Thursday, July 1, 2021

ക്രസ്തേനീസം :കുട്ടികളേയും സ്ത്രീകളേയും കൊല്ലാൻ കൽപ്പിക്കുന്ന ബൈബിൾ*

 *കുട്ടികളേയും സ്ത്രീകളേയും കൊല്ലാൻ കൽപ്പിക്കുന്ന ബൈബിൾ*


ഇന്ന് ലോകത്തുള്ള മതഗ്രന്ഥങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ബൈബിളില്‍ മാത്രമേ കുട്ടികളെ കൊല്ലാനും ശിശുക്കളെ നിലത്തടിച്ച് തെറിപ്പിക്കാനും ഗര്‍ഭിണികളുടെ വയര്‍ കുത്തിക്കീറാനും അനുവാദം നല്‍കുന്നുള്ളൂ. ഇതൊക്കെയും ദൈവാജ്ഞകളായാണ് വന്നിട്ടുള്ളത്. ബൈബിള്‍ വചനങ്ങളില്‍ ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ കൈകടത്തിയിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവാണ് ഇത്തരം പരാമര്‍ശങ്ങള്‍.



''കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു....  അതുകൊണ്ട് അവരിലെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18). 



ദൈവം പറഞ്ഞു: ''നഗരത്തില്‍ അയാളുടെ പിന്നാലെ പോയി വധം നടത്തുക, ദയാദൃഷ്ടി അരുത്. വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക'' (എസെക്കിയേല്‍ 9:5-6). 



''യേശുവാ ജനങ്ങളോട് പറഞ്ഞു: ആര്‍ത്തട്ടഹസിക്കുക. കാരണം കര്‍ത്താവ് നഗരം (കനാനികളുടെ) നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു.... വെള്ളി, സ്വര്‍ണം, ഓട്ടുപാത്രങ്ങള്‍, ഇരുമ്പു പാത്രങ്ങള്‍ എന്നിവ പൂര്‍ണമായും കര്‍ത്താവിന് വിശുദ്ധമാണ്. അവ കര്‍ത്താവിന്റെ ഭണ്ഡാകാരത്തില്‍ ചേരണം... അവര്‍ നഗരം കൈയടക്കി. ആബാല വൃദ്ധം സ്ത്രീപുരുഷന്മാരെയും കാളകളെയും ആടുകളെയും കഴുതകളെയും, അങ്ങനെ നഗരത്തില്‍ ഉണ്ടായിരുന്ന എല്ലാറ്റിനെയും അവര്‍ വാളിന് ഇരയാക്കി'' (യേശുവാ 6:16-21).



ദൈവം ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ടെന്നും പറയുന്നു: ''ഉടന്‍ പോയി അമോലികാനെ തകര്‍ക്കുക. അവര്‍ക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീപുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും കൊല്ലുക'' (1 ശാമുവേല്‍ 15:3). 



''അവരുടെ കണ്‍മുന്നില്‍ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും; അവരുടെ വീടുകള്‍ കൊള്ളയടിക്കും; അവരുടെ ഭാര്യമാര്‍ ബലാത്സംഗം ചെയ്യപ്പെടും'' (യെശയ്യ 13:16). 



''തന്റെ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം; അവള്‍ വാളിന്ന് ഇരയാകും. അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളര്‍ക്കും'' (ഹോശേയ  13:16)



അരുതേ! കുഞ്ഞുങ്ങളെ കൊല്ലരുതേ


ഇബ്‌നു ഉമർ (റ) നിവേദനം: ഒരു യുദ്ധത്തിൽ ഒരു സ്ത്രീ വധിക്കപെട്ടതായി കാണപ്പെട്ടു. അപ്പോൾ പ്രവാചകൻ (ﷺ) സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് നിഷിദ്ധമാക്കി. (ബുഖാരി, മുസ്‌ലിം)

യസീദ്‌ബ്നു ഹുർമുസ് (റ) നിവേദനം: നജ്‌ദത്ത്, ഇബ്‌നു അബ്ബാസ്(റ)നോട് അഞ്ച് കാര്യങ്ങൾ ചോദിച്ചറിയുന്നതിന് കത്തെഴുതി…. നബി (ﷺ) സ്ത്രീകളെയും കൊണ്ട് യുദ്ധം ചെയ്തിരുന്നോ? അവർക്ക് വിഹിതം നിശ്ചയിച്ചിരുന്നോ? അവിടുന്നു കുട്ടികളെ കൊന്നിരുന്നോ? അനാഥയുടെ അനാഥത്വം അവസാനിക്കുന്നതെപ്പോൾ, അഞ്ചിലൊന്ന് ആർക്കുള്ളതാണ്? ഇത്രയും കാര്യങ്ങൾ എനിക്ക് പറഞ്ഞു തരൂ! അപ്പോൽ ഇബ്‌നു അബ്ബാസ് (റ) അദ്ദേഹത്തിന് ഇപ്രകാരം എഴുതി…. റസൂൽ (ﷺ) കുട്ടികളെ കൊന്നിട്ടില്ല. അതിനാൽ നിങ്ങൾ കുട്ടികളെ കൊല്ലരുത്!…

(മുസ്‌ലിം)


ബുറൈദ (റ) പറയുന്നു: നബി(ﷺ) പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ പേരിൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുക. അല്ലാഹുവിനെ നിഷേധിക്കുന്നവരോട് പോരാടുക. യുദ്ധമാവാം, വഞ്ചന, ചതി, അംഗവിച്ഛേദം, ശിശുഹത്യ ഇതൊന്നുമരുത്.

(അബൂദാവൂദ്)


കുഞ്ഞുങ്ങളോട് കാരുണ്യം കാണിക്കുക


അം‌റുബ്‌നു ശുഐബ് (റ) നിവേദനം: നബി (ﷺ) പറഞ്ഞു: ചെറിയവരോട് കരുണ കാണിക്കാത്തവരും വലിയവരുടെ മഹത്വം തിരിച്ചറിയാത്തവരും നമ്മിൽ പെട്ടവനല്ല.

(അബൂദാവൂദ്, തിർമിദി)


കുഞ്ഞുങ്ങളെ ചുംബിച്ചിരുന്നു


അബൂഹുറയ്‌റ (റ) നിവേദനം: അദ്ദേഹം പറഞ്ഞു: “റസൂൽ (ﷺ) ഒരിക്കൽ അലിയുടെ മകൻ ഹസൻ(റ)നെ ചുംബിച്ചു. അപ്പോൾ പ്രവാചകൻ(ﷺ)ന്റെ അടുക്കൽ അഖ്‌റ‌അ്‌ബ്നു ഹാബിസുത്തമീമി ഇരിപ്പുണ്ടായിരുന്നു. അയാൾ പറഞ്ഞു: എനിക്ക് പത്ത് മക്കളുണ്ട്. ഞാനവരിൽ ഒരാളെയും ഇതേവരെ ചുംബിച്ചിട്ടില്ല. അപ്പോൾ പ്രവാചകൻ (ﷺ) അയാളുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: മറ്റുള്ളവരോട് കരുണ കാണിക്കാത്തവന് അല്ലാഹുവിൽ നിന്നും കാരുണ്യം ലഭിക്കുകയില്ല. (ബുഖാരി, മുസ്‌ലിം)



*അസ് ലം പരപ്പനങ്ങാടി


ഇസ്ലാം വിമർശനം: മലക്കിനെ മുഹമ്മദ് അല്ലാതെ മറ്റാരും കണ്ടിട്ടില്ല ക്രൈസ്തവ ആരോപണങ്ങള്ക്ക് മറുപടി

ഇസ്ലാം വിമർശനം:

മലക്കിനെ മുഹമ്മദ് അല്ലാതെ

മറ്റാരും കണ്ടിട്ടില്ല


ക്രൈസ്തവ ആരോപണങ്ങള്ക്ക് മറുപടി 

Part-2)


എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്ത് കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം. (Holy Qura'n 21:18)




മുഹമ്മദിന്റെ പ്രവാചകത്വം : ക്രൈസ്തവ ആരോപണങ്ങള്ക്ക് മറുപടി : (Part-2)






ആരോപണം -1

മലക്കിനെ മുഹമ്മദ് അല്ലാതെ

മറ്റാരും കണ്ടിട്ടില്ല



പച്ച കള്ളം. മുഹമ്മദ് നബി (സ) ക്

ദിവ്യ സന്ദേശങള് എത്തിക്കുകയും

പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്ന

ജിബ്രിയേൽ(a) നെ പ്രവാചകൻന്റെ സഹാബികള് അടങുന്ന ഒരു വ്യൂഹം തന്നെ കണ്ടിട്ട് ഉണ്ട്.


ഒരിക്കല് പ്രവാചകനും സഹാബാക്കളും നിറഞ സദസ്സില് ജിബ്രീല് ആഗതനാകുകയും

Iman (belief), 

islam (submision )

Ihsaan (perfection)

Sa'aa (Last hour)

എന്നിവയെ പറ്റി പ്രവാചകനോട് ചോദ്യങ്ങള് ചോദിക്കുകയും പ്രവാചകൻ കൊടുത്ത മറുപടികളെ വെരിഫൈ ചെയ്യുകയും ചെയ്തു.

("സദകത്ത്" മുഹമ്മദ് . . . നീ സത്യം പറഞ്ഞു )

തുടര്ന്ന് അദ്ദേഹം അവിടെ നിന്ന് നിമിഷങ്ങള്ക്കകം അപ്രത്യക്ഷൻ ആകുകയും പിന്നീട്

സഹാബികള്ക് തങളുടെ ദൃഷ്ടിയില് കാണാതാകുകയും ചെയ്തു! അദ്ദേഹം ജിബ്രീല് മാലാഖ ആയിരുന്നു എന്നും ജനങളെ മത കാര്യങ്ങളെ പറ്റി

പഠിപ്പിക്കാന് ആഗതനായതാണ് എന്നും പ്രവാചകൻ അറിയിക്കുകയും ചെയ്തു.

ജിബ്രീല് വന്നത് മനുഷ്യ രൂപത്തില് ആയിരുന്നത് കൊണ്ടായിരുന്നു അത്.

കടും വെള്ള വസ്ത്രത്തില് കടും കറുപ്പ് മുടികള് ഉള്ള

അവിടെ സന്നിഹിതരായ യാതൊരുവനും അതിനു മുൻപ് കണ്ടിട്ട് ഇല്ലാത്ത എന്നാല്

ഒരു യാത്രക്കാരൻറ്റെതായ ഒരു വിധ ലക്ഷണങളും ഇല്ലാത്ത വ്യക്തി. 

(Sahih Al Bukhari 

Volume 1 ,Book 2 , Number 48) 

(Sahih Muslim 8 e 

In-book reference : Book 1, Hadith 5 

USC-MSA web (English) reference : Book 1, Hadith 4) 

ഇമാം നവവിയുടെ 40 hadith collections ലും ഇത് രേഖപ്പെടുത്തുന്നു

(40 Hadith Nawawi hadith no 2)


ജിബ്രീല് മലകിനെ കണ്ടത് ഒരാള് അല്ല!

രണ്ടു പേർ അല്ല !

അനേകം പേർ!

Ther are many witnesses !!!



ഇനി മറ്റൊരു സംഭവം കൂടി കാണാം:


സഅദിബ്നു അബീ വഖാസ്(റ) നിവേദനം:

ഉഹ്ദ് യുദ്ധ ദിവസം പ്രവാചകൻന്റെ വലതും ഇടതും 

ആയി ശുഭ്രവസ്ത്രധാരികൾ ആയ രണ്ടാളുകളെ ഞാൻ കണ്ടു.

അതിന്റെ മുൻപോ ശേഷമോ ഞാൻ അവരെ കണ്ടിട്ടില്ല. അഥവാ ജിബ്രിയേലിനെയും മിഖായേലിനെയും.

(Sahih Muslim 2306 a 

In-book reference : Book 43, Hadith 63 

USC-MSA web (English) reference : Book 30, Hadith 5713 )



ഈ ഹദീസ് പ്രകാരം പ്രവാചക ശിഷ്യൻ ആയ അബീ വക്കാസ് ജിബ്രിയേലിനെ കണ്ടിട്ടുണ്ട് എന്ന്

തെളിയുന്നു.


ഇനി നമുക്ക് ബൈബിള് പരിശോധിക്കാം.

ക്രൈസ്തവർ മുഹമ്മദ് (സ) ന്റെ കാര്യത്തില് മാത്രം

ബാധകം ആക്കുന്ന "സാക്ഷിയും . കോടതിയും

ജഡ്ജിയും ഒക്കെ

സ്വന്തം കിതാബിലെ വിശുദ്ധൻമാരുടെയും പ്രവാചകൻമാരുടെ കാര്യത്തിലും ബാധകം ആകണം അല്ലോ? അല്ലേ ???

എന്നാല് ബൈബിള് പരിശോധിച്ചാ നേരെ തിരിച്ച്

ആണ് കാര്യങളുടെ കിടപ്പ് എന്ന് കാണാം.




പ്രവാചകൻ ആയ ദാനിയേലിന് ഗബ്രിയേല് മാലാഖ പ്രത്യക്ഷപ്പെട്ടു എന്ന് ദാനിയേലിന്റെ പുസ്തകത്തില് പറയുന്നു. (ദാനിയേല് 8:17-18) എന്നാല്. ആരെങ്കിലും സാക്ഷി ഉണ്ടോ ? എന്ന് ചോദിച്ചാല് ഇല്ല എന്ന് ആണ് ഉത്തരം.(ദാനിയേലിന്റെ ജനതയില് ഒരാള് പോലും ഇതിന് സാക്ഷി അല്ല. ഉണ്ട് എങ്കില് കാണിക്കാം.


വിശുദ്ധനും സ്നാപക യോഹന്നാന്റെ പിതാവും ആയ സഖരിയാവിന് യാഗ പീഠത്തില് വെച്ചു ഗബ്രിയേലിന്റെ ദർശനം കിട്ടി എന്നും സംസാരിച്ചു എന്നും ബൈബിളില് എഴുതി വെച്ചിട്ടുണ്ട്.(ലൂക്കൊസ് 1:11-12) എന്നാല് മറ്റാരെങ്കിലും കണ്ടോ ?? സാക്ഷി ഉണ്ടോ എന്ന് ചോദിച്ചാല് ഇല്ല എന്ന് ആണ് ഉത്തരം. 


യേശുവിന്റെ മാതാവും വിശുദ്ധയും ആയ മറിയക്ക് മലക്ക് പ്രത്യക്ഷപ്പെട്ടു. (ലൂക്കൊസ് 1:28-30) ആരെങ്കിലും സാക്ഷി ഉണ്ടോ ? എന്ന് ചോദിച്ചാല് ഇല്ല എന്ന് ആണ് ഉത്തരം. 


യേശുവിന്റെ വളർത്തച്ഛനും ആശാരിയും ആയ യോസഫിന് മലക്ക് പ്രത്യക്ഷപ്പെട്ടു. (Mathew 1:20) ആരെങ്കിലും സാക്ഷി ഉണ്ടോ ? എന്ന് ചോദിച്ചാല് ഇല്ല എന്ന് ആണ് ഉത്തരം. 






മറ്റൊരു രസകരമായ വസ്തുത എന്താണ് വെച്ചാല്

മറിയക്കും ജോസഫിനും മലക് പ്രത്യക്ഷപ്പെട്ട സംഭവം

സാക്ഷാല് യേശു പോലും അറിയാൻ വഴിയില്ല! കാരണം യേശു അന്ന് ജനിച്ചിട്ടില്ല എന്നത് തന്നെ.

ഒരു പക്ഷേ ജനിച്ച ശേഷം അറിയാന് ചാൻസ് ഉണ്ട്.

എങ്കില് തന്നെയും

ഈ കാര്യം അറിയാവുന്ന മൂന്നെ മൂന്നു പേർ യഥാക്രമം ഇവർ ആയിരിക്കും

1. മറിയം 

2. ജോസഫ് 

3. യേശു 


ഇവർ പറയാതെ ഈ കഥ എങ്ങനെ ലീക്ക് ആയി ?സുവിശേഷം എഴുതിയ മത്തായിയും

ലുകൊസും ഇത് എങ്ങനെ അറിഞു??

യേശുവോ മറിയയോ ജോസഫോ പറഞ്ഞു എന്ന് ബൈബിളില് എവിടെയും ഇല്ല!

മാത്രം അല്ല യേശുവിന് 30 വയസ്സ് തികഞിട്ട് പോലും

ഈ സംഭവം (യേശുവിന്റേത് അത്ഭുത ജനനം ആണ് എന്നും, ജോസഫ് അല്ല യേശുവിന്റെ പിതാവ് എന്നും ) പുറം ലോകം അറിഞ്ഞില്ല. 

അവർ എല്ലാം കരുതിയത്

യേശു ജോസഫിന്റെ മകന് ആണ് എന്ന് തന്നെ ആയിരുന്നു.



(Luke 3:23)

യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;



പിന്നെ എങ്ങനെ ഈ സംഭവം മത്തായിയും ലുകൊസും അറിഞു?

വെളിപാട് കിട്ടിയോ? എങ്കില് അതിന്റെ തെളിവ് എന്താണ് ? പരിശുദ്ധാത്മാ പ്രേരിതം ആണോ ?

എങ്കില് അതിന്റെ തെളിവ് എന്താണ് ?

സാക്ഷി എവിടെ ?


അവസാനം ആയി മറ്റൊരു രസകരമായ ഒരു വസ്തുത കൂടി പറഞ്ഞു കൊണ്ട് നിർത്താം.

ക്രൈസ്തവരുടെ പ്രമാണം ആയ പുതിയ നിയമത്തിലെ അവസാന പുസ്തകം ആണ് വെളിപാട് പുസ്തകം. 

യോഹന്നാന് ഈജിയൻ കടലിലെ പത്മോസ് എന്ന ദ്വീപിലായിരിക്കെ ലഭിച്ച ദൈവ വെളിപാടാണിതെന്നാണ് കൃതിയുടെ തന്നെ സാക്ഷ്യം.


ഈ വെളിപാട് എങ്ങനെ ആണ് മൂപ്പർക്ക് കിട്ടിയത് എന്ന് പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം ആദ്യ വചനം തന്നെ പറയുന്നുണ്ട്.


(വെളിപാട് 1:1)

യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.



അതായത് യോഹന്നാൻന് ഈ വെളിപാട് ലഭിച്ചത് യഥാക്രമം

ദൈവം >> യേശു >> മാലാഖ >> യോഹന്നാൻ =total 4 പേര്. 

എന്ന ക്രമത്തിൽ ആണ്.


എന്നാൽ മുഹമ്മദ്‌ നബിക്ക് അല്ലാഹു ഗബ്രിയേൽ മാലാഖ വഴി

( അല്ലാഹു >> ഗബ്രിയേൽ >> മുഹമ്മദ്‌ = total 3 പേര്.) 

ഇറക്കി കൊടുത്ത ദൈവിക വെളിപാട് വിശ്വസിക്കാൻ പറ്റാതെ വീർപ്പു മുട്ടി ഇരിക്കുന്ന മിഷനറികൾ

യോഹന്നാൻന്റെ വെളിപാട് എങ്ങനെ വിഷ്വസിക്കുന്നു ?


പോട്ടെ, 

ഇതിനു ഒക്കെ ആരാണ് സാക്ഷി ? തെളിവ് ?

ആരാച്ചാർ ? കോടതി ?


മണ്ണാങ്കട്ട.

കഷ്ടം തന്നെ ഇവരുടെ കാര്യം.

ഉത്തരത്തിൽ ഉള്ളത് എടുക്കാൻ വേണ്ടി ഒക്കത്ത് ഉള്ളത് കളഞ്ഞു. എന്നിട്ട് ഉത്തരത്തിൽ ഉള്ളത് കിട്ടിയോ ? ഇല്ല.

എന്ന് പറഞ്ഞ പോലെ ആണ് ഇവരുടെ അവസ്ഥ.


അപ്പോ കാര്യം പിടി കിട്ടി ഇല്ലേ ??

മിഷിനറിമാർക് മേലെ പറഞ സംഭവങ്ങള് ഒക്കെ സാക്ഷിയും ആരാച്ചാരും ഒന്നും ഇല്ലാതെ തൊള്ള തൊടാതെ വിഴുങാൻ യാതൊരു പ്രയാസവും ഇല്ല!

മറ്റുള്ളവരുടെ കാര്യം വരുമ്പോള് ആണ്

ഈ ശുഷ്കാന്തി.

File Closed



. ‎

Part-2)


എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിന്‍റെ നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്ത് കളയുന്നു. അതോടെ അസത്യം നാശമടയുകയായി. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത് നിമിത്തം നിങ്ങള്‍ക്ക് നാശം. (Holy Qura'n 21:18)




മുഹമ്മദിന്റെ പ്രവാചകത്വം : ക്രൈസ്തവ ആരോപണങ്ങള്ക്ക് മറുപടി : (Part-2)






ആരോപണം -1

മലക്കിനെ മുഹമ്മദ് അല്ലാതെ

മറ്റാരും കണ്ടിട്ടില്ല



പച്ച കള്ളം. മുഹമ്മദ് നബി (സ) ക്

ദിവ്യ സന്ദേശങള് എത്തിക്കുകയും

പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്ന

ജിബ്രിയേൽ(a) നെ പ്രവാചകൻന്റെ സഹാബികള് അടങുന്ന ഒരു വ്യൂഹം തന്നെ കണ്ടിട്ട് ഉണ്ട്.


ഒരിക്കല് പ്രവാചകനും സഹാബാക്കളും നിറഞ സദസ്സില് ജിബ്രീല് ആഗതനാകുകയും

Iman (belief), 

islam (submision )

Ihsaan (perfection)

Sa'aa (Last hour)

എന്നിവയെ പറ്റി പ്രവാചകനോട് ചോദ്യങ്ങള് ചോദിക്കുകയും പ്രവാചകൻ കൊടുത്ത മറുപടികളെ വെരിഫൈ ചെയ്യുകയും ചെയ്തു.

("സദകത്ത്" മുഹമ്മദ് . . . നീ സത്യം പറഞ്ഞു )

തുടര്ന്ന് അദ്ദേഹം അവിടെ നിന്ന് നിമിഷങ്ങള്ക്കകം അപ്രത്യക്ഷൻ ആകുകയും പിന്നീട്

സഹാബികള്ക് തങളുടെ ദൃഷ്ടിയില് കാണാതാകുകയും ചെയ്തു! അദ്ദേഹം ജിബ്രീല് മാലാഖ ആയിരുന്നു എന്നും ജനങളെ മത കാര്യങ്ങളെ പറ്റി

പഠിപ്പിക്കാന് ആഗതനായതാണ് എന്നും പ്രവാചകൻ അറിയിക്കുകയും ചെയ്തു.

ജിബ്രീല് വന്നത് മനുഷ്യ രൂപത്തില് ആയിരുന്നത് കൊണ്ടായിരുന്നു അത്.

കടും വെള്ള വസ്ത്രത്തില് കടും കറുപ്പ് മുടികള് ഉള്ള

അവിടെ സന്നിഹിതരായ യാതൊരുവനും അതിനു മുൻപ് കണ്ടിട്ട് ഇല്ലാത്ത എന്നാല്

ഒരു യാത്രക്കാരൻറ്റെതായ ഒരു വിധ ലക്ഷണങളും ഇല്ലാത്ത വ്യക്തി. 

(Sahih Al Bukhari 

Volume 1 ,Book 2 , Number 48) 

(Sahih Muslim 8 e 

In-book reference : Book 1, Hadith 5 

USC-MSA web (English) reference : Book 1, Hadith 4) 

ഇമാം നവവിയുടെ 40 hadith collections ലും ഇത് രേഖപ്പെടുത്തുന്നു

(40 Hadith Nawawi hadith no 2)


ജിബ്രീല് മലകിനെ കണ്ടത് ഒരാള് അല്ല!

രണ്ടു പേർ അല്ല !

അനേകം പേർ!

Ther are many witnesses !!!



ഇനി മറ്റൊരു സംഭവം കൂടി കാണാം:


സഅദിബ്നു അബീ വഖാസ്(റ) നിവേദനം:

ഉഹ്ദ് യുദ്ധ ദിവസം പ്രവാചകൻന്റെ വലതും ഇടതും 

ആയി ശുഭ്രവസ്ത്രധാരികൾ ആയ രണ്ടാളുകളെ ഞാൻ കണ്ടു.

അതിന്റെ മുൻപോ ശേഷമോ ഞാൻ അവരെ കണ്ടിട്ടില്ല. അഥവാ ജിബ്രിയേലിനെയും മിഖായേലിനെയും.

(Sahih Muslim 2306 a 

In-book reference : Book 43, Hadith 63 

USC-MSA web (English) reference : Book 30, Hadith 5713 )



ഈ ഹദീസ് പ്രകാരം പ്രവാചക ശിഷ്യൻ ആയ അബീ വക്കാസ് ജിബ്രിയേലിനെ കണ്ടിട്ടുണ്ട് എന്ന്

തെളിയുന്നു.


ഇനി നമുക്ക് ബൈബിള് പരിശോധിക്കാം.

ക്രൈസ്തവർ മുഹമ്മദ് (സ) ന്റെ കാര്യത്തില് മാത്രം

ബാധകം ആക്കുന്ന "സാക്ഷിയും . കോടതിയും

ജഡ്ജിയും ഒക്കെ

സ്വന്തം കിതാബിലെ വിശുദ്ധൻമാരുടെയും പ്രവാചകൻമാരുടെ കാര്യത്തിലും ബാധകം ആകണം അല്ലോ? അല്ലേ ???

എന്നാല് ബൈബിള് പരിശോധിച്ചാ നേരെ തിരിച്ച്

ആണ് കാര്യങളുടെ കിടപ്പ് എന്ന് കാണാം.




പ്രവാചകൻ ആയ ദാനിയേലിന് ഗബ്രിയേല് മാലാഖ പ്രത്യക്ഷപ്പെട്ടു എന്ന് ദാനിയേലിന്റെ പുസ്തകത്തില് പറയുന്നു. (ദാനിയേല് 8:17-18) എന്നാല്. ആരെങ്കിലും സാക്ഷി ഉണ്ടോ ? എന്ന് ചോദിച്ചാല് ഇല്ല എന്ന് ആണ് ഉത്തരം.(ദാനിയേലിന്റെ ജനതയില് ഒരാള് പോലും ഇതിന് സാക്ഷി അല്ല. ഉണ്ട് എങ്കില് കാണിക്കാം.


വിശുദ്ധനും സ്നാപക യോഹന്നാന്റെ പിതാവും ആയ സഖരിയാവിന് യാഗ പീഠത്തില് വെച്ചു ഗബ്രിയേലിന്റെ ദർശനം കിട്ടി എന്നും സംസാരിച്ചു എന്നും ബൈബിളില് എഴുതി വെച്ചിട്ടുണ്ട്.(ലൂക്കൊസ് 1:11-12) എന്നാല് മറ്റാരെങ്കിലും കണ്ടോ ?? സാക്ഷി ഉണ്ടോ എന്ന് ചോദിച്ചാല് ഇല്ല എന്ന് ആണ് ഉത്തരം. 


യേശുവിന്റെ മാതാവും വിശുദ്ധയും ആയ മറിയക്ക് മലക്ക് പ്രത്യക്ഷപ്പെട്ടു. (ലൂക്കൊസ് 1:28-30) ആരെങ്കിലും സാക്ഷി ഉണ്ടോ ? എന്ന് ചോദിച്ചാല് ഇല്ല എന്ന് ആണ് ഉത്തരം. 


യേശുവിന്റെ വളർത്തച്ഛനും ആശാരിയും ആയ യോസഫിന് മലക്ക് പ്രത്യക്ഷപ്പെട്ടു. (Mathew 1:20) ആരെങ്കിലും സാക്ഷി ഉണ്ടോ ? എന്ന് ചോദിച്ചാല് ഇല്ല എന്ന് ആണ് ഉത്തരം. 






മറ്റൊരു രസകരമായ വസ്തുത എന്താണ് വെച്ചാല്

മറിയക്കും ജോസഫിനും മലക് പ്രത്യക്ഷപ്പെട്ട സംഭവം

സാക്ഷാല് യേശു പോലും അറിയാൻ വഴിയില്ല! കാരണം യേശു അന്ന് ജനിച്ചിട്ടില്ല എന്നത് തന്നെ.

ഒരു പക്ഷേ ജനിച്ച ശേഷം അറിയാന് ചാൻസ് ഉണ്ട്.

എങ്കില് തന്നെയും

ഈ കാര്യം അറിയാവുന്ന മൂന്നെ മൂന്നു പേർ യഥാക്രമം ഇവർ ആയിരിക്കും

1. മറിയം 

2. ജോസഫ് 

3. യേശു 


ഇവർ പറയാതെ ഈ കഥ എങ്ങനെ ലീക്ക് ആയി ?സുവിശേഷം എഴുതിയ മത്തായിയും

ലുകൊസും ഇത് എങ്ങനെ അറിഞു??

യേശുവോ മറിയയോ ജോസഫോ പറഞ്ഞു എന്ന് ബൈബിളില് എവിടെയും ഇല്ല!

മാത്രം അല്ല യേശുവിന് 30 വയസ്സ് തികഞിട്ട് പോലും

ഈ സംഭവം (യേശുവിന്റേത് അത്ഭുത ജനനം ആണ് എന്നും, ജോസഫ് അല്ല യേശുവിന്റെ പിതാവ് എന്നും ) പുറം ലോകം അറിഞ്ഞില്ല. 

അവർ എല്ലാം കരുതിയത്

യേശു ജോസഫിന്റെ മകന് ആണ് എന്ന് തന്നെ ആയിരുന്നു.



(Luke 3:23)

യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;



പിന്നെ എങ്ങനെ ഈ സംഭവം മത്തായിയും ലുകൊസും അറിഞു?

വെളിപാട് കിട്ടിയോ? എങ്കില് അതിന്റെ തെളിവ് എന്താണ് ? പരിശുദ്ധാത്മാ പ്രേരിതം ആണോ ?

എങ്കില് അതിന്റെ തെളിവ് എന്താണ് ?

സാക്ഷി എവിടെ ?


അവസാനം ആയി മറ്റൊരു രസകരമായ ഒരു വസ്തുത കൂടി പറഞ്ഞു കൊണ്ട് നിർത്താം.

ക്രൈസ്തവരുടെ പ്രമാണം ആയ പുതിയ നിയമത്തിലെ അവസാന പുസ്തകം ആണ് വെളിപാട് പുസ്തകം. 

യോഹന്നാന് ഈജിയൻ കടലിലെ പത്മോസ് എന്ന ദ്വീപിലായിരിക്കെ ലഭിച്ച ദൈവ വെളിപാടാണിതെന്നാണ് കൃതിയുടെ തന്നെ സാക്ഷ്യം.


ഈ വെളിപാട് എങ്ങനെ ആണ് മൂപ്പർക്ക് കിട്ടിയത് എന്ന് പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം ആദ്യ വചനം തന്നെ പറയുന്നുണ്ട്.


(വെളിപാട് 1:1)

യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.



അതായത് യോഹന്നാൻന് ഈ വെളിപാട് ലഭിച്ചത് യഥാക്രമം

ദൈവം >> യേശു >> മാലാഖ >> യോഹന്നാൻ =total 4 പേര്. 

എന്ന ക്രമത്തിൽ ആണ്.


എന്നാൽ മുഹമ്മദ്‌ നബിക്ക് അല്ലാഹു ഗബ്രിയേൽ മാലാഖ വഴി

( അല്ലാഹു >> ഗബ്രിയേൽ >> മുഹമ്മദ്‌ = total 3 പേര്.) 

ഇറക്കി കൊടുത്ത ദൈവിക വെളിപാട് വിശ്വസിക്കാൻ പറ്റാതെ വീർപ്പു മുട്ടി ഇരിക്കുന്ന മിഷനറികൾ

യോഹന്നാൻന്റെ വെളിപാട് എങ്ങനെ വിഷ്വസിക്കുന്നു ?


പോട്ടെ, 

ഇതിനു ഒക്കെ ആരാണ് സാക്ഷി ? തെളിവ് ?

ആരാച്ചാർ ? കോടതി ?


മണ്ണാങ്കട്ട.

കഷ്ടം തന്നെ ഇവരുടെ കാര്യം.

ഉത്തരത്തിൽ ഉള്ളത് എടുക്കാൻ വേണ്ടി ഒക്കത്ത് ഉള്ളത് കളഞ്ഞു. എന്നിട്ട് ഉത്തരത്തിൽ ഉള്ളത് കിട്ടിയോ ? ഇല്ല.

എന്ന് പറഞ്ഞ പോലെ ആണ് ഇവരുടെ അവസ്ഥ.


അപ്പോ കാര്യം പിടി കിട്ടി ഇല്ലേ ??

മിഷിനറിമാർക് മേലെ പറഞ സംഭവങ്ങള് ഒക്കെ സാക്ഷിയും ആരാച്ചാരും ഒന്നും ഇല്ലാതെ തൊള്ള തൊടാതെ വിഴുങാൻ യാതൊരു പ്രയാസവും ഇല്ല!

മറ്റുള്ളവരുടെ കാര്യം വരുമ്പോള് ആണ്

ഈ ശുഷ്കാന്തി.

File Closed



. ‎

ഇസ്‌ലാം:നബി (സ), ശിഷ്യൻ സൈദിന്റെ(റ) ഭാര്യ സൈനബിനെ(റ) മോഹിച്ചുവെന്നോ?!

 മുഹമ്മദ് നബി (സ), ശിഷ്യൻ സൈദിന്റെ(റ) ഭാര്യ സൈനബിനെ(റ) മോഹിച്ചുവെന്നോ?!!

വിമർശനം:


മുഹമ്മദ് നബി, ശിഷ്യൻ സൈദിന്റെ ഭാര്യ സൈനബിനെ മോഹിക്കുകയും അദ്ദേഹത്തെ  കൊണ്ട് ഭാര്യയെ നിർബന്ധപൂർവ്വം വിവാഹമോചനം ചെയ്യിപ്പിക്കുകയും ചെയ്തു.

“അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു…” (കുർആൻ: 33:37) എന്ന് കുർആൻ സൂചിപ്പിച്ചത് മുഹമ്മദ് നബി സൈദിന്റെ ഭാര്യയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചതിനെ സംബന്ധിച്ചാണ്.


മറുപടി:


ചരിത്ര നിവേദനങ്ങൾ വളരെ ദുർബലവും സ്വീകാര്യയോഗ്യവും സ്ഥിരപ്പെട്ടവയുമായ ഹദീസുകൾക്ക് എതിരുമാണ്.


കാരണങ്ങൾ:


1. പ്രവാചകൻ (സ) സൈദിന്റെ(റ) ഭാര്യയെ മോഹിച്ചുവെന്നോ അദ്ദേഹത്തെ കൊണ്ട് ഭാര്യയെ നിർബന്ധപൂർവ്വം വിവാഹമോചനം ചെയ്യിപ്പിച്ചുവെന്നോ നേരിയ സൂചനയെങ്കിലും ഉൾകൊള്ളുന്ന നിവേദനങ്ങളുടെ നിവേദക പരമ്പരകൾ വളരെ ദുർബലങ്ങളാണ്:

(അവലംബം: http://www.ebnmaryam.com/Zaynab.htm)


നിവേദക പരമ്പര: ഒന്ന്


ذكرها ابن سعد في طبقاته (8/101) و من طريقه ساقها ابن جرير في تاريخه (3/161) : قال : أخبرنا محمد بن عمر ، قال : حدثني عبد الله بن عامر الأسلمي ، عن محمد بن يحيى بن حبان ، قال :


ത്വബകാത്തു ഇബ്‌നു സഅ്ദ് (8/101): നമ്മോട് മുഹമ്മദിബ്‌നു ഉമർ പറഞ്ഞു – എന്നോട് അബ്ദുല്ലാഹിബ്‌നു ആമിറുൽ അസ്‌ലമി പറഞ്ഞു – മുഹമ്മദിബ്‌നു യഹ്‌യ ഇബ്‌നുഹിബ്ബാൻ പറഞ്ഞു:…


ഈ നിവേദക പരമ്പരയിൽ മൂന്ന് ന്യൂനതകൾ ഉണ്ട്:


ഒന്നാമത്തെ ന്യൂനത: നിവേദനം മുർസൽ (المرسل ) അഥവാ പരമ്പര കണ്ണിമുറിഞ്ഞതാണ്. പ്രവാചക കാലഘട്ടത്തിലെ ഈ സംഭവം പ്രവാചക കാലഘട്ടത്തിന് ശേഷം, ഒരു തലമുറക്ക് ശേഷം ജനിച്ച മുഹമ്മദിബ്‌നു യഹ്‌യ ഇബ്‌നുഹിബ്ബാൻ എന്ന താബിഈ (ജനനം: ഹിജ്റാബ്ദം: 47) യാണ് പ്രസ്ഥാവിക്കുന്നത്. അദ്ദേഹം ഈ സംഭവത്തിന് സാക്ഷിയല്ല. (തഹ്ദീബ്:9/507-508)


രണ്ടാമത്തെ ന്യൂനത: നിവേദക പരമ്പരയിലെ അബ്ദുല്ലാഹിബ്‌നു ആമിറുൽ അസ്‌ലമി ദുർബലനാണ് എന്നതിൽ ഹദീസ് പണ്ഡിതന്മാർ യോജിച്ചിരിക്കുന്നു. ഇമാം അബൂ ഹാതിം പറഞ്ഞു: വിശ്വസ്തരായ നിവേദകർക്കെതിരെ വളരെ ദുർബലമായ നിവേദനങ്ങൾ ഉദ്ധരിക്കുന്ന വ്യക്തിയാണ് അബ്ദുല്ലാഹിബ്‌നു ആമിറുൽ അസ്‌ലമി. (തഹ്ദീബ്: 5/275, മീസാനുൽ ഇഅ്തിദാൽ: 2/448 )


മൂന്നാമത്തെ ന്യൂനത: നിവേദക  പരമ്പരയിലെ മുഹമ്മദിബ്‌നു ഉമർ വാക്കിദുൽ അസ്‌ലമി (സത്യസന്ധതയിൽ) ദുർബലനാണ്.

അഹ്മദിബ്‌നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്‌നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്തനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്‌നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്‌നുൽ ജൗസി: 3 / 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ:  അബൂഹാതിം: 8/21, അൽ കാമിൽ ഇബ്‌നു അദിയ്യ്: 7/ 481)


നിവേദക പരമ്പര: രണ്ട്:


ذكرها ابن جرير في تفسيره (22/13 ) قال : حدثني يونس ، قال : أخبرنا ابن وهب ، قال : قال ابن زيد : كان النبي صلى الله عليه وسلم


ത്വബ്‌രി തന്റെ തഫ്സീറിൽ (22/13) പറഞ്ഞു: എന്നോട് യൂനസ് പറഞ്ഞു – നമ്മോട് ഇബ്‌നു വഹബ് അറിയിച്ചു – ഇബ്‌നു സൈദ് പറഞ്ഞു:….


ഈ നിവേദക പരമ്പരയിൽ രണ്ട് ന്യൂനതകൾ ഉണ്ട്:


ഒന്നാമത്തെ ന്യൂനത: നിവേദനം മുഅ്ദൽ (المعضل) അഥവാ പരമ്പരയിലെ രണ്ട് കണ്ണികൾ മുറിഞ്ഞതാണ്. പ്രവാചക കാലഘട്ടത്തിലെ ഈ സംഭവം പ്രവാചക കാലഘട്ടത്തിന് രണ്ട് തലമുറക്ക് ശേഷം ജനിച്ച ഇബ്‌നു സൈദ് എന്ന അബ്ദുർറഹ്മാൻ ഇബ്‌നു സൈദ് ഇബ്‌നു അസ്‌ലം ആണ് ഉദ്ധരിക്കുന്നത്. അദ്ദേഹം ഈ സംഭവത്തിന് സാക്ഷിയല്ല. പ്രവാചകാനുചരനോ (സ്വഹാബി), പ്രവാചകാനുചരരുടെ അനുചരനോ (താബിഈ) അല്ല. അതുകൊണ്ട് തന്നെ പരമ്പരയിൽ രണ്ടോ രണ്ടിലധികമോ നിവേദകർ വിട്ടു പോയിട്ടുണ്ട്.


രണ്ടാമത്തെ ന്യൂനത: അബ്ദുർറഹ്മാൻ ഇബ്‌നു സൈദ് ഇബ്‌നു അസ്‌ലം എന്ന ഈ നിവേദകൻ തന്നെ അങ്ങേയറ്റം ദുർബലനാണ് എന്ന കാര്യത്തിൽ ഹദീസ് പണ്ഡിതർ യോജിച്ചിരിക്കുന്നു. ഇമാം ബുഖാരി, അബൂ ഹാതിം, അലിയ്യിബ്‌നുൽ മദീനി എന്നിവർ പറയുന്നത് ഇയാൾ അങ്ങേയറ്റം ദുർബലനാണ് എന്നാണ്. ചിലരെല്ലാം ഇയാൾ മത്റൂക് (متروك) അഥവാ കളവ് കൊണ്ട് ആരോപിതനാണെന്നും അഭിപ്രായപ്പെടുന്നു. (തഹ്ദീബ്: 6/178)


നിവേദക പരമ്പര: മൂന്ന്:


ذكرها أحمد في مسنده (3/149-150) ، قال : حدثنا مؤمل بن إسماعيل قال : حدثنا حماد بن زيد ، قال : حدثنا ثابت عن أنس قال :…


അഹ്മദ് തന്റെ മുസ്നദിൽ (3/149-150) പറഞ്ഞു: നമ്മോട് മുഅമ്മിൽ ഇബ്‌നു ഇസ്മാഈൽ പറഞ്ഞു – നമ്മോട് ഹമ്മാദി ബ്‌നു സൈദ് പറഞ്ഞു – നമ്മോട് സാബിത് പറഞ്ഞു – അദ്ദേഹം അനസിൽ നിന്ന്:….


നിവേദക പരമ്പരയിലെ മുഅമ്മിൽ ഇബ്‌നു ഇസ്മാഈലിനെ ഹദീസ് പണ്ഡിതന്മാരിൽ അധികപേരും വളരെ ദുർബലനായ നിവേദകനായാണ് കാണുന്നത്. അദ്ദേഹം തന്റെ ഗുരുവര്യമാരിൽ നിന്ന് മുൻകറായ ഹദീസുകൾ (വിശ്വസ്‌തരായ നിവേദകരുടെ നിവേദനങ്ങൾക്ക് ഘടക വിരുദ്ധമായ അങ്ങേയറ്റം ദുർബലമായ നിവേദനങ്ങൾ) ഉദ്ധരിക്കുമായിരുന്നു. മുഹമ്മദിബ്‌നു നസ്വർ അൽ മറൂസി പറഞ്ഞു: മുഅമ്മിൽ ഒരു ഹദീസ് ഒറ്റക്ക് നിവേദനം ചെയ്താൽ അത് സ്വീകരിക്കുന്നതിന് മുമ്പ് പരിശോധനക്ക് വിധേയമാക്കണം. കാരണം അയാൾ നിവേദനത്തിൽ ഒട്ടനവധി പിഴവുകൾ വരുത്തുന്ന, മനപാഠ ശേഷി തീർത്തും മോശപ്പെട്ട വ്യക്തിയാണ്. (തഹ്ദീബ്: 10/381)


നിവേദക പരമ്പര: നാല്:


رواها ابن جرير في تفسيره (22/13) ، قال : حدثنا بشر ، قال : حدثنا يزيد ، قال : حدثنا سعيد عن قتادة


ഇബ്‌നു ജരീർ തന്റെ തഫ്സീറിൽ (22/13) പറഞ്ഞു: നമ്മോട് ബിശ്ർ പറഞ്ഞു- നമ്മോട് യസീദ് പറഞ്ഞു – നമ്മോട് സഈദ് പറഞ്ഞു – കത്താദയിൽ നിന്ന്:….


കത്താദ പ്രവാചകാനുചരനല്ല എന്ന് മാത്രമല്ല സംഭവത്തിന് സാക്ഷിയായ ആരിൽ നിന്നുമല്ല ഉദ്ധരിക്കുന്നത്. അതുകൊണ്ട് തന്നെ പരമ്പര മുറിഞ്ഞതാണ്. മാത്രമല്ല കത്താദ ആരിൽ നിന്നാണോ ഒരു സംഭവം ഉദ്ധരിക്കുന്നത് അവരിൽ നിന്ന് നേരിട്ട് കേട്ടു എന്ന് സൂചിപ്പിക്കുന്ന പ്രയോഗം നിവേദനത്തിൽ ഉപയോഗിച്ചില്ലെങ്കിൽ കത്താദയുടെ നിവേദനം സ്വീകരിക്കപ്പെടില്ല എന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. (ജാമിഉ തഹ്സ്വീൽ ഫീ അഹ്കാമിൽ മറാസീൽ: 101)


കുർതുബി തന്റെ തഫ്സീറിൽ (14/190) മുകാതിൽ എന്ന നിവേദകനിൽ നിന്ന് ഉദ്ധരിക്കുന്നതാണ് മറ്റൊരു നിവേദനം. മുകാതിലിന്റെ മുഴുവൻ നാമം മുകാതിലിബ്‌നു സുലൈമാൻ എന്നാണ്. ഇയാൾ നുണയനും വ്യാജ ഹദീസ് നിർമാതാവുമാണെന്ന് ഹദീസ് പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. (തഹ്ദീബ്: 10/279-285) മറ്റു ചില പണ്ഡിതർ തങ്ങളുടെ സീറകളിൽ സമാനമായ നിവേദനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവക്കൊന്നും തന്നെ നിവേദക പരമ്പര പോലും നൽകാത്തതിനാൽ അവ അസ്വീകാര്യമാണ്.


2. പ്രവാചകൻ (സ) സൈദിനെ കൊണ്ട് ഭാര്യയെ നിർബന്ധപൂർവ്വം വിവാഹമോചനം ചെയ്യിപ്പിച്ചു എന്ന് സൂചിപ്പിക്കുന്ന ചരിത്ര നിവേദനങ്ങളെല്ലാം വ്യാജങ്ങളും തനി കളവുകളുമാണെന്നും മുസ്‌ലിം പണ്ഡിതന്മാർ തന്നെ – ഇസ്‌ലാമിക വിമർശകർ ജന്മമെടുക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് – വ്യക്തമാക്കിയിട്ടുണ്ട്.


ഇബ്‌നുൽ അറബി പറഞ്ഞു: ഈ നിവേദനങ്ങളുടെയെല്ലാം പരമ്പര അടിസ്ഥാനരഹിതങ്ങളാണ്. (അഹ്കാമുൽ കുർആൻ: 3/1543)


ഇമാം കുർതുബി പറഞ്ഞു: …. ഇത്തരം നിവേദനങ്ങളുടെ ഉൽഭവം പ്രവാചകന്റെ പാപസുരക്ഷിതത്വത്തെ സംബന്ധിച്ച് യാതൊരു അറിവുമില്ലാത്ത വിഡ്ഢികളിൽ നിന്നും പ്രവാചകന്റെ പാവനത്വം കുറച്ചു കാണുന്നവരിൽ നിന്നും മാത്രമാണ്.

(അൽ ജാമിഉ ലി അഹ്കാമിൽ കുർആൻ: 14/191)


ഇമാം ഇബ്‌നുകസീർ, ഇബ്‌നു ഹജർ, ശൈഖ് ശംക്വീത്വി തുടങ്ങി ഒട്ടനവധി ഹദീസ് – ചരിത്ര പണ്ഡിതർ വേറെയും ഇത്തരം നിവേദനങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന അഭിപ്രായക്കാരാണ്. (തഫ്സീറുൽ കുർആനിൽ അളീം: 3/491, ഫത്ഹുൽ ബാരി: 8/524, അദ്‌വാഉൽ ബയാൻ: 6/639)


മഹാ ഭൂരിപക്ഷം വരുന്ന ഹദീസ് – ചരിത്ര പണ്ഡിതന്മാർ പ്രമാണബദ്ധമായി വ്യക്തമാക്കിയതിന് വിപരീതമായി, സൈദ് – സൈനബ് ദാമ്പത്യ കഥയുമായി ബന്ധപ്പെട്ട വ്യാജ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പ്രവാചകന്റെ(സ) കണ്ണ് പതിഞ്ഞ സ്ത്രീകളെ ഭർത്താക്കന്മാർ വിവാഹം മോചനം ചെയ്യണമെന്നും അത്തരം സ്ത്രീകളെ വിവാഹം ചെയ്യൽ പ്രവാചകന് (സ) അനുവദനീയമാണ് എന്നുമൊക്കെ ചില മുസ്‌ലിം പണ്ഡിതന്മാരുടെ ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ഗ്രന്ഥങ്ങളിൽ (തഫ്സീറുൽ കുർതുബി) എഴുതപ്പെട്ടിരിക്കുന്നു എന്നത് ഇസ്‌ലാം മതത്തിനോ, മുസ്‌ലിംകൾക്കോ ബാധകമല്ല. അവയൊന്നും ഇസ്‌ലാം മതത്തിൽ പ്രമാണമല്ല. ഇസ്‌ലാമിലെ പ്രമാണം കുർആനും സ്വഹീഹായ ഹദീസുകളുമാണ്. ഈ തെളിവുകളുടെ പിൻബലമില്ലാത്ത അത്തരം കേവലാഭിപ്രായങ്ങൾ, പ്രമാണ വിരുദ്ധമായ നിലപാടുകൾ യാതൊരു പരിഗണനയും കൂടാതെ തള്ളിക്കളയണമെന്ന് മുസ്‌ലിം പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


3. ഈ വ്യാജ നിവേദനങ്ങളുടെ നിവേദകർ ദുർബലരും അവിശ്വസ്ഥരുമാണ് എന്നതിന് പുറമെ ഇവയുടെ ഉള്ളടക്കവും (മത്ന് المتن) ധാരാളം വൈരുധ്യങ്ങൾ നിറഞ്ഞവയാണ്:


ചില നിവേദനങ്ങളിൽ സൈദ് നാട്ടിലില്ലാത്തപ്പോൾ പ്രവാചകൻ (സ) അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നുവെന്നും അപ്പോൾ സൈനബിനെ കണ്ടുമുട്ടി എന്നും ചില നിവേദനങ്ങളിൽ സൈദ് രോഗിയായിരിക്കെ വീട്ടിൽ സന്ദർശിച്ചുവെന്നും അപ്പോഴാണ് സൈനബിനെ കണ്ടുമുട്ടിയത് എന്നും കാണാം! ഇത് രണ്ടും എങ്ങനെ യോജിക്കും?! സൈനബിനെ പ്രവാചകൻ (സ) കണ്ടത് എങ്ങനെയാണെന്നതിലും ഈ വ്യാജ നിവേദനങ്ങൾ പരസ്പരം വൈരുധ്യത്തിലാണ്. ജനലിലൂടെ സൈനബിനെ കണ്ടു എന്ന് ചില നിവേദനങ്ങൾ… മുടി കെട്ട് കൊണ്ടുള്ള മറ കാറ്റിൽ പാറിയപ്പോൾ കണ്ടു എന്ന് മറ്റു ചിലതിലും പറയുന്നു.


പ്രവാചകന് (സ) പന്ത്രണ്ട് വയസ്സുള്ളപ്പോൾ സൈനബ് (റ) ജനിച്ചിട്ടുണ്ട്. പ്രവാചകന്റെ (സ) പിതൃവ്യപുത്രിയാണ് സൈനബ് (റ). സൈനബ് (റ) വളർന്നതും യുവതിയായതും പ്രവാചകന്റെ (സ) കൺമുമ്പിൽ തന്നെയാണ്. അവരെ സൈദിന് (റ) വിവാഹം കഴിപ്പിച്ചു നൽകിയതും പ്രവാചകൻ (സ) തന്നെ. പലവുരു പ്രവാചകൻ (സ) സൈനബിനെ (റ) കണ്ടിട്ടുണ്ട് എന്ന വസ്തുത ഈ വ്യാജ നിവേദനങ്ങളെയെല്ലാം ഖണ്ഡിക്കുന്നു. സൈനബ് (റ) മക്കയിൽ വെച്ച് ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകനോടൊപ്പം മദീനയിലേക്ക് പലായനം ചെയ്തു. പ്രവാചകന് (സ) സൈനബിനെ (റ) വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ സൈദിന് വിവാഹം ചെയ്യിപ്പിക്കുന്നതിന് മുമ്പ് ഒരു സൂചനയെങ്കിലും നൽകിയിരുന്നെങ്കിൽ സൈനബ് (റ) അതിന് തയ്യാറാകുമായിരുന്നു. എന്ന് മാത്രമല്ല സൈദുമായി വിവാഹം നടക്കുന്നതിന് മുമ്പ് വിവാഹമൂല്യമൊന്നുമില്ലാതെ, തന്നെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന് പ്രവാചകനോട് (സ) അങ്ങോട്ട്, സൈനബ് (റ) ചോദിച്ചതായും ചില ചരിത്ര നിവേദനങ്ങളിൽ കാണാം. (അഹ്കാമുൽ കുർആൻ: 3/1543)

എന്നിരിക്കെ സൈദുമായുള്ള വിവാഹ ശേഷം സൈനബിനെ (റ) വിവാഹം കഴിക്കാൻ പ്രവാചകൻ (സ) നടത്തിയ ‘പരാക്രമ കഥകൾ’ ചിരിച്ചു തള്ളേണ്ട ഫലിതങ്ങൾ മാത്രമാണ്.


4. സ്വീകാര്യയോഗ്യമായ ഹദീസുകളും (الحديث الصحيح) സ്ഥിരപ്പെട്ട ചരിത്ര നിവേദനങ്ങളും തെളിയിക്കുന്നത് ദുർബലമായ ഈ കഥക്ക് നേർവിപരീതമാണ്:


പ്രവാചകൻ (സ) സൈദിന് (റ) സൈനബിനെ (റ) വിവാഹം കഴിപ്പിച്ചു കൊടുത്തു. എന്നാൽ ഇരുവർക്കും പരസ്പരം സ്നേഹ സമ്പന്നമായ ഒരു ദാമ്പത്യ ജീവിതത്തിൽ നിരാശ സംജാതമായി. അവർ പരസ്പരം അകന്നു. സൈദിന് (റ) ഭാര്യയുമായി യോജിച്ചു പോകാനാകില്ലെന്നു കണ്ടപ്പോള്‍ അവരെ വിവാഹമോചനം നടത്തുന്നതിനെപ്പറ്റി പ്രവാചകനോട് (സ) പരാതിപ്പെട്ടപ്പോഴും ആ ബന്ധം തുടരാനാണ് പ്രവാചകൻ (സ) അദ്ദേഹത്തോട് കൽപ്പിച്ചത് എന്നത് സ്വീകാര്യയോഗ്യമായ ഹദീസിലൂടെ സ്ഥിരപ്പെട്ട ഒരു വസ്തുതയാണ്.


جَاءَ زَيْدُ بْنُ حَارِثَةَ يَشْكُو ، فَجَعَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ( اتَّقِ اللَّهَ وَأَمْسِكْ عَلَيْكَ زَوْجَكَ )


സൈദുബ്‌നു ഹാരിസ (റ) സങ്കടപ്പെട്ടുകൊണ്ടു പ്രവാചകന്റെ (സ) അടുക്കല്‍ വന്നു. അപ്പോള്‍ പ്രവാചകൻ (സ) ഇപ്രകാരം അദ്ദേഹത്തോട് ഉപദേശിച്ചു കൊണ്ടിരുന്നു: “നീ അല്ലാഹുവിനെ സൂക്ഷിക്കുക: നിന്‍റെ ഭാര്യയെ കൂടെ താമസിപ്പിക്കുകയും ചെയ്യുക (വിവാഹ മോചനം ചെയ്യരുത്)”. (സ്വഹീഹുൽ ബുഖാരി: 6984, ജാമിഉൽ ബയാൻ: ത്വബ്‌രി: 22/11, തഫ്‌സീറുൽ കുർആനിൽ അളീം: ഇബ്‌നുകസീർ: 3/489)


പ്രവാചകൻ (സ) സൈദിനെ(റ) കൊണ്ട് ഭാര്യയെ വിവാഹമോചനം ചെയ്യിപ്പിച്ചു എന്ന കളള കഥക്ക് നേർ വിപരീതമായി സൈനബുമായി ദാമ്പത്യ ജീവിതം തുടരാൻ പരമാവധി പരിശ്രമിക്കാനാണ് പ്രവാചകൻ (സ) ഉപദേശിച്ചത് എന്ന് വ്യക്തമായും ഹദീസ് തെളിയിക്കുന്നു.

അങ്ങനെ ദാമ്പത്യം തീരെ തുടർന്നു പോകാൻ സാധിക്കാത്തതിനാൽ ദമ്പതികൾ പരസ്പരം വേർപിരിഞ്ഞുവെന്നും ശേഷം സൈനബ് (റ) തന്റെ ഇദ്ദാ കാലഘട്ടം കഴിഞ്ഞപ്പോൾ പ്രവാചകനെ വിവാഹം ചെയ്യുകയും അതിൽ അതിയായി സന്തോഷിക്കുകയും ചെയ്തുവെന്ന് സ്വീകാര്യയോഗ്യമായ ഹദീസുകളിലും സ്ഥിരപ്പെട്ട ചരിത്ര നിവേദനങ്ങളിലും നാം വായിക്കുന്നു. സൈനബ് (റ), പ്രവാചകനുമായുള്ള വിവാഹത്തോടുകൂടി സത്യവിശ്വാസികളുടെ മാതാക്കളില്‍ ഒരാളായിത്തീരുകയും അഭിമാനപൂര്‍വ്വം പ്രവാചകന്റെ(സ) ഭാര്യമാരോടു ഇങ്ങിനെ പറയുകയും ചെയ്യുമായിരുന്നുവെന്ന് ഹദീസില്‍ വന്നിരിക്കുന്നു: “നിങ്ങളെ നിങ്ങളുടെ വീട്ടുകാര്‍ വിവാഹം ചെയ്യിച്ചു കൊടുത്തതാണ്; എന്നെ ഏഴു ആകാശങ്ങള്‍ക്കു മീതെ നിന്നു അല്ലാഹു വിവാഹം ചെയ്യിച്ചു കൊടുത്തതാണ്.” (സ്വഹീഹുൽ ബുഖാരി: 6984).


ഇതെല്ലാം താഴെ പറയുന്ന കാര്യങ്ങൾ തെളിയിക്കുന്നു:


* പ്രവാചകൻ (സ) സൈദിനോട് (റ) തന്റെ ഭാര്യയെ വിവാഹ മോചനം ചെയ്യാൻ കൽപ്പിച്ചിട്ടില്ല. നേർ വിപരീതമാണ് പ്രവാചകൻ (സ) അദ്ദേഹത്തോട് ഉപദേശിച്ചത്.


* സൈദിന്(റ) സൈനബിനോടൊപ്പവും(റ) സൈനബിന്(റ) സൈദിനോടൊപ്പവുമുള്ള(റ) ദാമ്പത്യ ജീവിതം തൃപ്തികരമായിരുന്നില്ല. അവർ തമ്മിൽ നടന്ന വിവാഹ മോചനം അവർ സ്വയം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പ്രവാചകന്(സ) അതിൽ യാതൊരു പങ്കുമില്ല.


* മാസങ്ങൾക്ക് ശേഷം പ്രവാചകനുമായി(സ) നടന്ന വിവാഹത്തിൽ സൈനബ്(റ)  അങ്ങേയറ്റം സന്തുഷ്ടയും അഭിമാനിയുമായിരുന്നു എന്നത് സൈദ് – സൈനബ് (റ) ദമ്പതികളുടെ വിവാഹ മോചനം അവർ സ്വയം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് തെളിയിക്കുന്നു.


5. “അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു.” (കുർആൻ: 33:37) എന്ന് കുർആൻ സൂചിപ്പിച്ചത് പ്രവാചകൻ (സ) സൈദിന്റെ(റ) ഭാര്യയെ മോഹിക്കുകയും അദ്ദേഹത്തെ കൊണ്ട് ഭാര്യയെ വിവാഹമോചനം ചെയ്യിപ്പിക്കുകയും ചെയ്തതിനെ സംബന്ധിച്ചാണ് എന്നതും ശുദ്ധ അസംബന്ധമാണ്. കാരണങ്ങൾ:


* അതായിരുന്നു മുഹമ്മദ് നബി (സ) തന്റെ മനസ്സിൽ മറച്ചുവെച്ച രഹസ്യമെങ്കിൽ അദ്ദേഹം തന്നെ രചിച്ചുവെന്ന് വിമർശകർ വാദിക്കുന്ന ‘ഖുറാനിൽ’ ആ കള്ളത്തരം സൂചിപ്പിക്കുന്ന ഒരു വചനം അദ്ദേഹം തന്നെ മാലോകർക്ക് ഓതി കൊടുക്കുമായിരുന്നോ ?


* സ്വീകാര്യയോഗ്യമായ ഒരു ഹദീസും ഇത്തരമൊരു വാദത്തിന് പിൻബലമേകുന്നില്ല.


* സ്വീകാര്യയോഗ്യമായ നിവേദനങ്ങൾ, എന്താണ് മുഹമ്മദ് നബി (സ) തന്റെ ‘മനസ്സിൽ മറച്ചുവെച്ച ഒരു കാര്യം’ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ രഹസ്യമെന്താണ് എന്ന് കാണുക:

“സൈദ്‌ (റ) തന്‍റെ ഭാര്യയുമായി യോജിച്ചു പോകുകയില്ലെന്നു കണ്ടപ്പോള്‍ അവരെ വിവാഹമോചനം (طلاق) നടത്തുന്നതിനെപ്പറ്റി തിരുമേനി(സ)യോട് ആലോചിച്ചു. ഇരുഭാഗത്തെയും ഗുണകാംക്ഷിയാണല്ലോ നബി(സ). അപ്പോഴായിരുന്നു അദ്ദേഹത്തോടു നബി(സ) ഭാര്യയെ വെച്ചുകൊള്ളുവാനും, അല്ലാഹുവിനെ സൂക്ഷിക്കുവാനും പറഞ്ഞത്. ഈ വിവാഹം അധികം നീണ്ടുപോകുകയില്ലെന്നും, സൈദ്‌ (റ) ഭാര്യയെ വേര്‍പ്പെടുത്തുക തന്നെ ചെയ്യുമെന്നും, അനന്തരം സൈനബ(റ)യെ തിരുമേനി(സ) വിവാഹം ചെയ്‌വാനിരിക്കുന്നുവെന്നും തിരുമേനി(സ)ക്കു (ദിവ്യ ബോധനത്തിലൂടെ) അറിവു ലഭിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, നടക്കുവാനിരിക്കുന്ന ആ വിഷയത്തെക്കുറിച്ച് സൈദി(റ)നോടു തിരുമേനി(സ) ഒന്നും പ്രസ്താവിച്ചില്ല. ഭാര്യയെ വിവാഹമോചനം നടത്താതിരിക്കുവാന്‍ സാധാരണമട്ടില്‍ ഉപദേശിക്കുകയാണ് ചെയ്തത്. ജനസംസാരത്തിനു ഇടയാകരുതെന്നും, അല്ലാഹു ഉദ്ദേശിച്ച കാര്യം അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ നടപ്പിലാക്കിക്കൊള്ളുമെന്നും തിരുമേനി(സ) കരുതി. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ‘അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യം നീ നിന്‍റെ മനസ്സില്‍ മറച്ചുവെക്കുകയും ചെയ്തിരിക്കുന്നു’, (وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ) എന്നു പറഞ്ഞത്. (മറിച്ചു ചിലര്‍ പ്രസ്താവിക്കുന്നതുപോലെ, അവരെ വിവാഹംകഴിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹമല്ല എന്നു താല്‍പര്യം.) യഥാര്‍ത്ഥവും സത്യവും തുറന്നു പറയുന്നതില്‍ ആരെയും ശങ്കിക്കേണ്ടതില്ല, അതില്‍ ജനസംസാരം ഭയപ്പെടേണ്ടതുമില്ല, അതു തുറന്നു പറയാതിരിക്കുന്നതില്‍ അല്ലാഹുവിനെ ഭയപ്പെടുകയാണ് വേണ്ടത് എന്ന് (അല്ലാഹു) നബി(സ)യെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.”

(തഫ്സീറുൽ അമാനി: 33:37 ന്റെ വ്യാഖ്യാനം)


അഥവാ പ്രവാചകനായത് കൊണ്ട് തന്നെ – സൈദ് സൈനബിനെ വിവാഹമോചനം ചെയ്യുമെന്നും കാലങ്ങൾക്ക് ശേഷം താൻ സൈനബിനെ വിവാഹം ചെയ്യുമെന്നുമുൾപ്പെടെ – ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിന് അല്ലാഹു നൽകിയ ദിവ്യബോധനത്തിലൂടെ അറിയാമായിരുന്നു. എന്നിട്ടും അവ മനസ്സിൽ രഹസ്യമായി മറച്ചുവെച്ച് സൈനബുമായി ദാമ്പത്യ ജീവിതം തുടരാൻ പരമാവധി പരിശ്രമിക്കാനാണ് പ്രവാചകൻ (സ) സൈദിനെ ഉപദേശിച്ചത്. ഇതാകട്ടെ  പ്രവാചകന്റെ(സ) മാന്യതയേയും ലൈംഗിക ശുദ്ധിയേയുമാണ് തെളിയിക്കുന്നത്. അദ്ദേഹം സ്ത്രീലമ്പടനായിരുന്നു എന്ന വിമർശകരുടെ വാദത്തെ ഈ സംഭവം തച്ചുടക്കുന്നു.

Wednesday, June 30, 2021

ഇസ്ലാം:മുത്അ എന്ന താൽകാലിക വിവാഹം

 മുത്അ എന്ന താൽകാലിക വിവാഹം

https://jauzalcp.blogspot.com/2021/03/blog-post_20.html?m=1

സാധാരണക്കാരായ മുസ്ലിങ്ങൾ അധികപേരും കേട്ടിരിക്കാൻ പോലും സാധ്യത ഇല്ലാത്തതും ജബ്രകളും മിഷനറിമാരും ഇടക്കിടക്ക് ആരോപിക്കുന്നതുമായ ചില വാക്കുകളിൽ പെട്ട ഒന്നാണിത്. എന്താണ് മുത്അ വിവാഹം എന്ന് നോക്കാം.


23 വർഷക്കാലം കൊണ്ടാണ് ഖുർആനും നബിചര്യയും അഥവാ ഹദീസും പൂർത്തീകരിക്കപ്പെട്ടതും ഇസ്ലാം പൂർത്തീകരിക്കപ്പെട്ടതും എന്ന കാര്യം അറിയാമല്ലോ. ആദ്യകാലഘട്ടങ്ങളിൽ  അനുവദനീയം ആയിരുന്ന പല തിന്മകളും പടിപടിയായി ആണ് നിർത്തലാക്കപ്പെട്ടത്. മദ്യം ആദ്യകാലഘട്ടങ്ങളിൽ അനുവദനീയം ആയിരുന്നു പിന്നീടാണ് നിരോധിക്കപ്പെട്ടത്. അതുപോലെ ആദ്യകാലഘട്ടങ്ങളിൽ മാത്രം അനുവദനീയം ആയിരുന്നതും പിന്നീട് നിരോധിക്കപ്പെട്ടതുമായ ഒരു കാര്യമാണ് മുത്ആ വിവാഹം.


ഇസ്ലാമിൽ വിവാഹം എന്നത് വരനും വധുവിൻറെ രക്ഷിതാവും സാക്ഷികളും അടങ്ങിയ ഒരു ഉറപ്പുള്ള കരാറാണ്. വിവാഹം പരസ്യപ്പെടുത്തേണ്ടതുണ്ട് , വരൻ വധുവിന് നിർബന്ധമായും നൽകേണ്ടതായ വിവാഹമൂല്യം അഥവാ മഹ്ർ നൽകേണ്ടതുമുണ്ട്. ഇത് ഒരു പെർമനന്റ് ആയിട്ടുള്ള കരാറാണ്. മരണത്തോടെയോ അല്ലെങ്കിൽ വിവാഹമോചനത്തിൽ കൂടെയോ മാത്രമേ വൈവാഹിക ബന്ധം മുറിയുകയുള്ളൂ.


മുത്അ വിവാഹം എന്നത്  ഒരു നിശ്ചിത കാലാവധി നിശ്ചയിച്ചുകൊണ്ട് നടത്തുന്ന താൽക്കാലിക വിവാഹമാണ്. ഉദാഹരണമായി ഒരാൾ ഒരു വർഷത്തേക്ക് താൽക്കാലികമായി ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നു. വിവാഹ മൂല്യം നൽകേണ്ടതുണ്ട്. പക്ഷേ വിവാഹം പെർമനന്റ് അല്ല. കരാർ കാലാവധി കഴിഞ്ഞാൽ വിവാഹം റദ്ദായി. കേൾക്കുമ്പോൾതന്നെ 'അയ്യേ !' എന്ന് നമുക്ക് തോന്നുന്ന സംഗതി തന്നെയാണിത്. എന്നാൽ അന്നത്തെ കാലഘട്ടത്തിൽ അറബികൾ സ്വീകരിച്ചിരുന്ന ഒരു വിവാഹ രീതിയായിരുന്നു ഇത്. ഈയൊരു തിന്മയും സമൂഹത്തെ പരിവർത്തിപ്പിച്ച് പരിഷ്കരിച്ചതിനുശേഷമാണ് ഇസ്ലാം നിരോധിച്ചത് എന്ന് കാണാം.


حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ نُمَيْرٍ، حَدَّثَنَا أَبِي، حَدَّثَنَا عَبْدُ الْعَزِيزِ بْنُ عُمَرَ، حَدَّثَنِي الرَّبِيعُ بْنُ سَبْرَةَ الْجُهَنِيُّ، أَنَّ أَبَاهُ، حَدَّثَهُ أَنَّهُ، كَانَ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏ "‏ يَا أَيُّهَا النَّاسُ إِنِّي قَدْ كُنْتُ أَذِنْتُ لَكُمْ فِي الاِسْتِمْتَاعِ مِنَ النِّسَاءِ وَإِنَّ اللَّهَ قَدْ حَرَّمَ ذَلِكَ إِلَى يَوْمِ الْقِيَامَةِ فَمَنْ كَانَ عِنْدَهُ مِنْهُنَّ شَىْءٌ فَلْيُخَلِّ سَبِيلَهُ وَلاَ تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا‏"‏ ‏.‏


സബ്റ അൽ ജുഹനീ തൻറെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു: ഞാൻ അല്ലാഹുവിൻറെ റസൂലിന്റെ കൂടെ ആയിരുന്ന സന്ദർഭത്തിൽ റസൂൽ ഇപ്രകാരം പ്രഖ്യാപിച്ചു :

"അല്ലയോ ജനങ്ങളേ നിങ്ങൾക്ക് താൽക്കാലിക വിവാഹം മുമ്പ് ഞാൻ അനുവദിച്ചിരുന്നു. എന്നാൽ അല്ലാഹു അത് നിരോധിച്ചിരിക്കുന്നു. ഇനി ലോകാവസാനം വരേയ്ക്കും താൽക്കാലിക വിവാഹം (മുത്അ) അനുവദനീയമല്ല. ആർക്കെങ്കിലും ഇത്തരത്തിൽ വിവാഹബന്ധം ഇപ്പോൾ നിലവിൽ ഉണ്ടെങ്കിൽ അവർ അത് ഉപേക്ഷിക്കേണ്ടതാണ്. വിവാഹമൂല്യം ആയി നിങ്ങൾ അവർക്ക് കൊടുത്തിട്ടുള്ള യാതൊന്നും തന്നെ തിരിച്ചു വാങ്ങാൻ പാടുള്ളതല്ല " .

(സഹീഹ് മുസ്ലിം 1406d).


പ്രവാചകൻ മതവിധി പുറപ്പെടുവിക്കുന്നത് അല്ലാഹുവിൻറെ നിർദ്ദേശമനുസരിച്ചാണ് എന്നും അത് അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്നും ഖുർആൻ വ്യക്തമാക്കിയതാണ്.


ۚ... وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟...

...നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന്‌ അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ ഒഴിഞ്ഞ്‌ നില്‍ക്കുകയും ചെയ്യുക...

(Surat:59, Verse:7)


അപ്പോൾ കാര്യം വളരെ വ്യക്തമായി. ആദ്യകാലഘട്ടങ്ങളിൽ അനുവദനീയം ആയിരുന്നു എങ്കിലും പ്രവാചകൻറെ ഈ പ്രഖ്യാപനത്തോടെ, ഇനി ലോകാവസാനം വരെ മുത്അ വിവാഹം ഇസ്ലാമിൽ നിരോധിക്കപ്പെട്ടതായിത്തീർന്നു അഥവാ ഹറാമായി മാറി.


ഇന്നത്തെപ്പോലെ സാങ്കേതിക വിദ്യകളും മൊബൈൽ ഫോൺ , വാട്സ്ആപ്പ് ഒന്നും ഇല്ലാതിരുന്നതുകൊണ്ട് തന്നെ പ്രവാചക നിർദ്ദേശങ്ങൾ എല്ലാം എല്ലാ അനുചരന്മാർക്കും ഒരേ സമയം ലഭിച്ചിരുന്നില്ല. ചില ഹദീസുകൾ പ്രവാചകൻറെ കൂടെ ആ സമയത്ത് ഉള്ള ആളുകൾ മാത്രമേ കേൾക്കുകയുള്ളൂ. കച്ചവടത്തിലും മറ്റു ജോലികളിലും ഒക്കെയായി  പ്രവാചകൻറെ കൂടെ ഇല്ലാത്ത ആളുകൾക്ക് ചിലപ്പോൾ ചില പ്രവാചക നിർദ്ദേശങ്ങൾ ഉടനടി അറിഞ്ഞില്ല എന്നു വരും. അത് സ്വാഭാവികവുമാണ്. മുത്അ വിവാഹം പ്രവാചകൻ നിരോധിച്ച വിവരം ചില സഹാബികൾ അറിഞ്ഞിരുന്നില്ല എന്നത് വാസ്തവമാണ്. അത്തരത്തിൽ പെട്ട ചില സഹാബികൾ താൽക്കാലിക വിവാഹം  അനുവദനീയമാണെന്ന തരത്തിൽ അഭിപ്രായപ്പെട്ടതും പ്രവാചകൻറെ മരണ ശേഷം ഖലീഫമാർ ആയിരുന്ന അബൂബക്കറിന്റെയും ഉമറിന്റെയും ഭരണകാലത്ത് പോലും ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞതും കാണാം. എന്നാൽ ഇതിനെ കുറിച്ച്  അറിയാനിടയായ ഖലീഫ ഉമർ താൽക്കാലിക വിവാഹം പ്രവാചകൻ നിരോധിച്ചിട്ടുണ്ട് എന്നുള്ള വിവരം വിളംബരം ചെയ്യുകയും ഇത്തരം വിവാഹം നിരോധിച്ചതായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പ്രവാചക നിർദേശം അറിയാത്തവരെ അറിയിക്കുക  മാത്രമാണ് ഖലീഫ ഉമർ ചെയ്തത്.


ഇക്കാലത്ത് ആരെങ്കിലും മുത്അ വിവാഹം ചെയ്താൽ അതിനു വ്യഭിചാരത്തിന്റെ മത വിധിയാണ് മതത്തിൽ  ബാധകമാവുക. സത്യത്തിൽ നിന്നും തെറ്റിപ്പോയ കക്ഷികളായ ശിയാ വിശ്വാസികൾ ഇന്നും മുത്അ വിവാഹം അനുവദനീയമാണെന്ന് വിശ്വസിക്കുന്നവരാണ്. അതിന് ഇസ്ലാമുമായി ബന്ധമില്ല. 

Friday, June 25, 2021

ഇസ്‌ലാം :മുഹമ്മദ് നബി (സ), ശിഷ്യൻ സൈദിന്റെ(റ) ഭാര്യ സൈനബിനെ(റ) മോഹിച്ചുവെന്നോ?!!

 മുഹമ്മദ് നബി (സ), ശിഷ്യൻ സൈദിന്റെ(റ) ഭാര്യ സൈനബിനെ(റ) മോഹിച്ചുവെന്നോ?!!

വിമർശനം:

മുഹമ്മദ് നബി, ശിഷ്യൻ സൈദിന്റെ ഭാര്യ സൈനബിനെ മോഹിക്കുകയും അദ്ദേഹത്തെ  കൊണ്ട് ഭാര്യയെ നിർബന്ധപൂർവ്വം വിവാഹമോചനം ചെയ്യിപ്പിക്കുകയും ചെയ്തു.
“അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു…” (കുർആൻ: 33:37) എന്ന് കുർആൻ സൂചിപ്പിച്ചത് മുഹമ്മദ് നബി സൈദിന്റെ ഭാര്യയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചതിനെ സംബന്ധിച്ചാണ്.

മറുപടി:

ചരിത്ര നിവേദനങ്ങൾ വളരെ ദുർബലവും സ്വീകാര്യയോഗ്യവും സ്ഥിരപ്പെട്ടവയുമായ ഹദീസുകൾക്ക് എതിരുമാണ്.

കാരണങ്ങൾ:

1. പ്രവാചകൻ (സ) സൈദിന്റെ(റ) ഭാര്യയെ മോഹിച്ചുവെന്നോ അദ്ദേഹത്തെ കൊണ്ട് ഭാര്യയെ നിർബന്ധപൂർവ്വം വിവാഹമോചനം ചെയ്യിപ്പിച്ചുവെന്നോ നേരിയ സൂചനയെങ്കിലും ഉൾകൊള്ളുന്ന നിവേദനങ്ങളുടെ നിവേദക പരമ്പരകൾ വളരെ ദുർബലങ്ങളാണ്:
(അവലംബം: http://www.ebnmaryam.com/Zaynab.htm)

നിവേദക പരമ്പര: ഒന്ന്

ذكرها ابن سعد في طبقاته (8/101) و من طريقه ساقها ابن جرير في تاريخه (3/161) : قال : أخبرنا محمد بن عمر ، قال : حدثني عبد الله بن عامر الأسلمي ، عن محمد بن يحيى بن حبان ، قال :

ത്വബകാത്തു ഇബ്‌നു സഅ്ദ് (8/101): നമ്മോട് മുഹമ്മദിബ്‌നു ഉമർ പറഞ്ഞു – എന്നോട് അബ്ദുല്ലാഹിബ്‌നു ആമിറുൽ അസ്‌ലമി പറഞ്ഞു – മുഹമ്മദിബ്‌നു യഹ്‌യ ഇബ്‌നുഹിബ്ബാൻ പറഞ്ഞു:…

ഈ നിവേദക പരമ്പരയിൽ മൂന്ന് ന്യൂനതകൾ ഉണ്ട്:

ഒന്നാമത്തെ ന്യൂനത: നിവേദനം മുർസൽ (المرسل ) അഥവാ പരമ്പര കണ്ണിമുറിഞ്ഞതാണ്. പ്രവാചക കാലഘട്ടത്തിലെ ഈ സംഭവം പ്രവാചക കാലഘട്ടത്തിന് ശേഷം, ഒരു തലമുറക്ക് ശേഷം ജനിച്ച മുഹമ്മദിബ്‌നു യഹ്‌യ ഇബ്‌നുഹിബ്ബാൻ എന്ന താബിഈ (ജനനം: ഹിജ്റാബ്ദം: 47) യാണ് പ്രസ്ഥാവിക്കുന്നത്. അദ്ദേഹം ഈ സംഭവത്തിന് സാക്ഷിയല്ല. (തഹ്ദീബ്:9/507-508)

രണ്ടാമത്തെ ന്യൂനത: നിവേദക പരമ്പരയിലെ അബ്ദുല്ലാഹിബ്‌നു ആമിറുൽ അസ്‌ലമി ദുർബലനാണ് എന്നതിൽ ഹദീസ് പണ്ഡിതന്മാർ യോജിച്ചിരിക്കുന്നു. ഇമാം അബൂ ഹാതിം പറഞ്ഞു: വിശ്വസ്തരായ നിവേദകർക്കെതിരെ വളരെ ദുർബലമായ നിവേദനങ്ങൾ ഉദ്ധരിക്കുന്ന വ്യക്തിയാണ് അബ്ദുല്ലാഹിബ്‌നു ആമിറുൽ അസ്‌ലമി. (തഹ്ദീബ്: 5/275, മീസാനുൽ ഇഅ്തിദാൽ: 2/448 )

മൂന്നാമത്തെ ന്യൂനത: നിവേദക  പരമ്പരയിലെ മുഹമ്മദിബ്‌നു ഉമർ വാക്കിദുൽ അസ്‌ലമി (സത്യസന്ധതയിൽ) ദുർബലനാണ്.
അഹ്മദിബ്‌നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്‌നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.
യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്തനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.
ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്‌നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.
(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്‌നുൽ ജൗസി: 3 / 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ:  അബൂഹാതിം: 8/21, അൽ കാമിൽ ഇബ്‌നു അദിയ്യ്: 7/ 481)

നിവേദക പരമ്പര: രണ്ട്:

ذكرها ابن جرير في تفسيره (22/13 ) قال : حدثني يونس ، قال : أخبرنا ابن وهب ، قال : قال ابن زيد : كان النبي صلى الله عليه وسلم

ത്വബ്‌രി തന്റെ തഫ്സീറിൽ (22/13) പറഞ്ഞു: എന്നോട് യൂനസ് പറഞ്ഞു – നമ്മോട് ഇബ്‌നു വഹബ് അറിയിച്ചു – ഇബ്‌നു സൈദ് പറഞ്ഞു:….

ഈ നിവേദക പരമ്പരയിൽ രണ്ട് ന്യൂനതകൾ ഉണ്ട്:

ഒന്നാമത്തെ ന്യൂനത: നിവേദനം മുഅ്ദൽ (المعضل) അഥവാ പരമ്പരയിലെ രണ്ട് കണ്ണികൾ മുറിഞ്ഞതാണ്. പ്രവാചക കാലഘട്ടത്തിലെ ഈ സംഭവം പ്രവാചക കാലഘട്ടത്തിന് രണ്ട് തലമുറക്ക് ശേഷം ജനിച്ച ഇബ്‌നു സൈദ് എന്ന അബ്ദുർറഹ്മാൻ ഇബ്‌നു സൈദ് ഇബ്‌നു അസ്‌ലം ആണ് ഉദ്ധരിക്കുന്നത്. അദ്ദേഹം ഈ സംഭവത്തിന് സാക്ഷിയല്ല. പ്രവാചകാനുചരനോ (സ്വഹാബി), പ്രവാചകാനുചരരുടെ അനുചരനോ (താബിഈ) അല്ല. അതുകൊണ്ട് തന്നെ പരമ്പരയിൽ രണ്ടോ രണ്ടിലധികമോ നിവേദകർ വിട്ടു പോയിട്ടുണ്ട്.

രണ്ടാമത്തെ ന്യൂനത: അബ്ദുർറഹ്മാൻ ഇബ്‌നു സൈദ് ഇബ്‌നു അസ്‌ലം എന്ന ഈ നിവേദകൻ തന്നെ അങ്ങേയറ്റം ദുർബലനാണ് എന്ന കാര്യത്തിൽ ഹദീസ് പണ്ഡിതർ യോജിച്ചിരിക്കുന്നു. ഇമാം ബുഖാരി, അബൂ ഹാതിം, അലിയ്യിബ്‌നുൽ മദീനി എന്നിവർ പറയുന്നത് ഇയാൾ അങ്ങേയറ്റം ദുർബലനാണ് എന്നാണ്. ചിലരെല്ലാം ഇയാൾ മത്റൂക് (متروك) അഥവാ കളവ് കൊണ്ട് ആരോപിതനാണെന്നും അഭിപ്രായപ്പെടുന്നു. (തഹ്ദീബ്: 6/178)

നിവേദക പരമ്പര: മൂന്ന്:

ذكرها أحمد في مسنده (3/149-150) ، قال : حدثنا مؤمل بن إسماعيل قال : حدثنا حماد بن زيد ، قال : حدثنا ثابت عن أنس قال :…

അഹ്മദ് തന്റെ മുസ്നദിൽ (3/149-150) പറഞ്ഞു: നമ്മോട് മുഅമ്മിൽ ഇബ്‌നു ഇസ്മാഈൽ പറഞ്ഞു – നമ്മോട് ഹമ്മാദി ബ്‌നു സൈദ് പറഞ്ഞു – നമ്മോട് സാബിത് പറഞ്ഞു – അദ്ദേഹം അനസിൽ നിന്ന്:….

നിവേദക പരമ്പരയിലെ മുഅമ്മിൽ ഇബ്‌നു ഇസ്മാഈലിനെ ഹദീസ് പണ്ഡിതന്മാരിൽ അധികപേരും വളരെ ദുർബലനായ നിവേദകനായാണ് കാണുന്നത്. അദ്ദേഹം തന്റെ ഗുരുവര്യമാരിൽ നിന്ന് മുൻകറായ ഹദീസുകൾ (വിശ്വസ്‌തരായ നിവേദകരുടെ നിവേദനങ്ങൾക്ക് ഘടക വിരുദ്ധമായ അങ്ങേയറ്റം ദുർബലമായ നിവേദനങ്ങൾ) ഉദ്ധരിക്കുമായിരുന്നു. മുഹമ്മദിബ്‌നു നസ്വർ അൽ മറൂസി പറഞ്ഞു: മുഅമ്മിൽ ഒരു ഹദീസ് ഒറ്റക്ക് നിവേദനം ചെയ്താൽ അത് സ്വീകരിക്കുന്നതിന് മുമ്പ് പരിശോധനക്ക് വിധേയമാക്കണം. കാരണം അയാൾ നിവേദനത്തിൽ ഒട്ടനവധി പിഴവുകൾ വരുത്തുന്ന, മനപാഠ ശേഷി തീർത്തും മോശപ്പെട്ട വ്യക്തിയാണ്. (തഹ്ദീബ്: 10/381)

നിവേദക പരമ്പര: നാല്:

رواها ابن جرير في تفسيره (22/13) ، قال : حدثنا بشر ، قال : حدثنا يزيد ، قال : حدثنا سعيد عن قتادة

ഇബ്‌നു ജരീർ തന്റെ തഫ്സീറിൽ (22/13) പറഞ്ഞു: നമ്മോട് ബിശ്ർ പറഞ്ഞു- നമ്മോട് യസീദ് പറഞ്ഞു – നമ്മോട് സഈദ് പറഞ്ഞു – കത്താദയിൽ നിന്ന്:….

കത്താദ പ്രവാചകാനുചരനല്ല എന്ന് മാത്രമല്ല സംഭവത്തിന് സാക്ഷിയായ ആരിൽ നിന്നുമല്ല ഉദ്ധരിക്കുന്നത്. അതുകൊണ്ട് തന്നെ പരമ്പര മുറിഞ്ഞതാണ്. മാത്രമല്ല കത്താദ ആരിൽ നിന്നാണോ ഒരു സംഭവം ഉദ്ധരിക്കുന്നത് അവരിൽ നിന്ന് നേരിട്ട് കേട്ടു എന്ന് സൂചിപ്പിക്കുന്ന പ്രയോഗം നിവേദനത്തിൽ ഉപയോഗിച്ചില്ലെങ്കിൽ കത്താദയുടെ നിവേദനം സ്വീകരിക്കപ്പെടില്ല എന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. (ജാമിഉ തഹ്സ്വീൽ ഫീ അഹ്കാമിൽ മറാസീൽ: 101)

കുർതുബി തന്റെ തഫ്സീറിൽ (14/190) മുകാതിൽ എന്ന നിവേദകനിൽ നിന്ന് ഉദ്ധരിക്കുന്നതാണ് മറ്റൊരു നിവേദനം. മുകാതിലിന്റെ മുഴുവൻ നാമം മുകാതിലിബ്‌നു സുലൈമാൻ എന്നാണ്. ഇയാൾ നുണയനും വ്യാജ ഹദീസ് നിർമാതാവുമാണെന്ന് ഹദീസ് പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. (തഹ്ദീബ്: 10/279-285) മറ്റു ചില പണ്ഡിതർ തങ്ങളുടെ സീറകളിൽ സമാനമായ നിവേദനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവക്കൊന്നും തന്നെ നിവേദക പരമ്പര പോലും നൽകാത്തതിനാൽ അവ അസ്വീകാര്യമാണ്.

2. പ്രവാചകൻ (സ) സൈദിനെ കൊണ്ട് ഭാര്യയെ നിർബന്ധപൂർവ്വം വിവാഹമോചനം ചെയ്യിപ്പിച്ചു എന്ന് സൂചിപ്പിക്കുന്ന ചരിത്ര നിവേദനങ്ങളെല്ലാം വ്യാജങ്ങളും തനി കളവുകളുമാണെന്നും മുസ്‌ലിം പണ്ഡിതന്മാർ തന്നെ – ഇസ്‌ലാമിക വിമർശകർ ജന്മമെടുക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് – വ്യക്തമാക്കിയിട്ടുണ്ട്.

ഇബ്‌നുൽ അറബി പറഞ്ഞു: ഈ നിവേദനങ്ങളുടെയെല്ലാം പരമ്പര അടിസ്ഥാനരഹിതങ്ങളാണ്. (അഹ്കാമുൽ കുർആൻ: 3/1543)

ഇമാം കുർതുബി പറഞ്ഞു: …. ഇത്തരം നിവേദനങ്ങളുടെ ഉൽഭവം പ്രവാചകന്റെ പാപസുരക്ഷിതത്വത്തെ സംബന്ധിച്ച് യാതൊരു അറിവുമില്ലാത്ത വിഡ്ഢികളിൽ നിന്നും പ്രവാചകന്റെ പാവനത്വം കുറച്ചു കാണുന്നവരിൽ നിന്നും മാത്രമാണ്.
(അൽ ജാമിഉ ലി അഹ്കാമിൽ കുർആൻ: 14/191)

ഇമാം ഇബ്‌നുകസീർ, ഇബ്‌നു ഹജർ, ശൈഖ് ശംക്വീത്വി തുടങ്ങി ഒട്ടനവധി ഹദീസ് – ചരിത്ര പണ്ഡിതർ വേറെയും ഇത്തരം നിവേദനങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന അഭിപ്രായക്കാരാണ്. (തഫ്സീറുൽ കുർആനിൽ അളീം: 3/491, ഫത്ഹുൽ ബാരി: 8/524, അദ്‌വാഉൽ ബയാൻ: 6/639)

മഹാ ഭൂരിപക്ഷം വരുന്ന ഹദീസ് – ചരിത്ര പണ്ഡിതന്മാർ പ്രമാണബദ്ധമായി വ്യക്തമാക്കിയതിന് വിപരീതമായി, സൈദ് – സൈനബ് ദാമ്പത്യ കഥയുമായി ബന്ധപ്പെട്ട വ്യാജ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പ്രവാചകന്റെ(സ) കണ്ണ് പതിഞ്ഞ സ്ത്രീകളെ ഭർത്താക്കന്മാർ വിവാഹം മോചനം ചെയ്യണമെന്നും അത്തരം സ്ത്രീകളെ വിവാഹം ചെയ്യൽ പ്രവാചകന് (സ) അനുവദനീയമാണ് എന്നുമൊക്കെ ചില മുസ്‌ലിം പണ്ഡിതന്മാരുടെ ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ഗ്രന്ഥങ്ങളിൽ (തഫ്സീറുൽ കുർതുബി) എഴുതപ്പെട്ടിരിക്കുന്നു എന്നത് ഇസ്‌ലാം മതത്തിനോ, മുസ്‌ലിംകൾക്കോ ബാധകമല്ല. അവയൊന്നും ഇസ്‌ലാം മതത്തിൽ പ്രമാണമല്ല. ഇസ്‌ലാമിലെ പ്രമാണം കുർആനും സ്വഹീഹായ ഹദീസുകളുമാണ്. ഈ തെളിവുകളുടെ പിൻബലമില്ലാത്ത അത്തരം കേവലാഭിപ്രായങ്ങൾ, പ്രമാണ വിരുദ്ധമായ നിലപാടുകൾ യാതൊരു പരിഗണനയും കൂടാതെ തള്ളിക്കളയണമെന്ന് മുസ്‌ലിം പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

3. ഈ വ്യാജ നിവേദനങ്ങളുടെ നിവേദകർ ദുർബലരും അവിശ്വസ്ഥരുമാണ് എന്നതിന് പുറമെ ഇവയുടെ ഉള്ളടക്കവും (മത്ന് المتن) ധാരാളം വൈരുധ്യങ്ങൾ നിറഞ്ഞവയാണ്:

ചില നിവേദനങ്ങളിൽ സൈദ് നാട്ടിലില്ലാത്തപ്പോൾ പ്രവാചകൻ (സ) അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നുവെന്നും അപ്പോൾ സൈനബിനെ കണ്ടുമുട്ടി എന്നും ചില നിവേദനങ്ങളിൽ സൈദ് രോഗിയായിരിക്കെ വീട്ടിൽ സന്ദർശിച്ചുവെന്നും അപ്പോഴാണ് സൈനബിനെ കണ്ടുമുട്ടിയത് എന്നും കാണാം! ഇത് രണ്ടും എങ്ങനെ യോജിക്കും?! സൈനബിനെ പ്രവാചകൻ (സ) കണ്ടത് എങ്ങനെയാണെന്നതിലും ഈ വ്യാജ നിവേദനങ്ങൾ പരസ്പരം വൈരുധ്യത്തിലാണ്. ജനലിലൂടെ സൈനബിനെ കണ്ടു എന്ന് ചില നിവേദനങ്ങൾ… മുടി കെട്ട് കൊണ്ടുള്ള മറ കാറ്റിൽ പാറിയപ്പോൾ കണ്ടു എന്ന് മറ്റു ചിലതിലും പറയുന്നു.

പ്രവാചകന് (സ) പന്ത്രണ്ട് വയസ്സുള്ളപ്പോൾ സൈനബ് (റ) ജനിച്ചിട്ടുണ്ട്. പ്രവാചകന്റെ (സ) പിതൃവ്യപുത്രിയാണ് സൈനബ് (റ). സൈനബ് (റ) വളർന്നതും യുവതിയായതും പ്രവാചകന്റെ (സ) കൺമുമ്പിൽ തന്നെയാണ്. അവരെ സൈദിന് (റ) വിവാഹം കഴിപ്പിച്ചു നൽകിയതും പ്രവാചകൻ (സ) തന്നെ. പലവുരു പ്രവാചകൻ (സ) സൈനബിനെ (റ) കണ്ടിട്ടുണ്ട് എന്ന വസ്തുത ഈ വ്യാജ നിവേദനങ്ങളെയെല്ലാം ഖണ്ഡിക്കുന്നു. സൈനബ് (റ) മക്കയിൽ വെച്ച് ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകനോടൊപ്പം മദീനയിലേക്ക് പലായനം ചെയ്തു. പ്രവാചകന് (സ) സൈനബിനെ (റ) വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ സൈദിന് വിവാഹം ചെയ്യിപ്പിക്കുന്നതിന് മുമ്പ് ഒരു സൂചനയെങ്കിലും നൽകിയിരുന്നെങ്കിൽ സൈനബ് (റ) അതിന് തയ്യാറാകുമായിരുന്നു. എന്ന് മാത്രമല്ല സൈദുമായി വിവാഹം നടക്കുന്നതിന് മുമ്പ് വിവാഹമൂല്യമൊന്നുമില്ലാതെ, തന്നെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന് പ്രവാചകനോട് (സ) അങ്ങോട്ട്, സൈനബ് (റ) ചോദിച്ചതായും ചില ചരിത്ര നിവേദനങ്ങളിൽ കാണാം. (അഹ്കാമുൽ കുർആൻ: 3/1543)
എന്നിരിക്കെ സൈദുമായുള്ള വിവാഹ ശേഷം സൈനബിനെ (റ) വിവാഹം കഴിക്കാൻ പ്രവാചകൻ (സ) നടത്തിയ ‘പരാക്രമ കഥകൾ’ ചിരിച്ചു തള്ളേണ്ട ഫലിതങ്ങൾ മാത്രമാണ്.

4. സ്വീകാര്യയോഗ്യമായ ഹദീസുകളും (الحديث الصحيح) സ്ഥിരപ്പെട്ട ചരിത്ര നിവേദനങ്ങളും തെളിയിക്കുന്നത് ദുർബലമായ ഈ കഥക്ക് നേർവിപരീതമാണ്:

പ്രവാചകൻ (സ) സൈദിന് (റ) സൈനബിനെ (റ) വിവാഹം കഴിപ്പിച്ചു കൊടുത്തു. എന്നാൽ ഇരുവർക്കും പരസ്പരം സ്നേഹ സമ്പന്നമായ ഒരു ദാമ്പത്യ ജീവിതത്തിൽ നിരാശ സംജാതമായി. അവർ പരസ്പരം അകന്നു. സൈദിന് (റ) ഭാര്യയുമായി യോജിച്ചു പോകാനാകില്ലെന്നു കണ്ടപ്പോള്‍ അവരെ വിവാഹമോചനം നടത്തുന്നതിനെപ്പറ്റി പ്രവാചകനോട് (സ) പരാതിപ്പെട്ടപ്പോഴും ആ ബന്ധം തുടരാനാണ് പ്രവാചകൻ (സ) അദ്ദേഹത്തോട് കൽപ്പിച്ചത് എന്നത് സ്വീകാര്യയോഗ്യമായ ഹദീസിലൂടെ സ്ഥിരപ്പെട്ട ഒരു വസ്തുതയാണ്.

جَاءَ زَيْدُ بْنُ حَارِثَةَ يَشْكُو ، فَجَعَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ( اتَّقِ اللَّهَ وَأَمْسِكْ عَلَيْكَ زَوْجَكَ )

സൈദുബ്‌നു ഹാരിസ (റ) സങ്കടപ്പെട്ടുകൊണ്ടു പ്രവാചകന്റെ (സ) അടുക്കല്‍ വന്നു. അപ്പോള്‍ പ്രവാചകൻ (സ) ഇപ്രകാരം അദ്ദേഹത്തോട് ഉപദേശിച്ചു കൊണ്ടിരുന്നു: “നീ അല്ലാഹുവിനെ സൂക്ഷിക്കുക: നിന്‍റെ ഭാര്യയെ കൂടെ താമസിപ്പിക്കുകയും ചെയ്യുക (വിവാഹ മോചനം ചെയ്യരുത്)”. (സ്വഹീഹുൽ ബുഖാരി: 6984, ജാമിഉൽ ബയാൻ: ത്വബ്‌രി: 22/11, തഫ്‌സീറുൽ കുർആനിൽ അളീം: ഇബ്‌നുകസീർ: 3/489)

പ്രവാചകൻ (സ) സൈദിനെ(റ) കൊണ്ട് ഭാര്യയെ വിവാഹമോചനം ചെയ്യിപ്പിച്ചു എന്ന കളള കഥക്ക് നേർ വിപരീതമായി സൈനബുമായി ദാമ്പത്യ ജീവിതം തുടരാൻ പരമാവധി പരിശ്രമിക്കാനാണ് പ്രവാചകൻ (സ) ഉപദേശിച്ചത് എന്ന് വ്യക്തമായും ഹദീസ് തെളിയിക്കുന്നു.
അങ്ങനെ ദാമ്പത്യം തീരെ തുടർന്നു പോകാൻ സാധിക്കാത്തതിനാൽ ദമ്പതികൾ പരസ്പരം വേർപിരിഞ്ഞുവെന്നും ശേഷം സൈനബ് (റ) തന്റെ ഇദ്ദാ കാലഘട്ടം കഴിഞ്ഞപ്പോൾ പ്രവാചകനെ വിവാഹം ചെയ്യുകയും അതിൽ അതിയായി സന്തോഷിക്കുകയും ചെയ്തുവെന്ന് സ്വീകാര്യയോഗ്യമായ ഹദീസുകളിലും സ്ഥിരപ്പെട്ട ചരിത്ര നിവേദനങ്ങളിലും നാം വായിക്കുന്നു. സൈനബ് (റ), പ്രവാചകനുമായുള്ള വിവാഹത്തോടുകൂടി സത്യവിശ്വാസികളുടെ മാതാക്കളില്‍ ഒരാളായിത്തീരുകയും അഭിമാനപൂര്‍വ്വം പ്രവാചകന്റെ(സ) ഭാര്യമാരോടു ഇങ്ങിനെ പറയുകയും ചെയ്യുമായിരുന്നുവെന്ന് ഹദീസില്‍ വന്നിരിക്കുന്നു: “നിങ്ങളെ നിങ്ങളുടെ വീട്ടുകാര്‍ വിവാഹം ചെയ്യിച്ചു കൊടുത്തതാണ്; എന്നെ ഏഴു ആകാശങ്ങള്‍ക്കു മീതെ നിന്നു അല്ലാഹു വിവാഹം ചെയ്യിച്ചു കൊടുത്തതാണ്.” (സ്വഹീഹുൽ ബുഖാരി: 6984).

ഇതെല്ലാം താഴെ പറയുന്ന കാര്യങ്ങൾ തെളിയിക്കുന്നു:

* പ്രവാചകൻ (സ) സൈദിനോട് (റ) തന്റെ ഭാര്യയെ വിവാഹ മോചനം ചെയ്യാൻ കൽപ്പിച്ചിട്ടില്ല. നേർ വിപരീതമാണ് പ്രവാചകൻ (സ) അദ്ദേഹത്തോട് ഉപദേശിച്ചത്.

* സൈദിന്(റ) സൈനബിനോടൊപ്പവും(റ) സൈനബിന്(റ) സൈദിനോടൊപ്പവുമുള്ള(റ) ദാമ്പത്യ ജീവിതം തൃപ്തികരമായിരുന്നില്ല. അവർ തമ്മിൽ നടന്ന വിവാഹ മോചനം അവർ സ്വയം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പ്രവാചകന്(സ) അതിൽ യാതൊരു പങ്കുമില്ല.

* മാസങ്ങൾക്ക് ശേഷം പ്രവാചകനുമായി(സ) നടന്ന വിവാഹത്തിൽ സൈനബ്(റ)  അങ്ങേയറ്റം സന്തുഷ്ടയും അഭിമാനിയുമായിരുന്നു എന്നത് സൈദ് – സൈനബ് (റ) ദമ്പതികളുടെ വിവാഹ മോചനം അവർ സ്വയം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് തെളിയിക്കുന്നു.

5. “അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു.” (കുർആൻ: 33:37) എന്ന് കുർആൻ സൂചിപ്പിച്ചത് പ്രവാചകൻ (സ) സൈദിന്റെ(റ) ഭാര്യയെ മോഹിക്കുകയും അദ്ദേഹത്തെ കൊണ്ട് ഭാര്യയെ വിവാഹമോചനം ചെയ്യിപ്പിക്കുകയും ചെയ്തതിനെ സംബന്ധിച്ചാണ് എന്നതും ശുദ്ധ അസംബന്ധമാണ്. കാരണങ്ങൾ:

* അതായിരുന്നു മുഹമ്മദ് നബി (സ) തന്റെ മനസ്സിൽ മറച്ചുവെച്ച രഹസ്യമെങ്കിൽ അദ്ദേഹം തന്നെ രചിച്ചുവെന്ന് വിമർശകർ വാദിക്കുന്ന ‘ഖുറാനിൽ’ ആ കള്ളത്തരം സൂചിപ്പിക്കുന്ന ഒരു വചനം അദ്ദേഹം തന്നെ മാലോകർക്ക് ഓതി കൊടുക്കുമായിരുന്നോ ?

* സ്വീകാര്യയോഗ്യമായ ഒരു ഹദീസും ഇത്തരമൊരു വാദത്തിന് പിൻബലമേകുന്നില്ല.

* സ്വീകാര്യയോഗ്യമായ നിവേദനങ്ങൾ, എന്താണ് മുഹമ്മദ് നബി (സ) തന്റെ ‘മനസ്സിൽ മറച്ചുവെച്ച ഒരു കാര്യം’ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ രഹസ്യമെന്താണ് എന്ന് കാണുക:
“സൈദ്‌ (റ) തന്‍റെ ഭാര്യയുമായി യോജിച്ചു പോകുകയില്ലെന്നു കണ്ടപ്പോള്‍ അവരെ വിവാഹമോചനം (طلاق) നടത്തുന്നതിനെപ്പറ്റി തിരുമേനി(സ)യോട് ആലോചിച്ചു. ഇരുഭാഗത്തെയും ഗുണകാംക്ഷിയാണല്ലോ നബി(സ). അപ്പോഴായിരുന്നു അദ്ദേഹത്തോടു നബി(സ) ഭാര്യയെ വെച്ചുകൊള്ളുവാനും, അല്ലാഹുവിനെ സൂക്ഷിക്കുവാനും പറഞ്ഞത്. ഈ വിവാഹം അധികം നീണ്ടുപോകുകയില്ലെന്നും, സൈദ്‌ (റ) ഭാര്യയെ വേര്‍പ്പെടുത്തുക തന്നെ ചെയ്യുമെന്നും, അനന്തരം സൈനബ(റ)യെ തിരുമേനി(സ) വിവാഹം ചെയ്‌വാനിരിക്കുന്നുവെന്നും തിരുമേനി(സ)ക്കു (ദിവ്യ ബോധനത്തിലൂടെ) അറിവു ലഭിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, നടക്കുവാനിരിക്കുന്ന ആ വിഷയത്തെക്കുറിച്ച് സൈദി(റ)നോടു തിരുമേനി(സ) ഒന്നും പ്രസ്താവിച്ചില്ല. ഭാര്യയെ വിവാഹമോചനം നടത്താതിരിക്കുവാന്‍ സാധാരണമട്ടില്‍ ഉപദേശിക്കുകയാണ് ചെയ്തത്. ജനസംസാരത്തിനു ഇടയാകരുതെന്നും, അല്ലാഹു ഉദ്ദേശിച്ച കാര്യം അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ നടപ്പിലാക്കിക്കൊള്ളുമെന്നും തിരുമേനി(സ) കരുതി. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ‘അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യം നീ നിന്‍റെ മനസ്സില്‍ മറച്ചുവെക്കുകയും ചെയ്തിരിക്കുന്നു’, (وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ) എന്നു പറഞ്ഞത്. (മറിച്ചു ചിലര്‍ പ്രസ്താവിക്കുന്നതുപോലെ, അവരെ വിവാഹംകഴിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹമല്ല എന്നു താല്‍പര്യം.) യഥാര്‍ത്ഥവും സത്യവും തുറന്നു പറയുന്നതില്‍ ആരെയും ശങ്കിക്കേണ്ടതില്ല, അതില്‍ ജനസംസാരം ഭയപ്പെടേണ്ടതുമില്ല, അതു തുറന്നു പറയാതിരിക്കുന്നതില്‍ അല്ലാഹുവിനെ ഭയപ്പെടുകയാണ് വേണ്ടത് എന്ന് (അല്ലാഹു) നബി(സ)യെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.”
(തഫ്സീറുൽ അമാനി: 33:37 ന്റെ വ്യാഖ്യാനം)

അഥവാ പ്രവാചകനായത് കൊണ്ട് തന്നെ – സൈദ് സൈനബിനെ വിവാഹമോചനം ചെയ്യുമെന്നും കാലങ്ങൾക്ക് ശേഷം താൻ സൈനബിനെ വിവാഹം ചെയ്യുമെന്നുമുൾപ്പെടെ – ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിന് അല്ലാഹു നൽകിയ ദിവ്യബോധനത്തിലൂടെ അറിയാമായിരുന്നു. എന്നിട്ടും അവ മനസ്സിൽ രഹസ്യമായി മറച്ചുവെച്ച് സൈനബുമായി ദാമ്പത്യ ജീവിതം തുടരാൻ പരമാവധി പരിശ്രമിക്കാനാണ് പ്രവാചകൻ (സ) സൈദിനെ ഉപദേശിച്ചത്. ഇതാകട്ടെ  പ്രവാചകന്റെ(സ) മാന്യതയേയും ലൈംഗിക ശുദ്ധിയേയുമാണ് തെളിയിക്കുന്നത്. അദ്ദേഹം സ്ത്രീലമ്പടനായിരുന്നു എന്ന വിമർശകരുടെ വാദത്തെ ഈ സംഭവം തച്ചുടക്കുന്നു.

Sunday, June 20, 2021

Club house ലും മറ്റും ഇസ്ലാമിക വിരോധികളുടെ ഗ്രൂപ്പിൽ പോയി ചർച്ച ചെയ്യുന്നവരോട്*

 


http://islamicglobalvoice.blogspot.com/
h

*Club house ലും മറ്റും ഇസ്ലാമിക വിരോധികളുടെ ഗ്രൂപ്പിൽ പോയി ചർച്ച ചെയ്യുന്നവരോട്*

*ഇസ്ലാമിനെ പരിഹസിക്കപ്പെടുന്ന ഇത്തരം റൂമുകളിൽ പോയി ചർച്ച വീക്ഷിക്കുന്ന വരോട്*

Club house ലും മറ്റും ഇസ്ലാമിക വിരോധികളുടെ ഗ്രൂപ്പിൽ പോയി ചർച്ച  ചെയ്യുന്ന പല വിഭാഗങ്ങളെ കാണാൻ സാധിക്കുന്നു.

ചിലർ ഇസ്ലാമിക വിശയങ്ങൾ അവഗാഹം നേടിയിട്ടില്ലാത്തവരാണ് .എന്നിട്ട് ഇസ്ലാമിക വിരോധികളുടെ ചോദ്യങ്ങൾക്കു മുമ്പിൽ  അറിവില്ലാതെ തെറ്റായ പല ഉത്തരങ്ങളും പറയുകയും  ഇസ്ലാമിൻറെ പേരിൽ അതിനെ വച്ചുകെട്ടുകയും അവസാനം
ശത്രുക്കൾ  ഇസ്ലാമിനെ താറടിക്കുകയും ചെയ്യുന്ന അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ ചില ചർച്ചകളിൽ കാണുകയുണ്ടായി.

ഉദാഹരണത്തിന്  സാത്താനിക വചനങ്ങൾ  തിരുനബി മറന്നുകൊണ്ട് കൊണ്ട് പാരായണം ചെയ്തിരുന്നു എന്ന വളരെ ഗുരുതരമായ ഇസ്ലാമിക വിരുദ്ധമായ വാദം വിവരമില്ലാതെ  ഇസ്ലാമിക വേഷം ധരിച്ച് പറയുന്നത്  കാണാൻ സാധിച്ചു .

മറന്നു കൊണ്ടോ മനപ്പൂർവ്വമോ ഏകദൈവ വിശ്വാസത്തിനു വിരുദ്ധമായ ഒന്നും തന്നെ ഒരു പ്രവാചകനിൽ നിന്നും ഉണ്ടാവുകയില്ല പ്രത്യേകിച്ച് തിരുനബിയിൽ നിന്നും എന്ന ലോക പണ്ഡിതന്മാർ മുഴുവനും ഏകോപിച്ചതാണ്. എന്നിട്ട് ഇതിനെതിരെ തെറ്റിദ്ധരിച്ചു കൊണ്ട് തിരുനബി
ഏകദൈവ വിശ്വാസത്തിനു വിരുദ്ധമായ കാര്യം മറന്നു കൊണ്ട് അവിടന്ന് പറഞ്ഞു
എന്ന കള്ളത്തരം
അവിശ്വാസികളുടെ മുന്നിൽവച്ച് പറയുന്നവർ അവർ അല്ലാഹുവിനെ സൂക്ഷിക്കേണ്ടതാണ്.വിവരം ഇല്ലെങ്കിൽ ഇത്തരം ചർച്ചകളിൽ പോയി ഇസ്ലാമിക വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കരുത്. വിവരമില്ലാതെ വേഷംകെട്ടി ഇത്തരം ആശയങ്ങൾ ആരെങ്കിലും പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ അത് മുസ്‌ലിം പണ്ഡിതന്മാർക്കും , ഇസ്ലാമിനും ബാധകമല്ലെന്നും എല്ലാവരും മനസ്സിലാക്കുക.

മറ്റുചിലർ   വിവരം ഉള്ളവരാണെന്ന് എന്ന് സ്വയം തോന്നിയ വരാണ് . അവർ  ശത്രുക്കളുടെ റൂമുകളിൽ പോയി  ഇസ്ലാമിൻറെ നിയമസംഹിതകൾ യുക്തിവാദികളും മറ്റും ചോദ്യം ചെയ്യുമ്പോൾ ഇസ്ലാമിലെ എല്ലാ അഹ്കാമുകൾക്കും യുക്തിപൂർവ്വം മറുപടി പറയാൻ സാധിക്കും എന്ന് ധരിച്ചിരിക്കുന്ന പാവങ്ങൾ .

ഇസ്ലാമിക് എല്ലാ നിയമങ്ങളും യുക്തിപൂർവ്വം മറുപടി പറയാൻ കഴിയും  എന്ന്ഇവിടെ ആരും വാദിച്ചിട്ടില്ല .

സർവ്വ ലോകത്തിനും യും സൃഷ്ടാവായ അല്ലാഹു  ഉണ്ട് എന്ന തിന്നും മറ്റു  അടിസ്ഥാനപരമായ വിഷയങ്ങളിലുംയുക്തികൊണ്ട് നമുക്ക് സ്ഥിരപ്പെടുത്താൻ സാധിച്ചേക്കാം ,അല്ലാതെ ഓരോ വിധികളും  യുക്തികൊണ്ട് സ്ഥിരപ്പെടുത്തണം എന്ന ഇസ്ലാമിൽ ഒരു വാദവും ഇല്ല .

സൃഷ്ടാവായ അല്ലാഹു എന്തുപറഞ്ഞാലും സ്വീകരിക്കുക എന്നതാണ് ഇസ്ലാമിൻറെ തത്വം. ഓരോന്നിനെയും യുക്തി മനസ്സിലാക്കിയാൽ മാത്രമേ സ്വീകരിക്കാവൂ എന്ന് ഒരു നിയമമില്ല .

എല്ലാത്തിന്റെയും യുക്തി  കണ്ടെത്താൻ ശ്രമിക്കുകയും അതിനനുസരിച്ച് മറുപടി പറയുകയും ചെയ്യുന്ന സ്വഭാവം വളരെ തെറ്റാണ്. യുക്തിഎന്താണെന്ന് അറിയാത്ത വിധികൾ പോലും ലോകരക്ഷിതാവ് പറഞ്ഞു എന്ന നിലക്ക്  അനുസരിക്കുക എന്നതാണ്  യഥാർത്ഥ യുക്തി . ഇതൊന്നും മനസ്സിലാക്കാതെ  എല്ലാ നിയമങ്ങൾക്കും
യുക്തിപൂർവം മറുപടി പറയാൻ കഴിയും എന്ന് മനസ്സിലാക്കിയ ചില വിവരം ഉണ്ടെന്ന് ധരിക്കുന്ന ആളുകൾ അല്ലാഹുവിനെ ഭയപ്പെടേണ്ട താണ്.

മറ്റൊരു വിഭാഗം ഇസ്ലാമിക വിരുദ്ധർ നടത്തുന്ന റൂമുകളിൽ പോയി ചർച്ചകളിൽ പങ്കെടുത്താൽ  പ്രബോധനം ചെയ്യാം എന്ന് ധരിച്ച് വെച്ച പാവങ്ങൾ . ഇത്തരം ആളുകളുടെ ചർച്ച കണ്ടിട്ട് അവരുടെ ഗ്രൂപ്പിൽ ധാരാളം .വിവേസ്  കൂടുകയും
കൂടുതൽ മതത്തെപ്പറ്റി പഠിച്ചിട്ടില്ലാത്ത വരും  സാധാരണക്കാരും   അമുസ്ലിമീങ്ങളും  ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാൻ കാരണമാവുകയും  ചെയ്യുന്നുണ്ട് .അങ്ങനെ ഇസ്ലാമിൽ നിന്നും പുറത്ത് പോവാൻ വരെകാരണമാകുന്നു .അതു തന്നെയാണ് ശത്രുക്കളുടെ ലക്ഷ്യവും ഇതു തന്നെയാണ്

എന്ന് മാത്രമല്ല അവർ കൂട്ടമായി നിന്നുകൊണ്ട്  പറയുന്ന ആളെ വിമർശിക്കുകയും പരിഹസിക്കുകയും  മറുപടി പറയുന്ന ആളെ വ്യക്തമായി മറുപടി പറയാനുള്ള അവസരം നൽകാതിരിക്കുകയും അഥവാ മറുപടി നന്നായി പറഞ്ഞാൽ പറയുന്നവരെ സ്പീക്കർ ലിസ്റ്റിൽ നിന്നും പുറന്തള്ളുകയും മോഡിനേറ്റർ
ഇടപെട്ടു അടുത്തയാൾക്ക് മൈക്ക് മറ്റൊരാളിലേക്ക് കൈമാറുകയും  ചർച്ച മാറ്റുകയോ ചെയ്യുകയും ചെയ്യുന്നു.

അവർ നിയന്ത്രിക്കുന്ന ഗ്രൂപ്പിൽ പോയി  അവരുടെ പരിഹാസത്തിനും  അവരുടെ വളഞ്ഞുള്ള ആക്രമണത്തിനും വിധേയമാക്കുകയും അവർ രിഹസിച്ചു ചിരിച്ചു ഇസ്‌ലാമിനെയും മുസ്ലീങ്ങളെയും ഇസ്ലാമിക നിയമങ്ങൾ പരിഹസിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇസ്ലാമിനെ പരിഹസിക്കപ്പെടാൻ കാരണമാകുന്ന ഇത്തരം ചർച്ചകളെ ഒരിക്കലും തന്നെ ഇസ്ലാം പ്രേരിപ്പിക്കുകയോ ഖുർആനും സുന്നത്തും പണ്ഡിതന്മാരും അംഗീകരിക്കുകയോ ചെയ്തിട്ടില്ല.
അറിവ് കുറഞ്ഞ ആളുകൾ ഉത്തരം റൂമുകളിൽ പങ്കടുക്കുന്നത് പോലും വിശുദ്ധ ഖുർആനും പണ്ഡിതൻമാരും ശക്തമായി താക്കീത് നൽകിയിട്ടുണ്ട്.

ഇതെല്ലാം കണ്ടു നിൽക്കുന്ന  പലരും  വിശ്വാസത്തിൽ ഇടർച്ച വരാനും ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാൻ കാരണമാവുകയും ചെയ്യുന്നു.

ഇത്തരം ആളുകളുടെ . ചർച്ചകളിൽ മറുപടി പറയാൻ  പോകുന്നതുകൊണ്ട്
ഇസ്ലാമിന് ദോഷമാണോ നന്മയാണോ എന്ന് പോലും ചിന്തിക്കാനുള്ള വിവേകം ഇവർക്കില്ലാത്ത പോയതിൽ നിരാശ തോന്നുകയാണ്.

ഇവർ ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്ന അതുകൊണ്ടാണല്ലോ ഇങ്ങനെ പരിഹസിക്കുന്നത് എന്ന്  ചിന്തിച്ചു പോയിട്ടുണ്ട്.

ഔദ്യോഗികമായി ആയി മുസ്ലീം പണ്ഡിതൻമാർ നടത്തുന്ന റൂമുകൾ ഉണ്ട് .അത്തരം റൂമുകളിൽ കളിൽ പരിശുദ്ധ മതത്തിന് ഖുർആനിനെയും സത്യസന്ധമായി വിശദീകരിക്കുന്ന പണ്ഡിതന്മാരുടെ ചർച്ചകൾ അല്ലാത്ത ചർച്ചകളിൽ പങ്കെടുക്കുന്നത് ഒരിക്കലും വിശുദ്ധ ഖുർആൻ അംഗീകരിക്കുന്നില്ല

ഇത്തരം അന്തമില്ലാത്ത ചർച്ചകളിൽ കൂടുതൽ പഠിച്ചിട്ട് ഇല്ലാത്തവർ അവർ പങ്കെടുക്കുന്നതിന് വിധി എന്താണന്ന് മനസ്സിലാക്കുക

.
📝📝📝
*Club hous ചർച്ച യിൽ പങ്കടുക്കുന്നവരോട്*

വിശുദ്ധ ഖുർആനിൽ പറയുന്നു.

അന്‍ആം  - 6:68

നമ്മുടെ ആയത്തുകളില്‍ [തെറ്റിദ്ധരിപ്പിച്ചു കൊണ്ടും ദുർവ്യാഖ്യാനിച്ചു കൊണ്ടും പരിഹസിച്ചു കൊണ്ടും ] മുഴുകി  ക്കൊണ്ടിരിക്കുന്നവരെ നീ കണ്ടാല്‍, അവര്‍ അതല്ലാത്ത (വേറെ) ഒരു വിഷയത്തില്‍ മുഴുകുന്നതു [പ്രവേശിക്കുന്നതു] വരെ അവരില്‍ നിന്നു നീ തിരിഞ്ഞു കളയുക. (വല്ലപ്പോഴും) പിശാചു നിന്നെ മറപ്പിച്ചു കളയുന്നപക്ഷം, അപ്പോള്‍, ഓര്‍മ്മക്കുശേഷം (ആ) അക്രമികളുടെ കൂടെ നീ ഇരിക്കരുത്.

അന്‍ആം  - 6:69
സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ അവരുടെ വിചാരണയില്‍ നിന്നു ഒന്നുംതന്നെ (ബാദ്ധ്യത) ഇല്ല; എങ്കിലും ഓര്‍മ്മിപ്പിക്കല്‍ [-അതാണു ബാദ്ധ്യത]; അവര്‍ സൂക്ഷിച്ചേക്കാമല്ലോ.
അന്‍ആം  - 6:70
തങ്ങളുടെ മതത്തെ കളിയും, വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം വഞ്ചിക്കുകയും ചെയ്തിട്ടുള്ളവരെ നീ (അവരുടെ പാട്ടിനു) വിട്ടേക്കുകയും ചെയ്യുക.
ഏതൊരു ആത്മാവും (വ്യക്തിയും) അതു (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതു നിമിത്തം ബന്ധിപ്പിക്കപ്പെടുമെന്ന (നാശത്തിനു വിധേയമാക്കപ്പെടുമെന്ന) തിനാല്‍ ഇതുമൂലം (ക്വുര്‍ആന്‍ മുഖേന) നീ ഉപദേശം നല്‍കുകയും ചെയ്യുക.
അൻആം
6 . 68 .70

ക്വുര്‍ആനടക്കമുള്ള അല്ലാഹുവിന്റെ വചനങ്ങളേയും ദൃഷ്ടാന്തങ്ങളെയും വ്യാജമാക്കുകയോ, പരിഹസിക്കുകയോ, ദുര്‍വ്യാഖ്യാനം ചെയ്യുകയോ ചെയ്യുന്ന എല്ലാ കുഴപ്പക്കാരുടെ വിഷയത്തിലും പൊതുവെയുള്ള ഒരു നിയമമാണതെന്നുമുള്ളതില്‍ സംശയമില്ല. അല്ലാഹു ഉപയോഗിച്ച വാക്കുകള്‍ പരിശോധിച്ചാല്‍ ഈ വസ്തുത ആര്‍ക്കും വ്യക്തമാകുന്നതാണ്. അത്തരം വിഷയങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വാക്കുകളിലേക്കു ശ്രദ്ധ കൊടുക്കുന്നതും, അവരോടൊപ്പം ഇരുന്നോ മറ്റോ സമ്പര്‍ക്കം പുലര്‍ത്തുന്നതും അല്ലാഹു വിരോധിക്കുന്നു. പ്രസ്തുത അക്രമ പ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനവും അനുകൂലവും നല്‍കലാണല്ലോ അത്. മനസ്സില്‍ വെറുപ്പും പ്രതിഷേധവും ഉണ്ടായിരുന്നാല്‍ തന്നെയും ഈ ദോഷത്തില്‍നിന്നു അതു ഒഴിവാകുന്നതല്ല. ഒരു പക്ഷേ, മറവിനിമിത്തം അബദ്ധത്തില്‍ അവരുടെകൂടെ ചെന്നിരുന്നാലും ഓര്‍മ്മവന്നാല്‍ പിന്നെ ആ അക്രമികളുടെ കൂട്ടത്തില്‍ ഇരുന്നുപോകരുതെന്നു അല്ലാഹു വിരോധിച്ചതില്‍നിന്നു ഇതു മനസ്സിലാക്കാം.

ഈ വിഷയകമായി സൂറത്തുന്നിസാഉ് 140-ാം വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചതു

നിസാഅ്  - 4:140
അല്ലാഹുവിന്‍റെ 'ആയത്തു' [വചനം]കളെ അതില്‍ അവിശ്വസിക്കപ്പെടുന്നതായും, അതിനെപ്പറ്റി പരിഹാസം കൊളളുന്നതായും നിങ്ങള്‍ കേട്ടാല്‍, അവരുടെ കൂടെ നിങ്ങള്‍ ഇരിക്കരുതെന്ന്, അവര്‍ അതല്ലാത്ത (വേറെ) ഒരു വര്‍ത്തമാനത്തില്‍ ഏര്‍പ്പെടുന്നതു വരേക്കും. അപ്പോള്‍ [അങ്ങിനെ ചെയ്താല്‍]നിശ്ചയമായും , നിങ്ങള്‍ അവരെപ്പോലെ (ത്തന്നെ) യായിരിക്കും. നിശ്ചയമായും അല്ലാഹു കപടവിശ്വാസികളെയും, അവിശ്വാസികളെയും മുഴുവന്‍ ജഹന്നമില്‍ [നരകത്തില്‍]ഒരുമിച്ചു കൂട്ടുന്നവനാകുന്നു.

ഇതിനു മുമ്പു നാം കണ്ടുവല്ലോ. അല്ലാഹുവിന്റെ ആയത്തുകള്‍ നിഷേധിക്കപ്പെടുകയും, പരിഹസിക്കപ്പെടുകയും ചെയ്യുന്നതായി കേട്ടാല്‍, അങ്ങിനെ ചെയ്യുന്നവര്‍ വേറെ വല്ല വിഷയത്തിലും പ്രവേശിക്കുന്നതുവരെ അവരോടൊന്നിച്ച് നിങ്ങള്‍ ഇരിക്കരുതെന്നും, അങ്ങനെ ചെയ്‌താല്‍ നിങ്ങളും അവരെപ്പോലെയായിരിക്കുമെന്നുമാണ് അവിടെ അല്ലാഹു പറഞ്ഞിരിക്കുന്നത്. ആ വചനവും ഈ വചനവും മുമ്പില്‍വെച്ചുകൊണ്ടു പരിശോധിച്ചാല്‍, മതത്തിലെ അംഗീകൃത തത്വങ്ങള്‍ക്കു വിരുദ്ധമായ ആദര്‍ശങ്ങളും, ആ ആദര്‍ശങ്ങളെ ന്യായീകരിക്കുന്ന ദുര്‍വ്യാഖ്യാനങ്ങളും ശ്രദ്ധിക്കുന്നതും, അവയുടെ സ്ഥാപനത്തിനും പ്രചാരണത്തിനുംവേണ്ടി നടത്തപ്പെടുന്ന പ്രസിദ്ധീകരണങ്ങളും പ്രഭാഷണങ്ങളും ഗൗനിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം സത്യവിശ്വാസികള്‍ വര്‍ജ്ജിക്കേണ്ടതാണെന്നു മനസ്സിലാക്കാവുന്നതാണ്. മതതത്വങ്ങളെപ്പറ്റി വേണ്ടത്ര അറിവില്ലാത്ത സാധാരണക്കാര്‍ വിശേഷിച്ചും മനസ്സിരുത്തേണ്ടതാണിത്.

അവരോടൊപ്പം നിങ്ങള്‍ ഇരുന്നാല്‍ നിങ്ങളും അവരെപ്പോലെയായിരിക്കും (إِنَّكُمْ إِذًا مِّثْلُهُمْ) എന്നു അവിടെ അല്ലാഹു പറഞ്ഞ വാക്ക് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

മുശ്രിക്കുകളുടെ വിഷയത്തില്‍ മാത്രമല്ല – തന്നിഷ്ടക്കാരും തല്‍പരകക്ഷികളുമായ എല്ലാവരുടെ വിഷയത്തിലുമാണ് – ഈ വചനം അവതരിച്ചിരിക്കുന്നതെന്നു വ്യക്തമാക്കിക്കൊണ്ട് ഇബ്നുസീരിന്‍, അബൂജഅ്ഫര്‍, മുഹമ്മദുബ്നു അലീ (رحمهم الله) പോലെയുള്ള മുന്‍ഗാമികളില്‍നിന്നു രിവായത്തുകള്‍ വന്നിട്ടുള്ളതും പ്രസ്താവ്യമത്രെ അടുത്ത വചനവും കൂടി ശ്രദ്ധിക്കുമ്പോള്‍ ഇപ്പറഞ്ഞ വാസ്തവം കൂടുതല്‍ വ്യക്തമാകുന്നതാണ്. എന്നാല്‍ മത പ്രമാണങ്ങളില്‍ നിന്നു സത്യാവസ്ഥ മനസ്സിലാക്കുവാനും, സത്യവിരുദ്ധമായ വാദഗതികളും, ദുര്‍വ്യാഖ്യാനങ്ങളും തിരിച്ചറിയുവാനും കഴിയുന്ന പണ്ഡിതന്‍മാരെ സംബന്ധിച്ചിടത്തോളം – അവയെ ഖണ്ഡിക്കുവാന്‍ വേണ്ടിയും, പൊതുജനങ്ങളില്‍ അവ മൂല ഉണ്ടാകാവുന്ന ആശയക്കുഴപ്പങ്ങളെ നീക്കം ചെയ്‌വാന്‍ വേണ്ടിയും – അത്തരം പ്രസ്താവനകളില്‍ ശ്രദ്ധ പതിക്കുന്നതുകൊണ്ട് ദോഷമൊന്നുമില്ല. അതു അത്യാവശ്യം കൂടിയായിരിക്കും താനും.

ഇമാം ഖുർത്വിബി റ പറയുന്നു.

ഇമാം മുജാഹിദ് റ പറഞ്ഞു.
അല്ലാഹുവിന്റെ ഗ്രന്തത്തെ പരിഹസിക്കുന്നവരോട് കൂടെ
ഇരിക്കുന്നത് വരെ അല്ലാഹു വിരോധിക്കുന്നത്. മറന്നു കൊണ്ട് ഇരുന്നതാണങ്കിൽ ഓർമ്മ വന്നാൽ സ്ഥലം വിടേണ്ടതാണ്.

അവിശ്വാസികളും പുത്തൻവാദികളും തർക്കിക്കുമ്പോൾ അത് കേൾക്കുന്നതും പങ്കടുക്കുന്നതും പാടില്ലാത്തതാണ് .

മഹാനായ ഇമാം അബൂ ഇംറാനുന്നഖ് ഇ റ യോട് ഒരു പുത്തൻ വാദി എന്നിൽ നിന്നും ഒരു വാക്ക് കേൾക്കുമോ എന്ന് ചോദിച്ചപ്പോൾ ഇമാം അയാളെ തൊട്ട് തിരിഞ്ഞ് കളയുകയും അരവാചകവും കേൾക്കുന്നില്ല എന്ന് മറുപടി പറയുകയുണ്ടായി.

ഫുളൈൽ റ പറയുന്നു. വല്ലവനും പുത്തൻവാദിയെ സ്നേഹിച്ചാൽ അല്ലാഹു അവന്റെ സൽകർമം അല്ലാഹു പൊളിച്ച് കളയുന്നതാണ്. അവന്റെ ഹ്രദയത്തിൽ നിന്ന് ഈമാനിന്റെ പ്രകാശം എടുത്തുകളയുന്നതുമാണ്. (തഫ്സീറുൽ ഖുർത്വിബി)

وروى شبل عن ابن أبي نجيح عن
مجاهد في قوله : وإذا رأيت الذين يخوضون في آياتنا قال : هم الذين يستهزئون بكتاب الله ، نهاه الله عن أن يجلس معهم إلا أن ينسى فإذا ذكر قام

.  . وذكر الطبري عن أبي جعفر محمد بن علي رضي الله عنه أنه قال : لا تجالسوا أهل الخصومات ، فإنهم الذين يخوضون في آيات الله . قال ابن العربي : وهذا دليل على أن مجالسة أهل الكبائر لا تحل . قال ابن خويز منداد : من خاض في آيات الله تركت مجالسته وهجر ، مؤمنا كان أو كافرا . قال : وكذلك منع أصحابنا الدخول إلى أرض العدو ودخول كنائسهم والبيع ، ومجالس الكفار وأهل البدع ، وألا تعتقد مودتهم ولا يسمع كلامهم ولا مناظرتهم . وقد قال بعض أهل البدع لأبي عمران النخعي : اسمع مني كلمة ، فأعرض عنه وقال : ولا نصف كلمة . ومثله عن أيوب السختياني . وقال الفضيل بن عياض : من أحب صاحب بدعة أحبط الله عمله وأخرج نور الإسلام من قلبه ، ومن زوج كريمته من مبتدع فقد قطع رحمها ، ومن جلس مع صاحب بدعة لم يعط الحكمة ، وإذا علم الله عز وجل من رجل أنه مبغض لصاحب بدعة رجوت أن يغفر الله له . وروى أبو عبد الله الحاكم عن عائشة رضي الله عنها قالت قال رسول الله صلى الله عليه وسلم : من وقر صاحب بدعة فقد أعان على هدم الإسلام . فبطل بهذا كله قول من زعم أن مجالستهم جائزة إذا صانوا أسماعهم تفسير القرطبي .

ശൗകാനീ ( ) അദ്ദേഹത്തിന്റെ തഫ്സീറില്‍ ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ ചെയ്തിട്ടുള്ള ഒരു പ്രസ്താവന ഗൗനിക്കുന്നതു സന്ദര്‍ഭോചിതമാകുന്നു. അതിന്റെ ചുരുക്കം ഇതാണ്: ‘അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിച്ചും, അവന്റെ കിതാവും അവന്റെ റസൂലിന്റെ സുന്നത്തും കൊണ്ടു കളിയാടിയും, അവയെല്ലാം തങ്ങളുടെ വഴിപിഴപ്പിക്കുന്ന ആശയങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനുസരിച്ചു വ്യാഖ്യാനിച്ചും കൊണ്ടിരിക്കുന്ന പുത്തന്‍വാദക്കാരുമായി സമ്പര്‍ക്കം നടത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യാറുള്ളവര്‍ക്കു ഈ വചനത്തില്‍ വലിയൊരു ഉപദേശം അടങ്ങിയിരിക്കുന്നു. അവരോടു പ്രതിഷേധിക്കുകയും, അവരില്‍ മാറ്റം വരുത്തുകയും ചെയ്യുന്നില്ലെങ്കില്‍, കുറഞ്ഞപക്ഷം അവരോടു സഹകരിക്കാതിരിക്കുകയെങ്കിലും ചെയ്യേണ്ടതാകുന്നു. അതു പ്രയാസമില്ലാത്ത കാര്യമാണല്ലോ. അവരുടെ കൃത്രിമ വാദങ്ങളില്‍നിന്നു ഇവര്‍ ശുദ്ധരായിരുന്നാല്‍ തന്നെയും അവരുടെ രംഗങ്ങളില്‍ ഇവര്‍ ഹാജറുണ്ടാകുന്നതിനെ ചൂഷണം ചെയ്തുകൊണ്ട് അവര്‍ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ ശ്രമിക്കുന്നതാണ്. ഇതാകട്ടെ, അവയെ കേള്‍ക്കുന്നതിനേക്കാള്‍ നാശകരവുമാണു. ശപിക്കപ്പെട്ട ഇത്തരം സദസ്സുകള്‍ നാം കണ്ടിട്ടുള്ളതിനു കണക്കില്ല. യഥാര്‍ത്ഥത്തെ സഹായിക്കുവാനും അയഥാര്‍ത്ഥത്തെ തടയുവാനും നമ്മുടെ കഴിവനുസരിച്ചു നാം ശ്രമിച്ചിട്ടുമുണ്ട്. ഈ പരിശുദ്ധ ശരീഅത്തിനെപ്പറ്റി വേണ്ടതുപോലെ മനസ്സിലാക്കിയിട്ടുള്ളവര്‍ക്കെല്ലാം അറിയാം, ഹറാമായ (നിഷിദ്ധമായ) കാര്യങ്ങള്‍ പ്രവര്‍ത്തിച്ച് അല്ലാഹുവിനോടു അനുസരണക്കേട്‌ കാണിക്കുന്ന ആളുകളുമായി സഹകരിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ആപല്‍ക്കരമാണു വഴിപിഴപ്പിക്കുന്ന പുത്തന്‍ വാദക്കാരുമായി സഹകരിക്കുന്നതെന്നു. ക്വുര്‍ആനെയും സുന്നത്തിനെയും കുറിച്ചു അടിയുറച്ച അറിവു കരസ്ഥമാക്കിയിട്ടില്ലാത്തവര്‍ക്കു പ്രത്യേകിച്ചും അതു ദോഷകരമത്രെ. കാരണം, അവരുടെ വ്യാജ സമര്‍ത്ഥനങ്ങളും വാദങ്ങളും – അവയുടെ കൊള്ളരുതായ്മ ശരിക്കു വ്യക്തമായിരുന്നാല്‍പോലും – പലപ്പോഴും ഇവരില്‍ ചിലവായെന്നു വരും. പിന്നീടതു മാറ്റുവാന്‍ പ്രയാസകരമായിത്തീരുകയും ചെയ്യും. അങ്ങനെ, അങ്ങേഅറ്റം വ്യാജമായ കാര്യത്തെ വളരെ സത്യമായി വിശ്വസിച്ചുകൊണ്ട് അവര്‍ മരണം പ്രാപിക്കുകയും ചെയ്തേക്കും. (فتح القدير)

Aslam kamil parappanangadi
🔎🔎🔎🔎🔎🔎🔎

ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
http://islamicglobalvoice.blogspot.com/
h

https://youtu.be/bei-18FidVo
https://youtu.be/bei-18FidVo
https://youtu.be/bei-18FidVo

സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ മൗദൂദി മൗലവിയുടെ കള്ളത്തരത്തിന് മറുപടി

 ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

http://islamicglobalvoice.blogspot.com




*സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ

മൗദൂദി മൗലവിയുടെ കള്ളത്തരത്തിന് മറുപടി*


ചോദ്യം


*സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ പുണ്യമാണെന്ന് എന്ന് ഇമാം നവവി ശറഹുൽ മുഹദ്ധബിൽ പറഞ്ഞിട്ടുണ്ടോ* ?


*ഉത്തരം*


 ഇല്ല ഒരിക്കലുമില്ല

മയ്യത്ത് പരിപാലനത്തിന് സ്ത്രീയും പുരുഷനുമുള്ള  സമയത്ത്  സ്ത്രീകൾക്ക് മയ്യത്ത് നിസ്കരിക്കൽ പുണ്യമാണെന്ന് ഇമാം നവവി റ ശറഹുൽ മുഹദ്ധബിലോ മറ്റു പണ്ഡിതന്മാരോ പറഞ്ഞിട്ടില്ല


ഉണ്ട് എന്ന് തോന്നിപ്പിക്കാൻ വേണ്ടി  ഒരു പുരോഹിതൻ

ശറഹുൽ മുഹദ്ധബിൽ നിന്നും

 കൊണ്ടുവന്ന വാക്യങ്ങൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി  പല ഭാഗങ്ങൾ വെട്ടിമാറ്റുകയും ധാരാളം തെറ്റിദ്ധരിപ്പിക്കുകയും അർത്ഥം മാറ്റി പറയുകയും ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്തിരിക്കുകയാണ്



*തട്ടിപ്പ്* NO 1


ഷിറാസി ഇമാമിന്റെ മുഹദ്ധബിൽ നിന്ന് മൗദൂദി മൗലവി   സ്ത്രീകൾക്ക് മയ്യത്ത് നിസ്കരിക്കൽ പുണ്യമാണെന്ന് തെളിയിക്കാൻ വേണ്ടി   കൊണ്ടുവന്ന വാചകത്തിൻറെ ആദ്യഭാഗം കട്ട് വച്ചിരിക്കുന്നു.

എന്നിട്ട് സ്ത്രീകൾക്ക്  പുരുഷന്മാർ ഉള്ള  സമയത്ത്  നിസ്കരിക്കൽ പുണ്യമാണെന്ന്

ഇമാം ശീറാസി   പറഞ്ഞു എന്ന പച്ച കളവ് മൗലവി തട്ടി വിടുകയും ചെയ്തിരിക്കുന്നു.


മുഹദ്ധബിന്റെ   ആദ്യഭാഗം മുതൽ നമുക്കൊന്നു വായിച്ചു നോക്കാം


പുരുഷന്മാർ ഇല്ലാതെ  സ്ത്രീകൾ മാത്രം  മയ്യത്ത് പരിപാലനത്തിന് ഒരുമിച്ചു കൂടിയാൽ അവർ ഒറ്റക്ക് നിസ്കരിക്കേണ്ടത് .കാരണം സ്ത്രീകൾക്ക് ജമാഅത്ത് സുന്നത്തില്ല. ഇനി അവർ ജമാഅത്തായി നിസ്കരിച്ചാൽ  കുഴപ്പമില്ല. (മുഹദ്ധബ് )

وإن اجتمع نساء لا رجل معهن صلين عليه فرادى فإن النساء لا يسن لهن الجماعة في الصلاة على الميت ، وإن صلين جماعة فلا بأس ) .المهذب


 ഇതിനെ വിവരിച്ച് ഇമാം നവവി റ പറയുന്നു

സ്ത്രീകൾക്ക് ജമാഅത്ത് സുന്നത്ത് ഇല്ല എന്ന് പറഞ്ഞത് എതിർക്കപ്പെടുന്നതാണ് .


وقوله ) : فإن النساء لا يسن لهن الجماعة في الصلاة على الميت ، هذا مما ينكر 

 ഇതിൽ നിന്നും ഇമാം ശീറാസി  റ യുടെ വാചകത്തിൽ  ഒരിക്കലും സ്ത്രീയും പുരുഷനും ഒരുമിച്ചു കൂടിയ സമയത്ത് സ്ത്രീകൾക്ക് മയ്യത്ത് നിസ്കരിക്കാൻ പുണ്യമാണെന്ന് പറയുന്നില്ല എന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയും മുഹദ്ധബിന്റെ ആദ്യഭാഗം കാത്രിക വെച്ച് മൗലവി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.


ശീറാസിയുടെ മേൽ വാചകങ്ങൾ വിവരിച്ചു ഇമാം നവവി റ പറയുന്നത് കാണുക.

  പുരുഷന്മാർ ഉണ്ടായിരിക്കെ സ്ത്രീകൾ നിസ്കരിച്ചാൽ വിടുമോ അതിൽ രണ്ട് അഭിപ്രായം ഉണ്ട് . ശരിയായ അഭിപ്രായം വിടുകയില്ല എന്നാണ് . ഈ അഭിപ്രായം മാത്രമേയുള്ളൂ ഇമാം ഫൗറാനി റ  ഇമാം ബഗ് വി റ എന്നിവരും മറ്റു  ഇമാമുമാരും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു.


وهل يسقط هذا الفرض بصلاة النساء مع وجود الرجال ؟ فيه وجهان : ( أصحهما ) لا يسقط وبه قطع الفوراني والبغوي وآخرون


അപ്പോൾ സ്ത്രീകൾ അല്ലാതെ മറ്റാരും  ഹാജരായില്ലെങ്കിൽ    സ്ത്രീകൾക്ക് നിസ്കരിക്കൽ നിർബന്ധമാണ്.

ഇതിൽ അഭിപ്രായ വ്യത്യാസമില്ല. അവർ പ്രവർത്തിക്കൽ കൊണ്ട് ഫർള് വീടുകയും ചെയ്യും .അതിൽ അഭിപ്രായവ്യത്യാസമില്ല . അവർ ജമാഅത്തായി നിസ്കരിച്ചാൽ കുഴപ്പമില്ല .


( وأما ) إذا لم يحضره إلا النساء فإنه يجب عليهن الصلاة عليه بلا خلاف ، ويسقط الفرض بفعلهن حينئذ بلا خلاف ويصلين فرادى ، فإن صلين جماعة فلا بأس ، هذه عبارة الشافعي والأصحاب


സ്ത്രീകൾ പുരുഷന്മാരോട് കൂടെ യാണെങ്കിൽ  പുരുഷന്മാരുടെ ഇമാമിനെ തുടർന്ന് കൊണ്ട് അവർ നിസ്കരിക്കാവുന്നതാണ്. ( ശറഹുൽ മുഹദ്ധബ് )


(ഇതിൽ നിന്നും സ്ത്രീകളും പുരുഷന്മാരും ഉണ്ടാകുമ്പോൾ സ്ത്രീകൾ പുരുഷന്മാർക്ക് മുന്നേ  നിസ്കരിക്കേണ്ടതില്ല എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

അത് പിൻഗാമികളായ പണ്ഡിതന്മാർ വിവരിക്കുകയും ചെയ്തിട്ടുണ്ട്. അത് ശേഷം വരുന്നതാണ്.)



*ഇമാം നവവി തുടരുന്നു.*


 സ്ത്രീകൾ മാത്രമേ  അവിടെയുള്ളൂ എങ്കിൽ

( وان تمحضن )


ഇതിൽ ഷാഫിഈ ഇമാമും മുഹദ്ധബിന്റെ രചയിതാവും ശാഫി മദ്ഹബിലെ  അസ്ഹാബും 

പറയുന്നത് അവർ ഒറ്റയ്ക്ക് നിസ്കരിക്കേണ്ടത് എന്നാണ്  അവര് ജമാഅത്തായി നിസ്കരിച്ചാൽ .

അത്  നല്ലത് അല്ലാത്തതുമാണ്.


എന്നാൽ അതിൽ അല്പം ചിന്തിക്കേണ്ടതുണ്ട്.

 മറ്റു നിസ്കാരങ്ങളില് ജമാഅത്ത് പോലെ തന്നെ ഇതിലും ജമാഅത്തായി നിസ്കരിക്കൽ പുണ്യമാണ്.

സലഫുകളിൽ ഒരു സംഘവും ഹസൻ ബ്ന് സ്വാലിഹ്  റ അഹമദ് റ സുഫ്യാൻ റ തുടങ്ങിയവർ

  അങ്ങനെ പറഞ്ഞിട്ടുണ്ട്. (ശറഹുൽ മുഹദ്ധബ് )

وأما النساء فإن كن مع الرجال صلين مقتديات بإمام الرجال 

وإن تمحضن . قال الشافعي والمصنف والأصحاب : أستحب أن يصلين منفردات . كل واحدة وحدها . فإن صلت بهن إحداهن جاز 

وكان خلاف الأفضل وفي هذا نظر وينبغي أن تسن لهن الجماعة كجماعتهن في غيرها . وقد قال به جماعة من السلف منهم الحسن بن صالح وسفيان الثوري وأحمد وأصحاب أبي حنيفة وغيرهم وقال مالك : فرادى .شرح المهذب



ചുരുക്കത്തിൽ ഇതിൽ മുഹദ്ധ ബിന്റെ  കർത്താവ് ഇമാം ശീറാസി റ പറഞ്ഞ വാചകത്തെ കൃത്യമായി ഇമാം നവവി വിവരിക്കുകയാണിവിടെ


ശീറാസി റ യുടെ വാചകം താഴെ


(പുരുഷന്മാർ ഇല്ലാതെ  സ്ത്രീകൾ മാത്രം  മയ്യത്ത് പരിപാലനത്തിന് ഒരുമിച്ചു കൂടിയാൽ അവർ ഒറ്റക്ക് നിസ്കരിക്കേണ്ടത് .കാരണം സ്ത്രീകൾക്ക് ജമാഅത്ത് സുന്നത്തില്ല. ഇനി അവർ ജമാഅത്തായി നിസ്കരിച്ചാൽ  കുഴപ്പമില്ല. മുഹദ്ധബ് ശീറാസി)

وإن اجتمع نساء لا رجل معهن صلين عليه فرادى فإن النساء لا يسن لهن الجماعة في الصلاة على الميت ، وإن صلين جماعة فلا بأس ) .المهذب للشيرازي


പുരുഷന്മാർ ഇല്ലാതെ സ്ത്രീകൾ മാത്രമുള്ള ഘട്ടത്തിൽ അവരുടെ ജമാഅത്ത് ചർച്ച ചെയ്യുകയും അപ്പോൾ ഒറ്റയ്ക്ക് നിസ്കരിക്കണമെന്ന് ഇമാം ശീറാസി   പറഞ്ഞതിനെ നവവി റ  എതിർക്കുകയും ജമാഅത്തായി നിസ്കരിക്കേണ്ടതന്ന് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.

ഇത് സ്ത്രീകൾ മാത്രം മയ്യത്ത് പരിപാലനത്തിന് ഉള്ള സ്ഥലത്താണ് പുരുഷന്മാരോട് കൂടെ വന്ന സ്ഥലത്ത് അല്ല

ഇത് മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് മൗലവിമാർ ഒന്നാമതായി ചെയ്തിട്ടുള്ളത്.


പുരുഷന്മാരും സ്ത്രീകളും വന്നാൽ സ്ത്രീകളെക്കൊണ്ട് ഫർള് വീടു കഴിയില്ലെന്നും ഇത്തരം ഘട്ടങ്ങളിൽ   പുരുഷന്മാരെ തുടർന്നുകൊണ്ട് സ്ത്രീകൾക്ക് നിസ്കരിക്കൽ അനുവദനീയമാണ് എന്നും അവരുടെ വാക്കിൽ നിന്നും മനസ്സിലാക്കാം .

 പുരുഷന്മാർക്ക്കൂടെയോ ശേഷമോ നിസ്കരിക്കൽ പുണ്യമാണെന്നും ശറഹുൽ മുഹദ്ധബിലെ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല.


പുരുഷന്മാരോട് കൂടെ സ്ത്രീകൾ വന്നാൽ ഉള്ള വിധി പറഞ്ഞതിനുശേഷം

വ ഇൻ തമഹഹള്ന

അതായത് സ്ത്രീകൾ മാത്രം ഉള്ള സമയത്ത് എന്ത് ചെയ്യണം എന്നതാണ് അവർ വിവരിക്കുന്നത്


 കാരണം അതിനു തൊട്ടു മുമ്പുള്ള വാചകത്തിൽ സ്ത്രീകൾ പുരുഷനോടുകൂടെ ഉണ്ടായാൽ ഉള്ള വിധി പറയുകയും 


وأما النساء فإن كن مع الرجال صلين مقتديات بإمام الرجال 


ശേഷം സ്ത്രീകൾ മാത്രമേ അവിടെ ഉള്ളൂ എങ്കിൽ  

എന്താണ് വിധി എന്ന് വിവരിക്കുകയാണ് നവവി റ ചെയ്യുന്നത്.


ആസമയത്ത്  മുഹദ്ധ ബിന്റെ കർത്താവ്   ശീറാസിയും മറ്റു പലരും പറഞ്ഞത് ഒറ്റക്ക് നിസ്കരിക്കണമെന്ന് ആണെങ്കിലും അതിൽ സംശയമുണ്ടെന്നും ജമാഅത്തായി നിസ്കരിക്കേണ്ടതാണ് എന്നതാണ് എനിക്ക് മനസ്സിലാകുന്നത് എന്നുമാണ് വിവരിക്കുന്നത്.


*തട്ടിപ്പ്* NO 2


ഇവിടെ തമഹഹള്നാ

എന്നതിൻറെ അർത്ഥം 

ചില മൗലവിമാർ പറയുന്നതുപോലെ സ്ത്രീകൾ നിസ്കരിച്ചാൽ എന്നല്ല  മറിച്ച് പുരുഷന്മാരില്ലാതെ സ്ത്രീകൾ മാത്രമുള്ള ഉള്ള മയ്യത്ത് നിസ്കാരത്തെ പറ്റിയാണ്  പറയുന്നത് എന്നതിന്ന്  ധാരാളം തെളിവുകൾ കണ്ടെത്താൻ കഴിയും


 *തെളിവ്* 1


 തമഹഹള്‌ന

എന്നതിന്ന് ഭാഷാപരമായ അർത്ഥം സ്ത്രീകൾ മാത്രമുള്ളപ്പോൾ എന്നാണ്.


*തെളിവ്* 2


ഇമാം ശീറാസി റ യുടെ  

وإن اجتمع نساء لا رجل معهن صلين عليه فرادى فإن النساء لا يسن لهن الجماعة في الصلاة على( المهذب)


(പുരുഷന്മാർ ഇല്ലാതെ  സ്ത്രീകൾ മാത്രം  മയ്യത്ത് പരിപാലനത്തിന് ഒരുമിച്ചു കൂടിയാൽ അവർ ഒറ്റക്ക് നിസ്കരിക്കേണ്ടത്. (മുഹദ്ധബ് )

എന്ന വാചകത്തെ വിവരിക്കുകയാണ് ഇമാം നവവി റ ചെയ്യുന്നത് .


തെളിവ് 3 


ഇമാം നവവി മയ്യത്ത് പരിപാലനത്തിൽ പുരുഷന്മാരും സ്ത്രീകളും  ഉണ്ടായാൽഎന്താണ് വിധി എന്ന് പറഞ്ഞതിനു ശേഷമാണ് തമഹഹള്ന... എന്നവാക്യങ്ങൾ പറയുന്നത്.


കാണുക


സ്ത്രീകൾ പുരുഷന്മാരോട് കൂടെ യാണെങ്കിൽ  പുരുഷന്മാരുടെ ഇമാമിനെ തുടർന്ന് കൊണ്ട് അവർ നിസ്കരിക്കാൻ പറ്റൂ ( ശറഹുൽ മുഹദ്ധബ് )

وأما النساء فإن كن مع الرجال صلين مقتديات بإمام الرجال 



അതായത്  സ്ത്രീയും പുരുഷനും അവിടെ ഉണ്ടങ്കിൽ ഉള്ള വിധി പറഞ്ഞതിന്ന് ശേഷം സ്ത്രീകൾ മാത്രമായാൽ എന്ത് ചെയ്യണം അവർ ഒറ്റക്കാണോ ജമാഅത്തായിട്ടാണോ  നിസ്കരിക്കേണ്ടത് എന്ന് വിവരിക്കുന്നു.


തെളിവ് 4


  നവവി റ പറയുന്നത്  മുഹദ്ധ ബിന്റെ കർത്താവ് പറയുന്നത് ഒറ്റക്ക് നിസ്കരിക്കണമെന്നും

ഞാൻ പറയുന്നത് ജമാഅത്തായി നിസ്കരിക്കണമെന്നുമാണ്.


ഇതിൽ നിന്ന് മുഹദ്ധബിന്റെ കർത്താവ് പറഞ്ഞ 

وإن اجتمع نساء لا رجل معهن صلين عليه فرادى فإن النساء لا يسن لهن الجماعة في الصلاة على( المهذب)


(പുരുഷന്മാർ ഇല്ലാതെ  സ്ത്രീകൾ മാത്രം  മയ്യത്ത് പരിപാലനത്തിന് ഒരുമിച്ചു കൂടിയാൽ അവർ ഒറ്റക്ക് നിസ്കരിക്കേണ്ടത്.)


അതേ വിശയമാണ് 

സ്ത്രീ മാത്രമുണ്ടായാൽ 

تمحضن

 എന്നതിന്റെ അർഥം എന്നത് വെക്തമാണ്.  


*തട്ടിപ്പ്* NO 3


*മൗലവി യുടെ മറ്റൊരു 

 തട്ടിപ്പും വിവരക്കേടും ഇനി പരിശോധിക്കാം*

 

*ഇമാം നവവി റ യുടെപേരിൽ  

മൗദൂദി മൗലവി കളവ് 

പറയുന്നത് കാണുക.*



"ഒരു പുരുഷനും കൂറെ സ്ത്രീകളും ഉണ്ടങ്കിൽ ഒരാളെ കൊണ്ട് ഫർള് വീടില്ല സ്ത്രീകളും നിസ്കരിച്ചു പൂർത്തിയാക്കണമെന്നാണ് നവവി റ പറയുന്നത് "


ഇവിടെ ഇമാം നവവി റ ഇങ്ങനെ പറഞ്ഞിട്ടില്ല.

മറിച്ച് അവിടന്ന് പറയുന്നത്.


وأما ) إذا حضر النساء مع الرجال فلا خلاف أنه لا يتوجه الفرض إليهن ولا يدخلن فيه ، صرح به الشيخ أبو حامد والأصحاب ، ولو لم يحضر إلا رجل ونسوة وقلنا لا يسقط الفرض بواحد وجب عليهن التتميم .شرح المهذب




സ്ത്രീകൾ പുരുഷൻമാരോട് കൂടെയാണങ്കിൽ സ്ത്രീകളിലേക്ക് ഫർള് വരില്ല.

എന്നാൽ "ഒരു പുരുഷനും കൂറെ സ്ത്രീകളും ഉണ്ടങ്കിൽ ഒരു പുരുഷനെ കൊണ്ട് ഫർള് വീടില്ല എന്ന അഭിപ്രായം നാം എടുക്കുകയും ചെയ്താൽ ആ ഒരു പുരുഷൻ നിസ്കരിച്ചതിന്ന് ശേഷം സ്ത്രീകൾ പൂർത്തിയാക്കണം 

അതായത് മൂന്ന് പേര് മയ്യത്ത് നിസ്കരിച്ചാലെ മയ്യത്ത് നിസ്കാരത്തിന്റെ ഫർള് വീടു എന്ന് പറയുന്ന പണ്ഡിതാഭിപ്രായപ്രകാരം ആ മൂന്നിനെ പൂർത്തിയാക്കൻ വേണ്ടി ഒരു പുരുഷന്ന് പുറമെ രണ്ട് സ്ത്രീകളും കൂടി നിസ്കരിക്കണമെന്നാണ് .


എന്നാൽ അതെ നവവി  ഇമാം റ  തന്നെ എത്ര പേര് മയ്യത്ത് നിസ്കരിച്ചാൽ ആണ് ഫർള് വീടുക  എന്നതിൽ ഉള്ള വിവിധ അഭിപ്രായം പറഞ്ഞതിന്ന് ശേഷം ഇമാം  പറയുന്നു.


والأصح من الخلاف الاكتفاء بواحد ; لأنه يصدق عليه أنه صلى على الميت ممن صححه الجرجاني والروياني والرافعي وغيرهم .شرح المهذب


ഈ അഭിപ്രായ വിത്യാസത്തിൽ ഏറ്റവും ശരിയായ അഭിപ്രായം

ഒരാൾ നിസ്കരിച്ചാൽ മതിയാകുമെന്നാണ് ഈ അഭിപ്രായം ജൂർജാനി റ റൂയാനി റാഫിഈ റ തുടങ്ങിയവരും മറ്റു പണ്ഡിതന്മാരും സ്വഹീഹാക്കിയിരിക്കുന്നു. (ശറഹുൽ മുഹദ്ധബ് )


പുരുഷന്മാർ നിസ്കരിക്കുന്നതിനു മുമ്പ് സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായമെന്ന് അല്ലാമ ശിർബീനി(റ) പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു:

👇🏼👇🏼👇🏼

*الراجح امتناع صلاتهن قبل الرجال، إذ لا وجه للصحة مع بقاء الفرض:(حاشية الشربيني على البهجة: ١١٥/٢)*


*പുരുഷന്മാർക്ക് മുമ്പ് സ്ത്രീകൾ നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായം. കാരണം ഫർള് വീടാതെ നിസ്കാരം സാധുവാകാൻ യാതൊരു ന്യായവുമില്ല.(ഹാശിയത്തുശ്ശർബ്ബാനി: 2/115)*


*അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി*

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...