Monday, October 19, 2020

സ്ത്രീകൾ ജുമു അക്കു വന്നു നിസ്കരിചാൽ അനുവദനീയം എന്ന് ഇമാം നവവി شرح المهذب. ഇൽ പറഞ്ഞിട്ടുണ്ടോ? اجماع ابن منഇബ്നുൽ മുൻദിർ ഇജ്മമാ എന്താ

 വഹാബികളുടെ തട്ടിപ്പ്


ചോദ്യം ?🌈


സ്ത്രീകൾ  ജുമു അക്കു വന്നു  നിസ്കരിചാൽ അനുവദനീയം എന്ന് ഇമാം നവവി شرح المهذب. 

ഇൽ പറഞ്ഞിട്ടുണ്ടോ????⭕


ഉത്തരം:

ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘണ്ﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎذر

#ഇമാം നവവി  റ പയുന്നു 

ഒരുസ്ത്രീ. ജുമു അക്കൊ മറ്റു ജമാ അറ്റ്തിനൊ  വരൽ യുവതികൾക്കും  കണ്ടാൽ ആഷിക്ക പെടുന്ന വാർദക്യമുള്ളവർക്കും. [ ഫിത്നയില്ലാത്തപ്പൊൾ-] കറാഹതാ കുന്നു.✅

ഇബ്നുൽ മുന്ദിർ റ യുടെ

   ഇജ്മാഉ എന്താണന്ന്  മറ്റൊരുസ്തലത്ത് ഇമാം നവവി ഉധരിക്കുന്നത്‌ കാണുക


‏( ﻓﺮﻉ ‏) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃﺝﺯﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ

ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ

#സ്ത്രീകളെ പോലെയുള്ള പ്രദിബന്ദമുള്ളവർ ളുഹ്റ് നിസ്കരിചാൽ സഹീഹാണു.

ഇനി അവർ ജുമുഅ നിസ്കരിചാൽ അത്‌ മതിയാകുന്നദാണു.

[ ളുഹ്റ് മടക്കേണ്ടദില്ല] 

എന്നു ഇബ്നു മുൻദിർ ഇമാമുൽ ഹറമൈനി

ഇജ്മാഉ ഉണ്ടന്ന് പറഞ്ഞിട്ടുണ്ട്. അത് മുമ്പ് വിവരിച്ചിട്ടുണ്ട്


                                             


]شرح المهذب للامام النووي[

മേൽ വാജകം ജുമുഅയുടെ അദ്യായത്തിലാണുള്ളത്.  ഇതല്ലാം വഹാബി പുരോഹിതന്മാർ മറച്ചുവെക്കലാണ് പതിവ്.

ജുമുഅക്ക് സ്ത്രീ വരുന്നത് പാടില്ലന്ന് പറഞ്ഞ ഇമാമുമാർ നിയമംലങ്കിച്ചു അവർ വന്നാൽ എന്നിട്ട് ജുമുഅ യിൽ പങ്കടുത്താൽ  അവർ ളുഹ്റ് മടക്കി നിസ്കരിക്കേണ്ടതില്ല അത് മതിയാക്കുന്നതാണ് അവൾ പുറപെട്ടത് ഫിത്നയില്ലങ്കിൽ കറാഹത്താണ്. എന്നാണ് ഇമാം നവവി പറഞ്ഞത്  -  ഇതെ അർത്തത്തിനു ജമാഅത്തിന്റെ അദ്യായത്തിൽ ഇമാം പറഞ്ഞതിനെ ഈ കാര്യങ്ങളല്ലാം മറച്ചുവെച്ചു മതിയാകുന്നതാണ് എന്ന വാജകത്തിന് അനുവദനീയം എന്ന് വഹാബി പുരോഹിതർ ദുർവ്യ ക്യാനിക്കുകയാണ് ചെയ്തത്.  മതിയാകുന്നതാണ് ( ളുഹറ് മടക്കി നിസ്കരിക്കേണ്ടതില്ല) എന്നതിനു സ്ത്രീകൾ പുറപ്പെടുന്ന ആദ്യ കാലത്ത്  അത് മതിയായിരുന്നു എന്നതിനെ ഇമാം നവവി തെളിവാക്കുകയാണ്.

ഇമാം നവവി   വീണ്ടും പയുന്നു

ം]  : ﻭﺃﻣﺎ ﺍﻟﻨﺴﺎﺀ ﻓﺠﻤﺎﻋﺘﻬﻦ ﻓﻲ ﺍﻟﺒﻴﻮﺕ ﺃﻓﻀﻞ ﻟﻤﺎ ﺭﻭﻯ ﺍﺑﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ : ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : } ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ { " ﻓﺈﻥ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﻤﺴﺎﺟﺪ ﻣﻊ ﺍﻟﺮﺟﺎﻝ ﻓﺈﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻛﺒﻴﺮﺓ ﺗﺸﺘﻬﻰ ﻛﺮﻩ ﻟﻬﺎ ﺍﻟﺤﻀﻮﺭ

[അل صلي الله وسلم: ، ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ

ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ


സ്ത്രീകൾ വീട്ടിലെ ജമാഅത്തായി നിസ്കരിക്കലാണ്  പുണ്യം

بيوت هن خير لهن

വീടാണു പുണ്യം എന്ന ഹദീസുണ്ടല്ലൊ


ഈഹദീസ്‌ ബുഖരിയുടെ നിബന്തനയുള്ള സഹീഹാണു.

ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ

ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ


ഇമാം നവവി  റ പറയുന്നു ,

ഒരുസ്ത്രീ. ജുമുഅക്കൊ മറ്റു ജമാഅത്തിനൊ  വരൽ യുവതികൾക്കും  കണ്ടാാൽ ആഷിക്ക പെടുന്ന വാർദക്യമുള്ളവൾക്കും. (ഫിത് നയില്ലാത്തപ്പൊൾ-] കറാഹതാണു.


ﻗﺎﻝ ﺍﻟﻨﻮﻭﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﻭﺭﺿﻲ ﻋﻨﻪ ﻓﻲ ‏( ﺷﺮﺡ ﻣﺴﻠﻢ ‏) ﻓﻲ ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ : )) ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ ((

ﻭﺍﻧﻈﺮ ﺇﻟﻰ ﻗﻮﻟﻪ " ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ " ﻣﺎ ﺃﺣﺴﻨﻪ ﻓﻴﻤﺎ ﻗﺪﻣﺘﻪ ﻣﻦ ﻭﺟﻮﺏ ﺍﻟﻤﻨﻊ ﺣﻴﺚ ﺗﺮﺗﺒﺖ ﺍﻟﻔﺘﻨﺔ ﻋﻠﻰ ﺧﺮﻭﺟﻬﻦ ﻓﺈﻥ ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ (( ﻫﺬﺍ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺒﺎﺏ ﻇﺎﻫﺮ ﻓﻲ ﺃﻧﻬﺎ ﻻ ﺗﻤﻨﻊ ﻣﻦ ﺍﻟﻤﺴﺠﺪ ﻟﻜﻦ ﺑﺸﺮﻭﻁ ﺫﻛﺮﻫﺎ ﺍﻟﻌﻠﻤﺎﺀ ﻣﺄﺧﻮﺫﺓ ﻣﻦ ﺍﻷﺣﺎﺩﻳﺚ ﻭﻫﻲ :

ﺃﻥ ﻻ ﺗﻜﻮﻥ ﻣﺘﻄﻴﺒﺔ ، ﻭﻻ ﻣﺘﺰﻳﻨﺔ ﺫﺍﺕ ﺧﻼﺧﻞ ﻳﺴﻤﻊ ﺻﻮﺗﻬﺎ ، ﻭﻻ ﺛﻴﺎﺑﺎ ﻓﺎﺧﺮﺓ ، ﻭﻻ ﻣﺨﺘﻠﻄﺔ ﺑﺎﻟﺮﺟﺎﻝ ، ﻭﻻ ﺷﺎﺑﺔ ﻭﻧﺤﻮﻫﺎ ﻣﻤﻦ ﻳﻔﺘﺘﻦ ﺑﻬﺎ ، ﻭﺃﻥ ﻻ ﻳﻜﻮﻥ ﺑﺎﻟﻄﺮﻳﻖ ﻣﺎ ﻳﺨﺎﻑ ﺑﻪ ﻣﻔﺴﺪﺓ ﻭﻧﺤﻮﻫﺎ


ഇമാംമുസ്ലിം. റ പയുന്നു


ഫിത ്നയില്ലത്ത പോൾ ആണു സ്ത്രീകൾ പുറ പ്പെടൽ  

شرح مسلم

ഇമാം നവവിയും

ഇതു വിവരിക്കുന്നു


ഇമാം നവവി യുടെ ഈവാജകം വിവരിചു കൊണ്ട്്‌ ഇബ്നു ഹജർ പൃയുന്നു -നവവി ഇമാമിന്റെ വാക്കിൽ നിന്നും ഫിത്്നയുണ്ടങ്കിൽ അവൾ പുപ്പെടാൻ പാടില്ലെന്നും അവളെ തടയണമെന്ന്നും മനസ്സില്ലക്ക്കവുന്നബ്നതാൻ ⭕സംശയാനിവാരണം എന്ന ഇസ്ലാമിക വാട്സാപ്പ് ഗ്രൂപ്പിന്റെ . ... ക്ലാസ്  റൂമുകളിലായി         അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത  വാട്സാപ്പ്  ഗ്രൂപ്പാണ്

 🔹🔸🔹🔸🔹🔸🔹

Admin, +919496210086 ,00966562185368 ,9895695565+91 81294 69100


🔰🔰🔰🔰🔰🔰🔰


ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/      

fb ഗ്രൂപ്പിൽ താഴെലിങ്കിൽ ചേരുക

                                                      https://m.facebook.com/groups/293372254452544?refid=8&ref=നമ്മുടെ പുതിയ കൂട്ടുകാർ അറിയാന്‍


👉സംശയ നിവാരണം ക്ലാസ് റൂ

നബിദിനാഘോഷം ഇസ്ലാമികം*

 



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

*അസ് ലം കാമിൽ സഖാഫി

 പരപ്പങ്ങാടി*


*നബിദിനാഘോഷം ഇസ്ലാമികം*

-

*ഇന്ന്  നടത്തുന്ന  മൗലിദ് പരിപാടി എന്താണ്  ?   അത് പുണ്യമാണോ*?


മറുപടി 


 ഇന്നത്തെ മൗലിദ് സദസ്സ് കൊണ്ട് ലക്ഷ്യമാക്കുന്നത് 

തിരുനബി സ്വ യുടെ മദ്ഹുകൾ പറയുകയും  പ്രഭാഷണങ്ങൾ നടത്തുകയും അവിടത്തെ  അപദാനങ്ങൾ പ്രകീർത്തിക്കുന്ന

ഗാനം ആലപിക്കുക

 സദസുകൾ സങ്കടിപ്പിക്കുക  

അവിടന്ന് ലോകത്ത് ഭൂജാതനായതിൻറെ പേരിൽ ആഹ്ലാദം പ്രകടിപ്പിക്കുക  സന്തോഷം പ്രകടിപ്പിക്കുക

  അതിനുവേണ്ടി അള്ളാഹുവിനെ നന്ദി രേഖപ്പെടുത്തുകഎന്നിവയാണ് മൗലിദ് പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത് '

 ഇത്തരം കാര്യങ്ങളെല്ലാം  പ്രതിഫലാർഹമാണ് എന്നതിൽ സംശയമില്ല.

അത് റബീഉൽ അവ്വൽ മാസത്തിൽ പറ്റില്ല  എന്ന് പറയുന്നത്  വങ്കത്തമാണ് ' എങ്കിൽ പിന്നെ അവിടുത്തെ മഹത്വം പറയുന്ന സദസ്സുകൾ മറ്റു മാസങ്ങളിൽ പറ്റുമോ എന്ന് ചോദിച്ചാൽ വഹാബി പുരോഹിതന്മാർ എന്തു മറുപടിയാണ് പറയുക?

മറ്റു മാസങ്ങളിൽ പറ്റുന്ന കാര്യം റബീഉൽ അവ്വലിൽ മാത്രം പറ്റില്ല എന്നാണൊ മറുപടി?

ഈ മാസത്തിൽ മാത്രമേ അവിടുത്തെ മദ്ഹ് പറയുകയും  ചെയ്യുന്ന  മൗലിദ് സദസ്സുകൾ  പ്രകീർത്തന സദസ്സുകൾ  പാടുള്ളൂ എന്ന് നാം പറയുന്നില്ല.  ഏത് മാസവും  ഏത്  ദിവസവും സംഘടിപ്പിക്കുന്നതാണ് . അതുകൊണ്ട് ഏത് മാസവും ഏത്  ദിവസവും സംഘടിപ്പിക്കാവുന്ന  ഒരു കാര്യം ഈ മാസത്തിൽ ചെയ്തു എന്നതിൻറെ പേരിൽ ആക്ഷേപിക്കപ്പെട്ടതാവുകയില്ല. 


അവിടത്തെ പ്രകീർത്തന സദസ്സുകൾ  സഹാബത്ത് നടത്തിയിട്ടുണ്ട്  

 തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ തന്നെ നടത്തിയിട്ടുണ്ട് അവിടെനിന്ന് അംഗീകാരം നൽകിയിട്ടുണ്ട് '

സഹീഹുൽ ബുഖാരി മുസ്‌ലിം അടക്കമുള്ള ഹദീസുകളിൽ വന്നതാണ് 'താബിഉകളും സലഫുസ്വാലിഹ് കളും ഇത് നിർവഹിക്കുകയും ചെയ്തിട്ടുണ്ട് 'അതിന് ധാരാളം പ്രമാണങ്ങൾ നമുക്ക് കാണാൻ സാധിക്കും 'ഇതെല്ലാം  അത് റബഹുൽഅവ്വൽ നടത്തി എന്നതിൻറെ പേരിൽ ഒരിക്കലും തന്നെ തിന്മയായി മാറുകയില്ല .

*അതിന് ജന്മദിനാഘോഷം എന്ന് പേരിട്ടു എന്നതിൻറെ പേരിൽ അത് തെറ്റാണെന്ന് പറയാൻ സാധ്യമല്ല* ' ഒരു കാര്യം നന്മയും തിന്മയും ആയി മാറുന്നത് അതിൻറെ പേര് നോക്കിയല്ല'  അതിൽ പ്രവർത്തിക്കുന്ന കാര്യങ്ങൾ നന്മ യാണെങ്കിൽ പേര്  എന്ത് നൽകിയാലും അത് നന്മ തന്നെയാകും. ഇസ്ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാകാതിരുന്നാൽ മതി എന്ന് മാത്രം .


അവിടുത്തെ പ്രകീർത്തന സദസ്സുകൾ സംഘടിപ്പിക്കുന്നത്  ഏത് പ്രമാണത്തിന് വിരുദ്ധമാണെന്ന് വിമർശകർ തെളിയിക്കേണ്ടതാണ് ' അവിടത്തെ ജന്മത്തിൽ സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കുന്നത് ഏത് ആയത്തിന് ഏത് ഹദീസിന് വിരുദ്ധമാണെന്ന് ഇവർ വ്യക്തമാക്കേണ്ടതാണ്.


'*അവിടത്തെ പ്രകീർത്തന സദസ്സുകൾ സംഘടിപ്പിച്ചത് പേരിൽ അവിടുന്ന് നമ്മെ ആക്ഷേപിക്കുകയോ  അല്ലാഹുവിൻറെ ഹബീബ് ന്റെ മഹത്വങ്ങൾ നാം പറയുകയും  ജന്മത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തതിന് പേരിൽ അള്ളാഹു നമ്മെ നരകത്തിലേക്ക് തള്ളിവിടുകയും ചെയ്യും എന്ന് ഒരിക്കലും നമുക്ക് ഊഹിക്കാൻ സാധ്യമല്ല .എന്തിനു വേണ്ടി എൻറെ ഹബീബിനെ നീ പ്രകീർത്തിച്ചു എന്തിനു വേണ്ടി അവിടുത്തെ ജന്മത്തിനു സന്തോഷിച്ചു എന്ന് ചോദിച്ചു കൊണ്ട് അള്ളാഹു ഒരിക്കലും തന്നെ സിക്ഷിക്കുകയില്ല. അള്ളാഹു നമുക്ക് പ്രതിഫലം നൽകുക മാത്രമേ ചെയ്യുകയുള്ളൂ*.

'

.സ്വഹാബത്ത് അവിടത്തെ പ്രകീർത്തന സദസ് പള്ളിയിൽ തന്നെ സംഘടിപ്പിക്കുകയും അതിനുവേണ്ടി ഹസ്സാനുബ്നു  സാബിത് റ ന്  ഒരു സ്റ്റേജ് കെട്ടി കൊടുക്കുകയും തിരുനബി സ്വ അതു പ്രോത്സാഹിപ്പിക്കുകയും പരിശുദ്ധാത്മാവിനെ കൊണ്ട് അങ്ങേരെ അല്ലാഹു ശക്തി പെടുത്തട്ടെ  എന്ന് പറഞ്ഞു പ്രാർത്ഥിച്ചു കൊടുക്കുകയും ആണ് ചെയ്തിട്ടുള്ളത് ..


മറ്റൊരു സ്വഹാബി അവിടുത്തെ പ്രകീർത്തിച്ചതിന്റെ

. പേരിൽ അവിടുത്തെ പുതപ്പ് സമ്മാനമായി നൽകി കൊണ്ട് അതിന് അവിടുന്ന് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.


അമ്പിയാക്കളെ പ്രകീർത്തിക്കുന്ന വലിയൊരു സദസ്സ്സഹാബികൾ സംഘടിപ്പിക്കുകയും പിന്നീട് അവിടുന്ന് സദസ്സിലേക്ക് കടന്നുവരികയും ചെയ്തപ്പോൾ  അതിന് അംഗീകാരം നൽകുകയും  അവിടത്തെ മഹത്വങ്ങൾ പറഞ്ഞു കൊടുത്തുകൊണ്ട് അവരുടെ  കൂടെ  തങ്ങൾ  അവിടത്തെ മൗലിദ് പാരായണം ചെയ്തു جججج സന്തോഷം ചെയ്ത്സന്തോഷിക്കുകയാണ് ചെയ്തത്


*അമലുൽ മൗലിദ്*


നബി സ്വ ജന്മത്തിന്റെ പേരിൽ  സന്തോശിക്കണമെന്ന് ഖുർആനിലുണ്ടോ ?


മറുപടി


നബി സ്വ ജനിച്ചതിന്റെ പേരിൽ അവിടന്ന് ഈ ലോകത്തേക്ക് ഭൂജാതരായതിന്റെ പേരിൽ ഏത് മുസ്ലിമിനാ സന്തോശിക്കാതിരിക്കാൻ സാധിക്കുക


വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു. അല്ലാഹുവിൻറെ റഹ്മത്ത് കൊണ്ട് അവർ ആഹ്ലാദിക്കുകട്ടെ സന്തോഷിക്കട്ടെ അത് അവർ ഒരുമിച്ചു കൂടുന്നതിൽ ഏറ്റവും ഉത്തമമാണ്

യൂന്സ് 58


[سورة يونس (١٠) : الآيات   الى ٥٨]

َ

قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ (٥٨)


ചോദ്യം


*ഇവിടെ റഹ്മത്തിനാൽ ഉദ്ധേശ്യം നബി സ്വ യാണന്ന് ആരാ പറഞ്ഞത്*



ഈ റഹ്മത്ത് എന്ന് പറഞ്ഞാൽ നബി സ്വ ആണെന്ന് ഇബ്നു അബ്ബാസ് റ തഫ്സീർ പറയുന്നു

🔻


وَأخرج أَبُو الشَّيْخ عَن ابْن عَبَّاس رَضِي الله عَنْهُمَا فِي الْآيَة قَالَ: فضل الله الْعلم وَرَحمته مُحَمَّد صلى الله عَلَيْهِ وَسلم قَالَ الله تَعَالَى (وَمَا أَرْسَلْنَاك إِلَّا رَحْمَة للْعَالمين) (الْأَنْبِيَاء الْآيَة 107)الدرر المنثور 4-367 روح المعاني 11-141


اخرج الخطيب وابن عساكر عن عباس رضي الله عنه  قل بفضل الله قال النبي صلي الله عليه وسلم   الدرر المنثور 4-367 روح المعاني 11-141

  وقال فيما روي الضحاك عنه الفضل العلم والرحمة محمد صلى الله عليه وسلم البحر المحيط 5-171


നബി സ്വ ഈ ലോകത്തേക്കയച്ച റഹ്മത്താണെന്ന് ഖുർ ആൻ തന്നെ പടിപ്പിക്കുന്നു….

🔻📃

(وَمَآ أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ)


മുഹമ്മദ് നബിയാകുന്ന അനുഗ്രഹത്തെ എേറ്റെടുത്തവൻ ദുന്യാവിലും ആഖിറത്തിലുംവിജയിച്ചു അല്ലാത്തവൻ പരാചയപ്പെട്ടു…. ….. ഈ ആയത്തിൻ റ്റെ വിഷദീകരണത്തിൽ…….തഫ്സീർ ഇബ്നു കസീർ


👇 وقوله: وَما أَرْسَلْناكَ إِلَّا رَحْمَةً لِلْعالَمِينَ يُخْبِرُ تَعَالَى أَنَّ اللَّهَ جَعَلَ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَحْمَةً لِلْعَالَمِينَ أَيْ أَرْسَلَهُ رَحْمَةً لَهُمْ كُلِّهِمْ فَمَنْ قَبِلَ هَذِهِ الرَّحْمَةَ وَشَكَرَ هَذِهِ النِّعْمَةَ سَعِدَ فِي الدُّنْيَا وَالْآخِرَةِ وَمَنْ رَدَّهَا وَجَحَدَهَا خَسِرَ فِي الدُّنْيَا وَالْآخِرَةِ….تفسير ابن كثير


എന്താണ് മൗലിദ് പരിപാടി ?

അതിൻറെ വിധി എന്ത് ?


മറുപടി


ഇമാം സുയൂത്വി റ യോട് ഇതേ ചോദ്യവും അദ്ദേഹം നൽകിയ മറുപടിയും കാണുക 


سئل عن عمل المولد النبوي في شهر ربيع الأول ما حكمه من حيث الشرع وهل هو محمود أو مذموم وهل يثاب فاعله أو لا قال والجواب عندي أن أصل عمل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي صلى الله عليه وسلم وما وقع في مولده من الآيات ثم يمد لهم سماط يأكلونه وينصرفون من غير زيادة على ذلك من البدع الحسنة التي يثاب عليها صاحبها لما فيه من تعظيم قدر النبي صلى الله عليه وسلم وإظهار

الفرح والاستبشار بمولده الشريف

റബീഉൽ അവ്വൽ മാസത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ മൗലിദ് പരിപാടി നടത്തുന്നതിന് വിധി എന്ത് ?

ശറഇൻറെ ഭാഗത്തിലൂടെ അത് പുണ്യമാണോ ? ആക്ഷേപാർഹമാണോ ?   അത് നിർവഹിക്കുന്നവന്ന് പ്രതിഫലം ലഭിക്കുമോ  ഇല്ലയോ ?


മറുപടി


ജനങ്ങൾ ഒരുമിച്ചു കൂടുക 

കഴിയുന്നത്ര ഖുർആൻ പാരായണം ചെയ്യുക .നബി തങ്ങളുടെ തുടക്കത്തെ പറ്റിയും അവിടുത്തെ ജന്മദിനത്തിലെ അത്ഭുതത്തെ പറ്റിയും വന്ന   ഹദീസുകൾ പറയുക

പിന്നെ ഭക്ഷണം കഴിച്ചു പിരിഞ്ഞു പോരുക (തിന്മയായ ]  മറ്റൊന്ന് വർദ്ധിപ്പിക്കുന്ന ഇല്ല .*ഇതാണ് മൗലിദ് പരിപാടി എന്ന് പറയുന്നത്* .*ഇത് നല്ല ഒരു ആചാരമാണ്  അത് ചെയ്യുന്നവന്ന് പ്രതിഫലം ലഭിക്കുകയും ചെയ്യും*.-*കാരണം അതിൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മഹത്വങ്ങൾ ബഹുമാനിക്കലുംഅതിൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മൗലിദ് കൊണ്ട് ജന്മദിനം കൊണ്ട് സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കൽ ഉണ്ട്* . ( അൽ ഹാവി )


നബിദിനത്തിൽ ചെയ്യേണ്ട കാര്യങ്ങൾവിവരിച്ചു

സ്വഹീഹുൽ ബുഖാരിയുടെ യുടെ  ലോകപ്രശസ്ത വ്യാഖ്യാനമെഴുതിയ ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള ഹാഫിളുദ്ധുൻ യാ ശൈഖുൽ ഇസ്‌ലാം ഇബന് ജറുൽ അസ്ഖലാനി റ പറയുന്നു.

ഖുർആൻ  പാരായണം , അന്നദാനം , ദാനധർമ്മം , നന്മ ചെയ്യാൻ പ്രോൽസാഹനം നൽകുന്ന , നബി ( صلى الله عليه وسلم ) യുടെ പ്രശംസാഗീതങ്ങൾ  തുടങ്ങി അല്ലാഹുവിനുള്ള നന്ദിപ്രകടന മായി വിലയിരുത്താൻ പറ്റുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികൾ . ആ ദിവസ  ത്തിൽ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ് . ഹറാമോ കറാഹത്താ ഖിലാഫുൽ ഔലയോ ആയത് ഒഴിവാ ക്കണം . ( 



അൽഹാവീലിൽ ഫതാവാ 1/190 ) ഇതേ ആശയം ശൈഖുൽ ഇസ്‌ലാം ഇബന് ജറുൽ അസ്ഖലാനി റ പറഞ്ഞതായി അദ്ധേഹത്തിന്റെ അരുമ ശിഷ്യൻ ഹാഫിളു സഖാവി ഫതാവയിൽ രേഖപെടുത്തിയിട്ടുണ്ട്.



*നബി സ്വ  അവിടത്തെ ജന്മത്തിൽ സന്തോശിച്ചുട്ടുണ്ടോ* ?

ഒരുകാരക്കയെങ്കിലുംവിതരണം ചെയ്തിട്ടുണ്ടോ* ?


മറുപടി


ഇമാം ഹാഫിളു സുയൂത്വി റ പറയുന്നു


 ജന്മദിനാ ഘോഷത്തിന് മറ്റൊരടിസ്ഥാനം ഞാൻ കണ്ടെത്തിയിരിക്കുന്നു . അനസ് ( റ ) വിൽ നിന്ന് ഇമാം ബൈഹഖി ( റ ) നിവേദനം ചെയ്ത ഹദീസാണിത് . പ്രവാ ചകത്വലബ്ധിക്കുശേഷം നബി ( صلي الله عليه وسلم) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി . നബി (صلي الله عليه وسلم ) ജനിച്ചതിന്റെ ഏഴാം നാൾ അ ബ്ദുൽ മുത്തലിബ് നബി  صلي الله عليه وسلم

യുടെ അഖീഖ കർമ്മം നിർവ്വഹിച്ചതായി സ്ഥിര പ്പെട്ടിട്ടുണ്ട് . ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖിഖ അതിനാൽذ ലോകാന്ഗ്രഹിയായി തന്നെ സ്രഷ്ടിച്ചതിന് അല്ലാഹുവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമാ യും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി صلي الله عليه وسلم അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം . അതേ ലക്ഷ്യത്തിനായി നബി ( صلي الله عليه وسلم ) തന്റെ മേൽ സ്വലാത്ത് ചൊല്ലി യിരുന്നു . ആകയാൽ സമ്മേളിച്ചും അന്നദാനങ്ങൾ  നിർവ്വഹിച്ചും നബി ( صلي الله عليه وسلم യുടെ  ജനനം.കൊണ്ട് നന്ദിപ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും അതും നമുക്ക് സുന്നത്താണ്

അൽ ഹാവി 1 / 196


ഇമാം സുയൂത്വി ( റ ) യുടെ സമർത്ഥനത്തിന് പിൽക്കാല പണ്ഡിതന്മാർ അംഗീകാരം നൽകിയിട്ടുണ്ട് . ഇമാം സുയൂത്വി ( റ ) യുടെ പരാമർശങ്ങൾ എടുത്തുവെച്ച  ശേഷം പ്രഗത്ഭ ശാഫിഈ പണ്ഡിതൻ ശൈഖ് അഹ്മദുബ്ഖാസിം ( റ ) എഴുതുന്നു


 ചില നിബന്ധനകൾക്കു വിധേയമായി ജന്മദിനാഘോഷം സ്തുത്യർഹവും പ്രതിഫലാർഹവുമാണെന്ന് സ്ഥാപിക്കാൻ  സുദീർഘമായി ഇമാം സുയൂത്വി ( റ )  ത്തിയിട്ടു  . തദ്വിഷയകമായി എതിരഭിപ്രായം പ്രകടിപ്പിച്ചവരെ അദ്ദേഹം ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട് . അതെല്ലാം പഠനാർഹമാണ് . അതെല്ലാം ഒരു ഗ്രന്ഥമായി ക്രോഡീകരിച്ച് അതിന് ‘ ഹുസ്നുൽ  മഖ്സ്വിദ് ഫീ അമലിൽ മൗലിദ് ' എന്ന്അദ്ദേഹം പേരിട്ടു.അദ്ദേഹത്തിൻറെ പ്രവർത്തനത്തിന്  അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ ഇബ്നുഖാസിം ഹാശിയത്തു തുഹഫ 7 / 425 ) 


ഇതേ വിവരണം അല്ലാമ ഇമാം ശർവാനി റ ഹാശിയത്തു തുഹ്ഫ 7./425


ഫത്ഹുൽ മുഈനിന്റെ ശറഹ് ഇആനത്തു ത്വാലിബീൻ 3/250 എന്നീ ലോക പണ്ഡിതൻമാർ എല്ലാം അങ്ങികരിച്ചിട്ടുണ്ട്


സ്വഹീഹുൽ ബുഖാരിയുടെ യുടെ  ലോകപ്രശസ്ത വ്യാഖ്യാനമെഴുതിയ ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള ഹാഫിളുദ്ധുൻ യാ ശൈഖുൽ ഇസ്‌ലാം ഇബന് ജറുൽ അസ്ഖലാനി റ പറയുന്നു.


وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم { قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا هذا يوم أغرق الله فيه فرعون ونجى فيه موسى فنحن نصومه شكرا لله تعالى } فيستفاد منه فعل الشكر لله على ما من به في يوم معين من إسداء نعمة ودفع نقمة ويعاد ذلك في نظير ذلك اليوم من كل سنة والشكر لله يحصل بأنواع العبادة كالسجود والصيام والصدقة والتلاوة وأي نعمة أعظم من النعمة ببروز هذا


النبي الذي هو نبي الرحمة في ذلك اليوم وعلى هذا فينبغي أن يتحرى اليوم بعينه حتى يطابق قصة موسى في يوم عاشوراء ومن لم يلاحظ ذلك لا يبالي بعمل المولد في أي يوم من الشهر بل توسع قوم فنقلوه إلى يوم من السنة وفيه ما فيه هذا ما يتعلق بأصل عمله .


وأما ما يعمل فيه فينبغي أن يقتصر فيه على ما يفهم الشكر لله تعالى من نحو ما تقدم ذكره من التلاوة والإطعام والصدقة وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخي والعمل للآخرة وأما ما يتبع ذلك من السماع واللهو وغير ذلك فينبغي أن يقال ما كان من ذلك مباحا بحيث يتعين للسرور بذلك اليوم لا بأس بإلحاقه به ومهما كان حراما أو مكروها فيمتنع وكذا ما كان خلاف الأولى ا هـ ا


 മൗലിദിനാറടിസ്ഥാനം ഞാൻ കണ്ടത്തിയിട്ടുണ്ട് . ബുഖാരിയിലും മുസ്ലിമിലും 

 ഉള്ള ഒരു ഹദീസാണത് . നബി ( സ്വ) മദീനയിൽ ചെന്നപ്പോൾ ജൂതന്മാർ മുഹർറം പത്തിന് നോമ്പനുഷ്ഠിക്കുന്നത് നബി ( സ്വ )  യുടെ ശ്രദ്ധയിൽപ്പെട്ടു . അതേപ്പറ്റി അവരോടന്വേഷിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയിതാണ് . അല്ലാഹു ഫിർഔനിനെ മുക്കിനശിപ്പിക്കുകയും മുസാനബി ( അ ) യെ അല്ലാ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണ് . അതിനാൽ ആ മഹത്തായ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ച് ആ ദിവസം ഞങ്ങൾ വതമനുഷ്ഠിക്കുന്നു .  ; ഒരു നിശ്ചിത ദിവസം അല്ലാഹുവിൽ  നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രക ടിപ്പിക്കാമെന്നും ഒാരോ വർഷവും ആ  ദിവസം മടങ്ങിവരുമ്പോൾ നന്ദിപ്രകടനം ആവർത്തിക്കാമെന്നും ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം . സുജൂദ് , നോമ്പ് ദാന ധർമ്മം , ഖുർ ആൻ പാരായണം , തുടങ്ങി , ആരാധനയുടെ വിവിധ ഇനങ്ങൾ കൊണ്ട് നന്ദിപ്രകടനം ഉണ്ടാവുന്നതാണ് , ആ ദിവസത്തിൽ ( റബീഉൽ അവ്വൽ പന്ത്രണ്ട് ) ലോകത്തിനനുഗ്രഹമായ പ്രവാചകർ 

സ്വ ജനിച്ചുവെന്ന അനുഗ്രഹത്തേക്കാൾ  വലിയ എന്ത് അനുഗ്രഹമാണുള്ളത് ?. അതിനാൽ മുഹർറം പത്തിൽ മൂസാനബി നക്ക് ( അ ) യുടെ സംഭവവുമായി യോജിക്കാൻ  ആ ദിവസം തന്നെ ( നബി ( സ ) യുടെ ജന്മദിനം ) നന്ദിപ്രകടനം നടന്നേ മതിയാവൂ . ഈ പരിഗണന ൽകാ ത്തവർ റബീഉൽ  അവ്വൽ മാസത്തിൽ ഏതെങ്കിലുമൊരു ദിവസം മൗലിദ് സംഘടിപ്പിക്കുന്നു . ചിലർ  ഇതിനേക്കാൾ വിശാലതകാണിച്ച് വർഷ ത്തിൽ ഒരു ദിവസം മൗലിദ് സംഘടിപ്പിക്കു ച്ചിരുന്നു . അതത്രശരിയാണെന്ന് തോന്നുന്നില്ല . ഇതുവരെ പറഞ്ഞത് മൗലീദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് .*നാം നേരത്തെ പറഞ്ഞ , ഖുർആൻ  പാരായണം , അന്നദാനം , ദാനധർമ്മം , നന്മ ചെയ്യാൻ പ്രോൽസാഹനം നൽകുന്ന , നബി ( صلى الله عليه وسلم ) യുടെ പ്രശംസാഗീതങ്ങൾ  തുടങ്ങി അല്ലാഹുവിനുള്ള നന്ദിപ്രകടന മായി വിലയിരുത്താൻ പറ്റുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികൾ . ആ ദിവസ  ത്തിൽ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ് . ഹറാമോ കറാഹത്താ ഖിലാഫുൽ ഔലയോ ആയത് ഒഴിവാ ക്കണം*/ . ( അൽഹാവീലിൽ ഫതാവാ 1/190 )


ഇതേ ആശയം ശൈഖുൽ ഇസ്‌ലാം ഇബന് ജറുൽ അസ്ഖലാനി റ പറഞ്ഞതായി അദ്ധേഹത്തിന്റെ അരുമ ശിഷ്യൻ ഹാഫിളു സഖാവി ഫതാവയിൽ രേഖപെടുത്തിയിട്ടുണ്ട്.



ومن أحسن ما ابتدع في زماننا من هذا القبيل ما كان يفعل مدينة اربل جبرها الله تعالى كل عام في اليوم الموافق ليوم مولد النبي و من الصدقات و المعروف وإظهار الزينة والسرور فان ذلك مع ما فيه من الاحسان إلى الفقراء مشعر بمحبة النبي ع وتعظيمه وجلالته في قلب فاعله و شكر الله تعالى على مامن به من إيجاد رسوله الذي أرسله رحمة للعالمين وعلى جميع المرسلين الباعث21



" ' നബി സ്വ ടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽക്കർമ്മങ്ങൾ ദാനധർമങ്ങൾ സന്തോശ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ് ,


  കാരണം അതിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യൽ ഉള്ളതോടപ്പം  അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി ( സ ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കു ന്നവയാണ് . ലോകത്തിനാകയും അനുഗ്രഹമായി അയക്കപ്പെട്ട നബി ( സ ) യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു* . ” ( അൽബാഇസ് പേ 21 ) .


*സാക്ഷാൽ ഇബ്നുതൈമിയ്യ പറയുന്നു* . 


 *ചിലർ മുഹമ്മദ് നബി ( صلى الله عليه وسلم) യുടെ ജന്മദി  നത്തെ ആദരിക്കുകയും അതിൽ ഒരാ ഘോഷമായി കൊണ്ടാടുകയും ചെയ്യാറുണ്ട് . അവരത് ചെയ്യുന്നത് നല്ല ഉദ്ദേശ്യത്തോടെ ആയതിനാലും നബി ( صلى الله عليه وسلم) യെ ആദരിക്കുന്നതിന്റെ ഭാഗമായതിനാലും അതിന് വലിയ പ്രതിഫലം ലഭിക്കുന്നതാണ്*


(ഇഖ്തിളാഉ സ്വിറാത്വുൽ മുസ്തഖീം 296

.

*ലോക പ്രശസ്ത മാലികി പണ്ഡിതൻ ഇബ്നുൽ ഹാജ് റ പറയുന്നു*

فَآلَةُ الطَّرَبِ وَالسَّمَاعِ أَيُّ نِسْبَةٍ بَيْنَهَا وَبَيْنَ تَعْظِيمِ هَذَا الشَّهْرِ الْكَرِيمِ الَّذِي مَنَّ اللَّهُ تَعَالَى عَلَيْنَا فِيهِ بِسَيِّدِ الْأَوَّلِينَ وَالْآخِرِينَ

 . فَكَانَ يَجِبُ أَنْ يُزَادَ فِيهِ مِنْ الْعِبَادَاتِ وَالْخَيْرِ شُكْرًا لِلْمَوْلَى سُبْحَانَهُ وَتَعَالَى عَلَى مَا أَوْلَانَا مِنْ هَذِهِ النِّعَمِ الْعَظِيمَةِ 



*""""ലോകത്ത് കഴിഞ്ഞ് പോയവരുടേയും വരാനിരിക്കുന്നവരുടെയും നേതാവായ  ആരംഭപ്പൂവായ മുത്ത് നബി (സ്വ) യെ നമുക്ക് അനുഗ്രഹമായി അല്ലാഹു നിയോഗിച്ച പരിശുദ്ധ റബീഉൽ അവ്വൽ  മാസത്തെ ആദരിക്കുന്നതിന്റെയും വാദ്യോപകരണ ഉപയോഗത്തിന്റെയും ഇടയിൽ  എന്ത് ബന്ധമാണുള്ളത് ??.!!!!!!*


*അല്ലാഹു തആല നമുക്ക് തന്ന ഈ വലിയ അനുഗ്രഹത്തിന്ന് നന്ദി പ്രകടിപ്പിച്ച് കൊണ്ട്  ഇബാദത്തുകളും നന്മകളും  ചെയ്യൽ നമുക്ക് നിർബന്ധമാണ്.   


*لَكِنْ أَشَارَ - عَلَيْهِ الصَّلَاةُ وَالسَّلَامُ - إلَى فَضِيلَةِ هَذَا الشَّهْرِ الْعَظِيمِ «بِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - لِلسَّائِلِ الَّذِي سَأَلَهُ عَنْ صَوْمِ يَوْمِ الِاثْنَيْنِ فَقَالَ لَهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - ذَلِكَ يَوْمٌ وُلِدْتُ فِيهِ» فَتَشْرِيفُ هَذَا الْيَوْمِ مُتَضَمِّنٌ لِتَشْرِيفِ هَذَا الشَّهْرِ الَّذِي وُلِدَ فِيهِ. فَيَنْبَغِي أَنْ نَحْتَرِمَهُ حَقَّ الِاحْتِرَامِ وَنُفَضِّلَهُ بِمَا فَضَّلَ اللَّهُ بِهِ الْأَشْهُرَ الْفَاضِلَةَ.. وَهَذَا مِنْهَا لِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «أَنَا سَيِّدُ وَلَدِ آدَمَ وَلَا فَخْرَ» وَلِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «آدَم وَمَنْ دُونَهُ تَحْتَ لِوَائِي» انْتَهَى.* 

*""തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി (സ്വ)  പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ നാം ഈ ദിവസത്തെ ബഹുമാനിക്കൽ നമുക്കത്യാവശ്യമാണ്. അല്ലാഹു മറ്റ് മാസങ്ങളെ  ശ്രേഷ്ഠമാക്കിയ പോലെ  നാം ഈ മാസത്തെയും ശ്രേഷ്ഠമാക്കണം. നബി (സ്വ) യുടെ വാക്കിൽ നിന്ന് കിട്ടും ഞാൻ ആദം സന്ധതികളുടെ നേതാവാണ്" ഈ പറഞ്ഞത് ഫഖ്റ് പറഞ്ഞതല്ല !!! കൂടാതെ ഞാൻ , ആദം (അസ) അവരുടെ മക്കളും എന്റെ ലിവാഇന്റെ ചുവട്ടിലാണ്‌.*

” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).


*സ്വഹാബത്ത് മൗലിദ് പാരായണം നടത്തിയിട്ടുണ്ടോ* ? *


മറുപടി


മൗലിദ് പാരായണം എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് അവിടത്തെ മദ്ഹ് പറയലും അവിടത്തെ ചരിത്രം പറയുന്ന സദസ്സ് സംഘടിപ്പിക്കലുമാണ് അതെല്ലാം സഹാബത്ത് ചെയ്തതും അതും  അവിടുന്ന് പ്രോത്സാഹിപ്പിച്ചതും മാതൃക ഉള്ളതുമാണ്



01):-* നബി (സ്വ) യുടെ മദ് ഹ് പാടാനും പറയാനും പള്ളിയിൽ ഒരു മിമ്പറ് തന്നെ ഹസ്സാനുബ്നു സാബിത് (റ) വിന്ന് നബി (സ്വ) യും സ്വഹാബത്തും ഒരുക്കിക്കൊടുത്തിട്ടുണ്ട്*


(عَنْ عَائِشَةَ رَضِيَ اللهُ عَنْهَا، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَضَعُ لِحَسَّانَ بْنِ ثَابِتٍ مِنْبَرًا فِي الْمَسْجِدِ يَنْشُدُ عَلَيْهِ الْأَشْعَارَ)


 സ്വഹീഹ് മുസ്ലിമിലെ ഹദീസ് വ്യാഖാനിച്ച് ഷറഹ് മുസ്ലിൽ  ഇമാം നവവി (റ) പഠിപ്പിക്കുന്നത്


[٢٤٨٥] (إِنَّ حَسَّانَ أَنْشَدَ الشِّعْرَ فِي الْمَسْجِدِ بِإِذْنِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ) فِيهِ جَوَازُ إِنْشَادِ الشِّعْرِ فِي الْمَسْجِدِ إِذَا كَانَ مُبَاحًا وَاسْتِحْبَابُهُ إِذَا كَانَ في ممادح الاسلام وأهله

"ഹസ്സാൻ (റ) നബി (സ്വ) യുടെ അനുവാദ പ്രകാരം പള്ളിയിൽ വെച്ച് പാട്ട് പാടിയ (മദ് ഹ്)  ഹദീസിൽ നിന്നും  അനുവദനീയമായ പാട്ട് മദ് ഹ് ഗാനം (മൗലിദ്) പള്ളിയിൽ വെച്ച് നടത്തൽ അനുവദനീയമാണ്, അത് ഇസ്ലാമിന്റെ അഹ് ലുകാരുടേതാകുമ്പോൾ സുന്നത്തുമാണ്" (ഷറഹ് മുസ്ലിം)


*(03) :-ഇമാം തുർമുദി

സുനനു ദാരിമി ഹദീസിൽ

സ്വഹാബത്ത് മൗലിദ് ഓതിയ സംഭവം വിവരിക്കുന്നു.


عن ابن عباس قال جلس ناس من أصحاب رسول الله صلى الله عليه وسلم ينتظرونه قال فخرج حتى إذا دنا منهم سمعهم يتذاكرون فسمع حديثهم فقال بعضهم عجبا إن الله عز وجل اتخذ من خلقه خليلا اتخذ إبراهيم خليلا وقال آخر ماذا بأعجب من كلام موسى كلمه تكليما وقال آخر فعيسى كلمة الله وروحه وقال آخر آدم اصطفاه الله فخرج عليهم فسلم وقال قد سمعت كلامكم وعجبكم إن إبراهيم خليل الله وهو كذلك وموسى نجي الله وهو كذلك وعيسى روح الله وكلمته وهو كذلك وآدم اصطفاه الله وهو كذلك ألا وأنا حبيب الله ولا فخر وأنا حامل لواء الحمد [ ص: 549 ] يوم القيامة ولا فخر وأنا أول شافع وأول مشفع يوم القيامة ولا فخر وأنا أول من يحرك حلق الجنة فيفتح الله لي فيدخلنيها ومعي فقراء المؤمنين ولا فخر وأنا أكرم الأولين والآخرين ولا فخر

 

"സ്വഹാബത്ത് പൂർവ്വ അമ്പിയാക്കളുടെ മദ് ഹ് പറയാൻ ഒരുമിച്ച് ഇരുന്ന് 

ഓരോർത്തും ഓരോ നബി യയുടെ മദ്ഹ് പറയുകയാണ് അപ്പോൾ നബി തങ്ങൾകടന്നുവന്നു   അവിടുന്ന് പറഞ്ഞു നിങ്ങൾ പറയുന്നത് ഞാൻ കേട്ടു അതെല്ലാം ശരിതന്നെയാണ് ഓരോ നബിമാരെ പറ്റിയും നിങ്ങൾ പറയുന്നത് സത്യമാണ്. എന്നാൽ നിങ്ങൾ അറിയുക ഞാൻ അല്ലാഹുവിനെ  ഹബീബാണ് അന്ത്യ നാളിൽ ലിവാഉൽ ഹംദ് എന്ന പതാക വാഹകൻ ആണ് അന്ത്യനാളിൽ ആദ്യമായി സുബാർശ ചെയ്യുന്നവനും ശുപാർശ സ്വീകരിക്കപ്പെടുന്ന വരുമാണ്  സ്വർഗ്ഗത്തിലെ വട്ടക്കണ്ണി ആദ്യമായി ആയി ഇളകുന്നവ ഞാനാണ് എനിക്ക് വേണ്ടി അല്ലാഹു സ്വർഗം തുറന്നു തരും ആദ്യമായി ഞാൻ അതിൽ പ്രവേശിക്കും അപ്പോൾ എൻറെ കൂടെ സാധുക്കളായ സത്യവിശ്വാസികൾ ഉണ്ടാകും  ഞാൻ മുൻഗാമികളിൽ പിൻഗാമികളിൽ വച്ച് ഏറ്റവും വലിയ ബഹുമാനം ഉള്ളവനാണ് ഞാൻ ദുരഭിമാനം പറയുകയല്ല

(തിർമുദി)


ഇന്ന് സുന്നികൾ ചെയ്യുന്നതുപോലെ ഓരോരുത്തരായി ഓരോ ഭാഗങ്ങൾ മദ്ഹപറയുക അ എന്ന രീതിയിൽ ഒരുമിച്ചു കൂടിയിരുന്നു മൗലിദ് സദസ്സ്സഹാബത്ത് ചെയ്തിരുന്നു എന്നും അത് നബി സല്ലല്ലാഹു അലൈഹി വസല്ലമ അംഗീകരിച്ച പുണ്യകർമം ആണെന്നും ഇതിൽനിന്നു മനസ്സിലാക്കാം  -


റബി ഉൽ അവ്വൽ 12ന് തന്നെ  നബിസല്ലല്ലാഹു അലൈഹി വസല്ലമ മദീനയിലേക്ക് വന്ന ദിവസം  സന്തോശിച്ചു കൊണ്ട് സ്വഹാബത്തും  ആബാലവൃദ്ധം ജനങ്ങളുംകുട്ടികളടക്കമുള്ളവർ  തിരുദൂതരുടെ  ആഗമനത്തിൻ്റെ പേരിൽ  ആഹ്ലാദിച്ചു കൊണ്ടും സന്തോഷിച്ചു കൊണ്ടും   ത്വലഅൽ ബദറു (طلع البدر)

ചൊല്ലിക്കൊണ്ടും ദഫ് മുട്ടി കൊണ്ടും വരവേറ്റതായി

 സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട് .


  അപ്പോൾ അവിടുത്തെ വരവിന്റ പേരിൽ  മദ്ഹ് പറയലും മൗലിദ് പാരായണം ചെയ്യലും ദഫ് മുട്ടലും എല്ലാം പ്രതിഫലാർഹമാണന്ന്  മനസ്സിലാക്കാം


.സഹാബത്ത് പാടിയത് ഇങ്ങനെയാണ് 


طلع البدر علينا من ثنيات الوداع  

وجب الشكر علينا ما دعي لله داع


 നമ്മുടെ മേലിൽ പൂർണ്ണചന്ദ്രൻ ഉദയം ചെയ്തിരിക്കുന്നു

  ഒരു പ്രബോധകൻ ഉണ്ടാകുന്ന കാലത്തോളം അവിടുന്ന് ഉദയം ചെയ്തതിന്റെ പേരിൽ  നന്നി പ്രകടനം ചെയ്യൽ നമ്മുടെ മേൽ നിർബന്ധമാണ് 


ഇതിൽനിന്നും തിരു നബിയുടെ ഉദയത്തിൽ . നന്ദി പ്രകടിപ്പിക്കേണ്ടത് ആണെന്ന് സ്വഹാബത്ത് അംഗീകരിച്ചിരുന്നു എന്ന് മനസ്സിലാക്കാം


സുന്നികളുടെ പള്ളിയിൽ റബീഉൽ അവ്വലിലും അല്ലാത്ത സമയത്തും ഹബീബ് (സ്വ) യുടെ മദ് ഹ് (മൗലിദ്) പള്ളിയിൽ വെച്ച് പദ്യ ഗദ്യ രൂപത്തിൽ കഴിക്കാറുണ്ട് പക്ഷെ സ്വഹാബത്തിന്റെ ചര്യ വേണമെന്ന് പറയുന്ന മുജാഹിദുകൾ കഴിക്കുന്നില്ല !!!! എന്ത് കൊണ്ട് ????



മൗലിദ് പരിപാടി ബിദ്അത്താണന്ന് ചില പണ്ഡിതർ പറഞ്ഞിട്ടുണ്ടോ ?


മറുപടി


ഇന്ന് നടക്കുന്ന പുതിയ രീതിയിലും ശൈലിയിലും ഉള്ള മൗലിദ് പരിപാടി യെ പറ്റിയാണ് അത് ഹിജ്റ മൂന്നൂറിന്ന് ശേഷം വന്നതാണന്നും ബിദ്അത്ത് ഹസനയാണന്നും പറയുന്നത്.


*ചോദ്യം*


മൗലിദ് പരിപാടി ( അമലുൽ മൗലിദ് ) യാണ് മഹാൻമാർ അങ്ങീകരിച്ചത് ഇന്ന് നടക്കുന്നത് ഈദ് മീലാദാണ് നമുക്ക് രണ്ട് ഈദ് മാത്രമേയുള്ളു എന്ന് ചിലർ പറയുന്നു ഇത് ശരിയാണോ ?


മറുപടി


ഈദ് എന്ന് പറഞ്ഞാൽ പെരുന്നാൾ ആഘോഷം എന്ന അർഥത്തിന് മുസ്ലിമീങ്ങൾക് രണ്ട് ഈദാ ണുള്ള  ,


എന്നൽ ഈദ് എന്ന് അറബിയിൽ വാർശികാഘോഷത്തിനും

സന്തോശ സുധിനം എന്ന അർഥത്തിനും പറയാറുണ്ട്

സഊദി ഭരണാധികളുടെ വർശ

ഷത്തിൽ നടക്കുന്ന  ദേശീയ ആഘോഷ പരിപാടിക്ക് അവർ 

പേരിട്ടത് ഈദ് എന്നാണ്

عطلة العيد الوطني السعودي


അത് കൊണ്ട് അത് ഇസ്ലാമിക വിരുദ്ധവും നരകത്തിൽ പോവുന്ന കാര്യവും രണ്ട് ഈദ് ആണ് നമുക്കുള്ളത് എന്നതിന്ന് വിരുദ്ധവുമാവുമോ?

സ്വാതന്ത്ര ദിനാഘോഷ പരിപാടിക്ക്  ആഘോഷം എന്ന രഥത്തിന് ഈദ് എന്ന് പേരിട്ടാൽ അതും തെറ്റൊവുമോ ?


*ചോദ്യം* :


നബി തങ്ങൾ വഫാത്തായതും റബിഉൽ അവ്വലിലല്ലേ അപ്പോൾ നാം ദുഖി: ക്കുകയല്ലേ വേണ്ടത് ?


മറുപടി


 . *നബി ( സ ) വഫാത്താവുക നിമിത്തം ദുഖമുണ്ടായ മാസം കൂടി യാണല്ലോ റബീഉൽ അവ്വൽ ? ഈ ചോദ്യത്തിന് ഇമാം ഹാഫിളു സുയൂഥി ( റ ) മറുപടി പറയുന്നു . “ നിശ്ചയം നബി ( സ ) യുടെ ജനനം ലഭ്യമായ ഏറ്റവം വലിയ അനുഗ്രഹമാണ് . നബി ( സ ) യുടെ വഫാത്ത് നമുക്കു സംഭവിച്ച ഏറ്റവും വലിയ മുസീബത്തുമാകുന്നു . അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപിക്കാനും മുസീബത്തുകളുടെ മേൽ ക്ഷമിക്കാനുമാണ് ശരീഅത്ത് കൽപ്പിക്കുന്നത് , " ( അൽ ഹാവീലിൽ ഫതാവ , വാ : 1 , പേ 24 )*


*ചോദ്യം*


ബിദ്അത്തിനെ രണ്ടാക്കിയ പണ്ഡിതർ ( ഹസനത്ത് സയ്യി അത്ത്  (നല്ലത് ചീത്ത) ലുഗവിയായ അതായത് ഭാഷാപരമായ ആയ ബിദ്അത്ത് അല്ലേ . ? ഭാഷാപരമായ ബിദ്അത്ത് എന്നുപറഞ്ഞാൽ  മദ്രസാ ബിൽഡിംഗ് പോലെ ഭൗതിക വിഷയങ്ങളിൽ എന്നല്ലേ അർത്ഥം  ?

ഇങ്ങനെ  ഒരു വഹാബി മൗലവി പ്രസംഗിക്കുന്ന കേട്ടു ഇതു ശരിയാണോ ?


.

മറുപടി


.ബിദ്അത്തിനെ രണ്ടാക്കിയ പണ്ഡിതർ ( ഹസനത്ത് സയ്യി അത്ത്  (നല്ലത് ചീത്ത) ലുഗവിയായ അതായത് ഭാഷാപരമായ ആയ ബിദ്അത്ത് ആണ് എന്നത് ശരിയാണ് .ഭാഷാപരമായ ബിദ്അത്ത് എന്ന് പറഞ്ഞാൽ ഭൗതിക വിഷയങ്ങളാണ് എന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.  അത് തെളിയിക്കാൻ സാധ്യമല്ല. *ഭാഷാ പരമായി ബിദ്അത്ത് എന്ന്  പറഞ്ഞാൽ ആദ്യകാലത്ത് ഇല്ലാത്ത പുതുതായി ഉണ്ടായ രീതികളും ശൈലികളുമാണ്. 

അതിൽ  ഭൗതിക കാര്യങ്ങളും  മതപരമായ കാര്യങ്ങൾ ഉൾപ്പെടുന്നതാണ്

അല്ലാതെ ഭൗതിക കാര്യങ്ങൾ എന്നർത്ഥം  ഒരു പണ്ഡിതനും പറഞ്ഞതായി ഇവർക്ക് കാണിച്ചുതരാൻ സാധ്യമല്ല* 


   ഭാഷാ പരമായ  ബിദ്അത്ത് ഹസനത്തും (നല്ലത്) സയ്യി അത്തുമായി (ചീത്ത) വിവരിച്ചവർ 

ഹസനത്തിന്ന് ഉദാഹരണം പറഞ്ഞത് ഇന്നത്തെ രീതിയിലുള്ള മൗലിദ് പരിപാടിയാണ്

ഇതിൽ നിന്നു തന്നെ ഭാഷാ പരമായ ബിദ്അത്ത് എന്ന് പറഞ്ഞാൽ ഭൗതിക കാര്യമെന്ന അർഥമല്ല എന്ന് മനസ്സിലാക്കാം 

ഉദാഹരണത്തിന് ഇമാം നവവി റ യുടെ ഉസ്താദ് അബൂശാമ റ ബിദ്അത്ത് നല്ലതും ചീത്തയുമുണ്ട് എന്ന് പറഞ്ഞതിന്ന് ശേഷം ഇന്നത്തെ രീതിയിലുള്ള മൗലിദ് പരിപാടി ഹസനത്തായ പ്രതിഫലമുള്ള ആജാരമാണന്ന് പറഞ്ഞിട്ടുണ്ട്



ഇമാം അബൂശാമ റ പറയുന്നു



فالبدع الحسنة : متفق على جواز فعلها والاستحباب لها ورجاء الثواب لمن حسنت نيته فيها وهي كل مبتدع موافق لقواعد الشريعة غير مخالف لشيء منها ولا يلزم من فعله محذور شرعي وذلك نحو بناء المنابر والربط والمدارس وخانات السبيل وغير ذلك من أنواع البر التي لم تعهد في الصدر الأول فانه موافق لما جاءت به الشريعة من اصطناع المعروف والمعاونة على البر والتقوى .ومن أحسن ما ابتدع في زماننا من هذا القبيل ما كان يفعل مدينة اربل جبرها الله تعالى كل عام في اليوم الموافق ليوم مولد النبي و من الصدقات و المعروف وإظهار الزينة والسرور فان ذلك مع ما فيه من الاحسان إلى الفقراء مشعر بمحبة النبي ع وتعظيمه وجلالته في قلب فاعله و شكر الله تعالى على مامن به من إيجاد رسوله الذي أرسله رحمة للعالمين وعلى جميع المرسلين

നല്ല ബിദ്അത് പ്രവർത്തിക്കൽ അനുവദനീയമാണന്നതും പുണ്യമാണന്നതും 


നിയ്യത്ത് നന്നാക്കിയവന്ന് അതിന്ന് പ്രതിഫലം ലഭിക്കുമെന്നതും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചതാണ് '


അത് പ്രവർത്തിച്ചതിനാൽ ശറഇയായ ഒരു വിലക്കും വരാതെ ശരീഅത്തിന്റെ പൊതു തത്ത്വങ്ങളോട് വിരുദ്ധമാവാതെ യോജിച്ചു കൊണ്ട് പുതിയത് കൊണ്ട് വരുന്ന വനാണ് അവൻ'


ആദ്യ നൂറ്റാണ്ടിൽ അറിയപ്പെടാത്ത നന്മയുടെ വിവിധ ഇനങ്ങൾ പലതുമുണ്ട്

വഴിയമ്പലങ്ങൾ മദ്രസകൾ മിനാരങ്ങൾ തുടങ്ങിയവ നല്ല ബിദ്അത്തിൽ പെട്ടതാണ്.

ഇവയല്ലാം നന്മ ചെയ്യുക നന്മയെ സഹായിക്കുക എന്ന ശരീഅത്തിന്റ പൊതു തത്ത്വത്തിനോട് യോജിച്ച കാര്യങ്ങളാണ്

നമ്മുടെ ഈ കാലത്ത് പുതുതായ നല്ല ബിദ് അത്തിൽ പെട്ടതുമാണ്.



*നബി സ്വയുടെ ജന്മദിനവുമായി യോജിച്ചു വരുന്ന ദിനത്തിൽ എല്ലാവർഷവും ഇർബൽ പട്ടണ ത്തിൽ ചെയ്യപെടുന്ന പ്രവർത്തനം നമ്മുടെ ഈ കാലഘട്ടത്തിൽ ഉണ്ടായ നല്ല ബിദ്അത്തിൽ പെട്ടതാണ് '

നബി സ്വ ടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽക്കർമ്മങ്ങൾ ദാനധർമങ്ങൾ സന്തോശ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ്* ,


  കാരണം അതിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യൽ ഉള്ളതോടപ്പം  അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി ( സ ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കു ന്നവയാണ് . ലോകത്തിനാകയും അനുഗ്രഹമായി അയക്കപ്പെട്ട നബി ( സ ) യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു* . ” ( അൽബാഇസ് പേ 21 ) .


ഹാഫിളു ഇബ്നു ഹജറൽ ൽ അസ്ഖലാനി റ ഇമാം ഹാഫിളു സുയൂത്വി റ  ഇമാം ശർ വാനി റ ഇമാം ഇബ്ന് ഖാസിം  റ തുടങ്ങി എല്ലാ പണ്ഡിതന്മാരും ഇന്നത്തെ രീതിയിലുള്ള മൗലിദ് പരിപാടി ഈ ഗണത്തിൽ തന്നെ പെടുത്തിയത് മുകളിൽ ഉദ്ധരിച്ചിട്ടുണ്ട്


ജുമുഅയുടെ രണ്ടാം ബാങ്കിനെ പറ്റി വിവരിച്ചപ്പോൾ അത് ഉസ്മാൻ റ നടപ്പിലാക്കിയ ബിദ്അത്ത് ഹസനത്താണന്ന് 

ഹാഫിളു ഇബ്നു ഹജറൽ ൽ അസ്ഖലാനി റ സ്വഹീഹുൽ ബുഖാരി വിവരിച്ചു ഫത്ഹുൽ ബാരിയിൽ പറഞ്ഞിട്ടുണ്ട്

ഹാഫിള് ഇബ് ഹജറ് സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'


ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ

ഉസ്മാൻ റ അങ്ങി കരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അങ്ങി കരിച്ചു എന്ന ബുഖാരി  റ യുടെ റിപ്പോർട്ടിൽ നിന്നും മന സ്സിലാവുന്നത്

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ


ബാങ്കിന്റെ നേരെ വാജകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،

നബി സ്വയുടെ കാലത്ത് ഇല്ലാത്തതിയിരുന്നു ഇത്.

ഇതിന്ന് ബിദ്അത്ത് എന്ന് പറയും പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(റ) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.

അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരിശ റഹു സ്വഹീഹുൽ ബുഖാരി)

*അസ് ലം കാമിൽ സഖാഫി

 പരപ്പങ്ങാടി/


Sunday, October 18, 2020

നബി ദിനം നബി സ്വയുടെ ജന്മത്തിൽ സന്തോശിച്ചവർ.*

 *നബി സ്വയുടെ ജന്മത്തിൽ സന്തോശിച്ചവർ.*



അല്ലാഹു

  മുഹമ്മദ് നബി ( സ )

മലക്കുകൾ റ

 അബുബക്കർ സിദ്ധീഖ് ( റ) ഉമർ ഫാരൂഖ് ( റ ) 

ഉസ്മാന് ഇബ്നു അഫ്ഫാൻ റ അലി ബിൻ അബി ത്വാലിബ് റ 

ഹസനുൽ ബസരി റ (ഒന്നാം നൂറ്റാണ്ട്

 ഇമാം അബൂ ഹനീഫ ( ഹിജ്റ വർഷം 150 )  റ 

ഇമാം മാലിക് ( ഹിജ്റ വർഷം 170 ) 

ഇമാം ഷാഫിഈ ( ഹിജ്റ വർഷം 204 ) 

ഇമാം അഹ്മദ് ഇബ്നു ഹമ്പൽ ( ഹിജ്റ വർഷം 241 ) 

ഇമാം ബുഖാരി ( ഹിജ്റ വർഷം 256 )

 ഇമാം മുസ്ലിം ( ഹിജ്റ വർഷം 261 ) 

ഇമാം അബു ദാവൂദ് ( ഹിജ്റ വർഷം 275 ) 

ഇമാം തിർമിദി ( ഹിജ്റ വർഷം 279 ) 

ഇമാം നാസാഇ ( ഹിജ്റ വർഷം 303 ) 

സ്വഹാബികൾ

താബിഉകൾ

സലഫുസ്വാലിഹുകൾ

ഹാഫിളു ബ്ൻ ഹജർ

അൽആസ്ഖലാനി റ  (അൽ ഹാവി )

ഇമാം അബൂശാമ റ (അൽ ബാഇസ് )

  ഇമാം ഹാഫിളുസുയൂത്വി റ  (അൽ ഹാവി

ഇമാം സഖാവി റ  (അൽ അജ് വിബ)

ഇമാം ശർവാനി റ (ഹാശിയത്തു തുഹ്ഫ)

അല്ലാമ ഇബ്നു ഖാസിം റ  (ശറഹു തുഹ്ഫ)

സയ്യിദു ബക്രി റ ( ഇആനത്ത് ഹാശിയത്ത് ഫത്ഹുൽ മുഈൻ)

ഇബ്നുൽ ഹാജ്ജ് റ (അൽ മദ് ഖൽ )

ഇബൻ ദിഹയ റ

ഇമാം സർഖാനി (അൽമവാഹിബ് )

ലോക പണ്ഡിതർ 

ലോക മുസ്ലിമീങ്ങൾ



*നബി സ്വയുടെ ജന്മത്തിൽ സന്തോശിക്കുന്നതിനെ എതിർക്കുകയും ദുഖി:ക്കുകയും ചെയ്യുന്നവർ*


ഇബ്ലീസ്  ല

ജൂതായിസ്

*ഒഹാബീസ്*

ക്രിസ്ത്യാനീസ്

ജിന്നൂരീസ്

ചേകനൂരീസ് .

ജബ്ര ഈസ്


 *ആരുടെ ചര്യയാണ് നിങ്ങൾ പിന്തുടരുന്നത് ?*


Aslam pgi

Friday, October 16, 2020

ഇസ്‌ലാം.ശവഭോഗം ഇസ്‌ലാം ഹലാലാക്കിയോ?

 ശവഭോഗം ഇസ്‌ലാം ഹലാലാക്കിയോ?

August 31, 2018



നബി സ്വ.യെ കരിവാരിത്തേക്കുക എന്ന ദുരുദ്ധേശത്തിൽ (നഊദു ബില്ലാഹ്) ഇന്നലെ ജോ യൽ എന്ന ക്രൈസ്തവ സഹോദരൻ എഫ്ബിയിൽ പോസ്റ്റ് ചെയ്ത വാചകങ്ങൾ നോക്കുക.

""""""


ശവഭോഗം. ഇസ്‌ലാമിൽ ഹലാൽ ആണ്.

---------------------

2012 ഏപ്രിലു  മുസ്ലിം ഭൂരിപക്ഷം ഉള്ള ഈജിപ്ത് പാര്ലമെന്റിൽ ഒരു

വിചിത്ര നിയമം പാസാക്കാൻ ശ്രമം നടന്നു.

' ഒരാൾക്ക്‌ തന്റെ ഭാര്യ മരിച്ചാൽ 8 മണിക്കൂർ നേരത്തേക്ക് അവളുടെ മൃതദേഹവും  ആയി സെക്സിൽ ഏർപ്പെടാൻ കഴിയണം എന്നായിരുന്നു ആ നിയമം. ഈ ലിങ്കിൽ പോയാൽ ആ വാർത്തയുടെ വിശദംശം കാണാൻ പറ്റും.

http://english.alarabiya.net/articles/2012/04/25/210198.html

ഇതിനു പ്രചോദനം ആയത് മുഹമ്മദ്‌ന്റെ ഒരു ചര്യ ആണ്. ഈ ഹദീസ് നോക്കൂ.

The proposed Egyptian "Farewell Intercourse" law is based on the following hadith*...

* Hadith: Deeds and sayings of Muhammad the Prophet of Islam.

Kanz al-Ummal, Al-Hindi # 37611 (13/610) كنز العمال للهندي

37611 - عن ابن عباس قال : لما ماتت فاطمة أم علي خلع رسول الله صلى الله عليه و سلم قميصه وألبسها إياه واضطجع في قبرها فلما سوى عليها التراب قال بعضهم : يا رسول الله رأيناك صنعت شيئا لم تصنعه بأحد ؟ قال : إني ألبستها قميصي لتلبس من ثياب الجنة واضطجعت معها في قبرها لأخفف عنها من ضغطة القبر إنها كانت أحسن خلق الله صنيعا إلى بعد أبي طالب

ഈ ഹദീസ് ഡൌൺലോഡ് ചെയ്യാനായി http://www.almeshkat.net/books/open.php?cat=8&book=586 എന്ന ലിങ്കിൽ പോയാൽ കിട്ടും.

"""""""


ഈ ഹദീസിന്റെ ഇംഗ്ലീഷ് പരിഭാഷ അദ്ദേഹം ചേർത്തത് രണ്ടു കാരണങ്ങളാൽ ഒഴിവാക്കുന്നു. ഒന്ന്, ഇതിന്റെ വായനക്കാർ മലയാളികളാണ്. രണ്ട്, പോസ്റ്റിനു താഴെയുള്ള കമന്റുകളിലൊന്നിൽ "ഇതു കോയകൾ മലയാളം പരിഭാഷ നടത്തിയില്ല! കാരണം ഇസ്ളാമിന്റെ നട്ടെല്ല് ഒടിയും!" എന്നു ബുദ്ധിശൂന്യമായി പുലമ്പിയിരിക്കുന്നത് തന്നെ.


ലോകത്തേറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന സെമിറ്റിക് ഭാഷയായ ( http://aboutworldlanguages.com/semitic-branch) അറബിയിലാണ് ഹദീസ് രേഖപ്പെടുത്തിയിട്ടുള്ളത്. പുറമെ, ലോകഭാഷകളിൽ ഏറ്റവും മുൻപന്തിയിലുള്ള ആദ്യത്തെ പത്തു ഭാഷകളിൽ സ്പാനിഷ്, ഇംഗ്ലീഷ്, ഉറുദു തുടങ്ങി അനേകം ഭാഷകളിൽ വിവർത്തനങ്ങളുണ്ട്. എന്നിട്ടും ലോകജനസംഖ്യയുടെ തുലോംതുച്ഛം മാത്രം ശതമാനം സംസാരിക്കുന്ന മലയാളത്തിൽ പരിഭാഷ വരാത്തതു കൊണ്ടാണത്രെ ഇസ്‌ലാമിന്റെ നട്ടെല്ലൊടിയാത്തത്! ഹാവൂ, ഇസ്‌ലാമിന്റെ ഭാഗ്യം!!  ഏതായാലും, ആ ഒരു കുറവ് നികത്തുകയാണ് - ജോയൽ ഉദ്ധരിച്ച ഹദീസിന്റെ പദാനുപദം പരിഭാഷ താഴെ ചേർത്തിട്ടുണ്ട്.


"ഇവിടെ മുഹമ്മദ്‌ ഫാത്തിമ എന്ന മരിച്ച സ്ത്രീയോട് ഇത്തരത്തിൽ മരിച്ചതിനു ശേഷം sexual intercourse ചെയ്തതായി കാണാം" എന്ന വൃത്തിക്കെട്ട ആരോപണത്തിന്റെ നിജസ്ഥിതിയാണ് പരിശോധിക്കുന്നത്.


സാമാന്യം ദീർഘമായ ഈ പ്രബന്ധത്തിന് രണ്ടു ഭാഗങ്ങളും ഒരു  അനുബന്ധവും ഉണ്ട്.

1.  ഹദീസിന്റെ അപഗ്രഥനം.

2. ശവഭോഗത്തിന്റെ ഇസ്‌ലാമിക വിധി.

അനുബന്ധം : ശയിക്കുക എന്ന വാക്കിന്റെ ബൈബിൾ മാനം.


ആദ്യം ജോ യൽ ഉദ്ധരിച്ച ഹദീസിന്റെ പദാനുപദ പരിഭാഷ വായിക്കാം.


37611 - عن ابن عباس قال :

ഇബ്നു അബ്ബാസിൽ നിന്നു നിവേദനം. അദ്ദേഹം പറഞ്ഞു:

لما ماتت فاطمة أم علي

അലിയുടെ ഉമ്മ ഫാത്വിമ മരണപ്പെട്ടപ്പോൾ

خلع رسول الله صلى الله عليه و سلم قميصه

അല്ലാഹുവിന്റെ ദൂതർ സ്വ. തന്റെ കുപ്പായം ഊരി നൽകി

 وألبسها إياه

അത് അവരെ ധരിപ്പിച്ചു

واضطجع في قبرها

അവരുടെ ഖബ്റിൽ ഇറങ്ങി ചെരിഞ്ഞു കിടന്നു

فلما سوى عليها التراب

അവർക്കു മീതേ മണ്ണിട്ടു മൂടിക്കഴിഞ്ഞപ്പോൾ

 قال بعضهم :

ചിലർ അന്വേഷിച്ചു

يا رسول الله رأيناك صنعت شيئا لم تصنعه بأحد ؟

അല്ലാഹു വിന്റെ റസൂലേ, മറ്റൊരാൾക്കും വേണ്ടി ചെയ്യാത്ത ചിലതെല്ലാം അങ്ങു ചെയ്തതായി ഞങ്ങൾ കണ്ടല്ലോ?

قال : إني ألبستها قميصي لتلبس من ثياب الجنة

അവിടുന്നു പ്രതികരിച്ചു: ഞാനെന്റെ കുപ്പായം അവർക്കണിഞ്ഞത് സ്വർഗീയ ഉടയാടകൾ ധരിപ്പിക്കപ്പെടാനാണ്.

 واضطجعت معها في قبرها لأخفف عنها من ضغطة القبر

അവർക്ക് ഖബ്റിന്റെ ഞെരുക്കം ലഘുവായിത്തീരാനാണ് ഞാൻ അവരുടെ ഖബ്റിൽ ഇറങ്ങിക്കിടന്നത്

 إنها كانت أحسن خلق الله صنيعا إلى بعد أبي طالب

തീർച്ചയായും അബൂത്വാലിബിനു ശേഷം അല്ലാഹുവിന്റെ പടപ്പുകളിൽ എനിക്കേറ്റവും ഗുണം ചെയ്തത് അവരാണ്."

ഹദീസിലെ اضطجع എന്ന വാക്കിനെ കേന്ദ്രമാക്കിയാണ് വിമർശനം. കിടന്നു, ശയിച്ചു, ഉറങ്ങി, ചെരിഞ്ഞുകിടന്നു  എന്നെല്ലാമാണ് ആ വാക്കിന്റെ അർത്ഥം. واضطجع في قبرها ( അവരുടെ ഖബ്റിൽ ഇറങ്ങിക്കിടന്നു ) എന്നു പറഞ്ഞാൽ sexual intercourse ചെയ്തു എന്നാണത്രെ. സത്യത്തിൽ ഈ ഹദീസിൽ  ഇസ്‌ലാമിന്റെ നട്ടെല്ലൊടിക്കുന്ന തരത്തിലുള്ള വല്ലതുമുണ്ടോ, പരിശോധിക്കാം.


ഭാഗം ഒന്ന്.

ഹദീസിന്റെ അപഗ്രഥനം.


ഈ ഹദീസ് വിമർശകർ ഉദ്ധരിച്ചപ്പോളാണ് മുസ്‌ലിംകൾ അറിയുന്നത്, നേരത്തേ അറിഞ്ഞിരുന്നെങ്കിൽ എന്നോ ഇസ്‌ലാമിന്റെ നട്ടെല്ലൊടിഞ്ഞിട്ടുണ്ടാവും എന്നൊക്കെയാണ് പാവം കുഞ്ഞാടുകൾ വിചാരിക്കുന്നത്. വാസ്തവത്തിൽ നിവേദക പരമ്പര ദുർബലമാണെങ്കിലും പരശ്ശതം ഗ്രന്ഥങ്ങളിൽ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. ജോയൽ ഉദ്ദരിച്ചതിൽ പ്രസ്തുത സംഭവത്തിന്റെ അവസാന ഭാഗം മാത്രമാണ് ഉള്ളത്. സംഭവച്ചിത്രം ഏറെക്കുറേ പൂർണമായി വന്നിട്ടുള്ളത് അനസു ബ്നു മാലിക് റ.വിൽ നിന്ന് ഇമാം ത്വബ്റാനി അൽമുഅ'ജമുൽ കബീറിൽ (ബാബുൽ ഫാഅ' - ഫാത്വിമതു ബിൻതു അസദി ബ്നി ഹാശിമിൻ, ഉമ്മി അലിയ്യി ബ്നി അബീ ത്വാലിബിൻ) രേഖപ്പെടുത്തിയിട്ടുള്ള റിപ്പോർട്ടിലാണ്. പ്രസ്തുത നിവേദനം കൂടി ഉദ്ധരിക്കാം.


«دعا رسول الله أسامة بن زيدٍ، وأبا أيوب الأنصاري، وعمر بن الخطاب، وغلاما أسود يحفرون فحفروا قبرها، فلما بلغوا اللحد حفره رسول الله بيده، وأخرج ترابه بيده، فلما فرغ دخل رسول الله : فاضطجع فيه، وقال الله الذي يحيي ويميت وهو حي لا يموت اغفر لأمي فاطمة بنت أسد ولقنها حجتها ووسع عليها مدخلها بحق نبيك والأنبياء الذين من قبلي فإنك أرحم الراحمين ثم كبر عليها أربعا ثم أدخلوها القبر هو والعباس وأبو بكر الصديق رضي الله عنهم »


ഉസാമതു ബ്നു സൈദ്, അബൂ അയ്യൂബിൽ അൻസ്വാരി, ഉമർ ബ്നുൽ ഖത്വാബ് , അസ്.വദിന്റെ രണ്ടു മക്കൾ എന്നിവരെ ഖബ്ർ കുഴിക്കാൻ അല്ലാഹുവിന്റെ റസൂൽ സ്വ. വിളിച്ചേൽപ്പിച്ചു. അപ്രകാരം അവർ ഖബ്ർ കുഴിച്ചു. ലഹ്ദ് എത്തിയപ്പോൾ റസൂൽ തിരുമേനി സ്വന്തം കരങ്ങളാൽ തന്നെ കുഴിയെടുത്തു. സ്വന്തമായി കൈകൾ കൊണ്ടു മണ്ണുവാരി പുറത്തിട്ടു. പൂർത്തിയായപ്പോൾ അവിടുന്ന് അതിലേക്കിറങ്ങി. ഒരു വശം ചെരിഞ്ഞു കിടന്നു ഇങ്ങനെ പ്രാർഥിച്ചു: "ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനായ അല്ലാഹുവേ - ഒരിക്കലും മരിച്ചു പോകാതെ എന്നുമെന്നും ജീവിച്ചിരിക്കുന്നവൻ അവനല്ലോ - എന്റെ ഉമ്മ അസദിന്റെ മകൾ ഫാത്വിമക്ക് നീ മാപ്പേകണമേ..., നിന്റെ നബിയായ എന്റെയും എന്റെ മുൻഗാമികളായ നബിമാരുടെയും മഹത്വം മൂലം ( വിചാരണ വേളകളിൽ ) പ്രമാണങ്ങൾ അവർക്കു നീ പറഞ്ഞു നൽകേണമേ..., അവരുടെ വാസസ്ഥലമായ ഖബ്ർ അവർക്കു നീ വിശാലമാക്കീടണമേ... തീർച്ചയായും കരുണ ചെയ്യുന്നവരിൽ വെച്ചേറ്റവും ഉത്തമൻ നീയല്ലോ..." അനന്തരം അവിടുന്നു നാലു തവണ അല്ലാഹു അക്ബർ എന്നുറക്കെ പറഞ്ഞു. ശേഷം തിരുമേനിയും അബ്ബാസ് റ., അബൂബക്ർ റ. എന്നിവരും ചേർന്ന് അവരെ ഖബ്റിലേക്കു വെച്ചു."


ഇപ്പോൾ സംഭവം എന്താണെന്നു പിടി കിട്ടിയല്ലോ. തിരുമേനിയെ വിഷയലമ്പടനും കാമാസക്തനുമാക്കി ചിത്രീകരിക്കാൻ തക്ക സാഹചര്യങ്ങൾ പോലും അവിടെ ഉണ്ടായിട്ടില്ല.


മറ്റു ചില വസ്തുതകൾ കൂടി ശ്രദ്ധിക്കൂ.


1. മരണപ്പെട്ട ഫാത്വിമ റ. നബി തിരുമേനി സ്വ.യുടെ മൂത്തുമ്മയാണ്. പിതൃസഹോദരനായ അബൂത്വാലിബിന്റെ ഭാര്യ. അദ്ദേഹത്തിന്റെ മരണശേഷം അവിടുത്തെ ഏറ്റവും വലിയ താങ്ങും തണലും മഹതിയായിരുന്നു. തിരുമേനി അവരെ ഉമ്മാ എന്നാണു വിളിച്ചിരുന്നത്. അവരുടെ പുത്രൻ അലിയാണ് തിരുമേനിയുടെ പുത്രിയായ ഫാത്വിമയെ വിവാഹം ചെയ്തത്.


2. ഖബ്റടക്കം ആരുമറിയാതെ ഇരുളിന്റെ മറവിൽ നടത്തിയതായിരുന്നില്ല. പട്ടാപ്പകൽ ജനമധ്യത്തിലാണ്. മരണപ്പെട്ട ഫാത്വിമയുടെ പുത്രനും അവിടുത്തെ ജാമാതാവുമായ അലി സ്ഥലത്തുണ്ടായിരുന്നു. അവിടുത്തെ വളർത്തു പുത്രനായ സൈദിന്റെ മകൻ ഉസാമ ഉണ്ടായിരുന്നു. അവിടുത്തെ ഭാര്യമാരായ ആഇശ, ഹഫ്സ്വ എന്നിവരുടെ പിതാക്കളായ അബൂബക്ർ, ഉമർ, അവിടുത്തെ മൂത്തുപ്പയും മരണപ്പെട്ട ഫാത്വിമയുടെ ഭർതൃസഹോദരനുമായ അബ്ബാസ്, മദീനയിലേക്ക് അവിടുന്ന് വന്നപ്പോൾ ആദ്യമായി താമസ സൗകര്യം ഏർപ്പെടുത്തിയ അബൂഅയ്യൂബ് തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു. ഇവരെല്ലാം ചേർന്നാണ് ഖബറടക്കം നിർവ്വഹിച്ചത്. മരണപ്പെട്ടത് തിരുമേനിയുടെ ഉമ്മയാകയാൽ മ്ലാനവതിയായ മദീനയിലെ ആബാലവൃദ്ധം അവിടെ എത്തിയിട്ടുണ്ടായിരുന്നു. ഇത്രയും ആളുകൾക്കു മുമ്പിൽ വെച്ചു അവിടുന്നു പരസ്യമായി വേഴ്ചയിലേർപ്പെട്ടു എന്നു പറയണമെങ്കിൽ ബുദ്ധിക്കു തകരാറില്ലാതിരിക്കാൻ വഴിയില്ല.


3. ഖബ്റിന്റെ ലഹ്ദ് ആണ് തിരുമേനി കുഴിച്ചത്. എന്താണ് ലഹ്ദ്? ഒരാൾ ആഴമുള്ള കുഴിയാണ് ഖബ്ർ. അതിൽ മുകളിലെ അര ആൾ പൊക്കം കുഴിയെടുക്കുന്ന ആൾക്ക് ഇറങ്ങി നിൽക്കാൻ തക്കത്തിലുള്ള വീതിയുണ്ടാകും. അതിനു ശേഷം മയ്യിതിനെ കഷ്ടിച്ചു വെക്കാൻ മാത്രം വലിപ്പമുള്ള പക്കോ കുഴിയോ ആണ് ലഹ്ദ്. മയ്യിത് ഖിബ്.ലക്കു നേരെ ചെരിച്ചാണു കിടത്തുക. മലർന്നു പോകാതിരിക്കാൻ പിറകിലെ ചുമരിൽ ചാരി വെക്കുന്ന മാതിരി ഉണ്ടാകുന്നയത്ര വീതിയേ ലഹ്ദിനുണ്ടാകൂ. അഥവാ, ഒരു ശരീരം കഷ്ടിച്ചു ചെരിച്ചു കിടത്താം.

ഹദീസിൽ ചെരിഞ്ഞു കിടന്നു എന്ന അർഥത്തെ കുറിക്കുന്ന اضطجع എന്ന വാക്കു തന്നെ പ്രയോഗിച്ചതിന്റെ സാധുത മനസ്സിലായല്ലോ. അത്തരം ഒരു കുഴിയിൽ വേഴ്ച നടത്താൻ സാധിക്കുമാറ് സഹശയനം നടത്തി എന്നു പറയുന്നതിനെ എന്തു വിളിക്കണം?! വാസ്തവത്തിൽ, ഖബ്ർ കുത്തിക്കഴിഞ്ഞ ശേഷം മയ്യിത് ഖബ്റിലേക്കിറക്കുന്നതിന്റെ മുമ്പാണ് തിരുമേനി ലഹ്ദിലേക്കിറങ്ങിയത്. ഇക്കാര്യം നടേ ഉദ്ധരിച്ച അനസ് റ.വിന്റെ നിവേദനം വ്യക്തമാക്കിയിട്ടുണ്ട്.


4. വാദത്തിനു വേണ്ടി മയ്യിത്തു ഖബ്റിൽ ഉണ്ടായിരിക്കേയാണ് തിരുമേനി ഖബ്റിലേക്കിറങ്ങിയത് എന്നു വിചാരിക്കുക. എന്നാൽ പോലും അവിടെ വിശ്വാസികൾ ദുരർഥം കല്പിക്കുകയില്ല. തങ്ങളുടെ നേതാവിനെയും അവിടുത്തെ സ്വഭാവ മഹിമയെയും സംബന്ധിച്ചു അശ്ലീലതയുടെ വൃത്തികെട്ട കണ്ണടകൾ വെച്ചല്ല വിശ്വാസികൾ നോക്കിക്കാണുന്നത്. അത്തരം മാനസികത്തകരാർ ഉള്ളവർ ബൈബിളിലെ ഏലീശാ ദീർഘദർശിയെ കുറിച്ചു എന്താണു പറയുകയെന്നറിയാൻ വായനക്കാർക്ക് താത്പര്യമുണ്ട്.


"എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതുകണ്ടു. താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ചു യഹോവയോടു പ്രാർത്ഥിച്ചു. പിന്നെ അവൻ കയറി ബാലന്റെ മേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു. അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു" (സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 4 : 32 - 35).


5. ഹിജ്റ നാലാം വർഷത്തിലാണ് മഹതി മരണപ്പെടുന്നത്. ബദ്ർ, ഉഹ്ദു യുദ്ധങ്ങൾക്കു ശേഷം പൊതുമണ്ഡലത്തിൽ തിരുജീവിതം വിപ്ലവകരമായ ഇടപെടലുകൾ കൊണ്ടു ശ്രദ്ദേയമായിരുന്ന കാലം. ത്വുലയ്ഹതുൽ അസ്ദീ, ഖാലിദ് ബ്നു സുഫ്.യാൻ എന്നിവർക്കെതിരെയുള്ള പടനീക്കങ്ങൾ, റജീഅ്‌ യുദ്ധം, ബിഅ്‌റ് മഊന യുദ്ധം, ബദ്റുൽ ആഖിറ: യുദ്ധം, അംറു ബ്നു ഉമയ്യക്കെതിരെ സൈനിക നടപടി, ബനൂ നളീർ ഗോത്രം സന്ധിക്കരാർ ലംഘിച്ചതിനെ തുടർന്നുണ്ടായ നിരന്തരമായ സംഘർഷങ്ങൾ, തന്റെ പുത്രി റുഖയ്യയുടെ പുത്രൻ, മുലകുടി ബന്ധത്തിലുള്ള സഹോദരൻ കൂടിയായ പ്രമുഖ സ്വഹാബി അബൂസലമ എന്നിവരുടെ മരണം ഇവയെല്ലാം ഒന്നിനു പിറകെ ഒന്നായി നടക്കുന്നു. അതിനിടയിൽ പുത്രി ഫാത്വിമ ഹുസൈനെ പ്രസവിക്കുന്നു, ഉമ്മു സലമ ജീവിത സഖിയാവുന്നു. ജൂത ക്രൈസ്തവ വേദങ്ങളുടെ പഠനം മുന്നിൽ കണ്ടു സൈദ് ബ്നു സാബിതിനെ സുരിയാനി പഠിക്കാൻ പറഞ്ഞു വിടുന്നു, അദ്ദേഹം വെറും പതിനേഴ് ദിവസം കൊണ്ടു ഭാഷ പഠിച്ചു തിരിച്ചു വരുന്നു, അടുത്ത ഒരു മാസത്തിനകം ഉദരപൂരണത്തിനു വേണ്ടതെല്ലാം ദൈവങ്ങളുടെ പേരിൽ കെട്ടിച്ചമച്ചുണ്ടാക്കി മതത്തെ ദുർവ്യയം ചെയ്തിരുന്ന ജൂതപുരോഹിതരുടെ അന്തഃപുരങ്ങളിൽ ഇടിത്തീ വീണ പ്രതീതി സൃഷ്ടിച്ചു കൊണ്ട് വ്യഭിചാരക്കുറ്റത്തിന്റെ പേരിൽ തങ്ങളുടെ മുമ്പിൽ ഹാജരാക്കപ്പെട്ട ജൂത സമുദായക്കാരായ ആണിനും പെണ്ണിനും ജൂതവേദത്തിന്റെ കൂടി സാക്ഷ്യം ഉദ്ധരിച്ചു വധശിക്ഷ നടപ്പിലാക്കുന്നു. ബഹുലമായ ഈ സംഭവവികാസങ്ങളെല്ലാം അരങ്ങേറുന്നത് ഹിജ്റ നാലിലാണ്. മിത്രങ്ങളേക്കാൾ കൂടുതൽ ശത്രുക്കൾ സജീവമായ ഘട്ടം. ആക്ഷേപിക്കാനും കുറ്റം പറയാനും ഒറ്റപ്പെടുത്താനുമുള്ള അവസരങ്ങൾക്കു വേണ്ടി മുടിനാരിഴ കീറി നോക്കി തക്കം പാർത്തു നടക്കുന്നവരാണും ചുറ്റും. എന്നിട്ടും, അവരാരും 'ഇസ്‌ലാമിന്റെ നട്ടെല്ലൊടിക്കാൻ പറ്റിയ' ഈ സംഭവം കണ്ടില്ല!!


6. എന്തിനു ഖബ്റിലിറങ്ങി? എന്തിനു അവിടുത്തെ വസ്ത്രം ധരിപ്പിച്ചു? അതിന്റെ ഉത്തരം ഹദീസിന്റെ പ്രത്യക്ഷത്തിൽ നിന്നു തന്നെ വ്യക്തമാണല്ലോ. തിരുമേനി അസാധാരണ വ്യക്തിത്വമാണ്. അവിടുത്തെ തിരുസ്പർശനത്തിനും ശേഷിപ്പുകൾക്കും പ്രത്യേകതകൾ ഉണ്ട്. ആ പ്രത്യേകതകൾ വിശ്വാസികൾക്ക് മരണാനന്തരവും ഗുണം ചെയ്യും. "നിന്റെ നബിയായ എന്റെയും എന്റെ മുൻഗാമികളായ നബിമാരുടെയും മഹത്വം മൂലം..............." എന്ന പ്രാർഥനയിലും "ഞാനെന്റെ കുപ്പായം അവർക്കണിഞ്ഞത് സ്വർഗീയ ഉടയാടകൾ ധരിപ്പിക്കപ്പെടാനാണ്. അവർക്ക് ഖബ്റിന്റെ ഞെരുക്കം ലഘുവായിത്തീരാനാണ് ഞാൻ അവരുടെ ഖബ്റിൽ ഇറങ്ങിക്കിടന്നത്" എന്ന മറുപടിയിലും തിരുമേനി ആ സന്തോഷമാണ് വിശ്വാസികളെ അറിയിക്കുന്നത്.


ഭാഗം രണ്ട്.

ശവഭോഗത്തിന്റെ മതവിധിയെന്ത്?


ഭാര്യ മരിച്ചാൽ 8 മണിക്കൂർ നേരത്തേക്ക് അവളുടെ മൃതദേഹവുമായി സെക്സിൽ ഏർപ്പെടാൻ അനുമതി നൽകുന്ന ഒരു നിയമം ഈജിപ്ത് പാര്ലമെന്റിൽ ചർച്ചക്കു വന്നത്രെ. ഈജിപ്ത് പാര്ലമെന്റിൽ മുസ്ലിം ഭൂരിപക്ഷം ഉള്ളതു കൊണ്ടു അതു മുസ്‌ലിം നിയമമാണു പോൽ. ക്രിസ്ത്യാനികളടക്കം വിവിധ മതസമൂഹങ്ങൾ ജീവിക്കുന്ന നാടാണ് ഈജിപ്ത്. ഇസ്‌ലാമിക ശരീഅതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭരണകൂടമോ ഭരണഘടനയോ അവിടെയില്ല. മുസ്ലിം ഭൂരിപക്ഷം ഉള്ളതു കൊണ്ടു മുസ്‌ലിം നിയമമാണു എന്നു പറയുന്നവർ ഇന്ത്യൻ പാർലിമെന്റിൽ ഭൂരിപക്ഷം ഹിന്ദുമത വിശ്വാസികളായത് കൊണ്ടു ഇന്ത്യയിൽ ഹിന്ദുമത നിയമസംഹിതയാണ് നിലനിൽക്കുന്നത് എന്നു പറയുമോ ?! വിമർശകർക്ക് സാമാന്യബോധവും തത്വദീക്ഷയും ഇല്ലെന്നതിന്റെ ഉദാഹരണമാണ് ഈ ആരോപണം.


> ഇസ്‌ലാമിക വിധിയെന്ത്?

ശവഭോഗം കുറ്റകരവും പാപവും ഹറാമുമാണ് എന്ന കാര്യത്തിൽ കർമശാസ്ത്ര വിശാരദർക്കിടയിൽ തർക്കമേയില്ല. നാലു മദ്ഹബുകളിൽ ഒന്നു പോലും വിമർശകർ പറയുന്നതു പോലെ അതു ഹലാലാക്കിയിട്ടില്ല. പ്രത്യുത, കല്ലെറിഞ്ഞു കൊല്ലൽ / ചാട്ടവാറടി (ഹദ്ദ് ) ഊരുവിലക്കു പോലെയുള്ള ശിക്ഷാ നടപടികൾ (സജ്ർ) തുടങ്ങിയവ ഏതാണ് സ്വീകരിക്കേണ്ടത് എന്നതിനെ സംബന്ധിച്ചാണ് മനനങ്ങൾ ഉണ്ടായിട്ടുള്ളത്. മയ്യിത്തിന്റെ ആദരവിനെ ഹനിക്കുക എന്ന നീചകൃത്യം കൂടിയുള്ളതിനാൽ കുറ്റവാളി ഇരട്ടി ശിക്ഷക്കു അർഹനാണെന്ന വീക്ഷണങ്ങളും ചിലർ ഉന്നയിച്ചിട്ടുണ്ട്. വിമർശകർ ഈ വസ്തുതകൾ മൂടി വെക്കുകയാണ് ചെയ്യുന്നത്.


അനുബന്ധം:

ശയിക്കുക എന്നതിന്റെ ബൈബിൾ മാനം.


ഹദീസിൽ വന്ന اضطجع ( ചെരിഞ്ഞുകിടന്നു) എന്ന വാക്കിന്റെ അർത്ഥം sexual intercourse ചെയ്തു എന്നായിരുന്നല്ലോ ആരോപിച്ചത്. അറബിഭാഷ അറിയാവുന്ന ഒരാൾക്കും ഇന്നോളം അറിയാത്ത ആ അർഥം ജോ യലിനു കിട്ടിയതു ബൈബിളിൽ നിന്നാണെന്നാണു നേര്. പ്രവാചകൻമാരും ഗോത്രപിതാക്കളുമായ "പലരും ശയിച്ചു, അടുത്തു ചെന്നു" എന്നെല്ലാം പറഞ്ഞാൽ sexual intercourse ചെയ്തു എന്നാണു ബൈബിൾ കല്പിക്കുന്ന അർഥം. ചില ഉദാഹരണങ്ങൾ നോക്കൂ..


1. പെണ്മക്കള്‍ അച്ഛനോടൊപ്പം ശയിക്കുന്നു.

ഉല്പത്തി/അദ്ധ്യായം 19 : 30-38

........


30 അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു.

31 അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല.

32 വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.

33 അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.

34 പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.

35 അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടു കൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.

36 ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു.

37 മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു.

38 ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു.


2. അമ്മയോടൊപ്പം മകന്‍ ശയിക്കുന്നു.

ഉല്പത്തി/അദ്ധ്യായം 35 : 21-23

....................


21പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു.

22യിസ്രായേൽ ആ ദേശത്തു പാർത്തിരിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബിൽഹയോടുകൂടെ ശയിച്ചു; യിസ്രായേൽ അതുകേട്ടു.

23യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ , ശിമെയോൻ , ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ .


3. അമ്മായപ്പന്‍ മരുമകളുടെ അടുത്തു പോകുന്നു.

ഉല്പത്തി/അദ്ധ്യായം 38 : 13 - 18

.................


13നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി.

14ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തിൽ ഇരുന്നു.

15യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു.

16അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു.

17ഞാൻ ആട്ടിൻ കൂട്ടത്തിൽ നിന്നു ഒരു കോലാട്ടിൻ കുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവൻ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവൾ ചോദിച്ചു.

18എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.


4. അച്ഛന്‍റെ ഒന്നിലേറെ ഭാര്യമാരെ മകന്‍ പരസ്യമായി ഭോഗിക്കുന്നു

ശമൂവേൽ -2 - അദ്ധ്യായം 16 : 21-23

...................


21 അഹീഥോഫെൽ അബ്ശാലോമിനോടു: രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പന്നു നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലായിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ ഒക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു.

22 അങ്ങനെ അവർ അബ്ശാലോമിന്നു വെൺമാടിത്തിന്മേൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലായിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു.

23 അക്കാലത്തു അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിന്നും അബ്ശാലോമിന്നും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നേ ആയിരുന്നു.


5. സഹോദരന്‍ സഹോദരിയോടൊപ്പം ശയിക്കുന്നു.

2 ശമൂവേൽ/അദ്ധ്യായം 13 : 10-14

.............


10 അപ്പോൾ അമ്നോൻ താമാരിനോടു: ഞാൻ നിന്റെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടളെ എടുത്തു ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു.

11 അവൻ ഭക്ഷിക്കേണ്ടതിന്നു അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.

12 അവൾ അവനോടു: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതെ.

13 എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വേക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.

14 എന്നാൽ അവൻ , അവളുടെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ടു ബലാൽക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു.


6. ദൈവമായ യഹോവ ദാവീദിന്റെ ഭാര്യമാരെ പരസ്യമായി വ്യഭിച്ചരിപ്പിക്കുന്നു!

2 ശമൂവേൽ/അദ്ധ്യായം 12 : 11-13

.........................


11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.

12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും.

13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.


7. രാജാവ്‌ സൈനികന്‍റെ ഭാര്യയോടൊപ്പം ശയിക്കുന്നു.

2 ശമൂവേൽ/അദ്ധ്യായം 11 : 2 - 5

.........................


2 ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.

3 ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.

4 ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.

5 ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു.


ഇനിയും എത്രയോ ഉദ്ധരിക്കാനുണ്ട്. കുരുടൻമാരുടെ കണ്ണു തുറപ്പാൻ ഇവ ധാരാളമല്ലോ.

Thursday, October 15, 2020

ഇസ്ല ലാം. സ്വവർഗരതിയുംഅച്ചായന്മാരുടെ കള്ള എഴുത്തുകളും*

  *

   . *സ്വവർഗരതിയും അച്ചായന്മാരുടെ കള്ള എഴുത്തുകളും*


 നബിതങ്ങൾ പറയുന്നു : സ്വവർഗരതിക്കാരനെ അല്ലാഹു ശപിച്ചിരിക്കുന്നു . സ്വവർഗരതിക്കാരനെ അല്ലാഹു ശപിച്ചിരിക്കുന്നു . സ്വവർഗരതിക്കാരനെ അല്ലാഹു ശപിച്ചിരിക്കുന്നു ( നസാഈ ) .


 പ്രവാചകർ ( സ്വ ) മൂന്നുപ്രാവശ്യമാണീ വാക്കുകൾ ഉരുവിട്ടത് . അതിൽനിന്ന് തന്നെ സ്വവർഗരതിയുടെ ഭയാനകത നമുക്ക് മനസ്സിലാക്കാം .


 നബി തങ്ങൾ പറയുന്നു : ആണിന്റെയോ പെണ്ണിന്റെയോ പിൻദ്വാരത്തിലൂടെ ഇണചേർന്നവനെ അള്ളാഹു കടാക്ഷിക്കുകയില്ല . ( നസാഈ , തുർമുദി ) 


. നബി തങ്ങൾ പറഞ്ഞു :


 അള്ളാഹു ശഹാദത്ത് സ്വീകരിക്കാത്തെ മൂന്നുപേരുണ്ട് . ഒന്ന് , സ്വവർഗരതിക്കാരൻ . സ്വവർഗരതിക്ക് ഇരയാക്കപ്പെട്ടവൻ . രണ്ട് , സ്വവർഗ്ഗരതിക്കാരി . സ്വവർഗരതിക്ക് ഇരയാക്കപ്പെട്ടവൾ . മൂന്ന് , അനീതി ക്കാരനായ ഭരണാധികാരി ( ത്വബറാനി ) .



 സ്വവർഗ്ഗരതിയിലേക്ക് നയിക്കുന്ന കവാടങ്ങൾ എല്ലാംതന്നെ വിശുദ്ധ ഇസ്ലാം കൊട്ടിയടച്ചിട്ടുണ്ട് . രണ്ടു സ്ത്രീകളോ രണ്ടു പുരുഷന്മാരോ നഗ്നരായി ഒരു വസ്ത്രത്തിൽ കിടക്കുന്നത് ഹറാമാണ് . അവർ പരസ്പരം തൊട്ടിട്ടില്ലെങ്കിലും അവരിരുവരും വിദൂരത്താണെങ്കിലും ഹറാം തന്നെ ( ഫത്തഹുൽ മുഈൻ : 241 ) . ) 


.  മീശ മുളക്കാത്ത ആൺകുട്ടികൾക്ക് ഹസ്തദാനം നൽകൽ ഇത്തരം പ്രവർത്തനങ്ങളിലേക്ക് നയിക്കുമെന്നതിനാൽ വിശുദ്ധ ഇസ്ലാം അതും സൂക്ഷിക്കാൻ പറഞ്ഞിട്ടുണ്ട് . ഫത്തഹുൽ മുഈൻ പറയുന്നു : വികാരത്തോടെ നോക്കുന്നതു പോലെ തന്നെ മീശ മുളക്കാത്ത കുട്ടിയെ ഹസ്തദാനം ചെയ്യലും ഹറാമാണ് . ( ഫത്ഹുൽ മുഈൻ : 241 ) 


യാത്ര കഴിഞ്ഞു വന്നാൽ പോലും ഹറാമാണ് . ( ഇർഷാദുൽ ഇബാദ് : 165 ) നോക്കുക . എത്ര കർശനമായാണ് വിശുദ്ധ ക ഇസ്ലാം ഈ പ്രവണത ം എതിർക്കുന്നത് .



 സ്വവർഗരതിക്കാർ മൂന്ന് വിഭാഗക്കാർ ഉണ്ടെന്നാണ് പണ്ഡിതപക്ഷം . ഒന്ന് , നോക്കി നിൽക്കുന്നവർ . രണ്ട് , ഹസ്തദാനം ചെയ്യുന്നവർ . മൂന്ന് , ബ്ലേഛമായ ആ പ്രവൃത്തി ചെയ്യുന്നവർ ( ഇർഷാദുൽ ഇബാദ് ) ചുരുക്കത്തിൽ വിശുദ്ധ ഇസ്ല ക സ്വവർഗരതിയും അതിലേക്ക് 0 പവേശിക്കാനുള്ള കവാടങ്ങളും

ഇസ്ലാം അടച്ചു കളഞ്ഞു.




ഒരു പാതിരി പച്ച കള്ളം തട്ടി വിടുന്നത് കാണുക



*ഇസ്ലാമിക പ്രമാണം അനുസരിച്ചു ഒരു പുരുഷന് സ്വന്തം ഭാര്യയുടെ   അനുജത്തിയെയും ലൈംഗികമായി*, *ബന്ധപ്പെടാം*  


*ആൺ കുട്ടികളുമായി പ്രകൃതി വിരുദ്ധ പീഡനം നടത്താം*  *


 *അമ്മായിയമ്മയെ ബോഗിക്കാം*👇🏽  


*ഇസ്ലാമിക പ്രമാണം അനുസരിച്ചു ഒരു പുരുഷന് സ്വന്തം ഭാര്യയുടെ   അനുജത്തിയെയും ലൈംഗികമായി*, *ബന്ധപ്പെടാം*  


*ആൺ കുട്ടികളുമായി പ്രകൃതി വിരുദ്ധ പീഡനം നടത്താം*  *


 *അമ്മായിയമ്മയെ ബോഗിക്കാം*👇🏽  


മറുപടി


പാതിമാർ എന്ത് കള്ളത്തരവും പ്രചരിപ്പിക്കുകയും സ്വന്തം മത ഗ്രഹങ്ങൾ തിരിമറി നടത്തിയവർ ഇസ്ലാമിന്റ പേരു ലും കളവുകൾ പ്രചരിപ്പിക്കുകയാണ്.



പാതിരി അച്ചൻ വീണ്ടും എഴുതുന്നു.


 ഇബ്ൻ അബ്ബാസ് പറഞ്ഞു , *ഒരു മുസ്ലിം പുരുഷൻ  ഭാര്യാ സഹോദരിയെ ഭോഗിച്ചാൽ അതിന്റെ* *പേരിൽ ആ വിവാഹബന്ധം ഒഴിവാക്കില്ല* .

(അതായത് ഭാര്യയെയും അനിയത്തിനെയും പൂശാം, നോ പ്രോബ്ലം )


മറുപടി 


വ്യഭിജാരത്തിലേക്ക് അടുക്കുക പോലും ചെയ്യരുത് (ഖുർആൻ)

അന്യ സ്ത്രീകളെ നോക്കേണ്ടി വന്നാൽ കണ്ണ് ചുമ്മണം (ഖുർആൻ)


വ്യഭിജാരിച്ചവനെ (വിവാഹിതനല്ലങ്കിൽ ) നൂറടി അടിക്കണം (ഖുർആൻ)


വ്യഭിജാരിച്ചവനെ

(വിവാഹിതനനാണങ്കിൽ ) എറിഞ്ഞ് കൊല്ലണം ( ഹദീസ് )


രണ്ട് സഹോദരിമാരെ ഒരിമിച്ച്  വിവാഹം പാടില്ല. ഖുർആൻ 


ഇങ്ങനെയല്ലാം പറഞ്ഞ ഇസ്ലാമിനും പ്രവാചകർക്കും നേരെ കള്ളത്തരം പ്രചരിപ്പിക്കുകയാണ് ഈ പുരോഹിതവർഗം


ഈ പുരോഹിതൻ തട്ടിവിട്ടത് പോലെ "അതായത് ഭാര്യയെയും അനിയത്തിനെയും പൂശാം "

എന്ന് ഇബ്ൻ അബ്ബാസ് പറഞ്ഞ വാചകത്തിൽ എവിടെയാണുള്ളത്


ഒരു മുസ്ലിം പുരുഷൻ  ഭാര്യാ സഹോദരിയെ ഭോഗിച്ചാൽ അതിന്റെപേരിൽ ആ വിവാഹബന്ധം ഒഴിവാക്കില്ല*

എന്ന് പറഞ്ഞതിൽ നിന്ന് എങ്ങനെയാണ് 

(അതായത് ഭാര്യയെയും അനിയത്തിനെയും പൂശാം, എന്ന് ലഭിക്കുന്നത് ശിരോമണി


പാതിരി അച്ചൻ വീണ്ടും എഴുതുന്നു.


 അബു ജാഫർ നിവേദനം : *ഒരു മുസ്ലിം പുരുഷൻ ഒരു ബാലനുമായി പ്രകൃതിവിരുദ്ധ* *ലൈംഗികതയിൽ*  ഏർപ്പെട്ടാൽ,ആ ബാലന്റെ ഉമ്മച്ചി, അയാൾക്ക് വിവാഹം കഴിക്കാൻ അനുവദിച്ചിട്ടില്ല 


( *ബാലനെ കുണ്ടനടിക്കുന്നത് അനുവദിച്ചിരിക്കുന്നു* ...!!)


*മറുപടി*



ബാലനുമായി പ്രകൃതിവിരുദ്ധ ലൈംഗികതയിൽ  ഏർപ്പെടൽ അനുവദനീയമാണന്ന് ഇതിൽ എവിടെയാണ് ഉള്ളത്


ആ ബാലന്റെ ഉമ്മച്ചി, അയാൾക്ക് വിവാഹം കഴിക്കാൻ അനുവദിച്ചിട്ടില്ല

എന്ന് പറഞ്ഞതിനാൽ


ബാലനുമായി പ്രകൃതിവിരുദ്ധ ലൈംഗികതയിൽ  ഏർപ്പെടൽ അനുവദനീയമാണന്ന് എങ്ങനെയാണ ലഭിക്കുന്നത് 

സംസ്കാരം തൊട്ട് തീണ്ടിയിട്ടിലത്ത പാസ്റ്റർ മാർ മറുപടി പറയുക


*പാതിരി അച്ചൻ വീണ്ടും എഴുതുന്നു*.


 ഇബ്ൻ അബ്ബാസ് നിവേദനം :   *ഒരു മുസ്ലിം പുരുഷൻ  അവന്റെ അമ്മായിയമ്മയെ ഭോഗിച്ചാൽ അതിന്റെ* *പേരിൽ അവരുടെ മകളുമായുള്ള വിവാഹബന്ധം ഒഴിവാക്കില്ല* .


( ഉമ്മച്ചിയേയും മകളെയും ഒരേ പോലെ പൂശാം.... നോ പ്രോബ്ലം )


*മറുപടി*


ഇതിൽ എവിടെയാണ് അച്ചാ

ഉമ്മച്ചിയേയും മകളെയും ഒരേ പോലെ പൂശാം.... എന്ന് ലഭിക്കുന്നുത്


*ഒരു മുസ്ലിം പുരുഷൻ  അവന്റെ അമ്മായിയമ്മയെ ഭോഗിച്ചാൽ അതിന്റെ* *പേരിൽ അവരുടെ മകളുമായുള്ള വിവാഹബന്ധം ഒഴിവാക്കില്ല*

എന്ന് പറഞ്ഞതിനാൽ

അമ്മായിയമ്മയെ വ്യഭിജരിച്ചത് അനുവദനീയണന്ന് അതിൽ നിന്നും എങ്ങനെ ലഭിക്കും പുരോഹിതാ 

അച്ചൻ മാരുടെ  ഭാഷയിൽ 

ഉമ്മച്ചിയേയും മകളെയും ഒരേ പോലെ പൂശാം.... എന്ന് എങ്ങനെയാണ് ലഭിക്കുന്നുത്



 *എത്ര നികൃഷ്ടവും ജുഹുപ്സാവഹവും നെറികെട്ടതും കളവുകളും മാനവികവിരുദ്ധവുമായ പ്രയോഗങ്ങളുമാണ് ഈ പാസ്റ്റൻ മാരും അച്ചന്മാരും 

പ്രചരിപ്പിക്കുന്നത് എന്ന് ഇതിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്ക ക ഇവരുടെ ഓരോ ലേഖനങ്ങളും ഇത്തരം കള്ള എഴുത്തുകൾ കൊണ്ടാണ് എന്നും ഗ്രഹിക്കുക


  അസ്ലം പരപ്പനങ്ങാടി

മൗലിദ് രജിച്ച പണ്ഡിത മഹത്തുക്കൾ

 


*മൗലിദ് രജിച്ച പണ്ഡിത മഹത്തുക്കൾ*



أئمة السنة ممن ألفوا كتبا مخصوصة في المولد النبوي[عدل]


ذكر محمد علوي المالكي عددًا من العلماء ممن ألفوا في المولد النبوي كتبًا، منهم:[56]


الحافظ عبد الرحيم العراقي: توفي 808 هـ، له مولد باسم "المورد الهني في المولد السني".


الحافظ ابن كثير: توفي 774 هـ، وله مولد طبع بتحقيق صلاح الدين المنجد.

الحافظ السخاوي: توفي 902 هـ، وله مولد باسم "الفخر العلوي في المولد النبوي".[57]

.

الحافظ ابن الجوزي: توفي 597 هـ، وله مولد باسم "العروس"، وقد طبع في مصر.


الحافظ أبو الخطاب عمر بن علي بن محمد المعروف بابن دحية الكلبي: توفي 633 هـ، وله مولد باسم "التنوير في مولد البشير النذير".


شمس الدين ابن ناصر الدين الدمشقي: توفي 842 هـ، وله مولد باسم "المورد الصاوي في مولد الهادي" وكذلك "جامع الآثار في مولد المختار" و"اللفظ الرائق في مولد خير الخلائق"

.

ملا علي قاري: توفي 1014 هـ، وله مولد باسم "المورد الروي في المولد النبوي" وهو مطبوع.[58]


الحافظ شمس الدين ابن الجزري: توفي 660 هـ، إمام القراء، وله مولد باسم "عرف التعريف بالمولد الشريف".


علي زين العابدين السمهودي: توفي 911 هـ، وله مولد اسمه "الموارد الهنية في مولد خير البرية".


الحافظ محمد الشيباني المعروف بابن الديبع: توفي 944 هـ.


ابن حجر الهيتمي: توفي 974 هـ، وله مولد باسم "إتمام النعمة على العالم بمولد سيد ولد آدم".


الخطيب الشربيني: توفي 1014 هـ، وله مولد باسم "المولد الروي في المولد النبوي".


المحدث جعفر بن حسن البرزنجي: توفي 1177 هـ، وله مولد باسم "عقد الجوهر في مولد النبي الأزهر"، وهو من أكثر الموالد انتشارًا في البلاد الإسلامية.


أبو البركات أحمد الدردير: توفي 1201 هـ، وله مولد مطبوع في مصر.


عبد الهادي نجا الأيباري المصري: توفي 1305 هـ، وله مولد مخطوط.


يوسف النبهاني: توفي 1350 هـ، وله مولد باسم "جواهر النظم البديع في مولد الشفيع"، طبع في بيروت

.

عمر بن حفيظ: وله مولد باسم "الضياء اللامع بذكر مولد النبي الشافع".


نوح القضاة: مفتي الأردن سابقًا: وله مولد باسم "مولد الهادي "، طبع في الأردن.,


المولد العثماني. المسمى الأسرارالربانية تأليف الإمام السيد محمد عثمان المرغني (المتوفي عام 1343 هـ)

Tuesday, October 13, 2020

നബിദിനാഘോഷം തെളിവോടെ തെളിവ് - 35 പോസ്റ്റ്

 *നബിദിനാഘോഷം തെളിവോടെ തെളിവ് - 35 പോസ്റ്റ്*


✍🏻SIDDEEQUL MISBAH

      8891 786 787


മൗലിദാഘോഷം നമുക്ക് സുന്നത്താണ്

https://sunniknowledge.blogspot.com/2016/11/blog-post_92.html


മൗലിദാഘോഷം തെളിവില്ലെന്ന വാദം അജ്ഞതയാണ്

https://sunniknowledge.blogspot.com/2017/11/blog-post_18.html


നബിദിനാഘോഷം ഇബ്നുൽ ഹാജ് (റ) , തെറ്റിദ്ധരിപ്പിച്ചവർക്ക് മാപ്പില്ല

https://sunniknowledge.blogspot.com/2017/11/blog-post.html


നബിദിനം സ്വഹാബത്തിന്റേതായി ചോദിക്കുന്നവരോട്

https://sunniknowledge.blogspot.com/2018/11/blog-post_87.html


എല്ലാ ബിദ് അത്തും നരഗത്തിലേക്കോ ? സ്വഹാബത്ത് ബിദ് അത്ത് ചെയ്തോ ?

https://sunniknowledge.blogspot.com/2018/11/blog-post_18.html


മൗലിദാഘോഷം സംശയ നിവാരണം

https://sunniknowledge.blogspot.com/2016/12/blog-post_20.html


മൗലിദാഘോഷം ഏതാണ് നബിയും സ്വഹാബത്തും ചെയ്യാത്തത് ?

https://sunniknowledge.blogspot.com/2017/11/blog-post_22.html


മുത്ത്നബി (സ്വ) യുടെ വഫാത്ത് ദുരന്തമോ ?

https://sunniknowledge.blogspot.com/2017/11/blog-post_25.html


മീലാദാഘോഷം ഈ ഹദീസിൽ തെറ്റിദ്ധരിച്ച് പോകരുത്

https://sunniknowledge.blogspot.com/2017/11/blog-post_19.html


നബിദിനാഘോഷം വെല്ലു വിളി ഏറ്റെടുത്തു

https://sunniknowledge.blogspot.com/2016/11/blog-post_58.html


ഫൈസൽ മൗലവിയോട് 11 ചോദ്യങ്ങൾ ?

https://sunniknowledge.blogspot.com/2020/04/11.html


നബിദിനാഘോഷം ബുഖാരി മുസ്ലിം ഹദീസിന്റെ തെളിവ് (ഇബ്നു ഹജർ റ)

https://sunniknowledge.blogspot.com/2016/11/blog-post_97.html


മൗലിദാഘോഷം ഉത്തരം കിട്ടാത്ത 12 ചോദ്യങ്ങൾ

https://sunniknowledge.blogspot.com/2016/10/12.html


മൗലിദുന്നബിയ്യ് പഠനാർഹമായ ലേഖനം

https://sunniknowledge.blogspot.com/2016/10/o_13.html


നല്ല ബിദ് അത്ത് സ്വഹീഹുൽ ബുഖാരിയിൽ

https://sunniknowledge.blogspot.com/2017/04/blog-post_62.html


നബിദിനാഘോഷം ഇമ്മിണി ബല്യ ചോദ്യങ്ങൾ

https://sunniknowledge.blogspot.com/2020/04/blog-post_81.html


ലൈറ്റുകൾ കൊണ്ട് മോഡി പിടിപ്പിക്കാമോ ?

https://sunniknowledge.blogspot.com/2020/04/blog-post_74.html


നബിദിനാഘോഷം ഈദാക്കണം ജുമുഅ ഖുതുബയിൽ

https://sunniknowledge.blogspot.com/2017/11/blog-post_53.html


റഹ്മത്ത് കൊണ്ടുള്ള സന്തോഷം ആരോപണങ്ങൾക് മറുപടി

https://sunniknowledge.blogspot.com/2017/11/blog-post_95.html


ആമിന (റ)  റജബിലെ ഗർഭധാരണവും റബീഉൽ അവ്വലിലെ ജനനവും

https://sunniknowledge.blogspot.com/2016/11/blog-post_15.html


നബിദിനാഘോഷം ഒരേയൊരു ചോദ്യം ?

https://sunniknowledge.blogspot.com/2017/11/blog-post_74.html


ഖുതുബ പരിഭാഷ ആഴ്ചയിൽ 1 ബിദ് അത്ത് വർഷത്തിൽ ധാരാളം ?

https://sunniknowledge.blogspot.com/2017/11/48.html


എല്ലാ ബിദ് അത്തും പിഴച്ചതല്ല

https://sunniknowledge.blogspot.com/2016/09/blog-post_48.html


നബിദിനാഘോഷം കൊണ്ടോട്ടി മുഖാമുഖം അവലോകനം

https://sunniknowledge.blogspot.com/2017/07/blog-post_0.html


പെരുന്തൽമണ്ണ നബിദിന മുഖാമുഖം അവലോകനം :-

https://sunniknowledge.blogspot.com/2016/12/01.html


മൂന്നിയൂർ നബിദിന മുഖാമുഖം അവലോകനം :-

https://sunniknowledge.blogspot.com/2016/11/blog-post_7.html


മൗലിദുന്നബിയ്യ് (സ്വ) ഭാഗം (01)

https://sunniknowledge.blogspot.com/2016/10/01_23.html


മൗലിദുന്നബിയ്യ്(സ്വ) ഭാഗം 02

https://sunniknowledge.blogspot.com/2016/10/02_60.html


നബിദിനം ആരോപണങ്ങൾക്കുള്ള മറുപടി

https://sunniknowledge.blogspot.com/2016/10/blog-post_47.html


മൗലിദാഘോഷം / ക്രിസ്മസ് ആഘോഷം പോലെയോ ?

https://sunniknowledge.blogspot.com/2016/10/blog-post_79.html


നബിദിനവും ലൈലതുൽ ഖദ് റും

https://sunniknowledge.blogspot.com/2016/11/blog-post_39.html


നബിദിനം വന്നു നിഷേധവുമായി വഹാബികളും

https://sunniknowledge.blogspot.com/2016/11/blog-post_22.html


സൗദിയിൽ ഉള്ളതോ ഇല്ലാത്തതോ കേരള മുജാഹിദുകൾ ഖുർ ആനും സുന്നത്തും തള്ളുന്നവർ

https://sunniknowledge.blogspot.com/2016/11/blog-post_29.html


ആണ്ട് ദിനവും അന്നദാനവും

https://sunniknowledge.blogspot.com/2017/07/blog-post.html


നബി(സ്വ) ചെയ്യണം എന്ന ചോദ്യം കാപട്യമല്ലേ?

https://sunniknowledge.blogspot.com/2017/07/blog-post_56.html


✍🏻 SIDDEEQUL MISBAH

     8891 786 787

sunniknowledge.blogspot.com

💗___________________________ط

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...