Friday, October 23, 2020

നബിദിനാഘോഷം 🎊* *📜പ്രമാണങ്ങൾക്കു മുമ്പിൽ📜* *💥പിടയുന്ന ബിദഇകൾ

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎   *01🎊 നബിദിനാഘോഷം 🎊*

*📜പ്രമാണങ്ങൾക്കു മുമ്പിൽ📜*

      *💥പിടയുന്ന ബിദഇകൾ💥*

*✪​〰️〰️〰️〰️〰️〰️〰️〰️〰️〰️✪​*


        *💧Part : 01💧* 


*📌 അഇമ്മത്തിന്റെ നിലപാട്...*

        【ഇമാമീങ്ങൾ പറഞ്ഞത്】


       ✍🏼നബിദിനാഘോഷം ആരംഭിച്ചതിനു ശേഷം ജീവിച്ച സാത്വികരും അഗാധ ജ്ഞാനികളുമായിരുന്ന പണ്ഡിതന്മാരുടെ ഇതു സംബന്ധമായ നിലപാട് വഹാബി വീക്ഷണത്തിനു വിരുദ്ധമായിരുന്നുവെന്നത് ഈ ആഘോഷത്തിന്റെ സാധുത കൂടുതല്‍ ബോധ്യപ്പെടുത്തുന്നു...


*1)* ഇമാം അബൂ ശാമ (റ) (ഹിജ്‌റ 7-ാം നൂറ്റാണ്ട്) പറയുന്നു: ഇവയെല്ലാം (മുമ്പ് പറയപ്പെട്ട നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍) ദരിദ്രര്‍ക്ക് ഗുണം ചെയ്യുകയെന്നതോടൊപ്പം  തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബിﷺയോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രകടനമാണ്. ലോകാനുഗ്രഹിയായി അല്ലാഹു ﷻ നിയോഗിച്ച റസൂല്‍ തിരുമേനിﷺയെ സൃഷ്ടിച്ചതിലൂടെ അല്ലാഹു ﷻ ചെയ്ത അനുഗ്രഹത്തിന് നന്ദി     പ്രകടിപ്പിക്കലുമാണത്... 

  (അല്‍ ബാഇസു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ്)


*2)* ഹാഫിളുബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി (8-ാം നൂറ്റാണ്ട്) നബിദിനാഘോഷത്തെ കുറിച്ച് 3 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്...

 ഒന്ന്: ജാമിഉല്‍ ആസാര്‍ ഫീ മൗലിദിന്നബിയ്യില്‍ മുഖ്താര്‍. 

 രണ്ട്: അല്ലഫ്‌ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്. 

 മൂന്ന്: മൗരിദുസ്സാദീ ഫീ മൗലിദില്‍ ഹാദീ.


*3)* ഇബ്‌നു ഹജര്‍ അസ്ഖലാനി (റ) 

(9-ാം നൂറ്റാണ്ട്) നബിദിനാഘോഷം സംബന്ധിച്ച ചോദ്യത്തിനു നല്‍കിയ മറുപടി ഇതായിരുന്നു.

ഭദ്രമായ ഒരു അടിസ്ഥാനത്തിന്‍മേലാണ് നബിദിനാഘോഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക്     ബോധ്യപ്പെട്ടിട്ടുണ്ട്... 

  (ഇമാം സുയൂത്വി: ഹുസ്‌നുല്‍ മഖ്‌സദ് ഫീ അമലില്‍ മൗലിദ്)


*4)* ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) (10-ാം നൂറ്റാണ്ട്) പറയുന്നു: നമ്മുടെ സമീപത്ത് നടത്തപ്പെടുന്ന മൗലിദ് പരിപാടികളധികവും സ്വദഖ, ദിക്ര്‍, സ്വലാത്ത്, സലാം എന്നീ നന്മകള്‍ അടങ്ങിയതാണ്.


*5)* ഇമാം ശാഹ് അബ്ദുര്‍റഹീം അദ്ദഹ്‌ലവി (12-ാം നൂറ്റാണ്ട്) പറയുന്നു: ‘ഞാന്‍ നബിﷺയുടെ ജന്മദിനത്തോടനുബന്ധിച്ചു ഭക്ഷണമുണ്ടാക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം എനിക്ക് ഭക്ഷണമുണ്ടാക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അല്‍പം കടല മാത്രമേ ലഭിച്ചുള്ളൂ. അത് ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.


ഇനിയും നിരവധി പണ്ഡിതന്മാര്‍ നബിദിനാഘോഷത്തെ അനുകൂലിക്കുകയും അതില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി കാണാന്‍ കഴിയും.


*തുടരും.., ഇന്‍ ശാ അല്ലാഹ്...💫*


        *☝🏼അല്ലാഹു അഅ്ലം☝🏼*


••════════◄••❀••►════════••

Thursday, October 22, 2020

നബിദിനം േചോദ്യ പരമ്പര 1

 💗______⁉️ 2️⃣  ⁉️_________💗

           *തിരുജന്മ സന്തോഷ*

            *സുദിനം/ ആഹ്ലാദ*

                          *പ്രകടനം*


*വിമർഷകരോടായുള്ള*

   *ചോദ്യ പരമ്പര ط  2️⃣ ⤵️*


ഹബീബായ (സ്വ) യുടെ മീലാദുശ്ശരീഫ് വരവിനെയും കാത്താണ് മുജാഹിദ് വിസ്ഡം നേതാവ് ഫൈസൽ മൗലവിയും കൂട്ടരും കേരളത്തിൽ മുഖാമുഖവുമായി  നടക്കാറുള്ളത് മറ്റ് തർക്ക പരമായ ധാരാളം വിഷയങ്ങളൊക്കെ ഉണ്ടായിട്ടും പക്ഷെ അതിനൊന്നും ഇവന്മാരെ കാണലുമില്ല !!!  ഇരിക്കട്ടെ ഇയാൾ നടത്തുന്ന മുഖാമുഖം ശ്രവിച്ച ആർക്കും തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് മുമ്പേ പാടിയ പാട്ട് തന്നെ പാടിക്കൊണ്ടിരുക്കുക എന്ന ശൈലിയും ആരെങ്കിലും ചോദ്യം ചോദിച്ചാൽ അര മണിക്കൂർ മറുപടിയും , പിന്നെ നബിദിനാഘോഷത്തിന്റെ ഇമാമീങ്ങളുടെ ഉദ്ധരണി കൊടുത്താലോ ആദ്യം പാടെ അത് തള്ളിക്കളയും ശേഷം അത് തള്ളുന്നില്ലെങ്കിൽ തന്നെ ഇതിൽ മൗലിദാഘോഷവുമായി ബന്ധപ്പെട്ട് ഒന്നുമില്ലെന്ന് പറയും ഈയൊരു ശൈലിയാണ് മൗലവി നടത്തിക്കൊണ്ടിരിക്കുന്നത് -


എല്ലാ മുഖാമുഖങ്ങളിലും ഇക്കഴിഞ്ഞ ഓൺലൈൻ മുഖാമുഖത്തിൽ പോലും ആവർത്തിച്ച ദുരാരോപണമായിരുന്നു മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് ഉടലെടുത്ത് മുളഫർ രാജാവിലൂടെ വിപുലമായി കടന്ന് വന്നതാണെന്ന് !!? എന്നാൽ  മൗലിദാഘോഷം ആഘോഷമായി കൊണ്ടാടുന്നവർക്ക് അതി മഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്ന മൗലിദ് വിരോധികൾക്ക് പോലും സ്വീകാര്യനായ സാക്ഷാൽ  ഇബ്നു തയ്മിയ്യ  ഷിയാക്കൾ കൊണ്ട് വന്ന കാര്യം പ്രോൽസാഹിപ്പിച്ചയാളാണെന്ന് പറയാൻ  ധയ്ര്യം കാണിക്കുമോ മൗലവീ ???? ബഹുമാനപ്പെട്ട ഇമാം നവവി(റ) വിന്റെ ഉസ്താദായ അബൂ ശാമ (റ)   അനാചാരങ്ങൾ എന്തെന്ന് പഠിപ്പിക്കാൻ എഴുതിയ ഗ്രന്ഥമായ കിതാബുൽ ബാഇസിൽ വരെ മൗലിദാഘോഷം നല്ല കാര്യമായിട്ടാണ് പഠിപ്പിക്കുന്നത്  , അല്ലാതെ അനാചാരമെന്നല്ല,  നവവി ഇമാമിന്റെ ഉസ്താദായ ഇമാം അബൂ ശാമ (റ) ഷിയാഇസം പഠിപ്പിച്ച ഇമാമാണോ ????  മൗലിദാഘോഷത്തിന്റെ അസ് ല് ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസിൽ ഉണ്ടെന്ന് പഠിപ്പിച്ച ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)  ഷിയാക്കളുടെ ആചാരത്തിന്ന് വേണ്ടി ബുഖാരി മുസ്ലിം ഉദ്ദരിച്ച ഹദീസ് തെളിവാക്കി സമുദായത്തിന്ന് പഠിപ്പിച്ചുവോ ? ഈ ആശയം തന്നെ അസ്ഖലാനി ഇമാമിന്റെ മരണം വരെ സന്ദത സഹചാരിയും ശിഷ്യനുമായിരുന്ന ബഹുമാനപ്പെട്ട ഇമാം സഖാവി (റ) എന്റെ ഉസ്താദായ അസ്ഖലാനി ഇമാം എന്നോട് നേരിട്ട് ഈ വിഷയം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞത് ഷിയാഇസത്തിന്റെ പ്രചാരണത്തിന്ന് വേണ്ടിയാണോ ?   ,

ഇമാം ബൈഹഖി (റ) രിവായത് ചെയ്ത "അഖ അന്നഫ്സിഹി" എന്ന ഹദീസിനെ അടിസ്ഥാനപ്പെടുത്തി മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പഠിപ്പിച്ച ഹാഫിള്  ഇമാം സുയൂതി (റ) ഷിയാ ആചാരം പഠിപ്പിച്ച ആളാണോ ???,  അത് പോലെ ഇക്കാലം വരെ മൗലിദാഘോഷിക്കണം എന്ന് പഠിപ്പിച്ച ധാരാളം ഇമാമീങ്ങൾ കടന്ന് പോയിട്ടുണ്ട് അവരൊക്കെ ഷിയാഇസം പ്രചരിപ്പിച്ചവരാണോ ???? അതോ ഷിയാക്കൾ കൊണ്ട് വന്നത് പ്രോൽസാഹിപ്പിച്ചവരാണോ ???? എന്തിലധികം പറയണം മുജാഹിദിസത്തിന്റെ നവോത്ഥാന നായകരെന്ന് പരിചയപ്പെടുത്തുന്നവർ പോലും മൗലിദാഘോഷിക്കണമെന്നും അത് നടത്തിയവരുമായതിനാൽ അവരൊക്കെ ഷിയാക്കളുടെ പരിപാടി ചെയ്തവരാണോ ??? മറുപടി ഉണ്ടോ മൗലവീ ?????

        *✍🏻Siddeequl Misbah*

              *8891 786 787*

⁉️_____________________✍🏻

നബിദിനാഘോഷം24

സ്ത്രീ പളളിയിൽ പോവാമെന്ന് . ഇബൻ മുൻദിർ പറഞ്ഞ

 .ആദർശ പഠനത്തിന്  . ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 


https://islamicglobalvoice.blogspot.in/?m=0




*സ്ത്രീ ജുമുഅ ജമാഅത്ത് ഒഹാബി തട്ടിപ്പ്*


ചോദ്യം


*സ്ത്രീകൾ  ജുമുഅക്കു പൊതു പള്ളിയിൽ വന്നു 

  നിസ്കരിചാൽ അനുവദനീയം എന്ന്  ഇബ്നു മുൻദിർ  റ പറഞ്ഞു എന്ന് ഇമാം നവവി ശറഹുൽ മുഹദ്ധ ബിൽ പറഞ്ഞിട്ടുണ്ടോ* ?



ഉത്തരം


സ്ത്രീകൾ  ജുമുഅക്കു പൊതു പള്ളിയിൽ വന്നു 

  നിസ്കരിക്കൽ പാടില്ല എന്ന് 

ഇമാം നവവി ശറഹുൽ മുഹദ്ധ ബിൽ പറഞ്ഞിട്ടുണ്ട്


ഇമാം നവവി റ പറയുന്നു.

(ജുമുഅയുടെ അദ്ധ്യായം )


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.


 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം )


ഇമാം നവവി റ .ജമാഅത്തിന്റെ അദ്ധ്യായംത്തിൽപറയുന്നു


ﻭﺃﻣﺎ ﺍﻟﻨﺴﺎﺀ ﻓﺠﻤﺎﻋﺘﻬﻦ ﻓﻲ ﺍﻟﺒﻴﻮﺕ ﺃﻓﻀﻞ ﻟﻤﺎ ﺭﻭﻯ ﺍﺑﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ : ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : } ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ { " ﻓﺈﻥ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﻤﺴﺎﺟﺪ ﻣﻊ ﺍﻟﺮﺟﺎﻝ ﻓﺈﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻛﺒﻴﺮﺓ ﺗﺸﺘﻬﻰ ﻛﺮﻩ ﻟﻬﺎ ﺍﻟﺤﻀﻮﺭ (شرح المهذب باب الجماعة)


അപ്പോൾ സ്ത്രീകൾ അവരുടെ ജമാഅത്ത് വീട്ടിൽ വെച്ചാണ് പുണ്യം .ഇബ്ൻ ഉമർ റിപ്പോർട്ട് ചെയ്ത ഹദീസാണ് അതിന് തെളിവ് നബി സ്വ പറഞ്ഞു.

സ്ത്രീകൾ.പള്ളിയേക്കാൾഅവരുടെ വീടാണ് ഉത്തമം  

ഇബൻ ഉമർ റ പറഞ്ഞ ഈ ഹദീസ് സ്വഹീഹാണ് 

ഈഹദീസ്‌ ബുഖരിയുടെ ശർത്വോട് കൂടെയുള്ള സ്വഹീഹാണ്

ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ

ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ


ഒരുസ്ത്രീ പുരുഷന്മാരെ കൂടെ പള്ളിയിൽ ഹാജരാവാൻ ഉദ്ദേശിച്ചാൽഅവൾ യുവതിയോ കണ്ടാൽ ആശങ്കപ്പെടുന്ന വാർദക്യമുള്ള

സ്ത്രീയോ ആണെങ്കിൽ

അവൾ ഹാജറാവൽ [ഫിത്നയില്ലാത്തപ്പൊൾ-] കറാഹത്താണ്


(ശറഹുൽ മുഹദ്ധബ് 

ജമാഅത്തിന്റെ അദ്ധ്യായം)


ഇമാം മുസ്ലിം സ്വഹീഹ് മുസ്ലിമിത റ പറയുന്നു

 

ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ :  ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ صحيح مسلم ٤/١٢٠ 


സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ ഫിത്ന്ന ഇല്ലാത്തപ്പോഴാണ്  അവൾ സുഗന്ധം പൂശി പുറപ്പെടരുത്  എന്ന അദ്ധ്യായം

സ്വഹീഹ് മുസ്ലിം 4/120


ഇത് വിവരിച്ചു ഇമാം നവവി റ പറയുന്നു.


സ്ത്രീകളെതടയരുത്  എന്നെല്ലാം പറയുന്ന ഈ അധ്യായത്തിലെ ഹദീസുകൾ നിബന്ധനകൾ പാലിക്കുമ്പോൾ തടയരുത് എന്നാണ് ഉദ്ദേശം ഹദീസുകളിൽ നിന്നും  മനസ്സിലാക്കിക്കൊണ്ട് പണ്ഡിതന്മാർ ധാരാളം നിബന്ധനകൾ പറഞ്ഞിട്ടുണ്ട്.  സുഗന്ധം പൂശാതിരിക്കുക ഭംഗി ആവാതിരിക്കുക  ശബ്ദം കേൾക്കുന്ന പാദസരം ഇല്ലാതിരിക്കുക ആഡംബര വസ്ത്രം ധരിക്കാതിരിക്കുക പുരുഷന്മാരോട് കലരാതിരിക്കുക *യുവതി ആവാതിരിക്കുക ഫിത് ന  പെടാതിരിക്കുക  വഴിയിലോ സ

ഫസാദോ മറ്റോ ഭയപ്പെടാതിരിക്കുക  എന്നിവയാണ് നിബന്ധനകൾ* ശറഹു സ്വഹീഹ്മുസ്ലിം 

 4/120


 

هذا وشبهه من أحاديث الباب ظاهر في أنها لا تمنع المسجد لكن بشروط ذكرها العلماء مأخوذة من الأحاديث ، وهو ألا تكون متطيبة ، ولا متزينة ، ولا ذات خلاخل يسمع صوتها ، ولا ثياب فاخرة ، ولا مختلطة بالرجال ، ولا شابة ونحوها ممن يفتتن بها ، وأن لا يكون في الطريق ما يخاف به مفسدة ونحوهاشرح صحيح مسلم٤/١٢٠


അപ്പോൾ ഫിത്ന ഉണ്ടെങ്കിൽ പുറപ്പെടാൻ പാടില്ലെന്ന ഇമാം നവവി റ യും ഇമാം മുസ്ലിം റ യും  മറ്റു എല്ലാ പണ്ഡിതന്മാരും ഹദീസുകളിൽ നിന്നും മനസ്സിലാക്കി നമ്മെ പഠിപ്പിച്ചിട്ടുണ്ട് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് നേരത്തെ 

ശറഹുൽ മുഹദ്ധബ്  ഉദ്ധരിച്ചപ്പോൾ  ഫിത്ന

 ഇല്ലാത്തപ്പോൾ കറാഹത്താണ് എന്ന് പറഞ്ഞത് 


ഫിത്നഉള്ളപ്പോൾ അവൾ പുറപ്പെടാൻ പാടില്ല എന്ന്  ലോകം ഏക ലകണ്ഡമായി അങ്ങീകരിച്ച ഇമാം മുസ്ലിം റ സ്വഹീഹ് മുസ്ലിമിൽ  ഹെഡ്ഡിംഗ് ൽ തന്നെ പറഞ്ഞത്.

ഇത് വിവരിച്ചു കൊണ്ടാണ് ഇമാം നവവി റ പറഞ്ഞത് ലോക പണ്ഡിതന്മാർ എല്ലാവരും ഹദീസുകളിൽ നിന്നും മനസ്സിലാക്കി കൊണ്ട് ഫിത്ന ഇല്ലാത്തപ്പോഴാണ് സ്ത്രീകൾ പുറപ്പെടാൻ പാടുള്ളൂ ഉണ്ടെങ്കിൽ പാടില്ല എന്ന് പറഞ്ഞു എന്ന് വിവരിക്കുന്നത് 


ഇമാം നവവി റ ശറഹു  മുസ്ലിമിൽ പറഞ്ഞതിനെ വിവരിച്ച ഇമാം ഇബ്നു ഹജറുൽ ഹൈതമി പറയുന്നു ഫതാവയിൽ പറയുന്നു.

...


ﻗﺎﻝ ﺍﻟﻨﻮﻭﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﻭﺭﺿﻲ ﻋﻨﻪ ﻓﻲ ‏( ﺷﺮﺡ ﻣﺴﻠﻢ ‏) ﻓﻲ ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ : )) ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ 

ﻭﺍﻧﻈﺮ ﺇﻟﻰ ﻗﻮﻟﻪ " ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ " ﻣﺎ ﺃﺣﺴﻨﻪ ﻓﻴﻤﺎ ﻗﺪﻣﺘﻪ ﻣﻦ ﻭﺟﻮﺏ ﺍﻟﻤﻨﻊ ﺣﻴﺚ ﺗﺮﺗﺒﺖ ﺍﻟﻔﺘﻨﺔ ﻋﻠﻰ ﺧﺮﻭﺟﻬﻦ ﻓﺈﻥ ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ (( ﻫﺬﺍ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺒﺎﺏ ﻇﺎﻫﺮ ﻓﻲ ﺃﻧﻬﺎ ﻻ ﺗﻤﻨﻊ ﻣﻦ ﺍﻟﻤﺴﺠﺪ ﻟﻜﻦ ﺑﺸﺮﻭﻁ ﺫﻛﺮﻫﺎ ﺍﻟﻌﻠﻤﺎﺀ ﻣﺄﺧﻮﺫﺓ ﻣﻦ ﺍﻷﺣﺎﺩﻳﺚ ﻭﻫﻲ :

ﺃﻥ ﻻ ﺗﻜﻮﻥ ﻣﺘﻄﻴﺒﺔ ، ﻭﻻ ﻣﺘﺰﻳﻨﺔ ﺫﺍﺕ ﺧﻼﺧﻞ ﻳﺴﻤﻊ ﺻﻮﺗﻬﺎ ، ﻭﻻ ﺛﻴﺎﺑﺎ ﻓﺎﺧﺮﺓ ، ﻭﻻ ﻣﺨﺘﻠﻄﺔ ﺑﺎﻟﺮﺟﺎﻝ ، ﻭﻻ ﺷﺎﺑﺔ ﻭﻧﺤﻮﻫﺎ ﻣﻤﻦ ﻳﻔﺘﺘﻦ ﺑﻬﺎ ، ﻭﺃﻥ ﻻ ﻳﻜﻮﻥ ﺑﺎﻟﻄﺮﻳﻖ ﻣﺎ ﻳﺨﺎﻑ ﺑﻪ ﻣﻔﺴﺪﺓ ﻭﻧﺤﻮﻫﺎ ,فتاوي الكبري


സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ ഫിത്ന്ന ഇല്ലാത്തപ്പോഴാണ് 

എന്ന് ഇമാംനവവി . ശറഹു മുസ്ലിമിൽ   പറഞ്ഞു


*ഫിത്ന്ന ഇല്ലാത്തപ്പോഴാണ് സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ* എന്ന

ഇമാം നവവിയുടെ  വാക്കിനെ പറ്റി നീ ഒന്ന് ചിന്തിച്ചു നോക്കൂ ഫിത്ന യുണ്ടങ്കിൽ  തടയണമെന്ന് ഞാൻ നേരത്തെ പറഞ്ഞതിന് തെളിവായ ഏറ്റവും നല്ല വാക്കാണിത് 


സ്ത്രീകളെതടയരുത്  എന്നെല്ലാം പറയുന്ന ഈ അധ്യായത്തിലെ ഹദീസുകൾ നിബന്ധനകൾ പാലിക്കുമ്പോൾ തടയരുത് എന്നാണ് ഉദ്ദേശം ഹദീസുകളിൽ നിന്നും  മനസ്സിലാക്കിക്കൊണ്ട് പണ്ഡിതന്മാർ ധാരാളം നിബന്ധനകൾ പറഞ്ഞിട്ടുണ്ട്.  സുഗന്ധം പൂശാതിരിക്കുക ഭംഗി ആവാതിരിക്കുക  ശബ്ദം കേൾക്കുന്ന പാദസരം ഇല്ലാതിരിക്കുക ആഡംബര വസ്ത്രം ധരിക്കാതിരിക്കുക പുരുഷന്മാരോട് കലരാതിരിക്കുക *യുവതി ആവാതിരിക്കുക ഫിത് ന  പെടാതിരിക്കുക  വഴിയിലോ സ

ഫസാദോ മറ്റോ ഭയപ്പെടാതിരിക്കുക  എന്നിവയാണ് നിബന്ധനകൾ*

എന്നും ഇമാം നവവി പറഞ്ഞിട്ടുണ്ട് (ഫതാവൽ കുബ്റാ )


ഇബ്ൻ ഹജർ റ പറയുന്നു.


وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به ( :فتاوي الكبري لابن حجر ()


"ശരീഅത്തിൻറെ രഹസ്യങ്ങളിൽഅറിവ് കുറഞ്ഞവരും ബുദ്ധിയില്ലാത്ത വരുമല്ലാതെസ്ത്രീകളെ തടയുന്നതിൽ ഈ കാലഘട്ടത്തിൽ സംശയിക്കുകയും ഇല്ല .


ചില തെളിവുകളുടെ ഭാഹ്യത്തിൽ പിടിച്ച് ശരിയായ ആശയം മനസ്സിലാക്കാതെ പ്രത്യക്ഷ്യ  അർത്ഥത്തിൻ മേൽ അവൻ (അറിവ് കുറഞ്ഞവരും )

ചുമത്തിയിരിക്കുന്നു.

ആയിഷ ബീവിയും  അവരെ പോലോത്ത വരും ഗ്രഹിച്ച ആശയത്തെ ഇവർ അവഗണിക്കുകയും ചെയ്തിരിക്കുന്നു.


കണ്ണ് പൂട്ടണമെന്നും ഭംഗി  പ്രദർശിപ്പിക്കരുതെന്ന് അറിയിക്കരുതെന്നും അറിയിക്കുന്ന പ്രമാണങ്ങളെ അവർ നിസ്സാര പെടുത്തിയിരിക്കുന്നു.


അതുകൊണ്ട് ശരിയായ അഭിപ്രായം ഹറാമാണെന്ന് ഉറപ്പിച്ചുപറയലും അതുകൊണ്ട് ഫത് വകൊടുക്കലുമാണ്. (ഫതാവൽ കുബ്റാ )

.

 

قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار 829


ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.



ഇനി ഇബ്നു മുൻദിർ റ  സ്ത്രീകൾക്ക് പള്ളിയിൽ പുറപ്പെടൽ അനുവദനീയമാണെന്ന് ഇജ്മാഉണ്ട് എന്ന് പറഞ്ഞതായി ഇമാം നവവി റ  പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കാം


ഇമാം നവവി റ പറയുന്നു.


‏( ﻓﺮﻉ ‏) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃجزﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ

ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ.... 


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


നാം മുമ്പ് പറഞ്ഞു കഴിഞ്ഞതാണ്

സ്ത്രീകൾ അടിമകൾ  യാത്രക്കാർ തുടങ്ങി ജുമുഅക്ക് വരൽനെ  തൊട്ട് തടസ്സം ഉള്ളവർ അവർക്ക് നിർബന്ധം ളുഹ്റ് നിസ്കരിക്കലാണ് . അവർ  ളുഹ്റ്

നിസ്കരിച്ചാൽ അത് സ്വഹീഹാണ് -


 *ഇനി അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട്* ( ശറഹുൽ മുഹദ്ധബ് 4 /468)


ഇതിൽ നിന്ന് വളരെ വെക്തമാണ് ഇമാം നവവി റ ഇബ്നുൽ മുൻദിരി റ ൽ നിന്ന് ഉദ്ധരിക്കുന്നത് സ്ത്രീക്കൾ ജുമു അക്ക് പോകുന്നതിന്റെ വിധിയല്ല. ഒരു സ്ത്രീ പോയി ജുമുഅ നിസ്കരിച്ചാൽ ഇനി ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല എന്നാണ്. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന് .

 എന്നാൽഅതെ പേജിൽ തന്നെ പോവുന്നതിന്റെ വിധി ഇമാം നവവി തൊട്ട് ശേഷം പറഞ്ഞത് ഇവർ.മറച്ചുവെച്ചിരിക്കുകയാണ് .അത് ഇങ്ങനെയാണ്


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.


 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം4-468 )


ചുരുക്കത്തിൽ ജുമുഅക്ക് പോവേണ്ടതില്ലാത്ത ഒരു സ്ത്രീ നിയമം പാലിക്കാതെ പോയി ജുമുഅ നിസ്കരിച്ചാൽ ഇനി ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല .. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന് പറഞ്ഞതിനെ പോവൽ അനുവദനീയമാണ് എന്ന് അർഥമാക്കി തെറ്റിദ്ധരിപ്പിക്കുകയും പോവാൻ പറ്റുമോ എന്ന വിധി ഇമാം നവവി അതെ കിതാബിൽ അതെ പേജിൽ പറഞ്ഞതും 

 ശറഹുൽ മുഹ ദ്ധബിൽ തന്നെ മറ്റു പല സ്ഥലങ്ങളിൽ പറഞ്ഞതും ഇവർ മറച്ച് വെച്ചിരിക്കുന്നു.

അപ്രകാരം സ്ത്രീ പുറപ്പെടൽ ഫിത്ന യില്ലാത്തപ്പോഴാണ് എന്ന് ശറഹു മുസ്ലിമിൽ ഇമാം നവവി റ പറഞ്ഞതും ഇവർ മറച്ചുവെച്ചിർക്കുകയാണ് .ആ ഉദ്ധരണികളിൽ ചിലത് മുകളിൽ നൽകിയിട്ടുണ്ട്.



ഒരു സ്ത്രീ ജുമുഅ നിസ്കരിച്ചാൽ ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല .. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന ഇബ്ന് മുൻദിർ റ യും മറ്റും പറഞ്ഞ ഇജ്മാഇനെ ഇമാം നവവി റ ആദ്യം  മറ്റൊരു സ്ഥലത്ത് ഇങ്ങനെയാണ് വിവരിക്കുന്നത്..



قَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتْ الْجُمُعَةَ جَازَ ، 

 ( المجموع شرح المهذب (4/350) »  كتاب الصلاة  »  باب صلاة الجمعة )

النووي، أبو زكريا (631 - 676هـ، 1234- 1278م).vv

 

"തീര്‍ച്ചയായും സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുക്കുകയും അവളത് നമസ്‌ക്കരിക്കുകയും ചെയ്താല്‍ അത് മതിയാവുന്നതാണ്

(ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല )


ഇവിടെ മതിയാവുന്നതാണ് അതായത് സ്വഹീഹാവുന്നതാണ് അതായത്  ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ലഎന്ന് അറിയിക്കാൻ ജാസ എന്ന പതം പറയുകയും 

പിന്നീട് അത് ഉദ്ധരിച്ചപ്പോൾ അജ് സഅ ( മതിയാവുന്നതാണ്)എന്ന പതം പറഞ്ഞ് കൊണ്ട് ഇത് മുമ്പ് നാം പറഞ്ഞിട്ടുണ്ട് എന്ന് വെക്തമാക്കുകയും ചെയ്തു. 

അതെ പേജിൽ അതിന്റെ വിധി ഫിത്ന യില്ലങ്കിൽ കറാഹത്താണന്നും അജ് സഅ എന്ന് പറഞ്ഞ അതെ പേജിൽ നവവി ഇമാം തന്നെ വെക്തമാക്കുകയും ചെയ്തു


 അത് ഒന്ന് കൂടി കാണുക


ﻓﺮﻉ ‏) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃجزﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ

ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ

ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


നാം മുമ്പ് പറഞ്ഞു കഴിഞ്ഞതാണ്

സ്ത്രീകൾ അടിമകൾ  യാത്രക്കാർ തുടങ്ങി ജുമുഅക്ക് വരൽനെ  തൊട്ട് തടസ്സം ഉള്ളവർ അവർക്ക് നിർബന്ധം ളുഹ്റ് നിസ്കരിക്കലാണ് . അവർ  ളുഹ്റ്

നിസ്കരിച്ചാൽ അത് സ്വഹീഹാണ് -


 *ഇനി അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട്*


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.

 

 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം4-468 )


ചുരുകത്തിൽ 

അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട് എന്ന് ഒരു സ്ഥത്ത് പറഞ്ഞപ്പോൾ അജ്സഅ എന്നും അതെ വിശഷം മറ്റൊരു സ്ഥലത്ത് പറഞ്ഞപ്പോൾ

ജാസ എന്നും പറഞ്ഞു. ആദ്യം പറഞ്ഞ അതെ വിശയം തന്നെയാണ് ഇവിടെയും പറയുന്നത് എന്ന് വെക്തമാക്കുകയും അവൾ ജമാഅത്തിനും ജുമുഅക്കും പോവുന്നതിന്റെ ഹുക്മ് അവിടെ തന്നെ വെക്തമാക്കുകയും ചെയ്തിട്ടും ഒഹാബി പുരോഹിതന്മാർ ഒരു സ്ഥലത്തുള്ളത് മാത്രം കൊണ്ട് വന്നു കിതാബ് നോക്കാൻ അറിയാത്ത ജനങ്ങളെ കബളിപ്പിക്കുകയാണ്


ജാസ എന്ന് പറയുന്ന അതെ പേജിൽ പുരുഷന്മാരോട് കൂടെ നിസ്കാരങ്ങൾക്ക്  ഹാജറാവൽ

 യുവതികൾക്ക് കറാഹത്താണ് ന്ന് പണ്ഡിതന്മാരിൽ നിന്നും ഇമാം നവവി വ്യക്തമായി ഉദ്ധരിച്ചിട്ടുണ്ട്

ശറഹുൽ മുഹദ്ധ ബ് 4/350



 അതും ഈ പുരോഹിതന്മാർ മറച്ചുവെച്ച് ചിരിക്കുന്നു 


ويكره للشابة حضور جميع الصلوات مع الرجال 

 المجموع شرح المهذب (4/350) »  كتاب الصلاة  »  باب صلاة الجمعة )

النووي، أبو زكريا (631 - 676هـ، 1234- 1278م).vv ശ



ഇവിടെ സ്ത്രീ ജുമുഅ നിസ് കരിച്ചാൽ ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. തൽകാലം ആ ജുമുഅ മതിയാവുന്നതാണ് എന്നതിന് തെളിവായി ഇമാം നവവി റ തെളിവായി പറഞ്ഞത് ആദ്യ കാലത്ത് ചില സ്ത്രീകൾ ജുമുഅക്ക് പോയ സംഭവങ്ങളാണ്  സ്ത്രീകളുടെ നിസ്കാരത്തിന് വീടാണ് ഉത്തമം എന്ന് പറയുന്ന തിരുവജനങ്ങൾ ഹദീസുകൾ കേട്ട സ്ത്രീകൾ ഉത്തമത്തെ ഒഴിവാക്കി വീണ്ടും അവിടത്തെ വാക്കിനെ തള്ളി കളഞ്ഞ് വീണ്ടും പള്ളിയിലേക് ജുമുഅ ജമാഅത്തിന് വേണ്ടി പോയി എന്ന് വിശ്വസിക്കാൻ സ്വഹാബത്തിനെ മനസ്സിലാക്കിയവർക്ക് സാധ്യമല്ല. ഈ നിർദേശം അറിയാതെ പോയ ഒറ്റപെട്ടവരുടെ പ്രവർത്തന

 തിരുവചനമുണ്ടായിരിക്കെ തെളിവുമല്ല



ആഇശ(റ) ബീവിയുടെ മേല്‍ ഹദീസ് വിവരിച്ചുകൊണ്ട് ഇമാം കാസാനി(റ) ബദാഇഉസ്വനാഇഅ' എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക.

സ്ത്രീകള്‍ ജമാത്തിനു ഹാജാറാവുന്ന തുടക്ക കാലഘട്ടത്തിലാണ് ഈസംഭവം. പിന്നീട് അവരോടു വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന്

കല്പ്പിക്കപ്പെട്ടപ്പോള്‍ ആ നിയമം ദുര്‍ബലമായി 📚(ബദാഇഉസ്വനാഇഅ ')


.]:ا أن النساء كن يصلين مع رسول الله صلى الله عليه وسلم ثم ينصرفن وما يعرفن من شدة الغلس .

:  فالصحيح من الروايات إسفار رسول الله صلى الله عليه وسلم بصلاة الفجر لما روينا من حديثابن مسعودرضي الله عنه فإن ثبت التغليس في وقت فلعذر الخروج إلى سفر ، أو كان ذلك في الابتداء حين كن النساء يحضرن الجماعات ثم أمرن بالقرار في البيوت ، انتسخ ذلك - والله أعلم - بداءع الصناءع ١ ٣٧٥

✅കാസാനി(റ) ഇമാം വീണ്ടും പറയുന്നത് കാണുക. സ്ത്രീകള്‍ പള്ളിയിലെ ജമാത്തിനു സംബന്ധിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ ഉണ്ട്, അത് ഇസ്ലാമിന്‍റെ 

തുടക്കത്തില്‍ ആയിരുന്നു, അതിനു ശേഷം അത് ദുര്‍ബലപ്പെട്ടു.

ജമാത്തിലേക്ക് പുറപ്പെടല്‍ യുവതികള്‍ക്ക് ഒരിക്കലും ഹലാലല്ല.

ഉമര്‍(റ) തൊട്ടുള്ള ഒരു റിപ്പോര്‍ട്ടില്‍ പുറപ്പെടലിനെതൊട്ട് വിരോധിച്ചു എന്നുണ്ട്.

അവര്‍ ജമാത്തിനു പുറപ്പെടല്‍ ഫിതിനക്ക് കാരണമാണ്. ഫിതിന ഹറാമാണ്. ഹറാമിലേക്ക് കൂട്ടുന്നതും ഹറാമാണ്.  (ബദാ ഇഉ .1/ 135 )


، ويروى في ذلك أحاديث لكن تلك كانت في ابتداء الإسلام ثم نسخت بعدذلك .ولا يباح للشواب منهن الخروج إلى الجماعات ، بدليل ما روي عنعمررضي الله عنه أنه نهى الشواب عن الخروج ; ولأن خروجهن إلى الجماعة سبب الفتنة ، والفتنة حرام ، وما أدى إلى الحرام فهو حرام .

البداءع الصناءع1/375

✅ഇമാം ഇബ്നു ഹജര്‍ ഫതാവയില്‍ ഉദ്ധരിക്കുന്നു.


قال : الطحاوي كان الأمر بخروجهن .في ابتداء الإسلام ليكثر المسلمون في عين العدو اهـ ((وفي شرح ابن دقيق العيد : )) وقد كان ذلك الوقت أهل الإسلام في حيز القلة فاحتيج إلى المبالغة في إخراج العواتق وذوات الخدور ((الفتاوي الكبريl.()

ഇമാം ത്വഹാവി പറഞ്ഞു, സ്ത്രീകള്‍ പുറപ്പെടല്‍ കൊണ്ടുള്ള കല്പന ഇസ്ലാമിന്‍റെ തുടക്കത്തിലായിരുന്നു.

ശത്രുക്കളുടെ കണ്ണില്‍ മുസ്‌ലിംകള്‍ വര്‍ധിച്ചു കാണാന്‍ വേണ്ടി.

ഇബ്നു ദഖീഖുല്‍ ഈദ(റ)യുടെ ശറഹില്‍ പറയുന്നു, അക്കാലഘട്ടം ആളുകള്‍ കുറവുള്ള കാലമായിരുന്നു. 

അപ്പോള്‍ മറയില്‍ ഇരിക്കുന്ന സ്ത്രീകളെ വരെ പുറത്ത് കൊണ്ട് വരുന്നതില്‍ അമിതമാക്കുന്നതില്‍ ആവശ്യമായി. 📚(അല്‍ ഫതാവല്‍ കുബ്റ (1/204) )


، 



കറാഹത്തെന്ന് പറഞ്ഞത്? 


മേൽപറഞ്ഞ രൂപങ്ങളിൽ അടിസ്ഥാന നിയമം കറാഹത്താണെന്ന് പറഞ്ഞത് അവരുടെ പുറപ്പാടിനാൽ ഫിത്ന വരാനുള്ള സ്വഭാവം കണക്കിലെടുത്താണ്. ഫിത്നയുണ്ടാകുമെന്ന ഊഹമോ അനുമാനമോ ഉറപ്പോ ഉണ്ടാവുകയോ രക്ഷിതാവ്., ഭർത്താവ്, തുടങ്ങി സമ്മതം വാങ്ങേണ്ടവരുടെ സമ്മതം ഇവ ല്ലാതിരിക്കുകയോ ചെയ്യുന്ന ഘട്ടത്തിൽ പുറപ്പെടൽ നിഷിദ്ധവുമാണ്. 


ഇബ്നു ഹജർ(ർ) പറയുന്നു:


فإن قالت: فما الجواب عن إطلاق أهل المذهب غير من مر ؟

فالجواب أن محله حيث لم يريدوا كراهة التحريم ما إذا لم يترتب على خروجهن خشية فتنة .

وأما إذا ترتب ذلك فهو حرام بلا شك كما مر نقله عمن ذكر .

والمراد بالفتنة : الزنا ومقدماته من النظر ، والخلوة ، واللمس وغير ذلك .

ولذلك أطلقوا الحكم في هذه المسألة بدون ذكر محرم يقترن بالخروج ، وأما عند اقتران محرم به أو لزومه له فالصواب القطع بالتحريم ولا يتوقف في ذلك فقيه .(الفتاوي الكبري: ٢٠٣/١)


മുമ്പ് പറഞ്ഞവരല്ലാത്ത, മദ്ഹബിന്റെ വക്താക്കൾ നിരുപാധികം കറാഹത്താണെന്നല്ലോ പറഞ്ഞത്? എന്ന സംശയത്തിന് ഇപ്രകാരം മറുപടി പൂരിപ്പിക്കാൻ. കറാഹത്തുകൊണ്ട് തഹ്‌രീമിന്റെ കറാഹത്ത് എന്നല്ല അവരുദ്ദേശിക്കുന്നതെങ്കിൽ സ്ത്രീകൾ പുറപ്പെടുന്നതിനാൽ ഫിത്ന ഭയപ്പെടൽ വരാത്ത സ്ഥലത്തെ കുറിച്ചാണ്  അവരുടെ പരാമർശമെന്ന് വെക്കേണ്ടതുണ്ട്. അതെ സമയം അവർപുറപ്പെടുന്നതിനാൽ ഫിത്ന ഭയപ്പെടൽ വരുമെങ്കിൽ ആ പുറപ്പാട് നിഷിദ്ധമാണെന്നതിൽ സംശയത്തിന് വകയില്ല. മുമ്പ് പറഞ്ഞ പണ്ഡിതന്മാരെ ഉദ്ദരിച്ച് അക്കാര്യം പറഞ്ഞുവല്ലോ. 


ഫിതനയുടെ വിവക്ഷ വ്യഭിചാരവും അതിന്റെ മുന്നോടിയായ നോട്ടം, തനിച്ചാകൽ , സ്പർശനം തുടങ്ങിയവയുമാണ്. അതുകൊണ്ടാണ് ഈ വിഷയത്തിൽ പുറപ്പെടലുമായി ബന്ധപ്പെട്ടുവരുന്ന നിഷിദ്ധമായ കാര്യങ്ങൾ പരാമർശിക്കാതെ അവർ നിയമം നിരുപാധികം പറഞ്ഞത്. അതെ സമയം പുറപ്പെടലുമായി ബന്ധപ്പെട്ട് നിഷിദ്ധമായൊരു കാര്യം അന്വരിച്ച് വരികയോ പിന്നീട് വന്നു ചേരുകയോ ചെയ്യുന്ന ഘട്ടത്തിൽ പുറപ്പെടൽ നിഷിദ്ധമാണെന്ന് തറപ്പിച്ച് പറയുന്നതാണ് ശരി. ഈ വിഷയത്തിൽ കര്മശാസ്ത്ര പണ്ഡിതനും ശങ്കിളിച്ചു നിൽക്കുകയില്ല. (ഫതാവൽ കുബ്റാ: 1/203)


ഇബ്നു ഹജർ(ർ) എഴുതുന്നു:


 ويحرم عليهن بغير إذن ولي أو حليل أو سيد أو هما في أمة متزوجة ومع خشية فتنة منها أو عليها ، وللآذن لها في الخروج حكمه (تحفة: ٢٥٢/٢)


രക്ഷിതാവ്, ഭർത്താവ്, യജമാനൻ, വിവാഹിതയായ അടിമസ്ത്രീയാകുമ്പോൾ ഭർത്താവ് യജമാനൻ എന്നീ രണ്ടു പേരുടെയും അനുവാദമില്ലാതെയോ, സ്ത്രീയിൽ നിന്നോ അവളുടെ മേലിലോ നാശം ഭയക്കുന്നതോടപ്പമോ അവർ പള്ളിയിൽ പോകൽ നിഷിദ്ദമാണ്. അവൾക്ക് പോകാൻ അനുവാദം നൽകുന്നതിന് പോകുന്നതിന്റെ വിധി തന്നെയാണുള്ളത്. (തുഹ്ഫ: 2/252)


ഇബ്നു ഖാസിം(റ) വിശദീകരിക്കുന്നു: 





നാശത്തെ ഭയപ്പെടുന്നതോടപ്പം എന്ന പരമാർശം വ്യക്തമാക്കുന്നത് നാശമുണ്ടാകുമെന്ന അനുമാനം പോലും വേണമെന്നില്ലെന്നാണ്. (ഇബ്നു ഖാസിം: 2/253)



അസ് ലം കാമിൽസഖാഫി പരപ്പനങ്ങാടി .


Wednesday, October 21, 2020

സ്ത്രീകൾ ജുമുഅ.ഇബ്നു മുൻദിർ റ പറഞ്ഞു എന്ന് ഇമാം നവവി. ങ്

 .ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 


https://islamicglobalvoice.blogspot.in/?m=0




*സ്ത്രീ ജുമുഅ ജമാഅത്ത് ഒഹാബി തട്ടിപ്പ്*


 ചോദ്യം


*സ്ത്രീകൾ  ജുമുഅക്കു പൊതു പള്ളിയിൽ വന്നു 

  നിസ്കരിചാൽ അനുവദനീയം എന്ന്  ഇബ്നു മുൻദിർ  റ പറഞ്ഞു എന്ന് ഇമാം നവവി ശറഹുൽ മുഹദ്ധ ബിൽ പറഞ്ഞിട്ടുണ്ടോ* ?



ഉത്തരം


സ്ത്രീകൾ  ജുമുഅക്കു പൊതു പള്ളിയിൽ വന്നു 

  നിസ്കരിക്കൽ പാടില്ല എന്ന് 

ഇമാം നവവി ശറഹുൽ മുഹദ്ധ ബിൽ പറഞ്ഞിട്ടുണ്ട്


ഇമാം നവവി റ പറയുന്നു.

(ജുമുഅയുടെ അദ്ധ്യായം )


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.


 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം )


ഇമാം നവവി റ .ജമാഅത്തിന്റെ അദ്ധ്യായംത്തിൽപറയുന്നു


ﻭﺃﻣﺎ ﺍﻟﻨﺴﺎﺀ ﻓﺠﻤﺎﻋﺘﻬﻦ ﻓﻲ ﺍﻟﺒﻴﻮﺕ ﺃﻓﻀﻞ ﻟﻤﺎ ﺭﻭﻯ ﺍﺑﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ : ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : } ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ { " ﻓﺈﻥ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﻤﺴﺎﺟﺪ ﻣﻊ ﺍﻟﺮﺟﺎﻝ ﻓﺈﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻛﺒﻴﺮﺓ ﺗﺸﺘﻬﻰ ﻛﺮﻩ ﻟﻬﺎ ﺍﻟﺤﻀﻮﺭ (شرح المهذب باب الجماعة)


അപ്പോൾ സ്ത്രീകൾ അവരുടെ ജമാഅത്ത് വീട്ടിൽ വെച്ചാണ് പുണ്യം .ഇബ്ൻ ഉമർ റിപ്പോർട്ട് ചെയ്ത ഹദീസാണ് അതിന് തെളിവ് നബി സ്വ പറഞ്ഞു.

സ്ത്രീകൾ.പള്ളിയേക്കാൾഅവരുടെ വീടാണ് ഉത്തമം  

ഇബൻ ഉമർ റ പറഞ്ഞ ഈ ഹദീസ് സ്വഹീഹാണ് 

ഈഹദീസ്‌ ബുഖരിയുടെ ശർത്വോട് കൂടെയുള്ള സ്വഹീഹാണ്

ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ

ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ


ഒരുസ്ത്രീ പുരുഷന്മാരെ കൂടെ പള്ളിയിൽ ഹാജരാവാൻ ഉദ്ദേശിച്ചാൽഅവൾ യുവതിയോ കണ്ടാൽ ആശങ്കപ്പെടുന്ന വാർദക്യമുള്ള

സ്ത്രീയോ ആണെങ്കിൽ

അവൾ ഹാജറാവൽ [ഫിത്നയില്ലാത്തപ്പൊൾ-] കറാഹത്താണ്


(ശറഹുൽ മുഹദ്ധബ് 

ജമാഅത്തിന്റെ അദ്ധ്യായം)


ഇമാം മുസ്ലിം സ്വഹീഹ് മുസ്ലിമിത റ പറയുന്നു

 

ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ :  ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ صحيح مسلم ٤/١٢٠ 


സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ ഫിത്ന്ന ഇല്ലാത്തപ്പോഴാണ്  അവൾ സുഗന്ധം പൂശി പുറപ്പെടരുത്  എന്ന അദ്ധ്യായം

സ്വഹീഹ് മുസ്ലിം 4/120


ഇത് വിവരിച്ചു ഇമാം നവവി റ പറയുന്നു.


സ്ത്രീകളെതടയരുത്  എന്നെല്ലാം പറയുന്ന ഈ അധ്യായത്തിലെ ഹദീസുകൾ നിബന്ധനകൾ പാലിക്കുമ്പോൾ തടയരുത് എന്നാണ് ഉദ്ദേശം ഹദീസുകളിൽ നിന്നും  മനസ്സിലാക്കിക്കൊണ്ട് പണ്ഡിതന്മാർ ധാരാളം നിബന്ധനകൾ പറഞ്ഞിട്ടുണ്ട്.  സുഗന്ധം പൂശാതിരിക്കുക ഭംഗി ആവാതിരിക്കുക  ശബ്ദം കേൾക്കുന്ന പാദസരം ഇല്ലാതിരിക്കുക ആഡംബര വസ്ത്രം ധരിക്കാതിരിക്കുക പുരുഷന്മാരോട് കലരാതിരിക്കുക *യുവതി ആവാതിരിക്കുക ഫിത് ന  പെടാതിരിക്കുക  വഴിയിലോ സ

ഫസാദോ മറ്റോ ഭയപ്പെടാതിരിക്കുക  എന്നിവയാണ് നിബന്ധനകൾ* ശറഹു സ്വഹീഹ്മുസ്ലിം 

 4/120


 

هذا وشبهه من أحاديث الباب ظاهر في أنها لا تمنع المسجد لكن بشروط ذكرها العلماء مأخوذة من الأحاديث ، وهو ألا تكون متطيبة ، ولا متزينة ، ولا ذات خلاخل يسمع صوتها ، ولا ثياب فاخرة ، ولا مختلطة بالرجال ، ولا شابة ونحوها ممن يفتتن بها ، وأن لا يكون في الطريق ما يخاف به مفسدة ونحوهاشرح صحيح مسلم٤/١٢٠


അപ്പോൾ ഫിത്ന ഉണ്ടെങ്കിൽ പുറപ്പെടാൻ പാടില്ലെന്ന ഇമാം നവവി റ യും ഇമാം മുസ്ലിം റ യും  മറ്റു എല്ലാ പണ്ഡിതന്മാരും ഹദീസുകളിൽ നിന്നും മനസ്സിലാക്കി നമ്മെ പഠിപ്പിച്ചിട്ടുണ്ട് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് നേരത്തെ 

ശറഹുൽ മുഹദ്ധബ്  ഉദ്ധരിച്ചപ്പോൾ  ഫിത്ന

 ഇല്ലാത്തപ്പോൾ കറാഹത്താണ് എന്ന് പറഞ്ഞത് 


ഫിത്നഉള്ളപ്പോൾ അവൾ പുറപ്പെടാൻ പാടില്ല എന്ന്  ലോകം ഏക ലകണ്ഡമായി അങ്ങീകരിച്ച ഇമാം മുസ്ലിം റ സ്വഹീഹ് മുസ്ലിമിൽ  ഹെഡ്ഡിംഗ് ൽ തന്നെ പറഞ്ഞത്.

ഇത് വിവരിച്ചു കൊണ്ടാണ് ഇമാം നവവി റ പറഞ്ഞത് ലോക പണ്ഡിതന്മാർ എല്ലാവരും ഹദീസുകളിൽ നിന്നും മനസ്സിലാക്കി കൊണ്ട് ഫിത്ന ഇല്ലാത്തപ്പോഴാണ് സ്ത്രീകൾ പുറപ്പെടാൻ പാടുള്ളൂ ഉണ്ടെങ്കിൽ പാടില്ല എന്ന് പറഞ്ഞു എന്ന് വിവരിക്കുന്നത് 


ഇമാം നവവി റ ശറഹു  മുസ്ലിമിൽ പറഞ്ഞതിനെ വിവരിച്ച ഇമാം ഇബ്നു ഹജറുൽ ഹൈതമി പറയുന്നു ഫതാവയിൽ പറയുന്നു.

...


ﻗﺎﻝ ﺍﻟﻨﻮﻭﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﻭﺭﺿﻲ ﻋﻨﻪ ﻓﻲ ‏( ﺷﺮﺡ ﻣﺴﻠﻢ ‏) ﻓﻲ ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ : )) ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ 

ﻭﺍﻧﻈﺮ ﺇﻟﻰ ﻗﻮﻟﻪ " ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ " ﻣﺎ ﺃﺣﺴﻨﻪ ﻓﻴﻤﺎ ﻗﺪﻣﺘﻪ ﻣﻦ ﻭﺟﻮﺏ ﺍﻟﻤﻨﻊ ﺣﻴﺚ ﺗﺮﺗﺒﺖ ﺍﻟﻔﺘﻨﺔ ﻋﻠﻰ ﺧﺮﻭﺟﻬﻦ ﻓﺈﻥ ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ (( ﻫﺬﺍ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺒﺎﺏ ﻇﺎﻫﺮ ﻓﻲ ﺃﻧﻬﺎ ﻻ ﺗﻤﻨﻊ ﻣﻦ ﺍﻟﻤﺴﺠﺪ ﻟﻜﻦ ﺑﺸﺮﻭﻁ ﺫﻛﺮﻫﺎ ﺍﻟﻌﻠﻤﺎﺀ ﻣﺄﺧﻮﺫﺓ ﻣﻦ ﺍﻷﺣﺎﺩﻳﺚ ﻭﻫﻲ :

ﺃﻥ ﻻ ﺗﻜﻮﻥ ﻣﺘﻄﻴﺒﺔ ، ﻭﻻ ﻣﺘﺰﻳﻨﺔ ﺫﺍﺕ ﺧﻼﺧﻞ ﻳﺴﻤﻊ ﺻﻮﺗﻬﺎ ، ﻭﻻ ﺛﻴﺎﺑﺎ ﻓﺎﺧﺮﺓ ، ﻭﻻ ﻣﺨﺘﻠﻄﺔ ﺑﺎﻟﺮﺟﺎﻝ ، ﻭﻻ ﺷﺎﺑﺔ ﻭﻧﺤﻮﻫﺎ ﻣﻤﻦ ﻳﻔﺘﺘﻦ ﺑﻬﺎ ، ﻭﺃﻥ ﻻ ﻳﻜﻮﻥ ﺑﺎﻟﻄﺮﻳﻖ ﻣﺎ ﻳﺨﺎﻑ ﺑﻪ ﻣﻔﺴﺪﺓ ﻭﻧﺤﻮﻫﺎ ,فتاوي الكبري


സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ ഫിത്ന്ന ഇല്ലാത്തപ്പോഴാണ് 

എന്ന് ഇമാംനവവി . ശറഹു മുസ്ലിമിൽ   പറഞ്ഞു


*ഫിത്ന്ന ഇല്ലാത്തപ്പോഴാണ് സ്ത്രീകൾ പള്ളിയിലേക്ക് പുറപ്പെടൽ* എന്ന

ഇമാം നവവിയുടെ  വാക്കിനെ പറ്റി നീ ഒന്ന് ചിന്തിച്ചു നോക്കൂ ഫിത്ന യുണ്ടങ്കിൽ  തടയണമെന്ന് ഞാൻ നേരത്തെ പറഞ്ഞതിന് തെളിവായ ഏറ്റവും നല്ല വാക്കാണിത് 


സ്ത്രീകളെതടയരുത്  എന്നെല്ലാം പറയുന്ന ഈ അധ്യായത്തിലെ ഹദീസുകൾ നിബന്ധനകൾ പാലിക്കുമ്പോൾ തടയരുത് എന്നാണ് ഉദ്ദേശം ഹദീസുകളിൽ നിന്നും  മനസ്സിലാക്കിക്കൊണ്ട് പണ്ഡിതന്മാർ ധാരാളം നിബന്ധനകൾ പറഞ്ഞിട്ടുണ്ട്.  സുഗന്ധം പൂശാതിരിക്കുക ഭംഗി ആവാതിരിക്കുക  ശബ്ദം കേൾക്കുന്ന പാദസരം ഇല്ലാതിരിക്കുക ആഡംബര വസ്ത്രം ധരിക്കാതിരിക്കുക പുരുഷന്മാരോട് കലരാതിരിക്കുക *യുവതി ആവാതിരിക്കുക ഫിത് ന  പെടാതിരിക്കുക  വഴിയിലോ സ

ഫസാദോ മറ്റോ ഭയപ്പെടാതിരിക്കുക  എന്നിവയാണ് നിബന്ധനകൾ*

എന്നും ഇമാം നവവി പറഞ്ഞിട്ടുണ്ട് (ഫതാവൽ കുബ്റാ )


ഇബ്ൻ ഹജർ റ പറയുന്നു.


وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به ( :فتاوي الكبري لابن حجر ()


"ശരീഅത്തിൻറെ രഹസ്യങ്ങളിൽഅറിവ് കുറഞ്ഞവരും ബുദ്ധിയില്ലാത്ത വരുമല്ലാതെസ്ത്രീകളെ തടയുന്നതിൽ ഈ കാലഘട്ടത്തിൽ സംശയിക്കുകയും ഇല്ല .


ചില തെളിവുകളുടെ ഭാഹ്യത്തിൽ പിടിച്ച് ശരിയായ ആശയം മനസ്സിലാക്കാതെ പ്രത്യക്ഷ്യ  അർത്ഥത്തിൻ മേൽ അവൻ (അറിവ് കുറഞ്ഞവരും )

ചുമത്തിയിരിക്കുന്നു.

ആയിഷ ബീവിയും  അവരെ പോലോത്ത വരും ഗ്രഹിച്ച ആശയത്തെ ഇവർ അവഗണിക്കുകയും ചെയ്തിരിക്കുന്നു.


കണ്ണ് പൂട്ടണമെന്നും ഭംഗി  പ്രദർശിപ്പിക്കരുതെന്ന് അറിയിക്കരുതെന്നും അറിയിക്കുന്ന പ്രമാണങ്ങളെ അവർ നിസ്സാര പെടുത്തിയിരിക്കുന്നു.


അതുകൊണ്ട് ശരിയായ അഭിപ്രായം ഹറാമാണെന്ന് ഉറപ്പിച്ചുപറയലും അതുകൊണ്ട് ഫത് വകൊടുക്കലുമാണ്. (ഫതാവൽ കുബ്റാ )

.

 

قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار 829


ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.



ഇനി ഇബ്നു മുൻദിർ റ  സ്ത്രീകൾക്ക് പള്ളിയിൽ പുറപ്പെടൽ അനുവദനീയമാണെന്ന് ഇജ്മാഉണ്ട് എന്ന് പറഞ്ഞതായി ഇമാം നവവി റ  പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കാം


ഇമാം നവവി റ പറയുന്നു.


‏( ﻓﺮﻉ ‏) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃجزﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ

ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ.... 


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


നാം മുമ്പ് പറഞ്ഞു കഴിഞ്ഞതാണ്

സ്ത്രീകൾ അടിമകൾ  യാത്രക്കാർ തുടങ്ങി ജുമുഅക്ക് വരൽനെ  തൊട്ട് തടസ്സം ഉള്ളവർ അവർക്ക് നിർബന്ധം ളുഹ്റ് നിസ്കരിക്കലാണ് . അവർ  ളുഹ്റ്

നിസ്കരിച്ചാൽ അത് സ്വഹീഹാണ് -


 *ഇനി അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട്* ( ശറഹുൽ മുഹദ്ധബ് 4 /468)


ഇതിൽ നിന്ന് വളരെ വെക്തമാണ് ഇമാം നവവി റ ഇബ്നുൽ മുൻദിരി റ ൽ നിന്ന് ഉദ്ധരിക്കുന്നത് സ്ത്രീക്കൾ ജുമു അക്ക് പോകുന്നതിന്റെ വിധിയല്ല. ഒരു സ്ത്രീ പോയി ജുമുഅ നിസ്കരിച്ചാൽ ഇനി ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല എന്നാണ്. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന് .

 എന്നാൽഅതെ പേജിൽ തന്നെ പോവുന്നതിന്റെ വിധി ഇമാം നവവി തൊട്ട് ശേഷം പറഞ്ഞത് ഇവർ.മറച്ചുവെച്ചിരിക്കുകയാണ് .അത് ഇങ്ങനെയാണ്


ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.


 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം4-468 )


ചുരുക്കത്തിൽ ജുമുഅക്ക് പോവേണ്ടതില്ലാത്ത ഒരു സ്ത്രീ നിയമം പാലിക്കാതെ പോയി ജുമുഅ നിസ്കരിച്ചാൽ ഇനി ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല .. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന് പറഞ്ഞതിനെ പോവൽ അനുവദനീയമാണ് എന്ന് അർഥമാക്കി തെറ്റിദ്ധരിപ്പിക്കുകയും പോവാൻ പറ്റുമോ എന്ന വിധി ഇമാം നവവി അതെ കിതാബിൽ അതെ പേജിൽ പറഞ്ഞതും 

 ശറഹുൽ മുഹ ദ്ധബിൽ തന്നെ മറ്റു പല സ്ഥലങ്ങളിൽ പറഞ്ഞതും ഇവർ മറച്ച് വെച്ചിരിക്കുന്നു.

അപ്രകാരം സ്ത്രീ പുറപ്പെടൽ ഫിത്ന യില്ലാത്തപ്പോഴാണ് എന്ന് ശറഹു മുസ്ലിമിൽ ഇമാം നവവി റ പറഞ്ഞതും ഇവർ മറച്ചുവെച്ചിർക്കുകയാണ് .ആ ഉദ്ധരണികളിൽ ചിലത് മുകളിൽ നൽകിയിട്ടുണ്ട്.



ഒരു സ്ത്രീ ജുമുഅ നിസ്കരിച്ചാൽ ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല .. അതായത് ആ ളുഹ്റ് കൊണ്ട് മതിയാക്കാം എന്ന ഇബ്ന് മുൻദിർ റ യും മറ്റും പറഞ്ഞ ഇജ്മാഇനെ ഇമാം നവവി റ ആദ്യം  മറ്റൊരു സ്ഥലത്ത് ഇങ്ങനെയാണ് വിവരിക്കുന്നത്..



قَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتْ الْجُمُعَةَ جَازَ ، 

 ( المجموع شرح المهذب (4/350) »  كتاب الصلاة  »  باب صلاة الجمعة )

النووي، أبو زكريا (631 - 676هـ، 1234- 1278م).vv

 

"തീര്‍ച്ചയായും സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുക്കുകയും അവളത് നമസ്‌ക്കരിക്കുകയും ചെയ്താല്‍ അത് മതിയാവുന്നതാണ്

(ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല )


ഇവിടെ മതിയാവുന്നതാണ് അതായത് സ്വഹീഹാവുന്നതാണ് അതായത്  ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ലഎന്ന് അറിയിക്കാൻ ജാസ എന്ന പതം പറയുകയും 

പിന്നീട് അത് ഉദ്ധരിച്ചപ്പോൾ അജ് സഅ ( മതിയാവുന്നതാണ്)എന്ന പതം പറഞ്ഞ് കൊണ്ട് ഇത് മുമ്പ് നാം പറഞ്ഞിട്ടുണ്ട് എന്ന് വെക്തമാക്കുകയും ചെയ്തു. 

അതെ പേജിൽ അതിന്റെ വിധി ഫിത്ന യില്ലങ്കിൽ കറാഹത്താണന്നും അജ് സഅ എന്ന് പറഞ്ഞ അതെ പേജിൽ നവവി ഇമാം തന്നെ വെക്തമാക്കുകയും ചെയ്തു


 അത് ഒന്ന് കൂടി കാണുക


ﻓﺮﻉ ‏) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃجزﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ

ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ

ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ شرح المهذب باب الجمعة شرح المهذب 4-468


നാം മുമ്പ് പറഞ്ഞു കഴിഞ്ഞതാണ്

സ്ത്രീകൾ അടിമകൾ  യാത്രക്കാർ തുടങ്ങി ജുമുഅക്ക് വരൽനെ  തൊട്ട് തടസ്സം ഉള്ളവർ അവർക്ക് നിർബന്ധം ളുഹ്റ് നിസ്കരിക്കലാണ് . അവർ  ളുഹ്റ്

നിസ്കരിച്ചാൽ അത് സ്വഹീഹാണ് -


 *ഇനി അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട്*


ഒരുസ്ത്രീ. ജുമു അക്ക്  ഹാളിറാകാൻ ഉദ്ധേശിച്ചാൽ അത് മറ്റു ജമാ അത്തിന്  വരൽ പോലെയാണ്. ജമാഅത്തിന്റെ അദ്ധ്യായത്തിന്റെ ആദ്യത്തിൽ അത് പറഞ്ഞിട്ടുണ്ട്.


 അതിന്റെ ചുരുക്കം

യുവതികൾക്കും  കണ്ടാൽ ആശിക്കപെടുന്ന വാർധ്യക്യമുള്ളവർക്കും. [ഫിത്നയില്ലാത്തപ്പൊൾ-] കറഹത്താക്കുന്നു.

(ശറഹുൽ മുഹദ്ധബ് ജുമുഅയുടെ അദ്ധ്യായം4-468 )


ചുരുകത്തിൽ 

അവർ ളുഹ്റ്

 ഉപേക്ഷിക്കുകയും ജുമുഅ നിസ്കരിക്കുകയും ചെയ്താൽ അവർക്ക് അത് മതിയാകുന്നതാണ് (ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല. ) .

 അത് ഇജ്മാഅ് ആണ്*  .

*അത് ഇജ്മാഅ് ആണ് എന്നത് ഇബ്ൻ മുൻദിർ ഇമാമുൽഹറമൈനി മറ്റു പണ്ഡിതന്മാർ എല്ലാം ഉദ്ധരിച്ചിട്ടുണ്ട് എന്ന് ഒരു സ്ഥത്ത് പറഞ്ഞപ്പോൾ അജ്സഅ എന്നും അതെ വിശഷം മറ്റൊരു സ്ഥലത്ത് പറഞ്ഞപ്പോൾ

ജാസ എന്നും പറഞ്ഞു. ആദ്യം പറഞ്ഞ അതെ വിശയം തന്നെയാണ് ഇവിടെയും പറയുന്നത് എന്ന് വെക്തമാക്കുകയും അവൾ ജമാഅത്തിനും ജുമുഅക്കും പോവുന്നതിന്റെ ഹുക്മ് അവിടെ തന്നെ വെക്തമാക്കുകയും ചെയ്തിട്ടും ഒഹാബി പുരോഹിതന്മാർ ഒരു സ്ഥലത്തുള്ളത് മാത്രം കൊണ്ട് വന്നു കിതാബ് നോക്കാൻ അറിയാത്ത ജനങ്ങളെ കബളിപ്പിക്കുകയാണ്


ജാസ എന്ന് പറയുന്ന അതെ പേജിൽ 




പുരുഷന്മാരോട് കൂടെ നിസ്കാരങ്ങൾക്ക്  ഹാജറാവൽ

 യുവതികൾക്ക് കറാഹത്താണ് ന്ന് പണ്ഡിതന്മാരിൽ നിന്നും ഇമാം നവവി വ്യക്തമായി ഉദ്ധരിച്ചിട്ടുണ്ട്

ശറഹുൽ മുഹദ്ധ ബ് 4/350



 അതും ഈ പുരോഹിതന്മാർ മറച്ചുവെച്ച് ചിരിക്കുന്നു 


ويكره للشابة حضور جميع الصلوات مع الرجال 

 المجموع شرح المهذب (4/350) »  كتاب الصلاة  »  باب صلاة الجمعة )

النووي، أبو زكريا (631 - 676هـ، 1234- 1278م).vv ശ




കറാഹത്തെന്ന് പറഞ്ഞത്? 


മേൽപറഞ്ഞ രൂപങ്ങളിൽ അടിസ്ഥാന നിയമം കറാഹത്താണെന്ന് പറഞ്ഞത് അവരുടെ പുറപ്പാടിനാൽ ഫിത്ന വരാനുള്ള സ്വഭാവം കണക്കിലെടുത്താണ്. ഫിത്നയുണ്ടാകുമെന്ന ഊഹമോ അനുമാനമോ ഉറപ്പോ ഉണ്ടാവുകയോ രക്ഷിതാവ്., ഭർത്താവ്, തുടങ്ങി സമ്മതം വാങ്ങേണ്ടവരുടെ സമ്മതം ഇവ ല്ലാതിരിക്കുകയോ ചെയ്യുന്ന ഘട്ടത്തിൽ പുറപ്പെടൽ നിഷിദ്ധവുമാണ്. 


ഇബ്നു ഹജർ(ർ) പറയുന്നു:


فإن قالت: فما الجواب عن إطلاق أهل المذهب غير من مر ؟

فالجواب أن محله حيث لم يريدوا كراهة التحريم ما إذا لم يترتب على خروجهن خشية فتنة .

وأما إذا ترتب ذلك فهو حرام بلا شك كما مر نقله عمن ذكر .

والمراد بالفتنة : الزنا ومقدماته من النظر ، والخلوة ، واللمس وغير ذلك .

ولذلك أطلقوا الحكم في هذه المسألة بدون ذكر محرم يقترن بالخروج ، وأما عند اقتران محرم به أو لزومه له فالصواب القطع بالتحريم ولا يتوقف في ذلك فقيه .(الفتاوي الكبري: ٢٠٣/١)


മുമ്പ് പറഞ്ഞവരല്ലാത്ത, മദ്ഹബിന്റെ വക്താക്കൾ നിരുപാധികം കറാഹത്താണെന്നല്ലോ പറഞ്ഞത്? എന്ന സംശയത്തിന് ഇപ്രകാരം മറുപടി പൂരിപ്പിക്കാൻ. കറാഹത്തുകൊണ്ട് തഹ്‌രീമിന്റെ കറാഹത്ത് എന്നല്ല അവരുദ്ദേശിക്കുന്നതെങ്കിൽ സ്ത്രീകൾ പുറപ്പെടുന്നതിനാൽ ഫിത്ന ഭയപ്പെടൽ വരാത്ത സ്ഥലത്തെ കുറിച്ചാണ്  അവരുടെ പരാമർശമെന്ന് വെക്കേണ്ടതുണ്ട്. അതെ സമയം അവർപുറപ്പെടുന്നതിനാൽ ഫിത്ന ഭയപ്പെടൽ വരുമെങ്കിൽ ആ പുറപ്പാട് നിഷിദ്ധമാണെന്നതിൽ സംശയത്തിന് വകയില്ല. മുമ്പ് പറഞ്ഞ പണ്ഡിതന്മാരെ ഉദ്ദരിച്ച് അക്കാര്യം പറഞ്ഞുവല്ലോ. 


ഫിതനയുടെ വിവക്ഷ വ്യഭിചാരവും അതിന്റെ മുന്നോടിയായ നോട്ടം, തനിച്ചാകൽ , സ്പർശനം തുടങ്ങിയവയുമാണ്. അതുകൊണ്ടാണ് ഈ വിഷയത്തിൽ പുറപ്പെടലുമായി ബന്ധപ്പെട്ടുവരുന്ന നിഷിദ്ധമായ കാര്യങ്ങൾ പരാമർശിക്കാതെ അവർ നിയമം നിരുപാധികം പറഞ്ഞത്. അതെ സമയം പുറപ്പെടലുമായി ബന്ധപ്പെട്ട് നിഷിദ്ധമായൊരു കാര്യം അന്വരിച്ച് വരികയോ പിന്നീട് വന്നു ചേരുകയോ ചെയ്യുന്ന ഘട്ടത്തിൽ പുറപ്പെടൽ നിഷിദ്ധമാണെന്ന് തറപ്പിച്ച് പറയുന്നതാണ് ശരി. ഈ വിഷയത്തിൽ കര്മശാസ്ത്ര പണ്ഡിതനും ശങ്കിളിച്ചു നിൽക്കുകയില്ല. (ഫതാവൽ കുബ്റാ: 1/203)


ഇബ്നു ഹജർ(ർ) എഴുതുന്നു:


 ويحرم عليهن بغير إذن ولي أو حليل أو سيد أو هما في أمة متزوجة ومع خشية فتنة منها أو عليها ، وللآذن لها في الخروج حكمه (تحفة: ٢٥٢/٢)


രക്ഷിതാവ്, ഭർത്താവ്, യജമാനൻ, വിവാഹിതയായ അടിമസ്ത്രീയാകുമ്പോൾ ഭർത്താവ് യജമാനൻ എന്നീ രണ്ടു പേരുടെയും അനുവാദമില്ലാതെയോ, സ്ത്രീയിൽ നിന്നോ അവളുടെ മേലിലോ നാശം ഭയക്കുന്നതോടപ്പമോ അവർ പള്ളിയിൽ പോകൽ നിഷിദ്ദമാണ്. അവൾക്ക് പോകാൻ അനുവാദം നൽകുന്നതിന് പോകുന്നതിന്റെ വിധി തന്നെയാണുള്ളത്. (തുഹ്ഫ: 2/252)


ഇബ്നു ഖാസിം(റ) വിശദീകരിക്കുന്നു: 





നാശത്തെ ഭയപ്പെടുന്നതോടപ്പം എന്ന പരമാർശം വ്യക്തമാക്കുന്നത് നാശമുണ്ടാകുമെന്ന അനുമാനം പോലും വേണമെന്നില്ലെന്നാണ്. (ഇബ്നു ഖാസിം: 2/253)



അസ് ലം കാമിൽസഖാഫി പരപ്പനങ്ങാടി .


നബി ദിനാഘോഷം ചരിത്രത്താളുകളിൽ

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിൽ


ഭാഗം 2

 

*പരിശുദ്ധ ഖുർആനിലെ മറ്റൊരു ആയത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത് കാണുക;*


*قل بفضل الله وبرحمته ، فبذلك فليفرحوا هو خير مما يجمعون* 

*سورة يونس* *(٥٧،٥٨)*


 *"നബിയെ തങ്ങൾ പറയുക: അല്ലാഹുവിൻറെ ഔദാര്യവും, അവൻറെ റഹ്മത്തും കൊണ്ട് അവർ സന്തോഷിക്കട്ടെ.*


 *"റഹ്മത്ത്" എന്നത് നബി ﷺ യെ പറ്റി തന്നെ ഖുർആൻ വ്യക്തമായി മറ്റൊരു ആയത്തിലൂടെ വിശേഷിപ്പിച്ചതാണ്. ആകയാൽ നബി ﷺ യെ കൊണ്ട് സന്തോഷിക്കണം എന്ന് ഖുർആൻ കൊണ്ടു തന്നെ സ്ഥിരപ്പെടുന്നു* .


*വല്ലവർക്കും ഇത് ദുർവ്യാഖ്യാനം ആയി തോന്നുന്നുവെങ്കിൽ ഖുർആൻ മുഫസ്സിറുകളുടെ നേതാവായ ബഹുമാനപ്പെട്ട ഇബ്നു അബ്ബാസ് (റ) ഈ ആയത്ത് വിശദീകരിക്കുന്നത്  എങ്ങനെയാണെന്ന് നമുക്ക് കാണാം*


*واخرج ابوا الشيخ عن ابن عباس رضي الله عنهما ان الفضل العلم والرحمة محمد صلي الله عليه وسلم ( روح المعاني ١٤١/٦*📚 )


 *"അല്ലാഹുവിൻറെ ഔദാര്യം കൊണ്ട്  ഉദ്ദേശിക്കുന്നത് വിജ്ഞാനവും, റഹ്മത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് നബി ﷺ  തങ്ങളും ആകുന്നു*


{ *റൂഹുൽ മആനി* 📚}


*ബഹുമാനപ്പെട്ട  ഹാഫിള് ഇമാം സുയൂഥി (റ) യും, ഇമാം അബൂ ഹയ്യാനും (റ) ഇതേ കാര്യം തന്നെ പഠിപ്പിക്കുന്നു*


*قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ* *( سورة يونس 58)*


*وأخرج أبو الشيخ عن ابن عباس رضي الله عنهما في الآية قال : فضل الله العلم ، ورحمته محمد صلى الله عليه وسلم ، قال الله تعالى { وما أرسلناك إلا رحمة للعالمين } (📚 تفسير الدر المنثور للحافظ السيوطي رحمه الله – ج-7 / ص: 668)*



*وقال ابن عباس فيما روى الضحاك عنه: الفضل العلم والرحمة محمد صلى الله عليه وسلم.*


*تفسير البحر المحيط 📚( ج- 6 / ص: 75)*


*മറ്റൊരു ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്സീറുൽ കബീറിൽ  ഇമാം റാസി (റ) പറയുന്നതും മേൽപറയപ്പെട്ട ആശയം തന്നെ അത് ഇങ്ങനെ കാണാം; "അല്ലാഹുവിന്റെ റഹ്മത്തിൽ അല്ലാതെ മറ്റൊന്നിലും സന്തോഷിക്കാതിരിക്കൽ അനിവാര്യമാണ് എന്നാണ് ഈ ആയത്തിൻറെ ഉദ്ദേശം*"

 

{ *തഫ്സീറുൽ കബീർ* *7-95*📚}


*ചുരുക്കത്തിൽ മുഹമ്മദ് നബി ﷺയെ  കൊണ്ട് നിങ്ങൾ സന്തോഷിച്ചു കൊള്ളുക എന്ന് വളരെ വ്യക്തമായി ഖുർആൻ പഠിപ്പിച്ച അധ്യാപനമാണ് അതിന് ഏറ്റവും അനിയോജ്യമായ ദിവസം  ദിവസം നബിﷺ  തങ്ങൾ ജനിച്ച റബീഉൽ അവ്വൽ1️⃣2️⃣ തന്നെ. ഇത് മുസ്‌ലിം ലോകം പിൽക്കാലത്ത് കാണിച്ചു തന്നതാണെന്നും തുടർന്ന് വരുന്ന ഭാഗങ്ങളിൽ നമുക്ക്  കാണാവുന്നതാണ്*.


✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻


*ദുആ വസിയത്തോടെ*

📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


            *ഭാഗം* 3⃣

📗📖📗📖📗📖📗📖


       *അബൂ നവവി*✍🏻 

====================

             *ഹദീസ്* 

             ========

*കഴിഞ്ഞ രണ്ടു ഭാഗങ്ങളിലും പരിശുദ്ധ ഖുർആനിൽ നിന്നുള്ള  ആയത് ആയിരുന്നു നബി ദിനാഘോഷത്തിന് പിൻബലമായി തെളിവ് ഉദ്ധരിച്ചത്* .


*നബി ﷺ തങ്ങൾ നുബുവ്വത്തിന് ശേഷം "അറവ്" നടത്തി  എന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത വ്യത്യസ്ത ഹദീസുകൾ കാണുക*


*عَنْ أَنَسٍ رَضِيَ اللهُ عَنْهُ , أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ.         السنن الكبرى*


*المؤلف: أحمد بن الحسين بن علي بن موسى الخُسْرَوْجِردي الخراساني، أبو بكر البيهقي (المتوفى: 458هـ)*

 

*عَنْ أَنَسٍ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ «عَقَّ عَنْ نَفْسِهِ بَعْدَ مَا بُعِثَ نَبِيًّا»*

*المعجم الأوسط*

*المؤلف: سليمان بن أحمد بن أيوب بن مطير اللخمي الشامي، أبو القاسم الطبراني* *(المتوفى: 360هـ)*


*وَعَنْ أَنَسٍ أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «عَقَّ عَنْ نَفْسِهِ بَعْدَمَا بُعِثَ نَبِيًّا* .

*رَوَاهُ الْبَزَّارُ، وَالطَّبَرَانِيُّ فِي الْأَوْسَطِ، وَرِجَالُ الطَّبَرَانِيِّ رِجَالُ الصَّحِيحِ خَلَا الْهَيْثَمَ بْنَ جَمِيلٍ*، *وَهُوَ ثِقَة*،

*مجمع الزوائد ومنبع الفوائد*

*المؤلف: أبو الحسن نور الدين علي بن أبي بكر بن سليمان* الهيثمي *(المتوفى: 807هـ)*


 *ഇമാം ബസ്സാറും(റ)  ,ഇമാം ത്വബ്റാനി (റ)യും വ്യത്യസ്ത റിപ്പോർട്ടുകൾ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ത്വബ്റാനി (റ) റിപ്പോർട്ട് ചെയ്ത നിവേദക പരമ്പരയിലുള്ള റാവിമാർ 'ബുഹാരി  മുസ്ലിമിൽ' ഉള്ളവരാണ് "ഹൈസം ബിൻ ജമീൽ" എന്ന മഹാൻ ഒഴികെ അദ്ദേഹം യോഗ്യനാണെന്ന്  വ്യക്തമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്*


{ *മജ്മഉ സവായ്ദ്*📚   

*ഇമാം ഹൈസമി (റ)*}


 *ആകയാൽ ഹദീസ് ദുർബലപ്പെടുത്തുക എന്ന വഹാബികളുടെ പരിപാടി ഇവിടെ നടക്കില്ല എന്ന് ചുരുക്കം. നബിﷺ തങ്ങൾ സ്വന്തം നിലക്ക് ജന്മദിനം ആഘോഷിച്ചോ എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഈ ഹദീസ്*


*നബി ﷺ അറവ് നടത്തിയ ഈ ഹദീസ് നബിയുടെﷺ  ജന്മദിനത്തിന് തെളിവാക്കാൻ ഇന്ന് കേരളത്തിലെ വല്ലവരും ദുർവ്യാക്ക്യാനിക്കുകയാണോ എന്ന തോന്നൽ ആർക്കും വേണ്ട*


*പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ആണെന്നു  കേരളത്തിലെ വഹാബികൾ പോലും പരിചയപ്പെടുത്തിയ ലോക പ്രശസ്തരായ പണ്ഡിതൻ ഇമാം സുയൂത്തി (റ) മുകളിൽ രേഖപ്പെടുത്തിയ ബഹു ഇമാം ബൈഹഖി(റ) റിപ്പോർട്ട് ചെയ്ത ഹദീസ് തെളിവ് ഉദ്ധരിച്ചുകൊണ്ട്  മഹാനവർകൾ പറയുന്നു*


*قُلْتُ: وَقَدْ ظَهَرَ لِي تَخْرِيجُهُ عَلَى أَصْلٍ آخَرَ، وَهُوَ مَا أَخْرَجَهُ الْبَيْهَقِيُّ عَنْ أَنَسٍ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ» مَعَ أَنَّهُ قَدْ وَرَدَ أَنَّ جَدَّهُ عبد المطلب عَقَّ عَنْهُ فِي سَابِعِ وِلَادَتِهِ، وَالْعَقِيقَةُ لَا تُعَادُ مَرَّةً ثَانِيَةً، فَيُحْمَلُ ذَلِكَ عَلَى أَنَّ الَّذِي فَعَلَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِظْهَارٌ لِلشُّكْرِ عَلَى إِيجَادِ اللَّهِ إِيَّاهُ رَحْمَةً لِلْعَالَمِينَ وَتَشْرِيعٌ لِأُمَّتِهِ كَمَا كَانَ يُصَلِّي عَلَى نَفْسِهِ لِذَلِكَ، فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ*،


{ *الحاوي للفتاوي*📚 }


*മറ്റൊരു തെളിവിന്റെ മേലിലും നബിദിന ആഘോഷത്തെ സംബന്ധിച്ച് എനിക്ക് വ്യക്തമായിട്ടുണ്ട്. ഇമാം ബൈഹഖി(റ) ബഹുമാനപ്പെട്ട അനസ് തങ്ങളെ തൊട്ടു റിപ്പോർട്ട് ചെയ്ത ഹദീസാണ് അത്. "മഹാനായ നബിﷺ തങ്ങൾ സ്വന്തം ശരീരത്തിനു വേണ്ടി നുബുവ്വത്തിന് ശേഷം അറവ് നടത്തി നബിﷺ  തങ്ങൾ ജനിച്ച ശേഷം അബ്ദുൽ മുത്തലിബ് ഏഴാം ദിവസം നബിﷺ  തങ്ങൾക്ക് വേണ്ടി അഖീഖ അറുത്തത് അറിയപ്പെട്ടതാകുന്നു.*


*"അഖീഖ രണ്ടാമത് ആവർത്തിക്കപ്പെടുന്ന സുന്നത്തല്ല" അതു കൊണ്ടു തന്നെ ഇതിനെ ചുമത്തപ്പെടണം നബിﷺ തങ്ങളെ അല്ലാഹു സർവർക്കും അനുഗ്രഹമായി ഭൂമി ലോകത്തേക്ക് അയച്ചതിൽ ഉള്ള നന്ദി പ്രകടനമാണ്. മാത്രവുമല്ല അങ്ങനെ ഒരു നന്ദി പ്രകടനം ഈ ഉമ്മത്ത് 'ശറഅ്' ആക്കിയിട്ടുണ്ട് എന്നതിനുമാണ്.*


*നബി ﷺ സ്വന്തം നിലക്ക് തന്നെ സ്വലാത്ത് ചൊല്ലിയിട്ടുണ്ടല്ലോ അത് ദീനിൽ സ്ഥിരപ്പെടാൻ വേണ്ടിയാണ് അതു കൊണ്ടു തന്നെ സുന്നത്ത് ആക്കപ്പെടും നബിﷺ ചെയ്തതു പോലെ നന്ദി പ്രകടിപ്പിക്കലും, ഒരുമിച്ചു കൂടലും, ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യലും ഇതു പോലുള്ള സന്തോഷ പ്രകടനത്തിന്റെ മറ്റ് കാര്യങ്ങൾ ചെയ്യാം*. 


{ *അൽ ഹാവിലിൽ ഫതാവ*📚}


*ഇവിടെ നാം കാണുന്നത് ലോക പ്രശസ്തരായ മഹാനായ ഇമാം സുയൂത്തി (റ) നബിﷺ  തങ്ങളുടെ ഹദീസ് വിശദീകരിച്ചു കൊണ്ട് മൗലിദാഘോഷം സ്ഥിരപ്പെടുത്തുന്നതാണ്. അവരാരും തന്നെ ഇന്നുള്ള പുത്തൻ വാദികൾ പ്രചരിപ്പിക്കുന്നതു പോലെ കേവലം പുത്തൻവാദം ആയി മുദ്രകുത്തി ആളുകൾ ചെയ്യുന്ന നന്മ തടയാൻ നിന്നില്ല എന്നതാണ്*


*സഹീഹ് മുസ്ലിമിലെ മറ്റൊരു ഹദീസിൽ കാണാവുന്നതാണ് തിങ്കളാഴ്ച ദിവസത്തിന്റെ 3 പ്രത്യേകതകളിൽ ഒന്നാമതായി നബി ﷺ പറയുന്നത് അന്ന് എന്റെ ജന്മദിനം ആകുന്നുവെന്നാണ് ജന്മദിനത്തിൽ ഉള്ള സന്തോഷ് പ്രകടനമായാണ് തിങ്കളാഴ്ചയിലെ നോമ്പ് എന്ന പ്രസ്താവന ശ്രദ്ധേയമാണ്*.



*തുടരും...*

_________*📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


          *ഭാഗം* 4⃣ 

📗📖📗📖📗📖📗📖


      

====================


*നബി ദിനാഘോഷം തെളിവ് പ്രമാണമായ ഖിയാസ്* 

 ====================


*ലക്ഷക്കണക്കിന് ഹദീസ് മനപ്പാഠമാക്കിയ ലോക പ്രശസ്ത പണ്ഡിതൻ 'ഹാഫിള് ദുനിയ' എന്ന പേരിലറിയപ്പെടുന്ന ബഹുമാനപ്പെട്ട ഇബ്നു ഹജർ അസ്കലാനി (റ) നബി ദിന ആഘോഷവുമായി ബന്ധപ്പെട്ട് കൊണ്ട് സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് "ഖിയാസ്" ചെയ്തു തെളിവ് കൊണ്ടു വരുന്നത്  കാണുക*

 

*وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم قدم المدينة     فوجد اليهود يصومون يوم عاشوراء فسألهم فقالوا: هو يوم أغرق الله فيه فرعون ونجّى موسى فنحن نصومه شكرا لله تعالى فقال صلى الله عليه وسلم فأنا أحق بموسى عليه السلام منكم فصامه وأمر بصيامه وقال إن عشت إلى قابل .... الحديث،  قال شيخنا " فيستفاد منه فعل الشكر لله تعالى على ما منّ به في يوم معين من إسداء نعمة أو دفع نقمة ويعاد ذلك في نظير ذلك اليوم من كل سنة والشكر لله تعالى يحصل بأنواع العبادات كالسجود والصيام والصدقة والتلاوة وأي نعمة أعظم النعمة من الله عليه ببروز هذا النبي صلى وسلم الذي هو نبي الرحمة في ذلك اليوم .*


*الأجوبة المرضية فيما سئل (فتاوى السخاوي📚) رحمه الله* 

*ص : 1118*



*الحاوي للفتاوي*📚

*المؤلف: عبد الرحمن بن أبي بكر، جلال الدين السيوطي (المتوفى: 911هـ)*



*മഹാനവർകൾ പറയുന്നു മറ്റൊരു സ്ഥിരപ്പെട്ട ഹദീസ് കൊണ്ട് നബി ദിനാഘോഷത്തെ ലക്ഷ്യം വയ്ക്കുന്നതിന് എനിക്ക് സ്ഥിരപ്പെട്ടിട്ടുണ്ട് അത് ബുഹാരി മുസ്ലിമിൽ റിപ്പോർട്ട് ചെയ്ത ഹദീസാണ് പുണ്യ നബി ﷺ മദീനയിലേക്ക് വന്ന  ആ സമയം മുഹറം 10ന് ജൂതന്മാർ നോമ്പ് നോക്കുന്നവർ ആയി കണ്ടു .*


*നോമ്പിന്റെ  കാരണത്തെപ്പറ്റി അവരോട് ചോദിച്ചപ്പോൾ ജൂതന്മാരുടെ മറുപടി ഫിർഔനിനെ മുക്കി കൊന്ന് മൂസാ നബിയെ അല്ലാഹു രക്ഷപ്പെടുത്തിയ ദിവസമാണ് ഇന്ന് .അത് കൊണ്ട് ഞങ്ങൾ ആ ദിവസത്തിനുള്ള ശുക്ർ ആയിട്ട് ഇന്നത്തെ ദിവസം നോമ്പ്  നോക്കും എന്ന് അവർ മറുപടി നൽകി* 


*ഇബ്നു ഹജർ അസ്കലാനി(റ) തുടർന്ന് രേഖപ്പെടുത്തി അപ്പോൾ ഇതിൽ നിന്ന് നമുക്ക് വ്യക്തമായി "അല്ലാഹുവിന് നന്ദി ചെയ്യുക എന്നത് ഏറ്റവും പ്രധാനപ്പെട്ട അമലായ പ്രവർത്തനമാണെന്ന് നമുക്ക് ബോധ്യപ്പെട്ടു നിർണിതമായ ഒരു ദിവസത്തിനു അല്ലാഹു നിഹ് മത്ത് ചെയ്തു എന്നതിന്.* 


*ചിലപ്പോൾ ഒരു നിഅ്മത്ത്  ലഭിക്കൽ ആവും അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് നീക്കുക ആവും ഇത് രണ്ട് സംഭവിച്ചാലും ആ നിഅ്മത്തിന് ശുക്റ് ചെയ്യണം. അതു മാത്രം പോരാ അതേ ദിവസം അടുത്ത വർഷങ്ങളിൽ എത്തുമ്പോൾ ആ പറയപ്പെട്ട ദിവസങ്ങളിൽ നന്ദി ചെയ്യണം*... 


*തുടർന്ന് വീണ്ടും മഹാനായ ഇമാം അസ്കലാനി (റ) വീണ്ടും പറയുന്നത് കാണുക "റബീഉൽ അവ്വൽ 12ന് നബി ﷺ തങ്ങൾ ജന്മം കൊണ്ടു എന്നതിനേക്കാൾ വലിയ ഏത് അനുഗ്രഹമാണ് അല്ലാഹു നമുക്ക് നൽകിയിട്ടുള്ളത്"? (സത്യത്തിൽ ഈ ചോദ്യം ലോകത്തുള്ള ഓരോ വഹാബി യുടെയും നെഞ്ചിലേക്ക് ആണ് തറക്കുന്നത്) അതു കൊണ്ട് മഹാനായ നബിﷺ  തങ്ങളുടെ ജന്മം കൊണ്ട് ആ പ്രത്യേക ദിവസം തന്നെ എല്ലാ വർഷവും കൊണ്ടുവരിക എന്നത് സുന്നത്ത് ആക്കപ്പെടും*.


*കാര്യങ്ങൾ വളരെ വ്യക്തമാണ് സാധാരണ ഗതിയിൽ പ്രമാണങ്ങളായി "ഖുർആൻ ,സഹീഹായ ഹദീസ് ,ഇജ്മാഅ്, ഖിയാസ് "ഇവയാണ് ബാഹ്യമായെങ്കിലും മൗലിദ് വിരോധികളായ വഹാബികൾ പറയാറുള്ളത് .നമുക്ക് അവരോട് ചോദിക്കാനുള്ളത് അവർ അടക്കം ലോകം അംഗീകരിച്ച ഒരു മഹാനായ ഇമാം 'സ്വഹീഹുൽ ബുഖാരിയിൽ' നിന്ന് ഒരു ഹദീസ് ഖിയാസ്  ആക്കികൊണ്ട് മൗലിദ് ആഘോഷത്തിന് വ്യക്തമായി തെളിവ് ഉദ്ധരിക്കുന്നു.*


*എന്തു കൊണ്ട് ഇവർക്ക് ഇത് അംഗീകരിക്കാൻ കഴിയുന്നില്ല❓ ഖിയാസ് തെളിവാണെന്ന് പറയുന്നവർ മഹാനായ ഇമാം അസ്കലാനി (റ) വ്യക്തമായി  മുസ്‌ലിം ലോകത്തെ ബോധ്യപ്പെടുത്തിയ മൗലിദാഘോഷം ഇവർക്ക് എന്തുകൊണ്ട് സ്വീകാര്യമല്ല ❓കാരണം വ്യക്തം നബിﷺ തങ്ങളുടെ ജന്മത്തിൽ ഇവർക്ക് ഒട്ടും സന്തോഷിക്കാൻ കഴിയുന്നില്ല കാരണം അവർ പിൻപറ്റിയത് പിശാചിൻറെ കക്ഷികളെയാണ്*. 


*തുടരും.....*


_________________________


*ദുആ വസിയ്യത്തോടെ*

 



Tuesday, October 20, 2020

നബിദിനം .മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=



മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?


(1) ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).

(2) ഇമാം സുയൂഥി(റ)എഴുതുന്നു: “മൌലിദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചു കൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലുായ സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെ യ്യുക, ജനനത്തില്‍ സംഭവിച്ച അല്‍ഭുതങ്ങളെടുത്തുപറയുക  എന്നിവയാണ്…. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം ക്െ സന്തോഷിക്കലുമുള്ള തുക്ൊ”(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 181, ശര്‍വാനി വാ: 7, പേ:422).

(3) ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)പറയുന്നു. “നബി ദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണം, അന്നദാനം, ധാനധര്‍മ്മങ്ങള്‍, പ്രവാചകകീര്‍ത്തനങ്ങള്‍, മനസ്സുകള്‍ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തിവിടുന്നതുമായ ആത്മീയോപദേശങ്ങള്‍ തുടങ്ങിയവയില്‍ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 196).

(4) ഇമാം സുയൂഥി(റ)യില്‍ നിന്ന് ഇസ്മാഈലുല്‍ ഹിഖ്വി(റ)പറയുന്നു.” നബി (സ്വ)യുടെ ജന്മ ദിനത്തില്‍ നന്ദി പ്രകാശനം നമുക്ക് സുന്നത്താക്കപ്പെടും” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).

(5) ഇസ്മാഈലുല്‍ ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുല്‍ ഹൈതമി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വിേ ജനങ്ങള്‍ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).

(6) ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില്‍ നടത്തപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവപ്പെട്ടവര്‍ക്കു ഗുണം ചെയ്യല്‍ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍  നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില്‍ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു” (അല്‍ ബാഇസ്, പേജ്: 23).

(7) ഇമാം ശൈബാനി(റ)പറയുന്നു. “നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമാണ്” (ഹദാഇഖുല്‍ അന്‍വാര്‍, വാ: 1,പേജ്: 19).

(8) നബി(സ്വ)വഫാത്താവുക നിമിത്തമായി ദുഃഖമുായ മാസം കൂടിയാണല്ലോ റബീഉല്‍ അവ്വല്‍ ?. ഈ ചോദ്യത്തിന് ഇമാം സുയൂഥി (റ) മറുപടി പറയുന്നു.  “നിശ്ചയം നബി(സ്വ)യുടെ ജനനം ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമാണ്. നബി(സ്വ)യുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസ്വീബത്തുമാ കുന്നു. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനും മുസ്വീബത്തുകളുടെ മേല്‍ ക്ഷമിക്കാനുമാണ് ശരീഅത്ത് കല്‍പ്പിക്കുന്നത്” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 256).

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...