Wednesday, June 26, 2019

ചൂശണം 'വഹാബി യുടെ ചൂശണം ഉപ്പൂപ്പ: '':

🔦🔦🔦  ഒഹാബി ചൂശണം      *ഉപ്പൂപ്പാ - - -  .
',,,,,,,,,,,,,,,,,,,,,,,,,,,,,,,


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0





🔦🔦🔦        *ഉപ്പൂപ്പാ - - -  .

എന്തിനാണ് ഒഹാബി യുക്തിവാദികളായ പുരോഹിതൻമാർ മഹാൻമാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യൽനെ തൊട്ട് തടയുന്നത്?

മോനെ
അത് ജൂതന്മാരുടെ ഒരു തന്ത്രമാണ്


ഉപ്പൂപ്പാ - - -  .
  അത് എങ്ങനെയാണ്


ജൂതന്മാതർ ഇസ്ലാമിനെ നശിപ്പിക്കാൻ പല തന്ത്രങ്ങളും പയറ്റി' ഒന്നും വിജയം കണ്ടില്ല.

അവസാനം അവർ മനസ്സിലാക്കി

ഇസ് ലാം ഇത്രയും വളരാനുള്ള കാരണം

പ്രവാജ കരുടേയും ഔലിയാക്കൾ ശുഹദാക്കൾ മഹത്തുക്കൾ മറ്റു നേതാക്കൾ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനവും  ധീരധയും ആത്മാർഥതയും ഈമാനു മാണ്  ഇസ് ലാമിനെ വളർത്തിയത്

ഈ മഹത്തുക്കളോട് ള്ള ബഹുമാനവും ആദരവും  അവരുടെ മഹത്തങ്ങളും ത്യാഗപൂർണമായ പ്രവർത്തനങ്ങൾ  അനുസ്മരിക്കലും

ചെയ്തു കൊണ്ട് മുൻകാമി കളിൽ  നിന്ന് ആവേശം
സ്വീകരിച്ചു കൊണ്ടുള്ള മുന്നേറ്റമാണ് ഇത്രമാത്രം ഇസ്ലാമിന്ന് വിജയം ലഭിക്കാൻ കാരണമായത്

മുൻകാമി കളായ മഹത്തുക്കളെ  അനുസ്മരിച്ചു കൊണ്ട് നടത്തുന്ന

 മൗലിദ് പാരായണവും  സിയാറത്ത് ചെയ്യുകയും അവരെ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാർഥിക്കലും ആണ്ടിലും എല്ലാത്ത സമയത്തും അവരെ അനുസ്മരണം നടത്തുകയും
ചെയ്യൽ അവരെ പോലെ എന്ത് ത്യാഗവും സഹിച്ചു മുന്നേറാനുള്ള  ആത്മ ധൈര്യം ഉണ്ടാവുന്നുണ്ട്

അവരുടെ അന്ത്യവിശ്രമകേന്ദ്രങ്ങൾ ബഹുമാനിക്കൽ അതിന്ന് നിമിത്തമാവുന്നുണ്ട്


ഇസ് ലാമിന്റെ വിജയത്തിന് വേണ്ടിയുള്ള ഏതൊരു പോരാട്ടവും ഈ ശുഹദാക്കളെ ഓർത്ത് കൊണ്ടും അവരെ സിയാറത്ത് ചെയ്തു കൊണ്ടും അവരുടെ ത്യാഗം അനുസ്മരിച്ചു കൊണ്ടും തുടങ്ങുന്നതും പ്രവർത്തിക്കുന്നതും കാരണം

ഒരിക്കലും  ഇസ്ലാമി നെ പരാജയപെടുത്താൻ ഒരു ശക്തിക്കും സാധ്യമല്ല എന്ന് ജൂത ശത്രുക്കൾ മനസ്സിലാക്കി

കാരണം   ഇസ് ലാമിന് വേണ്ടി കരൾ പറിച്ചെടുത്ത ഈമാൻ പരിപൂർണമായ ശുഹദാക്കളെ സ്മരിച്ചു അവരിൽ ആവേശം കൊണ്ടു  നടത്തുന്ന പ്രവർത്തനങ്ങളും സമരങ്ങളും
ഈമാനിക ശക്തിയും  നിലനിൽക്കുന്ന കാലത്തോളം
ശത്രുക്കൾക്ക് വിജയിക്കാൻ സാധ്യമല്ല.

ആരാധനയിലുള്ള മഹാൻ മാരുടെ  കണിശതയും ത്യാഗവും സ്മരിക്കുമ്പോൾ
ഇസ്ലാമിന്റെ വിശ്വാസവും കർമങ്ങളും നശിപ്പിക്കാൻ
സാധ്യമല്ല എന്നും ശത്രുക്കൾ മനസ്സിലാക്കി

ഒരു പ്രസ്ഥാനത്തെ നശിപ്പിക്കാൻ ആ പ്രസ്ഥാന നേതാക്കളോടും പ്രവാജകരോടും മഹാന്മാരോടുമുള്ള  മതിപ്പും ബഹുമാനവും ഇല്ലാതെയാക്കിയാൽ മതി
എന്ന തന്ത്രമാണ് ഇവർ പയറ്റുന്നത്


അപ്പോൾ ഈ മഹാന്മാരോടുള്ള ബഹുമാനവും സ്മരണയും ഇല്ലാതെയാക്കാൻ അവരിൽ നിന്ന് തെന്നെ ഭിന്നിപ്പ് സ്യഷ്ടിച്ചു
പല വിഭാഗങ്ങളെ വാർത്തടുക്കുക

എന്ന തന്ത്രത്തിന്റെ ഭാഗമായും
ജുതന്മാരും മറ്റു ശത്രുക്കളും ഉണ്ടാക്കിയെടുത്ത  വിഭാഗങ്ങളാണ്

ശിയാക്കളും ഖവാരിജുകളും ഒഹാബികളും മൗദൂദികളും ഖാദിയാനികളും മറ്റു എല്ലാ ഭിന്നിപ്പിന്റെ  കക്ഷികളും

ജൂതന്മാരുടെ അച്ചാരം വാങ്ങി കൊണ്ട് തുടങ്ങിയ ഒഹാബികളടക്കമുള്ള പുത്തൻ വാദികൾ ജൂതന്മാരെ പോലെ തന്നെ പ്രവാജകർ സ്വ അടക്കമുള്ള എല്ലാ മാഹാന്മാരെയും ഇടിച്ച് താഴ്ത ലാണ്  ഇവരുടെ ഹോബി തന്നെ


പ്രവാജകർ സ്വ അടക്കമുള്ള എല്ലാ മാഹാന്മാരുടെയും ബഹുമാനം നിലനിൽക്കുന്ന കാലത്തേളം ഇസ്ലാമിനെ നശിപ്പിക്കാൻ സാധ്യമല്ല.

അല്ലാഹുവിന്ന് രണ്ട് കൈയും വലത്താണന്ന് പറഞ്ഞു അല്ലാഹുവിനെ നിസാരമാക്കി

പ്രവാജകർ ദിവസവും നൂറ് തെറ്റ് ചെയ്യുന്നവരാണ് ന്ന് സൽസബീലിലും

പ്രാവാജകർ മുഹമ്മദ് നബി സ്വ പോലും അല്ലാഹു വിനെ വഴിപെടുന്നതിൽ വിഴ്ച്ച വരുത്തിയ വരാണന്നും

അവർ സാധാരണ കാരാണന്നും
അവരുടെ ശരീരത്തിനോ കണ്ണിനോ കേൾവിക്കോ അവയവങ്ങൾക്കോ യാതൊരു പ്രത്തേകതയുമില്ലന്നും

അവർ അവരുടെ ഖബറിൽ മണ്ണായി പോയിട്ടുണ്ടന്നും

ആണ്ടിലും മറ്റും അവരെ അനുസ്മരിക്കുന്നത് മഹാ പാപ്പമാണന്നും

മുഹ്യദ്ധീൻ ശൈഖ് തീറ്റയെ ജീവിപ്പിച്ചവരാണന്നും
ശങ്കരാജാര്യരുടെ തത്വം സ്വീകരിച്ചവരാണന്നും


മഹാൻമാരിലൂടെ അവർ ഉദ്ധേശിക്കുന്ന സമയത്ത് കറാമത്ത് ഉണ്ടാവുകയില്ലന്നു .

അവരുടെ മരണശേഷം സലാം മടക്കുകയോ മരണത്തെ സ്മരിക്കാനല്ലാതെ സിയാറത്ത് ചെയ്യാൻ പാടില്ലന്നും
ഇവരെ കൊണ്ട് ജൂതൻമാരും ശത്രുകളും പറയിപ്പിച്ചു.

തൗഹീദിന്ന് പുതിയ നിർവജനം
കൊണ്ട് വന്നു '
ആരാധനയുടെ വഴിയുലൂടെയല്ലാതെ അവരെ ബഹുമാനിക്കുന്ന പല മേഘലകളും തടഞ്ഞു

മഹാന്മാരെ ആധരിക്കൽ ഇല്ലാതെയാക്കി അതു ശിർക്കും കുഫ് റുമാണന്ന് തെറ്റിദ്ധരിപ്പിച്ചു.

ഭിന്നിപ്പിച്ചു ഇസ് ലാമിനെ നശിപ്പിക്കുക എന്ന തന്ത്രമാണ്
ജൂതന്മാരും ശത്രുക്കളും
ഒഹാബി കളക്കമുള്ള ഈ പുരോഹിതന്മാരിലൂടെ നടപ്പിലാക്കിയത് '


ഭിന്നിപ്പ് രൂക്ഷമാകണമെങ്കിലും ഇസ്ലാമിനെ നശിപ്പിക്കണമെങ്കിലും തൗഹീദിന്റെ യും ശിർക്കിന്റയും പേരിൽ തന്നെ വേണമെന്നും അപ്പോഴാണ്  മുസ്ലിമീങ്ങൾ ഭിന്നിച്ച്   ചിന്നിച്ചിതറി പരസ്പരം കടിച്ച് കീറുകയുള്ളു

അപ്പോൾ
അവിശ്വാസികളും ശത്രുക്കളുമായ ജൂതന്മാരെയും മറ്റും പ്രതിരോധിക്കുന്നതിൽ നിന്നും മുസ്ലിമീങ്ങളെ ശ്രദ്ധ തിരിച്ചു വിട്ട്
ശത്രുക്കൾക്ക് മുന്നേറാൻ കഴിയുമെന്നും

അവർ മനസ്സിലാക്കി '


അത് കൊണ്ടാണ്
ലോക മുസ്ലിമിങ്ങളെ മുശ്രിക്കാക്കി കൊണ്ട് ആദ്യമായി ഖവാരിജി കൾ രംഗത്ത് വന്നു'

അവർ അന്നുള്ള മുസ്ലിമീങ്ങൾ മുഴുവൻ ശിർക്ക് ചെയ്യുന്നവരാണന്ന് ഖുർആൻ ദുർവ്യാഖ്യനം ചെയ്തു കൊണ്ട് വാദിച്ചു.

അവരെ പറ്റി സ്വഹാബിയായ ഇബ്ന് ഉമർ റ പറഞ്ഞത്

അവിശ്വാസികളിലിറങ്ങിയ ആയത്തുകളിലേക്ക് പോയി ദുർവ്യാഖ്യാനിച്ചു മുസ്ലിമീങ്ങളെ ശിർക്ക് ആരോപിക്കുകയായിരുന്നു.
انطلقوا الي ايات نزلت في الكفار .....

 (മുസ്ലി)

ഈ ദുർവ്യാഖ്യാനവും ആരോപണവും പുരോഹിതന്മാർ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു


ഈ പ്രസ്ഥാനം നില നിൽക്കുന്നത് അവരുടെ പ്രവാജകനോടും  നേതാക്കളോടുമുള്ള സ്നേനവും ബഹുമാനവും  കൊണ്ടും അവരുടെ സ്മരണ നിലനിൽ ക്കുന്നത് കൊണ്ട് മാ ണ്

ആ സ്നേഹവും ആധരവും നശിപ്പിച്ചാൽ മുൻകാമികളുടെ ത്യാഗം അനുസ്മരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളും അധ്വാനങ്ങളും ഇല്ലാതെയാക്കി
മുസ്ലിമീങളെ നിശ് ക്രിയരാക്കി മാറ്റാൻ സാധിക്കും എന്നും അവർ കണ്ടത്തി
എല്ലാ ബഹുമാനവും ആദരവും ആരാധനയാക്കി ചിത്രീകരിച്ചു

അതിന്ന് പല വിഭാഗത്തെ സൃഷ്ടിക്കുകയായിരുന്നു -


:.... :

ഉപ്പൂപ്പാ- '

നിങ്ങൾ പറഞ്ഞതിൽ നിന്ന് ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു

ഇനി ചില സംശയങ്ങൾ കൂടിയുണ്ട് അത് കൂടി തീർത്ത് തരുമോ?

അതെ

മോനെ ചോദിചോളു.


ഉപ്പൂപ്പാ

നമ്മുടെ നാട്ടിലുള്ള മുജായി ദുകകൾ പറയുന്നത്  പൈസ വാങ്ങുന്ന ഒരു പരിപാടിയും ഇസ്ലാമല്ല ഇത് ശരിയാണോ?



മോനെ
ഇസ്ലാമിൽ ഇല്ലാത്ത കുറെ പിരിവുകൾ മുജായിദ് ഒഹാബി പുരോഹിതന്മാർക്ക് ഉണ്ട്

അതൊന്നും ഇസ്ലാമികമല്ല.


 1.റമളാനായാൽ ഫിത്റ് സകാത്ത് വലിയ ചാക്കുകളുമായി പിരിക്കാൻ  നടക്കുന്ന  സകാത്ത് കമ്മിറ്റി ഇസ്ലാമിലില്ല

 2 പിരിച്ചെടുത്ത് അത് മുഴുവനും അവകാശികൾക്ക് നൽകാതെ
ബാങ്കിലിട്ട് പലിശ വാങ്ങിയ വരാണ് ഒഹാബി പുരോഹിതന്മാർ 'ഇത് ഇസ്ലാമികമാണോ?


3 'സോപ്പ് പെട്ടി സമ്മാനം കിട്ടുമെന്ന് കരുതി കളവ് മൽസരവും കക്ഷം വടി കാമ്പും നടത്തിയ പരാണ് ഒഹാബി പുരോഹിതന്മാർ

4. സകാത്ത് പണം വാങ്ങി മുസ്ലിമീങ്ങളെ ശിർക്കാരോപിക്കാൻ വേണ്ടിയും ഖുർആൻ ദുർവ്യാഖ്യാനങ്ങൾക്ക് വേണ്ടിയും
കവലകളിൽ നടത്തുന്ന തെറി പൂരങ്ങൾക്കും കാള മൂത്രപ്രസംഗങ്ങൾ നടത്താനും

5. സൽഫി സങ്കടനക്കും തെറി പത്രങ്ങൾക്ക് വരെ സകാത്ത് ഫണ്ട് വാങ്ങി നൽകുന്നത് ഖുർആനിൽ ഏത് ആയത്തിന്റെ അടിസ്ഥാനത്തിലാണ്


6 'ബാലേട്ടനാണ് യഥാർത്ത മുസ്ലിം എന്ന് പറഞ്ഞ ബാലുശേരി മൗലവി അടക്കമുള്ളവർ
പള്ളിയിലെ ഖുതുബയിൽ വരെ
സ്വർണം വേണോ സ്വർഗം വേണോ എന്ന് പറഞ്ഞു
പിരിവ് നടത്തിയത് ഏതിന്റെ സ്ഥാനത്തിലാണ്




 7. എന്ന് മാത്രമല്ല

മലയാളത്തിൽ ഖുതുബ ഓതുന്ന മൗലവിമാർ ശമ്പളം വാങ്ങുന്നില്ലേ..?

ഖുത്വുബ നിർവഹിക്കുക എന്ന
കർമം ചെയ്യുന്നവർ വാങ്ങുന്ന ശമ്പളം ഇസ് ലാമിക വിരുദ്ധമാണോ?


8 ' അപ്പോൾ മലയാള ഖുത്വുബ ' വഹാബി നിർമ്മിതിയാണെന്ന് തെളിഞ്ഞോ?

എങ്കില് ആഴ്ചതോറും നടത്തുന്ന ഈ നരകത്തിലേക്കുള്ള റിക്രൂട്ട് മെന്റ് നിർത്തിയിട്ട് പോരേ, എന്നെങ്കിലും നടക്കുന്ന ഖുതുബിയ്യത്തും മൗലിദുമൊക്കെ നിർത്താൻ!!?

9.അവരുടെ മദ്രസകളിൽ ഖുർആൻ പഠിപ്പിക്കുന്ന മൗലവിമാർ ശംബളം വാങ്ങുന്നില്ലേ...?

10, ഇവരുടെ കോളേജുകളിലും
സ്ഥാപനത്തിലും പഠിപ്പിക്കുന്നവർ ശമ്പളം വാങ്ങാറില്ലേ.


II 'ഇവർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന ക്ളാസിന്ന് പോവുമ്പോൾ  ഒരു പ്രതിഫലവും വാങ്ങാറില്ലേ.

12 ഖുർആൻ ഓതി മന്ത്രിക്കാൻ കൂലി വാങ്ങിയത് ബുഖാരിയിലില്ലേ?

........ ഉപ്പൂപ്പാ ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു

കാശ് ചെലവ് ഉണ്ടോ? ഇല്ല എങ്കിൽ അത് അല്ലാഹു വിന്റെ നബി(സ്വ)  പഠിപ്പിച്ചതാണ് .


കാശ് ചിലവ് ഉണ്ടോ - ഉണ്ട് . ഉണ്ടെങ്കിൽ മുസ് ലിയാക്കളുടെ നിർമിതിയാണ് .

ഇത് ശരിയാണോ ഉപ്പൂപ്പ?



മോനെ അത് ശരിയല്ല.


കാരണം

 1 'ഖുർആൻ ഓതി മന്ത്രിച്ച സ്വഹാബി ധാരാളം ആടുകൾ പ്രതിഫലം വാങ്ങിയതും നബി സ്വ അത് അങ്ങീകരിച്ചതും  സ്വഹീഹുൽ ബുഖാരിയിൽ ഉണ്ട്.

ഇത് ഇസ്ലാമികമല്ലന്ന ഒഹാബീ പുരോഹിതന്മാർ പറയുമോ?

...........
2 'ഇമാം നവവി തിബ് യാനിൽ പറയുന്നു.
وقال الإمام النووي في كتابه التبيان في آداب حملة القرآن: وأما أخذ الأجرة على تعليم القرآن فقد اختلف العلماء فيه  وعن جماعة أنه يجوز إن لم يشترطه وهو قول الحسن البصري والشعبي وابن سيرين وذهب عطاء ومالك والشافعي وآخرون إلى جوازها إن شارطه واستأجره إجارة صحيحة وقد جاء بالجواز الأحاديث الصحيحة التبيان )

ഖുർആൻ പഠിപ്പിച്ചതിന്ന് പ്രതിഫലം വാങ്ങാമെന്ന് ധാരാളം പണ്ഡിതർ പറഞ്ഞിട്ടുണ്ട് 'അവരിൽ ഹസൻ ബസ്വരി റ ശഅബി റ ഇബ്ന് സീരീൻ റ അത്വാ ഉ റ ശാഫിഈ റ മാലിക് റ എന്നിവർ അനുവദിച്ചിട്ടുണ്ട്

അനുവദനീയമാണന്നത് കൊണ്ട് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട് (ശറഹുൽ മുഹദ്ധബ്)

3 'ഇമാം നവവി റ പറയുന്നു.

മാലിക് റ
ശാഫിഈ ഇമാം റ മറ്റു പണ്ഡിതർ  പറയുന്നത്
ഹജജിന്നും ഉംറക്കും  നിബന്തനകൾ പാലിച്ചു കൊണ്ട്   മറ്റൊരാളെ പ്രതിഫലം നൽകി വാടകക്ക്  വിളിക്കാവുന്നതാണ്

സകാത്ത് നൽകാനും പ്രതിഫലം നൽകി ഏൽപ്പിക്കൽ അപ്രകാരമാണ് (ശറഹുൽ മുഹദ്ധബ് 7/106)

فرع ) : في مذاهب العلماء في الاستئجار للحج ، قد ذكرنا أن مذهبنا صحة الإجارة للحج بشرطه السابق وبه قال مالك


لى مقاصد ما ذكروه مختصرة . قال الشافعي والأصحاب : يجوز الاستئجار على الحج وعلى العمرة لدخول النيابة فيهما كالزكاة ،106/
..............




4' തുഹ്ഫയിൽ ഇബ്ന് ഹജർ റ പറയുന്നു.
تحفة المحتاج في شرح المنهاج

أحمد بن محمد بن علي بن حجر الهيتمي


» كتاب الإجارة

നിയ്യത്ത് നിർബന്തമില്ലാത്ത എല്ലാ വിശയത്തിലും മറ്റൊരാൾക്ക് പ്രതിഫലം നൽകി കൊണ്ട് ചെയ്യിപ്പിക്കാവുന്നതാണ് '

മയ്യിത്ത് പരിപാലനത്തിനും മയ്യിത്ത് മറമാടുന്നതിനും പറ്റുന്നതാണ്

ഖുർആൻ പഠിപ്പിക്കാനും
പ്രതിഫലം വാങ്ങാവുന്നതാണ്
നിങ്ങൾ പ്രതിഫലം വാങ്ങാൻ ഏറ്റവും അവകാശമുള്ളത് ഖുർആനാണന്ന് നബി സ്വ പറഞ്ഞിട്ടുണ്ട്.

ഖബറിന്നരികിൽ ഖുർആൻ പാരായണത്തിനും

ഖബറിന്നരികിൽ നിന്നല്ലങ്കിൽ തുല്യ പ്രതിഫലം മയ്യത്തിലേക്ക് ചേർക്കണമെന്ന് ദുആ ചെയ്യലോട് കൂടെ ഖുർആൻ പാരായണത്തിനും കൂലി വാങ്ങി ചെയ്യാവുന്നതാണ് '


മേൽ ദുആ ഇല്ലാതെ മനസ്സിൽ കരുതിയാൽ പോര

മനസ്സിൽ കരുതിയാൽ മതി എന്ന് ഒരു വിഭാഗം പണ്ഡിതർ പറഞ്ഞിട്ടുണ്ട് 'അതിനെ ഇമാം സുബ്കി റ  പ്രഭല പെടുത്തിയിട്ടുണ്ട്

ഞാൻ എന്റെ പരായണത്തെ യോ അതിന്റെ തുല്യ പ്രതിഫലത്തേയോ മയ്യത്തിലേക്ക് ഹദിയ ചെയ്തു
എന്ന് പറഞ്ഞാലും ഇപ്രകാരമാണ് '


ഖുർആൻ പാരായണത്തിന് പ്രതിഫലം (വാടക) നിക്ഷയിച്ചു വിളിക്കുകയും അവന്റെ സാന്നിധ്യത്തിലോ അവന്റെ സന്താനം പോലോത്തവരുടെ സാന്നിധ്യത്തിലോ പാരായണം ചെയ്താൽ സ്വഹീഹാവുന്നതാണ് '

പാരായണം ചെയ്യുമ്പോൾ അവനെ കരുതിയാലും മതിയാവുന്നതാണ്

ഇവയല്ലാം അനുവദിക്കാനുള്ള കാരണം ഖുർആൻ പാരായണത്തിന്റെ സ്ഥലം ബറകത്തിന്റെ സ്ഥലവും റഹ്മത്ത് ഇറങ്ങുന്ന സ്ഥലവുമാണ്
ഖുർആൻ പാരായണത്തിന്റെ ശേഷമുള്ള പ്രാർഥന ഇജാബത്തടുത്തതാണ് '

പ്രതിഫലം (വാടക) നൽകി പാരായണത്തിന് വേണ്ടി ക്ഷണിച്ചവനെ മനസ്സിൽ കരുതി പാരായണം െചയ്താൽ പാരായണം ചെയ്യുന്നവന്റെ ഹൃദയത്തിൽ റഹ്മത്ത് ഇറങ്ങുമ്പോൾ വിളിച്ചവന്നും റഹ്മത്ത് ലഭിക്കുകയും ഉൾപെടുകയും ചെയ്യുന്നതാണ് '

ദിക്റ് ചൊല്ലി ശേഷം ദുആ ചെയ്യുകയും ചെയ്യാൻ വേണ്ടി
കൂലിക്ക് വിളിച്ച് ചെയ്യിപ്പിക്കുന്നതും അനുവദനീയമാണ്

ഇന്ന് പതിവുള്ള
ഖുർആൻ പാരായണത്തിനും ദിക്റിന്നും ശേഷം അതിന്റെ പ്രതിഫലമോ തുല്യ പ്രതിഫലമോ ഇലാ ഹള്റത്തി ഹി (إلى حضرته صلى الله عليه وسلم)
നബി صلى الله عليه وسلم)
യുടെ ഹള്റത്തിലേക്ക്  എത്തിക്കണേ എന്നോ
മുത്ത് നബി صلى الله عليه وسلم
യുടെ മഹത്തം വർദ്ദിപ്പിക്കണേ എന്നോ ദുആ ചെയ്യുന്നത് അനുവദനീയമാണ്.
അങ്ങനെ ധാരാളം പണ്ഡിതർ പറഞ്ഞിട്ടുണ്ട്.

എന്നല്ല അത് പുണ്യവും ഹസനുമാണന്ന് പറഞ്ഞിട്ടുണ്ട്
എന്നാൽ ഇതിനെതിരെ ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ട്

പുണ്യവും അനുവദനീയവുമാണന്ന് പറയാൻ കാരണം

ഏത് ദുആ ഇലും
അവിടത്തേക്ക് വസീലയെ ചോദിക്കൽ പോലോത്തത് കൊണ്ട് അവിടന്ന് അനുമതി നൽകിയിട്ടുണ്ട് 'അതിലല്ലാം ഉള്ളത് അവിടത്തെ ബഹുമാനം വർദിപ്പിക്കലാണ്


നബിയെ ,'

അങ്ങേക്കുള്ള എന്റെ പ്രാർഥന ഞാൻ എത്രയാണ് ആക്കേണ്ടത് ? എന്ന് അവിടത്തോട് ചോദിച്ച പ്രശസ്തമായ ഹദീസ്
ഖുർആൻ പാരായണത്തിന് ശേഷവും മറ്റും അവിടത്തേ ക്ക് മേൽ പ്രർഥന നിർവഹിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രമാണമാണ് '

ഇവ കൊണ്ട് ദുആ ചെയ്യുന്നവന്റെ കർമങ്ങൾ അല്ലാഹു സ്വീകരിക്കലും അതിന്ന് പ്രതിഫലം നൽകലും
അവിടത്തെ മഹത്തം വർധിപ്പിക്കുന്നതിൽ പെട്ടതാണ്.


ഉമ്മത്തിൽ ഏതൊരാൾക്ക് എന്ത് പ്രതിഫലം ലഭിച്ചാലും ഇരട്ടിയായ നിലക്ക് തുല്യ പ്രതിഫലം അവിടത്തേക്ക് ലഭിക്കുന്നതാണ്

സൽകർമം ചെയ്യുന്നവന്റയും അവിടത്തേയുമിടയിൽ എത്ര മാധ്യമങ്ങളുണ്ടോ അത്രയും പ്രതിഫലം ലഭിക്കും

ഇത് അറ്റമില്ലാത്തതാണ് (തുഹ്ഫ158)


( وتصح ) الإجارة لكل ما لا تجب له نية كما أفهمه كلامه ، ومن ثم فصله عما قبله المستثنى من المنطوق فتصح لتحصيل مباح كصيد و ( لتجهيز ميت ودفنه ) 

( وتعليم القرآن ) كله أو بعضه وإن تعين عليه للخبر الصحيح { إن أحق ما أخذتم عليه أجرا كتاب الله }  ويصح الاستئجار لقراءة القرآن عند القبر [ ص: 158 ] أو مع الدعاء بمثل ما حصل من الأجر له أو بغيره عقبها عين زمانا أو مكانا أو لا .

ونية الثواب له من غير دعاء لغو خلافا لجمع وإن اختار السبكي ما قالوه وكذا أهديت قراءتي أو ثوابها له خلافا لجمع أيضا أو بحضرة المستأجر أي أو نحو ولده فيما يظهر ومع ذكره في القلب حالتها كما ذكره بعضهم ، وذلك لأن موضعها موضع بركة وتنزل رحمة والدعاء بعدها أقرب إجابة وإحضار المستأجر في القلب سبب لشمول الرحمة له إذا تنزلت على قلب القارئ وألحق بها الاستئجار لمحض الذكر والدعاء عقبه وما اعتيد في الدعاء بعدها من جعل ثواب ذلك أو مثله مقدما إلى حضرته صلى الله عليه وسلم أو زيادة في شرفه [ ص: 159 ] جائز كما قاله جماعات من المتأخرين بل حسن مندوب إليه خلافا لمن وهم فيه



؛ لأنه صلى الله عليه وسلم أذن لنا بأمره بنحو سؤال الوسيلة له في كل دعاء له بما فيه زيادة تعظيمه وحذف مثل في الأولى كثير شائع لغة واستعمالا نظير ما مر في بما باع به فلان فرسه وليس في الدعاء بالزيادة في الشرف ما يوهم النقص خلافا لمن وهم فيه أيضا كما بينته في الفتاوى وفي حديث أبي المشهور {كم أجعل لك من صلاتي } أي دعائي أصل عظيم في الدعاء له عقب القراءة وغيرها ومن الزيادة في شرفه أن يتقبل الله عمل الداعي بذلك ويثيبه عليه وكل من أثيب من الأمة كان له صلى الله عليه وسلم مثل ثوابه مضاعفا بعدد الوسائط التي بينه وبين كل عامل مع اعتبار زيادة مضاعفة كل مرتبة عما بعدها ففي الأولى ثواب إبلاغ الصحابي وعمله وفي الثانية هذا وإبلاغ التابعي وعمله وفي الثالثة ذلك كله وإبلاغ تابع التابعي وعمله وهكذا وذلك شرف لا غاية له (تحفة المحتاج لابن حجر 159).

ഇമാം ശർവാനി റ

ഇമാം സുയൂത്ത്വി റ യിൽ നിന്നും ഉദ്ധരിക്കുന്നു.


 വിവരിക്കുന്നു.


..സുയൂത്വി റ യുടെ ഫതാവയിൽ
ഇങ്ങനെയുണ്ട്

ഖുർആനിൽ നിന്നും കഴിയുന്നത്ര നീ പാരായണം ചെയ്യുക എന്നിട്ട് അതിന്റെ പ്രതിഫലം എനിക്ക് ആക്കുക എന്ന്   ഒരാൾ മറ്റൊരാളോട്പറയുകയും അതിന്ന് നിക്ഷിത സമ്പത്ത് നിക്ഷയിക്കുകയും ചെയ്താൽ
ആർക്ക് വേണ്ടിയാണോ പാരായണം ചെയ്തത് അദ്ധേഹത്തിന് അതിന്റെ പ്രതിഫലം ലഭിക്കുമോ?

മറുപടി

ഖുർആൻ പാരായണത്തിന്ന് ശേഷം പ്രാർഥിക്കുകയും ചെയ്യുമെന്ന് നിബന്തന വെച്ചാൽ ഇത് അനുവദനീയമാണ്

അതിന്ന് വേണ്ടി വാങ്ങുന്ന സമ്പത്ത് ജുആലത്ത് (സമ്മാനം)എന്ന പേരിൽ ഉള്ള ഇടപാടാണ്

തുല്യപ്രതിഫലം ചേർക്കണേ എന്ന പ്രാർഥന നിർവഹിക്കുമ്പോൾ ദുആ ക്ക് ഇജാബത്ത് ലഭിച്ചാൽ തുല്യ പ്രതിഫലം അവന്ന് ചേരുന്നതാണ്

ഓത്തിന്റെ നേരെ പ്രതിഫലം ഓതിയവന്നും ലഭിക്കും

സമ്മാനം ഇല്ലാതെ ഖുർആൻ പാരായണം ചെയ്തു  ഇതിന്റെ തുല്യ പ്രതിഫലം ചേർക്കണേ എന്ന് ദുആ ചെയ്താലും
ചേരുന്നതാണ് ' (ശർവാനി  159)


( فروع ) في فتاوى السيوطي مسألة شخص حج حجة نافلة فقال له آخر بعني ثواب حجك بكذا فقال له بعتك فهل ذلك صحيح وينتقل ثواب ذلك إليه وإذا قال شخص لآخر اقرأ لي كل يوم ما تيسر من القرآن واجعل ثوابه لي وجعل له على ذلك مالا معلوما ففعل فهل ثواب القراءة للمجعول له الجواب أما مسألة الحج وسائر العبادات فباطلة عند الفقهاء [ ص: 159 ] وأما مسألة القراءة فجائزة إذا شرط الدعاء بعدها والمال الذي يأخذه من باب الجعالة وهي جعالة على الدعاء لا على القراءة فإن ثواب القراءة للقارئ ولا يمكن نقله للمدعو له وإنما يقال له مثل ثوابه فيدعو بذلك ويحصل له إن استجاب الله الدعاء وكذا حكم القارئ بلا جعالة في الدعاء شرواني159

ശർവാനി റ തുടരുന്നു.

സുയൂത്വി ഇമാം റ നോട്

ചോദ്യം
പ്രതിഫലം വാങ്ങി കൊണ്ട് ഖുർആൻ ഖതം ഓതൽ ഹലാലാവുമോ ?
അവൻ വാങ്ങുന്ന പ്രതിഫലം
തൊഴിലെടുക്കുന്നതിലാണോ സ്വദഖയിലാണോ ഉൾപെടുക?

ഉത്തരം

ഖുർആൻ പാരായണം ചെയ്യുകയും ശേഷം ദുആ ചെയ്യുകയും ചെയ്യലിൻമേൽ
സമ്പത്ത് കൂലി വാങ്ങാവുന്നതാണ് '

അത് സമ്മാന ഇടപാടിൽ പെട്ടതാണ്

ഖുർആൻ പാരായണത്തിന്റെ നേരെ പ്രതിഫലം ഓത്ത് കാരനാണന്ന നമ്മുടെ മദ്ഹബിൽ സ്ഥിരപെട്ടതിന്ന് വേണ്ടി പ്രതിഫലം വാങ്ങുന്നത് അതിന്ന് വേണ്ടിയല്ല.


മറിച്ച് ഖുർആൻ പാരായണത്തിന് ശേഷം
(തുല്യ പ്രതിഫലം ചേർക്കണേ എന്ന)  പ്രാർഥന ശർത്ത് ഉള്ളത് കൊണ്ട് അത് സമ്മാന ഇടപാടാണ് 'ഈ പ്രാർഥനക്കാണ് സമ്മാനം വാങ്ങുന്നത് '

ഇതാണ് ഫിഖ്ഹിന്റെ പൊതു തത്ത്വത്തിന്റെ തേട്ടം
നമ്മുടെ ഉസ്താദുമാർ അത് നമുക്ക് സ്തിരികരിച്ചു തന്നിട്ടുണ്ട്


( مسألة ) فيمن يقرأ ختمات من القرآن بأجرة هل يحل له ذلك وهل ما يأخذه من الأجرة من باب التكسب والصدقة ، الجواب نعم يحل له أخذ المال على القراءة والدعاء بعدها وليس ذلك من باب الأجرة ولا الصدقة ، بل من باب الجعالة فإن القراءة لا يجوز الاستئجار عليها ؛ لأن منفعتها لا تعود للمستأجر لما تقرر في مذهبنا أن ثواب القراءة للقارئ لا للمقروء له وتجوز الجعالة عليها إن شرط الدعاء بعدها وإلا فلا وتكون الجعالة على الدعاء لا على القراءة هذا مقتضى قواعد الفقه وقرره لنا أشياخنا شرواني159
ഇമാം നവവി റ യുടെ ശറഹുൽ മുഹദ്ധബിൽ
ഇങ്ങനെയുണ്ട് നബി സ്വ യുടെ ഖബറ് സിയാറത്ത് ചെയ്യുന്ന സമയത്ത് ദുആ ചെയ്യൽ ന്റ മേലിൽ സമ്മാനം നിക്ഷയിച്ച ഇടപാട് അനുവദനീയമാണ്

സിയാറത്തിന്ന് മാത്രമല്ല

കാരണം ദുആ ചെയ്യാൻ വേണ്ടി മറ്റൊരാളെ പകരമാക്കാവുന്നതാണ്

അവിടെ ഖബറു ശരീഫിന്റെ അരികിൽ പോയി നിൽക്കാനോ കാണാനോ അല്ല

ഖുർആൻ പാരായണ വിശയവും ഇതുപോലെയാണ് '
 ഫതാവ സുയൂതി യിൽ പറഞ്ഞതാണ് ഇതല്ലാം

(ഇമാം ശർവാനി റ തുടരുന്നു')

 ഇബ്ന് ഹജർ തുഹ്ഫയിൽ നേരത്തെ പറഞ്ഞതിൽ നിന്നും
മറ്റു പണ്ഡിതന്മാർ പറഞ്ഞതിൽ നിന്നും മനസ്സിലാവുന്നത്


ഖുർആൻ പാരായണത്തിന് വേണ്ടി പ്രതിഫലം വാങ്ങൽ വിലക്കുള്ള തായോ സിയാറത്തിന് വേണ്ടി സമ്മാനം പാടില്ലത്തതയോ  ഗ്രഹിക്കുന്നത് ശരിയല്ല എന്നാണ്

وفي شرح المهذب أنه لا يجوز الاستئجار لزيارة قبر النبي صلى الله عليه وسلم وتجوز الجعالة إن كانت على الدعاء عند زيارة قبره ؛ لأن الدعاء تدخله النيابة ولا يضر الجهل بنفس الدعاء ، وإن كانت على مجرد الوقوف عنده ومشاهدته فلا لأنه لا تدخله النيابة ا هـ . ومسألة القراءة نظيره ا هـ كلام السيوطيولا يخفى ما فيه مما ذكره الشارح وغيره ومنه منع الاستئجار على القراءة واقتضاء منع الجعالة على الزيارة والاستئجار للدعاء عند القبر المكرم


( قوله جائز ) قد يؤخذ منه اجعل ثواب ذلك أو مثله في صحيفة فلان ( قوله بل حسن مندوب إليه إلخ ) كذا شرح م ر ( قوله وفي الثانية هذا ) يتأمل جدا

പ്രതിഫലം ചേർക്കണേ എന്ന പ്രാർഥന പുണ്യവും ഹസനുമാണന്ന് ഇമാം റംലി റ യും പറഞ്ഞിട്ടുണ്ട്
(ശർവാനി ഹാശിയത്തു തുഹ്ഫ159)

ഇനിയും ധാരാളം തെളിവുകൾ കൊണ്ട് വരാൻ സാധിക്കും

ഇതിൽ നിന്ന് പ്രതിഫലം വാങ്ങിയുള്ള ഒരു പുണ്യവും ഇസ്ലാമി ലില്ല എന്ന
ഒഹാബി പുരോഹിതന്മാരുടെ വാദം കള്ളത്തരവും ഇസ്ലാമിന് വിരുദ്ധവുമാണന്ന് മനസ്സിലാക്കാം


ഒരു പ്രതിഫലവും വാങ്ങാതെ കർമങ്ങൾ ചെയ്യണമെന്ന് പറയുന്ന ഒഹാബി പുരോഹിതരുടെ
 ഉദരപൂരണ
പുരാണങ്ങൾ' കാണുക...

ശാപാടിന്റെപേരില് മൗലിദ്
സദസ്സുകളെപരിഹസിക്കുന്ന
വഹാബികളുടെ ശാപാട് കൊതി കാണുക.


ഒരു ഒഹാബി പ്രഭാഷകനെ മുജാഹിദ്
സെന്റര് പരിചയപെടുത്തുന്നത്
നോക്കൂ....



"ഹാജിപ്രസംഗിക്കാന് വന്നാല് ദേഷൃം
വരും വന്നാല് പരുഷമായി
സംസാരിക്കും. മരമണ്ടതലയാ
എന്നതൃാദിപ്രയോഗങ്ങള്
നടത്തും.ഒരിക്കല് ഉമര്കുട്ടിഹാജി
അദ്ദേഹത്തോട്പറഞ്ഞു
പരുഷമായഭാഷ സംസാരിക്കാതെ
പ്രസംഗിച്ചിരുന്നെങ്കില്
കുറേകൂടിനന്നാകുമായിരുന്നു.പ്രസംഗത്തിന്റെമഹത്വംവര്ദ്ക്കും.

ഹാജി അതുകേട്ട്പറഞ്ഞു ശരി
ചീത്തപറയില്ലെങ്കില് നീ
എന്തുതരും.? ഉമര്കുട്ടി ഹാജി:
ഹാജികെന്താണ് വേണ്ടത്.? പൂളയും
ഇറച്ചികൂട്ടാനും തന്നാല് ഞാനിന്ന്
അപ്രകാരം പറയില്ല.(വെട്ടം
അബ്ദുല്ല ഹാജി:പേജ്:76-മു
ജാഹിദ്സെന്റര് )



നോക്കൂ സ്റ്റേജില് കയറി
സുന്നീപണ്ഠിതരേയും സുന്നികളേയും
തെറിപറയാതെ
സംസ്കാരത്തോടെയൊരുപ്രസംഗംനടത്താന് വഹാബീ
പാതിരിക്ക് പളളനിറയെ പൂളയും കൂടെ
ഇറച്ചിയും വേണമെന്ന്
എങ്ങിനെയുണ്ട് !


മാംസം ഹാജിക്ക് ഇഷ്ടപെട്ട
ആഹാരമായിരുന്നു ഒരുദിവസം
അധികാരിയോട് ഹാജി കാട്ടിറച്ചികിട്ടുമോ എന്നനേഷിച്ചു
ഉടനെതന്നെഅധികാരി കാട്ടിറച്ചികൊണ്ടുവരാന്
കാട്ടിലേക്ക് ആളെഅയച്ചു.

കുറേകഴിഞ്ഞുകാട്ടിറച്ചിലഭിക്കകയും
ഹാജിഇഷ്ടം പോലെ
സന്തോഷത്തോടെ തിന്നുകയുംചെയ്തു
(പേജ് 74 )




ആടുംകോഴിയുമൊക്കെയാണ് സുന്നികള്
കഴിക്കാറ് വഹാബീ മൗലവി
ഇതൊക്കെ തിന്നുമടുത്തു
കാട്ടിറച്ചിതേടുന്നു ആടും കോഴിയും
സംഘടിപിക്കല് ബുദ്ധുമുട്ടുളളകാരൃമല്ലല്ലോ എന്നാല് ആളെ
ബുദ്ധിമുട്ടിച്ചായാലും
വഹാബീപാതിരിക്ക് ശാപാട്
കാട്ടിയാവണം.??



ഇതുകൊണ്ടും അവസാനിക്കുന്നോ:
എന്തുകിട്ടിയാലും അത് ഹലാലോ
ഹറാമോഎന്ന്നോക്കാതെ ശാപിടുന്ന
വഹാബീ പാതിരികളെകാണുക..


ഹാജിയോട് ഒരിക്കല് ഉമര് കുട്ടിഹാജി
ഒരു സംശയം ചോദിച്ചു മയിലിനെ
തിന്നാന് പറ്റുമോ ? ഉടന് തന്നെ
ഹാജിയുടെ പ്രതികരണം അതിന്
നിങ്ങള് അത് തന്ന് നോക്കിയോ. ?
ഉടനെ തന്നെ മയിലിറച്ചിസംഘടിപിച്ചു
മൗലവിക്ക്കറിവെച്ച് കൊടുത്തു. അത്
തിന്നുനോക്കിയിട്ട് ഹാജി പറഞ്ഞു
ഇതിനു നല്ല കോഴിയുടെ
രുചിയാണല്ലോ. (
പുസ്തകം,പേജ്,83)



ബദര്ദിനത്തില് മഹാന് മരെ
അനുസ്മരിച്ച്.അന്നദാനം
സംഘടിപ്പിക്കുന്ന മഹല്ല്
നിവാസികളെ പോസ്റ്റിട്ടു
പരിഹസിക്കുന്ന ആധുനികവഹാബീ
ഖവാരിജുകളുടെ  തല തെട്ടപ്പ പാതിരിമാര്‍
ഹലാലും ഹറാമും നോക്കാതെ
വെട്ടിവിഴുങ്ങിയതിന്റെ കഥയാണ്
മുജാഹിദ്സെന്റര് പറഞ്ഞുതരുന്നത് .!!!


ഖുര്ആന് കൊണ്ടുമാത്രം
തൗഹീദിലേക്ക് ക്ഷണിക്കുന്ന വഹാബീ
ഹാജിയുടെ ശാപ്പാട്കൊതി നോക്കൂ.
മയിലിനെതിന്നാന്പറ്റുമോ ?
എന്നചോദൃത്തിന്കൊണ്ടുവരൂ
ശാപിട്ട്തരാം എന്നമറുപടി

 തിന്നിട്ടോ
കോഴിയുടെടേസ്റ്റും പോരേ പൂരം !!!
ഇമ്മാതിരി മൗലവിമാര്ക്ക് നായ
ഇറച്ചികൊടുത്താല് അതുംതിന്ന്
ഇതിനു നല്ലമട്ടന്ഫ്രൈയുടെ
സ്വാദാണെന്ന്പറയില്ലേ ?


സംവാദത്തിനുപോയ മൗലവിമാര്
അങ്ങാടിയില് വെച്ച് അനൃന്റെ
പറമ്പിലെ ചക്കയിട്ടുതിന്നു
തുനോക്കൂ....



മുജാഹിദ്മൗലവിമാര് അങ്ങാടിക്കടുത്ത്
വെച്ച് ചക്കയിടീച്ച് തിനുന്നതുംകൂടിക
ണ്ടപ്പോള് നാട്ടുകാരുടെ
അല്ഭുതംഇരട്ടിയായി.(മേല്
പുസ്തകം:പേജ്:46)


കൊല്ലത്തിലൊരിക്കല് ഒരാടിനെ
തിന്നണം മൗലവിക്ക് ....!


" ഒരിക്കല് ഡോക്ടര് ഉസ്മാന്
സാഹിബും കൂട്ടുകാരും എടവണ്ണ
ജാമിനദ്വിയയുടെ പിരിവിനായി കറങ്ങുന്നതിനിടയിൽ പോയി
അബ്ദുല്ല ഹാജിയെകണ്ടു.ഹാജി
പളളിയിൽ കിടന്നുറങ്ങുന്ന
ുണ്ടായിരുന്നു.

ഡോക്ടറുംകൂട്ടരും കുറേനേരം ഹാജിയുമായിസംസാരിച്ചിരുന്നു.അപ്പോള് ഹാജി പറഞ്ഞു
കൊല്ലത്തിലൊരിക്കല് ഒരാടിനെ
തിന്നാറുണ്ടായിരുന്നു.അത്
ഇത്തവണതിന്നിട്ടില്ല.ക്ഷീണമുണ്ട്
(വെട്ടം അബ്ദുല്ലഹാജി:പേജ്:88-89)


പൂളയും ഇറച്ചിയും ഇറക്കാതെ
ഇഫ് സാദിനിറങ്ങാത്ത മൗലവിക്ക്
കൊല്ലത്തിലൊരിക്കല് ആടും വേണം?


നബി(സ)യും സ്വഹാബത്തും
പട്ടിണികിടന്നതും വയറ്റില് കല്ല്
വെച്ച്കെട്ടി ഖന്തക്കില് കിടങ്ങ്
കീറിയചരിത്രമിട്ടും. മൗലൂദ്സദസ്സും
ഭക്ഷണശാലയും ഒരുമിച്ച്കൂട്ടിയുളള
പോസ്റ്റിട്ട് പരിഹാസം
ഗംഭീരമാക്കിയ മുജാഹിദുകള് സ്വന്തം
തറവാട്ടിലേക്ക് തിരിഞ്ഞുനോക്കുക.

ഒറ്റ ഇസ്ലാഹീ പ്രഭാഷണത്തി
അന്പതിനായിരവും ലക്ഷവുംയാത്രപടി
വേറെയും പറ്റിയ ആളാണ്

ഷാര്ജയില്
തട്ടത്തിന്മറയത്തുളള സലഫിയെന്ന്
പറഞ്ഞത് സുന്നികളല്ല
മുജാഹിദ്നേതാക്കള്തന്നെയാണ്.?

ശാപ്പാടിന്റേയും പണകൊതിയുടേയും
മത്സരത്തില് നിന്നാണല്ലോ
മുജാഹിദില് ഉള്പാര്ട്ടികളും ഉപഗ്രൂപുകളും പൊന്തിയത്.!!! അത് കൊണ്ട് മലർന്ന്കിടന്നുതുപ്പരുത
േ വഹാബികളേ ?






ഇനിയു
ഒഹാബി മത പുരോഹിത ചൂഷണം കാണുക


https://youtu.be/Di4G3Q36qKk
70 ലക്ഷം കട്ട ഒഹാബികൾ

ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് അകറ്റി പണം സമ്പാദിച്ച് പിഴപ്പിക്കുന്ന ഒഹാബി മത പുരോഹിതന്മാരെ കുറിച്ച് സത്യവിശ്വാസികള്‍ക്ക് അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ..*.

يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِّنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللَّـهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿٣٤﴾

[9:34] *സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.*




വഹാബികള്‍ കഅബാ ശരീഫ് കൊള്ളയടിച്ചത് അവർ തന്നെ എഴുതിവെച്ചത് ( മൊയ്തു മൗലവി )

ഇന്ത്യൻ മുസ്ലിംകളും സ്വാ തന്ത്ര്യപ്രസ്ഥാനവും.
മൊയ്തു മൗലവി

https://www.facebook.com/777959305671074/posts/1102610756539259?sfns=mo


https://youtu.be/Di4G3Q36qKk


70 ലക്ഷം കട്ട ഒഹാബികൾ


https://youtu.be/wzLJIMavA14


കളവ് പറയൽ മൽസരം നടത്തിയ പുരോഹിതർ



https://youtu.be/TgAwv37V2z8


കട്ടടുത്ത പണം കൊണ്ട് നാട് നീളെ നോട്ടീസ് അടിച്ചവർ

പള്ളി കൊള്ളയടിച്ചവർ

പള്ളിയിൽ നിന്ന് പതിനായിരങ്ങൾ മോഷ്ടച്ചവർ


https://youtu.be/0shN-SAO6YA

സ്വർണം വേണോ സ്വർഗം വേണോ

https://youtu.be/hP0RiXQ4TXA

ബാലുവിന്റെ ചൂഷണം


https://youtu.be/05XBG682cHA

ജിന്ന് ചികിത്സയുടെ പേരിൽ ചൂഷണവും പീഡനവും വഹാബിസം

https://youtu.be/982vbo21de4


https://youtu.be/Pq6Spqn1sSc


മദ്യവും പന്നിമാംസവും ഹലാലാക്കുകയും

ലൈസസൻസ് നൽകുകയും ചെയ്യുന്നവർ





(അല്‍ഇസ്ലാഹ് 2015 മാർച്ച് )
സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്ന് വേണ്ടി മത വിഷയങ്ങൾ മൂടിവെച്ചിരിന്നു എന്നും ആകൂട്ടത്തില്‍ പെട്ടതാണ് റുഖിയ്യാ ശറഇയ്യാ അങ്ങനെ മൂടിവെച്ചിട്ടുള്ളതാണ് എന്നും മുജാഹിദീങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മദിക്കുന്നു

https://www.facebook.com/777959305671074/posts/837923739674630/



#വയറിനുള്ളിൽ_ഗണപതി_ആയിരുന്നത്രെ...#മുജാഹിദ്_മൗലവിമാർ പറഞ്ഞത് 😃😃😃😃😨😨😨😨😨

#ഇനിയും_മുജാഹിദ്_മതത്തെ കുറിച്ച് #അറിയാത്തവർ_വായിച്ചറിയാനായി..

മലപ്പുറം: മഞ്ചേരിയിലെ ദുര്‍മന്ത്രവാദ കേന്ദ്രത്തില്‍ മരുന്ന് നിഷേധിക്കപ്പെട്ട കരള്‍ രോഗ ബാധിതന്‍ മരിച്ചത് ചര്‍ച്ചയാവുന്നു.

ലിവര്‍ സിറോസിസ് ബാധിതനായ നിലമ്പൂരിലെ കാരൂളി സ്വദേശി ഫിറോസ് അലിയാണ് മരിച്ചത്. ലിവര്‍ സിറോസിസ് ബാധിതനായ ഫിറോസ് അലിയെ മഞ്ചേശ്വരത്ത് മന്ത്രവാദ ചികിത്സ നടത്തുന്ന അബ്ദുസ്സലാം നദ്വി, ഫിറോസ് എന്നിവര്‍ നടത്തുന്ന മന്ത്രവാദ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് ഇരയാക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് ഫിറോസ് അലി തന്റെ സുഹൃത്തിന് അയച്ചു കൊടുത്ത ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

മന്ത്രവാദ കേന്ദ്രം നടത്തുന്ന അബ്ദുസ്സലാം നദ്വി, ഫിറോസ് എന്നിവര്‍ ജിന്ന് സലഫി വിഭാഗത്തില്‍ പെട്ടവരാണെന്ന് മഞ്ചേരി സി.ഐ എന്‍.ബി ഷൈജു ഡൂള്‍ന്യൂസിനോട് പറഞ്ഞു

മുജാഹിദ് വിഭാഗത്തിലെ ഒരു പ്രത്യേക ആശയവിഭാഗത്തില്‍ പെട്ട ആളുകളാണ് മന്ത്രവാദത്തിന്റെ പിന്നിലെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും ഷൈജു പറഞ്ഞു. ‘മന്ത്രവാദ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ജിന്ന് സലഫി ഗ്രൂപ്പില്‍ പെട്ടയാളുകളാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കൊല്ലപ്പെട്ട ഫിറോസ് കെ.എന്‍.എം മുജാഹിദ് വിഭാഗത്തില്‍ പെട്ടയാളുമാണ്’- ഷൈജു പറഞ്ഞു. ഫിറോസിന്റെ കുടുംബം പൊലീസില്‍ പരാതി ന്ല്‍കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://www.doolnews.com/liver-cirrhosis-patient-deprived-of-medicine-dies-at-malapuram569.html

തയാറാക്കിയത് അസ്ലം സഖാഫി പരപ്പനങ്ങാടി


Tuesday, June 25, 2019

കൈ നെഞ്ചിന്മേല്‍ വെക്കല്‍

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍




ചോദ്യം: തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കണമെന്നതിന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ബലഹീനമാണോ? നെഞ്ചിന് താഴെയും പൊക്കിളിന് മേ ലെയുമായി വെക്കണമെന്ന് സുന്നികള്‍ പറയുന്നതിന് പ്രബലമായ വല്ല ഹദീസുമു ണ്ടോ? ‘അലാ സ്വദ്രിഹി’ എന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കാമോ?

ഉത്തരം: വാഇലുബ്നു ഹുജ്റി(റ)ല്‍ നിന്ന് ഇബ്നു ഖുസൈമ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസാണ് നെഞ്ചിനു മുകളില്‍ കൈ വെക്കണമെന്ന് വാദിക്കുന്നവര്‍ അവലംബമാക്കിയിട്ടുള്ളത്. വാഇലുബ്നു ഹുജ്ര്‍(റ) പറയുന്നു: “നബി(സ്വ)യുടെ കൂടെ നിസ്കരിച്ചപ്പോള്‍ നബി(സ്വ) വലതുകൈ ഇടതുകയ്യിന്മേല്‍ നെഞ്ചിന് മേലെയായി വെക്കുന്നത് ഞാന്‍ കണ്ടു.” (സ്വഹീഹു ഇബ്നി ഖുസൈമ – 1/243).

ഈ ഹദീസിലെ ‘അലാ സ്വദ്രിഹി’ എന്ന വാചകം മുഅമ്മിലുബ്നു ഇസ്മാഈല്‍(റ) വഴിയായി അല്ലാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇബ്നുല്‍ ഖയ്യിം തന്റെ ഇഅ്ലാമുല്‍ മൂഖിഈന്‍ (3/9) എന്ന ഗ്രന്ഥത്തിലും ശൈഖ് യൂസുഫുല്‍ ബിന്നൂരി(റ) തന്റെ തഅ്ലീഖുന്നസ്വ്ബിര്‍റായ 1/315ലും പ്രസ്താവിച്ചിട്ടുണ്ട്.

ഈ ഹദീസ് ഇമാം അഹ്മദുബ്നു ഹമ്പല്‍(റ) തന്റെ മുസ്നദ് 4/388ലും ഇമാം നസാഈ (റ) സുനന്‍ 2/126ലും അബൂദാവൂദ്(റ) തന്റെ സുനന്‍ 1/115ലും ഇബ്നുമാജ(റ) സുനന്‍ 1/266ലും നിവേദനം ചെയ്തതിലും അഹ്മദുബ്നു ഹമ്പലി(റ)ന്റെ തന്നെ മറ്റു രണ്ട് റി പ്പോര്‍ട്ടുകളിലും ഈ വാചകമില്ല (അത്തഅ്ലീഖുല്‍ ഹസന്‍ 1/64,65).

ഇതുപോലെ തന്നെയാണ് ദാറഖുത്വ്നി(റ)യുടെയും തിര്‍മുദി(റ)യുടെയും നിവേദനത്തിലുള്ളതെന്ന് ബദ്ലുല്‍ മജ്ഹൂദ് 4/483ലും കാണാം.

എന്നാല്‍ സിഖതിന്റെ (വിശ്വസ്തന്‍) നിവേദനത്തില്‍ വന്ന സിയാദത് (അധികരിപ്പിച്ച വാചകം) സ്വീകരിക്കപ്പെടുമെന്നാണല്ലോ നിയമമെന്ന് വെച്ച് ഈ അധികപ്പറ്റായ ‘അലാ സ്വദ്രിഹീ’ എന്ന വാചകം സ്വീകാര്യമാകണമെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടറായ മുഅമ്മലുബ്നു ഇസ്മാഈല്‍ യോഗ്യനാണെന്ന് തെളിയേണ്ടതാണ്. പക്ഷേ, റിപ്പോര്‍ട്ടര്‍മാരുടെ യോഗ്യായോഗ്യത വിവരിക്കുന്ന ഗ്രന്ഥങ്ങളിലൊന്നും ഇദ്ദേഹത്തെ സംബന്ധിച്ച് നല്ല അഭിപ്രായം ആരും രേഖപ്പെടുത്തിയിട്ടില്ല.

ഇമാം ബുഖാരി(റ) പറയുന്നു: “അദ്ദേഹത്തിന്റെ ഹദീസുകള്‍ വെറുക്കപ്പെട്ടതാണ്.” അ ബൂഹാതിമും(റ), അബൂ സര്‍അയും(റ) പറയുന്നു: “ഇദ്ദേഹത്തിന്റെ ഹദീസുകളില്‍ ധാരാളം അപാകതകള്‍ സംഭവിച്ചിട്ടുണ്ട്” (ദഹബിയുടെ മീസാനുല്‍ ഇഅ്തിദാല്‍ – 4/228).

ഇപ്രകാരം ഹാഫിള് ഇബ്നുഹജര്‍(റ)വിന്റെ തഹ്ദീബുത്തഹ്ദീബ് 10/340ലും ഹാഫിളുല്‍ മുസ്സി(റ)യുടെ തഹ്ദീബുല്‍ കാമില്‍ 3/1395ലും കാണാവുന്നതാണ്.

ഹാഫിള് ഇബ്നുഹജര്‍(റ) തഖ്രീബ് 2/231ല്‍ പറയുന്നു: “അദ്ദേഹം സത്യസന്ധതയുള്ള ആളാണെങ്കിലും ഓര്‍മ്മശക്തി കുറഞ്ഞ വ്യക്തിയായിരുന്നു.” ഇപ്രകാരം തഅ്ലീഖുനസ്വ്ബിര്‍റായ 1/317ലും കാണാം.

ഹാഫിളുന്നൈമവി(റ) പറയുന്നു: “വാഇലുബ്നു ഹുജ്റ്(റ) എന്ന സ്വഹാബിയില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പരമ്പരകളുടെ കൂട്ടത്തില്‍ മുഅമ്മിലിന്റെ നിവേദനത്തിലൊഴിച്ച് മറ്റാരുടെയും നിവേദനത്തില്‍ ഈ അധികപ്പറ്റായ ‘അലാ സ്വദ്രിഹീ’ എന്ന വാചകമില്ലെങ്കിലും മറ്റു ചില സ്വഹാബികളില്‍ നിന്ന് ഇമാം അഹ്മദും(റ), അബൂദാവൂദും(റ) ബൈ ഹഖി(റ)യുമെല്ലാം നിവേദനം ചെയ്ത ഹദീസുകളില്‍ ഈ വാചകമുണ്ട്. പക്ഷേ, അവയുടെ നിവേദക പരമ്പരകളെല്ലാം ബലഹീനമാണ് (തഅ്ലീഖു ആസാരിസ്സുനന്‍ – 1/68, തഅ്ലീഖു നസ്വ്ബിര്‍റായ 1/315).

ചുരുക്കത്തില്‍ നെഞ്ചിന്മേല്‍ കൈ വെക്കണമെന്ന വാദത്തിന് ഹദീസില്‍ യാതൊരു തെ ളിവുമില്ല. അത് കര്‍മ്മ ശാസ്ത്ര പണ്ഢിതന്മാരെ അവലംബമാക്കാതെ ഹദീസ് കൊണ്ട് മാത്രം അമല്‍ ചെയ്യുന്നവരാണെന്നവകാശപ്പെടുന്ന അഹ്ലുല്‍ ഹദീസില്‍ പെട്ട ശൌകാനിയുടെ വാദമാണെന്നു മാത്രം.

വടക്കേ ഇന്ത്യയിലെ ഹദീസ് പണ്ഢിതനായിരുന്ന ശൈഖ് ഖലീല്‍ അഹ്മദ് എഴുതുന്നു: “തക്ബീറതുല്‍ ഇഹ്റാമിനുശേഷം രണ്ട് കൈകള്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ലോക മുസ്ലിംകളുടെ അഭിപ്രായങ്ങള്‍ മൂന്നെണ്ണം മാത്രമേയുള്ളൂ. ഒന്ന്: രണ്ട് കൈകള്‍ പൊക്കിളിന് താഴെ വെക്കുക. രണ്ട്: പൊക്കിളിന് മീതെയും നെഞ്ചിന് താഴെയും വെക്കുക. മൂന്ന്: രണ്ട് കൈകളും താഴ്ത്തിയിടുക. അപ്പോള്‍ നെഞ്ചിന്മേല്‍ വെക്കണമെന്ന അഭിപ്രായം മുസ്ലിംകളുടെ വഴിയില്‍ പെടാത്തതും അവരുടെ ഇജ്മാഇന് എതിരുമാണ്. എന്നിരിക്കെ ഈ ബാലിശമായ അഭിപ്രായത്തെ ഔനുല്‍ മഅ്ബൂദുകാരന്‍ പിന്താങ്ങിയതിലാണെനിക്കത്ഭുതം” (ബദ്ലൂല്‍ മജ്ഹൂദ് – 4/485).

നെഞ്ചിന് താഴെയും പൊക്കിളിന് മീതെയും വെക്കലാണ് സുന്നത്തെന്ന് ശാഫിഈകള്‍ പറയുന്നതിന് തെളിവായി ഇമാം ഖസ്ത്വല്ലാനി(റ) ഇര്‍ശാദുസ്സാരി 2/75ല്‍ ഇബ്നുഖുസൈമ(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ആ ഹദീസില്‍ ‘തഹ്ത സ്വദ്രിഹി (നെഞ്ചിനു താഴെ) എന്നാണുള്ളത്. അതുപോലെ ഇമാം ബസ്സാര്‍(റ) നിവേദ നം ചെയ്യുന്ന മറ്റൊരു ഹദീസും ഹുല്‍ബുത്വാഇയ്യി(റ)ല്‍ നിന്ന് ഇമാം അഹ്മദ് (റ) ഉദ്ധരിച്ച ഒരു ഹദീസും ഹാഫിള് ഇബ്നുഹജര്‍(റ) ഫത്ഹുല്‍ ബാരി 2/285ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസുകളില്‍ ‘ഇന്‍ദ സ്വദ്രിഹീ’ (നെഞ്ചിന്റെ അരികില്‍) എന്നാണുള്ളത്. ഈ രണ്ട് ഹദീസുകള്‍ക്കും കോട്ടങ്ങള്‍ ആരും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഈ രണ്ട് ഹദീസുകളും ‘തഹ്ത സ്വദ്രിഹി’ (നെഞ്ചിന് താഴെ) എന്ന ഹദീസുമായി സമന്വയിപ്പിച്ചാല്‍ ശാഫിഈ മദ്ഹബില്‍ പറഞ്ഞ നെഞ്ചിന് താഴെയും പൊക്കിളിന് മീതെയും വെക്കലാണ് സുന്നത്തെന്ന് വ്യക്തമാകും.

ഇമാം റാഫിഈ(റ) പറയുന്നു: “വന്‍ഹര്‍ (കൌസര്‍ സൂറത്തിലെ മൂന്നാം സൂക്തത്തില്‍)  എന്ന വാക്കിന്റെ വ്യാഖ്യാനത്തില്‍ അലി(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ് നമുക്ക് രേഖയാണെന്ന് നമ്മുടെ അസ്വ്ഹാബില്‍ പെട്ട അബൂഇസ്ഹാഖല്‍ മര്‍വസി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വലതുകൈ ഇടതുകയ്യിന്മേലായി നെഞ്ചിന് താഴെ വെ ക്കുക എന്നാണ് ആ വ്യാഖ്യാനം. നബി(സ്വ)ക്ക് ജിബ്രീല്‍(അ) തന്നെ ഇപ്രകാരം വ്യാ ഖ്യാനിച്ച് കൊടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്” (ശര്‍ഹുല്‍ കബീര്‍ – 3/281).

അലി(റ)യുടെ പ്രസ്തുത വ്യാഖ്യാനം ഇമാം ബൈഹഖി(റ) നിവേദനം ചെയ്തിട്ടുണ്ടെ ന്നും അത് ബലഹീനമാണെന്നും ഇമാം നൈമവി(റ) തഅ്ലീഖ് 1/69ല്‍ പറഞ്ഞിട്ടുണ്ട്. പ ക്ഷേ, ഇതിനുപോല്‍ബലകമായി ഇബ്നുഅബ്ബാസി(റ)ല്‍ നിന്നും ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസും തഅ്ലീഖില്‍ തന്നെ കാണാം.

ഇനി ആദ്യം പറഞ്ഞ ‘അലാ സ്വദ്രിഹീ’ എന്ന വാചകം ഉള്ള ഹദീസ് സ്ഥിരപ്പെട്ടതാണെന്ന് വെച്ചാല്‍ തന്നെ മുമ്പു പറഞ്ഞ രേഖകളുമായി യോജിക്കാന്‍ ‘അലാ’ എന്ന പദം ‘അന്‍’ എന്ന പദത്തിന്റെ അര്‍ഥത്തില്‍ പ്രയോഗിച്ചതാണെന്ന് അനുമാനിക്കേണ്ടതാണ്. അപ്പോള്‍ ‘അലാ സ്വദ്രിഹീ’ എന്ന വാചകത്തിന് ‘നെഞ്ചിന് തൊട്ട് താഴെ വെക്കുക’ എന്നര്‍ഥം ലഭിക്കും. ഈ അര്‍ഥത്തിലാണ് നമ്മുടെ ശാഫിഈ പണ്ഢിതന്മാര്‍ ഈ ഹദീസ് തെളിവായി ഉദ്ധരിച്ചത്.

‘അലാ’ എന്ന പദം ‘അന്‍’ എന്ന പദത്തിന്റെ അര്‍ഥത്തില്‍ വരുമെന്ന് ‘അല്‍ഫിയ്യ’ പോ ലുള്ള വ്യാകരണ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

ചുരുക്കത്തില്‍ ‘അലാ സ്വദ്രിഹി’ (നെഞ്ചിന് മുകളില്‍) ‘തഹ്ത സ്വദ്രിഹി’ (നെഞ്ചിന് താഴെ) എന്നീ രണ്ട് റിപ്പോര്‍ട്ടുകളുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ‘ഇന്‍ദ സ്വ ദ്രിഹി’ (നെഞ്ചിനരികില്‍) എന്ന റിപ്പോര്‍ട്ട്. കാരണം നെഞ്ചിനോട് ചേര്‍ന്ന് നെഞ്ചിന്റെ താഴ്ഭാഗത്ത് ഇരുകരങ്ങളും വെക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഉപര്യുക്ത പ്രയോഗങ്ങളെല്ലാം ശരിയാണെന്ന് ഗ്രഹിക്കാനാകും. അതുപോലെതന്നെ ‘വന്‍ഹര്‍’ എന്ന പദ ത്തെ അലി(റ) വ്യാഖ്യാനിച്ചത് ഒരു നിവേദനത്തില്‍ നെഞ്ചില്‍ കൈകള്‍ വെക്കുക എ ന്നും മറ്റൊരു നിവേദനത്തില്‍ നെഞ്ചിന് താഴെ വെക്കുക എന്നും വ്യത്യസ്തമായി വ ന്നതും വൈരുദ്ധ്യമല്ല. കാരണം നെഞ്ചോട് ചേര്‍ത്തി നെഞ്ചിന്റെ താഴെ വെക്കുമ്പോള്‍ ഈ രണ്ട് പ്രയോഗങ്ങളും ശരിയാകും. ‘അലാ സ്വദ്രിഹി’ എന്ന നിവേദനം മാത്രം പൊ ക്കിപ്പിടിച്ച് നെഞ്ചിന്റെ മേലെ അറ്റത്ത് കത്രിക മാര്‍ക്കുപോലെ കൈകള്‍ വെക്കുന്നവര്‍ ക്ക് രേഖകളുടെ പിന്‍ബലമില്ലെന്ന് സംക്ഷിപ്തം.

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് അഹ്ലുല്‍ ഹദീസുകാരനായ ശൌകാനിയുടെ ആരോപണം അജ്ഞതയില്‍ നിന്ന് ഉടലെടുത്തതാണെന്ന് ഗ്രഹിക്കാനാകും.

ശൈഖ് ഖലീല്‍ അഹ്മദ് എഴുതുന്നു: “(അലാ സ്വദ്രിഹി എന്ന വാചകമുള്ള) ഇബ്നുഖുസൈമ(റ)യുടെ ഹദീസ് ശാഫിഈ പണ്ഢിതന്മാര്‍ രേഖയാക്കുന്നത് ശരിയല്ലെന്ന് ശൌകാനി ആരോപിച്ചിട്ടുണ്ട്. നെഞ്ചിന് താഴെ കൈ വെക്കലാണ് സുന്നത്തെന്ന് വാദിക്കുന്ന ശാഫിഈ പണ്ഢിതന്മാര്‍ നെഞ്ചിന്മേല്‍ കൈവെച്ചു എന്ന് വ്യക്തമാക്കുന്ന ഹദീസ് എങ്ങനെ രേഖയാക്കുമെന്നതാണ് ആരോപണത്തിന്റെ നിദാനം” (ബദ്ലുല്‍ മജ്ഹൂദ് – 4/484).

ഇമാം റാഫിഈ(റ) എഴുതുന്നു: “ഇരുകരങ്ങളും നെഞ്ചിനു താഴെയും പൊക്കിളിന് മുകളിലുമായി വെക്കേണ്ടതാണ്” (ശറഹുല്‍ കബീര്‍ 3/281).

ഇമാം നവവി(റ) പറയുന്നത് കാണുക: “നമ്മുടെ മദ്ഹബനുസരിച്ച് സുന്നത്ത് രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലുമായി വെക്കലാണ” (ശര്‍ഹുല്‍ മുഹദ്ദബ് – 3/313).

ഇമാം നവവി(റ) തന്നെ പറയട്ടെ: “സ്വഹീഹായ അഭിപ്രായമനുസരിച്ച് നെഞ്ചിന് താഴെ യും പൊക്കിളിന് മുകളിലുമായി ഇരുകരങ്ങളും വെക്കേണ്ടതാണ്” (റൌള – 1/250).

Monday, June 24, 2019

ഇസ്തിഗാസ തലപ്പാവ് ധാരികളായ ചില മൗലവിമാർ സുന്നി ആദർശത്തിനെതിരെ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഇസ്തിഗാസ


തലപ്പാവ് ധാരികളായ ചില
മൗലവിമാർ സുന്നി ആദർശത്തിനെതിരെ
സംസാരിക്കുന്നു.
എന്താണ് നിങ്ങളുടെ പ്രതികരണം

മറുപടി

ധാരാളം പേര് തലപ്പാവ് ധരിച്ചു. മുസ്ലിമീങ്ങളെ കബളിപ്പിക്കാൻ വേണ്ടി  പല കാലത്തും രംഗത്ത് വന്നിട്ടുണ്ട്

ഒഹാബി മതത്തിന്റ തുടക്കത്തിൽ കെ എം മൗലവിയെ പോലെയുള്ള തലപ്പാവ് ധാരികളേയും ശാർജ സലഫിയ പോലെയുള്ള തലയിൽ തട്ടവും തൊപ്പിയും ധരിച്ചു പല മൗലവിമാരെയും കണ്ട സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തകർക്ക് ഇതിലൊന്നും
െതറ്റിദ്ധരിക്കാൻ യാതൊരു അവകാശവും ഇല്ല.

ദ ജജാ ലും ചിലപ്പോൾ തലപ്പാവ് ധരിച്ച് വന്നാൽ അവന്റെ പിന്നാലെ കൂടാൻ മാത്രം വിവരം കെട്ടവരല്ല. ബുദ്ധിയുള്ള മുസ്ലിമീങ്ങൾ  

ദജ്ജാൽ ഞാൻ അല്ലാഹു ആണന്ന് പറഞ്ഞു. പല അൽഭുതങ്ങളും തെറ്റിദ്ധരിപ്പിക്കലും കാണിച്ചു ജനങ്ങെളെ കബളിപ്പിക്കുന്നതാണ്

കബളിപ്പിക്കുന്ന കളവ് പറയുന്ന (കളവ് മത്സരം നടത്തുന്ന )
ധാരാളം ദജജാ ലുകൾ വരുമെന്ന് നബി സ്വ പറഞതായി സഹീഹ് മുസ്ലിമിൽ കാണാവുന്നതാണ്


ഏറ്റവും വലിയ തലപ്പാവ് ധരിച്ച  ദീനിന്ന് വേണ്ടി ധാരാളം ത്യാകം ചെയ്ത
ലോകപ്രശസ്ത
പണ്ഡിതന്മാരായ ഇമാം നവവി അടക്കമുള്ളവർ അവരുടെ ലോകപ്രശസ്ത ഗ്രന്തങ്ങളിൽ പഠിപ്പിക്കുകയും പുണ്യമാക്കുകയും  ചെയ്ത

നബി സ്വ അടക്കമുള്ള
മഹത്തുക്കളോടുള്ള വരെ കൊണ്ടുള്ള

തവസുലും   ഇസ്തിഗാസയും ഇസ്തി ശ്ഫാഉം  (സുബാർശ തേടലും) മറ്റു അഹ്ലുസ്സുന്നത്ത് വൽ ജമാഅത്തിന്റെ മറ്റു വിശ്വാസ കർമങ്ങളും ശിർക്കും കുഫ്റുമാക്കുന്നവരെ

വിശ്വസിക്കുന്നവരല്ല സുന്നികൾ '
യഥാർത്ത തലപ്പാവ് ധരിച്ചു നിസ്വാർഥരായ ഈ മഹാപണ്ഡിതന്മാരെ തള്ളി കൊണ്ട്

ഈ വ്യാജ തലപ്പാവ് ധാരികളെ വാക്ക് കേൾക്കുന്നവരല്ല മുസ്ലിമീങ്ങൾ

ഇമാം നവവി അവിടത്തെ ലോക പ്രശസ്ത ഗ്രത്തങ്ങളായ ശറഹുൽ മുഹദ്ധബ്  അദ്കാർ
ഹജജിനെ വിവരിക്കുന്ന ഗ്രന്തം ഈളാഹ് എന്നീ ഗ്രന്തങ്ങളിൽ തവസ്സുലും മഹാന്മാരെ കൊണ്ടുള്ള സുബാർശ തേടലും മറ്റു വിശ്വാസ കർമങ്ങളും നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്

അവരേക്കാൾ ശിർക്കും തൗഹീദും ഖുർആനും മനസ്സിലാക്കിയവരല്ല

ഇന്നത്തെ തലപ്പാവ് ധാരികളായ ഒഹാബി മൗദൂദി
മറ്റു ബിദഈ കക്ഷികൾ


ഇമാം നവവി  റ .
:.... ::..

ഇമാം നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു.

        അൽമനാർ
        2018 ജൂൺ പേജ് 53.


ഇമാം നവവി  റ പറയുന്നു

നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തില്‍ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാര്‍ശ തേടുകയും വേണം. നബി സ്വ യെ സിയാറത്ത് ചെയ്യുന്നവൻ പറയൽ പുണ്യമുള്ള വജനമാണ് നമ്മുടെ എല്ലാ  പണ്ഡിതൻമാരും ഇമാം മാവർദി റ യും ഇമാം ഖാളി അബു ത്വയ്യിബും റ അത് ഹസനായ നല്ലതായി പറഞ്ഞിരിക്കുന്നു.(അല്‍ഈ ളാഹ് പേ. 454, ശര്‍ ഹുല്‍ മുഹദ്ദബ് 8/274).



قال الإمام النووي في المجموع (ج8/274) كتاب صفة الحج، باب زيارة قبر الرسول صلى اللّه عليه وسلم: "ثم يرجع إلى موقفه الأول قُبالة وجه رسول اللّه صلى اللّه عليه وسلّم (((ويتوسل به))) في حق نفسه ويستشفع به إلى ربه".
ﻭﻣﻦ ﺃﺣﺴﻦ ﻣﺎ ﻳﻘﻮﻝ ﻣﺎ ﺣﻜﺎﻩ ﺃﺻﺤﺎﺑﻨﺎ  ﻣﺴﺘﺤﺴﻨﻴﻦ ﻟﻪ
നവവി ഇമാം തുടർന്ന് കൊണ്ട് പറയേണ്ട രൂപം ഈളാഹിൽ വിവരിക്കുന്നു.

ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ
എന്ന് സലാം പറയുക.
അല്ലാഹു വിന്റെ റസൂലെ അല്ലാഹു പറയുന്നത് ഞാൻ കേട്ടു.
അവർ അക്രമം ചെയ്ത സമയം അവർ തങ്ങളുടെ അരികിൽ വരികയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്തു റസൂൽ صلى الله عليه وسلم
അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ തൗബ സ്വീകരിക്കുന്നവനായും  കരുണ ചെയ്യുന്നവനായും അവർ അല്ലാഹുവിനെ എത്തിക്കുന്നതാണ്.
അത് കൊണ്ട് എന്റെ തെറ്റിൽ നിന്നും പൊറുക്കലിനെ തേടി കൊണ്ടും അങ്ങയോട്   എന്റെ റബ്ബിലേക്ക് സുബാർശ തേടി കൊണ്ടും ഞാനിതാ അങ്ങയുടെ അരികെ വന്നിരിക്കുന്നു

പിന്നെയും പറയുക
ഖാഉ പ്രദേശത്ത് മറമാട പെട്ടവരിൽ ഉത്തമരെ അതിനാൽ ഈ പ്രദേശം സുകന്ത പൂരിതമായിരിക്കുന്നു

അങ്ങ് താമസിക്കുന്ന ഈ ഖബറിന്ന് എന്റെ ശരീരം ദണ്ഡമാണ്.
ഇതിൽ നിന്നും ധർമവും ഔദാര്യവും സുരക്ഷയും ലഭിക്കുന്നു '

അങ്ങ് സുബാർശ സ്വീകരിക്കപ്പെടുന്ന സുബക്കർശകരാണ്.
പാദം ഇടർറുന്ന സ്വിറാത്ത് പാലത്തിൽ മേൽ
അങ്ങയുടെ രണ്ട് കൂട്ടുകാരനെ ഞാൻ മറക്കുകയില്ല'
എല്ലാവർക്കും  ഞങ്ങളിൽ നിന്നു  സലാം


ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺳﻤﻌﺖ ﺍﻟﻠﻪ ﻳﻘﻮﻝ: {ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ (٦٤)} ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻣﻦ ﺫﻧﺒﻲ ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ:
ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ ... ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ
ﻧﻔﺴﻲ ﻓﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ ... ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ
ﺃﻧﺖ ﺍﻟﺸﻔﻴﻊ ﺍﻟﺬﻱ ﺗﺮﺟﻰ ﺷﻔﺎﻋﺘﻪ ... ﻋﻠﻰ ﺍﻟﺼﺮﺍﻁ ﺇﺫﺍ ﻣﺎ ﺯﻟﺖ ﺍﻟﻘﺪﻡ
ﻭﺻﺎﺣﺒﺎﻙ ﻓﻼ ﺃﻧﺴﺎﻫﻤﺎ ﺃﺑﺪﺍ ... ﻣﻨﻲ ﺍﻟﺴﻼﻡ ﻋﻠﻴﻜﻢ ﻣﺎ ﺟﺮﻯ ﺍﻟﻘﻠﻢ
ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.

ഇങ്ങനെയല്ലാം പറയൽ ഏറ്റവും പുണ്യമായതിൽ പെട്ടതാണ്  എന്നാണ് ഇമാം നവവി റ പറയുന്നത് '
ﻭﻣﻦ ﺃﺣﺴﻦ ﻣﺎ ﻳﻘﻮﻝ ﻣﺎ ﺣﻜﺎﻩ ﺃﺻﺤﺎﺑﻨﺎ  ﻣﺴﺘﺤﺴﻨﻴﻦ ﻟﻪ (شرح المهذب) (ശർഹുൽ മുഹദ്ദബ് 8/217).

ഒഹാബി പുരോഹിതർ മറുപടി പറയുമോ ?

1'ഇമാം നവവി (റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ
'

2.ഇമാം നവവി ഖുബൂരിയാണോ

3. ഇമാം നവവി ശിഈയാണോ?

4, -ഇമാം നവവി ഖുർആൻ നിശേദിയാണോ?


ഒഹാബി പുരോഹിതർക്ക്  മറുപടിയില്ലെ






നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സിയാറത്ത് ചെയ്യുമ്പോൾ അവിടുത്തോട് ശുപാർശ ചെയ്യണമെന്ന് സഹായം തേടണമെന്നും കഴിഞ്ഞ കാലത്ത് ജീവിച്ച ലോക പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് ഒരാൾ പോലും അത് ശിർക്കാണെന്ന് പാടില്ലെന്നോ പഠിപ്പിച്ചിട്ടില്ല

..... മദ് ഹബിൻ റ്റെ രണ്ടാമത്തെ ഇമാമായ
മാലികി ഇമാം റ...... പടിപ്പിക്കുന്നു......

: ♻ പ്രമുഖ മുസ്ലിം ഭരണാധികാരിയായിരുന്ന  അബൂജഅ്ഫര്‍ ഹജ്ജ് ചെയ്ത ശേഷം നബി ﷺ യുടെ ഖബര്‍ സന്ദര്‍ശിച്ചപ്പോള്‍ മസ്ജിദുന്നബവിയിലുണ്ടായിരുന്ന ഇമാം മാലിക് (റ) നോട് ചോദിച്ചു.

" ഓ ഇമാം , ഞാന്‍ ഖിബ്ലയിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കുകയാണോ അതല്ല തിരുനബി ﷺ യിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കയാണോ വേണ്ടത് ? "

🎓 ഇമാം മാലിക് (റ) പറഞ്ഞു:.

💠 " എന്തിന് തിരുനബിയിൽ ‍ﷺ  നിന്ന് നീ മുഖം തിരിക്കണം?
അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ പിതാവ് ആദമിന്റേയും വസീല അല്ലേ. അതിനാല്‍ തിരുനബി ﷺ യിലേക്ക് മുഖം തിരിച്ച് അവിടത്തോട് ശിപാര്‍ശ തേടൂ.

നിങ്ങളുടെ വിഷയത്തില്‍ നബി ﷺ  യുടെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കും. അല്ലാഹു പറഞ്ഞില്ലേ അവന്‍ സ്വശരീരങ്ങളെ ആക്രമിക്കുകയും (ദോഷം ചെയ്യുകയും) തുടര്‍ന്ന് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി ﷺ അവര്‍ക്ക് വേണ്ടി പൊറുക്കലിനെ ചോദിക്കുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ്."

📕(അശ്ശിഫാ  ഖാദീഇയാദ് 2 :41)
©📣
   ➖➖➖➖

ഇത് ഉദ്ദരിച്ച ധാരാളം ഇമാമീങ്ങളും കിതാബുകളും........ ചുവടെ കൊടുക്കുന്നു.....

: قال الإمام مالك للخليفة المنصور لما حج وزار قبر النبي صلى الله عليه وسلم وسأل مالكا قائلاً ( يا أبا عبد الله أستقبل القبلة وأدعوا أم أستقبل رسول الله صلى الله عليه وسلم ؟ قال : ولِم تصرف وجهك عنه وهو وسيلتك ووسيلة أبيك ءادم عليه السلام الى الله تعالى ؟ بل استقبله واستشفع به فيشفعه الله

1) كتاب فضائل مالك للإمام أبي الحسن على بن فهر الرازي المصري .

2) الشفاء بتعريف حقوق المصطفي للإمام أبي الفضل القاضي عياض (المتوفى: 544هـ) ج 2, ص 92,طبع دار الفيحاء - عمان .

3) ترتيب المدارك وتقريب المسالك للإمام أبي الفضل القاضي عياض (المتوفى: 544هـ)
ج 1, ص101, طبع مطبعة فضالة - المحمدية، المغرب .

4) مصباح الظلام في المستغيثين بخير الأنام في اليقظة والمنام للإمام المحدث أبي عبد الله محمد بن موسي المراكشي (المتوفي 683هـ) ص19, طبع دار الكتب العلمية بيروت ـ لبنان .

5) ) أنوار البروق في أنواع الفروق
للعلامة شهاب الدين أحمد بن إدريس المالكي الشهير بالقرافي (المتوفى: 684هـ) ج3 ص 52 طبع عالم الكتاب .

6) المدخل للإمام أبي عبد الله محمد بن محمد الفاسي المعروف بـ إبن الحاج المالكي (المتوفى : 737هـ)
ج 1, ص 260, طبع دار الفكر ,بيروت لبنان .

7) هداية السالك إلى المذاهب الأربعة في المناسك
للإمام عز الدين بن جماعة الكناني الشافعي ( المتوفي : 767هـ) ج 3 ص 138 طبع دار البشائر الإسلامية .

8) غاية السول في خصائص الرسول صلى الله عليه وسلم
للإمام سراج الدين أبو حفص عمر بن عليّ الأنصاريّ الشافعيّ الشهيـر بإبن الـمُـلَـقِّـن (المتوفى: 804هـ) ج 1, ص 275, طبع دار البشائر الإسلامية - بيروت .

9) إمتاع الأسماع للإمام أحمد بن علي المقريزي (المتوفى: 845هـ) ج 14, ص 617, طبع دار الكتب العلمية - بيروت .

10) تاريخ مكة المشرفة والمسجد الحرام والمدينة الشريفة والقبر الشريف
للإمام محمد بن أحمد بن الضياء محمد القرشي العمري المكي الحنفي، بهاء الدين أبو البقاء، المعروف بابن الضياء (المتوفى: 854هـ) ج1, ص342, طبع دار الكتب العلمية - بيروت / لبنان .

11) ) وفاء الوفاء بأخبار دار المصطفى للعلامة علي بن عبد الله السمهوي الشافعي ( (844 - 911 هـ ) , ج 4,ص 197, طبع دار الكتب العلمية - بيروت ز

12) خلاصة الوفا بأخبار دار المصطفى للعلامة علي بن عبد الله السمهوي الشافعي ( (844 - 911 هـ ) , ج 1,ص 425 .

13) المواهب اللدنية للعلامة أحمد بن محمد القسطلاني (المتوفى: 923هـ) ج 3, ص 594,طبع المكتبة التوفيقية، القاهرة- مصر .

14) سبل الهدى والرشاد للإمام العلامة محمد بن يوسف الصالحي الشامي (المتوفى: 942هـ) ج 12, ص 395 , طبع دار الكتب العلمية بيروت - لبنان .

15) شرح الشفاء للإمام علي بن (سلطان) محمد المعروف بـأبي الحسن نور الدين الملا الهروي القاري (المتوفي : 1014هـ) ج 2, ص 73, طبع دار الكتب العلمية - بيروت .

16) نسيم الرياض في شرح الشفاء للإمام شهاب الدين أحمد بن محمد الخفجي المصري (المتوفي :1079) ج 3 ص 398 ,طبع دار الكتب العلمية ,بيروت لينان .

17) شرح الزرقاني على المواهب اللدنية للإمام أبي عبد الله محمد بن عبد الباقي الزرقاني المالكي (المتوفى: 1122هـ)
, ج 12, ص 194 طبع دار الكتب العلمية بيروت ـ لبنان .
ഒഹാബി പുരോഹിതർ മറുപടി പറയുമോ ?

 1' മാലിക് റ ഇമാമിൽ നിന്നും മേൽ സംഭവം ഉദ്ധരിച്ച് അങ്ങീകരിച്ച ഈ ഇമാമുമാർ ശിർക്ക് പ്രോത്സാഹിപ്പിച്ചവരും മുശ്രിക്കുകളുമാണോ

2' അഹ് ലുസ്സുന്നയുടെ  ഏതങ്കിലും ഒരു ഇമാം ഇത് ശിർക്കാക്കുന്ന് പറഞ്ഞിട്ടുണ്ടോ?

നബി സ്വയോട് സു ബാർശ തേടാൻ പറഞ്ഞ ഇമാം മാലിക്  റ ശിർക്കി യാണോ?

_________________________________________



" മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ പ്രസതുത സംഭവം  ഉദ്ദരിക്കുകയും പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും   ചെയ്തിട്ടുണ്ട് .

ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും


അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും


മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും

പ്രസ്തുത സംഭവം എടുത്തുവെച്ചിട്ടുണ്ട്.

പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-767) പറയുന്നു:    

ولله در هذا الأعرابي حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤)

ഈ മനുഷ്യന്റെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ് .(എന്തൊരു കഴിവ്?) നബി(സ) യുടെ മരണശേഷം പാപമോചനം ആവശ്യപ്പെട്ട് നബി(സ) യെ സന്ദർഷിക്കാമെന്നു ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബ്(സ) യെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്.

പാപമൊചനത്തിനിരക്കൽ മരണശേഷവും നബി(സ) യിൽ നിന്നുണ്ടാകുന്നത്  തന്നെയാണ്. കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽ വെച്ച് ഏറ്റം വലിയ മധ്യവർത്തിയും ശുപാർഷകരും അവിടന്നാണല്ലോ. മരണ ശേഷം നബി(സ) യെ സമീപ്പിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി(സ) യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്.

അതിനാല ഈ അഅറാബിക്കും നബി(സ) യെ സിയാറത്ത് ചെയ്യുന്നത് ഏറ്റം വലിയ പുണ്ണ്യകർമമായിരിക്കെ  അത് നിഷിദ്ദമാണെന്ന് പ്രഖ്യാപ്പിച്ച, അള്ളാഹു പിഴപിച്ചവനുമിടയ്ക്ക് വലിയ വഴിവിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)

നാലാം നൂറ്റാണ്ട്: അബുൽഹുസൈൻ അലിയ്യുബ്നുമുഹമ്മദുബ്നുഹബീബ് അൽ മാവർദി(റ).(ഹി: 364-450) അദ്ദേഹം അൽഹാവിൽകബീർ (5/290)-ൽ പ്രസ്തുത സംഭവം ഉദ്ദരിച്ചിട്ടുണ്ട്.


അഞ്ചാം നൂറ്റാണ്ട്: ഇബ്നുസ്സ്വബ്ബാഗ്(റ). (ഹി. 400-477) 'അശ്ശാമിൽ' എന്ന ഗ്രന്ഥത്തിൽ


ഷൈഖ് മുഹ് യിദ്ദീൻ അബ്ദുൽഖാദിറുൽ ജീലാനി(റ)(ഹി: 470-561)

നബി(സ)യുടെ ഖബ്റു സിയാറത്ത് ചെയ്യുന്നവാൻ പ്രാര്തിക്കേണ്ടുന്ന പ്രാർത്ഥനവിവരിച്ചു അദ്ദേഹം എഴുതുന്നു:

اللهم إنك قلت في كتابك لنبيك { ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } وإني أتيت نبيك تائبا من ذنوبي مستغفرا فأسألك أن توجب لي المغفرة كمن أوجبتها لمن أتاه في حال حياته فأقر عنده بذنوبه فدعا له نبيه فغفرت له اللهم إني أتوجه إليك بنبيك عليه سلامك نبي الرحمة , يا رسول الله إني أتوجه بك إلي ربي ليغفر لي ذنوبي , اللهم إني أسألك بحقه أن تغفر لي وترحمني ( الغنية لطالبي طريق الحق: ١١-١٢)

അല്ലാഹുവേ! നീ നിന്റെ കിത്താബിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "അവർ അവരുടെ ശരീരങ്ങളോട് അക്രമം കാണിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അവർ എത്തിക്കുന്നതാണ്". നബി"(സ)യുടെ ജീവിതകാലത്ത് നബി(സ) യെ സമീപിച്ച് ആ സന്നിദിയിൽവെച്ച് കുറ്റം സമ്മതിച്ചവർക്ക് നബി(സ) പാപമോചനത്തിനിരന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്തിരുന്നുവല്ലോ.അതെ പോലെ എന്റെ കുറ്റങ്ങൾക്ക് പാപമോചനം തേടി നിന്റെ പ്രവാചകരെ ഞാനിതാ സമീപിച്ചിരിക്കുന്നു. അതിനാല എനിക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ നബിയെകൊണ്ട്  നിന്നിലേക്കിതാ ഞാൻ മുന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേ! എന്റെ പാപങ്ങൾ പൊറുക്കുന്നതിന്നായി അങ്ങയെകൊണ്ടിതാ എന്റെ രക്ഷിതാവിലേക്ക് ഞാൻ മുന്നിട്ടിരിക്കുന്നു.അല്ലാഹുവേ! മുഹമ്മദ്‌ നബി(സ) യുടെ ഹഖുകൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു. എനിക്ക് നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ!...(അൽഗുൻയത്ത്. പേ: 11-12)


ആറാം നൂറ്റാണ്ട്: അബുൽഫറജ് അബ്ദുറഹ്മാനുബ്നുൽജൗസി(റ) (മരണം. ഹി:597) 'മുസീറുൽ ഗറാമിസ്സാകിൻ ഇലാ അഷ്റഫിൽ മസാകിൻ' എന്ന ഗ്രന്ഥത്തിൽ .

ഏഴാം നൂറ്റാണ്ട്: ഇമാം നവവി(റ) (ഹി: 631-676) (ശർഹുൽ മുഹദ്ദബ്, ഈളാഹ്,അദ്കാർ)

ശിഹാബുദ്ദീൻ അഹ്മദുബ്നു ഇദ്രീസുൽ ഖറാഫീ(റ) (മരണം: ഹി:684) 'അദ്ദഖീറ' 3/376)

അബ്ദുല്ലാഹിബ്നുഅഹ്മദുബ്നുഖുദാമ(റ) (മരണം: ഹി: 620) 'അശ്ശർഹുൽകബീർ' 3/494)

എട്ടാം നൂറ്റാണ്ട്: ഇബ്നുൽഹാജ്ജ്(ർ) (ഹി: 713-769) "അൽമദ്ഖൽ" (3/228)

ഇസ്മാഇലുബ്നുഉമറുബ്നുകസീർ (ഹി: 700-774) തഫ്സീർ (1/530)

ഒമ്പതാം നൂറ്റാണ്ട്: അബൂബക്ർ അൽ ഹിസ്വനി(റ) (മരണം: ഹി: 829) 'ദഫ്ഉശുബഹിമൻ ശബ്ബഹ മതമാർറദ' (പേ: 75)

ഇബ്റാഹീമുബ്നു മുഹമ്മദുബ്നു അബ്ദില്ലാഹിബ്നു മുഹമ്മദുബ്നു മുഫ് ലിഹ്(റ). "അൽമുബ്ദിഅ ശർഹുൽ മുഖ്നിഅ" (3/184)

ജലാലുദ്ദീൻ സുയൂത്വി(റ) (ഹി: 849-911) 'അദ്ദുറുൽ മൻസൂര്' (1/570)

പത്താം നൂറ്റാണ്ട്: ഇബ്നുഹജർ ഹൈതമി(റ) (ഹി: 909-973) 'അൽജൗഹറുൽ മുനള്വം' (പേ: 48)

മുഹമ്മദുബ്നു അഹ്മദു ശിർബീനി(റ) (മരണം: ഹി: 977) 'അൽമുഗ്നിൽ മുഹ്താജ്' (1/512)

പതിനൊന്നാം നൂറ്റാണ്ട്: മൻസൂറുബ്നു യൂനുസുബ്നു ഇദ്രീസുൽ മഹുത്വി(റ) (മരണം: ഹി: 1051) 'കാശ്ശാഫുൽഖിനാഅ അൻ മത്നിൽ ഇഖ്നാഅ' (2/516)

പന്ത്രണ്ടാം നൂറ്റാണ്ട്: ശൈഖ് സുലൈമാനുൽജമൽ(റ). (മരണം: ഹി: 1204) 'അൽ ജമൽ അലൽ മന്ഹജ്'  (1/636)

പതിമൂന്നാം നൂറ്റാണ്ട്: ശൈഖ് സുലൈമാനുൽജമൽ(റ). (മരണം: ഹി: 1204) 'അൽ ജമൽ അലൽ മന്ഹജ്'  (1/636)

സുലൈമാനുൽ ജമലി(റ)ന്റെ ജനനം പന്ത്രണ്ടാം നൂറ്റാണ്ടിലും മരണം പതിമൂന്നാം നൂറ്റാണ്ടിലും ആയാതിനാൽ ഇരുനൂട്ടാണ്ടിലും അവരെ പരിഗണിക്കാമല്ലോ.

പതിനാലാം നൂറ്റാണ്ട്: സയ്യിദ് ബക് രി(റ) (മരണം: ഹി: 1310) 'ഇആനത്തുത്വാലിബീൻ' (2/141)

അബ്ദുൽ ഹമീദ് ശർവാനി (റ)(വഫാ: ഹി: 1292)

തുഹ്ഫത്തുൽ മുഹ്താജിന്റെ ഹാശിയയിൽ അദ്ദേഹം എഴുതുന്നു:

ثمّ يرجع إلى موقفه الأول قبالة وجه النبيّ صلّى الله عليه وسلّم ويتوسل به في حق نفسه ، ويستشفع به إلى ربه(حاشية الشروني: ١٤٥/٤)
സലാം പറഞ്ഞ ശേഷം നബി(സ) ക്ക് അഭിമുഖമായി നിന്ന് തന്റെ കാര്യത്തിൽ നബി(സ) യെ കൊണ്ട്  തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. (ശർവാനി : 4/145)



നിസാഅ സൂറയിലെ 64- വചനം വിശദീകരിച്ച് അദ്ദേഹം എഴുതുന്നു.
وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا ﴿: انساء :٦٤﴾

" അവർ സ്വശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്കുവേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവേ അവർ എത്തിക്കുന്നതാണ്". (നിസാഅ: 64)
يُرْشِد تَعَالَى الْعُصَاة وَالْمُذْنِبِينَ إِذَا وَقَعَ مِنْهُمْ الْخَطَأ وَالْعِصْيَان أَنْ يَأْتُوا إِلَى الرَّسُول صَلَّى اللَّه عَلَيْهِ وَسَلَّمَ فَيَسْتَغْفِرُوا اللَّه عِنْده وَيَسْأَلُوهُ أَنْ يَسْتَغْفِر لَهُمْ فَإِنَّهُمْ إِذَا فَعَلُوا ذَلِكَ تَابَ اللَّه عَلَيْهِمْ وَرَحِمَهُمْ وَغَفَرَ لَهُمْ وَلِهَذَا قَالَ " لَوَجَدُوا اللَّه تَوَّابًا رَحِيمًا " وَقَدْ ذَكَرَ جَمَاعَة مِنْهُمْ الشَّيْخ أَبُو مَنْصُور الصَّبَّاغ فِي كِتَابه الشَّامِل الْحِكَايَة الْمَشْهُورَة عَنْ الْعُتْبِيّ قَالَ : كُنْت جَالِسًا عِنْد قَبْر النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَجَاءَ أَعْرَابِيّ فَقَالَ : السَّلَام عَلَيْك يَا رَسُول اللَّه سَمِعْت اللَّه يَقُول " وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسهمْ جَاءُوك فَاسْتَغْفَرُوا اللَّه وَاسْتَغْفَرَ لَهُمْ الرَّسُول لَوَجَدُوا اللَّه تَوَّابًا رَحِيمًا " وَقَدْ جِئْتُك مُسْتَغْفِرًا لِذَنْبِي مُسْتَشْفِعًا بِك إِلَى رَبِّي ثُمَّ أَنْشَأَ يَقُول : يَا خَيْر مَنْ دُفِنَتْ بِالْقَاعِ أَعْظُمه فَطَابَ مِنْ طِيبهنَّ الْقَاع وَالْأَكَم نَفْسِي الْفِدَاء لِقَبْرٍ أَنْتَ سَاكِنه فِيهِ الْعَفَاف وَفِيهِ الْجُود وَالْكَرَم ثُمَّ اِنْصَرَفَ الْأَعْرَابِيّ فَغَلَبَتْنِي عَيْنِي فَرَأَيْت النَّبِيّ صَلَّى اللَّه عَلَيْهِ وَآله وَسَلَّمَ فِي النَّوْم فَقَالَ : يَا عُتْبِيّ الْحَقْ الْأَعْرَابِيّ فَبَشِّرْهُ أَنَّ اللَّه قَدْ غَفَرَ لَهُ " .(تفسي ابن ثير:٤٩٢/١)

ഈ വചനത്തിലൂടെ പാപികളും ദോഷികളുമായ ആളുകളോട് അള്ളാഹു നിർദ്ദേശിക്കുന്നു. അവരില നിന്ന് വീഴ്ചയോ ദോഷമോ സംഭവിച്ചാൽ അവർ നബി(സ) യെ സമീപിക്കുകയും നബി(സ) യുടെ സമീപത്ത്വച്ച് അല്ലാഹുവോട് അവർ പൊറുക്കലിനെ തേടുകയും അവർക്കുവേണ്ടി പാപമോചനത്തിനിരക്കാൻ നബി(സ)യോട് അവർ ആവശ്യപ്പെടുകയും വേണം. ഇപ്രകാരം അവർ പ്രവർത്തിച്ചാൽ അള്ളാഹു അവരുടെ പശ്ചാതാപം സ്വീകരിക്കുന്നതാണ്. ഇത് കൊണ്ടാണ് "പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവർ എത്തിക്കുമെന്ന്" അല്ലാഹു പറഞ്ഞത്. ഷൈഖ് അബുമൻസ്വൂർ സ്വബ്ബാഗ്(റ) ഉൾപടെയുള്ള ഒരു കൂട്ടം പണ്ഡിതർ ഉത്ബി(റ) യിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഒരു സംഭവത്തിൽ ഇപ്രകാരം കാണാം. അദ്ദേഹം പറയുന്നു. ഞാൻ നബി(സ) യുടെ ഖബ്റിന്നരികിൽ ഇരിക്കുമ്പോൾ ഒരു അഅറാബി അവിടെ വന്നു ഇപ്രകാരം പറഞ്ഞു "അവർ സ്വശരീരങ്ങളെ അക്രമിച്ച്  അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവേ അവർ എത്തിക്കുന്നതാണ്" ennu അള്ളാഹു പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. എന്റെ ദോഷങ്ങൾക്ക് മോചനം തേടിക്കൊണ്ടും എന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ അങ്ങയോടു ആവശ്യപ്പെട്ടുകൊണ്ടും അങ്ങയുടെ അരികിൽ ഞാനിതാ വന്നിരിക്കുന്നു. പിന്നീടദ്ദേഹം ചില ബൈത്തുകൾ ചൊല്ലി. അതിന്റെ ആശയം ഇപ്രകാരം സംഗ്രഹിക്കാം. "സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകള്മെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വെച്ച് അത്ത്യുത്തമാരായ നബിയേ! അങ്ങ് താമസിക്കുന്ന ഈ ഖബ്റിന്നുവേണ്ടി ജീവാർപ്പണം ചെയ്യാൻ ഞാൻ തയ്യാറാണ്. അങ്ങയുടെ ആ ഖബ്റിലാനല്ലൊ പവിത്രതയും ധർമ്മവും ബഹുമാനവും നിലകൊള്ളുന്നത്". ഇത് പാടിയ ശേഷം അയ്യാൾ തിരിച്ചു പോയി. (ഉത്ബി(റ) പറയുന്നു:)  അന്നേരം എനിക്ക് ഉറക്കം വന്നു. സ്വപ്നത്തിൽ നബി(സ) എന്നോടു പറഞ്ഞു: " ഓ ഉത്ബീ! നിങ്ങൾ ആ ഗ്രാമീണവാസിയെ സമീപിച്ച് അദ്ദേഹത്തിൻറെ പാപങ്ങൾ അള്ളാഹു പൊറുത്തുകൊടുത്തിരിക്കുന്നുവെന്ന സന്തോശവാർത്ത അദ്ദേഹത്തെ അറിയിക്കുക".(തഫ്സീർ ഇബ്നു കസീർ: 1/492)


ആയത്തിൽ വന്ന നിർദ്ദേശം നബി(സ)യുടെ ജീവിതകാലത്തെന്നപോലെ വഫാത്തിനു ശേഷവും ബാധകമാണെന്ന് ഇബ്നു കസീരിന്റെ വിവരണത്തിൽ നിന്ന് വ്യക്തമാണ്. ഉത്ബി(റ) യുടെ സംഭവം മേല വചനത്തിന്റെ വ്യഗ്യാനത്തിൽ ഉദ്ദരിച്ചത് അതാണല്ലോ വ്യക്തമാക്കുന്നത്.

ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിലും ഈളാഹിലും പ്രസ്തുത സംഭവം ഉദ്ദരിക്കുകയും നബി(സ) യുടെ റൌള സന്ദർശിക്കുന്നവർ പ്രസ്തുത ഗ്രാമീണവാസി പറഞ്ഞത്പോലെ പറയല നല്ലതാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.




നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സിയാറത്ത് ചെയ്യുമ്പോൾ അവിടുത്തോട് ശുപാർശ ചെയ്യണമെന്ന് സഹായം തേടണമെന്നും കഴിഞ്ഞ കാലത്ത് ജീവിച്ച ലോക പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് ഒരാൾ പോലും അത് ശിർക്കാണെന്ന് പാടില്ലെന്നോ പഠിപ്പിച്ചിട്ടില്ല

=...............
തുടരും


അസ് ലം സഖാഫി
പരപ്പനങ്ങാടി

മയ്യിത്ത് നിസ്കാരവും സ്ത്രീകളും.


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


മയ്യിത്ത് നിസ്കാരവും സ്ത്രീകളും.

മയ്യിത്ത് നിസ്കാരം സ്ത്രീകൾക്ക് ഫർള് കിഫയോ സുന്നത്തോ അല്ല. നിസ്കരിക്കുന്ന സ്ഥലത്തോ അതിലേക്ക് ചേർത്തിപറയുന്ന അടുത്ത പ്രദേശത്തോ പുരുഷന്മാരോ ഒരു പുരുഷനോ ഉണ്ടായിരിക്കെ സ്ത്രീകൾ മയ്യിത്ത് നിസ്കരിച്ചാൽ ബാധ്യത വീടുന്നതുമല്ല. അന്നേരം മയ്യിത്ത് നിസ്കാരത്തിനുള്ള നിർദ്ദേശം അവരിലേക്ക്‌ വരുന്നുമില്ല. കാരണം പുരുഷന്മാരുണ്ടായിരിക്കെ സ്ത്രീകൾ മാത്രം മയ്യിത്ത് നിസ്കരിക്കുന്നത് മയ്യിത്തിനെ നിസ്സാരപ്പെടുത്തലാണ്.മാത്രവുമല്ല സ്ത്രീകളേക്കാൾ പരിപൂർണ്ണർ പുരുഷന്മാരാണ്. അതിനാല അവരുടെ പ്രാർത്ഥനക്കുത്തരംലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

വകതിരിവുള്ള കുട്ടിയുണ്ടെങ്കിലും സ്ത്രീകൾക്ക് ബാധ്യത വരില്ലെന്ന് ഒരു വിഭാഗം പണ്ഡിതന്മാർ ചർച്ചയായി പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് മയ്യിത്ത് നിസ്കരിക്കാൻ കുട്ടിയോട് കൽപ്പിക്കലും ചെയ്യുന്നില്ലെങ്കിൽ അതിന്റെ പേരിൽ അവനെ അടിക്കലും സ്ത്രീകൾക്ക് നിർബന്ധമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. എന്നാൽ ഈ അഭിപ്രായത്തിന് യാതൊരു ന്യായവുമില്ല. പ്രത്യുത കുട്ടി നിസ്കരിക്കാനുദ്ദെഷിച്ചാൽ മാത്രമാണ് ആ ചർച്ചയ്ക്കു പ്രസക്തിയുള്ളൂ എന്നാണു ന്യായം. ഒരു പുരുഷനോ കുട്ടിയോ അവിടെ ഇല്ലാത്ത പക്ഷം ബാധ്യത സ്ത്രീകൾക്കാണ്. സ്ത്രീകലല്ലാതെ മറ്റാരുമില്ലെങ്കിൽ അവർക്കത്‌ നിര്ബന്ധമാകുന്നതും അവർ നിസ്കരിച്ചാൽ ബാധ്യത വീടുന്നതുമാണ്.(തുഹ്ഫ : 3/148)

പുരുഷന്മാർ നിസ്കരിക്കുന്നതിനു മുമ്പ് സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായമെന്ന് അല്ലാമ ശിർബീനി(റ) പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു:

الراجح امتناع صلاتهن قبل الرجال، إذ لا وجه للصحة مع بقاء الفرض:(حاشية الشربيني على البهجة: ١١٥/٢)

പുരുഷന്മാർക്ക് മുമ്പ് സ്ത്രീകൾ നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായം. കാരണം ഫർള് വീടാതെ നിസ്കാരം സാധുവാകാൻ യാതൊരു ന്യായവുമില്ല.(ഹാശിയത്തുശ്ശർബ്ബാനി: 2/115)

عبارة شرح البهجة : وصلاتهن وصلاة الصبيان مع الرجال أو بعدهم تقع نفلا لأن الفرض لا يتوجه عليهم. كتب عليه سم قوله ((أو بعدهم)) قد يدل على امتناع صلاتهن وصلاة الصبيان قبل الرجال فليراجع فإنه لا يبعد عدم الامتناع .(٤٨/٢)  

'പുരുഷന്മാരുടെ കൂടെയോ അവർക്ക് ശേഷമോ സ്ത്രീകളും കുട്ടികളും നിസ്കരിച്ചാൽ അത് സുന്നത്തായി സംഭവിക്കും.കാരണം ഫർള് അവരിലേക്ക്‌ വരുന്നില്ല'. എന്നാണു ശർഹുൽ ബഹ്ജയിൽ പറയുന്നത്. 'പുരുഷന്മാർക്ക് ശേഷം' എന്ന പരമാർഷത്തെ അധികരിച്ച് ഇബ്നുഖാസിം(റ) എഴുതുന്നു: പുരുഷന്മാരുടെ മുമ്പ് സ്ത്രീകളും കുട്ടികളും നിസ്കരിക്കാൻ പറ്റില്ലെന്ന് പ്രസ്തുത പരമാര്ഷം ചിലപ്പോൾ അറിയിച്ചേക്കാം. എന്നാൽ ഇത് കൂടുതൽ പഠനത്തിനു വിധേയമാക്കേണ്ടതാണ്. കാരണം അത് പറ്റുമെന്ന് പറയുന്നതില വിദൂരതയില്ല. (ഹാഷിയാത്തുന്നിഹായ: 2/48)
    എന്നാൽ സ്ത്രീകളും കുട്ടികളും ഒന്നിച്ച് നിസ്കരിക്കുന്ന കാര്യമാവാം അദ്ദേഹം പറയുന്നത്. അപ്പോൾ അല്ലാമ ശിർബിനി(റ) പറഞ്ഞതിനോട് അത് എതിരാവുകയില്ല. കാരണം കുട്ടി നിസ്കരിച്ചാലും ഫർള് വീടുമല്ലോ.
   നിസ്കരിച്ചാൽ സുന്നത്തായി സംഭവിക്കും എന്ന് പറയുന്നതിനാൽ അങ്ങനെ ചെയ്യൽ സുന്നത്തുണ്ടെന്ന് മനസ്സിലാക്കാൻ പറ്റില്ല. കാരണം ചെയ്യൽ സുന്നത്തില്ലാത്ത കാര്യത്തെ കുറിച്ചും കർമശാസ്ത്ര പണ്ഡിതന്മാർ അപ്രകാരം പ്രസ്ഥാപിക്കാറുണ്ട്. ഒരു ഉദാഹരണം കാണുക.


ولا يندب لمن صلاها ولو منفردا إعادتها مع جماعة، فإن أعادها وقعت نفلا(فتح المعين: ١٥٩)

ഒരു പ്രാവശ്യം മയ്യിത്ത് നിസ്കരിച്ചവർക്ക് ജമാഹത്തോട് കൂടെ അത് മടക്കി നിസ്കരിക്കൽ സുന്നത്തില്ല. ആദ്യം നിസ്കരിച്ചത് തനിച്ചാണെങ്കിലും  ശരി. ഇനി അത് മടക്കി നിസ്കരിക്കുന്ന പക്ഷം അത് സുന്നത്തായി സംഭവിക്കും (ഫത്ഹുൽ മുഈൻ: 159)

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...