Wednesday, June 6, 2018

സൗർ ഗുഹയും സമുദ്രവും കപ്പലും കാന്തപുരവും*

*സൗർ ഗുഹയും സമുദ്രവും കപ്പലും കാന്തപുരവും*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 *മലയാളത്തിലായതിനാൽ പഠിക്കാൻ ഒരു ക്ലിക്ക് മാത്രം*🔍
islamicglobalvoiceഇസ്ലാമിക് ബ്ലോഗ് ഇനിയും സന്ദർശിച്ചില്ലയോ* _________🌎🔎🔍
*പല വിഷയങ്ങളിലായി പ്രത്യേക വിഷയ സൂചിക നൽകി നൂറ് കണക്കിന് പഠനാർഹമായ ലേഖനങ്ങളും , ഖണ്ഡനങ്ങളും ഉള്ള വ്യത്യസ്തമായ വിജ്ഞാന ശേഖരം , വരും ദിനങ്ങളിൽ കൂടുതൽ അപ്ഡേറ്റ്സ്*


വഹാബിസം പ്രചരിപ്പിക്കാൻ നബി(സ)യുടെ മുഅജിസത്തിനെ പോലും പരിഹസിക്കുന്ന ബിദഇകൾ പുതിയൊരു വിവാദം ഇറക്കിയിട്ടുണ്ട്, കേട്ടപാതി കേൾക്കാത്ത പാതി വഹാബികൾ പ്രസ്തുത വിവാദം ഏറ്റെടുത്തു- പ്രചരിപ്പിച്ചു-സുന്നികൾക്കെതിരെ ഖുറാഫി വിളികളുമായി കളം നിറഞ്ഞു......!!!...... ഓരോ പുത്തൻ പ്രസ്ഥാനക്കാരനും പെട്ടു പോയ മണ്ടത്തരത്തിന്റെ തീവ്രതയാണിതൊക്കെ വിളിച്ചറിയിക്കുന്നത്..... സ്വന്തം യുക്തിക്ക് നിരക്കാത്തതും  കേൾക്കാത്തതും ഏത് വിധേനയുമെതിർക്കുന്ന മാനസിക വൈകല്യങ്ങളുടെ ഉടമകളാണിവരെന്നതിന്റെ ജീവിച്ചിരിക്കുന്ന നൂറ് കണക്കിന് ഉദാഹരണങ്ങളിലൊന്ന്......മുഖ്യധാരാ മുസ്ലിംകളെ ശത്രുക്കളായവതരിപ്പിച്ച്- ആ വൈകാരികതയിലൂടെ- എത്ര മണ്ടത്തരമായാലും മൗലവിമാർ പറയുന്നത് മാത്രം അംഗീകരിക്കുന്ന പ്രത്യേക പ്രവണതയിലേക്കെത്താൻ ഭാഗ്യം[?] കിട്ടിയവരാണിവർ...... സഹീഹ് ബുഖാരിയിൽ ളഈഫായ ഹദീസുകളുണ്ട്-നബിയെപ്പോലും ചോദ്യം ചെയ്യണം-സഹാബികൾ ദീനിൽ തെളിവല്ല-മൗലവിയുടെ കഷ്ടത്തിൽ പോലും തൗഹീദുണ്ട്......തുടങ്ങി എത്ര എത്ര സംഭവങ്ങൾ...... ഒരു പുനർവിചിന്തനത്തിന് പോലും കഴിയാത്ത വിധം വഴിപിഴച്ച ചിന്തകൾക്കിവർ അഡിറ്റായി മാറിയിരിക്കുന്നു....!.....
👇
ആക്രികടയിൽ ഇരുന്നൊരുത്തൻ -ഉസ്താദ് കാന്തപുരം സൗർ ഗുഹ ചരിത്രം പറയുന്ന കൂട്ടത്തിൽ തങ്ങളുടെ രക്ഷക്കായി പിന്നിൽ സമുദ്രവും കപ്പലും അല്ലാഹു ഒരുക്കിയാതായി സിദ്ദീഖ്(റ) ന് തിരുനബി (സ)കാണിച്ചു കൊടുത്ത ചരിത്രം പറഞ്ഞത് ശരിയല്ല എന്നതാണ് രണ്ടു വീഡിയോകളുടെ ഇതിവൃത്തം, ഉസ്താദ് പറഞ്ഞ ആ ചരിത്രത്തിന് തെളിവാണ് ചുവടെ :-
         
*മുജാഹിദുകൾ ശൈഹുൽ ഇസ്‌ലാം ആയി വിളിപ്പേര് നൽകിയ ഇബ്നു തൈമിയ്യയുടെ ശിഷ്യൻ ഇബ്നു കസീറിന്റെ കിതാബിലും ഈ സംഭവം പറയുന്നുണ്ട്*. മുൻകാല നേതാക്കളെ തള്ളിയ പാരമ്പര്യമാണ് നവ മുജാഹിലുകൾക്ക്........കാണുക

അൽ ബിദായതു വന്നിഹായയിൽ അല്ലാമ ഇബ്നു കസീർ ഈ സംഭവം വിവരിക്കുന്നുണ്ട്.

ﻗﺎﻝ ﺍﻹﻣﺎﻡ ﺃﺣﻤﺪ : ﺣﺪﺛﻨﺎ ﻋﻔﺎﻥ ، ﺛﻨﺎ ﻫﻤﺎﻡ ، ﺃﻧﺎ ﺛﺎﺑﺖ ، ﻋﻦ
ﺃﻧﺲ ﺑﻦ ﻣﺎﻟﻚ ، ﺃﻥ ﺃﺑﺎ ﺑﻜﺮ ﺣﺪﺛﻪ ، ﻗﺎﻝ : ﻗﻠﺖ ﻟﻠﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﻧﺤﻦ ﻓﻲ ﺍﻟﻐﺎﺭ : ﻟﻮ ﺃﻥ ﺃﺣﺪﻫﻢ ﻧﻈﺮ ﺇﻟﻰ ﻗﺪﻣﻴﻪ ﻷﺑﺼﺮﻧﺎ ﺗﺤﺖ ﻗﺪﻣﻴﻪ . ﻓﻘﺎﻝ : ﻳﺎ ﺃﺑﺎ ﺑﻜﺮ ، ﻣﺎ ﻇﻨﻚ ﺑﺎﺛﻨﻴﻦ ﺍﻟﻠﻪ ﺛﺎﻟﺜﻬﻤﺎ . ﻭﺃﺧﺮﺟﻪ ﺍﻟﺒﺨﺎﺭﻱ ﻭﻣﺴﻠﻢ ﻓﻲ " ﺻﺤﻴﺤﻴﻬﻤﺎ " ﻣﻦ ﺣﺪﻳﺚ ﻫﻤﺎﻡ ﺑﻪ . ﻭﻗﺪ ﺫﻛﺮ ﺑﻌﺾ ﺃﻫﻞ ﺍﻟﺴﻴﺮ ﺃﻥ ﺃﺑﺎ ﺑﻜﺮ ﻟﻤﺎ ﻗﺎﻝ ﺫﻟﻚ ، ﻗﺎﻝ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : " ﻟﻮ ﺟﺎﺀﻭﻧﺎ ﻣﻦ ﻫﺎﻫﻨﺎ ﻟﺬﻫﺒﻨﺎ ﻣﻦ ﻫﻨﺎ " . ﻓﻨﻈﺮ ﺍﻟﺼﺪﻳﻖ ﺇﻟﻰ ﺍﻟﻐﺎﺭ ﻗﺪ ﺍﻧﻔﺮﺝ ﻣﻦ ﺍﻟﺠﺎﻧﺐ ﺍﻵﺧﺮ ، ﻭﺇﺫﺍ ﺍﻟﺒﺤﺮ ﻗﺪ ﺍﺗﺼﻞ ﺑﻪ ، ﻭﺳﻔﻴﻨﺔ ﻣﺸﺪﻭﺩﺓ ﺇﻟﻰ ﺟﺎﻧﺒﻪ . ﻭﻫﺬﺍ ﻟﻴﺲ ﺑﻤﻨﻜﺮ ﻣﻦ ﺣﻴﺚ ﺍﻟﻘﺪﺭﺓ ﺍﻟﻌﻈﻴﻤﺔ ،
കൂടാതെ
ഈ സംഭവം (اذهما في الغار) എന്ന ആയത്തിന്റെ തഫ്സീറിൽ പ്രമുഖ മുഫസ്സിറായ ഇമാം ഇസ്മാഈലുൽഹിഖുൽ ബറൂസവീ (റ)  അവിടുത്തെ തഫ്സീറായ 'റൂഹുൽ ബയാനിൽ' ഉദ്ധരിച്ചിട്ടുണ്ട്.

ﻭﻗﺪ ﺫﻛﺮ ﺑﻌﺾ ﺃﻫﻞ ﺍﻟﺴﻴﺮ ﺃﻥ ﺃﺑﺎ ﺑﻜﺮ ﻟﻤﺎ ﻗﺎﻝ ﺫﻟﻚ، ﻗﺎﻝ ﺍﻟﻨﺒﻲ ﷺ : ‏« ﻟﻮ ﺟﺎﺀﻧﺎ ﻣﻦ ﻫﻬﻨﺎ ﻟﺬﻫﺒﻨﺎ ﻣﻦ ﻫﻨﺎ ‏» .
ﻓﻨﻈﺮ ﺍﻟﺼﺪﻳﻖ ﺇﻟﻰ ﺍﻟﻐﺎﺭ ﻗﺪ ﺍﻧﻔﺮﺝ ﻣﻦ ﺍﻟﺠﺎﻧﺐ ﺍﻵﺧﺮ، ﻭﺇﺫﺍ ﺍﻟﺒﺤﺮ ﻗﺪ ﺍﺗﺼﻞ ﺑﻪ، ﻭﺳﻔﻴﻨﺔ ﻣﺸﺪﻭﺩﺓ ﺇﻟﻰ ﺟﺎﻧﺒﻪ

---

ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നത് പോലെയാണ് ഇത്തരം വിവരദോഷികളെ പിന്തുണക്കുന്ന പൊട്ടൻമാരുടെ കഥ!

ഉസ്താദിനേ ഓത്തു പഠിപ്പിക്കാൻ നോക്കുന്ന ടീം! 😁
---
കാന്തപുരം പറയുന്നതും ഇബ്നു കസീർ പറയുന്നതും ചരിത്രമായാണ്,
ആ ചരിത്രം അല്ലാഹുവിന്റെ മഹാ  ഖുദ്റത് നോക്കുമ്പോൾ നിഷേധിക്കേണ്ടതില്ലന്ന് പഠിപ്പിക്കുന്നത് ഇബ്നു കസീർ തന്നെയാണ്..

അതൊരു ഹദീസ് ആയി പരിഗണിക്കാൻ പറ്റുമോ ഇല്ലയോ എന്നത് വേറെ കഥ

ഹദീസ് ആയി പരിഗണിക്കാൻ പറ്റില്ലാന്നു പറഞ്ഞ ഇബ്നു കസീർ തന്നെയാണ് ആ ചരിത്രം ചരിത്രമായി പറഞ്ഞ്- അല്ലാഹുവിന്റെ മഹാ  ഖുദ്റത് നോക്കുമ്പോൾ നിഷേധിക്കേണ്ടതില്ലെന്ന് പഠിപ്പിക്കുന്നത്.
----
ഇനി എനിക്കൊരു ചോദ്യമുണ്ട്, ഖുർആൻ, ഹദീസ് ഒക്കെയിലും അല്ലാഹു മൂന്നാമനായി കൂടെയുള്ളതിനാൽ ഭയക്കേണ്ടന്ന് നബി (സ) പറയുന്നു,
അപ്പോൾ മുജാഹിദ് ഒക്കെ പറയും പോലെ നബിയുടെ രക്ഷക്കായി അല്ലാഹു ആകാശത്തു നിന്ന് ഇറങ്ങി വന്നു ഇടത് കൈകൊണ്ടു എടുത്തു കൊണ്ട് പോകുമോ?

അതോ ഇടിയും മിന്നും കാറ്റും ഭക്ഷണവുമൊക്ക സെറ്റപ്പ് ചെയ്യാൻ അല്ലാഹു മലക്കുകളെയും മറ്റു സൃഷ്ടികളെയും ഇതിനൊക്കെ തയ്യാറാക്കി  മദ്ധ്യവർത്തികളാക്കിയപോലെയാണോ ഇവിടെയും ചെയ്യുക?
---

'പേടിക്കണ്ട അല്ലാഹുവുണ്ട്'

പക്ഷെ സഹായിക്കാൻ അല്ലാഹു ഇറങ്ങി വരുമോ? വരില്ല അവന്റെ സഹായം കപ്പലൊരിക്കിയുള്ള രക്ഷയാവാം -ഹദീസിൽ തന്നെയുള്ളപോലെ മലക്കുകൾ മുഖേനയാവാം -പ്രസിദ്ധ കീർത്തന കാവ്യം ബുർദ അടയാളപ്പെടുത്തിയ പോലെ ചിലന്തിയും പ്രാവുമാവാം, അല്ല ഇതെല്ലാം ഹബീബിന്റെ കാവലിനായി അല്ലാഹു ഒന്നിച്ചൊരുക്കി അതാണ്‌.

പണ്ഡിതൻ പറയുമ്പോൾ നാം കേൾക്കാത്തതും കാണാത്തതും പലതും കേൾക്കുന്നു ,ആഴത്തിൽ  പഠിക്കാൻ അവസരമുണ്ടാകുന്നു, അതാണ്‌ പണ്ഡിതൻ.
അതിനാൽ ചരിത്ര പണ്ഡിതൻമാർ പറഞ്ഞിട്ടുള്ളത്  അത് നമ്മൾ ചരിത്രമായി പറയും....

ആ ചരിത്രം ഖുർആൻ മുഫസ്സിറുകൾ കൂടി രേഖപ്പെടുത്തിയിട്ടുമുണ്ട്
🌷
*

സുഡാപ്പികളുടെ* *ഒളിച്ചുകളി....😎*

*സുഡാപ്പികളുടെ*
*ഒളിച്ചുകളി....😎*
*---------------------*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

എന്ത് കൊണ്ടായിരിക്കും, ഞങ്ങളിലില്ല, സുന്നി രക്തം, ഞങ്ങളിലില്ല, മുജാഹിദ് രക്തം എന്ന് പറയുന്നവർ..

സുന്നികളോട് മാത്രം ഭ്രഷ്ട് കല്പ്പിക്കുന്നത്..?

എന്ത് കൊണ്ടാണ് സുഡാപ്പി നേതാവ് ശ്രീമാൻ കോയ സുന്നികളുടേത് ഇസ്ലാമല്ലെന്ന് പറയുന്നത്.?

എന്ത് കൊണ്ടാണ് സുന്നികളുടെ വെള്ളക്കുപ്പായവും വെള്ളതലേക്കെട്ടും താടിയും കാണുമ്പോൾ സുഡാപ്പികൾക്ക് അരിശം ഇരമ്പുന്നത്..?

കാരണം സുതാര്യം വ്യക്തമാണ്. പോപ്പുലറിന്റെ ആദർശ പശ്ചാതലം വഹാബിസമാണ്, വഹാബിസ അടിത്തറയിൽ ഉയർത്തപ്പെട്ട എടുപ്പിൽ സൂഫി മുനിമാർക്ക് സ്വസ്ഥമായി ഇരിക്കനാവില്ല.....

അത് തീയിൽ വെള്ളം ഉറവ് പൊട്ടുന്നതിന് സമാനമാണ്..

പോപ്പുലർ ഫ്രണ്ട്, കേരളത്തിലെ സുന്നികൾക്ക് എതിരെ മാത്രമല്ല, ലോകത്തെവിടെയുമുള്ള സൂഫി സാന്നിധ്യത്തെ അവർ അപകടമാണെന്ന് തിരിച്ചറിയുന്നു.

തീവ്രവാദ പ്രതിരോധത്തിന് വേണ്ടി, പാക് ഭരണകൂടം നന്മയുടെയും സഹവർതിത്വത്തിന്റെയും സൂഫി സന്ദേശം പ്രചരിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ..
എന്തിന് കേരളത്തിലെ....സുഡാപ്പിക്ക് കുരു പൊട്ടണം..?

സുന്നി രക്തവും മുജാഹിദ് രക്തവും ജമാഅത്ത് രക്തവും ഞങ്ങളിലില്ലെന്ന് പറയന്നു, അതോടൊപ്പം തന്നെ പാകിസ്താനിലെ സൂഫിസാനിധ്യത്തിനെതിരെ കേരളത്തിൽ നിന്നും പേനയെടുക്കുകയും ചെയ്യുന്നു...

എന്ത് കൊണ്ട്, കേരളത്തിലെ സലഫി സംഘടനകളോടില്ലാത്ത അമർഷം പോപ്പുലർ ഫ്രണ്ടിനോട് കാണിക്കുന്നുവെന്ന് ചോദിക്കുന്നു,
പോപ്പുലറിലെ വഹാബിസം ഒരേ സമയം മതത്തെയും രാഷ്ട്രീയത്തെയും കൊല്ലുന്നു,

മുജാഹിദ് സംഘടനകളിലേത് ഇഴഞ്ഞ് വരുന്ന പാമ്പാണെങ്കിൽ.. സുഡാപ്പിയിലേത് ഊക്കില് ആഞ്ഞ് വരുന്ന വിഷ സർപ്പമാണ്.

സലഫി സംഘടകനകൾ കൊല്ലുന്നത് ആദർശത്തെയാണെങ്കിൽ, സുഡാപ്പി, രാജ്യത്തെയും ആദർശത്തെയും ഒരേ സമയം കൊന്ന് തള്ളും..

ആരും റമളാനല്ലെയെന്നും ചോദിച്ച് വരേണ്ടതില്ല, റമളാനിലാണ് ബദർ യുദ്ധം നടന്നത്,
സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം,
സുന്നികളുടേത് ഇസ്ലാമല്ലെന്നും, വഹാബിസമാണ് ശുദ്ധ ഇസ്ലാമെന്നും പ്രചരിപ്പിക്കുന്നവരുടെ പുരപ്പുറം കയറി മാന്തുക തന്നെ ചെയ്യും, അത് റമളാനിലാവുമ്പോള് ഇരട്ടി പ്രതിഫലവും കിട്ടും....

〰〰♻〰〰♻〰〰♻〰〰

സമസ്തയുടെ_മുത്തുരത്നങ്ങൾ

#സമസ്തയുടെ_മുത്തുരത്നങ്ങൾ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
ഇമാം  :ഉള്ളാല്‍  തങ്ങള്‍
പിന്നില്‍ ഉമ്മര്‍ ബാഫഖി തങ്ങള്‍, വടകര മമ്മദാജി  തങ്ങള്‍ ,ശംസുല്‍ ഉലമ  ഇ .കെ. ഉസ്താദും, കാന്തപുരം എ.പി ഉസ്താതും, ഒപ്പം ഒരുപാട് മഹാത്മാക്കളും. 
അതൊരു  സുന്നികളുടെ  സുവര്‍ണ്ണ  കാലഘട്ടം .👣

ഇസ്തിഗാസ ما نعبدهم

പുത്തൻവാദികളുടെ നേതാവ് ശൌകാനി  പറഞ്ഞത് കാണുക:

 وبهذا تعلم أن ما يورده المانعون من التوسل بالأنبياء والصلحاء من نحو قوله تعالى ما نعبدهم إلا ليقربونا إلى الله زلفى ونحو قوله تعالى فلا تدعوا مع الله أحدا ونحو قوله تعالى له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء ليس بوارد بل هو من الاستدلال على محل النزاع بما هو أجنبي عنه ، فإن قولهم ما نعبدهم إلا ليقربونا إلى الله زلفى مصرح بأنهم عبدوهم لذلك والمتوسل بالعالم مثلا لم يعبده بل علم أن له مزية عند الله بحمله العلم فتوسل به لذلك (تحفة الأحوذي: ٤٧٦/٨)

അമ്പിയാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്നെതിരിൽ തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന പ്രമാണങ്ങൾ അസ്ഥാനത്താണെന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല". "അല്ലഹുവോടപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്". "യഥാർത്ഥ ആരാധന അല്ലാഹുവിനുമാത്രമുള്ളതാകുന്നു". അല്ലാഹുവേ കൂടാതെ അവർ ആരാധിക്കുന്നവർ യാതൊന്നു കൊണ്ടും അവര്ക്കുത്തരം നല്കുകയില്ല.". തുടങ്ങിയ വചനങ്ങളാണ് അവരുദ്ദരിക്കുന്നത്. കാരണം "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്നാ വചനം മുശ്രിക്കുകൾ അവർക്ക് ഇബാടത്തെടുത്തുവെന്നു വ്യക്തമാക്കുന്നു. ഉദാഹരണമായി പണ്ഡിതനെ കൊണ്ട് തവസ്സുൽ ചെയ്യുന്നവൻ അവന്ന് ഇബാദത്തെടുക്കുന്നില്ല. പ്രത്യുത വിജ്ഞാനം കാരണമായി അവന്ന് അല്ലാഹുവിന്റെയടുത്ത് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അവനെകൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത്...(തുഹ്ഫത്തുൽ അഹ് വദി 8/476).

തസ്ബീഹ് നിസ്കാരത്തിന്റെ പ്രമാണം.


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

തസ്ബീഹ് നിസ്കാരത്തിന്റെ പ്രമാണം.


തസ്ബീഹ് നിസ്കാരം പരമാർശിക്കുന്ന ഹദീസ് നിരവധി സ്വഹാബിമാരിൽ നിന്ന് ധാരാളം മുഹദ്ദിസുകൾ റിപ്പോർട്ട്‌ ചെയ്യുകയും അത് പ്രബലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം അബൂദാവൂദ്(റ) സുനനിൽ നിവേദനം ചെയ്ത ഹദീസിങ്ങനെയാണ്.

عن عكرمة عن ابن عباس أن رسول الله صلى الله عليه وسلم  قال  للعباس بن عبد المطلب: يا عباس، يا عماه ألا أعطيك، ألا أمنحك، ألا أحبوك، ألا أفعل بك عشر خصال، إذا أنت فعلت ذلك غفر الله لك ذنبك، أوله وآخره وقديمة وحديثه، وخطأه وعمده، وصغيره وكبيره، وسره وعلانيته، عشر خصال، أن تصلي أربع ركعات، تقرأ في كل ركعة بفاتحة الكتاب وسورة، فإذا فرغت من القراءة في أول ركعة فقل وأنت قائم قلت:  سبحان الله والحمد لله ولا إله إلا الله والله أكبر خمس عشرة مرة، ثم تركع فتقول وأنت راكع عشرا، ثم ترفع رأسك من الركوع فتقولها عشرا، ثم تهوي ساجدا، فتقول وأنت ساجد عشرا، ثم ترفع رأسك من السجود، فتقولها عشرا، ثم تسجد فتقولها عشرا، ثم ترفع رأسك من السجود، فتقولها عشرا فذلك خمس وسبعون في كل ركعة تفعل ذلك في أربع ركعات وإن استطعت أن تصليها في كل يوم مرة فأفعل فإن لم تستطع ففي كل جمعه مرة فإن لم تفعل ففي كل سنة مرة فإن لم تفعل ففي عمرك مرة. (سنن أبي داود: ١١٠٥- سنن الترمذي: ٤٤٤)



ഇബ്നുഅബ്ബാസ്(റ) ൽ നിന്ന് നിവേദനം: അബ്ബാസ്(റ) നോട് നബി(സ) ഇപ്രകാരം പറഞ്ഞു: അബ്ബാസെന്നവരെ! താങ്കൾക്കു ഞാനൊരു സമ്മാനം നൽകുന്നു. അത് താങ്കള് പ്രവർത്തിച്ചാൽ പത്തുവിധം പാപങ്ങൾ അല്ലാഹു അല്ലാഹു താങ്കൾക്കു പൊറുത്തു തരും. അഥവാ ആദ്യത്തേതും അവസാനത്തേതും പുതിയതും പഴയതും പിഴച്ചു ചെയ്തതും  മനപ്പൂർവ്വം ചെയ്തതും ചെറുതും വലുതും രഹസ്യമായതും പരസ്യമായതും. ഇതാണ് പത്തു വിധം പാപങ്ങൾ. നിങ്ങള്‍ നാലു റകഅത്ത്‌ നിസ്കരിക്കുക. ഓരോ റകഅത്തിലും ഫാത്തിഹയും സൂറത്തും ഓതിക്കഴിഞ്ഞാല്‍ അതെ നിറുത്തത്തില്‍ തന്നെ 15 തവണ.
سُبْحٰانَاللهِ وَالْحَمْدُ ِللهِ وَلاٰ إِلـٰهَ إِلاَّ اللهُ وَاللهُ أَكْبَرُ
എന്ന ദിക്ര്‍ ചൊല്ലുക
അനന്തരം റുകൂഇല്‍ പത്ത്‌ പ്രാവശ്യം ഇതേ ദിക്ര്‍ ചൊല്ലുക. ശേഷം റുകൂഇല്‍ നിന്നുയര്‍ന്ന് ഇഅ്ത്തിദാലിലും അതുപോലെ ആദ്യത്തെ സുജൂദിലും ഇടയിലെ ഇരുത്തത്തിലും വീണ്ടും രണ്ടാം സുജൂദിലും പിന്നീട്‌ രണ്ടാം സുജൂദില്‍ നിന്നുയര്‍ന്ന ശേഷം ഇസ്തിറാഹത്തിന്‍റെ ഇരുത്തത്തിലും ഇതേ ദിക്ര്‍ പത്തു പ്രാവശ്യം വീതം ചൊല്ലുക. (ഇസ്ത്‌റാഹത്തിന്‍റെ ഇരുത്തമില്ലാത്ത റകഅത്തില്‍ അത്തഹിയ്യാത്തിന്‍റെ മുമ്പാണ്‌ ദിക്ര്‍ ചൊല്ലേണ്ടത്‌)
ഒരു റകഅത്തില്‍ 75 തവണ . ഇപ്രകാരം ഓരോ റകഅത്തിലും 75 വീതം ചൊല്ലികൊണ്ട്‌ നാലു റക്‍അത്ത്‌ പൂര്‍ത്തിയാക്കുക. നിത്യേന ഒരു തവണ സാധ്യമെങ്കില്‍ നിങ്ങള്‍ ഇത്‌ നിസ്കരിക്കണം. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതമോ അതിനും സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കലോ അല്ലെങ്കില്‍ വർഷത്തിലൊരിക്കലോ നിസ്കരിക്കുക. ഇതിനൊന്നും സാധ്യമായില്ലെങ്കില്‍ ആയുസിനിടയ്ക്ക്‌ ഒരിക്കലെങ്കിലും നിങ്ങളിത്‌ നിസ്കരിക്കണം.(അബൂദാവൂദ് 1105- തുർമുദി444)


ഈ ഹദീസ് നിർമ്മിതമാണെന്ന് ഇബ്നുൽ ജൗസി പറഞ്ഞതിനെ പണ്ഡിതലോകം ശക്തിയായി വിമർശിച്ചിട്ടുണ്ട്. ഇമാം സുയൂതി(റ) പറയുന്നു:


فأورد هذا الحديث في كتاب الموضوعات وأعله بموسى بن عبد العزيز قال إنه مجهول . قال الحافظ أبو الفضل بن حجر في كتاب الخصال المكفرة للذنوب المقدمة والمؤخرة أساء ابن الجوزي بذكر هذا الحديث في الموضوعات . وقوله إن موسى بن عبد العزيز مجهول لم يصب فيه فإن ابن معين والنسائي وثقاه . وقال في أمالي الأذكار : هذا الحديث أخرجه البخاري في جزء القراءة خلف الإمام وأبو داود وابن ماجه وابن خزيمة في صحيحه والحاكم في مستدركه وصححه البيهقي وغيرهم.


ഈ ഹദീസിനെ നിർമ്മിതമായ ഹദീസുകളിൽ പെടുത്തുന്നതിലൂടെ ഇബ്നുൽ ജൗസി അമിതമായ വീഴ്ച വരുത്തിയിരിക്കുന്നു. മൂസബ്നുഅബ്ദുൽ അസീസ്‌ എന്ന റിപ്പോർട്ടർ  അജ്ഞാതനാണ് എന്നതാണ് അതിനു കാരണമായി അദ്ദേഹം എടുത്തു പറയുന്നത്. "അൽഖിസ്വാലുൽ മുകഫ്ഫിറ ലിദ്ദുനൂബിൽ മുഖദ്ദമ വൽ മുഅഖ്ഖറ" എന്ന ഗ്രന്ഥത്തിൽ ഹാഫിള് അബുൽ ഫളുൽ ഇബ്നു ഹജർ(റ) പ്രസ്താവിക്കുന്നു: ഈ ഹദീസിനെ നിർമ്മിതമായ ഹദീസുകളുടെ കൂട്ടത്തിൽ എണ്ണുക വഴി   ഇബ്നുൽ ജൗസി മോശമായ കാര്യം ചെയ്തിരിക്കുന്നു. മൂസബ്നുഅബ്ദുൽഅസീസ്‌ എന്ന റിപ്പോർട്ടർ അജ്ഞാതനാണെന്ന പ്രസ്താവനയിൽ അദ്ദേഹം വാസ്തവം കണ്ടെത്തിച്ചിട്ടില്ല. കാരണം ഇബ്നു ഈനും(റ) നസാഈ(റ) യും അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് പ്രസ്ഥാപിചിട്ടുണ്ട്. അമാലിൽ അദ്കാർ എന്ന ഗ്രന്ഥത്തിൽ ഇബ്നു ഹജർ(റ) പറയുന്നു: 'അൽഖിറാഅത്തു ഖൽഫൽ ഇമാമി' എന്ന ഗ്രന്ഥത്തിൽ ഇമാം ബുഖാരി(റ) ഈ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. അബീഒ ദാവൂദ്(റ), ഇബ്നു മാജ(റ), എന്നിവരും ഇബ്നു ഖുസൈമ (റ) സ്വഹീഹിലും ഹാകിം(റ) മുസ്തദ്റകിലും  പ്രസ്തുത ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. ഇമാം ബൈഹഖി(റ) യും മറ്റും അത് പ്രബലമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. (ഔനുൽമഅബൂദ്: 3/247)


ഇബ്നുശാഹിൻ(റ) തർഗീബിൽ പറയുന്നു: 


وقال ابن شاهين في الترغيب سمعت أبا بكر بن أبي داود يقول سمعت أبي يقول أصح حديث في صلاة التسبيح هذا قال وموسى بن عبد العزيز وثقه ابن معين والنسائي وابن حبان وروى عنه خلق وأخرجه البخاري في جزء القراءة هذا الحديث بعينه وأخرج له في الأدب حديثا في سماع الرعد، وببعض هذه الأمور ترتفع الجهالة .(عون المعبود: ٣/٢٤٧)


അബൂദാവൂദ്(റ) ന്റെ മകൻ അബൂബക്ർ(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ട്. എന്റെ പിതാവ് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു. "തസ്ബീഹ് നിസ്കാരം സംബന്ധമായി വന്ന ഏറ്റവും പ്രബലമായ ഹദീസ് ഇതാണ്". മൂസബ്നുഅബ്ദുൽ അസീസ്‌ എന്ന റിപ്പോർട്ടർ വിശ്വാസയോഗ്യനാണെന്ന് ഇബ്നുമഈൻ(റ), നസാഈ(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവര് പ്രഖ്യാപിച്ചിട്ടുണ്ട്.അദ്ദേഹത്തിൽ നിന്ന് ധാരാളം പേർ ഹദീസുദ്ദരിച്ചിട്ടുണ്ട്. ഇതേ ഹദീസ് ഇമാം ബുഖാരി(റ) 'അൽഖിറാഅത്തു ഖൽഫൽ ഇമാമി' എന്ന ഗ്രന്ഥത്തിൽ ഉദ്ദരിച്ചിട്ടുണ്ട്. അദബുൽ മുഫ്റദിൽ ഇമാം ബുഖാരി(റ) അദ്ദേഹത്തിൻറെ മറ്റൊരു ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. അദ്ദേഹം അജ്ഞാതനല്ലെന്നു സ്ഥിരപ്പെടാൻ അവയില ചിലത്മാത്രം മതി. (ഔനുൽ മഅബൂദ് 3/247)       


ഇമാം സർകശി (റ) പറയുന്നു:


قال الزركشي : غلط ابن الجوزي بلا شك في جعله من الموضوعات ; لأنه رواه من ثلاثة طرق أحدها : حديث ابن عباس وهو صحيح وليس بضعيف فضلا عن أن يكون موضوعا وغاية ما علله بموسى بن عبد العزيز فقال مجهول وليس كذلك ، فقد روى عنه بشر بن الحكم وابنه عبد الرحمن وإسحاق بن أبي إسرائيل وزيد بن المبارك الصنعاني وغيرهم . وقال فيه ابن معين والنسائي ليس به بأس ولو ثبتت جهالته لم يلزم أن يكون الحديث موضوعا ، ما لم يكن في إسناده من يتهم بالوضع . والطريقان الآخران في كل منهما ضعيف ولا يلزم من ضعفهما أن يكون حديثهما موضوعا انتهى .(عون المعبود: ٢٤٧/٣)


ഈ ഹദീസിനെ മനുഷ്യനിർമ്മിതമായ ഹദീസുകളിൽ എന്നിയത്തിൽ നിസ്സംശയം ഇബ്നുൽ ജൗസി(റ)ക്ക് പിഴവ് സംഭവിച്ചിരിക്കുന്നു. കാരണം മൂന്ന് പരമ്പരകളിലൂടെ പ്രസ്തുത ഹദീസ്  നിവേദനം ചെയ്യപ്പെടുന്നുണ്ട്. ഒന്ന് ഇബ്നുഅബ്ബാസ്(റ)ന്റെ  ഹദീസാണ്. അത് പ്രബലമാണ്. അത് ദുർബ്ബലം പോലുമല്ല. അത് മനുഷ്യ നിർമ്മിതമാകുന്നത് പിന്നെയല്ലേ. മൂസബ്നുഅബ്ദിൽഅസീസ്‌ എന്ന റിപ്പോർട്ടർ അജ്ഞാതനാണെന്ന കാരണം പറഞ്ഞാണ് ഇബ്നുൽ ജൗസി(റ) അത് മൗളൂആണെന്ന് പറയുന്നത്. അത് ശരിയല്ല. കാരണം ബിശ്റുബ്നുൽ ഹകം(റ), അദ്ദേഹത്തിൻറെ മകൻ അബ്ദുറഹ്മാൻ(റ), ഇഷാഖുബ്നുഅബീ ഇസ്റാഈൽ(റ), സൈദുബ്നുൽമുബാറക്(റ) തുടങ്ങിയവർ അദ്ദേഹത്തിൽ നിന്ന് ഹദീസ് റിപ്പോർട്ടർ ചെയ്തിട്ടുണ്ട്. ഇബ്നുമഈനും(റ) നസാഈ(റ) യും അദ്ദേഹത്തിൻറെ ഹദീസ് സ്വീകരിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഇനി അദ്ദേഹം അജ്ഞാതനാണെന്ന് സ്ഥിരപ്പെട്ടാൽ  തന്നെ അതിന്റെ നിവേദക പരമ്പരയിൽ  ഹദീസുകൾ നിർമ്മിക്കുന്നവരാണെന്ന് തെട്ടിദ്ദരിക്കപ്പെടുന്നവർ ഇല്ലാത്തപ്പോൾ ഹട്ടെസ് മനുഷ്യനിർമ്മിതമാണെന്ന് വരുകയില്ല. മറ്റു രണ്ട് പരമ്പരകളിൽ ദുർബ്ബലരുണ്ടെന്നത് ശരിയാണ്. എന്നാൽ അതുകൊണ്ട് ഹദീസ് നിർമ്മിതമാണെന്ന് വരുകയില്ലല്ലോ. (ഔനുൽ മഅബൂദ്: 3/247)
   മുസ്നദുൽ ഫിർദൗസ് എന്ന ഗ്രന്ഥത്തിൽ ദൈലമി(റ) എഴുതുന്നു: 


قال الديلمي في مسند الفردوس : صلاة التسبيح أشهر الصلوات وأصحها إسنادا .(عون المعبود: ٣/٢٤٧)


തസ്ബീഹ് നിസ്കാരം പ്രസിദ്ദവും പ്രബലമായ പരമ്പരയോടുകൂടി സ്ഥിരപ്പെട്ടതുമാണ്. (ഔനുൽ മഅബൂദ് 3/247) 


وروى البيهقي وغيره عن أبي حامد الشرفي قال كنت عند مسلم بن الحجاج ومعنا هذا الحديث فسمعت مسلما يقول لا يروى فيها إسناد أحسن من هذا . (عين المعبود: ٣/٢٤٧)


          അബൂഹാമിദ്(റ) പറയുന്നു: ഞാൻ മുസ്‌ലിമുബ്നുഹജ്ജാജ്(റ) ന്റെ സന്നിധിയിലായിരുന്നപ്പോൾ ഞങ്ങൾ തസ്ബീഹ് നിസ്കാരത്തിന്റെ ഈ ഹദീസ് ചർച്ചക്കെടുത്തു. അപ്പോൾ ഇമാം മുസ്ലിം(റ) ഇപ്രകാരം പറഞ്ഞു: "ഇതിനേക്കാൾ നല്ല പരമ്പരയുള്ള മറ്റൊരു ഹദീസ് തദ്വിഷയകമായി ഉദ്ദരിക്കപ്പെടുന്നില്ല". (ഔനുൽ മഅബൂദ്: 3/247) .


ഇബ്നു അബ്ബാസ്(റ) വിന്റെ ഹദീസ് വിവിധ പരമ്പരകളിലൂടെ നിവേദിതമാണ്. സുനനു അബൂദാവൂദിന്റെ വിശദീകരണ ഗ്രന്ഥമായ ഔനുൽ മഅബൂദിൽ പറയുന്നു: 


ولحديث ابن عباس هذا طرق فتابع موسى بن عبد العزيز عن الحكم بن أبان إبراهيم بن الحكم ، ومن طريقه أخرجه ابن راهويه وابن خزيمة والحاكم وتابع عكرمة عن ابن عباس عطاء وأبو الجوزاء ومجاهد .(عون لمعبود: ٣/٢٤٧)


ഇബ്നു അബ്ബാസ്(റ) ന്റെ ഈ ഹദീസിന് വിവിധ പരമ്പരകളുണ്ട്. ഹകമുബ്നു അബാനിൽ നിന്ന് മൂസബ്നുഅബ്ദിൽ അസീസിന് പുറമേ ഇബ്റാഹീമുബ്നുൽ ഹകമും അതുദ്ദരിച്ചിട്ടുണ്ട്. ഈ പരമ്പരയിലൂടെ ഇബ്നുറാഹവൈഹി(റ) യും ഇബ്നു ഖുസൈമ(റ)യും ഹകിമും(റ) അതുദ്ദരിച്ചിട്ടുണ്ട്. ഇബ്നുഅബ്ബാസ്(റ)ൽ നിന്ന് ഇക് രിമ(റ)ക്ക് പുറമേ അത്വാഉം(റ) അബുൽജൗസാഉം(റ) മുജാഹിദും(റ) അതുദ്ദരിച്ചിട്ടുണ്ട്.(ഔനുൽ മഅബൂദ് 3/247)   


നിരവദി സ്വഹാബിമാരിൽ നിന്ന് തസ്ബീഹ് നിസ്കാരം നിവേദിതമാണ്. 


وورد حديث صلاة التسبيح أيضا من حديث العباس بن عبد المطلب وابنه الفضل وأبي رافع وعبد الله بن عمرو وعبد الله بن عمر وعلي بن أبي طالب وجعفر بن أبي طالب وابنه عبد الله وأم سلمة رضي الله عنهم. (عون المعبود: ٣/٢٤٧)


അബ്ബാസുബ്നുഅബ്ദുൽമുത്ത്വലിബ്(റ), ഫള് ലുബ്നുഅബ്ബാസ്(റ), അബൂറാഫിഅ(റ),അബ്ദുല്ലാഹിബ്നു അംറ്(റ), അബ്ദുല്ലാഹിബ്നു ഉമർ(റ),അലിയ്യുബ്നുഅബീത്വാലിബ്‌(റ), ജഅഫറുബ്നു അബീത്ത്വാലിബ് (റ),അബ്ദുല്ലഹിബ്നു ജഅഫർ(റ),ഉമ്മു സലാം(റ), തുടങ്ങിയവരിൽ നിന്ന് തസ്ബീഹ് നിസ്കാരം നിവേദനം ചെയ്യപ്പെടുന്നു. ഔനുൽ മഅബൂദ് 3/247)

ഇമാം നവവി(റ) പറയുന്നു:


وأما صلاة التسبيح المعروفة: فسميت بذلك لكثرة التسبيح فيها على خلاف العادة في غيرها، وقد جاء فيها حديث حسن في كتاب الترمذي وغيره، وذكرها المحاملي وصاحب التتمة وغيرهما من أصحابنا، وهي سنة حسنة.(تهذيب الأسماء واللغات: ٤٥٧/٣)


അറിയപ്പെട്ട തസ്ബീഹ് നിസ്കാരത്തിന് പ്രസ്തുത പേർ നല്കപ്പെട്ടത് സാധാരണ നിസ്കാരങ്ങളിൽ പതിവുള്ളതിനേക്കാൾ തസ്ബീഹുകൾ അതുൾ കൊള്ളുന്നതിനാലാണ്. അതുമായി ബന്ധപ്പെട്ട് തുർമുദിയിലും മറ്റും ഹസനായ ഹദീസ് വന്നിട്ടുണ്ട്. നമ്മുടെ അസ്വഹാബിൽപെട്ട മഹാമിലി(റ)യും തത്തിമ്മത്തിന്റെ കർത്താവും മറ്റും അതിനെകുറിച്ച് പരമാര്ശിച്ചിട്ടുണ്ട്. അത് നല്ല സുന്നത്താണ്. (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 3/457)

   ഇബ്നുസ്സ്വലാഹ് (റ) നെ ഉദ്ദരിച്ച് ഇമാം സുയൂത്വി(റ) എഴുതുന്നു:     


وقال ابن الصلاح: إنها سنة، وإن حديثها حسنٌ، وله طرق يعضدُ بعضها بعضًا، فيعمل به سيما في العبادات.(تحفة الأبرار بنكت الأذكار للنووي: للسيوطي:١٧/١)


 തസ്ബീഹ് നിസ്കാരം സുന്നത്താണ്. അതിനെ കുറിച്ച് പരമാർശിക്കുന്ന ഹദീസ് ഹസനാണ്. അതിനു ധാരാളം പരമ്പരകളുണ്ട്.ചിലത് ചിലതിനെ ശക്തിപ്പെടുത്തുന്നതിനാൽ അതനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. ഇബാടത്തുകളിൽ വിശേഷിച്ചും. (തുഹ്ഫത്തുൽ അബ്റാർ ബിനുകതിൽ അദ്കാർ 1/17)

ഇബ്നുഹജർ ഹൈതമി(റ) എഴുതുന്നു:


وحديثها حسن لكثرة طرقه ووهم من زعم وضعه وفيها ثواب لا يتناهى ومن ثم قال بعض المحققين: لا يسمع بعظيم فضلها ويتركها إلا متهاون بالدين والطعن في ندبها بأن فيها تغييراً لنظم الصلاة إنما يأتي على ضعف حديثها فإذا ارتقى إلى درجة الحسن أثبتها وإن كان فيها ذلك.(تحفة المحتاج: ٢٣٩/٢)


തസ്ബീഹ് നിസ്കാരം പരമാർശിക്കുന്ന ഹദീസ് ധാരാളം പരമ്പരകളിലൂടെ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതായത്കൊണ്ട് അത് ഹസനാണ്. അത് നിർമ്മിതമാണെന്ന് വാദിക്കുന്നവർ ഊഹനയിൽ അകപ്പെട്ടിരിക്കുന്നു. അറ്റമില്ലാത്ത പ്രതിഫലം അതിനുണ്ട്. അക്കാരണത്താൽ മുഹഖ്ഖിഖീങ്ങളിൽ ചിലര് ഇപ്രകാരം പ്രസ്തപികുകയുണ്ടായി. "തസ്ബീഹ് നിസ്കാരത്തിന്റെ ശ്രേഷ്ടത മനസ്സിലാക്കിയ ശേഷം മതത്തെ നിസ്സാരമായി കാണുന്നവരല്ലാതെ അത് ഉപേക്ഷിക്കുന്നതല്ല". നിസ്കാരത്തിന്റെ രൂപ ഭാവത്തിൽ മാറ്റം വരുത്തൽ ഉള്ളതിനാൽ അത് സുന്നത്താണെന്നതിൽ ചിന്തിക്കാനുണ്ടെന്നു പറഞ്ഞ് അതിനെ വിമര്ശിക്കുന്നത് അതിന്റെ ഹദീസ് ദുർബ്ബലമാണെന്ന വീക്ഷണ പ്രകാരം മാത്രമേ ശരിയാകൂ. പ്രസ്തുത ഹദീസ് ഹസനിന്റെ സ്ഥാനത്തുയരുമ്പോൾ നിസ്കാരത്തിന്റെ രൂപ ഭാവത്തിൽ മാറ്റം വരുത്തലുണ്ടെങ്കിലും അത് സുന്നത്താണെന്ന് സ്ഥിരപ്പെടുന്നതാണ്.(തുഹ്ഫ 2/239)
  ഇമാം റംലി (റ) പറയുന്നു:


قال ابن الصلاح : وحديثها حسن ، وكذا قال النووي في التهذيب : وهو المعتمد ، وإن جرى في المجموع والتحقيق على ضعف حديثها وأن في ندبها نظرا (نهاية المحتاج: ٣٥٢/٥)


തസ്ബീഹ് നിസ്കാരത്തിന്റെ ഹദീസ് ഹസനാണെന്ന് ഇബ്നുസ്സ്വലാഹ്(റ) പ്രസ്താവിച്ചിരിക്കുന്നു. ഇമാം നവവി(റ) തഹ്ദീബിലും ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. മജ്മൂഇലും തഹ്ഖീഖിലും അതിന്റെ ഹദീസ് ദുർബ്ബലമാണെന്നും അത് സുന്നത്താണെന്നതിൽ ചിന്തിക്കാനുണ്ടെന്നും ഇമാം നവവി(റ) പ്രസ്ഥാപിചിട്ടുണ്ടെങ്കിലും അവലംബ യോഗ്യമായ വീക്ഷണം ഹദീസ് ഹസനാണെന്നതാണ്. (നിഹായത്തുൽ മുഹ്താജ് 5/352)
       ചുരുക്കത്തിൽ നിരവധി പരമ്പരകളിലൂടെ നിരവധി സ്വഹാബിമാരിൽ നിന്ന് ഉദ്ദരിക്കപ്പെടുന്ന ഒരു സുന്നത്താണ് തസ്ബീഹ് നിസ്കാരം. അതിന്റെ ഹദീസ് നിർമ്മിതമാണെന്ന ഇബ്നുൽ ജൗസി(റ) യുടെ വാദത്തെ പണ്ഡിതലോകം  ശക്തിയായി വിമർശിച്ചിട്ടുണ്ട്.


Tuesday, June 5, 2018

സ്ത്രീകൾക്ക് വീടാണ് ഉത്തമമെന്നതിന്ന് ധാരാളം ഹദീസുകൾ..


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

സ്ത്രീകൾക്ക് വീടാണ് ഉത്തമമെന്നതിന്ന് ധാരാളം ഹദീസുകൾ..part .1.

ﻧﺎ ﺃَﺑُﻮ ﻣُﻮﺳَﻰ، ﻧﺎ ﻋَﻤْﺮُﻭ ﺑْﻦُ ﻋَﺎﺻِﻢٍ، ﺛﻨﺎ ﻫَﻤَّﺎﻡٌ، ﻋَﻦْ ﻗَﺘَﺎﺩَﺓَ، ﻋَﻦْ ﻣُﻮَﺭِّﻕٍ، ﻋَﻦْ ﺃَﺑِﻲ اﻷَْﺣْﻮَﺹِ، ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «ﺇِﻥَّ §اﻟْﻤَﺮْﺃَﺓَ ﻋَﻮْﺭَﺓٌ، ﻓَﺈِﺫَا ﺧَﺮَﺟَﺖِ اﺳْﺘَﺸْﺮَﻓَﻬَﺎ اﻟﺸَّﻴْﻄَﺎﻥُ، ﻭَﺃَﻗْﺮَﺏُ ﻣَﺎ ﺗَﻜُﻮﻥُ ﻣِﻦْ ﻭَﺟْﻪِ ﺭَﺑِّﻬَﺎ ﻭَﻫِﻲَ ﻓِﻲ ﻗَﻌْﺮِ ﺑَﻴْﺘِﻬَﺎ» K1685 - ﻗﺎﻝ اﻷﻟﺒﺎﻧﻲ: ﺇﺳﻨﺎﺩﻩ ﺻﺤﻴﺢ

صحيح ابن خزيمة 👆

സ്ത്രീകള്‍ വീടുവിട്ടു പുറത്തിറങ്ങുന്നതു നബി (സ്വ) കര്‍ശനമായി വിലക്കുന്നു. ഇബ്നു ഖുസൈമഃ (റ) ഇബ്നു മസ്ഊദ് (റ) വില്‍ നിന്നു തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്ന ഹദീസ് കാണുക. നബി (സ്വ) പറഞ്ഞു:
“നിശ്ചയം സ്ത്രീ നഗ്നതയാണ്. അവള്‍ പുറത്തിറങ്ങിയാല്‍ പിശാച് അവളില്‍ പ്രത്യക്ഷ പ്പെടും. റബ്ബുമായി അവള്‍ ഏറ്റവുമടുക്കുന്ന സമയം, വീടിന്റെ അന്തര്‍ഭാഗത്തായിരിക്കു മ്പോഴാണ്” (സ്വഹീഹു ഇബ്നുഖുസൈമഃ, 3/93).
امام طبراني
യും ഇത് ഉധരിക്കുന്നുൻ ട്

1683 - ﻧﺎ ﻳُﻮﻧُﺲُ ﺑْﻦُ ﻋَﺒْﺪِ اﻷَْﻋْﻠَﻰ، ﺃَﺧْﺒَﺮَﻧَﺎ اﺑْﻦُ ﻭَﻫْﺐٍ، ﺃَﺧْﺒَﺮَﻧَﺎ ﻋَﻤْﺮُﻭ ﺑْﻦُ اﻟْﺤَﺎﺭِﺙِ، ﺃَﻥَّ ﺩَﺭَّاﺟًﺎ ﺃَﺑَﺎ اﻟﺴَّﻤْﺢِ ﺣَﺪَّﺛَﻪُ ? ﻋَﻦِ اﻟﺴَّﺎﺋِﺐِ ﻣَﻮْﻟَﻰ ﺃُﻡِّ ﺳَﻠَﻤَﺔَ، ﻋَﻦْ ﺃُﻡِّ ﺳَﻠَﻤَﺔَ، ﺯَﻭْﺝِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «§ﺧَﻴْﺮُ ﻣَﺴَﺎﺟِﺪِ اﻟﻨِّﺴَﺎءِ ﻗَﻌْﺮُ ﺑُﻴُﻮﺗِﻬِﻦَّ» K1683 - ﻗﺎﻝ اﻷﻟﺒﺎﻧﻲ: ﺣﺪﻳﺚ ﺣﺴﻦ ﻳﺸﻬﺪ ﻟﻪ ﻣﺎ ﻳﺄﻧﻲ

صحيح ابن خزيمة 👆

'ഉമ്മു സലമ റ വിൽ നിന്ന് നിവെദനം : നബി (സ) പറഞു : സ്ത്രീകളുടെ പള്ളികളിലുത്തമം അവരുടെ വീടിൻ റ്റെ ഉള്ളറയാണ്'.
(അഹ്മദ്, ത്വബ്രാനി, ഇബ്നു ഖുസൈമ)

ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്ന ഹദീസ് കൂടുതല്‍ വ്യക്തമാണ്. ഉമ്മുസലമഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “സ്ത്രീകളുടെ പള്ളികളില്‍ ഏറ്റവും ഉത്തമം അവരുടെ വീടുകളുടെ അന്തര്‍ഭാഗമാകുന്നു” (മജ്മഉസ്സവാഇദ്, 2/35)

1689 - ﻧﺎ ﻋِﻴﺴَﻰ ﺑْﻦُ ﺇِﺑْﺮَاﻫِﻴﻢَ اﻟْﻐَﺎﻓِﻘِﻲُّ، ﺛﻨﺎ اﺑْﻦُ ﻭَﻫْﺐٍ، ﻋَﻦْ ﺩَاﻭُﺩَ ﺑْﻦِ ﻗَﻴْﺲٍ، ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ ﺑْﻦِ ﺳُﻮَﻳْﺪٍ اﻷَْﻧْﺼَﺎﺭِﻱِّ، ﻋَﻦْ ﻋَﻤَّﺘِﻪِ، اﻣْﺮَﺃَﺓِ ﺃَﺑِﻲ ﺣُﻤَﻴْﺪٍ اﻟﺴَّﺎﻋِﺪِﻱِّ ﺃَﻧَّﻬَﺎ ﺟَﺎءَﺕِ اﻟﻨَّﺒِﻲَّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻓَﻘَﺎﻟَﺖْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﺇِﻧِّﻲ ﺃُﺣِﺐُّ اﻟﺼَّﻼَﺓَ ﻣَﻌَﻚَ، ﻓَﻘَﺎﻝَ: «ﻗَﺪْ ﻋَﻠِﻤْﺖُ ﺃَﻧَّﻚِ ﺗُﺤِﺒِّﻴﻦَ اﻟﺼَّﻼَﺓَ ﻣَﻌِﻲ، §ﻭَﺻَﻼَﺗُﻚِ ﻓِﻲ ﺑَﻴْﺘِﻚِ ﺧَﻴْﺮٌ ﻣِﻦْ ﺻَﻼَﺗِﻚِ ﻓِﻲ ﺣُﺠْﺮَﺗِﻚِ، ﻭَﺻَﻼَﺗُﻚِ ﻓِﻲ ﺣُﺠْﺮَﺗِﻚِ ﺧَﻴْﺮٌ ﻣِﻦْ ﺻَﻼَﺗِﻚِ ﻓِﻲ ﺩَاﺭِﻙِ، ﻭَﺻَﻼَﺗُﻚِ ﻓِﻲ ﺩَاﺭِﻙِ ﺧَﻴْﺮٌ ﻣِﻦْ ﺻَﻼَﺗِﻚِ ﻓِﻲ ﻣَﺴْﺠِﺪِ ﻗَﻮْﻣِﻚِ، ﻭَﺻَﻼَﺗُﻚِ ﻓِﻲ ﻣَﺴْﺠِﺪِ ﻗَﻮْﻣِﻚِ ﺧَﻴْﺮٌ ﻣِﻦْ ﺻَﻼَﺗِﻚِ ﻓِﻲ ﻣَﺴْﺠِﺪِﻱ» ، ﻓَﺄَﻣَﺮَﺕْ، ﻓَﺒُﻨِﻲَ ﻟَﻬَﺎ ﻣَﺴْﺠِﺪٌ ﻓِﻲ ﺃَﻗْﺼَﻰ ﺷَﻲْءٍ ﻣِﻦْ ﺑَﻴْﺘِﻬَﺎ ﻭَﺃَﻇْﻠَﻤِﻪِ، ﻓَﻜَﺎﻧَﺖْ ﺗُﺼَﻠِّﻲ ﻓِﻴﻪِ ﺣَﺘَّﻰ ﻟَﻘِﻴَﺖِ اﻟﻠَّﻪَ ﻋَﺰَّ ﻭَﺟَﻞَّK1689

صحيح ابن خزيمة 👆

ഏറെ പ്രത്യേകതകളുള്ള മദീനാപള്ളിയില്‍ പോലും സ്ത്രീകളെ നിസ്കരിക്കാന്‍ നബി (സ്വ) അനുവദിക്കുന്നില്ല.

""അന്‍സ്വാരികളില്‍
പ്രമുഖനായ അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) വില്‍ നിന്ന് നിവേദനം:
“അബൂഹുമൈദിന്റെ ഭാര്യ നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയില്‍ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാര്‍ മാത്രം നിസ്കരിക്കുന്ന പള്ളിയില്‍ അത് നിര്‍വഹിക്കുമ്പോഴാണ്. നീ ആ പള്ളിയില്‍ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാല്‍ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയില്‍ നിസ്കരിക്കുന്നത് ഇതിലേറെ പുണ്യ കരമായിരിക്കും. എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കടന്നുവരാന്‍ സാധ്യതയില്ലാത്ത മുറിയില്‍ നിസ്കരിക്കുമ്പോഴാണ്”

(സ്വഹീഹു ഇബ്നു ഖുസൈമഃ 3/95, മുസ്നദ് അഹ്മദ് 6/371, മുസ്വന്നഫു ഇബ്നി അബീശൈബ, 2/385, ഉസൂദുല്‍ ഗാബഃ 5/578, ത്വബ്റാനി 25/168, മജ്മഉസ്സവാഇദ് 2/34, സ്വഹീഹു ഇബ്നി ഹിബ്ബാന്‍ 3/488, അദുര്‍റുല്‍ മന്‍സൂര്‍ 5/52)

പുണ്യം ലഭിക്കാന്‍ പള്ളിപ്രവേശം ആവശ്യപ്പെട്ട സ്വഹാബി വനിതയോട് നബി (സ്വ) ഉപദേശിക്കുന്നത് പുണ്യം നേടലാണ് ലക്ഷ്യമെങ്കില്‍ നിങ്ങള്‍ക്ക് പള്ളികളേക്കാള്‍ ഉത്തമം വീടാണെന്നാണ്. ഈ ഉപദേശം അക്ഷരം പ്രതി മാനിക്കുകയാണ് സ്വഹാബീ വനിതകള്‍ ചെയ്തത്.

👉👉ഹദീസ് നിവേദകന്‍ തുടര്‍ന്ന് ഇത് വ്യക്തമാക്കുന്നു.
“വീട്ടില്‍ ഒരു പള്ളിയുണ്ടാക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വീടിന്റെ അന്തര്‍ ഭാഗത്ത് ഏറ്റവും ഇരുള്‍മുറ്റിയ സ്ഥലത്ത് അവര്‍ക്കുവേണ്ടി മസ്ജിദ് നിര്‍മിക്കപ്പെട്ടു. മരണം വരെ അവിടെ വെച്ചായിരുന്നു അവര്‍ നിസ്കരിച്ചിരുന്നത്” (മുസ്നദ് അഹ്മദ്, 6/371).👆👆💜💚

1690 - ﻧﺎ ﺃَﺑُﻮ ﻣُﻮﺳَﻰ، ﺛﻨﺎ ﻋَﻤْﺮُﻭ ﺑْﻦُ ﻋَﺎﺻِﻢٍ، ﺛﻨﺎ ﻫَﻤَّﺎﻡٌ، ﻋَﻦْ ﻗَﺘَﺎﺩَﺓَ، ﻋَﻦْ ﻣُﻮَﺭِّﻕٍ، ﻋَﻦْ ﺃَﺑِﻲ اﻷَْﺣْﻮَﺹِ، ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «§ﺻَﻼَﺓُ اﻟْﻤَﺮْﺃَﺓِ ﻓِﻲ ﻣَﺨْﺪَﻋِﻬَﺎ ﺃَﻓْﻀَﻞُ ﻣِﻦْ ﺻَﻼَﺗِﻬَﺎ ﻓِﻲ ﺑَﻴْﺘِﻬَﺎ، ﻭَﺻَﻼَﺗُﻬَﺎ ﻓِﻲ ﺑَﻴْﺘِﻬَﺎ ﺃَﻓْﻀَﻞُ ﻣِﻦْ ﺻَﻼَﺗِﻬَﺎ ﻓِﻲ ﺣُﺠْﺮَﺗِﻬَﺎ»

صحيح ابن خزيمة 👆

അബ്ദുല്ലഹിബ്നു മസ് ഊദ് റ വിൽ നിന്ന് നിവേദനം . നബി സ പറഞു സ്ത്രീ സ്വന്തം റൂമിൽ വെച് നിസ്കരിക്കുന്നത് പാർഷ്വ റൂമുകളിൽ വെച്ചുള്ളതിനെക്കാള്‍ പുണ്യമാണ്. സ്വന്തം റൂമിൻ റ്റെ അന്തർ ഭാഗത്തെ ചെറിയ മുറിയിൽ വെചാണ് മറ്റു റൂമിനെക്കാള്‍ കൂടുതൽ ഉത്തമമായത് (അബൂ ദാവൂദ്, ഇബ്നു ഖുസൈമ)
💙💚💜💜💚💙

: 1691 - ﻧﺎ ﻣُﺤَﻤَّﺪُ ﺑْﻦُ ﻳَﺤْﻴَﻰ، ﻧﺎ ﻣُﺤَﻤَّﺪُ ﺑْﻦُ ﻋِﻴﺴَﻰ، ﻧﺎ ﺃَﺑُﻮ ﻣُﻌَﺎﻭِﻳَﺔَ، ﻋَﻦْ ﺇِﺑْﺮَاﻫِﻴﻢَ اﻟْﻬَﺠَﺮِﻱِّ، ﻋَﻦْ ﺃَﺑِﻲ اﻷَْﺣْﻮَﺹِ، ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «ﺇِﻥَّ §ﺃَﺣَﺐَّ ﺻَﻼَﺓٍ ﺗُﺼَﻠِّﻴﻬَﺎ اﻟْﻤَﺮْﺃَﺓُ ﺇِﻟَﻰ اﻟﻠَّﻪِ ﻓِﻲ ﺃَﺷَﺪِّ ﻣَﻜَﺎﻥٍ ﻓِﻲ ﺑَﻴْﺘِﻬَﺎ ﻇُﻠْﻤَﺔً» K1691 - ﻗﺎﻝ اﻷﻟﺒﺎﻧﻲ: ﺣﺴﻦ ﺑﻤﺎ ﺑﻌﺪﻩ

صحيح ابن خزيمة 👆

അബ്ദുല്ലാഹ് റ വിൽ നിന്ന് നിവേദനം . നബി  സ പറഞ്ഞു.തീർചയായും സ്ത്രീ നിസ്കരിക്കുന്നതിൽ അല്ലാഹുവിനു എറ്റവും ഇഷ്ട്ടം തൻ റ്റെ വീട്ടിലെ കൂടുതൽ  ഇരുട്ടുള്ള റൂമിൽ വെച്ചുള്ള നിസ്കാരമാണ്.

(സ്വഹീഹ് ഇബ്നു ഖുസൈമ)......

സ്ത്രീകൾക്ക് വീടാണ് ഉത്തമമെന്നതിന്ന് ധാരാളം ഹദീസുകൾ..


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

സ്ത്രീകൾക്ക് വീടാണ് ഉത്തമമെന്നതിന്ന് ധാരാളം ഹദീസുകൾ..part .1.

ﻧﺎ ﺃَﺑُﻮ ﻣُﻮﺳَﻰ، ﻧﺎ ﻋَﻤْﺮُﻭ ﺑْﻦُ ﻋَﺎﺻِﻢٍ، ﺛﻨﺎ ﻫَﻤَّﺎﻡٌ، ﻋَﻦْ ﻗَﺘَﺎﺩَﺓَ، ﻋَﻦْ ﻣُﻮَﺭِّﻕٍ، ﻋَﻦْ ﺃَﺑِﻲ اﻷَْﺣْﻮَﺹِ، ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «ﺇِﻥَّ §اﻟْﻤَﺮْﺃَﺓَ ﻋَﻮْﺭَﺓٌ، ﻓَﺈِﺫَا ﺧَﺮَﺟَﺖِ اﺳْﺘَﺸْﺮَﻓَﻬَﺎ اﻟﺸَّﻴْﻄَﺎﻥُ، ﻭَﺃَﻗْﺮَﺏُ ﻣَﺎ ﺗَﻜُﻮﻥُ ﻣِﻦْ ﻭَﺟْﻪِ ﺭَﺑِّﻬَﺎ ﻭَﻫِﻲَ ﻓِﻲ ﻗَﻌْﺮِ ﺑَﻴْﺘِﻬَﺎ» K1685 - ﻗﺎﻝ اﻷﻟﺒﺎﻧﻲ: ﺇﺳﻨﺎﺩﻩ ﺻﺤﻴﺢ

صحيح ابن خزيمة 👆

സ്ത്രീകള്‍ വീടുവിട്ടു പുറത്തിറങ്ങുന്നതു നബി (സ്വ) കര്‍ശനമായി വിലക്കുന്നു. ഇബ്നു ഖുസൈമഃ (റ) ഇബ്നു മസ്ഊദ് (റ) വില്‍ നിന്നു തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്ന ഹദീസ് കാണുക. നബി (സ്വ) പറഞ്ഞു:
“നിശ്ചയം സ്ത്രീ നഗ്നതയാണ്. അവള്‍ പുറത്തിറങ്ങിയാല്‍ പിശാച് അവളില്‍ പ്രത്യക്ഷ പ്പെടും. റബ്ബുമായി അവള്‍ ഏറ്റവുമടുക്കുന്ന സമയം, വീടിന്റെ അന്തര്‍ഭാഗത്തായിരിക്കു മ്പോഴാണ്” (സ്വഹീഹു ഇബ്നുഖുസൈമഃ, 3/93).
امام طبراني
യും ഇത് ഉധരിക്കുന്നുൻ ട്

1683 - ﻧﺎ ﻳُﻮﻧُﺲُ ﺑْﻦُ ﻋَﺒْﺪِ اﻷَْﻋْﻠَﻰ، ﺃَﺧْﺒَﺮَﻧَﺎ اﺑْﻦُ ﻭَﻫْﺐٍ، ﺃَﺧْﺒَﺮَﻧَﺎ ﻋَﻤْﺮُﻭ ﺑْﻦُ اﻟْﺤَﺎﺭِﺙِ، ﺃَﻥَّ ﺩَﺭَّاﺟًﺎ ﺃَﺑَﺎ اﻟﺴَّﻤْﺢِ ﺣَﺪَّﺛَﻪُ ? ﻋَﻦِ اﻟﺴَّﺎﺋِﺐِ ﻣَﻮْﻟَﻰ ﺃُﻡِّ ﺳَﻠَﻤَﺔَ، ﻋَﻦْ ﺃُﻡِّ ﺳَﻠَﻤَﺔَ، ﺯَﻭْﺝِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «§ﺧَﻴْﺮُ ﻣَﺴَﺎﺟِﺪِ اﻟﻨِّﺴَﺎءِ ﻗَﻌْﺮُ ﺑُﻴُﻮﺗِﻬِﻦَّ» K1683 - ﻗﺎﻝ اﻷﻟﺒﺎﻧﻲ: ﺣﺪﻳﺚ ﺣﺴﻦ ﻳﺸﻬﺪ ﻟﻪ ﻣﺎ ﻳﺄﻧﻲ

صحيح ابن خزيمة 👆

'ഉമ്മു സലമ റ വിൽ നിന്ന് നിവെദനം : നബി (സ) പറഞു : സ്ത്രീകളുടെ പള്ളികളിലുത്തമം അവരുടെ വീടിൻ റ്റെ ഉള്ളറയാണ്'.
(അഹ്മദ്, ത്വബ്രാനി, ഇബ്നു ഖുസൈമ)

ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്ന ഹദീസ് കൂടുതല്‍ വ്യക്തമാണ്. ഉമ്മുസലമഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “സ്ത്രീകളുടെ പള്ളികളില്‍ ഏറ്റവും ഉത്തമം അവരുടെ വീടുകളുടെ അന്തര്‍ഭാഗമാകുന്നു” (മജ്മഉസ്സവാഇദ്, 2/35)

1689 - ﻧﺎ ﻋِﻴﺴَﻰ ﺑْﻦُ ﺇِﺑْﺮَاﻫِﻴﻢَ اﻟْﻐَﺎﻓِﻘِﻲُّ، ﺛﻨﺎ اﺑْﻦُ ﻭَﻫْﺐٍ، ﻋَﻦْ ﺩَاﻭُﺩَ ﺑْﻦِ ﻗَﻴْﺲٍ، ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ ﺑْﻦِ ﺳُﻮَﻳْﺪٍ اﻷَْﻧْﺼَﺎﺭِﻱِّ، ﻋَﻦْ ﻋَﻤَّﺘِﻪِ، اﻣْﺮَﺃَﺓِ ﺃَﺑِﻲ ﺣُﻤَﻴْﺪٍ اﻟﺴَّﺎﻋِﺪِﻱِّ ﺃَﻧَّﻬَﺎ ﺟَﺎءَﺕِ اﻟﻨَّﺒِﻲَّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻓَﻘَﺎﻟَﺖْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﺇِﻧِّﻲ ﺃُﺣِﺐُّ اﻟﺼَّﻼَﺓَ ﻣَﻌَﻚَ، ﻓَﻘَﺎﻝَ: «ﻗَﺪْ ﻋَﻠِﻤْﺖُ ﺃَﻧَّﻚِ ﺗُﺤِﺒِّﻴﻦَ اﻟﺼَّﻼَﺓَ ﻣَﻌِﻲ، §ﻭَﺻَﻼَﺗُﻚِ ﻓِﻲ ﺑَﻴْﺘِﻚِ ﺧَﻴْﺮٌ ﻣِﻦْ ﺻَﻼَﺗِﻚِ ﻓِﻲ ﺣُﺠْﺮَﺗِﻚِ، ﻭَﺻَﻼَﺗُﻚِ ﻓِﻲ ﺣُﺠْﺮَﺗِﻚِ ﺧَﻴْﺮٌ ﻣِﻦْ ﺻَﻼَﺗِﻚِ ﻓِﻲ ﺩَاﺭِﻙِ، ﻭَﺻَﻼَﺗُﻚِ ﻓِﻲ ﺩَاﺭِﻙِ ﺧَﻴْﺮٌ ﻣِﻦْ ﺻَﻼَﺗِﻚِ ﻓِﻲ ﻣَﺴْﺠِﺪِ ﻗَﻮْﻣِﻚِ، ﻭَﺻَﻼَﺗُﻚِ ﻓِﻲ ﻣَﺴْﺠِﺪِ ﻗَﻮْﻣِﻚِ ﺧَﻴْﺮٌ ﻣِﻦْ ﺻَﻼَﺗِﻚِ ﻓِﻲ ﻣَﺴْﺠِﺪِﻱ» ، ﻓَﺄَﻣَﺮَﺕْ، ﻓَﺒُﻨِﻲَ ﻟَﻬَﺎ ﻣَﺴْﺠِﺪٌ ﻓِﻲ ﺃَﻗْﺼَﻰ ﺷَﻲْءٍ ﻣِﻦْ ﺑَﻴْﺘِﻬَﺎ ﻭَﺃَﻇْﻠَﻤِﻪِ، ﻓَﻜَﺎﻧَﺖْ ﺗُﺼَﻠِّﻲ ﻓِﻴﻪِ ﺣَﺘَّﻰ ﻟَﻘِﻴَﺖِ اﻟﻠَّﻪَ ﻋَﺰَّ ﻭَﺟَﻞَّK1689

صحيح ابن خزيمة 👆

ഏറെ പ്രത്യേകതകളുള്ള മദീനാപള്ളിയില്‍ പോലും സ്ത്രീകളെ നിസ്കരിക്കാന്‍ നബി (സ്വ) അനുവദിക്കുന്നില്ല.

""അന്‍സ്വാരികളില്‍
പ്രമുഖനായ അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) വില്‍ നിന്ന് നിവേദനം:
“അബൂഹുമൈദിന്റെ ഭാര്യ നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയില്‍ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാര്‍ മാത്രം നിസ്കരിക്കുന്ന പള്ളിയില്‍ അത് നിര്‍വഹിക്കുമ്പോഴാണ്. നീ ആ പള്ളിയില്‍ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാല്‍ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയില്‍ നിസ്കരിക്കുന്നത് ഇതിലേറെ പുണ്യ കരമായിരിക്കും. എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കടന്നുവരാന്‍ സാധ്യതയില്ലാത്ത മുറിയില്‍ നിസ്കരിക്കുമ്പോഴാണ്”

(സ്വഹീഹു ഇബ്നു ഖുസൈമഃ 3/95, മുസ്നദ് അഹ്മദ് 6/371, മുസ്വന്നഫു ഇബ്നി അബീശൈബ, 2/385, ഉസൂദുല്‍ ഗാബഃ 5/578, ത്വബ്റാനി 25/168, മജ്മഉസ്സവാഇദ് 2/34, സ്വഹീഹു ഇബ്നി ഹിബ്ബാന്‍ 3/488, അദുര്‍റുല്‍ മന്‍സൂര്‍ 5/52)

പുണ്യം ലഭിക്കാന്‍ പള്ളിപ്രവേശം ആവശ്യപ്പെട്ട സ്വഹാബി വനിതയോട് നബി (സ്വ) ഉപദേശിക്കുന്നത് പുണ്യം നേടലാണ് ലക്ഷ്യമെങ്കില്‍ നിങ്ങള്‍ക്ക് പള്ളികളേക്കാള്‍ ഉത്തമം വീടാണെന്നാണ്. ഈ ഉപദേശം അക്ഷരം പ്രതി മാനിക്കുകയാണ് സ്വഹാബീ വനിതകള്‍ ചെയ്തത്.

👉👉ഹദീസ് നിവേദകന്‍ തുടര്‍ന്ന് ഇത് വ്യക്തമാക്കുന്നു.
“വീട്ടില്‍ ഒരു പള്ളിയുണ്ടാക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വീടിന്റെ അന്തര്‍ ഭാഗത്ത് ഏറ്റവും ഇരുള്‍മുറ്റിയ സ്ഥലത്ത് അവര്‍ക്കുവേണ്ടി മസ്ജിദ് നിര്‍മിക്കപ്പെട്ടു. മരണം വരെ അവിടെ വെച്ചായിരുന്നു അവര്‍ നിസ്കരിച്ചിരുന്നത്” (മുസ്നദ് അഹ്മദ്, 6/371).👆👆💜💚

1690 - ﻧﺎ ﺃَﺑُﻮ ﻣُﻮﺳَﻰ، ﺛﻨﺎ ﻋَﻤْﺮُﻭ ﺑْﻦُ ﻋَﺎﺻِﻢٍ، ﺛﻨﺎ ﻫَﻤَّﺎﻡٌ، ﻋَﻦْ ﻗَﺘَﺎﺩَﺓَ، ﻋَﻦْ ﻣُﻮَﺭِّﻕٍ، ﻋَﻦْ ﺃَﺑِﻲ اﻷَْﺣْﻮَﺹِ، ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «§ﺻَﻼَﺓُ اﻟْﻤَﺮْﺃَﺓِ ﻓِﻲ ﻣَﺨْﺪَﻋِﻬَﺎ ﺃَﻓْﻀَﻞُ ﻣِﻦْ ﺻَﻼَﺗِﻬَﺎ ﻓِﻲ ﺑَﻴْﺘِﻬَﺎ، ﻭَﺻَﻼَﺗُﻬَﺎ ﻓِﻲ ﺑَﻴْﺘِﻬَﺎ ﺃَﻓْﻀَﻞُ ﻣِﻦْ ﺻَﻼَﺗِﻬَﺎ ﻓِﻲ ﺣُﺠْﺮَﺗِﻬَﺎ»

صحيح ابن خزيمة 👆

അബ്ദുല്ലഹിബ്നു മസ് ഊദ് റ വിൽ നിന്ന് നിവേദനം . നബി സ പറഞു സ്ത്രീ സ്വന്തം റൂമിൽ വെച് നിസ്കരിക്കുന്നത് പാർഷ്വ റൂമുകളിൽ വെച്ചുള്ളതിനെക്കാള്‍ പുണ്യമാണ്. സ്വന്തം റൂമിൻ റ്റെ അന്തർ ഭാഗത്തെ ചെറിയ മുറിയിൽ വെചാണ് മറ്റു റൂമിനെക്കാള്‍ കൂടുതൽ ഉത്തമമായത് (അബൂ ദാവൂദ്, ഇബ്നു ഖുസൈമ)
💙💚💜💜💚💙

: 1691 - ﻧﺎ ﻣُﺤَﻤَّﺪُ ﺑْﻦُ ﻳَﺤْﻴَﻰ، ﻧﺎ ﻣُﺤَﻤَّﺪُ ﺑْﻦُ ﻋِﻴﺴَﻰ، ﻧﺎ ﺃَﺑُﻮ ﻣُﻌَﺎﻭِﻳَﺔَ، ﻋَﻦْ ﺇِﺑْﺮَاﻫِﻴﻢَ اﻟْﻬَﺠَﺮِﻱِّ، ﻋَﻦْ ﺃَﺑِﻲ اﻷَْﺣْﻮَﺹِ، ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «ﺇِﻥَّ §ﺃَﺣَﺐَّ ﺻَﻼَﺓٍ ﺗُﺼَﻠِّﻴﻬَﺎ اﻟْﻤَﺮْﺃَﺓُ ﺇِﻟَﻰ اﻟﻠَّﻪِ ﻓِﻲ ﺃَﺷَﺪِّ ﻣَﻜَﺎﻥٍ ﻓِﻲ ﺑَﻴْﺘِﻬَﺎ ﻇُﻠْﻤَﺔً» K1691 - ﻗﺎﻝ اﻷﻟﺒﺎﻧﻲ: ﺣﺴﻦ ﺑﻤﺎ ﺑﻌﺪﻩ

صحيح ابن خزيمة 👆

അബ്ദുല്ലാഹ് റ വിൽ നിന്ന് നിവേദനം . നബി  സ പറഞ്ഞു.തീർചയായും സ്ത്രീ നിസ്കരിക്കുന്നതിൽ അല്ലാഹുവിനു എറ്റവും ഇഷ്ട്ടം തൻ റ്റെ വീട്ടിലെ കൂടുതൽ  ഇരുട്ടുള്ള റൂമിൽ വെച്ചുള്ള നിസ്കാരമാണ്.

(സ്വഹീഹ് ഇബ്നു ഖുസൈമ)......

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...