്യാൻ പലർക്കും കഴിയുമെന്ന മൂഢവിശ്വാസത്തിന്റെ അടിവേരിനാണ്‌ അവർ കത്തിവെച്ചത്‌.



മറുപടി

അല്ലാഹു അല്ലാത്തവരെ ആരാധിക്കുകുയും അവർ ഇലാഹുകളാണ് ദൈവങ്ങളാണന്ന് വിശ്വസിക്കുകയും ചെയ്തു വലിയ ദൈവമായ പരമേശ്വരൻ ഉദ്ധേശിക്കാതെ സുബാർശ ചെയ്യാൻ കുട്ടി ദൈവങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്തു. ഇതിനെയാണ് അല്ലാഹു എത്രിത്തത്

- ................

ഒഹാബി കുഞ്ഞാപ്പു

📙ദുരിത നിവാരണത്തിനും ആഗ്രഹ സഫലീകരണത്തിനും അല്ലാഹുവിനെ മാത്രം വിളിച്ചുതേടണമെന്നും, അങ്ങനെയുള്ളവരെയാണ്‌ അല്ലാഹു ഇഷ്‌ടപ്പെടുകയെന്നുമുള്ള മഹിതമായ സന്ദേശമാണ്‌ ബദ്‌റിന്റെ ഏറ്റവും സുപ്രധാനമായ ആശയം.

മറുപടി

അഭൗതിക സഹായത്തിന്  അല്ലാഹു അല്ലാത്തവർക്ക് സാദി കില്ല എന്ന ഒഹാബി വാദത്തിന്റ അടിവേരറുക്കുന്നതാണ് ബദർ

കാരണം ബദർ ൽ അല്ലാഹു സഹായിച്ചത് അഭൗതികമായ മലക്കുകളെ കൊണ്ടാണ്:

എല്ലാ സഹായവും അല്ലാ വിൽ നിന്നാണന്ന് വിശ്വസിച്ചു കൊണ്ട് മലക്കുകളും മഹാന്മാരും ഭൗതികമായ നിലക്കും അഭൗതികമായ നിലക്കും സഹായിക്കും എന്ന വിശ്വാസം തെറ്റല്ല എന്ന് ബദർ പഠിപ്പിക്കുന്നു '


ബദറിൽ കൊല്ലപെട്ട അവിശ്വാസികളെ വിളിച്ച് നബി സംസാരിക്കുകയും നിങ്ങളെക്കാൾ കൂടുതൽ കേൾവി അവർക്കുണ്ട് എന്ന നബി സ്വ പറയുകയും ചെയ്തതിലൂടെ മരിച്ചവർ കേൾകില്ല എന്ന സലഫുകൾക്ക് വിരുദ്ധമായ കേരളഒഹാബി ആശയത്തിന്റെ അടിവേരറുക്കുകയാണ് ചെയ്തിരിക്കുന്നത്.

പ്രായാസ പ്രതിസന്തിഘട്ടത്തിൽ മഹാന്മാരെ കൊണ്ട് തസ്സുലും ഇസ്തിഗാസയും നടത്തിയ ധാരാളം സംഭവങ്ങൾ ഉണ്ട്.

അവിടെയും യഥാർത്തത്തിൽ അല്ലാഹുവാണ് സഹായിക്കുന്നത്
അത് ചിലപ്പോൾ അഭൗതികമായ മലക്കുകൾ മുഖേനയാവാം

എല്ലാ പ്രാർത്ഥനയുടെയും സഹായത്തിന്റെയും കേന്ദ്രം അല്ലാഹുവാണ് എന്ന സന്ദേശമാണ് ബദ്ർ നൽകുന്നത്.



''...................................
ഒഹാബി കുഞ്ഞാപ്പു

📗ദൈവീക സഹായത്തിന്‌ അതിരുകള്‍ നിര്‍ണയിക്കുക സാധ്യമല്ല എന്നും ബദ്‌ര്‍ പഠിപ്പിക്കുന്നു.
📙"നിങ്ങൾ എന്നെ വിളിക്കൂ. ഞാൻ നിങ്ങൾക്കുത്തരം ചെയ്യാം"എന്ന പടച്ചവന്റെ പ്രഖ്യാപനം കേട്ടുണർന്ന്‌ ഇടയാളന്മാരെയും മദ്ധ്യവർത്തികളെയും ശുപാർശക്കാരെയും സങ്കൽപ്പിച്ച്‌ വഴിതെറ്റിയവർക്കെതിരായി തൗഹീദിന്റെ പടനയിച്ച ബദ്‌രീങ്ങളെ,നേർച്ചക്കാരും ഇടയാളന്മാരാക്കുന്ന വിരോധാഭാസം ഇസ്ലാമിക വിശ്വാസ പ്രമാണങ്ങൾക്ക്‌ കടകവിരുദ്ധമാണ്‌.


മറുപടി

തവസ്സുലും ഇസ്തിഗാസയും ശിർകല്ല. പുണ്യമാണ് അനുവദനീയവുമാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവുകളാണ് താഴെ നൽകുന്നത്

ഇത് പുണ്യമാണ് എന്ന് പറഞ്ഞവരിൽ ഇമാം നവവി റ ഇമാം മുഹ് യദ്ധീൻ ശൈഖ് റ ഗസാലി റ തുടങ്ങീ നിരവദി പണ്ഡിതന്മാർ ഉണ്ട് ഒരാൾ പോലും അതിനെ എതിത്തിട്ടില്ല

ഇവർ കൊന്നും ബദ്ർ നടന്നത് എന്തിനാണ് എന്ന് അറിയാത്തവരല്ല.

ബദർ നയിച്ചത് തവസ്സുലും ഇസ്തിഗാസയും എത്രിക്കാനാണ് എന്ന് തെളിയിക്കാൻ ഒരാൾക്കും സാദ്യമല്ല.

ലാ ഇലാഹ  ഇല്ലല്ലാഹ്   അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന് പറയപ്പെട്ടാൽ അഹം ബാവം നടിക്കുകയും
ധാരാളം ദൈവങ്ങളെ  ഉണ്ടാക്കി അവക്ക് ആരാധനയും പൂജയും അർപ്പിച്ച് പരമേശ്യരന്റെ മുമ്പിൽ അവന്റെ ഉദ്ധേശ്യമില്ലാതെ സുബാർശ ചെയ്യുമെന്ന് വിശ്വസിച്ചു ശിർക്ക് ചെയ്തവർക്കെതിരെയാണ് ബദർ നടന്നത് എന്ന് എല്ലാവർക്കും അറിയാം ഈ പരമാർഥെത്ത കണ്ണടച്ചു ഇരുട്ടാക്കിയത് കൊണ്ട് നിശേഭിക്കാൻ സാധ്യമല്ല.

 മുഅജിസ ത്ത് കറാമത്ത് കൊണ്ട് മഹാത്മാ രോട് ഇസ്തിഗാസ ചെയ്യലും തവസ്സുൽ ചെയ്യലും ശിർക്കാണന്ന് തെളിയിക്കാൻ ഒരു വഹാബിക്കും സാധ്യമല്ല.

അഭൗതികമായ നിലക്ക് സഹായം പ്രതി ക്ഷിക്കലാണ് ഒരു സഹായതേട്ടം ശിർക്കാ വന്നുള്ള മാനദണ്ഡം എന്ന് തെളിയിക്കാൻ
വഹാബിക്കും സാധ്യമല്ല.

ഇസ്തിഗാസയുടെ ചില തെളിവുകൾ കാണുക.


 1  :ഖുർആൻ
انما وليكم الله ورسوله والذين آمنو الذين يقيم الصلاة ويؤتون الزكوة وهم ُُراكعون - مائدة ٥٥.
നിങ്ങളുടെ സഹായി അല്ലാഹു അവന്റെ റസൂൽ സത്യവിശ്വാസികളായ മഹാന്മാർ
55) وكل من انصف و ترك التعصب  وتأمل في مقدمة الآية وفي موخرها قطع بأن الولي في قوله(إنما وليكم الله) ليس الا بمعنى الناصر والمحب (الفخر الرازى ٣٠/٦

മേൽ ആയതിന്റെ മുന്നും പിന്നും ചിന്തിക്കുകയും നിക്ഷപക്ഷമതി യാവുകയും ചെയ്താൽ ഇവിടെ വലിയ് കൊണ്ട് ഉദ്ധേശ്യം സനേഹിക്കുന്ന സഹായി എന്നാണ് അർഥം എന്ന് ഉറപ്പിക്കും റാസി  6/30
قال في بحر المحيط

  وظـاهرقوله: والدين آمنومعموم من آمن من مضى منهم ومن بقى قاله الحسن(البحر المحيطـ ٣/٥١٣: زادل المســــير ٢/٢٩٢
ഹസൻ ബസ്വരി റ പറഞ്ഞു. ഇവിടെ മരണപെട്ടവരും ജീവിച്ചിരിക്കുന്നവരും ഉൾപ്പെടും ബഹ്റു ൽ മുഹ്ത് 3/513
സാദുൽ മസീർ 2 /29 2


2: ഹദീസ്
باب ما أكرم الله تعالى نبيه صلى الله عليه
📝👇
وسلم بعد موت
"വഫാത്തിനു ശേഷം അള്ളാഹു നബി(സ) യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന ബാബ് .

حدثنا أبو النعمان حدثنا سعيد بن زيد حدثنا عمرو بن مالك النكري حدثنا أبو الجوزاء أوس بن عبد الله قال: قحط أهل المدينة قحطا شديدا فشكوا إلى عائشة فقالت: انظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف، قال: ففعلوا. فمطرنا مطراً حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق سنن الدارمي ١ـ ٥٦

👇 മദീനക്കാർ വർൾച്ച ബാദിച്ചാൽ ആ ഇ ശ റ യോട് പരാദി പറയും അപ്പോൾ ആ ഇ ശ  റപറയും നബി സ്വ യുടെ ഖബറിലേക്ക് നോക്കൂ ഖബറിൽ നിന്നും ത്ത കാശത്തിലേക്ക്  മേൽ കുരയിൽ   (ജാറത്തിൽ) ദ്വാരമുണ്ടാക്കു .അവർ അത് ചെയ്യുമ്പോൾ  നല്ല മഴ പെയ്യും
സുനനുദാരിമി 1 / 56



ഇവിടെ മഴയില്ലാത്ത പ്പോൾ നബി സ്വ യുടെ ജാറത്തിങ്കൾ പോവുന്നു. ജാറത്തിന്റെ നോട്ടക്കാരിയോട് പരാധി പറയുന്നു. ഖബറിനെ കൊണ്ട് തവസ്സുൽ ചെയ്യുന്നു. മഴ പെയ്യുന്നു.

എന്നോട് പ്രാർഥിക്കൂ
ഞാൻ ഉത്തരം നൽകാം എന്ന് പറഞ അല്ലാഹു വിനോട് ചോദിയ്ക്കുന്നതിന് പുറമേ ജാറം കൊണ്ട് തവസ്സുൽ ചെയ്യുമ്പോൾ മഴ പെയുന്നു' മരണശേഷം നബി സ്വ യുടെ കറാമത്തായി ഇതിനെ ഇമാം ദാരിമി എഴുന്നു.

باب ما أكرم الله تعالى نبيه صلى الله عليه
📝👇
وسلم بعد موت
"വഫാത്തിനു ശേഷം അള്ളാഹു നബി(സ) യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന ബാബ് .ദാരിമി
1 / 56

3:

 قال النووي ر ضي عنه  في شرح المهذب

ويجعل القنديل الذي في القبلة عند
القبر على رأسه ويقف ناظرا إلى أسفل ما يستقبله من جدار القبر غاض الطرف في

مقام الهيبة والإجلال فارغ القلب من علائق الدنيا ، مستحضرا في قلبه جلالة موقفه ومنزلة من هو بحضرته ، ثم يسلم ولا يرفع صوته ، بل يقصد فيقول : السلام عليك يا رسول الله السلام عليك يا نبي الله ،
😞

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....              شرح المهذب ٧/٢١٧



يا رسول الله سمعت الله يقول ( { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } ) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي ثم أنشأ يقول :

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم
انت الشفيع الذي ترجي شفاعته علي الصراط اذا ما زلت القدم  (الايضاح للنووي ٤٩٣


4:

قال النووي في شرح البخاري

ﻭﻫﺬﺍ ﺣﻴﻦ ﺃﺷﺮﻉ ﻓﻲ ﺷﺮﺡ ﺍﻟﻜﺘﺎﺏ ﻣﺴﺘﻌﻴﻨﺎ ﺑﺎﻟﻠﻪ ﺗﻌﺎﻟﻰ
ﻣﺘﻮﻛﻼ ﻋﻠﻴﻪ ﻣﻔﻮﺿﺎ ﺃﻣﺮﻱ ﺇﻟﻴﻪ ﻣﺴﺘﺸﻔﻌﺎ ﺑﺮﺳﻮﻝ ﺍﻟﻠﻪ
ﺻﻠﻰ ﺍﻟﻠﻪ
ﻋﻠﻴﻪ ﻭﺳلم



5:
قال عز الدين بن جماعة

(റ) (ه 694-767)
ولله در  حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤)
6) ഗൗസുൽ അഅ്ള്വം  ജീലാനി(റ) ഹി. - 561) സിയാറത്തു വേളയിൽ പ്രവാചകരെ വിളിച്ച് ഇപ്രകാരം പറയണം. നിന്റെ പ്രവാചകരായ കാരുണ്യത്തിന്റെ നബിയെക്കൊണ്ട്  ഞാനിതാ നിന്നിലേക്ക്‌ മുന്നിടുന്നു. അല്ലാഹുവേ, ആ നബിയുടെ ഹഖുകൊണ്ട് നീ എനിക്ക് പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ. (ഗുൻയത്ത് . 1/36)

(7: ഇമാം നവവി(റ) (ഹി. 676) പ്രാവാചക സന്നിധിയിൽ എത്തിയാൽ നബി(സ)യുടെ മുഖത്തേക്ക് തിരിഞ്ഞുനിന്ന്  നബി(സ)യെക്കൊണ്ട്  തവസ്സുൽ ചെയ്യണം. നബി(സ)യോട് ശുപാർശ ആവശ്യപ്പെടുകയും വേണം. (ശർഹുൽമുഹദ്ദബ്/ 7/202)

(8) ഇമാം മുഹിബ്ബുത്ത്വബ് രി (റ) ഹി. 695) നബി(സ)യുടെ തിരു ഹള്റത്തിലെത്തിയാൽ വളരെ ബഹുമാനാദരവുകളോടെ അവിടുത്തെ മുഖത്തേക്ക് തിരിഞ്ഞു നില്ക്കുകയും തവസ്സുൽചെയ്യുന്നതിൽ പ്രത്യേക താല്പര്യം കാണിക്കുകയും വേണം. നബി(സ)യോട് ശുപാർശ തേടുന്നതിലും ഉപേക്ഷ വരുത്തരുത്. (അത്തശ് വീഖു ഇലൽ ബൈത്തിൽ അതീഖ്. പേ. 322-234)

(9) താജുദ്ദീൻ ഹാകിഹാനി(റ) ഹി. 734)നബി(സ)യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ നടത്തുകയും ശുപാർശ ആവശ്യപ്പെടുകയും വേണം. (അൽഫജ്റുൽ മുനീര്. പേ. 118)

(10) ഇബ്നുഖുദാമ(റ) -ഹി. 620) പ്രവാചകരെ വിളിച്ച് അല്ലാഹുവിലേക്ക് ശുപാർശതേടണം. ഇത് പ്രാവാചകരിലേക്ക് തിരിഞ്ഞുകൊണ്ടാവണം. (മുഗ്നി. 3/558)

(11) ബഹാഉദ്ദീനുൽ മഖ്ദസി(റ) ഹി. 624) പ്രാവാചകരെ സിയാറത്ത് ചെയ്യുമ്പോൾ നബി(സ)യെ വിളിച്ച് അല്ലാഹുവിലേക്ക് ശുപാർശ തേടുകയും അതുമുഖെന ദോഷം പൊറുക്കാൻ പ്രാർത്ഥിക്കുകയും വേണം. (അൽഉദ്ദഫിശ്ശർഹിൽഉംദ 1/312.)

(12) ഹാഫിള് ഇബ്നുസ്സംലകാനി(റ) ഹി. 727) അല്ലാഹുവേ, സൃഷ്ടികളിൽ അത്യുത്തമാരായ മുഹമ്മദ്‌ നബി(സ)യെ ക്കൊണ്ട് ഞാൻ ചോദിക്കുന്നു. എന്റെ പാപങ്ങൾ പൊറുത്ത് തരേണമേ. (ഉജാലത്തുർറാകിബ്. പേ. 54)

(13) ഇമാം കമാലുദ്ദീനിദ്ദമീരി(റ) ഹി. 808.നബി(സ)യുടെ മുഖത്തിനു നേരെ തിരിഞ്ഞുനിന്നു നബി(സ)യെ കൊണ്ട്  അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുകയും ശുപാർശ തേടുകയും  ചെയ്യുന്നു. (അന്നജ്മുൽ വഹ്ഹാജു്. 3/558)(


14) ഇബ്നുഹജറുൽ അസ്ഖലാനി(റ) ഹി. 852.)പ്ലേഗ് പോലുള്ള വിപത്തുകളിറങ്ങുമ്പൊൽ ദുആചെയ്യേണ്ട വചനത്തിൽ ഇപ്രകാരം പറയണം. അല്ലാഹുവേ, ശുപാർശക്കാരിൽ ഏറ്റവും ആദരണീയരായ, കാരുണ്യത്തിന്റെ പ്രവാചകരായ മുഹമ്മദ്‌ മുഹമ്മദ്‌ നബി(സ)യെ മുൻ നിറുത്തി ചോദിക്കുന്നു. ഈ വിഷമാവസ്ഥ ഞങ്ങൾക്ക് നീ ഒഴിവാക്കി തരേണമേ. (ബദ് ലുൽ മ ഊൻ. പേ 379)

ال الغزالي ر
15:
د رأس رسول الله صلى الله عليه وسلم - بين القبر والاسطوانة اليوم - ويستقبل القبلة وليحمد الله عز وجل وليمجده وليكثر من الصلاة على رسول الله صلى الله عليه وسلم ثم يقول "اللهم إنك قد قلت وقولك الحق "ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهمالرسول لوجدوا الله تواباً رحيماً" اللهم إنا قد سمعنا قولك وأطعنا أمرك وقصدنا نبيك متشفعين به إليك في ذنوبنا وما أثقل ظهورنا من أوزارنا تائبين من زللنا معترفين بخطايانا وتقصيرنا فتب اللهم علينا وشفع نبيك هذا فينا وارفعنا بمنزلته عندك وحقه عليك. اللهم اغفر للمهاجرين والأنصار واغفر لنا ولإخواننا الذين سبقونا بالإيمان. اللهم لاتجعله آخر العهد من قبر نبيك ومن حرمك يا أرح. 1/235)احياء علوم الدين


--------- ---------------> ----
16:
*ﻗﺎﻝ ﺍﺑﻦ ﺃﺑﻲ ﺷﻴﺒﺔ ، ﻓﻲ ﺍﻟﻤﺼﻨﻒ ،ﺭﻗﻢ ‏) 31993 ‏( ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺎﻭﻳﺔ ﻋﻦ ﺍﻷﻋﻤﺶ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ـ ﻭﻛﺎﻥ ﺧﺎﺯﻥَ ﻋﻤﺮ ﻋﻠﻰ ﺍﻟﻄﻌﺎﻡ ـ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ، ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ ، ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ، ﻓﻘﻴﻞ ﻟﻪ : ﺇﻳﺖ ﻋﻤﺮ ﻓﺄﻗﺮﺋﻪ ﺍﻟﺴﻼﻡ ، ﻭﺃﺧﺒﺮﻩ ﺃﻧﻜﻢ ﻣﺴﻘﻮﻥ،ﻭﻗﻞ ﻟﻪ : ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻓﺄﺗﻰ ﻋﻤﺮَ ﻓﺄﺧﺒﺮﻩ ، ﻓﺒﻜﻰ ﻋﻤﺮ ﺛﻢ ﻗﺎﻝ : ﻳﺎ ﺭﺏ ﻻ ﺁﻟﻮﺍ ﺇﻻ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ




ﻭﻗﺎﻝ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 ﻣﺎﻧﺼﻪ {: ﻭﺭﻭﻯ ﺍﺑﻦ ابيﺷﻴﺒﺔ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻣﻦ ﺭﻭﺍﻳﺔ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤّﺎﻥ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ , ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﻴﻞ ﻟﻪ : ﺍﺋﺖ ﻋﻤﺮ ... ﺍﻟﺤﺪﻳﺚ .
ഇബ്നു അബീശൈബ തങ്ങൾ സ്വഹീഹായ സനദോടെ റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നാണ് അസ്ഖലാനി തങ്ങൾ അടിവരയിടുന്നത്....ഇത് മാത്രം മതി ഒഹാബീ ഖുറാഫാത്തിനെ പൊളിച്ചടക്കാൻ💥....
തീർന്നിട്ടില്ല ഇന്നാ പിടിച്ചോ ഇതിൽ സ്വഹീഹാക്കിയ,കളളക്കഥയാക്കാത്ത,ശിർക്ക് കാണാത്ത പണ്ഡിത മുത്തുകളെ..
💐ഈ ഹദീസ് സ്വഹീഹാക്കിയവർ/ശിർക്ക് കാണാത്തവർ⤵
ﺣﺎﻓﻆ ﺍﺑﻮ ﺷﻴﺒﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ‏( ﻣﺼﻨﻒ 12/31 ✅(🏻👍
ﺣﺎﻓﻆ ﻋﺒﺪ ﺍﻟﺮﺯﺍﻕ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻣﺼﻨﻒ ‏( 3/93 ‏) 👍✅🏻
ﺣﺎﻓﻆ ﺑﻴﻬﻘﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺩﻻﺋﻞ ﺍﻟﻨﺒﻮﺓ 7/47 🏻👍✅
ﺣﺎﻓﻆ ﺧﻠﻴﻠﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺍﺭﺷﺎﺩ 1/314 👍✅🏻
ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻌﺴﻘﻼﻧﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ
ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 🏻👍✅
ﺣﺎﻓﻆ ﺍﺑﻦ ﻛﺜﻴﺮ ﺍﻟﺒﺪﺍﻳﺔ ﻭﺍﻟﻨﻬﺎﻳﺔ 7/615 🏻👍✅
. ﺣﺎﻓﻆ ﺍﺑﻦ ﻋﺴﺎﻛﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺗﺎﺭﻳﺦ 44/345 🏻👍✅
ﺍﻣﺎﻡ ﺳﺒﻜﻲ ﻭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺷﻔﺎﺀ ﺍﻟﺴﻘﺎﻡ 🏻👍✅
ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻬﻴﺘﻤﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺟﻮﻫﺮ ﺍﻟﻤﻨﻈﻢ 👍🏻✅
😳ലക്ഷക്കണക്കിന് ഹദീസുകൾ സനദടക്കം മനഃപാഠമുള്ള ഇവരെ തളളിയിട്ട് വഹാബികളേ നിങ്ങളേത് സ്വർഗത്തിലേക്കാ😠❓
*ശിർക്ക് കാണാത്ത മറ്റു പണ്ഡിതപൗർണമികൾ⤵*
🌹ഹാഫിള് അബൂ ഖുസൈമ 3/483✅👍🏻
🌹കൻസുൽ ഉമ്മാൽ(സ്വഫിയ്യുൽ ഹിന്ദി)8/431)✅👍🏻
🌹ഇബ്നു അബ്ദുൽ ബറ്(ഇസ്തീആബ്2/464)✅👍🏻
*ഇബ്നു തൈമിയ്യ വരെ ശിർക്ക് കണ്ടില്ല⤵🙆🏻😳😂*
ഇഖ്വ് തിളാഅ് 397✅👍🏻
ഇനിയും കളളക്കഥയാക്കിയാൽ പൊതുജനം നിങ്ങളെ കുപ്പത്തൊട്ടിയിലിടും



====--------- ---------------> ----
17:
قال النووي في شرح المهذب ٣/٢٧٤

وإذا انفلتت دابته نادى : يا عباد الله احبسوا مرتين أو ثلاثا فقد جاء فيها آثار أوضحتها في كتاب الأذكار وجربت أنا هذا الثاني في دابة انفلتت منا وكنا جماعة عجزوا عنها فذكرت أنا هذا فقلت : يا عباد الله احبسوا . فوقفت بمجرد ذلك . وحكى لي شيخنا أبو محمد أبي اليسر رحمه الله أنه جربه فقال في بغلة انفلتت فوقفت في الحال.

وكذا في الاذكار ٤٠١  والايضاح ٤٧٩
=====              - - - - -
 ق

18:
قال الطبراني في المعجم الكبير

إذا أضل أحدكم شيئا ، أو أراد عونا ، وهو بأرض ليس بها أنيس فليقل : يا عباد الله ، أغيثوني ; فإن لله عبادا لا نراهم ” . وقد جرب ذلك . (المعجم :١٣٧٣٧)

 قال الشوكاني


وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن وليس في ذلك بأس كما يجوز للإنسان أن يستعين ببني آدم إذا عثرت دابته أو انفلتت(تحفة الذاكرين 23

: പ്രയാസത്തിൽ അല്ലാഹു വിന്റെ അടിമകളെ സഹായിക്കണ  എന്ന് വിളിക്കണം എന്ന എന്ന ഹദീസിൽ മനു ശ്വൻ കാണാത്ത മലക്കുകൾ സ്വാലിഹീങ്ങളായ ജിന്നുകൾ ഇവരോട് സഹായം ചോദിക്കലുണ്ട് തുഹ്ഫത്തു ദാ കിരീൻ 23




19:
قال الطبراني في المعجم ايضا

عن ابن عباس أن رسول الله صلى الله عليه وسلم قال : ( إن لله عز و جل ملائكة سوى الحفظة يكتبون ما سقط من ورق الشجر فإذا أصاب أحدكم عرجة بأرض فلاة فليناد أعينوا عباد الله، رواه الطّبرانيّ، ورجاله ثقات.
4/401



20:
روي مسلم
عن خولة بنت حكيم السّليمة أَنَّهَا سَمِعَتْ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , يَقُولُ : ” إِذَا نَزَلَ أَحَدُكُمْ مَنْزِلا فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ، فَإِنَّهُ لا يَضُرُّهُ شَيْءٌ حَتَّى يَرْتَحِلَ مِنْهُ “


قال الرازي
21:

وأيضا ثبت في علم المعقولات أن عالم الأرواح مستول على عالم الأجسام ، وإنما هي المدبرات لأمور هذا العالم كما قال تعالى : ( فالمدبرات أمرا ) [ النازعات : 5 ] فقوله : ” أعوذ بكلمات الله التامات ” استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة ، فالمراد بكلمات الله التامات تلك الأرواح العالية الطاهرة .(التفسير الكبير: ٧٢/١)



عن خولة بنت حكيم عن النبي – صلى الله عليه وسلم – أنه قال : ” من نزل منزلا فقال أعوذ بكلمات الله التامات من شر ما خلق لم يضره شيء حتى يرتحل من ذلك المنزل ” ،قلت : والسبب فيه أنه ثبت في العلوم العقلية أن كثرة الأشخاص الروحانية فوق كثرة الأشخاص الجسمانية ، وأن السماوات مملوءة من الأرواح الطاهرة ، كما قال عليه الصلاة والسلام : ” أطت السماء ، وحق لها أن تئط ، ما فيها موضع قدم إلا وفيه ملك قائم أو قاعد ” وكذلك الأثير والهواء مملوءة من الأرواح ، وبعضها طاهرة مشرقة خيرة ، وبعضها كدرة مؤذية شريرة ، فإذا قال الرجل : ” أعوذ بكلمات الله التامات ” فقد استعاذ بتلك الأرواح الطاهرة من شر تلك الأرواح الخبيثة ، وأيضا كلمات الله هي قوله ” كن ” وهي عبارة عن القدرة النافذة ومن استعاذ بقدرة الله لم يضره شيء . تفسير الرازي
-------------------------------
22
قال ابن تيمية


ولا يدخل في هذا الباب ما يروى من أن قوما سمعوا رد السلام من قبر النبي  أو قبور غيره من الصالحين وأن سعيد بن المسيب كان يسمع الأذان من القبر ليالي الحرة ونحو ذلك

فهذا كله حق ليس مما نحن فيه والأمر أجل من ذلك وأعظم

وكذلك أيضا ما يروى أن رجلا جاء إلى قبر النبي  فشكا إليه الجدب عام الرمادة فرآه وهو يأمره أن يأتي عمر فيأمره أن يخرج فيستسقي الناس فإن هذا ليس من هذا الباب ومثل هذا يقع كثيرا لمن هو دون النبي  وأعرف من هذه الوقائع كثيرا

وكذلك سؤال بعضهم للنبي  أو لغيره من أمته حاجته فتقضى له فإن هذا قد وقع كثيرا وليس هو مما نحن فيه



وأكثر هؤلاء السائلين الملحين لما هم فيه من الحال لو لم يجابوا لاضطرب إيمانهم كما أن السائلين له في الحياة كانوا كذلك وفيهم من أجيب وأمر بالخروج من المدينة

فهذا القدر إذا وقع يكون كرامة لصاحب القبر
اقتضاء الصراط المستقيم٢٤٤


مالك ر
23


ഇമാം മാലിക്

ناظر أمير المؤمنين أبو جعفر مالكا رضي الله عنه في مسجد رسول الله صلى الله عليه وسلم:فقال مالك رحمه الله تعالى : يا أمير المؤمنين ﻻ ترفع صوتك في هذا المسجد فإن الله عز وجل أدب قوما فقال ﻻ ترفعوا أصواتكم فوق صوت النبي ) الآية، ومدح قوماً فقال  إن الذين يغضون أصواتهم ) الآية، وذم قوماً فقال  إن الذين ينادونك ) الآية. .وإن حرمته ميتاً كحرمته حيا. فاستكان لها أبو جعفر وقال : يا عبد الله، استقبل القبلة وأدعو : أم أستقبل رسول الله صلى الله عليه وسلم؟ فقال : ولم تصرف وجهك عنه؟ وهو وسيلتك ووسيلة أبيك آدم عليه السلام إلى الله يوم القيامة، بل استقبله واستشفع به ، فيشفعك الله قال تعالى  ولو أنهم إذظلموا أنفسهم جاءوك ) الآية ( الشفا للقاضي عياض، و اتحاف الزائر لإبن عساكر، وهداية السالك لعز بن جماعة، وتذكرة المحبين، وشفاء السقام للسبكي ومصباح الظلام)
നബി സ്വ യുടെ ഖബറ് സിയാറത്ത് ചെയ്യുമ്പോൾ എന്ത് ചെയ്യണം ഞാൻ ഖിബ് ലക്ക് മുന്നിട്ട് ദുആ ചെയ്യണോ നബി സ്വ യിലേക്ക് മുന്നിടണോ എന്ന രാജാവായ അബൂ ജഅഫറിന്റെ ചോദ്യത്തിന്

ഇമാം മാലികിന്റെ റ മറുപടി നിന്റെ മുഖം എന്തിന് നബി സ്വ യെ തൊട്ട് തിരിക്കണം
ഖിയാമത്ത് നാളിൽ നിങ്ങളുടെയും നിങ്ങളുടെ പിതാവ് ആദം നബിയുടെ യും വസീല യാണ് നബി സ്വ അത് കൊണ്ട് നിങ്ങൾ നബി സ്വയിലേക്ക് മുന്നിട്ടുക അവിടത്തോട് സുബാർശ തേടുക
അല്ലാഹു നിനക്ക് വേണ്ടിയുള്ള സുബാർശ സ്വീകരിക്കും
അല്ലാഹു ഖുർആനിൽ പറഞ്ഞു അവർ അക്രമം ചെയ്തു തങ്ങളുടെ അരികിൽ വരികയും അല്ലാഹുവിനോട് പാപമോ ജനം തേടുകയും  റസൂൽ അവർക്ക് വേണ്ടി പാപമോ ജനം തേടുകയും ചെയ്താൽ അല്ലാഹു തൗബ സ്വീകരിക്കുന്നവനും കരുണ ചെയ്യുന്നവനുമാണ്
الشفا للقاضي عياض، و

 اتحاف الزائر لإبن عساكر، وهداية السالك لعز بن جماعة، وتذكرة المحبين، وشفاء السقام للسبكي ومصباح الظلام)

روي مسلم
24


حَدَّثَنِي الْحَكَمُ بْنُ مُوسَى أَبُو صَالِحٍ حَدَّثَنَا هِقْلٌ- يَعْنِي ابْنَ زِيَادٍ- عَنِ الأَوْزَاعِيِّ حَدَّثَنِي أَبُو عَمَّارٍ حَدَّثَنِي عَبْدُ اللَّهِ بْنُ فَرُّوخَ حَدَّثَنِي أَبُو هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ وَأَوَّلُ مَنْ يَنْشَقُّ عَنْهُ الْقَبْرُ وَأَوَّلُ شَافِعٍ وَأَوَّلُ مُشَفَّعٍ)).

قال النووي

قوله صلى الله عليه وسلم : ( أنا سيد ولد آدم يوم القيامة ، وأول من ينشق عنه القبر ، وأول شافع وأول مشفع ) قال الهروي : السيد هو الذي يفوق قومه في الخير ، وقال غيره : هو الذي يفزع إليه في النوائب والشدائد ، فيقوم بأمرهم ، ويتحمل عنهم مكارههم ، ويدفعها عنهم .
25

توسل عباس

حَدَّثَنَا الْحَسَنُ بْنُ مُحَمَّدٍ قَالَ حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ الْأَنْصَارِيُّ قَالَ حَدَّثَنِي أَبِي عَبْدُ اللَّهِ بْنُ الْمُثَنَّى عَنْ ثُمَامَةَ بْنِ عَبْدِ اللَّهِ بْنِ أَنَسٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ عُمَرَ بْنَ الْخَطَّابِ " - ص 343 -" رَضِيَ اللَّهُ عَنْهُ كَانَ إِذَا قَحَطُوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ فَقَالَ اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا قَالَ فَيُسْقَوْنَ

قال في فتح الباري

ويستفاد من قصة العباس استحباب الاستشفاع بأهل الخير والصلاح وأهل بيت النبوة , وفيه فضل العباس وفضل عمر لتواضعه للعباس ومعرفته بحقه


قال الهيثمي

وكأن حكمة توسله به دون النبي صلى الله عليه وسلم وقبره إظهارُ غايةِ التواضعِ لنفسه، والرفعة لقرابته صلى الله عليه وسلم ، ففي توسله به – أي: العباس - توسل بالنبي صلى الله عليه وسلم ، وزيادة.(الجهر المنظم: ١٧٦)
📝👇
::
വഹാബി കുഞ്ഞാപ്പു:
..............................
📕നിലനില്‍പ്പിനു വേണ്ടി പോരാടിയ ബദ്രീങ്ങള്‍ "അല്ലാഹുവേ, നീയാണ് കാവൽ..." എന്ന് പ്രാര്‍ത്ഥിച്ചവരോടുതന്നെ "ബദ്രീങ്ങളേ,നിങ്ങളാണ് കാവൽ..." എന്ന നിലവാരത്തില്‍ പറയിപ്പിക്കാന്‍ തരത്തില്‍ സമൂഹം എത്തിക്കഴിഞ്ഞു.
ഒരു വേള സമൂഹത്തെ പുരോഹിതവർഗ്ഗം എത്തിച്ചു എന്നു പറയാം.

മറുപടി

ഈ പുരോഹിത വർഗം ആരാണ്
നബിയുടെ ഖബർ ന് മുകളിൽ ദ്വാരമുണ്ടാക്കിയ ആഇശ ബീവിയും സ്വഹാബികളുമാണോ
നബി സ്വ യെ കൊണ്ട് തവസ്സുലും ഇസ്തിഗാസയും ചെയ്യൽ പുണ്യമാണന്ന് പടിപ്പിച്ച നവവി റ ഗസാലിറ മാവര്ദി റ അബു ത്വയ്യിബ് റ  തുടങ്ങി മഹാന്മാരോണെന്നാ

പ്രായ സ ഘട്ടത്തി യാ മുഹമ്മദ് എന്നു വിളിച്ച ഇബൻ ഉമറാണോ അത്  ഇപ്പോഴും വിളിക്കൽ ദിക്റുകളുടെ കൂട്ടത്തിൽ എണ്ണി باب ما يقول اذا حذرت رجله
കാല് കോച്ചിയാൽ ചൊല്ലൽ പുണ്യമാണന്ന് പഠിപ്പിച്ച

 രേഘപെടുത്തിയ ബുഖാരി ഇമാമും (അദബുൽ മുഫ് റദ്)
നവവി ഇമാമുമാണോ (അൽ അദ്കാർ )


പ്രദിസന്തിഘട്ടത്തിൽ അല്ലാഹു വിന്റെ അടിമകളെ സഹായിക്കണെ എന്ന് പറയൽ പുണ്യമാണ് പഠിപ്പിച്ച നബി സ്വ യും അത് പുണ്യമുള്ള ദിക്റുകളുടെ കൂട്ടത്തിൽ എണ്ണി ( അദ്കാർ ) സ്വന്തം വിളിച്ചപ്പോൾ നഷ്ടപെട്ട മൃഗം മറ്റൊരു കാരണവുമില്ലാതെ മൃഗം പ്രതക്ഷ്യമായി എന്നും തന്റെ ഉസ്താദ് നും ഇതേ അനുഭവമുണ്ടായി എന്നും അത് കൊണ്ട് പ്രയാസ ഘട്ടത്തിൽ ഇത് പുണ്യമാണ് ന്ന് പറഞ്ഞ ഇമാം നവവി  റ യു
മാണോ ഈ പുരോഹിതന്മാർقال النووي في شرح المهذب ٣/٢٧٤

وإذا انفلتت دابته نادى : يا عباد الله احبسوا مرتين أو ثلاثا فقد جاء فيها آثار أوضحتها في كتاب الأذكار وجربت أنا هذا الثاني في دابة انفلتت منا وكنا جماعة عجزوا عنها فذكرت أنا هذا فقلت : يا عباد الله احبسوا . فوقفت بمجرد ذلك . وحكى لي شيخنا أبو محمد أبي اليسر رحمه الله أنه جربه فقال في بغلة انفلتت فوقفت في الحال.

وكذا في الاذكار ٤٠١  والايضاح ٤٧٩

നിങ്ങളുടെ നേതാവ് ശൈകാന്നിയും പുരോഹിതനാണോ?

قال الطبراني في المعجم الكبير

إذا أضل أحدكم شيئا ، أو أراد عونا ، وهو بأرض ليس بها أنيس فليقل : يا عباد الله ، أغيثوني ; فإن لله عبادا لا نراهم ” . وقد جرب ذلك . (المعجم :١٣٧٣٧)

 قال الشوكاني


وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن وليس في ذلك بأس كما يجوز للإنسان أن يستعين ببني آدم إذا عثرت دابته أو انفلتت(تحفة الذاكرين : ٢٣
 പ്രയാസത്തിൽ അല്ലാഹു വിന്റെ അടിമകളെ സഹായിക്കണ  എന്ന് വിളിക്കണം എന്ന എന്ന ഹദീസിൽ മനു ശ്വൻ കാണാത്ത മലക്കുകൾ സ്വാലിഹീങ്ങളായ ജിന്നുകൾ ഇവരോട് സഹായം ചോദിക്കലുണ്ട് തുഹ്ഫത്തു ദാ കിരീൻ 21

ഇമാം മാലിക് റ പുരോഹിതനാണൊ?
:....' iiiiii ... -- .......
 ഓഹാബി പുരോഹിതൻ


📘ഏകദൈവവിശ്വാ‍സം എന്ന സന്ദേശത്തില്‍ മായം ചേര്‍ത്തുന്നു എന്ന സാമാന്യബോധം പോലുമില്ലാതെ, ഏകദൈവാരാധനക്ക് നിർമ്മിക്കപ്പെട്ട പളളികളിൽ,മന്‍ഖൂസ്‌ മൗലൂദ്, ബദ്‌ര്‍ മൗലൂദ്,ബദ്‌ര്‍മാല എന്നിവയുടെ സദസ്സുകൾ സംഘടിപ്പിച്ച് ബദ്രീങ്ങളെ നേരിട്ടും അല്ലാതെയും വിളിച്ച് പ്രാർത്ഥിക്കുന്നു.

മറുപടി

ഏകദൈവവിശ്വാ‍സം എന്ന സന്ദേശത്തില്‍ മായം ചേര്‍ത്തുന്നത് ഒഹാബികൾ തന്നെയാണ്
കാരണം അല്ലാഹുവിന്ന് അവയവങ്ങൾ ഉണ്ട് എന്ന് പറയുന്നവർ അല്ലാഹു വിന്ന് പല ഭാഗങ്ങളുണ്ടന്ന് പറഞ്ഞ് തൗഹീദിന് ഭംഗം വരുത്തുന്നു'

ഭൗതിക കാര്യങ്ങൾ സൃഷ്ടിക്കഴിവാണന്ന് പറയൽ കൊണ്ട്  അല്ലാഹു വിന്റെ കഴിവിനെ ചോദ്യം ചെയ്തു തൗഹീദിന്
ഭംഗം വരുത്തുന്നു'

അഭൗതിക കാര്യങ്ങൾ
  (   സാദാരണ അല്ലാഹു നൽകുന്ന കഴിവിന്നപ്പുറമുള്ളത്  )ചെയ്യാനുള്ള കഴിവ് മഹാന്മാർക്ക് നൽകാൻ അല്ലാഹുവിനു കഴിയില്ല എന്ന് പറയുന്നത് കൊണ്ട് അല്ലാഹു വിന്റെ കഴിവിനെ ചോദ്യം ചെയ്തു തൗഹീദിന് വിരുദ്ധം പറയുന്നു'

 മൗലിദ് കിതാബിൽ ഒരു ശിർക്കും കാണിച്ചു തരാൻ സാദ്യമല്ല

ആരാധനയും ശിർക്കു മാവുന്ന പ്രാർഥന ഞങ്ങൾ ഒരാളോടും നടത്താറില്ല.
തവസുലും ഇസ്തിഗാസയും പ്രാർഥനയോ ആരാധനയോ അല്ല.
ആണന്ന് തെളിയിക്കാൻ സാധ്യവുമല്ല.


..................................................

ഓഹാബി പുരോഹിതൻ

📗ശേഷം അവരുടെ പേരിൽ മധുര പലഹാരങ്ങളും പായസവും വിളമ്പുന്നു.പത്തിരിയും പോത്തിറച്ചിയും,ആവി പറക്കുന്ന ചൂട് ബിരിയാണിയും കഴിച്ച് ആനന്ദനിർവൃതി കണ്ടെത്തുന്നു.

മറുപടി

ഭക്ഷണ വിതരണം മഹാൻമാരുടെ പേരിൽ സ്വദഖയാണ് അത് പുണ്യമാണന്ന് അറിയാത്തവർ ഈ പുരോഹിതന്മാർ മാത്രമേയുള്ളു.
....................': iiiii: ...'
ഓഹാബി പുരോഹിതൻ
🛑ബദർമാല,മൗലിദ്:
...................................
📘പേരിന് കുറച്ച് മദ്ഹുകളും,അതിലേറെ അതിശയോക്തി നിറഞ്ഞ കറാമത്ത് നുണക്കഥകളുടെ വാചാലമായ വിവരണവും,ശിർക്കും, കുഫ്റും കുത്തി നിറച്ച് പുരോഹിതവർഗ്ഗം പുണ്യം പ്രതീക്ഷിച്ച്,ചൊല്ലുകയും ചൊല്ലിപ്പിക്കുകയും ചെയ്യുന്ന ബദർ മൗലിദ് എന്ന വാറോലയുടെ രചന നിർവഹിച്ചത് ഹിജ്റ1200 നു ശേഷം ജനിച്ച പൊന്നാനിക്കാരനായ വളപ്പിൽ അബ്ദുൽ അസീസ് മുസ്ല്യാർ(ഹി:1269-1322) ആണെന്ന് പറയപ്പെടുന്നു.



മറുപടി

ബദ്ർ മൗലിദിൽ ഒരു നുണക്കഥയും കാണിക്കാൻ സാദ്യമല്ല.
ഈജി പ്തിലെ അൽ അസ്ഹർ പണ്ഡിതൻ രജിച്ച ബദ്രീങ്ങളുടെ മഹത്വം പറയുന്ന ഗ്രന്തത്തിൽ നിന്നും ക്രോഡീകരിച്ചതാണ് ബദർ മൗലിദ്
അതിൽ ഒരു ശിർക്കും കാണിക്കാൻ സാദ്യമല്ല. അതിൽ തവസ്സുലും ഇസ്തിഗാസയുമുണ്ട്.
അത് ശിർക്കാണന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാദിച്ചിട്ടില്ല.
.............................................................
ഓഹാബി പുരോഹിതൻ

📙ബദർ മൗലിദിലെ കറാമത്ത് നുണക്കഥയിലെ ഒരു കഥ മാത്രം സാമ്പിളിന് ഉദ്ധരിക്കുന്നു:
⬛(ബദരീങ്ങളുടെ പേര് എഴുതി വെച്ചാല്‍ ഉണ്ടാകുന്ന
അനുഗ്രഹങ്ങള്‍) ⬛
.............................................................
ما روي بعضهم
ചില  ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തു(ആരാ പറഞ്ഞത് കേട്ടത് ഒന്നും ഇല്ല)
 انه خرج يريد الحج الي بيت الله الحرام
ഒരാള്‍ ഹജ്ജിനു മസ്ജിദുല്‍ ഹറമിലേക്ക് പോകാന്‍ ഉദേശിച്ചു.
فكتب اسماء اهل بدر-رضي الله عنهم-في قرطاس 
ഒരു കടലാസ് കഷണത്തില്‍ ബദരീങ്ങളുടെ പേര് എഴുതി
وجعله في اسكفة الباب
എന്നിട്ട് വാതിലിന്‍റെ ഉമ്മറപടിയില്‍ ഒട്ടിച്ചുവച്ചു.
فجاءت اللصوص الي بيته لياخذوا ما فيه
ഇയാള്‍ ഹജ്ജിനു പോയ തക്കം നോക്കി വീട് കൊള്ളയടിക്കാന്‍ കള്ളന്മാര്‍ വന്നു.
فلما صعدوا الي السطح
അവര്‍ മേല്‍ക്കൂരയില്‍ അള്ളി പിടിച്ച് കയറി നോക്കുമ്പോള്‍
سمعوا حديثا وقعقعة السلاح
 സംസാരങ്ങളും വാളിന്‍റെയും ആയുധങ്ങളുടെയും മുഴക്കങ്ങളും കേള്‍ക്കുന്നു.(വീട്ടിന്‍റെ ഉള്ളില്‍ പൊരിഞ്ഞ ജിഹാദ് കേള്‍ക്കുന്നു)
فرجعوا واتوا الليلة الثانية والثالثة فسمعوا مثل ذلك
അപ്പോള്‍ അവര്‍ മടങ്ങിപോയി.രണ്ടാമത്തെയും മൂന്നാമത്തെയും രാത്രിയിലും അത് തന്നെ.അതുപോലെ തന്നെ അവര്‍ കേള്‍ക്കുന്നു.
فتعجبوا وانكفوا 
അവര്‍ അത്ഭുതപെട്ടുപോയി.അവര്‍ ആ പരിപാടിയില്‍ നിന്നും പിന്തിരിഞ്ഞു.
حتي جاء الرجل من الحج فجاء رئيس اللصوص
അങ്ങനെ ഹജ്ജിനു പോയ വ്യക്തി തിരിച്ചു വന്നു.അപ്പോള്‍ കൊള്ളത്തലവന്‍ അയാളെ സമീപിച്ചു.
وقال له سالتك بالله ان تخبرني ما صنعته في بيتك من التحفظات
എന്നിട്ട് ചോതിച്ചു,"നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ആരെയാണ് കാവല്‍ക്കാരായി ഏല്‍പ്പിചിരുന്നത്"
قال ما صنعت في بيتي شيئا غيرا
ആ വ്യക്തി പറഞ്ഞു "ഞാന്‍ ഒന്നും ചെയ്തിട്ടില്ല,ആരെയും എല്പിച്ചിട്ടില്ല.പക്ഷെ,
اني كتبت قوله تعالي- ولا  يئوده حفظهما وهو العلي العظىم

ഞാന്‍ ഇങ്ങനെ
 ولا يئوده حفظهما وهو العلي العظىم
(ആയത്തുല്‍ കുര്‍സിയുടെ അവസാന ഭാഗം) എഴുതി വച്ചിരുന്നു.
وكتبت اسماء اسماء اهل بدر-رضي الله عنهم
അതിന്‍റെ താഴെ ബദരീങ്ങളുടെ പേരും എഴുതി വച്ചു.
فهاذا ما جعلت في داري 
ഇതാണ് ഞാന്‍ എന്‍റെ വീട്ടില്‍ ചെയ്തത്
فقال اللص كفاني ذلك والحمد للله رب العالمين
അപ്പോള്‍ കള്ളന്‍ പറഞ്ഞു."അത് കേട്ടാല്‍ മതി എനിക്ക്.(സംഭവം എനിക്ക് മനസ്സിലായി)ലോകരക്ഷിതവിനാകുന്നു സര്‍വ്വസ്തുതിയും."
.............................................................
📗വീട്ടില്‍ ബദരീങ്ങളുടെ പേര്‍ എഴുതിവെച്ചാല്‍ പിന്നെ കളവു നടക്കുകയില്ല,ഒരു ആപത്തും ബാധിക്കുകയില്ല  എന്ന ആശയം പ്രചരിപ്പിക്കുയാണിവിടെ.
📙ഈ കഥ രേഖപ്പെടുത്തി വെച്ചവന്റെയും കഥയിൽ ബദ്രീങ്ങളുടെ പേരെഴുതി വെച്ച നായകന്റെയും കക്കാൻ വന്ന വില്ലന്റെയും അഡ്രസൊന്നും ചോദിച്ചേക്കരുത്.
📕ഇത്തരം കള്ളക്കഥയുടെ സമാഹാരമാണ് ബാക്കിയുള്ള കഥകളിലുമുള്ളത്.


മറുപടി

ഇങ്ങനെ മഹാൻമാരുടെ പേര് കൊണ്ട് ബറകത്തടുക്കൽ പാടില്ല എന്നതിന് വല്ല തെളിവുമുണ്ടങ്കിൽ അതാണ് പുരോഹിതാ തെളിയിക്കേണ്ടത്
അതില്ലാതെ വാജകമടിച്ചത് കൊണ്ട് കുഞ്ഞാടുകൾക്ക് സാമാധാനിക്കാം എന്ന് മാത്രം


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



തബര്‍റുക് പ്രമാണങ്ങളുടെ പക്ഷം● 0 COMMENTS

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഊന്നിപ്പറഞ്ഞ വസ്തുതയാണ് തബര്‍റുക്. വിശ്വാസികള്‍ ഓര്‍മവെച്ച നാള്‍മുതല്‍ പ്രാവര്‍ത്തികമാക്കുന്ന മഹത്തായ സമ്പ്രദായം കൂടിയാണിത്. ബറകത്തെടുക്കപ്പെടുന്ന വസ്തു പവിത്ര ഗ്രന്ഥമോ വിശുദ്ധ വ്യക്തിയോ അവരുടെ ശേഷിപ്പുകളോ അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളോ ആകാം. ഇതില്‍ ഒന്നിനും സ്വയമേവ പ്രതികരിക്കാന്‍ കഴിയില്ല. എങ്കിലും മഹത്ത്വമേറിയതും ശ്രേഷ്ഠമാക്കപ്പെട്ടതുമായ അവ മനുഷ്യന് ഗുണം ലഭിക്കാന്‍ അവസരം നല്‍കുന്നു. ഗുണവും സഹായവും സൃഷ്ടിക്കുന്നത് അല്ലാഹു മാത്രം. പൂര്‍വസമുദായങ്ങള്‍ തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനില്‍ നിന്നും ആ പ്രവാചകനോട് ബന്ധപ്പെട്ട തിരുശേഷിപ്പുകളില്‍ നിന്നും ബറകത്തെടുത്തിരുന്നു എന്നതിന് നിരവധി ഖുര്‍ആന്‍ഹദീസ് വചനങ്ങള്‍ സാക്ഷിയാണ്. സ്വഹാബത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
തബര്‍റുക് ഖുര്‍ആനില്‍
മഹാത്മാക്കളുമായി ബന്ധപ്പെട്ട ആസാറുകള്‍ കൊണ്ട് ബറകത്തെടുക്കുന്നതിനെ കുറിച്ച് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്.
‘അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂത്തിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ താബൂത്ത് (പെട്ടി) നിങ്ങളുടെ പക്കല്‍ വന്നെത്തുക എന്നതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള മനഃശാന്തിയും മൂസാ(അ)ന്റെയും ഹാറൂന്‍(അ)ന്റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ തിരുശേഷിപ്പുകളുമുണ്ട്. മലക്കുകള്‍ അതിനെ വഹിച്ച് കൊണ്ടുവരുന്നതാണ്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ ദൃഷ്ടാന്തങ്ങളുണ്ട്’ (അല്‍ബഖറ/248).
മേല്‍സൂക്തത്തെ വിശദീകരിച്ചുകൊണ്ട് അല്ലാമാ ആലൂസി പറയുന്നു: ‘താബൂത് എന്നാല്‍ ഒരു പെട്ടിയാണ്. അതുകൊണ്ട് ഇസ്റാഈല്യര്‍ ബറകത്തെടുക്കാറുണ്ടായിരുന്നു’ (റൂഹുല്‍ മആനി).
ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇസ്മാഈലുല്‍ ഹിഖില്‍ ബറൂസവി(റ) പറയുന്നു: ‘യുദ്ധ സമയങ്ങളില്‍ ബനൂ ഇസ്റാഈല്യര്‍ ഈ പെട്ടി അവരുടെ മുന്നില്‍ വെക്കുകയും അക്കാരണം കൊണ്ട് അവര്‍ വിജയം നേടുകയും ചെയ്തിരുന്നു’ (റൂഹുല്‍ ബയാന്‍). തൗറാത്ത് എഴുതിയ ചില ഫലകങ്ങള്‍, മൂസാ(അ)ന്റെ വടി, വസ്ത്രം, ചെരുപ്പ്, ഹാറൂന്‍ നബി(അ)ന്റെ ശിരോവസ്ത്രം തുടങ്ങിയവയായിരുന്നു ആ പെട്ടിയിലുണ്ടായിരുന്നത്.
യൂസുഫ്(അ) ഈജിപ്തില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് തന്റെ പിതാവ് യഅ്ഖൂബ് നബി(അ)ന്റെ കാഴ്ച നഷ്ടപ്പെട്ട വിവരം അറിയാനിടയായി. അതീവ ദുഃഖിതനായ അദ്ദേഹം തന്റെ ബറകത്തുള്ള കുപ്പായം പിതാവിനയച്ചുകൊടുത്തു. ഈ സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നു: ‘നിങ്ങള്‍ എന്റെ കുപ്പായവുമായി പോകുക, എന്നിട്ട് എന്റെ ബാപ്പയുടെ മുഖത്തിടുക. എന്നാല്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും’ (യൂസുഫ്/93).
ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഫഖ്റുദ്ദീനു റാസി(റ) പറയുന്നു: ‘ഇബ്റാഹിം നബി(അ)നെ നംറൂദ് തീകുണ്ഠാരത്തിലെറിഞ്ഞപ്പോള്‍ ജിബ്രീല്‍(അ) സ്വര്‍ഗത്തില്‍ നിന്നും കൊണ്ടുവന്ന് അദ്ദേഹത്തെ ധരിപ്പിച്ച കുപ്പായമായിരുന്നു അത്. ഇബ്റാഹിം(അ) അത് ഇസ്ഹാഖ്(അ)നെ ധരിപ്പിക്കുകയും ഇസ്ഹാഖ്(അ) യഅ്ഖൂബ് നബി(അ)യെ ധരിപ്പിക്കുകയും യഅ്ഖൂബ്(അ) യൂസുഫ് നബി(അ)യെ ധരിപ്പിക്കുകയുമായിരുന്നു’ (മഫാതീഹുല്‍ ഗൈബ്). മഹത്തുക്കളായ അമ്പിയാക്കളുടെ തിരുശേഷിപ്പായിരുന്നു ആ കുപ്പായം. അതു മുഖത്തിട്ടാല്‍ കാഴ്ച തിരിച്ചുലഭിക്കുമെന്ന് യൂസുഫ്(അ) പറഞ്ഞത് അതിന്റെ ബറകത്ത് മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു.
ഹദീസില്‍
നബി(സ്വ)യുടെ ജീവിതം ഒപ്പിയെടുത്ത് മാതൃകയാക്കിയവരാണ് അവിടുത്തെ സച്ചരിതരായ സ്വഹാബത്ത്. നബി(സ്വ)യുടെ സകല ചലനനിശ്ചലനങ്ങളും അവര്‍ സസൂക്ഷ്മം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ അവിടുത്തെ അസാധാരണത്വം ഉള്‍ക്കൊണ്ട് ബറകത്ത് കരസ്ഥമാക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചവരും അവര്‍ തന്നെയായിരുന്നു.
ഉത്ബാനുബ്നു മാലിക്(റ) ഒരിക്കല്‍ നബി(സ്വ)യുടെ സമീപത്തുവന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എനിക്ക് കണ്ണുകാണാന്‍ കഴിയുന്നില്ല. എന്റെ കേന്ദ്രത്തിലുള്ള ജനതക്ക് ഇമാമായി നിസ്കരിക്കാറുള്ളത് ഞാനാണ്. മഴ പെയ്താല്‍ എനിക്കും അവര്‍ക്കുമിടയിലുള്ള മലഞ്ചെരുവിലൂടെ വെള്ളമൊഴുകും. പള്ളിയില്‍ ചെന്ന് അവര്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് അങ്ങ് എന്റെ വീട്ടില്‍ വന്നു നിസ്കരിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അങ്ങ് നിസ്കരിച്ചിടം എനിക്ക് നിസ്കാര സ്ഥലമാക്കി മാറ്റാനാണ്. അപ്പോള്‍ നബി(സ്വ) അങ്ങനെ ചെയ്യാമെന്ന് പറയുകയും പിറ്റെ ദിവസം അബൂബക്ര്‍(റ)വിനോടു കൂടെ ആ സ്വഹാബിയുടെ വീട്ടിലേക്ക് പോയി അദ്ദേഹം കാണിച്ചുകൊടുത്ത സ്ഥലത്ത് നിസ്കരിക്കുകയും ചെയ്തു’ (ബുഖാരി, മുസ്‌ലിം).
ഈ ഹദീസ് ഉദ്ധരിച്ച് ഇമാം നവവി(റ) പറയുന്നു: ‘നബി(സ്വ) നിസ്കരിച്ചതും അവിടുത്തെ കാല്‍ സ്പര്‍ശിച്ചതുമായ സ്ഥലം കൊണ്ട് ബറകത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. അതുപോലെ സ്വാലിഹീങ്ങളായവരെ ബറകത്തെടുക്കാന്‍ വേണ്ടി ജനങ്ങള്‍ ക്ഷണിച്ചാല്‍ സ്വീകരിക്കാമെന്നതിനും ഇതു തെളിവാണ്’ (ശറഹുമുസ്‌ലിം).
അബൂഹുറൈറ(റ) പറയുന്നു: ‘ഞാന്‍ മദീന ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ അബ്ദുല്ലാഹിബ്നു സലാം(റ)നെ കണ്ടു. അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങള്‍ എന്റെ വീട്ടിലേക്ക് വരിക. എന്നാല്‍ നബി(സ്വ) പാനം ചെയ്ത പാത്രത്തില്‍ നിങ്ങള്‍ക്കു ഞാന്‍ വെള്ളം തരാം. അവിടുന്ന് നിസ്കാരം നിര്‍വഹിച്ച പള്ളിയില്‍ നിങ്ങള്‍ക്ക് നിസ്കരിക്കുകയും ചെയ്യാം. ഞാനദ്ദേഹത്തിനോടൊപ്പം പോയി. ആ പാത്രത്തില്‍ വെള്ളവും ഈത്തപ്പഴവും എനിക്കു ലഭിച്ചു. നബി(സ്വ) നിസ്കരിച്ച പള്ളിയില്‍ ഞാന്‍ നിസ്കരിക്കുകയും ചെയ്തു’ (ബുഖാരി).
തിരുനബി(സ്വ)യുടെ പാദം പതിഞ്ഞ മണ്ണില്‍ നിന്നും അവിടുന്ന് പാനം ചെയ്ത പാത്രത്തില്‍ നിന്നും ബറകത്തെടുക്കാന്‍ സച്ചരിതരായ സ്വഹാബത്ത് കാണിച്ച താല്‍പര്യത്തിന്റെ നേര്‍ചിത്രമാണ് ഉദ്ധൃത പ്രമാണങ്ങള്‍. നബി(സ്വ)യുടെ സ്പര്‍ശന സൗഭാഗ്യം ലഭിച്ച സര്‍വവസ്തുക്കളും ബറകത്തുള്ളതാണ്. അവിടുന്ന് വുളൂഅ് എടുത്ത വെള്ളവും അധരം സ്പര്‍ശിച്ച പാത്രങ്ങളും ഉപയോഗിച്ച വസ്ത്രവും പുതപ്പും എല്ലാം മഹത്ത്വമേറിയതാണ്. അതുകൊണ്ട് അവ കഴിയുന്നത്ര ശേഖരിക്കാന്‍ സന്തത സഹചാരികളായ സ്വഹാബത്ത് തിടുക്കം കൂട്ടിയതായി കാണാം.
ഉര്‍വ(റ) പറയുന്നു: ഞാന്‍ വിവിധ ഭരണാധികാരികളെ സന്ദര്‍ശിച്ചിട്ടുണ്ട്. കിസ്റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും അടുക്കല്‍ ഞാന്‍ പോയിട്ടുണ്ട്. അല്ലാഹു സത്യം, മുഹമ്മദ് നബിയുടെ അനുയായികള്‍ തങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നതുപോലെ സ്വന്തം പ്രജകള്‍ ബഹുമാനിക്കുന്ന മറ്റൊരു ഭരണാധികാരിയെയും ഞാന്‍ കണ്ടിട്ടില്ല. അല്ലാഹുവാണേ, പ്രവാചകര്‍ തുപ്പുകയില്ല, അനുയായികളില്‍ പെട്ട ഒരാളുടെ കൈയില്‍ അത് പതിച്ചിട്ടല്ലാതെ. ക്ഷണനേരം അവനത് സ്വന്തം മുഖത്തും ശരീരത്തിലും പുരട്ടുമായിരുന്നു. അവിടുന്ന് വുളൂഅ് ചെയ്താല്‍ ശേഷിക്കുന്ന വെള്ളത്തിന് വേണ്ടി അവര്‍ തിക്കും തിരക്കും കൂട്ടുമായിരുന്നു’ (ബുഖാരി).
വേറൊരു സംഭവം ഇങ്ങനെ: ‘ഔനുബ്നു അബീ ജുഹൈഫ(റ) പറയുന്നു: നബി(സ്വ)യുടെ വുളൂഇന്റെ വെള്ളം ബിലാല്‍(റ) എടുത്തപ്പോള്‍ ജനങ്ങള്‍ അതു നേടാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു. വെള്ളത്തില്‍ നിന്ന് അല്‍പമെങ്കിലും ലഭിച്ചവര്‍ അതുകൊണ്ട് ശരീരം തടവുന്നു. ലഭിക്കാത്തവര്‍ സഹോദരന്റെ കൈയിലെ നനവ് അവലംബിക്കുന്നു’ (ബുഖാരി).
നബി(സ്വ) പാനം ചെയ്ത തോല്‍പാത്രത്തിന്റെ വായ്ഭാഗം അന്‍സ്വാരി വനിതയായ കബ്ശബ്നു സാബിത്(റ) മുറിച്ചെടുത്തുവെന്ന് ഇമാം തിര്‍മുദി, ഇബ്നു ഹിബ്ബാന്‍, ഇബ്നുമാജ തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഉമ്മുസുലൈം(റ)വും നബി(സ്വ) വായവെച്ച ഭാഗം മുറിച്ചെടുത്തതായി കാണാം.
തിരുനബി(സ്വ) ജീവിതകാലത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ചും സ്വഹാബത്ത് ബറകത്തെടുത്തിരുന്നു. അസ്മാഉ ബിന്‍തി അബീബക്ര്‍(റ)ല്‍ നിന്ന് നിവേദനം, മഹതി ഒരു ജുബ്ബയെടുത്ത് പറഞ്ഞു: ഇത് നബി(സ്വ)യുടെ ജുബ്ബയാണ്. ആഇശ(റ)ന്റെ സമീപമായിരുന്നു ഇത്. മഹതി വഫാതായപ്പോള്‍ ഞാനാണ് സൂക്ഷിക്കുന്നത്. നബി(സ്വ) അതു ധരിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ അതു കഴുകുകയും ആ വെള്ളം രോഗശമനത്തിന് വേണ്ടി രോഗികളെ കുടിപ്പിക്കുകയും ചെയ്യുന്നു (മുസ്‌ലിം, മിശ്കാത്).
മുല്ലാ അലിയ്യുല്‍ ഖാരി(റ) എഴുതി: ‘അവര്‍ ജുബ്ബ മുക്കിയ വെള്ളം കുടിപ്പിക്കുകയും മറ്റു ചിലപ്പോള്‍ തലയിലും കണ്ണിലും അതു വെക്കുകയും കൈവെച്ചും ചുംബിച്ചും ബറകത്തെടുക്കുകയും ചെയ്യുമായിരുന്നു’ (മിര്‍ഖാത്). അനസ്(റ)ല്‍ നിന്ന് നിവേദനം, മഹാന്‍ പറയുന്നു: നബി(സ്വ) പ്രഭാത നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ മദീനാ നിവാസികള്‍ വെള്ളം നിറച്ച പാത്രങ്ങളുമായി നബി(സ്വ)യുടെ അടുക്കലെത്തും. അപ്പോള്‍ നബി(സ്വ) അവിടുത്തെ തൃക്കരം വെള്ളത്തില്‍ മുക്കിക്കൊടുക്കുമായിരുന്നു. തണുപ്പുകാലത്തും ഇങ്ങനെ ചെയ്തിരുന്നു’ (മിശ്കാത്ത്).
നബി(സ്വ)യുടെ സ്പര്‍ശന സൗഭാഗ്യം ലഭിച്ച വസ്തുക്കള്‍ക്ക് പോലും ഇത്രയേറെ മഹത്ത്വമുണ്ടെങ്കില്‍ അവിടുത്തെ ശരീരഭാഗങ്ങള്‍ക്ക് എത്രത്തോളം ബറകത്തുണ്ടായിരിക്കും എന്നു മനസ്സിലാക്കാന്‍ അധിക ബുദ്ധിയുടെ ആവശ്യമില്ല. നിരവധി ഹദീസുകള്‍ ആ വിഷയത്തില്‍ തെളിവായി ഉണ്ടാകുമ്പോള്‍ വിശേഷിച്ചും.
പ്രമുഖ സ്വഹാബി വനിതയായ ഉമ്മുസുലൈം(റ)യുടെ വീട്ടില്‍ നബി(സ്വ) മധ്യാഹ്ന സമയങ്ങളില്‍ വിശ്രമിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അവിടെ നബി(സ്വ) വിശ്രമിക്കുമ്പോള്‍ മഹതി തിരുനബിയുടെ ശരീരത്തില്‍ നിന്ന് വിയര്‍പ്പ് വടിച്ചെടുത്ത് കുപ്പിയിലാക്കി ശേഖരിക്കാന്‍ തുടങ്ങി. ഇതുകണ്ട നബി(സ്വ) ചോദിച്ചു: ഉമ്മുസുലൈം എന്താണു ചെയ്യുന്നത്? മഹതി പറഞ്ഞു: ഇത് അങ്ങയുടെ വിയര്‍പ്പാണ്. ഞങ്ങളിത് സുഗന്ധത്തില്‍ ചേര്‍ക്കുന്നു. കാരണം, സുഗന്ധങ്ങളില്‍ മുന്തിയതാണിത്. അതിന്റെ ബറകത്ത് ഞങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: നീ സത്യം കണ്ടെത്തി (ബുഖാരി, മുസ്‌ലിം).
മറ്റൊരു സന്ദര്‍ഭത്തില്‍ നബി(സ്വ) ഉറങ്ങിയപ്പോള്‍ ഉമ്മുസുലൈം(റ) വിയര്‍പ്പ് കുപ്പിയില്‍ ശേഖരിച്ചു. അനസ്ബ്നു മാലിക്(റ)നു മരണം ആസന്നമായപ്പോള്‍ അതില്‍ നിന്നും അല്‍പം കഫമ്പുടവയില്‍ വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു (ബുഖാരി).
അതുപോലെ തിരുനബി(സ്വ)യുടെ ഉമിനീരില്‍ നിന്നും സ്വഹാബത്ത് ബറകത്തെടുത്തിരുന്നു. അബൂമൂസല്‍ അശ്അരി(റ), ബിലാല്‍(റ) എന്നിവരോട് നബി(സ്വ) ഒരു പാത്രത്തില്‍ അല്‍പം വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. അനന്തരം നബി(സ്വ) അതിലേക്ക് തന്റെ മുഖവും കൈകളും കഴുകി. ആ വെള്ളത്തില്‍ ഉമിനീരുചേര്‍ത്തു. ശേഷം അതു നിങ്ങള്‍ രണ്ടുപേരും കുടിക്കുകയും നിങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കുകയും ചെയ്യുക എന്നു പറഞ്ഞു (ബുഖാരി).
നമ്മുടെ നാടുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു സമ്പ്രദായമാണ് മഹത്തുക്കളായ പണ്ഡിതരുടെയും സയ്യിദന്മാരുടെയും കൈ ചുംബിക്കുക എന്നത്. ഇതും ഒരു തബര്‍റുകിന്റെ രീതിയാണ്. അബ്ദുറഹ്മാനുബ്നു റസീന്‍(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ സലമത്ബ്നു അക്വഅ്(റ)ന്റെ അടുക്കല്‍ ചെന്ന് സലാം പറഞ്ഞു. അപ്പോള്‍ അദ്ദേഹം കൈകാണിച്ചുകൊണ്ട് പറഞ്ഞു: ഈ രണ്ടു കൈകൊണ്ട് ഞാന്‍ നബി(സ്വ)യോടു ഉടമ്പടി ചെയ്തിട്ടുണ്ട്. അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ കൈ ചുംബിച്ചു (അദബുല്‍ മുഫ്റദ്).
ഇബ്നുഉമര്‍(റ) പറയുന്നു: ഞങ്ങള്‍ നബി(സ്വ)യുടെ കൈ ചുംബിക്കുമായിരുന്നു (മിശ്കാത്ത്). നബി(സ്വ)യുടെ തിരുകേശം മുസ്‌ലിം ലോകം വ്യാപകമായി സൂക്ഷിച്ചുവെക്കുന്നതും ബറകത്ത് ആഗ്രഹിച്ചാണ്.
നബി(സ്വ)യുടെ രക്തം പോലും തബര്‍റുകിന് വേണ്ടി സ്വഹാബത്ത് ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് കളയാനേല്‍പിച്ച നബി(സ്വ)യുടെ രക്തം ഇബ്നു സുബൈര്‍(റ) മറഞ്ഞിരുന്ന് കുടിച്ചത്. ഉഹ്ദ് യുദ്ധവേളയില്‍ തിരുമുഖത്ത് മുറിവ് പറ്റി. അതില്‍ നിന്ന് രക്തം പൊടിഞ്ഞപ്പോള്‍ മാലിക്ബ്നു സിനാന്‍(റ) അതു വലിച്ചുകുടിച്ചു. രക്തം കുടിക്കുകയാണോ എന്നദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോള്‍ അതേ എന്നു മറുപടി പറഞ്ഞു. ഇതുകേട്ട് റസൂല്‍(സ്വ) പറഞ്ഞു: എന്റെ രക്തം ആരുടെയെങ്കിലും രക്തത്തോടു ചേര്‍ന്നാല്‍ നരകം അവനെ സ്പര്‍ശിക്കുകയില്ല (അല്‍മുഅ്ജമുല്‍ ഔസത്).
മിമ്പറില്‍ നബി(സ്വ) ഇരുന്ന സ്ഥലത്ത് കൈവെച്ച് മുഖം തടവിയ ഇബ്നു ഉമര്‍(റ)വും അവിടുത്തെ തിരുശേഷിപ്പുകള്‍ കഫമ്പുടവയില്‍ വെക്കാന്‍ വസ്വിയ്യത് ചെയ്ത ഉമര്‍ബിന്‍ അബ്ദില്‍ അസീസ്(റ)വും മുആവിയ(റ)വും ബറകത്തെടുക്കുകയായിരുന്നുവെന്നത് വളരെ വ്യക്തമാണ്.





.............................................................


വഹാബി പുരോഹിതൻ

🔵 ഇനി ബദ്ർ മൗലിദുകാരന്റെ ആഹ്വാനം നോക്കൂ:
.............................................................
☘يا من به حل الردى
ومن بهم نكدا قل ناديا مستجدا
 يا اهل بدر الشهدا ☘
⛱"നഷ്ടം സംഭവിച്ചവനേ, ദു:ഖം കൊണ്ട് വിഷമിക്കുന്നവനേ, ബദ്റിലെ ശുഹദാക്കളേ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ച് കൊള്ളുക."⛱
.............................................................
☘أنتمر لنا حصن حصين
من شر شيطان العين
وكل بلوع والسنين
يا اهل بدر الشهدا☘
 ⛱"ശപിക്കപ്പെട്ട പിശാചിന്റെ ഉപദ്രവത്തിൽ നിന്നും മറ്റെല്ലാ വിധ വിപത്തുകളിൽ നിന്നും, ക്ഷാമത്തിൽ നിന്നും ഞങ്ങളെ സുരക്ഷിതരാക്കുന്ന ഒരുകോട്ടയാണ് നിങ്ങൾ "⛱
.............................................................
🛑ബദ്ർ മാലയിലെ ഏതാനും ചില വരികൾ:
..................................................
"ദാഹം വിശപ്പോ കൊടുമാ തളർച്ചയോ
തടിയിൽ മരീദോ ജിൻ ശൈത്താൻ ചതിയാലോ
ദേഹം വലഞ്ഞപ്പോൾ ഈ പേരിനെ ചൊല്ലുകിൽ.
തീരും മുനമെ ശിഫയാകുമെന്നോവർ."
.............................................................
📕ദാഹം,വിശപ്പ്, രോഗം,ജിന്ന്,ശൈത്താൻ ബാധ തുടങിയ പ്രയാസങ്ങൾ ബാധിച്ചാൽ ബദ്'രീങ്ങളുടെ പേര് വിളിച്ച് തേടിയാൽ അതിൽ നിന്നെല്ലാം മോചനം നേടാമെന്നാണ് ബദ്ർ മാലയിൽ പറയുന്നത്.
.............................................................
"ബദ്രീങ്ങൾ പേരിനെ ഒാതുന്ന ലോകർക്ക്
ബദനിൽ വബാഉകൾ അണയില്ല എന്നോവർ."
"ഇല്ലാമുതലും വലഞ്ഞവർ ഒാതുകിൽ
എന്നും നിഅ്മത്തിൽ ആകും അതെന്നോവർ."
"അല്ലൽ മികന്തെ കടത്തിലകപ്പെട്ടോർ.
അസ്മാ ഉരത്താൽ കടം വീടുമെന്നോവർ."
.............................................................
📘അതുപോലെ പ്ലേഗ്
പോലുള്ള മാരകരോഗങ്ങൾ വരാതിരിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും കടം കൊണ്ട് വലയുന്നവരും ബദ്'രീങ്ങളുടെ പേര് വിളിച്ചാൽ ഇതിൽ നിന്നെല്ലാം കരകയറാൻ സാധിക്കുമെന്ന് ബദ്ർ മാലയിൽ നിന്നു കാണാം.


മറുപടി

സ്വഹാബികൾ പ്രയാസ ഘട്ടത്തിൽ അവർക്ക് ഇഷ്ടപെട്ടവരുടെ പേര് വിളിക്കുകയും പ്രയാസം നീങ്ങുകയും ചെയ്തിട്ടുണ്ട്. അങ്ങനെ വിളിക്കണമെന്ന് ബുഖാരി ഇമാം അടക്കമുള്ള മഹാന്മാർ രേഘപെട്ടുത്തിയിട്ടുണ്ട്

പ്രതിസന്തിഷ്ടത്തിൽ മഹാന്മാരെ വിളിക്കണമെന്ന് നബി സ്വ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് അത് നവവി ഇമാം സ്വന്തം ചെയ്തതും അദ്കാറ് ശറഹുൽ മുഹദ്ധ ബ്ൽ പറഞ്ഞിട്ടുണ്ട്
അതല്ലാം നേരത്തേ ഉദ്ധരിച്ചതാണ്

ഇതൊന്നും ശിർക്കാണന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാദ്യമല്ല.

6‬: وجاء في الأدب المفرد للإمام البخاري باب ما يقول الرجل إذا خدرت رجله 1001 - حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"
فتأمل في قول الحافظ البخاري رحمه الله تعالى باب ما يقول الرجل فهو حث على فعل هذه الاستغاثة



ഇമാം ബുഖാരി(റ)യുടെ “അദബുൽ മുഫ് റദിൽ”കാലിന്ന് കോച്ചൽ വന്നാൽ എന്ത് ചെയ്യണം എന്ന അധ്യായത്തിൽ കാണാം “ബഹു ഇബ്ൻ ഉമർ(റ)ന്റെ കാലിന്ന് കോച്ചൽ നേരിട്ടു അപ്പോ ഒരാൾ പറഞ്ഞു നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പേർ പറയൂ ഉടനെ യാ..മുഹമ്മദ്(സ)എന്ന് പറഞ്ഞു ഉടനെ രോഗം മാറി .
وجاء في عمل اليوم والليلة للحافظ ابن السني ما نصه:باب ما يقول إذا خدرت رجله 167 - حدثني محمد بن إبراهيم الأنماطي ، وعمرو بن الجنيد بن عيسى ، قالا : ثنا محمد بن خداش ، ثنا أبو بكر بن عياش ، ثنا أبو إسحاق السبيعي ، عن أبي شعبة ، قال : كنت أمشي مع ابن عمر رضي الله عنهما ، فخدرت رجله ، فجلس ، فقال له رجل : اذكر أحب الناس إليك . فقال : « يا محمداه فقام فمشى





ബഹു:ഹാഫിൾ ഇബ്ൻ സുന്നിയുടേ“അമലുൽ യൗം വല്ലൈൽ”എന്ന കിതാബിൽ ഉദ്ധരിക്കുന്നു ബഹു അബൂ ശൈബ(റ)പറയുന്നു ഞാൻ ബഹുമാനപ്പെട്ട ഇബ്ൻ ഉമർ(റ)നോട് കൂടെ നടക്കുകയാൺ ആ സന്ദർഭം ഇബ്ൻ ഉമർ(റ)കാൽ കോച്ചി നടക്കാൻ കഴിയാതെ അവിടെ ഇരുന്നു അപ്പൊൾ ഒരാൾ പറഞ്ഞു നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പേർ വിളിക്കൂ ഉടനെ ഇബ്ൻ ഉമർ(റ)യാ..മുഹമ്മദാ...എന്ന് വിളിച്ചു ഉടനെ രോഗം മാറി ഇബ്ൻ ഉമർ തങ്ങൾ നടന്ന് പോയി.
وجاء في الكلم الطيب لابن تيمية ما نصهفي الرجل إذا خدرت عن الهيثم بن حنش قال : كنا عند عبد الله بن عمر رضي الله عنهما فخدرت رجله فقال له رجل : اذكر أحب الناس إليك فقال : يا محمد فكأنما نشط من عقال





മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയ സ്രോദസ്സും ,ഇബ്ൻ തൈമിയ്യായുടെ ആശയങ്ങൾ വിശലിപ്റ്റ്മാണെന്ന് പറയൽ ഖുർ ആൻ വിശലിപ്തമാണെന്ന് പറയുന്നതിന്ന് തുല്ല്യമാണെന്ന് മുജാഹിദുകൾ തന്നെ പറഞ്ഞ ഇബ്ൻ തൈമിയ്യ അദ്ധേഹത്തിന്റെ “അൽ കലിമുത്വയ്യിബ്”എന്ന ഗ്രന്ഥത്തിൽ പറയുന്നു:ഹുസൈം ബിൻ ഹനസിനെതൊട്ട് ഉദ്ധരിക്കുന്നു:അദ്ധേഹം പറഞ്ഞു ഞങ്ങൾ അബ്ദുള്ളാഹി ബിൻ ഉമറിന്റെ അടുത്ത് ഇരിക്കുകയായിരുന്നു അപ്പോ അദ്ധേഹത്തിന്റെ കാൽ കോച്ചി ആസന്ദർഭം ഒരാൾ പറഞ്ഞു നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പേർ പറഞ്ഞു വിളിച്ചോളൂ ഉടനെ അബ്ദുള്ളാഹി ബിൻ ഉമർ യാ...മുഹമ്മദ് എന്ന് വിളിച്ചു രോഗം മാറി..وجاء في تهذيب الكمال للمزي ما نصه: 3832 - عن عبد الرحمن بن سعد قال كنت عند عبد الله بن عمر فخدرت رجله فقلت له يا أبا عبد الرحمن ما لرجلك قال اجتمع عصبها من ها هنا قال قلت ادع أحب الناس إليك فقال يا محمد ،فانبسطت





ഇമാം മുസ്സി(റ)അവിടത്തെ“തഹ്ദീബുൽ കമാൽ”എന്ന കിതാബിൽ പറയുന്നു:അബ്ദുറഹ് മാൻ ഇബ്ൻ സ അദിനെ തൊട്ട് ഞങ്ങൾ അബ്ദുള്ളാഹി ബിൻ ഉമർ(റ)ന്റെ അടുത്ത് ഇരിക്കുകയാൺ അപ്പളാണദ്ധേഹത്തിന്റെ കാൽ കോച്ചിയത് ഞാൻ ചോദിച്ചു എന്താനിങ്ങളുടെ കാലിന്ന് അപ്പോൾ അദ്ധേഹം പറഞ്ഞു മസിൽ പിടിച്ചിരിക്കുന്നു ഉടനെ ഞാൻ പറഞ്ഞു എന്നാൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പെർ വിളിച്ചു പറഞ്ഞോളൂ ഉടനെ അദ്ധേഹം യാ..മുഹമ്മദ് എന്ന് പറയുകയും രോഗം മാറുകയും ചെയ്തു.
وجاء في مسند الحافظ ابن الجعد ما نصه:2117 - وبه عن أبي إسحاق ، عن عبد الرحمن بن سعد قال : كنت عند عبد الله بن عمر فخدرت رجله فقلت له : يا أبا عبد الرحمن ، ما لرجلك ؟ قال : « اجتمع عصبها من هاهنا ، قلت : ادع أحب الناس إليك ، قال : يا محمد ، فانبسطت ഹാഫിൾ ഇബ്ൻ ജ ഹ്ദ് അദ്ധേഹത്തിന്റെ മുസ്നദ് എന്ന കിതാബിൽ പറയുന്നു:അബ്ദുറഹ് മാൻ ഇബ്ൻ സ അദിനെ തൊട്ട് ഞങ്ങൾ അബ്ദുള്ളാഹി ബിൻ ഉമർ(റ)ന്റെ അടുത്ത് ഇരിക്കുകയാൺ അപ്പളാൺ അദ്ധേഹത്തിന്റെ കാൽ കോച്ചിയത് ഞാൻ ചോദിച്ചു എന്താനിങ്ങളുടെ കാലിന്ന് അപ്പോൾ അദ്ധേഹം പറഞ്ഞു മസിൽ പിടിച്ചിരിക്കുന്നു ഉടനെ ഞാൻ പറഞ്ഞു എന്നാൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പെർ വിളിച്ചു പറഞ്ഞോളൂ ഉടനെ അദ്ധേഹം യാ..മുഹമ്മദ് എന്ന് പറയുകയും രോഗം മാറുകയും ചെയ്തു..الحديث الثاني قال الإمام الحافـظ أبو بكر بن أبى شيبة فى (المصنّف) (6/356) 2002) (حدثنا أبو معاوية عن الأعمش عن أبى صالح عن مالك الدّار قال: وكان خازن عمر على الطعام قال:أصاب الناس قحط فى زمن عمر فجاء رجل إلى قبر النبى صلى الله عليه وسلم فقال: يا رسول الله استسق لأمتك فإنهم قد هلكوا فأُتِىَ الرجل فى المنام فقيل له: إئت عمر فأقرئه السلام وأخبره إنكم مسقون وقل له: عليك الكَيْس فأتى عمر فأخبره فبكى عمر ثم قال يا رب لا آلو إلاّ ما عجزت عنه).ورواه الإمام البيهقى فى كتابه (دلائل النبوة) (7/47)



ബഹു ഹാഫിൽ അബൂബക്കർ ഇബ്ൻ അബീശൈബ(റ)തന്റെ മുസ്വന്നഫിൽ‘മാലികുദ്ദാർ(റ)നെതൊട്ട് ഉദ്ദരിക്കുന്നു(അദ്ധേഹം ഉമർ(റ)ന്റെ കജനാവ് സൂക്ഷിപ്പുക്കാരനായിരുന്നു)അദ്ധേഹം പറഞ്ഞു:ഉമർ(റ)ന്റെ ഭരണ കാലത്ത് ജനങ്ങൾക്ക് വല്ലാത്ത ക്ഷാമം നേരിട്ടു അപ്പോൾ ഒരാൾ(സ്വഹാബിയായ ബിലാൽ ഇബ്ൻ ഹാരിസ് അൽ മുസ് നി)നബി(സ0യുടെ ഖബറിന്ന് അരികിൽ വന്നു എന്നിട്ട് പറഞ്ഞു യാ..റസൂലള്ളാഹ്..അങ്ങയുടെ സമുദായത്തിന്ന് വേണ്ടി അങ്ങ് മഴക്ക് തേടണം അവരിതാ നാശത്തിലകപ്പെട്ടിരിക്കുന്നു കുറച്ചു കഴിഞ്ഞു അദ്ധേഹത്തിന്ന് സ്വപ്ന ദർശനമുണ്ടായി അദ്ധേഹത്തോട് പറഞ്ഞു നിങ്ങൾ ഉമർ(റ)ന്റെ അരികിൽ ചെന്ന് സലാം പറഞ്ഞതിന്ന് ശേഷം മഴകിട്ടും എന്ന് പറയുക ഭരണത്തിൽ മിദത്വം പാലിക്കാനും പറയുക ഇതു ചെന്ന് പറഞ്ഞപ്പോൾ ഉമർ(റ)കരഞ്ഞുകൊണ്ട് പറഞ്ഞു അള്ളാഹുവേ ഞാനശക്തനാൺ .
.قال الحافظ ابن حجر فى "الفتح - 2/397" ما نصه:(وروى بن أبى شيبة بإسناد صحيح . وقد روى سيف فى «الفتوح» أن الذى رأى المنام المذكور هو بلال بن الحارث المزنى أحد الصحابة).انتهى كلام الحافظ ابن حجر بحروفه
وقال ابن كثير - البداية والنهاية - ثم دخلت سنة ثماني عشرة - طاعون عمواس وعام الرمادة - الجزء : ( 10 ) - رقم الصفحة : ( 73 )....- وقال الحافظ أبو بكر البيهقي : أخبرنا : أبو نصر بن قتادة ، وأبو بكر الفارسي قالا : ، حدثنا : أبو عمر بن مطر ، حدثنا : إبراهيم بن علي الذهلي ، حدثنا : يحيى بن يحيى ، حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك قال : أصاب الناس قحط في زمن عمر بن الخطاب فجاء رجل إلى قبر النبي صلى الله عليه وسلم فقال : يا رسول الله إستسق الله لأمتك فإنهم قد هلكوا ، فأتاه رسول الله صلى الله عليه وسلم في المنام فقال : إيت عمر فأقره مني السلام وأخبرهم أنهم مسقون ، وقل له عليك بالكيس الكيس ، فأتى الرجل فأخبر عمر فقال : يا رب ما آلوا إلاّ ما عجزت عنه ، وهذا إسناد صحيح ."انتهى كلام الحافظ ابن كثير




.............................................................
വഹാബി പുരോഹിതൻ


"എന്നും കൊടുമമികന്തൊരു ദീനത്തിൽ
ഇവരെ വിളിച്ച് ദുആനെ ഇരന്നെങ്കിൽ,
അന്നേരം തന്നെ ശിഫാകളെ കിട്ടാതെ
ആയിട്ടതില്ല ഒരുത്തനും എന്നോവർ "
📕മാലക്കാരൻ പറയുന്നു:
'എന്റെ രോഗം ശമിപ്പിക്കേണമേ' എന്ന് പ്രാർത്ഥിച്ചാൽ ഏത് മാരക രോഗവും ഉടനടി ബദ്രീങ്ങൾ ശമിപ്പിക്കുമെന്ന്.


മറുപടി

 രോഘത്തിൽപെട്ടാൽ ഇബ്നു ഉമർ റ  യാ മുഹമ്മദ് എന്ന് വിളിച്ചത് പോലെ ബദ്രീങ്ങളെ വിളിച്ച്തവസുൽ ചെയ്ത് അല്ലാഹു വിനോട് ദുആ ചെയ്യണമെന്നാണ് മാലയിൽ പറയുന്നത്
ഇബ്നു ഉമർ റ  യാ മുഹമ്മദ് എന്ന് വിളിച്ചപ്പോൾ കാല് കോച്ചൽ മാറിയത് പ്പോലെ അസുഘങ്ങൾ മാറുന്നതാണ്:

മഹാൻമാരോട് ഇസ്തിഗാസ ചെയ്താൽ മാറുമെന്നാണ് അതിന്റെ ഉദ്ധേശ്വം
മഹാന്മാർ ദൈവമാണന്ന നിലക്ക് അവരോട് പ്രാർഥിക്കലല്ല

എല്ലാ ശമനവും നൽകുന്നത് അല്ലാഹുവാണ് ബദ്രീങ്ങൾ കാരണക്കാർ മാത്രം
---- ........... -- ..
വഹാബി പുരോഹിതൻ

📕പടപ്പുകളോട് പ്രാർത്ഥിക്കുന്നത് പടച്ച തമ്പുരാൻ പൊറുക്കാത്ത ശിർക്കും മനുഷ്യബുദ്ധിക്ക് നിരക്കാത്ത വിഡ്ഢിത്തവുമാണെന്ന് വിശുദ്ധ ഖുർആൻ വിവിധ ശൈലിയിൽ തുറന്നു കാണിച്ചിട്ടുണ്ട്.


മറുപടി

മഹാന്മാർ ദൈവമാണന്ന നിലക്ക് അവരോട് പ്രാർഥിക്കാറില്ല
എന്താണ് ശിർക്കാവുന്ന പ്രാർഥന എന്ന് സ്വന്തം ആലയത്തിൽ പോയി ആദ്യം തീരുമാനിച്ച് വാ
എന്നിട്ട് മതി ശിർക്കാരോപണം


---- ........... -- ..
വഹാബി പുരോഹിതൻ

📗ഇബ്രാഹിം നബി(അ) അല്ലാഹുവിനെ വിശേഷിപ്പിച്ചത് ഖുർആൻ പറയുന്നത് കാണുക:
🌼وَإِذَا مَرِضْتُ فَهُوَ يَشْفِينِ🌼
🍀"എനിക്ക്‌ രോഗം ബാധിച്ചാല്‍ അവനാണ്‌ എന്നെ
സുഖപ്പെടുത്തുന്നത്‌ "🍀
📚(ഖുർആൻ:26:80)📚


മറുപടി

എല്ലാ ശമനവും നൽകുന്നത് അല്ലാഹുവാണ് ബദ്രീങ്ങൾ കാരണക്കാർ മാത്രം

.............................................................

വഹാബി പുരോഹിതൻ

''ഏറെ മികന്തുള്ള പേറ്റ് വരുത്തതിൽ,
ഇന്തെ സഹാബികൾ പേരിനെ ഒാതുകിൽ
കുറി മുടിയും മുനം പള്ള തന്നിന്ന്
കുട്ടി പിറക്കാൻ ഇല്ല ശക്ക് എന്നോവർ."
📙പ്രസവവേദന കിട്ടുമ്പോൾ ബദ്'രീങ്ങളുടെ പേര് ചൊല്ലിവിളിച്ചാൽ യാതൊരു പ്രയാസവുമില്ലാതെ പ്രസവം നടക്കും എന്നാണ് ഈ മാലയിൽ പറയുന്നത്.
📗നബി(സ്വ)കാലത്ത്
 പോലും സ്വഹാബാ സ്ത്രീകൾ പ്രസവത്തെ തുടർന്ന് മരണമടഞതായി ബുഹാരിയും മുസ്ലീമും ഉദ്ധരിക്കുന്ന ഹദീഥുകളിൽ കാണാം.
📙ബദ്ർമാല ചൊല്ലുക എന്ന ഏർപ്പാട് ഇസ്ലാമിൽ ഉണ്ടായിരുന്നുവെങ്കിൽ പ്രസവ വേദന കിട്ടുമ്പോൾ സ്വഹാബാ വനിതകൾ ബദ്'രീങ്ങളുടെ പേർ വിളിച്ച് രക്ഷതേടുകയും രക്ഷനേടുകയും ആയിരുന്നുവല്ലോ ചെയ്യുക.




മറുപടി

പ്രയാസപ്പട്ട ത്തിൽ
ഇബ്നു ഉമർ റ  യാ മുഹമ്മദ് എന്ന് വിളിച്ചത് പോലെ ബദ്രീങ്ങളെ വിളിച്ച്തവസുൽ ചെയ്ത് അല്ലാഹു വിനോട് ദുആ ചെയ്യണമെന്നാണ് മാലയിൽ പറയുന്നത്
ഇബ്നു ഉമർ റ  യാ മുഹമ്മദ് എന്ന് വിളിച്ചപ്പോൾ കാല് കോച്ചൽ മാറിയത് പ്പോലെ അസുഘങ്ങൾ മാറുന്നതാണ്:


പ്രയാസ ഘട്ടത്തിൽ അല്ലാഹു വിന്റെ അടിമകളെ സഹായിക്കണ എന്ന് വിളിക്കണമെന്ന്
നബി സ്വ  പഠിപ്പിച്ചതും അഹ്മദ് ബൻഹ മ്പൽ റ അടക്കമുള്ള മഹാന്മാര വിളിച്ചതും
മഹാൻമാർ അങ്ങീകരിച്ചതു നേരത്തെ തി ളിയിച്ചതാണ്.


സ്വഹാബാ സ്ത്രീകൾ പ്രസവത്തെ തുടർന്ന് മരണമടഞത്  അല്ലാഹു വിനെ വിളിച്ചിട്ടും ഉത്തരം കിട്ടാത്തത് കൊണ്ടാണോ?
 അത് കൊണ്ട് അല്ലാഹു ഇല്ല എന്ന് വരുമോ? യുക്തിവാദി വഹാബി പുരോഹിതാ

അവിടെയന്താണോ നിനക്ക് മറുപടി അതാണ് ഇവിടെയും
മറുപടി
.............................................................

വഹാബി പുരോഹിതൻ

''ഉണ്ണും വജീനം മുതലും ചുരുക്കാതെ
ഉൻമാ ബദ്രീങ്ങൾ കാവലിലേ കള്ളാ"
📙തങ്ങൾക്ക് കഴിക്കാനുള്ള ഊണും അത് ഒരുക്കാനുള്ള മുതലും കുറഞ്ഞുപോകാതിരിക്കാനായി ബദ്രീങ്ങളെ കൊണ്ടുവന്ന് കാവൽ നിർത്തിത്തരണമെല്ല് മലക്കാരൻ.

മറുപടി

ബദ്രീങ്ങളുടെ സുബാർശ കൊണ്ടും പ്രാർഥന കൊണ്ടും കാവൽ നൽകണമെന്നാണ് അതിന്റെ ഉദ്ധേ ശം
അത് ശിർക്കാണന്ന് തെളിയിക്കാൻ ഒരു വ ഹാബിക്കും സാദ്യമല്ല.
.............................................................
വഹാബി പുരോഹിതൻ


''ദണ്ണം വബാ വസൂരിയും മറ്റുള്ള ദീനമടങ്ങലും
ബദ്രീങ്ങളെ ബറകത്തിനാൽ ശിഫയാക്കണേ യാ റബ്ബനാ "
📘അന്ന് ബദ്രീങ്ങളിൽ ചിലർ പ്ലേഗ് പിടിപെട്ട് മരിച്ചു. ഇന്ന് അവരുടെ ബറകത്തു കൊണ്ട് തങ്ങളുടെ പ്ലേഗും മറ്റെല്ലാ രോഗങ്ങളും സുഖപ്പെടുത്തിത്തരണമെന്ന് പ്രാർത്ഥിക്കുന്നു.
📗മഹാൻമാരുടെ ഹക്ക്, ജാഹ്,ബറക്കത്ത്,ഹുർമത്ത് എന്നിവ പറഞ്ഞു കൊണ്ടുള്ള പ്രാർത്ഥനക്ക് പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ യാതൊരർത്ഥവുമില്ല.അതുകൊണ്ടാണ് വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും ഈയൊരു പ്രാർത്ഥനാശൈലി ഇടം പിടിക്കാതിരുന്നത്.


മറുപടി

അന്ന് ബദ്രീങ്ങളെ രക്ഷിക്കാൻ അല്ലാഹു വിന് കഴിഞ്ഞില്ല
അത് കൊണ്ട് ഇന്ന് രോ ഘ ശമനത്തിന് അല്ലാഹു വിനോട് ചോദിച്ചിട്ടും കാര്യമില്ല എന്ന് വഹാബി പറയുമോ?


മഹത്തുക്കളെയും അവരുടെ സ്ഥാനത്തെയും ഇഷ്ടപ്പെടുന്നവനും സ്നേഹിക്കുന്നവനുമാണ് ഞാൻ.മ അഹാന്മാരെ സ്നേഹിക്കുന്നത് ഒരു വലിയ സൽകർമ്മമാണല്ലോ.ഈ സൽകർമ്മം മുൻനിർത്തി അല്ലാഹുവേ നിന്നോട് ഞാൻ ചോദിക്കുന്നു. എന്റെ ഉദ്ദേശ്യം നീ പൂർത്തിയാക്കിതരേണമേ, എന്നർത്ഥം ഉൾകൊള്ളുന്നതാണ് സുന്നികൾ ചെയ്യുന്ന ഹഖ്,ജാഹ് കൊണ്ടുള്ള തവസ്സുൽ. 

    അല്ലാഹു പറയുന്നു:

فَتَلَقَّىٰ آدَمُ مِن رَّ‌بِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّ‌حِيمُ (البقرة: ٣٧)


"അനന്തരം ആദം (അ) തന്റെരക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ".


ആദം നബി(അ) യുടെ തൗബ സ്വീകരിക്കാനായി മഹാനായ ജിബ്രീൽ(അ) നിർദ്ദേശിച്ചുകൊടുത്ത വചനങ്ങളുടെ കൂട്ടത്തിൽ ഇനിപ്പറയുന്നതും ഉൾപ്പെട്ടിരുന്നതായി ഇമാം സുയൂതി(റ) യുടെ വിവരണത്തിൽ നിന്ന് വ്യക്തമാണ്.


اللهم إني أسألك بجاه محمد عبدك وكرامته عليك أن تغفر لي خطيئتي(الدر المنثور: ٩٤/١)


ആദം(അ) പറഞ്ഞി: "അല്ലാഹുവേ, നിന്റെ അടിമയായ മുഹമ്മദി(സ) ന്റെ ജാഹും നിന്റെ മേൽ അവർക്കുള്ള ആദരവും മുൻ നിർത്തി എന്റെ പാപം എനിക്ക് പൊറുത്തുതരാൻ നിന്നോട് ഞാൻ ചോദിക്കുന്നു". അദ്ദുർറുൽ മൻസൂര്. 1/194)
 അല്ലാഹു പറയുന്നു:


يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ(المائدة: ٣٥/١)


"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം".


പ്രസ്തുത സൂക്തത്തിന്റെ തഫ്സീറിൽ അല്ലാമ ആലൂസി രേഖപ്പെടുത്തുന്നു:


أنا لا أرى بأساً في التوسل إلى الله بجاه النبي صلى الله عليه وسلم عند الله تعالى حياً وميتاً،ويراد من الجاه معنىً يرجع إلى صفة من صفاته تعالى، مثل أن يراد به المحبة التامة المستدعية عدم رده وقبول شفاعته. فيكون معنى قول القائل: إلهي أتوسل بجاه نبيك صلى الله عليه وسلم ن تقضي حاجتي إلهي اجعل محبتك له وسيلةً في قضاء حاجتي. ولا فرق بين هذا وقولك إلهي أتوسل إليك برحمتك أن تفعل كذا، ذ معناه أيضا الهي اجعل رحمتك وسيلة في كذا، بل لا أرى بأساً أيضا بالإقسام على الله تعالى بجاهه صلى الله عليه وسلم بهذا المعنى، والكلام فى الحرمة كالكلام فى الجاه(روح المعاني: ٤٧٥/٤)


 ജീവിത-മരണ വ്യത്യാസമില്ലാതെ നബി(സ)ക്ക് അല്ലാഹുവിന്റെ അടുക്കലുള്ള സ്ഥാനം മുൻ നിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുന്നതിനു യാതൊരു വിരോധവും ഞാൻ കാണുന്നില്ല. അല്ലാഹുവിന്റെ ഒരു വിശേഷണത്തിലേക്ക് മടങ്ങുന്ന ഒരു ആശയമാണ് ജാഹിന്റെ വിവക്ഷ. ശുപാർശ സ്വീകരിക്കുന്നതിനെയും പറയുന്നത് തട്ടിക്കളയാതിരിക്കുന്നതിനെയും തേടുന്ന പൂർണ്ണമായ സ്നേഹം ജാഹ് കൊണ്ട് ഉദ്ദേഷിക്കാമല്ലോ. അപ്പോൾ 'അല്ലാഹുവേ, എന്റെ ആവശ്യം നീ വീട്ടിത്തരാൻ നബി(സ)യുടെ ജാഹ്കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു'. എന്നൊരാൾ പറഞ്ഞാൽ അതിന്റെ വിവക്ഷ ഇപ്രകാരമാണ്. ഇലാഹീ, നബിയോടുള്ള നിന്റെ സ്നേഹത്തെ എന്റെ ആവശ്യം നിറവേറ്റിത്തരുന്നതിൽ ഒരു മാധ്യമമായി നീ സ്വീകരിക്കേണമേ, ഇപ്രകാരം പറയുന്നതിനും 'നിന്റെ റഹ്മത്ത് മുൻ നിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്ന് പറയുന്നതിനുമിടയ്ക്ക് യാതൊരു വ്യത്യാസവുമില്ല. എന്ന് മാത്രമല്ല ഈ അർത്ഥ പ്രകാരം  നബി(സ)യുടെ ജാഹ് കൊണ്ട് അല്ലാഹുവോട് സത്യം ചെയ്തു പറയുന്നതിനും യാതൊരു വിരോധവും ഞാൻ കാണുന്നില്ല. 'ഹുർമത്ത്' കൊണ്ട് ചോദിക്കുന്നതിനെ പറ്റിയും ഇത് തന്നെയാണ് പറയാനുള്ളത്. (റൂഹുൽ മആനി. 4/475)

       നബി(സ) അല്ലാത്തവരുടെ ജാഹ് മുൻ നിർത്തി അല്ലാഹുവോട് ചോദിക്കുന്നതിനെ പറ്റി ആലൂസി എഴുതുന്നു:


إن التوسل بجاه غير النبي صلى الله عليه وسلم لا بأس به أيضاً إن كان المتوسل بجاهه مما علم أن له جاهاً عند الله تعالى كالمقطوع بصلاحه وولايته، وأما من لا قطع في حقه بذلك فلا يتوسل بجاهه لما فيه من الحكم الضمني على الله تعالى بما لم يعلم تحققه منه عز شأنه، وفي ذلك جرأة عظيمة على الله تعالى(روح المعاني: ٤٧٦/٤)


വിലായത്തിന്റെയും സ്വലാഹിന്റെയും അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ അടുക്കൽ സ്ഥാനമുള്ളവരാണെന്ന് ഉറപ്പുള്ളവരുടെ ജാഹ് മുൻ നിർത്തിയും അല്ലാഹുവോട് പ്രാർത്ഥിക്കാവുന്നതാണ്. എന്നാൽ ഇക്കാര്യം ഉറപ്പില്ലാത്തവരുടെ ജാഹ് മുൻ നിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കരുത്. കാരണം ഉറപ്പില്ലാത്ത കാര്യം കൊണ്ട് അല്ലാഹുവിന്റെ മേൽ ഒരു തീരുമാനം പറയൽ ഉള്ളിലൂടെ വന്നു ചേരുന്നതിനാൽ അത് പറ്റില്ല. (റൂഹുൽ മആനി 4/476)


അഇമ്മത്തിന്റെ മാത്രക 


നബി(സ)യുടെ ജാഹ് മുൻ നിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചവരാണ് സച്ചരിതരും പണ്ഡിതൻമാരുമായ പൂർവ്വഗാമികൾ. ഏതാനും ഉദാഹരണങ്ങൾ നമുക്കിപ്പോൾ പരിശോദിക്കാം.
      (1)ഹാഫിള് അബുൽമഹാസിൻ ഇബ്നു ഹംസത്തുദ്ദിമിശ്ഖി(റ).തദ്കിറത്തുൽഹുഫ്ഫാളിന്റെ അടിക്കുറിപ്പിൽ അദ്ദേഹം പറയുന്നു:


بجاه المصطفى (ذيل تذكرة الحفاظ: ٦٩/١)


മുസ്വതഫായ നബി(സ)യുടെ ജാഹ് കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു.(1/69)


       (2) ഹനഫീ മദ്ഹബുകാരനായ ഇബ്നു ആബിദീൻ(റ) പറയുന്നു:



بجاه سيد الأنبياء والمرسلين(حاشية ابن عادين: ٥١١/٨)


അമ്പിയാ മുർസലുകളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഹാശിയത്തു ഇബ്നു ആബിദീൻ 8/511)


        (3) മാലികീ മദ്ഹബുകാരനായ ഇബ്നു ആശിർ(റ) പറയുന്നു:


بجاه سيد الأنام(المرشد المعين ٣٠٠/٢)


മനുഷ്യരുടെ നേതാവായവരുടെ ജാഹ്കൊണ്ട് (അൽ മുർശിദുൽമുഈൻ 2/300)


        (4) ഇബ്നുഅജീബത്തുൽഹസനി(റ).
അദ്ദേഹം പറയുന്നു:

بجاه نبينا المصطفى(إيقاظ الهمم شرح الحكم: ٤)


നമ്മുടെ മുസ്വത്വഫായ നബി(സ)യുടെ ജാഹ് കൊണ്ട്. (ഈഖാളുൽഹിമം. പേജ് 4)


          (5)ഇബ്നു അത്വാഇല്ലാഹി  സിക്കൻദരി(റ).
അദ്ദേഹം പറയുന്നു:


بجاه محمد(لطئف المنن: ١٢/١١)


മുഹമ്മദ്‌ നബി(സ)യുടെ ജാഹ് കൊണ്ട്.(ലത്വാഇഫുൽമിനൻ 11-12)


         (6) ഇബ്നു അല്ലാൻ(റ) അദ്കാറിന്റെ ശർഹിൽ അദ്ദേഹം പറയുന്നു:


بجاه نبيك سيد المرسلين(شرح الأذكار: ٢٩/٢)


മുർസലീങ്ങളുടെ  നേതാവായ നിന്റെ നബിയുടെ ജാഹ് കൊണ്ട്. (ശർഹുൽ അദ്കാർ. 2/29)


          (7)മാലികീ മദ്ഹബുകാരനായ ഇബ്നു മിയാറ(റ) പറയുന്നു: 


نتوسل إليك بجاه أحب الخلق(الد الثمين: ٣٠٢/٢)


സൃഷ്ടികളിൽ വെച്ച് വലിയ ഇഷ്ടദാസനായവരുടെ ജാഹ് കൊണ്ട് നമ്മൾ തവസ്സുൽ ചെയ്യുന്നു. (അദ്ദുർറസ്സമീൻ. 2/302) 


           (8) അല്ലാമ ജാവി(റ) പറയുന്നു:


بجاه النبي المختار(نهاية الزين: ٧٧/١)


മുഖ്തറായ നബി(സ) യുടെ ജാഹ് കൊണ്ട്. (നിഹായത്തുസ്സൈൻ. 1/77)


            (9) അല്ലാമ സുർഖാനി(റ) പറയുന്നു:

بجاه أفضل الأنام(شرح الزرقاني: ٢٩٧/٢)


സൃഷ്ടികളിൽ അതിശ്രേഷ്ടരായവരുടെ ജാഹ് കൊണ്ട്. (ശർഹുസ്സുർഖാനി 2/297)

            (10) സയ്യിദ് ബക് രി (റ) പറയുന്നു:

بجاه سيدنا محمد(إعانة الطالبين: ٢٤٤/٤)


നമ്മുടെ അഭയകേന്ദ്രമായവരുടെ ജാഹ് കൊണ്ട്. (ഇആനത്ത്. 4/344)


             (11)അല്ലാമ ശർവാനി(റ) പറയുന്നു:


بجاه محمد سيد الأنام(حاشية الشرواني: ٣٨١/٦)


മനുഷ്യരുടെ അഭയകേന്ദ്രമായ മുഹമ്മദ്‌ നബി(സ) യുടെ ജാഹ് കൊണ്ട്. (ശർവാനി. 6/381)


             (12) ശൌകാനി തന്നെ പറയുന്നു:


بجاه المصطفى (البدر الطلع: ٤٢٢/١)


മുസ്ത്വഫായ നബിയുടെ ജാഹ് കൊണ്ട്. (അൽബദ്റുത്ത്വാലിഅ. 1/422)

           (13) അല്ലാമ ഗുസ്സീ(റ) പറയുന്നു:

بجاه سيد المرسلين (فتح القريب الجيب ٧١)


മുർസലീങ്ങളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഫത്ഹുൽഖരീബ്. 71)


          (14) അല്ലാമ സആലബീ(റ) പറയുന്നു:

بجاه عين الرحمة(تفسير الثعالبي: ٤٥٨/٤)


അനുഗ്രഹത്തിന്റെ സത്തയായവരുടെ ജാഹ് കൊണ്ട്. (തഫ്സീറുസ്സആലബി. 4/458)


           (15) ഹനഫീ മദ്ഹബുകാരനായ അലാഉദ്ദീൻ മുഹമ്മദുബ്നു അലിയ്യുൽ ഹസ്വ്കഫീ(റ) പറയുന്നു:


فنسأل الله تعلى التوفيق والقبول بجاه الرسول (الدر المختار)


റസൂൽ(സ) ന്റെ ജാഹ് കൊണ്ട് തൗഫീഖിനെയും സ്വീകാര്യതയെയും അല്ലാഹുവോട് ഞാൻ ചോദിക്കുന്നു. (അദ്ദുർറുൽ മുഖ്‌താർ. 1/71)


           (16) മാലികീ മദ്ഹബുകാരനായ മുഹമ്മദ്‌ ഖർശീ(ര) പറയുന്നു:


نتوسل إليك بجاه الحبيب أن تبلغ المقاصد عن قريب، فإنك قريب مجيب (شرح مختصر الخليل: ٢٤٣/١)


വളരെ പെട്ടെന്ന് ഉദ്ദേശ്യങ്ങൾ എത്തിച്ചു തരുന്നതിനു വേണ്ടി ഹബീബിന്റെ ജാഹ് കൊണ്ട് നിന്നിലേക്ക്‌ ഞങ്ങൾ തവസ്സുൽ ചെയ്യുന്നു. നിശ്ചയം നീ (സഹായം കൊണ്ട്) സമീപസ്ഥനും ഉത്തരം നൽകുന്നവനുമാണ്. (ശർഹു മുഖ്‌തസ്വരിൽ ഖലീൽ. 1/243)


           (17) മാലികീ മദ്ഹബുകാരനായ ഖാലീലുബ്നു ഇസ്ഹാഖ്(റ) പറയുന്നു:


ونسأل الله تعالى التوفيق للصواب، وأن يسلك بنا الزلفى وحسن مآب، بجاه محمد صلى الله عليه وسلم (منح الجليل: ١١/١٦)


സത്യത്തിലേക്ക് ചെന്നെത്താനുള്ള തൗഫീഖും സ്വർഗ്ഗപ്രവേശവും നല്ലസങ്കേതവും മുഹമ്മദ്‌ നബി(സ) യുടെ ജാഹ് കൊണ്ട് അല്ലാഹുവോട് നാം ചോദിക്കുന്നു. (മിനഹുൽജലീൽ. 16/11)


            (18) ശാഫിഈ മദ്ഹബുകാരനായ ഇമാം റംലി(റ) പറയുന്നു: 


ونفعنا والمسلمين ببركته، بجاه محمد وآله وعترته(نهاية: ٣/١)


മുഹമ്മദ്‌ നബി(സ) യുടെയും കുടുംബത്തിന്റെയും ആഹ്ലുബൈത്തിന്റെയും ജാഹ് കൊണ്ട് ഇമാം നവവി(റ) യുടെ ബറകത്ത് കൊണ്ട് അല്ലാഹു നമുക്കും മുസ്ലിംകൾക്കും പ്രയോജനം ചെയ്യട്ടെ. (നിഹായത്തുൽ മുഹ്താജ്. 1/3)


            (19) അല്ലാമ അലിയ്യുശ്ശബ്റാമുല്ലസി(റ) പറയുന്നു: 



بجاه محمد صلى الله عليه وسلم (حاشية النهاية)


മുഹമ്മദ്‌ നബി(സ) യുടെ ജാഹ് കൊണ്ട് (ഹാശിയത്തുന്നിഹായ)


          (20) ഇസ്മാ ഈലുബ്നുമുഹമ്മദുൽ ഇജ് ലൂനി(റ) പറയുന്നു:


وضع الله عنا سيئات أعمالنا بافضاله الجاري، وختمعا بالصالحات بجاه محمد صلى الله عليه وسلم سيد السادات

(كشف الخفاء: ٤١٩/٢)



സയ്യിദുമാരുടെ സയ്യിദായ മുഹമ്മദ്‌ നബി(സ)യുടെ ജഹ് കൊണ്ട് നമ്മുടെ കർമ്മങ്ങൾ നല്ലത്കൊണ്ട് അല്ലാഹു പരിസമാപ്തികുറിക്കുകയും അവന്റെ ഒഴുകിയെത്തുന്ന കാരുണ്യം കൊണ്ട് മോശമായ പ്രവർത്തനങ്ങൾ അല്ലാഹു നമ്മിൽ നിന്ന് ഇറക്കിവെക്കുകയും ചെയ്യട്ടെ. (കശ്ഫുൽഖഫാഅ. 2/419)

        (21) അല്ലാമ ഇസ്മാഈൽ ഹഖീ(റ) പറയുന്നു:


بجاه النبي الأمين (روح البيان: ١٧٦/١)



സത്യസന്ധരായ നബിയുടെ ജാഹ് കൊണ്ട്...(റൂഹുൽബയാൻ. 1/176)

        (22) ഇബ്നു അജീബ(റ) പറയുന്നു:

نسأل الله سبحانه أن يكسوه جلباب القبول، ويبلغ به كل من طالعه أو حصله القصد والمأمول، بجاه سيد الأولين والآخرين سيدنا ومولانا محمد (البحر المديد: ١٢٧/٧)


ഈ ഗ്രന്ഥത്തിന് സ്വീകാര്യതയുടെ മുഖമൂടി അണിയിക്കാനും ഈ ഗ്രന്ഥം പാരായണം ചെയ്യുന്നവർക്കും അതിൽ നിന്ന് വിജ്ഞാനം കരസ്തമാക്കുന്നവർക്കും അവരുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും എത്തിച്ചു കൊടുക്കാനും നമ്മുടെ സയ്യിദും മൗലയുമായ, എല്ലാവരുടെയും സയ്യിദായവരുടെ ജാഹ് കൊണ്ട് അല്ലാഹുവോട് നാം ചോദിക്കുന്നു. (അൽബഹ്റുൽ മദീദ്. 7/127) 


        (23) മഹാനായ സകരിയ്യൽ അൻസ്വാരി(റ) പറയുന്നു:


بجاه سيدنا محمد أشرف الأنام (المقصد: ٢/١)


മനുഷ്യരിൽ വെച്ച് ഉൽകൃഷ്ടരായ നമ്മുടെ നേതാവ് മുഹമ്മദ്‌ നബി(സ) യുടെ  ജാഹ്കൊണ്ട്. (അൽമഖ്‌സ്വിദ്. 1/2)
.............................................................


വഹാബി പുരോഹിതൻ

"ദാഹം മൗത്തത് കൂട്ടിടും
ഇബ്ലീസ് കൂസിനെ കാട്ടിടും നേരം ലഈനവനാട്ടുവാന്‍ ബദ്രിങ്ങളാല്‍ തുണ റബ്ബനാ"
📗മരണസമയത്ത് അതികഠിനമായ ദാഹമനുഭവപ്പെടും.അപ്പോൾ ശപിക്കപ്പെട്ട ഇബ്ലീസ് പാനപാത്രവുമായി ചതിക്കാൻ വരുന്നതാണ്.തദവസരത്തിൽ അവനെ ഓടിക്കാൻ ബദ്രീങ്ങളുടെ സഹായം നൽകേണമേ എന്ന് പടച്ചവനോട് പ്രാർത്ഥിക്കുക.
📘എന്നുവെച്ചാൽ മനുഷ്യന്റെ അന്ത്യനിമിഷത്തിൽ പോലും അവനെ തൗഹീദിൽ നിന്നും തെറ്റിച്ചേ അടങ്ങൂ എന്ന മാലക്കാരന്റെ വാശി വെളിപ്പെടുത്തുന്ന വരികൾ.


മറുപടി

പിശാജിനെ ആട്ടാൻ ബദ്രീങ്ങൾ സഹായത്തിന് അല്ലാഹു വിന്റെ ഉദ്ധേശത്തിൽ വരും എന്ന് പറയുന്നത് ശിർക്കാണന്ന്
തെളിയിക്കാൻ ഒരു വഹാബിക്കും സാദ്യമല്ല. ഉണ്ടങ്കിൽ അതാണ്  തെളിയിക്കേണ്ടത്

::... .....
വഹാബി പുരോഹിതൻ

📕ആരാണ് ഇത്തരം അന്ധവിശ്വാസങ്ങൾ
മാലയെഴുത്തുകാർക്ക് പറഞ്ഞു കൊടുത്തത് ?
📘ബദ്രീങ്ങൾ ഈ സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠരായിരുന്നു എന്നതുപോലെ തന്നെ അവർ ഏറ്റവും ദരിദ്രരുമായിരുന്നു.
അവർക്ക് അവരുടെ സ്വന്തം ജീവിതത്തിൽ നേടാൻ കഴിഞ്ഞിട്ടില്ലാത്ത ഭൗതിക നേട്ടങ്ങൾ മരണശേഷം അവർ തങ്ങൾക്ക് നേടിത്തരുമെന്ന് ഇന്ന് മുസ്ലിം നാമധാരികൾ വ്യാമോഹിക്കുന്നു.
📗ബദ്'രീങ്ങളിൽ ഏറ്റവും ഉത്തമരും ആദരണീയരും മുഹമ്മദ് മുസ്തഫാ (സ്വ)ആണല്ലോ.
ബദർമാലയിൽ തന്നെ അത് പറയുന്നുമുണ്ട്.എന്നാൽ റസൂൽ(സ്വ)മരണപ്പെടുമ്പോൾ സാമ്പത്തിക പ്രയാസം മൂലം തന്റെ പടയങ്കി ഒരു ജൂതന് പണയം വെച്ചിരുന്നതായി ഹദീഥുകളിൽ കാണാം.വിശപ്പ് കാരണം തിരുമേനി (സ്വ)വയറ്റിന്റെ മേൽ കല്ല് വെച്ച് കെട്ടിയിരുന്നതായും ഹദീഥുകളിൽ പറയുന്നുണ്ട്.
📘ബദിരീങ്ങളിൽ പ്രഗൽഭനായ (ഉമർറ)മരണപ്പെടുമ്പോൾ അദ്ദേഹത്തിന് കടബാധൃത ഉണ്ടായിരുന്നു. അദ്ദേഹത്തിൻടെ വസ്വിയ്യത്ത് പ്രകാരം സ്വന്തം വീട് വിറ്റാണ് ആ കടം വീട്ടിയത് എന്നോർക്കണം.
📙വിശപ്പുകാരണം തിരുമേനി(സ്വ)യും അനുയായികളും പച്ചിലകൾ തിന്നതു കാരണം ആട്  കാഷ്ടിക്കുന്നതുപോലെ കാഷ്ടിച്ചിരുന്നതായി ഹദീഥുകളിലുണ്ട്.വിശപ്പ് സഹിക്കാൻ കഴിയാത്തതിന്റെ പേരിൽ ദിവസങ്ങളോളം പച്ചില തിന്ന ഉത്ബത്(റ)വിന്റെ വായിൽ വ്രണമുണ്ടായിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു.
📕അബൂഉബൈദ(റ),
മുആദ്(റ)തുടങ്ങിയ ബദ്'രീങ്ങൾ പ്ലേഗ് രോഗം പിടിപെട്ടാണ് മരണമടഞത്.
📙ബദ്'രീങ്ങളിൽപെട്ട മുസ്അബ്(റ)പരമ ദരിദ്രനായാണ് പരലോകം പുൽകിയത്.


മറുപടി

നബി സ്വ ക്കും സ്വഹാബികൾക്കും ധാരാളം പരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട് സത്യവിശ്വാസികൾക്ക് പല വിധേനയും പരീക്ഷണങ്ങൾ ഉണ്ടാവുമെന്ന് ഖുർആനിൽ തന്നെ ഉണ്ട്.അത് ബദ്രീങ്ങൾക്കും ഉണ്ടായിട്ടുണ്ട്.

അത്തരം പരീക്ഷണങ്ങൾ അവർക്ക് നൽകുമ്പോൾ നബി സ്വ യും
സ്വഹാബികളും അല്ലാഹു വിനോട് ദുആ ചെയ്യാറുണ്ട്
ആ പരീക്ഷണം ഉണ്ടായി എന്നത് വിശ്വാസികകളെ നാം സഹായിക്കൽ നമ്മുടെ ഹഖാണ് എന്നും എന്നോട് അടുത്ത എന്റെ അടിമ എന്നോട് എന്ത് ചോദിച്ചാലും ഞാൻ ഉത്തരം ചെയ്യും എന്ന ഹദീസിനും ആയത്തിനും വിരുദ്ധമായത് കൊണ്ട് ഇത് പോലെയുള്ള ആയത്തോ ഹദീസോ ആയത്തോ ഇല്ല എന്നും
അല്ലാഹു വിനു അവരെ സഹായിക്കാൻ കഴിഞ്ഞില്ല എന്നും വഹാബി പുരോഹിതൻ പറയുമോ?

ഇത്തരം പരീക്ഷണങ്ങൾ അവർക്ക് ഉണ്ടായി എന്നത് കൊണ്ട് ഈ മഹാൻമാരെ കൊണ്ട് തവസ്സുലും സുബാർശ ചെയ്യാൻ വേണ്ടി
 (ദുആ ചെയ്യാൻ വേണ്ടി ) തേടുന്നതിനും അവരോട് ഇസ്ത ഗാസ ചെയ്യുന്നതിനും അങ്ങനെ എതിരാവും

കുട്ടികളില്ലാത്ത ഡോകടറുടെ അടുത്ത് പോയി  രോഗത്തിന്  മരുന്ന് നൽകി സന്താന മുണ്ടായ എത്രയോ അനുഭവങ്ങൾ ഉണ്ട് 

കുട്ടികളില്ലാത്ത മഹാന്മാർ അവരുടെ പ്രാർഥന കൊണ്ട് എത്രയോ ആളുകൾക്ക് സന്താന സൗഭാഗ്യമുണ്ടായിട്ടുണ്ട്

ദുരിദത്തിൽ കിടക്കുന്ന രോഗികളുടെ ദുആ ഉത്തരം ലഭിക്കുമെന്ന് നബി സ്വ പറഞ്ഞിട്ടുണ്ട്  അങ്ങിനെയുളള എത്രയോ മഹാൻമാർ മറ്റുള്ളവർക്ക് വേണ്ടി ദുആ ചെയ്യുമ്പോൾ ഉത്തരം ലഭിക്കാറുണ്ട്

പനി പിടിച്ച രോഗി മറ്റൊരു പനി പിടിച്ചയാൾക്ക് ദുആ ചെയ്താൽ ഉത്തരം ലഭികില്ല എന്നാ ണൊ വഹാബി പുരോഹിതൻ പറയുന്നത്

പനിയുള്ള ഡോക്ടർ പനിക്ക് മറ്റൊരാൾക്ക് മരുന്ന് എഴുതിയാൽ ഫലിക്കില്ലന്നാണി വഹാബി മന്ദബുദ്ധി പറയുന്നത്.?

രോഗങ്ങൾ പലപ്പോഴും ഉണ്ടായ നബി സ്വ ഖതാദ റ യുടെ കണ്ണ് പറിഞ്ഞ് വീണതിന് ശേഷം സുഖപെടുത്തി കൊടുത്തതും സലമത്ത് റ വിന്റെ കാല് മുഅ ജി സത്ത് മുഖേന സുഖപെടുത്തിയതും അലിയാരുടെ കണ്ണ് ഉര്ന്നീര് പുരട്ടിസുഖപെടുത്തിയതും

വഹാബി പുരോഹിതൻ നിശേറിക്കുമോ?

ചില മറ ദികൾ ഉണ്ടായ നബി സ്വ അബൂഹുറൈറ യുടെ മറതി അഭൗതികമായി സുഖപെടുത്തിയത് നിശേദിക്കുമോ

വിശപ്പിന്റെ കാഡിന്യത്താൽ രണ്ട് കല്ല് വെച്ച് കെട്ടിയ നബി സ്വ ആയിരകണക്കിന് സ്വഹാബികൾക്ക് ഭക്ഷണം മുഅജിസത്ത് കൊണ്ട് വർ ദിപ്പിച്ച് ഭക്ഷിപ്പിച്ച സംഭവം റിപ്പോർട്ട് ചെയ്ത ബുഖാരിയുടെ ഹദീസ് നിശേഭിക്കുമോ?

പലപ്പോഴും ദാഹിച്ചിരുന്ന നബി സ്വ ആയിരക്കണക്കിന് സ്വഹാബികൾ വെള്ളമില്ലാതെ പ്രയാസപെട്ടപ്പോൾ നബി സ്വയോട് പരാധി പറഞ്ഞു കൈവിരലുകൾക്കിടയിലൂടെ മുഅ ജിസത്തിന്റെ വെള്ളം നൽകിയത് വഹാബി പുരോഹിതൻ നിശേരിക്കുമോ

സ്വഹാബികളിൽ ദരിദ്രർ ഉണ്ട് എന്നത് കൊണ്ട് അവരെ തവസ്സുൽ ചെയ്ത് അല്ലാഹു വിനോട് ദുആ ചെയ്യുകയോ അവരോട് സുഭാർശതേടുകയോ ചെയ്താൽ അവരോട് ള്ള നമ്മുടെ സനേഹം കൊണ്ട് അല്ലാഹു നമുക്ക് ഉത്തരം ചെയ്ത് ദാരിദ്രം നീക്കി തരില്ല എന്ന് ഖുർആനിലെ ഏത് ആത് ആയത്തിലാണ് ഉള്ളത്?

പടയങ്കി പണയം വെച്ച നബി സ്വ യെ കൊണ്ടും അവിടത്തെ മഹബ്ബത്ത് കൊണ്ടും തവസ്സുലാക്കി ദുആ ചെയ്താൽ അല്ലാഹു ഉത്തരം നൽകില്ല എന്ന് ആരാണ് വഹാബിയെ പടിപിച്ചത്

.............................. '....................േ..........


ഒഹാബി പുരോഹിതൻ

📕ഭൗതിക ജീവിതത്തിൽ മനുഷൃസഹജമായ എല്ലാ പ്രയാസങ്ങളും അനുഭവിച്ചിരുന്ന വരാണ് ബദ്'രീങ്ങൾ എന്ന് സാരം.ആ ബദ്'രീങ്ങളുടെ പേരുവിളിച്ചാൽ എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷതേടാമെന്ന് പറയുണ്ട് രന്നത് വലിയതെറ്റും.അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിൽ ആ ബദ്'രീങ്ങളെ പങ്കു ചേർക്കലുമാണ്.

മറുപടി

ബദ്രീങ്ങളുടെ പേര് വിളിച്ചാൽ പ്രയാസങ്ങൾ നിങ്ങുമെന്ന് വിശ്വസിക്കുന്നത് തെറ്റാണന്നും പങ്കു
ചേർക്കലുമാണ് ന്നും ഖുർആനിലെ ഏത് ആയത്തിലാണ് പുരോഹിത പറഞ്ഞത്

കാല് കോച്ചിയപ്പോൾ ബദ്രീങ്ങളുടെ നേതാവായ മുഹമ്മദ് നബിയെ എന്ന് വിളിച്ചു കാലിന്റ സുഖം സുഖപെട്ട ഇബ്നുഉമറും റ വിളിക്കാൻ കൽപ്പിച്ച സ്വഹാബിയും വിളിക്കൽപ്പുണ്യ ദിക്റാ യി പറഞ്ഞ ഇമാം ബുഖാരിയും റ ( അദബുൽ
മുഫ്റദ്) ഇമാം നവവിയും മറ്റു ഇമാമുമാരും ശിർക്ക് ചെയ്തവരും ശിർക്ക് അറിയാത്തവരുമാണൊ?


ഒഹാബി പുരോഹിതൻ

📙ബദരീങ്ങളില്‍ പെട്ട,ഉഹുദ് യുദ്ധത്തില്‍ ശഹീദായ ധീരനായിരുന്നു അല്ലാഹുവിന്‍റെ വലിയ്യായ ഹംസ(റ).ബദര്‍ യുദ്ധത്തില്‍ തന്‍റെ ബന്ധുക്കളെ ഹംസ കൊന്നതിനു പകരം തീര്‍ക്കാന്‍ അബൂസുഫ്യാന്‍റെ ഭാര്യ ഹിന്ദ്‌ തീരുമാനിച്ചു.
ഹംസ(റ)വിനെ കുന്തം എറിഞ്ഞ് കൊല്ലാന്‍ വേണ്ടി വഹിശിയെ നിയോഗിച്ചു.
ഉഹുദ് യുദ്ധത്തിന്‍റെ സമയത്ത് മറഞ്ഞ് നിന്നുകൊണ്ട് വഹിശി കുന്തം എറിഞ്ഞ് ഹംസ(റ)വിനെകൊന്നു.
ഹിന്ദ്‌ വന്നുകൊണ്ട്‌ ഹംസ (റ)വിന്റെ നെഞ്ച് കീറി കരള്‍ പറിച്ചെടുത്ത് കടിച്ച് തുപ്പി.
വഹിശി ഒളിച്ചിരുന്ന് കുന്തം എറിയുന്നത് ബദരീങ്ങളില്‍ പെട്ട ഹംസ(റ)വിനു അറിയാന്‍ കഴിഞ്ഞില്ല.
യുദ്ധത്തില്‍ പങ്കെടുത്ത ബദരീങ്ങളുടെ നേതാവാ നബി(സ)ക്കും മറ്റു ബദരീങ്ങള്‍ക്കും ഹംസ(റ)വിന രക്ഷിക്കാന്‍ കഴിഞ്ഞില്ല.


മറുപടി

ഇതല്ലാം നോക്കി നിന്ന അല്ലാഹു വിനും ഒന്നും അറിഞ്ഞില്ല രക്ഷിക്കാന്‍ കഴിഞ്ഞില്ല. എന്ന് കൂടി അതിൽ ചേർത്ത് കൂടെ യുക്തിവാദി വഹാബി

ശഹീദാ വുക എന്ന  വലിയ കറാമത്ത് നൽകാൻ അല്ലാഹു ഉദ്ധേശിച്ചത് കൊണ്ട് 
മറഞ്ഞ കാര്യം അറിയുക എന്ന ചെറിയ കറാമത്ത് തൽകാലം അല്ലാഹു നൽകിയില്ല എന്ന് സമ്മതിച്ചാൽ പോലും അത്  തെറ്റാവുകയില്ല.

പല യുദ്ധങ്ങളിലും പല സ്വഹാബികളും ശഹീദായിട്ടുണ്ട് അത് അല്ലാഹു അവർക്ക് ഉന്നത സ്ഥാനം നൽകാൻ കണക്കാക്കിയതാണ്

അത് അല്ലാഹുവും റസൂലും അറിയാത്തത് കൊണ്ടാണ് എന്ന് പറയൽ യുക്തിവാദം മാത്രമാണ്
.............................................................
ഒഹാബി പുരോഹിതൻ

📗ബദ്രീങ്ങളിൽ ചിലർ അപകടങ്ങളിലകപ്പെട്ട തങ്ങളുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടവരാണ്.ചുരുക്കം ചിലർ രക്തസാക്ഷിത്വം വഹിക്കാൻ ആഗ്രഹിച്ചവരുണ്ട്. അധികപേരും യുദ്ധങ്ങളിൽ ശത്രുക്കളോട് ഏറ്റുമുട്ടി വീരമൃത്യുവരിക്കുകയാണുണ്ടായത്.
📕ജീവിച്ചിരിക്കുമ്പോള്‍ സ്വന്തം ജീവൻ അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ  പോലും ബദരീങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍,പിന്നെ എങ്ങനെയാണ് മരിച്ചതിനു ശേഷം നമ്മുടെ വിഷമങ്ങള്‍ അറിയാനും  അപകടത്തില്‍ നിന്നു രക്ഷിക്കാനും  രോഗങ്ങൾ മാറ്റാനും ബദരീങ്ങള്‍ക്ക് കഴിയുക


മറുപടി

അല്ലാഹു വിന്റെ ഖളാ ഇനു മുമ്പിൽ എല്ലാവരും ഒതുങ്ങുന്നവരാണ്
അതിനെ തട്ടി മാറ്റാൻ ഒരാൾക്കും സാദ്യമല്ല

എന്നത് കൊണ്ട് അവരെ സ്നഹിച്ച് അവരെ വിളിച്ചാൽ ഉത്തരം ലഭിക്കുഎ ന്നതിന്ന് ഇബ്ൻ ഉമർ റ യാ മുഹമ്മദ്   വിളിച്ചപ്പോൾ കലിന്റെ അസുഖം മാറിയത്.  തന്നെ ഏറ്റവും വലിയ തെളിവാണ് പ്രായാസം വരുമ്പോൾ
ഇഷ്ടപെട്ട മഹാൻമാരെ വിളിക്കൽ സ്വഹാബികളുടെ പതിവാണ് എന്നതിന്ന്

രോഗങ്ങൾ മാറ്റുന്നതും വിശ മങ്ങൾ നീക്കുന്നതും അല്ലാഹുവാണ് ഈ മഹാന്മാരുടെ മഹബത്ത് കൊണ്ട് അല്ലാഹു വിനോട് തവസ്സുൽ ചെയ്യുകയും  സുബാർശ തേടുകയും ഇസ്തിഗാസ ചെയ്ത് കൊണ്ടും
അല്ലാഹു വിനോട് ദുആ ചെയ്യുമ്പോൾ അല്ലാഹു ദുആ സീകരിച്ച്  അവർ മുഖേന  രോഗം സുഖപെടുത്തുകയും പ്രയാസങ്ങൾ നീക്കുകയും ചെയ്യുന്നു എന്ന് മാത്രം



.............................................................
ഒഹാബി പുരോഹിതൻ

📘വീഴാൻ പോകമ്പോഴും,കാലിൽ മുള്ളു തറച്ചാലും,വഴിയിൽ പാമ്പിനെ കണ്ടാലും,രോഗം വന്നാലും,ആരെങ്കിലും അപകടത്തിൽ അകപ്പെടുന്നത് ദർശിച്ചാലും എന്തിനും ഏതിനും 'ബദ്രീങ്ങളെ'എന്ന് വിളിച്ച്തേടുന്ന ആണുങ്ങളും അതിലേറെ പെണ്ണുങ്ങളുമുണ്ട്  നമ്മുടെ നാട്ടിൽ.

മറുപടി
അത് ഞങ്ങൾക്ക് പഠിപ്പിച്ച് തന്നത് സ്വഹാബികളാണ്
ഇബ്നു ഉമർ 'റ ബദ്രീങ്ങളിൽ പെട്ട   നേതാവിനെ യാ മുഹമ്മദ്  എന്ന് പ്രയാസ രോഖഘട്ടത്തിൽ വിളിക്കുകയും  വിളിക്കാൻ വേണ്ടി കൂടെയുള്ള സ്വഹാബി പറയുകയും  രോഗം സുഖപെടുകയും ചെയതു 'ഇങ്ങനെ പ്രയാസ ഖട്ടത്തിൽ വിളിക്കൽ സ്വഹാബികളുടെ പതിവാണന്ന്
ഇതിൽ നിന്നും മനസ്സലാക്കാം
 

പ്രയാസ ഖട്ടത്തിൽ ഇങ്ങനെ വിളിക്കൽ പുണ്യദിക്റായി ഇമാം ബുഖാരി അദബുൽ മുഫ്റ ദിലും ഇമാം നവവി അദ്കാരിലും രേഘപെടുത്തി

ഇതിൽ നിന്നാണ് മുസ്ലിമീങ്ങൾ സ്വഹാബികളുടെ കാലം മുതൽ ചെയ്തു പോരുന്ന ചര്യയാണ് പ്രയാസ ഖട്ടത്തിൽ മഹാന്മാരെ വിളിക്കുക എന്നത്


.............
ഒഹാബി പുരോഹിതൻ

📙ബദ്രീങ്ങൾ ശ്രേഷ്ഠന്മാരാണ്.പുണ്യവാളന്മാരാണ്. അവർ പുണ്യം നേടിയത് പോലെ പുണ്യം നേടാനും, അവർ ശ്രേഷഠതയാർജ്ജിച്ചതുപോലെ ശ്രേഷ്ഠതയാർജിക്കാനും അവരുടെ മാതൃക സ്വീരിച്ച് പ്രവർത്തിക്കുക എന്നതാണ് നമ്മുടെ കടമ. അല്ലാതെ അവരെ വിളിച്ച് നമ്മുടെ കാര്യങ്ങൾ പറഞ്ഞു നിലവിളിച്ചത് കൊണ്ടോ, അവരുടെ ആണ്ടൊരുക്കി മൃഷ്ടാന്നം ഭുജിച്ചതുകൊണ്ടൊ നമുക്ക് ഒരു നേട്ടവും ഇവിടെ ലഭിക്കുകയില്ല.പരലോകത്ത് ചെല്ലുമ്പോൾ അല്ലാഹുവിനോട് ചോദിക്കേണ്ടതിനു പകരം ബദ്രീങ്ങളോട് ചോദിച്ചതിനുള്ള ശിക്ഷയും അനുഭവിക്കേണ്ടിവരും.

മറുപടി

ആദ്യം സിക്ഷ ലഭിക്കേണ്ടത് സ്വഹാബികൾക്കും ഇമാം ബുഖാരി റ ക്കും നവവി റ ക്കും മറ്റു മഹത്തുക്കൾ ക്കും സ്വഹാബികൾക്ക് പഠിപ്പിച്ച നബി സ്വ ക്കു മാ യി രി ക്കും അല്ലേ പുരോ ഹി താ




.............
ഒഹാബി പുരോഹിതൻ

📕ബദ്രീങ്ങൾ ഏതൊരാദർശത്തിനാണോ അവർ രണഭൂമിയിൽ അടരാടിയത് ആ ആദർശത്തിന്റെ വാക്താക്കളാകാൻ ശ്രമിക്കാം.
📗ബദ്‌റിന്റെ രണഭൂമിയിൽ സഹായത്തിനായി അവർ ഹസ്തം നീട്ടിയത്‌ അല്ലാഹുവിന്റെ നേർക്ക്‌ മാത്രമാണെന്നതിന്‌ ക്വുർആൻ സാക്ഷി.
📘നമുക്കും അവരെപ്പോലെ സഹായിക്കാൻ അല്ലാഹു മതിയെന്ന്‌ വെക്കാ


മറുപടി


ഭൗതികവും അഭൗതികവുമായ എല്ലാ സഹായവും അല്ലാഹുവിൽ നിന്നാണന്നാണ് പുരോഹിത മുസ്ലിംകൾ വിശ്വസിക്കുന്നത്

.............
ഒഹാബി പുരോഹിതൻ


🌼لَهُۥ دَعْوَةُ ٱلْحَقِّ ۖ وَٱلَّذِينَ يَدْعُونَ مِن دُونِهِۦ لَا يَسْتَجِيبُونَ لَهُم بِشَىْءٍ إِلَّا كَبَٰسِطِ كَفَّيْهِ إِلَى ٱلْمَآءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَٰلِغِهِۦ ۚ وَمَا دُعَآءُ ٱلْ
كَٰفِرِينَ إِلَّا فِى ضَلَٰلٍۢ🌼
🍀"അവനോടുള്ളതു
മാത്രമാണ്‌ ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക്‌ യാതൊരു ഉത്തരവും നല്‍കുന്നതല്ല.വെള്ളം തന്‍റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത്‌(വെള്ളം)വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു."🍀
📚(ഖുര്‍ആന്‍13:14)📚

അല്ലാഹുവിനെ കൂടാതെ ഇതര ദൈവങ്ങൾക്ക് ആരാധനയർ പ്പിക്കുന്നതിനെ പറ്റിയാണ് ആ ആയത്തിൽ പറയുന്നത് അവർ ദൈ വ മാണന്ന നിലക്ക് അവരെ ആരാധിക്കുകയും പ്രാർഥിക്കുകയും ചെയുന്നതിനെ പറ്റിയാണ് അത്
എന്ന് എല്ലാ മുഫസിറുകളും പറഞ്ഞിട്ടുണ്ട്.

അഭൗതികമായ നിലക്ക് മഹാന്മാരോട് സഹായം തേടുന്നതോ മുഅ ജസത്ത് കറാമത്ത് കൊണ്ട് സഹായം ലഭിക്കുന്നതോ നി ശേദിക്കുന്ന ആയ ത്താണ് ഇത് എന്ന് ഏതെങ്കിലും ഒരു തഫ്സീറിൽ കാണിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.


.............
ഒഹാബി പുരോഹിതൻ

📘തൗഹീദിലുറച്ചു നിൽക്കുവാനും അത് വഴി പരലോകത്ത് ബദ്രീങ്ങളുടെ പക്ഷത്ത് സ്ഥലം പിടിക്കാനും അല്ലാഹ നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.
[ആമീൻ]
***********************

മറുപടി '

ആദ്യം സ്വന്തം തൗഹീദ് തീരുമാനമാക്കി വാ

സ്വന്തം കൂടാരത്തിൽ എത്ര  മുശ്രിക്കുകൾ ഉണ്ട് എന്ന് തീരുമാനിച്ചു വാ

സ്വന്തം തൗഹീദ് പോലും തീരുമാനമാവാത്ത് ലോകത്തെ ഏക പ്രസ്ഥാനം കേരള വഹാബീ സമാണ്.
അതിന്റെ പേരിലാണല്ലോ എട്ടിൽ പൊട്ടിയത്.
 
അസ്ലം സഖാഫി പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...