Wednesday, November 4, 2020

ഇസ്ലാം.തിരുനബി വിഗ്രഹത്തിന് അറുത്ത മാംസംഭക്ഷിച്ചിരുന്നു എന്ന വിമർശകരുടെ വാദത്തിന് മറുപടി എന്ത്* ?

 ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w




*ഇസ്ലാം വിമർശകർക്ക് മറുപടി*


 *അച്ചായന്മാരുടെ കള്ള എഴുത്തുകൾ*



.*തിരുനബി വിഗ്രഹത്തിന് അറുത്ത മാംസംഭക്ഷിച്ചിരുന്നു   എന്ന വിമർശകരുടെ വാദത്തിന് മറുപടി എന്ത്* ?



മറുപടി


ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു 

അബ്ദുല്ലാഹിബ്നു ഉമർ പറയുന്നു


ബൽ ദഹ് താഴ്‌വരയിൽ വെച്ച് തിരു നബി സൈദ്ബ്ൻ അംറ് ബ്ൻ നുഫൈൽ എന്ന വരെ കണ്ടുമുട്ടി .അത് പ്രവാചകന്ന് വഹിയ്ഇറങ്ങുന്നതിനുമുമ്പായിരുന്നു.

തിരുനബി യിലേക്ക് ഒരു സുപ്ര നൽകപ്പെട്ടു . *അവിടന്നു അതിൽ നിന്ന് ഭക്ഷിച്ചില്ല* 

സൈദ്ബ്ൻ അംറ് .നിങ്ങളുടെ നാട്ടകളുടെമേലിൽ അറുക്കപ്പെടുന്നത് ഞാൻ ഭക്ഷിക്കുകയില്ല അള്ളാഹുനിൻറെ നാമം പറയപ്പെട്ടത് അല്ലാതെ ഞാൻ ഭക്ഷിക്കുകയില്ല. 

സൈദ്ബ്ൻ അംറ്. ഖുറേഷികളുടെ ബലി മൃഗങ്ങളെ ആക്ഷേപിക്കാറുണ്ടായിരുന്നു..

അദ്ദേഹം പറയും .അല്ലാഹു  ഈ ആടിനെ സൃഷ്ടിച്ചു അവൻ അതിന് ആകാശത്തുനിന്ന് വെള്ളമിറക്കി ഭൂമിയിൽ നിന്നും അവൻ    സസ്യങ്ങൾ മുളപ്പിച്ചു എന്നിട്ട് നിങ്ങൾ അല്ലാഹുവിൻറെ നാമം അല്ലാത്തതിനെ മേലിൽ അതിന് ബലിയർപ്പിക്കുന്നു.

ഇതിനെ ഗൗരവമായി കണ്ടുകൊണ്ടും എതിർത്തുകൊണ്ട് ആയിരുന്നു അദ്ദേഹം ഇതിനെ പറഞ്ഞിരുന്നത് 

സ്വഹീഹുൽ ബുഖാരി 3614


باب حديث زيد بن عمرو بن نفيل


3614 حدثني محمد بن أبي بكر حدثنا فضيل بن റسليمان حدثنا موسى بن عقبة حدثنا سالم بن عبد الله عن عبد الله بن عمر رضي الله عنهما أن النبي صلى الله عليه وسلم لقي زيد بن عمرو بن نفيل بأسفل بلدح قبل أن ينزل على النبي صلى الله عليه وسلم الوحي فقدمت إلى النبي صلى الله عليه وسلم سفرة فأبى أن يأكل منها ثم قال زيد إني لست آكل مما تذبحون على أنصابكم ولا آكل إلا ما ذكر اسم الله عليه وأن زيد بن عمرو كان يعيب على قريش ذبائحهم ويقول الشاة خلقها الله وأنزل لها من السماء الماء وأنبت لها من الأرض ثم تذبحونها على غير اسم الله إنكارا لذلك وإعظاما له

صحيح الاالبخاري


അവരുടെ ബലിമൃഗത്തിന്റെ മാംസം തിരുനബി ദിവ്യസന്ദേശം ലഭിക്കുന്നതിനു മുമ്പ് പോലും . ഭക്ഷിച്ചിട്ടില്ല എന്ന് ഇതിൽനിന്ന് വ്യക്തമാണ്.


ലോകസൃഷ്ടാവയ മുൻകഴിഞ്ഞ പ്രവാചകന്മാർ പഠിപ്പിച്ച ച്ച ആകാശത്തുനിന്ന് വെള്ളവും ഭൂമിയിൽനിന്ന് സസ്യങ്ങളും മുളപ്പിക്കുന്നഅല്ലാഹുവിനെ ആയിരുന്നു ഹനീഫ കളായ  സൈദിന് പോലെയുള്ള വരും

മക്കക്കാരും

 പ്രവാചക ദൗത്യത്തിന് മുമ്പ് തന്നെ  പറഞ്ഞിരുന്നു എന്നും ഇതിൽനിന്ന് വ്യക്തമാണ്.

.

സഹീഹുൽബുഖാരിയുടെ പ്രശസ്ത   വ്യാഖ്യാതാവ് ഇബ്നു ഹജർ ഫത്ഹുൽ ബാരിയ്ൽ  വിവരിക്കുന്നത് കാണുക.

.സൈദ്ബ്ൻ അംറ്

 എന്നവർ  തൗഹീദിനെ   അന്വേഷിക്കുന്നവരും  

 വിഗ്രഹങ്ങളെയും ബഹുദൈവ വിശ്വാസവും വെടിഞ്ഞ  വരുമായിരുന്നു പക്ഷേ   പ്രബോധന ദൗത്യം തുടങ്ങുന്നതിനുമുമ്പ് മരണപ്പെടുക യാണ് ചെയ്തത്.


ആമിർ . പറയുന്നു. 

സൈദ്ബ്ൻ അംറ് പറയാറുണ്ട് . 

ഞാൻ എന്റെ ജനതയെ വെടിഞ്ഞു ഇബ്രാഹിമിന്റെ യും ഇസ്മാഈലി ൻറെയും മാർഗ്ഗവും  അവർ ആരാധിച്ച ഒന്നിനെയും ഞാൻ പിൻ തുടരുന്നു .ഇസ്മാഈൽ നബിയുടെ സന്താനങ്ങളിൽ നിന്നു ഉള്ള ഒരു പ്രവാചകനെ ഞാൻ പ്രതീക്ഷിക്കുന്നു അദ്ദേഹത്തെ ഞാൻ  ഇല്ല എൻറെ മരണത്തിനുമുമ്പ് കാണുമെന്ന്  തോന്നുന്നില്ല..ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു അദ്ദേഹം നബിയാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിൻറെ ആയുസ്സ് നീട്ടുകയാണെങ്കിൽ എൻറെ സലാം അദ്ദേഹത്തിനു ഓതുക .

ഞാൻ ആമിർ പറയുന്നു ഇന്നു ഞാൻ മുസ്ലിം ആയപ്പോൾ അദ്ദേഹത്തിൻറെ വിവരങ്ങൾ തിരുനബിയോട് പറയുകയുണ്ടായി തിരുനബി അദ്ദേഹത്തിൻറെ സലാം മടക്കുകയും അദ്ദേഹത്തിന് കാരുണ്യത്തിന് പ്രാർത്ഥിക്കുകയും അദ്ദേഹം സ്വർഗ്ഗത്തിൽ ആണെന്ന് പറയുകയും ചെയ്തു.


ഇമാം ബസാർ , ത്വബ്റാനിയും റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ ഉണ്ട് സൈദും വറഖത്ത് ബ്നു നൗഫലും സത്യ മതം അന്വേഷിച്ചു ശാമിൻഎത്തുകയും വറഖത്ത് നസ്രാണി ആവുകയും ചെയ്തു

സഈദ് റ പറയുന്നു  ഞാനും 

 ഉമർ ഉം തിരുനബിയോട് സൈദിനെ പ്പറ്റി ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും റഹ്മത്ത് ചെയ്യുകയും ചെയ്തു അദ്ദേഹം ഇബ്രാഹിം നബിയുടെ മതത്തിൽ മരിച്ചവരാണ്


 (ഫത്ഹുൽ ബാരി 177)


[ ص: 177 ] ( باب حديث زيد بن عمرو بن نفيل ) هو ابن عم عمر بن الخطاب بن نفيل ، وقد تقدم نسبه في ترجمته . وهو والد سعيد بن زيد أحد العشرة ; وكان ممن طلب التوحيد وخلع الأوثان وجانب الشرك ، لكنه مات قبل المبعث ، فروى محمد بن سعد والفاكهي من حديث عامر بن ربيعة حليف بني عدي بن كعب قال : قال لي زيد بن عمرو : إني خالفت قومي ، واتبعت ملة إبراهيم وإسماعيل وما كانا يعبدان ، وكانا يصليان إلى هذه القبلة ، وأنا أنتظر نبيا من بني إسماعيل يبعث ، ولا أراني أدركه ، وأنا أومن به وأصدقه وأشهد أنه نبي ، وإن طالت بك حياة فأقرئه مني السلام . قال عامر : فلما أسلمت أعلمت النبي - صلى الله عليه وسلم - بخبره قال : فرد عليه السلام وترحم عليه ، قال : ولقد رأيته في الجنة يسحب ذيولا .


وروى البزار والطبراني من حديث سعيد بن زيد قال : " خرج زيد بن عمرو وورقة بن نوفل يطلبان الدين ، حتى أتيا الشام ، فتنصر ورقة وامتنع زيد ، فأتى الموصل فلقي راهبا فعرض عليه النصرانية فامتنع " وذكر الحديث نحو حديث ابن عمر الآتي في ترجمته وفيه



 قال سعيد بن زيد : فسألت أنا وعمر رسول الله - صلى الله عليه وسلم - عن زيد فقال : غفر الله له ورحمه ، فإنه مات على دين إبراهيم ، وروى الزبير بن بكار من طريق هشام بن عروة قال : " بلغنا أن زيدا كان بالشام ، فبلغه مخرج النبي - صلى الله عليه وسلم - فأقبل يريده فقتل بمضيعة من أرض البلقاء " وقال ابن إسحاق : لما توسط بلاد لخم قتلوه ، وقيل : إنه مات قبل المبعث بخمس سنين عند بناء قريش الكعبة .فتح الباري





എന്നാൽ ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു.


അബ്ദുല്ലാഹിബ്നു ഉമർ പറയുന്നു


ബൽദഹ് താഴ്‌വരയിൽ വെച്ച് തിരു നബി സൈദ്ബ്ൻ അംറ് ബ്ൻ നുഫൈൽ എന്ന വരെ കണ്ടുമുട്ടി .അത് പ്രവാചകന്ന് വഹിയ്ഇറങ്ങുന്നതിനുമുമ്പായിരുന്നു.തിരുനബി സൈദിലേക്ക് മാംസമുള്ള ഒരു സുപ്ര മുന്നോട്ടുവച്ചു അപ്പോൾ സൈദ്  അത് ഭക്ഷിക്കൽനെ തൊട്ട് വിലങ്ങി നിന്നു .

അദ്ദേഹം പറഞ്ഞു

നാട്ടകളുടെമേലിൽ അറുക്കപ്പെടുന്നത് ഞാൻ ഭക്ഷിക്കുകയില്ല അള്ളാഹുനിൻറെ നാമം പറയപ്പെട്ടത് അല്ലാതെ ഞാൻ ഭക്ഷിക്കുകയില്ല. സ്വഹീഹുൽ ബുഖാരി 5180

5180 حدثنا معلى بن أسد حدثنا عبد العزيز يعني ابن المختار أخبرنا موسى بن عقبة قال أخبرني سالم أنه سمع عبد الله يحدث عن رسول الله صلى الله عليه وسلم أنه لقي زيد بن عمرو بن نفيل بأسفل بلدح وذاك قبل أن ينزل على رسول الله صلى الله عليه وسلم الوحي فقدم إليه رسول الله صلى الله عليه وسلم سفرة فيها لحم فأبى أن يأكل منها ثم قال إني لا آكل مما تذبحون على أنصابكم ولا آكل إلا مما ذكر اسم الله عليه



ഇവിടെ ആദ്യ ഹദീസിൽ തിരുനബി അതു ഭക്ഷിച്ചിട്ടില്ല എന്ന് വ്യക്തമാണ്


സഹീഹുൽബുഖാരിയുടെ പ്രശസ്ത   വ്യാഖ്യാതാവ് ഇബ്നു ഹജർ ഫത്ഹുൽ ബാരിയ്ൽ  വിവരിക്കുന്നത് കാണുക.

ഇമാം ഖത്വാബി പറഞ്ഞു.

*തിരുനബി വിഗ്രഹത്തിനു വേണ്ടി അവർ അറുത്തത് ഭക്ഷിക്കാറില്ല ആയിരുന്നു. അതല്ലാത്ത പക്ഷിക്കുമായിരുന്നു . അവിടെ അല്ലാഹുവിൻറെ നാമം പറഞ്ഞിട്ടില്ലെങ്കിലും .

 കാരണം അല്ലാഹുവിൻറെ നാമം പറയാത്തത് ഭക്ഷിക്കരുത് എന്ന നിയമം പിന്നീടാണ് വന്നത്.

കഅ്ബക്ക് ചുറ്റും ഉള്ള നാട്ട കല്ലിൽ വെച്ച് വെച്ചാണ് അവിടെ  ഹാരിസ അത് അറുത്തത് എന്ന സങ്കൽപിച്ചാൽ പോലുംഅത് വിഗ്രഹത്തിനു വേണ്ടിയാണ് എന്ന് വരുകയില്ല.


 قال الخطابي : كان النبي - صلى الله عليه وسلم - لا يأكل مما يذبحون عليها للأصنام ، ويأكل ما عدا ذلك وإن كانوا لا يذكرون اسم الله عليه ؛ لأن الشرع لم يكن نزل بعد ، بل لم ينزل الشرع بمنع أكل ما لم يذكر اسم الله عليه إلا بعد المبعث بمدة طويلة .


 قلت : وهذا الجواب أولى مما ارتكبه ابن بطال ، وعلى تقدير أن يكون حارثة ذبح على الحجر المذكور فإنما يحمل على أنه إنما ذبح عليه لغير الأصنام ، 


فإن فرعنا على القول الآخر فالجواب عن قوله : " ذبحنا شاة على بعض الأنصاب " يعني الحجارة التي ليست بأصنام ولا معبودة ، إنما هي من آلات الجزار التي يذبح عليها ، لأن النصب في الأصل حجر كبير ، فمنها ما يكون عندهم من جملة الأصنام فيذبحون له وعلى اسمه ، ومنها ما لا يعبد بل يكون من آلات الذبح فيذبح الذابح عليه لا للصنم ، أو كان امتناع زيد منها حسما للمادة .


സഹീഹുൽബുഖാരിയുടെ പ്രശസ്ത   വ്യാഖ്യാതാവ് ഇബ്നു ഹജർ ഫത്ഹുൽ ബാരിയ്ൽ  വീണ്ടും വിവരിക്കുന്നത് കാണുക.

നാട്ടുകാരുടെ മേലിൽ വെച്ച് ഞങ്ങൾ ആടിനെ ബലി അറുത്തു എന്ന് പറഞ്ഞ വാക്ക് നാൽ ഉദ്ധേശം

വിഗ്രഹമോ ആരാധ്യനോ അല്ലാത്ത ആ കല്ലിന്മേൽ വെച്ചു കൊണ്ട് അറുത്തു എന്നാണ്. അതിന്മേൽ വെച്ച് അറുക്കപ്പെടുന്ന ഒരു വസ്തുക്കൾ മാത്രമാണ് ആ കല്ല്കൾ. നുസ്ബ് എന്നാൽ വലിയ കല്ല് എന്നാണ് അർഥം 

അതിൽ ചില കല്ലുകളുടെ അരികിലാണ് വിഗ്രഹമുള്ളത് അവിടെ വച്ചാണ് വിഗ്രഹത്തിന് വേണ്ടി അറുക്കാറുള്ളത്.

*എന്നാൽ ചില കല്ലുകൾ ആരാധിക്കപ്പെടുന്നത് അല്ല  അറുക്കാൻ ഉപയോഗിക്കുന്ന വസ്തു *

*വിഗ്രഹത്തിന് വേണ്ടി അല്ലാത്ത അറവുകൾ അതിന്മേൽ വെച്ചാണ് *  

അതുപോലും സൈദ് ഉപേക്ഷിച്ചത്  പൂർണമായ നിലക്ക് അവയെ തൊട്ടല്ലാം വിട്ടു നിൽക്കാൻ വേണ്ടി ആയിരുന്നു (ഫത്ഹുൽ ബാരി)


* അസ് ലം പരപ്പനങ്ങാടി*'


No comments:

Post a Comment

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...