Showing posts with label കസബ് ഇഹ്തിയാർ എല്ലാ ചോദ്യങ്ങൾക്കും മറുപടി*. 👇🏻. Show all posts
Showing posts with label കസബ് ഇഹ്തിയാർ എല്ലാ ചോദ്യങ്ങൾക്കും മറുപടി*. 👇🏻. Show all posts

Friday, May 8, 2020

നേർച്ചയാക്കുക എന്നാൽ എന്താണ്? അത് അനുവദനീയമാണോ

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?
അത് അനുവദനീയമാണോ?


മഹാൻമാരുടെ പേരിൽ
നേർച്ചയുടെ ലക്ഷ്യം എന്ത് ?അത് ശിർക്കാവുമോ?  നേർച്ച അല്ലാഹു വിന് മാത്രമല്ലേ ചെയ്യേണ്ടത്📚📚

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?



മറുപടി

സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടി മാത്രമാണ് '
മഹാൻമാരുടെ പേരിൽ  സ്വദഖ ചെയ്യാനോ   ഭക്ഷണം' നൽകാനോ   മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ നേർച്ചയാക്കുക എന്നാൽ  ആ നേർച്ച അല്ലാഹു വിന് വേണ്ടി മാത്രമാണ്.

മരിച്ചവർക്ക് വേണ്ടി സ്വദഖ ചെയ്യൽ അനുവദനീയമാണന്ന്
ഇബ്നു തൈമിയ്യ പോലും പറഞ്ഞിട്ടുണ്ട്
ഇബ്നു തൈമിയ്യ
പറയുന്നു
.قال  ابن تيمية: «فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية، كالصدقة والعتق، فإذا تبرع له الغير بسعيه نفعه الله بذلك، كما ينفعه بدعائه له، والصدقة عنه.
وهو ينتفع بكل ما يصل إليه من كل مسلم، سواء كان من أقاربه، أو غيرهم كما ينتفع بصلاة المصلين عليه، ودعائهم له عند قبره» (مجموع الفتاوى 24/367

അത് ഇജ്മാ കൊണ്ട് സ്ഥിരപെട്ടതാണന്നു ഇമാം നവവി പറയുന്നു'

قال الإمام النووي: «الصدقة عن الميت تنفع الميت، ويصله ثوابها وهو كذلك بإجماع العلماء».

ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്. അതാണ് സത്യവും (ശര്‍ഹുമുസ്‌ലിം).


സ്വദഖ ചെയ്യുക പോലെയുള്ള പുണ്യകർമം നേർച്ചയാക്കുന്നത് പുണ്യമാണ്
ഖുർആൻ പറയുന്നു


'നിങ്ങൾ ചെലവഴിക്കുന്ന വസ്തുക്കളും നേർച്ചയാക്കുന്ന നേർച്ചകളും നിശ്ചയം അല്ലാഹു അറിയുന്നുണ്ട്. (അതിന് അവൻ പ്രതിഫലം നൽകുന്നതാണ്) ആക്രമകാരികൾക്ക് സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല"* . (അൽബഖറ 270)


ഖുർആനിൽ മറ്റൊരിടത്ത് സത്യവിശ്വാസികളുടെ സവിശേഷതകൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ അല്ലാഹു പറയുന്നു* 👉👉

*“അവർ നേർച്ചയാക്കിയത് പൂർത്തിയാക്കി വീട്ടുകയും ആപത്തു പടർന്നു പിടിക്കുന്ന ഒരു ദിവസത്തെ അവർ ഭയപെടുകയും ചെയ്യുന്നു”* (ഇൻസാൻ 7)

സഅ്ദുബ്‌നു ഉബാദ(റ)യെ തൊട്ടു നിവേദനം. അദ്ദേഹം പറഞ്ഞു: നബിയേ, സഅ്ദിന്റെ ഉമ്മ മരിച്ചു. അവരുടെ പേരിൽ ഏതാണ്‌ ഏറ്റവും പുണ്യം ലഭിക്കുന്ന ദാനം? നബി(സ) പറഞ്ഞു: വെള്ളം. അങ്ങനെ സഅ്ദ്‌ ഒരു കിണർ കുഴിച്ചു കൊണ്ട്‌ പറഞ്ഞു: ഇത്‌ സഅ്ദിന്റെ ഉമ്മാക്കാണ്‌" (തുർമുദി, അബൂദാവൂദ്‌, നസാഇ, ഇബ്നുമാജ, മുസ്‌നദ്‌ അഹ്‌മദ്‌


 സ്വദഖ എന്ന പുണ്യകർമം നിർബന്ധമായും ' ചെയ്യുമെന്ന് ഏറ്റടുക്കലാണ് ' നേർച്ച


ആ സ്വദഖ യുടെ പ്രതിഫലം മരണപെട്ട മഹാൻമാർക്ക് വേണ്ടിയാക്കിയാൽ അത് മരണപെട്ടവരിലേക്ക് ചേരുമെന്ന് ഇജ്മാ ഇ കൊണ്ട് സ്ഥിരപെട്ടതാണ്.
അത് ഇബ്നു തൈമിയയും അംഗീ കരിച്ചിട്ടുണ്ട്. ലോക മുസ്ലിമീങ്ങൾ ഏകോപിച്ച താണ്:

ഇങ്ങനെ മരണപ്പെട്ടു പ്പോയ മഹാൻമാരില്ലേക്ക് സ്വദഖയുടെയും നേർച്ചയുടെ പ്രതിഫലം ചേർക്കുന്നത് ' കൊണ്ടന്ന് മഹാൻമാരുടെ പേരിൽ നേർച്ച എന്നു  പറയുന്നത് ഒരിക്കലും തന്നെ ഇവിടെ നേർച്ച അള്ളാഹു അല്ലാത്തവരിലേക്കല്ല നൽക്കുന്നത്.

 സ്വദഖയുടെ പ്രതിഫലമാണ് അവർക്കെത്തുന്നത്. ഇതിനെ
പറ്റി മഹാൻമാരുടെ പേരിൽ നേർച്ച എന്നോ അവർക്ക് നേർച്ചയാക്കി എന്നോ വാചകത്തിൽ പ്രയോഗിച്ചാലും അവിടെ അള്ളാഹുവിന് തന്നെയാണ്  നേർച്ചയാക്കുന്നത്

 അതിന്റെ പ്രതിഫലം മഹാത്മാർക്ക് ഹദിയ ചെയ്യുന്നു എന്ന ഉദ്ധേശത്തിലാണ് അവരുടെ പേരിൽ നേർച്ചയാക്കി എന്ന് പറയുന്നത്.

  ഇത് ശിർക്ക് ആണെന്നോ ഹറാമാണെന്നോ തെളിയിക്കാൻ കഴിയില്ല .

മുസ്ലിമീങ്ങൾ അള്ളാഹുവല്ലാത്തവർക്ക് നേർച്ചയിക്കുന്നു എന്നു പറഞ്ഞ് ലോക മുസ്ലീമങ്ങളെ മേൽ ശിർക്ക് ആരോപിക്കുന്നവർ ആടിനെ പട്ടിയാക്കുകയാണ്  ചെയ്യുന്നത് '

ഒരു മഹാന്റെ പേരിലോ മറ്റോ നേർച്ചയാക്കിയാൽ അതുക്കൊണ്ടുദ്ദേശിക്കുന്നത് ആ  ആ മഹാന്മാരുടെ അനുസ്മരണം നടത്താൻ വേണ്ടിയോ അത് നടത്തുന്ന പള്ളിയിലേക്കോ  അവരെ സ്നേഹിക്കുന്നവർക്കോ സാധുക്കൾക്കോ അവരുടെ ഖബർ പരിപാലനത്തെയോ അവിടെയുള്ള സാധുക്കൾക്കോ മറ്റോസ്വദഖ ചെയ്യുക എന്നും ആസ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ചേരുക എന്നതും ഈ പുണ്യ കർമ്മങ്ങളെ കൊണ്ടും മഹാൻമാരോടുള്ള മഹബ്ബത്തു കൊണ്ടും ആവശ്യ'ങ്ങൾ പൂർത്തികരിക്കുക എന്നതും ആണ് .

മേൽ പറഞ്ഞ വിവരണം താഴെ പറയുന്ന പ്രമാണങ്ങളിൽ നിന്ന് ഗ്രഹിക്കുന്നതാണ്.

ഒരു സുന്നത്തായ കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണല്ലോ നേർച്ച എന്ന്  പറയുന്നത്. ദാനധർമ്മം ഒരു സുന്നതായ കർമമാണ് . അത് മഹാന്മാരുടെ പേരിൽ ചെയ്യാൻ നേർച്ചയാക്കുമ്പോഴും അല്ലാഹുവിനുള്ള ആരാധന തന്നെയാണ് . മഹാന്മാർക്കുള്ള ആരാധനയല്ല. മയ്യിത്തിന്ടെ പേരിലുള്ള നിസ്ക്കാരം മയ്യിത്തിനുള്ള ആരാധനയല്ലല്ലോ . അതിനാൽ അത് ശിർകോ കുഫ്റോ അല്ല .

മഹാനാരുടെ പേരിൽ നേർച്ച നേരുന്നതും അവരുടെ പേരിൽ ദാനം ചെയ്യുന്നതും , അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും വിശുദ്ധ ഇസ്ലാമിന് അവരറ്‌പ്പിച്ച അതിമഹത്തായ സേവനങ്ങളുടെ പേരിൽ അവരോടുള്ള കടപ്പാട് നിറവേറ്റാനും അതുമുകേന അലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുമാണ് . മഹാന്മാരെ ആധരിക്കുന്നതും അവരുടെ സ്മരണ ലോകത് നിലനിർത്തുന്നതും അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമമാണല്ലോ

മഹാൻമാർക്ക് നേർച്ചയ്ക്കൽ ഖാതിമതുൽ മുഹഖിഖീൽഇബ്നു ഹജർ റ പറയുന്നു.

മഹാൻമാർക്ക് നേർച്ചയ്ക്കൽ
സ്വഹീഹാണ് അത് കൊണ്ട് ഉദ്ധേശിച്ച പുണ്യ കർമ്മത്തിന് വേണ്ടി അതിനെ ചെലവഴിക്കേണ്ടത് ആണ്
ഇനി ഒരു ഉദ്ദേശവും ഇല്ലെങ്കിലും ലും പതിവുപോലെ  നന്മകൾക്ക് വേണ്ടി ചെലവഴിക്കാവുന്ന അതാണ് ആ വലിയ്യിനെ ആരാധിക്കൽനെ കരുതിയാൽ നേർച്ച പാടില്ല
 ഫതാവൽ കുബ്റാ


وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر
 أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالح أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في °هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو صد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحل ، فإن النذر حينئذ لا ينعقد الفتاوي الكبري،

വലിയ്യിന്റെ പേരിൽ നേര്ച്ച നേരുന്നത് കൊണ്ട് സാധുക്കള്‍ക്ക് ഭക്ഷണം
കൊടുക്കുക അല്ലെങ്ങില്‍ വലിയ്യിന്റെ പ്രതിനിതികളേയോ സന്താനങ്ങലെയോ കരുതുക
തുടങ്ങിയ പുണ്യ കരമായ കാര്യങ്ങളും ആയി ബന്ധപ്പെട്ടതിനെ കരുതണം എന്നാണു
മഹാനവര്കള്‍ പറയുന്നത്, കാരണം അതെല്ലാം അല്ലാഹുനികള്‍ നിന്നും പ്രതിഫലം
ലഭിക്കുന്ന പുണ്യ കര്‍മ്മങ്ങള്‍ ആണ്.

വീണ്ടും പറയുന്നത് കാണുക

النَّذْرُ لِلْوَلِيِّ إنَّمَا يُقْصَدُ بِهِ غَالِبًا التَّصَدُّقُ عَنْهُ
لِخُدَّامِ قَبْرِهِ وَأَقَارِبِهِ وَفُقَرَائِهِ فَإِنْ قَصَدَ النَّاذِرُ
شَيْئًا مِنْ ذَلِكَ أَوْ أَطْلَقَ صَحَّ വലിയ്യിനുള്ള നേര്ച്ച എന്നത് കൊണ്ട്
ഉദ്ദേശ്യം സാധാരണ ഗതിയില്‍ അദ്ധേഹത്തിന്റെ പേരില്‍ കബര്‍
പരിപാലിക്കുന്നവ്ര്‍ക്കും ദരിദ്രര്‍ക്കും ഉള്ള സ്വദക ആണ്, നേര്ച്ച നേരുന്ന
വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്ച്ച സ്വഹീഹാകും (ഫതാവല്‍ കുബ്ര)
അസ് ലം സഖാഫി പരപ്പനങ്ങാടി

ബദ്റിന്റെ പേരിൽ നേർച്ചകൊണ്ടാടുന്നവരോട് സ്നേഹപൂർവ്വം


Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
അസ് ലം സഖാഫി പരപ്പനങ്ങാടി


*ബദ്റിന്റെ പേരിൽ നേർച്ചകൊണ്ടാടുന്നവരോട് സ്നേഹപൂർവ്വം....*



*(ഇത് ഒരു വെല്ലുവിളിയല്ല, താങ്കളുടെ അറിവിലേക്കായി ഗുണകാംക്ഷയോടെയുള്ള ഒരറിയിപ്പ് മാത്രമാണ് താങ്കൾക്ക് വേണമെങ്കിൽ സ്വീകരിക്കാം, അല്ലെങ്കിൽ അവഗണിക്കാം......)*

*ബദ്ർ ശുഹദാക്കളുടെ പേരിൽ ആണ്ട് നേർച്ച കൊണ്ടാടുന്ന പ്രിയ സുഹൃത്തിനോട് ചില ചോദ്യങ്ങൾ....*

*ബദ്രീങ്ങൾക്ക് മഹത്വമില്ലെന്ന് ഇവിടെ ആർക്കും വാദമില്ല, അവർ മഹാൻമാരും ശുഹദാക്കളും ആണ്. ബദ്രീങ്ങളുടെ മഹത്വമെത്രത്തോളമുണ്ടെന്നോ, അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതുണ്ടെന്നോ അല്ല നിങ്ങളോട് ചോദിക്കുന്നത്.....*

ഒഹാബി പുരോഹിതൻ എഴുതുന്നു'

*🌴ഹിജ്റ രണ്ടാം വർഷം നടന്ന ബദ്ർ യുദ്ധം മുന്നിൽ നിന്ന് നയിച്ച പ്രവാചകൻ [സ്വ] ശേഷം 8 വർഷത്തോളം ജീവിച്ചു. ഈ കാലയളവിൽ ഒരിക്കൽ പോലും ബദ്റീങ്ങളുടെ പേരിൽ ഒരു നേർച്ച കൊണ്ടാടുകയോ, കൊണ്ടാടാൻ സ്വഹാബത്തിനോട് കൽപിക്കുകയോ, അന്ന് അറേബ്യയിൽ സുലഭമായി ലഭിച്ചിരുന്ന ഒട്ടകത്തെയോ, ആടിനെയോ അറുത്ത് വിതരണം ചെയ്യുകയോ ചെയ്തിട്ടുണ്ടോ?*


മറുപടി

ബദ്ര്‍ദിനം ലോക മുസ്,ലിംകള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു എന്ന സത്യം ബുദ്ധിയുള്ള ആരും സമ്മതിക്കുന്ന വസ്തുതയാണ്. എങ്കില്‍ അല്ലാഹു അവന്റെ വിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിക്കു ന്നത് കാണുക, അല്ലാഹു പറയുന്നു:

وذكّرهم بأيام الله إنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ (سورة إبراهيم-الآية:5)

അല്ലാഹു പറയുന്നു: അവരോട് അല്ലാഹുവിന്റെ "അയ്യാമു" കളെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊടുക്കുക. നിശ്ചയം അങ്ങിനെ ചെയ്യുന്നതില്‍  അധികമായി ക്ഷമകൈകൊള്ളുന്നവരും അധികമായി നന്ദിചെയ്യുന്നവരുമായ മുഴുവന്‍ ആളുകള്‍ക്കും ദൃഷ്ടാന്തമുണ്ട്. (സൂറ:ഇബ് റാഹീം-5).

 ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് കാണുക:

عن ابن عباس عن أبي بن كعب عن النبيّ صلى الله عليه وسلم: في قوله يبارك وتعالى: [وذكّرهم بأيّام الله] قال: بنعم الله تبارك وتعالى. (تفسير ابن كثير:4/478)

മഹാനായ ഇബ്നു അബ്ബാസ്(റ)വും മഹാനായ ഉബയ്യുബ്നു കഅബ്(റ)വും നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: "അവരോട് അങ്ങ് അല്ലാഹുവിന്റെ ദിനങ്ങളെ പറ്റി പറഞ്ഞു കൊടുക്കണം" അതായത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ പറ്റി അവരെ ഓര്‍മ്മിപ്പിക്കണം". ഇബ്നുകസീര്‍ തന്റെ(തഫ്സീറുല്‍ ഖുര്‍ആനില്‍അളീം:4/478)ല്‍ വ്യാഖ്യാ നിച്ചതായി കാണാം. ഈ ആയത്തില്‍ പറഞ്ഞ അനുഗ്രഹം ഏതാണെന്നു കൂടി മുഫസ്സിറു കള്‍ പഠിപ്പിച്ചിട്ടുണ്ട് അതവാ മഹാനായ മൂസാനബി(അ)നെ തന്റെ ശത്രുവായ ഫിര്‍ഔ നില്‍ നിന്നും പരിവാരങ്ങളില്‍നിന്നും രക്ഷപ്പെടുത്തുകയും, കടല്‍പിളര്‍ത്തിക്കൊടുത്ത് രക്ഷ പ്പെടുകയും ചെയ്തതു പോലുള്ള അല്ലാഹു മൂസാ നബി(അ)ന്നും അനുയായികള്‍ക്കും ചെയ്തു കൊടുത്ത അനുഗ്രഹങ്ങള്‍ സ്മരിക്കാനാണ് അല്ലാഹു കല്പിക്കുന്നത്. ഇക്കാര്യം വളരെ വ്യതമായി ഇബ്നുകസീര്‍ തന്റെ തഫ്സീറില്‍ വ്യാഖ്യാനിച്ചതായികാണാം. ഇബ്നു കസീറിന്റെ തഫ്സീര്‍ ഏറ്റവും പ്രാമാണിക തഫ്സീറാണെന്ന് ഒഹാബീ പ്രസ്ഥാനത്തിന്റെ ആശയപ്രചരണരംഗത്തെ ശക്തിദുര്‍ഘമായിഒഹാബികള്‍തന്നെ പരിചയപ്പെടുത്തിയ ഔദ്യോ ഗിക മുഖപത്രമായ (അല്‍മനാര്‍-2000,ജൂലായ് ലക്ക)ത്തിലും, മുജാഹിദ്പ്രസ്ഥാനം പിളരുന്ന തിന്ന് മുമ്പ് പുറത്തിറക്കിയ "യുവത" പുറത്തിറക്കിയ (ഖുര്‍ആന്റെവെളിച്ചം) എന്ന ബുക്കിന്റെ (പേജ്/10,ലും 44)ലും പറഞ്ഞതായി കാണാവുന്നതുമാണ്. ഈ ആയത്ത് ഇബ്നു കസീര്‍ വ്യാഖ്യാനിച്ചതു പോലെ ഹിജ്റ:502.ല്‍ വഫാത്തായ ഇമാം ഖത്വീബുത്തിബ് രീസി(റ) തന്റെ(അല്‍ മുലഖ്ഖസ്വു മിന്‍ ഇഅറാബില്‍ ഖുര്‍ആന്‍:പേജ്/94)ലും, ഹിജ്റ:310. വഫാത്തായ ഇമാം ഇബ്നുജരീര്‍ അത്ത്വബ്രി(റ) തന്റെ (തഫ്സീര്‍:13/594,595)ലും, ഹിജ്റ:671. ല്‍ വഫാത്തായ ഇമാം ഖുര്‍ത്വുബി(റ)തന്റെ (അല്‍ ജാമിഉ ലിഅഹ്ക്കാമില്‍ഖുര്‍ആന്‍: 12/106)ലും, ഹിജ്റ:516.ല്‍ വഫാത്തായ മുഹ്,യിസ്സുന്ന ഇമാം ബഗ്വവി(റ) തന്റെ തഫ്സീറായ (മആലിമുത്തന്‍സീല്‍:4/335)ലും, എത്രത്തൊളം 1956.ല്‍ മരണപ്പെട്ട സൗദിയിലെ സലഫീ നേതാ വായിരുന്ന "നാസിറുസ്സഅദി" വരെ തന്റെ തന്റെ (തഫ്സീര്‍:പേജ്/418)ലും വ്യഖ്യാനിച്ചതാ യി കാണാം.

അതേ പോലെ മഹാനായ ഇമാം അഹ്മദു ബ്നു ഹമ്പല്‍(റ) തന്റെ മുസ്നദില്‍ റിപ്പോറ്ട്ട് ചെയ്യുന്നു:

روى عبد الله ابن أحمد بن حنبل عن ابن عباس، عن أبي بن كعب، عن النبي صلى الله عليه وسلم في قوله تبارك وتعالى ‏{‏وذكرهم بأيام الله‏}‏ قال بنعم الله تبارك وتعالى . (مسند الإمام أحمد:رقم الحديث-20207)

മഹാനായ ഇബ്നുഅബ്ബസ്(റ) ഉബയ്യുബ്നു കഅബ്(റ) എന്നിവരും നബി(സ്വ)യില്‍ നിന്നും സൂറ:ഇബ്റാഹീമിലെ അഞ്ചാം സൂക്തത്തില്‍ പറഞ്ഞത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങ ളെ സ്മരിക്കണം" എന്നാണു പഠിപ്പിച്ചിട്ടുള്ളത്. (മുസ്നദുല്‍ ഇമാം അഹ്മദ്:ഹദീസ് നമ്പര്‍: 20207) ല്‍ കാണാവുന്നതാണ്. എന്നാല്‍ അല്ലാഹും നമുക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ടതും നാം എപ്പോഴും ഓര്‍ത്തിരിക്കേണ്ടതും ഓര്‍മ്മിപ്പിക്കേണ്ടതുമായ മഹത്തായ അനുഗ്രഹമാണു സത്യം ജയിച്ചടക്കുകയും അസത്യം തകര്‍ന്നടിയുകയും ചെയ്ത ബദ്ര്‍, അല്ലാഹു തന്നെ ആ ബദ്റിന്റെ മഹത്വവും ബദ്റില്‍ പങ്കെടുത്ത സ്വഹാബത്തി ന്റെ മഹത്വവും വിഉശുദ്ധ ഖുര്‍ആനില്‍ പഠിപ്പിച്ചതായി കാണാം, മാത്രമല്ല ആ ബദ്റ് ദിന ത്തെ അല്ലാഹു ഖുര്‍ആനില്‍ വിശേഷിപ്പിച്ചതു തന്നെ "യൗമുല്‍ഫുര്‍ഖാന്‍" (സത്യവും അസ ത്യവും വേര്‍തിരിഞ്ഞ ദിനം) എന്നാണ്. ആ ദിവസം ഒരു മുസ്,ലിമിനെ സംബന്ധിച്ചിട ത്തോളം വിസ്മരിക്കാന്‍ സാധിക്കില്ല. അതു കൊണ്ടാണ് ലോകത്തുള്ള സത്യ വിശ്വാസിക ള്‍ ബദ്റ് സമരണ പുതുക്കുകയും ബദ്റില്‍ പങ്കെടുത്ത മഹാന്മാരായ സ്വാഹാബാക്കളേ യും നബി(സ്വ)യേയും പ്രകീര്‍ത്തിക്കുകയും അന്നേ ദിനം ഭക്ഷണം ഉണ്ടാക്കി ദാനം ചെയ്യു കയും ചെയ്യുന്നത്. ഈ പ്രവര്‍ത്തിക്ക് സ്വഹാബത്തിന്റെയും നബി(സ്വ)യുടെ തന്നെയും പ്രവര്‍ത്തിയില്‍ നമുക്ക് രേഖയുണ്ട്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ റിപ്പോറ്ട്ട് ചെയ്യുന്നു:

حَدَّثَنَا مُسَدَّدٌ حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ حَدَّثَنَا خَالِدُ بْنُ ذَكْوَانَ قَالَ قَالَتِ الرُّبَيِّعُ بِنْتُ مُعَوِّذٍ ابْنِ عَفْرَاءَ. جَاءَ النَّبِىُّ صلى الله عليه وسلم: فَدَخَلَ حِينَ بُنِىَ عَلَىَّ ، فَجَلَسَ عَلَى فِرَاشِى كَمَجْلِسِكَ مِنِّى، فَجَعَلَتْ جُوَيْرِيَاتٌ لَنَا يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِى يَوْمَ بَدْرٍ ، إِذْ قَالَتْ إِحْدَاهُنَّ وَفِينَا نَبِىٌّ يَعْلَمُ مَا فِى غَدٍ. فَقَالَ: دَعِى هَذِهِ، وَقُولِى بِالَّذِى كُنْتِ تَقُولِينَ. (صحيح البخاري: رقم الحديث: 5147)و(4001)

റുബയ്യിഉ ബിന്ത് മുഅവ്വിദുബ്നുല്‍ അഫ്റാ(റ)പറയുന്നു: എന്റെ കല്ല്യാണ ദിവസം നബി (സ്വ) എന്റെ വീട്ടിലേക്കു വന്നു, ആ സമയത്ത് ചെറിയ പെണ്‍കുട്ടികള്‍ ദഫ് മുട്ടിക്കൊണ്ട് എന്റെ പിതാക്കളില്‍ നിന്ന് ബദ്റ് യുദ്ധത്തില്‍ ശഹീദായവരെ പ്രകീര്‍ത്തിച്ചു കൊണ്ട് പാട്ടു പാടുകയായിരുന്നു, മഹാനായ നബി(സ്വ) സദസ്സിലേക്ക് കടന്നു വന്നപ്പോള്‍ ആ കൂട്ട ത്തില്‍ ഒരു കുട്ടി (وفينا نبيّ يعلم ما في غد) (ഞങ്ങളില്‍ ഒരു നബിയുണ്ട്, ആ നബി നാളെ സംഭ വിക്കുന്ന കാര്യങ്ങള്‍ അറിയുന്നവരാണ്) എന്ന അര്‍ത്ഥം വരുന്ന പാട്ടുപാടുകയും ചെയ്തു, ആ സമയത്ത് നബി(സ്വ) പറഞ്ഞു നിങ്ങള്‍ എന്നെ കുറിച്ച് പാടുന്നത് നിര്‍ത്തി നിങ്ങള്‍ ഇതു വരെ പാടിയിരുന്ന നിങ്ങളുടെ പിതാക്കളായ ബദ്,രീങ്ങളുടെ മദ്ഹുകള്‍ തന്നെ പാടൂ, (സ്വഹീഹുല്‍ ബുഖാരി:ഹദീസ് നമ്പര്‍:5147). ഈ ഹദീസ് വ്യാഖ്യാനിച്ചു ശൈഖുല്‍ ഇസ് ലാം ഇമാം സകരിയ്യല്‍ അന്‍സ്വാരി(റ) പറയുന്നു:

)كنت تقولين) أي من المدح والثناء المتعلقين بالمغازي والشّجاعة ونحوهما. (تحفة الباري بشرح صحيح البخاري :5/341) لشيخ الإسلام زكريا الأنصاري رحمه الله.

ഈ ഹദീസില്‍ നിങ്ങള്‍ ബദ്,രീങ്ങളെ കുറിച്ച് പറഞ്ഞിരുന്നത് തന്നെ പറഞ്ഞോളൂ എന്ന് പറഞ്ഞതു കൊണ്ട് ഉദ്ധേശം ബദ്,രീങ്ങളുടെ മദ്ഹും അവരെ വാഴ്ത്തിപ്പറയലും അവരു ടെ ധീരതയെ കുറിച്ച് പറയലും ബദ്ര്‍ യുദ്ധത്തിന്റെ ചരിത്രം അവതരിപ്പിക്കലു മൊക്കെ യാണ്". ശൈഖുല്‍ ഇസ്,ലാം സകരിയ്യല്‍ അന്‍സ്വാരി(റ)യുടെ (തുഹ്ഫത്തുല്‍ ബാരി ബിശറ ഹി സ്വഹീഹില്‍ ബുഖാരി:5/341)ല്‍ വിവരിച്ചതായി കാണാം.

ഈ ഹദീസില്‍ നമുക്ക് മറ്റൊരു പാഠവും കൂടിയുണ്ട് അതായത് നബി(സ്വ) വീട്ടിലേക്ക് കട ന്നു വന്ന സമയത്ത് ഒരു കുഞ്ഞുപെണ്‍കുട്ടി, നബി(സ്വ)യെ വാഴ്ത്തിക്കൊണ്ട് "ഞങ്ങളില്‍ ഒരു നബിയുണ്ട്, നാളെ സംഭവിക്കുന്ന കാര്യങ്ങള്‍ മുന്നേ പ്രവചിക്കുന്നവരാണ്" എന്ന് പാടിയത് നബി(സ്വ) മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ആ കുട്ടികള്‍ മനസ്സിലാ ക്കിയത് കൊണ്ടാണ്, ആ കുട്ടികള്‍ക്ക് അത് ആരു പറഞ്ഞുകൊടുത്തു അവരുടെ പിതാക്ക ളും മാതാക്കളും തന്നെ പഠിപ്പിച്ചുകൊടുത്തു, അതവാ സ്വഹാബത്തിന്റെ വിശ്വാസം നബി (സ്വ)ക്ക് ഗ്വൈബ് (മറഞ്ഞകാര്യങ്ങള്‍) അറിയാന്‍ സാധിക്കുമെന്നതായിരുന്നു എന്ന് സാരം.

അപ്പോള്‍ പിന്നെ ഒഹാബികള്‍ സാധാരണ പറയാറുള്ളതാണ്, പെണ്‍കുട്ടി അങ്ങിനെ പാടിയ സമയത്ത് നബി(സ്വ) അതിനെ വിലക്കിയിട്ടുണ്ട് എന്നാണ്, എന്നാല്‍ നമുക്ക് പറയാനുള്ള ത് ആകുട്ടികളെ നബി(സ്വ)തടഞ്ഞത് നബി(സ്വ) ഗ്വൈബ്അറിയുകയില്ല, അതുകൊണ്ട് അങ്ങി നെ പാടാന്‍ പാടില്ലാ എന്ന നിലക്കല്ല, മറിച്ച് എന്റെ മദ്ഹ് ഇപ്പോള്‍ പാടേണ്ടതില്ല, ആദ്യം നിങ്ങള്‍ പാടിയിരുന്ന നിങ്ങളുടെ പിതാക്കളായ ബദ്,രീങ്ങളുടെ മദ്ഹുകള്‍ തന്നെ തുടര്‍ന്നോളൂ എന്ന നിലക്കാണ്, അല്ലായിരുന്നുവെങ്കില്‍ നബി(സ്വ) ആ കുട്ടികളെ  പഠിപ്പി ക്കേണ്ടിയിരുന്നത് ഹദീസില്‍ പറഞ്ഞ രീതിയില്ല മറിച്ച് എനിക്ക് ഗ്വൈബ് അറിയുകയില്ല ഗ്വൈബ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് എന്ന് വ്യക്തമായി ആ കുട്ടികളെ ബോധ്യ പ്പെടുത്തുമായിരുന്നു മഹനായ നബി(സ്വ). എന്നു മാത്രമല്ല ആഹദീസ് വുശദീകരിച്ച ഇമാമു കളാരും നബി(സ്വ) ആപറഞ്ഞതില്‍ നബി(സ്വ) മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധി ക്കില്ല എന്നതിന്ന് തെളിവാണെന്ന് പറഞ്ഞിട്ടുമില്ല. മറിച്ച് നബി(സ്വ) ഗ്വൈബായ കാര്യങ്ങല്‍ അറിയുമെന്നാണ് ഇമാമുകളൊക്കെ അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തി വെച്ചിട്ടു ള്ളത്.

ഇമാംബുഖാരി(റ)യുടെ ഈഹദീസ് മഹാന്മാരെ അനുസ്മരിക്കുന്നതിന്നും അവരുടെ പ്രകീ ര്‍ത്തനങ്ങള്‍ ആലപിക്കുന്നതിന്നും ഉള്ള ഖണ്ഡിതമായ രേഖയാണ്.

ഇതു പറയുമ്പോള്‍ ഒരു പക്ഷേ ഒഹാബികള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്, ഇങ്ങനെ ഒരിക്കല്‍ ഒരു സ്വഹാബിയുടെ വീട്ടില്‍ ബദ്,രീങ്ങളുടെ മദ്ഹുകള്‍ പാരായണം ചെയ്തുവെന്ന് കരുതി എപ്പോഴും അങ്ങി നെ ചെയ്യന്നതിന്നും അല്ലെങ്കില്‍ ആണ്ടില്‍ ചെയ്യുന്നതിന്നും തെളിവാകില്ലല്ലോ, അതോടൊപ്പം ഈ ഒരുപ്രവര്‍ത്തി തെളിവാക്കി പിന്നെയെപ്പോഴെങ്കിലും സ്വഹാബത്ത് അങ്ങിനെ ചെയ്തി ട്ടുണ്ടോ? അതിനുള്ള മറുപടി ഒഹാബികളുടെ നാലാമത്തെ നേതാവായി മുജാഹിദ് സെന്റര്‍ കോഴിക്കോട് നിന്ന് പുറത്തിറക്കിയ (ഇസ്ലാഹീപ്രസ്ഥാന ചരിത്രത്തിനൊരാമുഖം) എന്ന ബുക്കില്‍ "മതവിധികള്‍ കണ്ടുപിടിക്കാന്‍ ഏറ്റവും പ്രാമാണിക ഗ്രന്ഥമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശൗക്കനിയുടെ (നൈലുല്‍ഔത്വാര്‍) എന്ന ഗ്രന്ഥത്തില്‍ പറയുന്നത് "നബി(സ്വ)യില്‍ നിന്നും ഒരുകാര്യം ഒരിക്കല്‍ സ്ഥിരപ്പെട്ടാല്‍ ആകാര്യം അന്ത്യനാള്‍ വരേയു ള്ള തന്റെ ഉമ്മത്തിന്നു തെളിവാണെന്നാണ്" ശൗക്കാനി പറഞ്ഞിട്ടുള്ളത്. അക്കാര്യമെങ്കിലും ഒഹാബി മനസ്സിലാക്കുന്നത് നല്ലതാണ്. മറ്റൊരുകാര്യം സ്വഹാബാക്കള്‍ ബദ്റ് സമരണകളും മറ്റും നടത്തിയിട്ടില്ലെന്നു നാം പറയണമെങ്കില്‍ സ്വഹാബാക്കളുടെ ചരിത്രങ്ങള്‍ പറയുന്ന ഗ്രന്ഥങ്ങള്‍ മുഴുവനും നാംകണ്ടവരും വായിച്ചവരുമാവണം, അതിനു നമുക്ക് സാധ്യമല്ലെ ന്നുറപ്പാണ്, അതില്ലാതെ സ്വഹാബാക്കള്‍ ചെയ്തിട്ടില്ലെന്നു പറയാന്‍ നമുക്ക് വകുപ്പില്ല. എന്നല്ല നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങളും മറ്റും മഹത്തുക്കളുടെ പ്രകീര്‍ത്തനങ്ങള്‍ പറയു ന്നതും സംഘടിപ്പിക്കുന്നതും സ്വഹാബത്തിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ട് നടന്നിരുന്നവരാണെന്നാണ് നമുക്ക് ഹദീസുകളില്‍ നിന്നും ചരിത്ര കിത്താബുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്. അവരുടെ ഒരു പതിവു ജോലിയായിരുന്ന് അത്, അതു കൊണ്ടാണ് ആയിശ ബീവി(റ) പറഞ്ഞതായി മഹാന്മാരായ ഇമാമുകള്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്:

كانت عائشة رضي الله عنها تقول:(إذاأردتم مجلسكم أن يطيبَ فاذكروا محاسن عمربن الخطاب). وإذا كان هذا لعمررضي الله عنه فكيف لايتمسك مجلسا بذكرختام الرسل، وحبيب الملك الوهاب، وإذا كان المجلس يطيب بذكرالفاروق، فكـيف لايطيب بذكرالصادق المصدوق ؟ ولكن عائشة رضي الله عنها إنّما ذكرت عمربن الخطاب وخصته بذلك لعلمها أنّ ما من مؤمن ولامؤمنة ولامسلم ولامسلمة تمرُّعليه سلعة أومجلس إلاّويطيب مجلسه وتزهرمحاسنه بطيب ذكرالمصطفى صلى الله عليه وسلم وبسيرة أهل الصدق والوفا. وهكذا كانت الصحابة رضي الله عنهم وأحوالهم مع حبيبهم في ذكرهم له وكثرة اللهج به، فإذا سئلوا عن أفضل الناس وأطيب النّاس، ومن تطيب بذكره الصدور،وتفرج به صعـاب الأمـور، فلايخطرببالهم إلاّزين العابدين وإمام المتقين. [تذكرة المحبين في أسماء سيد المرسلين:ص/479-480] للإمام ابن قاسم الرصاع- هـ .

ആയിശ ബീവി(റ) പറയുന്നു: "നിങ്ങളുടെ സദസ്സുകള്‍ സുഗന്ധപൂരിതമാവണമെങ്കില്‍ നിങ്ങ ള്‍ മഹാനായ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ പ്രകീര്‍ത്തനങ്ങള്‍ പറഞ്ഞോളൂ, ഇവിടെ മഹതിയായ ആയിശ ബീവി പറയുന്നത് ഉമര്‍(റ)വിന്റെ മദ്,ഹുകള്‍ പറയാനാണെങ്കില്‍, പിന്നെ ലോകത്തിന്റെ നേതാവായ അശ്റഫുല്‍ ഖല്‍ഖ് നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങള്‍ പറയുന്നതിനെ പറ്റി പറയേണ്ടതില്ലല്ലോ, മഹാനായ ഉമര്‍(റ)വിന്റെ മദ്,ഹുകള്‍ ആലപി ക്കല്‍ കൊണ്ട് സദസ്സുകള്‍ സുഗന്ധപൂരിതമാവുമെങ്കില്‍ മഹാനായ സയ്യിദുനാ ശഫീഉല്‍ വറാ നബി(സ്വ)യുടെ മദ്,ഹുകള്‍ പറയുന്നതു കാരണം സദസ്സുകള്‍ എങ്ങിനെ സുഗന്ധപൂരി തമാവാതിരിക്കും!!. ഇവിടെ മഹതിയായ ആയിശബീവി(റ) ഉമര്‍(റ)വിനെ പറയാന്‍ കാരണം മഹതിക്കറിയാം നിശ്ചയം ഓരോസത്യവിശ്വാസിയും അവര്‍ ഒരുസദസ്സ് സംഘടി പ്പിക്കുകയാണെങ്കില്‍ അവര്‍ നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങളെ കൊണ്ട് സദസ്സ് ധന്യ മാക്കുമെന്ന സത്യം. നബി(സ്വ)യുമായി സ്വഹാബത്തിന്റെ സമീപനവും ഇടപെടലുകളും ആ നിലക്കായിരുന്നു, സ്വഹാബാക്കളോട് ജനങ്ങളില്‍ ശ്രേഷ്ടരായ വ്യക്തിയെകുറിച്ചു ചോദി ക്കപ്പെട്ടാല്‍, ആരുടെ പ്രകീര്‍ത്തനം കൊണ്ടാണു മനശ്ശാന്തി ലഭിക്കുക, ആരെക്കൊണ്ടാണു പ്രതിസന്ധികള്‍ നീങ്ങുക, എന്നൊക്കെ ചോദിക്കപ്പെട്ടാല്‍ അവരുടെ മനസ്സില്‍ മഹാനായ തിരുനബി(സ്വ) അല്ലാത്ത മറ്റാരും ഉണ്ടാകുകയില്ല". ഇക്കാര്യം ഇമാം മുഹമ്മദു ബ്നു ഖാസിം അര്‍,റസ്സ്വാഇ(റ) തന്റെ (തദ്ക്കിറത്തുല്‍ മുഹിബ്ബീന്‍:പേജ്/479,480)ല്‍ വിവരിച്ചതാ യി കാണാം, മറ്റു ഇമാമുകളും അവരുടെ കിത്താബുകളില്‍ പറയുന്നതായി കാണാം. ഇവി ടെ സയ്യിദത്തുനാ ഉമ്മുല്‍ മുഅമിനീന ബീവി ആയിശ(റ) മഹത്തുക്കളുടെ മൗലിദു പാരാ യണം ചെയ്യാന്‍ കല്പിക്കുകയാണു ചെയ്യുന്നത്.




.........
*🌴നബി [സ്വ] യെ സ്വന്തം ജീവനക്കളേറെ സ്നേഹിച്ച പ്രിയ പത്നിമാരോ, ഖലീഫമാരോ, മറ്റു സ്വഹാബത്തോ, താബിഉ താബിഉകളോ ഒരു കാരക്കച്ചീളെങ്കിലും ദാനം ചെയ്ത് ഇങ്ങനെ ഒരാചാരം ആചരിച്ചതായി ഇസ്ലാമിക പ്രമാണങ്ങളിൽ തെളിവിണ്ടോ?*

*🌴ബദ്രീങ്ങളുടെ പേരില്‍ നേര്‍ച്ചപ്പെട്ടി വെക്കുന്നതോ ബദ്രീങ്ങളുടെ പേരില്‍ അറുക്കുന്നതോ അന്നദാനം നടത്തുന്നതോ നബി(സ)യുടെയോ സ്വഹാബികളുടെയോ ചര്യയായിരുന്നോ?*



ഇനി ബദ്റ് ദിനത്തില്‍ നബി(സ്വ)യും സ്വഹാബത്തും വല്ല പ്രവര്‍ത്തിയും ചെയ്തിരുന്നോ ആ ദിനത്തെ അവര്‍ പ്രത്യേകം പരിഗ ണിച്ചിരുന്നോ എന്നു പരിശോധിക്കാം.
.............
ഹിജ്റ:262.ല്‍ വഫാത്തായ മഹാനായ ഇമാം ഉമറുബ്നു ശബ്ബ(റ)വും മറ്റു ഇമാമുകളും റിപ്പോറ്ട്ട് ചെയ്യുന്നു:

عن محمد ابن المنكدر عن جابر كان النبي صلى الله عليه وسلم يأتي قباء صبيحة سبع عشرة من رمضان. (تاريخ المدينة المنورة:1/44)للإمام ابن شبة-262هـ، و(لطائف المعارف:ص/328)للحافظ ابن رجب الحنبلي-795هــ، و(عمدة القاري شرح صحيح البخاري:7/378)للعلامة بدرالدين العيني، و(وفاء الوفا لأخبار دار المصطفى:3/803) و(وخلاصة الوفا:2/40)للحافظ السمهودي، و(حسن النبإ في فضل مسجد قباء:ص/66)للعلامة ابن علان الشافعي.

മഹാന്‍ പറയുന്നു: "ജാബിര്‍(റ)വില്‍ നിന്നും ഇബ്നുല്‍ മുന്‍കദിര്‍(റ) ഉദ്ധരിക്കുന്നു: റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയത്ത് നബി(സ്വ) ഖുബാഇല്‍ വരാറുണ്ടായിരുന്നു". ഇമാം ഇബ്നുശബ്ബ(റ) തന്റെ(താരീഖുല് മദീനത്തില്‍ മുനവ്വറ:പേജ്/44)ല്‍ ഉദ്ധരിച്ചതായി കാണാം, ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ) തന്റെ (ലത്വാഇഫുല്‍ മആരിഫ്:പേജ്/328) ലും, ഇമാംഐനി(റ) തന്റെ (ഉംദത്തുല്‍ഖാരി:7/378)ലും. ഹാഫിളുസ്സുംഹൂദി(റ) തന്റെ (വഫാ ഉല്‍ വഫാ:3/801)ലും തന്റെ(ഖുലാസ്വത്തുല്‍ വഫാ:2/40)ലും, അല്ലാമാ ഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ(ഹുസ്നുന്നബഇ ഫീഫള്ലി മസ്ജിദി ബുഖാഇ:പേജ്/66)ലും തുടങ്ങി നിരവധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.

മഹാനായ ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ)യുടെ ഉസ്താദായ ഇമാം സൈനുദ്ദീന്‍ അല്‍ മറാഗ്വി(റ)യും ഹാഫിളുസ്സുംഹൂദി(റ) മറ്റും  ഉദ്ധരിക്കുന്നു:

وفي كتاب رزين: عن محمد بن المنكدر : أدركت الناس يأتون مسجد قباء صبيحة سبع عشرة من رمضان. (تحقيق النصرة بتلخيص معالم دارالهجرة:ص/171) للإمام زين الدين أبي بكر المراغي العثماني الشافعي-ت/816 هـ ، (وفاء الوفا لأخبار دار المصطفى:3/803) و(وخلاصة الوفا:2/40)للحافظ السمهودي، و(حسن النبإ في فضل مسجد قباء:ص/66)للعلامة ابن علان الشافعي.

മഹാന്‍ പറയുന്നു: ഇമാം റസീന്‍(റ) തന്റെ കിത്താബില്‍ മഹാനായ ഇബ്നുല്‍ മുന്‍കദിര്‍ (റ)വിനെ തൊട്ട് റിപ്പോറ്ട്ട് ചെയ്യുന്നു: ജനങ്ങള്‍ റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയ ത്ത് മസ്ജിദു ഖുബാഇല്‍ ഒരുമിച്ചുകൂടുന്നതായി ഞാന്‍എത്തിച്ചു". ഇമാംമറാഗ്വി(റ) തന്റെ (തഹ്ഖീഖുന്നുസ്വ്,റ:പേജ്/171)ലും, ഹാഫിളുസ്സുംഹൂദി(റ) തന്റെ(വഫാഉല്‍വഫാ:3/802) ലും, തന്റെ(ഖുലാസ്വത്തുല്‍വഫാ:2/40)ലും, അല്ലാമാഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ (ഹുസ്നുന്നബഇ ഫീഫള്ലി മസ്ജിദിബുഖാഇ:പേജ്/66)ലും തുടങ്ങി നിരവധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.

മഹാനായ നബി(സ്വ)ക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കുകയും, നബി(സ്വ)യില്‍ നിന്നും ഹദീസുകള്‍ റിപ്പോറ്ട്ടു ചെയ്യുകയും ചെയ്തിരുന്ന മദീനയിലെ മുഫ്ത്തിയും ഖാരി ഉകളുടെ ശൈഖും നബി(സ്വ) വഹ്,യ് എഴുത്തുകാരനുമായ അന്‍സ്വാറുകളില്‍പെട്ട മഹാ നായ സ്വഹാബി സൈദുബ്നു സാബിത്ത്(റ) വിനെ തൊട്ട് ഹിജ്റ:310.ല്‍ വഫാത്തായ മഹാ നായ ഇബ്നുജരീര്‍ അത്ത്വ്,ബ്,രി(റ) പറയുന്നത് കാണുക:

عن زيد بن ثابت أنّه كان يحيي ليلة سبع عشرة من شهر رمضان وأنّه كان ليصبح وعلى وجهه أثر السهر، ويقول: فرّق الله في صبيحتها بين الحقّ والباطل وأعزّ في صبحها الإسلام وأنزل فيها القرآن، وأذلّ فيها أئمّة الكفر. (تاريخ الرسل والملوك:2/420)للإمام أبو جعفر ابن جرير الطبري-310هــ

മഹാനായ സൈദുബ്നുസാബിത്ത്(റ)വില്‍ നിന്ന് ഇമാം ത്വബ്,രി(റ) ഹിജ്റ:207.ല്‍ വഫാത്താ യ ഇമാം വാഖിദി(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: നിശ്ചയം മഹാനായ സൈദുബ്നു സാബി ത്ത്(റ) റമളാന്‍ പതിനേഴിന്റെ രാത്രി സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കുന്നവരായിരു ന്നു, നിശ്ചയം മഹാന്‍ നേരം പുലരുന്ന സമയത്ത് തന്റെ മുഖത്ത് ഉറക്കൊഴിച്ച അടയാളം പ്രകടമാകുമായിരുന്നു, മഹാന്‍ പറയുമായിരുന്നു: റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയ ത്താണ് അല്ലാഹു സത്യവും അസത്യവും വേര്‍തിരിച്ചതും, പരിശുദ്ദ ഇസ്,ലാമിനെ ഇസ്സത്തി ലാക്കിയതും, വിശുദ്ദ ഖുര്‍ആന്‍ ഇറങ്ങിയതും, സത്യനിശേധികളുടെ നേതാക്കളെ നിന്ദ്യതയി ലാക്കിയതും പരാചയപ്പെടുത്തിയതും". ഇമാം ഇബ്നുജരീര്‍ അത്ത്വ്,ബ്,രി(റ) തന്റെ (താരീഖുര്‍,റുസിലി വല്‍മുലൂക്ക്:2/420)ല്‍ പറയുന്നതായി കാണാം

അതേ പോലെ ഹാഫിളുദ്ദഹബി പറയുന്നു: "മഹാനായ സ്വഹാബിയായ സൈദുബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിനെ (ബദ്,ര്‍ ദിനത്തെ) പ്രത്യേകം ബഹുമാനം കല്പിക്കുക യും  അന്ന് ബദ്,ര്‍ ദിനമാണെന്ന് പറയുകയുംചെയ്തിരുന്നു". ഹാഫിളുദ്ദഹബിയുടെ (താരീ ഖുല്‍ഇസ്,ലാം:1/30)ല്‍ പറയുന്നതായി കാണാം.

ഹിജ്റ:795.ല്‍ വഫാത്തായ ഹാഫിള് ഇബ്നുറജബ് അല്‍ഹമ്പലി(റ) പറയുന്നത് കാണുക:

والمشهور عند أهل السير والمغازي: أنّ ليلة بدر كانت ليلة سبع عشرة، ... وكان زيد بن ثابت لا يحيي ليلة من رمضان كما يحيي ليلة سبع عشرة من رمضان، ويقول: إنّ الله فرّق الله في صبيحتها بين الحقّ والباطل، وأذلّ صبيحتها أئمّة الكفر... وحكي عن عامر بن عبد الله بن الزبير:أنّه كان يواصل ليلة سبع عشرة. وعن أهل مكّة أنّهم كانوا لا ينامون فيها، ويعتمرون. ... وروى أبو الشيخ الأصبهاني: بإسناد جيّد عن الحسن: قال: إنّ غلاما لعثمان بن أبي العاص، قال له:يا سيّدي إنّ البحر يعذب في هذا الشهر في ليلة. قال: فإذا كانت تلك الليلة فأعلمني. قال: فلما كانت تلك الليلة أذنه، فنظروا فوجدوه عذبا، فإذا هي ليلة سبع عشرة. وروي من حديث جابر: قال: كان رسول الله صلى الله عليه وسلم: يأتي قباء صبيحة سبع عشرة من رمضان. أيّ يوم كان. ... وأصحّ ما روي في الحوادث في هذه الليلة أنّها ليلة بدر، كما سبق أنّها كانت ليلة سبع عشرة. والمشهور أنّها كانت ليلة سبع عشرة. وسمّي يوم الفرقان. لأنّ الله تعالى فرّق فيه بين الحقّ والباطل، وأظهر الحقّ وأهلّه على الباطل وحزبه، وعلت كلمة الله وتوحيده، وذُلَّ أعدائه من المشركين وأهل الكتاب، وكان ذلك في السنة الثانية من الهجرة. (لطائف المعارف:ص/327-328-329)للحافظ ابن رجب الحنبلي-795هــ 

ഇസ്,ലാമിലെ ചരിത്രകാരന്മാരുടെയടുക്കല്‍ പ്രസിദ്ധമായത് ബദ്,ര്‍ദിനം റമളാന്‍ പതിനേഴി നാണ് എന്നതാണ്,... മഹാനായ സ്വഹാബീ വര്യന്‍ സൈദ് ബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിന്റെ രാവിനെ സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കുന്നതു പോലെ വേറെ ഒരു രാവിനേയും ധന്യമാക്കാറില്ല, മഹാന്‍ പറയും: ഈ ദിനത്തിന്റെ സുബ്,ഹി സമയത്താണ് അല്ലാഹു സത്യവും അസത്യവും വേര്‍ത്തിരിച്ചതും, സത്യനിശേധികളുടെ നേതാക്കളെ നിന്ദ്യ രും പരാജിതരുമാക്കിയതും, മഹാനായ അബ്ദുല്ലാഹിബ്നുസ്സുബൈര്‍(റ)വിന്റെ മകന്‍ ആമി ര്‍(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: മഹാന്‍ റമളാന്‍ പതിനേഴിന്റെ രാവിനെ ആരാധ നകളില്‍ മുഴുകുന്നവരായിരുന്നു എന്ന കാര്യം, മക്കക്കാര്‍ റമളാന്‍ പതിനേഴിന്ന് ഉറങ്ങാതെ ഉംറ നിര്‍,വ്വഹിക്കുന്നതിലും മറ്റും മുഴുകുന്നവരായിരുന്നു,

ഹിജ്റ:369.ല്‍ വഫാത്തായ മഹാനായ ഇമാം അബുശ്ശൈഖ് അല്‍അസ്വ്,ബഹാനി(റ) സ്വഹീ ഹായ പരമ്പരയിലൂടെ മഹാനായ ഹസന്‍(റ)വില്‍ നിന്ന് റിപ്പോറ്ട്ട് ചെയ്യുന്നു: അബു ശ്ശൈഖ് (റ) പറയുന്നു: മഹാനായ ഉസ്മാനു ബ്നു അബില്‍ ആസ്വ്(റ)വിനോട് തന്റെ അടിമ പറഞ്ഞു: യാ സയ്യിദീ, ഈ മാസത്തിലെ ഒരു രാവില്‍ സമുദ്രത്തിലെ വെള്ളം ശുദ്ധ ജലമായി മാറും, ഉസ്മാനുബ്നു അബില്‍ആസ്വ്(റ) തന്റെ അടിമയോട് പറഞ്ഞു: ആ ദിവ സം ആകുമ്പോള്‍ എന്നോട് വിവരം പറയണം, അങ്ങിനെ ആ ദിവസം എത്തിയപ്പോള്‍ അടിമ ഉസ്മാനുബ്നു അബില്‍ ആസ്വ്(റ)നെ വിവരമറിയിച്ചു, അങ്ങിനെ മഹനായ ഉസ്മാനുബ്നു അബില്‍ആസ്വ്(റ)വും മറ്റും കടലിലെ വെള്ളം പരിശോധിച്ചു, അപ്പോള്‍ നല്ല ശുദ്ധ ജലമായി എത്തിച്ചു, ആ സംഭവം നടന്നത് റമളാന്‍ പതിനേഴിനായിരുന്നു.  മഹാനായ സ്വഹാബി ജാബിര്‍(റ) പറയുന്നു: മഹാനായ നബി(സ്വ) റമളാന്‍ പതിനേഴിന്റെ സുബ്,ഹി സമയത്ത് ഖുബാഇലേക്ക് വരാറുണ്ടായിരുന്നു, അന്ന് ദിവസം ഏതാണെങ്കിലും ശരി.

ഹാഫിള് ഇബ്നുറജബ്(റ) പറയുന്നു: റമളാന്‍ പതിനേഴിന്ന് ഉണ്ടായ സംഭവങ്ങളില്‍ ഏറ്റ വും സ്വഹീഹായത് അന്നേ ദിനം ബദ്,ര്‍ ദിനമാണെന്നതാണ്, അക്കാര്യം മുമ്പ് പ്രതിപാദി ച്ചിട്ടുണ്ട്, റമളാന്‍ പതിനേഴിനാണു ബദ്,ര്‍ യുദ്ധം നടന്നതെന്നാണ് പ്രസിദ്ധമായ അഭി പ്രായം. ആ ദിനത്തിനു "യൗമുല്‍ ഫുര്‍ഖാന്‍" എന്നും പേരുണ്ട് കാരണം ആ ദിവസത്തി ലാണ് അല്ലാഹു സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയില്‍ വേര്‍ത്തിരിച്ചത്, സത്യ ത്തെയും സത്യത്തിന്റെ ആളുകളേയും വെളിവാക്കുകയും, കലിമത്തുത്തൗഹീദ് ഉയരുക യും അല്ലാഹുവിന്റെ ഏകത്വം സ്ഥിരപ്പെടുകയും ചെയ്തതും, അല്ലാഹുവിന്റെ ശത്രുക്ക ളായ മുശ്,രിക്കുകളേയും അഹ്,ലു കിത്താബിനേയും നിന്ദ്യരാക്കപ്പെടുകയും പരാജയപ്പെടു ത്തുകയും ചെയ്തതും. ബദ്,റ് നടന്നത് ഹിജ്റയുടെ രണ്ടാം വര്‍ഷത്തിലായിരുന്നു". ഹാഫിള് ഇബ്നുറജബ്(റ) തന്റെ (ലത്വാഇഫുല്‍ മആരിഫ്:പേജ്/327,328,329)കളില്‍ വിവ രിച്ചതായി കാണാം. ഇതു പോലെ നിരവധി ഇമാമുകള്‍ വിശദീകരിച്ചതായി കാണാം

ഇതില്‍ നിന്നൊക്കെ വ്യക്തമാവുന്നത് മഹാന്മാരായ സ്വഹാബാക്കളും ബദ്,ര്‍ ദിനത്തെ പ്രത്യേകം ബഹുമാനിക്കുകയും ആ ദിവസത്തിനു പ്രത്യേകത കല്പിച്ചു കൊണ്ട് സല്‍ക ര്‍മ്മങ്ങളില്‍ മുഴുകുകയും ചെയ്തവരായിരുന്നു എന്നാണ്.

...................

ഇനി മരിച്ചവരുടെ പേരിൽ സ്വദഖ ചെയ്യൽ ആണ് ഒഹാബിക്ക് അലർജി എങ്കിൽ



🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?
അത് അനുവദനീയമാണോ?


മഹാൻമാരുടെ പേരിൽ
നേർച്ചയുടെ ലക്ഷ്യം എന്ത് ?അത് ശിർക്കാവുമോ?  നേർച്ച അല്ലാഹു വിന് മാത്രമല്ലേ ചെയ്യേണ്ടത്📚📚

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?



മറുപടി

സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടി മാത്രമാണ് '
മഹാൻമാരുടെ പേരിൽ  സ്വദഖ ചെയ്യാനോ   ഭക്ഷണം' നൽകാനോ   മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ നേർച്ചയാക്കുക എന്നാൽ  ആ നേർച്ച അല്ലാഹു വിന് വേണ്ടി മാത്രമാണ്.

മരിച്ചവർക്ക് വേണ്ടി സ്വദഖ ചെയ്യൽ അനുവദനീയമാണന്ന്
ഇബ്നു തൈമിയ്യ പോലും പറഞ്ഞിട്ടുണ്ട്
ഇബ്നു തൈമിയ്യ
പറയുന്നു
.قال  ابن تيمية: «فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية، كالصدقة والعتق، فإذا تبرع له الغير بسعيه نفعه الله بذلك، كما ينفعه بدعائه له، والصدقة عنه.
وهو ينتفع بكل ما يصل إليه من كل مسلم، سواء كان من أقاربه، أو غيرهم كما ينتفع بصلاة المصلين عليه، ودعائهم له عند قبره» (مجموع الفتاوى 24/367

അത് ഇജ്മാ കൊണ്ട് സ്ഥിരപെട്ടതാണന്നു ഇമാം നവവി പറയുന്നു'

قال الإمام النووي: «الصدقة عن الميت تنفع الميت، ويصله ثوابها وهو كذلك بإجماع العلماء».

ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്. അതാണ് സത്യവും (ശര്‍ഹുമുസ്‌ലിം).


സ്വദഖ ചെയ്യുക പോലെയുള്ള പുണ്യകർമം നേർച്ചയാക്കുന്നത് പുണ്യമാണ്
ഖുർആൻ പറയുന്നു


'നിങ്ങൾ ചെലവഴിക്കുന്ന വസ്തുക്കളും നേർച്ചയാക്കുന്ന നേർച്ചകളും നിശ്ചയം അല്ലാഹു അറിയുന്നുണ്ട്. (അതിന് അവൻ പ്രതിഫലം നൽകുന്നതാണ്) ആക്രമകാരികൾക്ക് സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല"* . (അൽബഖറ 270)


ഖുർആനിൽ മറ്റൊരിടത്ത് സത്യവിശ്വാസികളുടെ സവിശേഷതകൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ അല്ലാഹു പറയുന്നു* 👉👉

*“അവർ നേർച്ചയാക്കിയത് പൂർത്തിയാക്കി വീട്ടുകയും ആപത്തു പടർന്നു പിടിക്കുന്ന ഒരു ദിവസത്തെ അവർ ഭയപെടുകയും ചെയ്യുന്നു”* (ഇൻസാൻ 7)

സഅ്ദുബ്‌നു ഉബാദ(റ)യെ തൊട്ടു നിവേദനം. അദ്ദേഹം പറഞ്ഞു: നബിയേ, സഅ്ദിന്റെ ഉമ്മ മരിച്ചു. അവരുടെ പേരിൽ ഏതാണ്‌ ഏറ്റവും പുണ്യം ലഭിക്കുന്ന ദാനം? നബി(സ) പറഞ്ഞു: വെള്ളം. അങ്ങനെ സഅ്ദ്‌ ഒരു കിണർ കുഴിച്ചു കൊണ്ട്‌ പറഞ്ഞു: ഇത്‌ സഅ്ദിന്റെ ഉമ്മാക്കാണ്‌" (തുർമുദി, അബൂദാവൂദ്‌, നസാഇ, ഇബ്നുമാജ, മുസ്‌നദ്‌ അഹ്‌മദ്‌


 സ്വദഖ എന്ന പുണ്യകർമം നിർബന്ധമായും ' ചെയ്യുമെന്ന് ഏറ്റടുക്കലാണ് ' നേർച്ച


ആ സ്വദഖ യുടെ പ്രതിഫലം മരണപെട്ട മഹാൻമാർക്ക് വേണ്ടിയാക്കിയാൽ അത് മരണപെട്ടവരിലേക്ക് ചേരുമെന്ന് ഇജ്മാ ഇ കൊണ്ട് സ്ഥിരപെട്ടതാണ്.
അത് ഇബ്നു തൈമിയയും അംഗീ കരിച്ചിട്ടുണ്ട്. ലോക മുസ്ലിമീങ്ങൾ ഏകോപിച്ച താണ്:

ഇങ്ങനെ മരണപ്പെട്ടു പ്പോയ മഹാൻമാരില്ലേക്ക് സ്വദഖയുടെയും നേർച്ചയുടെ പ്രതിഫലം ചേർക്കുന്നത് ' കൊണ്ടന്ന് മഹാൻമാരുടെ പേരിൽ നേർച്ച എന്നു  പറയുന്നത് ഒരിക്കലും തന്നെ ഇവിടെ നേർച്ച അള്ളാഹു അല്ലാത്തവരിലേക്കല്ല നൽക്കുന്നത്.

 സ്വദഖയുടെ പ്രതിഫലമാണ് അവർക്കെത്തുന്നത്. ഇതിനെ
പറ്റി മഹാൻമാരുടെ പേരിൽ നേർച്ച എന്നോ അവർക്ക് നേർച്ചയാക്കി എന്നോ വാചകത്തിൽ പ്രയോഗിച്ചാലും അവിടെ അള്ളാഹുവിന് തന്നെയാണ്  നേർച്ചയാക്കുന്നത്

 അതിന്റെ പ്രതിഫലം മഹാത്മാർക്ക് ഹദിയ ചെയ്യുന്നു എന്ന ഉദ്ധേശത്തിലാണ് അവരുടെ പേരിൽ നേർച്ചയാക്കി എന്ന് പറയുന്നത്.

  ഇത് ശിർക്ക് ആണെന്നോ ഹറാമാണെന്നോ തെളിയിക്കാൻ കഴിയില്ല .

മുസ്ലിമീങ്ങൾ അള്ളാഹുവല്ലാത്തവർക്ക് നേർച്ചയിക്കുന്നു എന്നു പറഞ്ഞ് ലോക മുസ്ലീമങ്ങളെ മേൽ ശിർക്ക് ആരോപിക്കുന്നവർ ആടിനെ പട്ടിയാക്കുകയാണ്  ചെയ്യുന്നത് '

ഒരു മഹാന്റെ പേരിലോ മറ്റോ നേർച്ചയാക്കിയാൽ അതുക്കൊണ്ടുദ്ദേശിക്കുന്നത് ആ  ആ മഹാന്മാരുടെ അനുസ്മരണം നടത്താൻ വേണ്ടിയോ അത് നടത്തുന്ന പള്ളിയിലേക്കോ  അവരെ സ്നേഹിക്കുന്നവർക്കോ സാധുക്കൾക്കോ അവരുടെ ഖബർ പരിപാലനത്തെയോ അവിടെയുള്ള സാധുക്കൾക്കോ മറ്റോസ്വദഖ ചെയ്യുക എന്നും ആസ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ചേരുക എന്നതും ഈ പുണ്യ കർമ്മങ്ങളെ കൊണ്ടും മഹാൻമാരോടുള്ള മഹബ്ബത്തു കൊണ്ടും ആവശ്യ'ങ്ങൾ പൂർത്തികരിക്കുക എന്നതും ആണ് .

മേൽ പറഞ്ഞ വിവരണം താഴെ പറയുന്ന പ്രമാണങ്ങളിൽ നിന്ന് ഗ്രഹിക്കുന്നതാണ്.

ഒരു സുന്നത്തായ കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണല്ലോ നേർച്ച എന്ന്  പറയുന്നത്. ദാനധർമ്മം ഒരു സുന്നതായ കർമമാണ് . അത് മഹാന്മാരുടെ പേരിൽ ചെയ്യാൻ നേർച്ചയാക്കുമ്പോഴും അല്ലാഹുവിനുള്ള ആരാധന തന്നെയാണ് . മഹാന്മാർക്കുള്ള ആരാധനയല്ല. മയ്യിത്തിന്ടെ പേരിലുള്ള നിസ്ക്കാരം മയ്യിത്തിനുള്ള ആരാധനയല്ലല്ലോ . അതിനാൽ അത് ശിർകോ കുഫ്റോ അല്ല .

മഹാനാരുടെ പേരിൽ നേർച്ച നേരുന്നതും അവരുടെ പേരിൽ ദാനം ചെയ്യുന്നതും , അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും വിശുദ്ധ ഇസ്ലാമിന് അവരറ്‌പ്പിച്ച അതിമഹത്തായ സേവനങ്ങളുടെ പേരിൽ അവരോടുള്ള കടപ്പാട് നിറവേറ്റാനും അതുമുകേന അലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുമാണ് . മഹാന്മാരെ ആധരിക്കുന്നതും അവരുടെ സ്മരണ ലോകത് നിലനിർത്തുന്നതും അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമമാണല്ലോ

മഹാൻമാർക്ക് നേർച്ചയ്ക്കൽ ഖാതിമതുൽ മുഹഖിഖീൽഇബ്നു ഹജർ റ പറയുന്നു.

മഹാൻമാർക്ക് നേർച്ചയ്ക്കൽ
സ്വഹീഹാണ് അത് കൊണ്ട് ഉദ്ധേശിച്ച പുണ്യ കർമ്മത്തിന് വേണ്ടി അതിനെ ചെലവഴിക്കേണ്ടത് ആണ്
ഇനി ഒരു ഉദ്ദേശവും ഇല്ലെങ്കിലും ലും പതിവുപോലെ  നന്മകൾക്ക് വേണ്ടി ചെലവഴിക്കാവുന്ന അതാണ് ആ വലിയ്യിനെ ആരാധിക്കൽനെ കരുതിയാൽ നേർച്ച പാടില്ല
 ഫതാവൽ കുബ്റാ


وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر
 أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالح أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في °هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو صد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحل ، فإن النذر حينئذ لا ينعقد الفتاوي الكبري،

വലിയ്യിന്റെ പേരിൽ നേര്ച്ച നേരുന്നത് കൊണ്ട് സാധുക്കള്‍ക്ക് ഭക്ഷണം
കൊടുക്കുക അല്ലെങ്ങില്‍ വലിയ്യിന്റെ പ്രതിനിതികളേയോ സന്താനങ്ങലെയോ കരുതുക
തുടങ്ങിയ പുണ്യ കരമായ കാര്യങ്ങളും ആയി ബന്ധപ്പെട്ടതിനെ കരുതണം എന്നാണു
മഹാനവര്കള്‍ പറയുന്നത്, കാരണം അതെല്ലാം അല്ലാഹുനികള്‍ നിന്നും പ്രതിഫലം
ലഭിക്കുന്ന പുണ്യ കര്‍മ്മങ്ങള്‍ ആണ്.

വീണ്ടും പറയുന്നത് കാണുക

النَّذْرُ لِلْوَلِيِّ إنَّمَا يُقْصَدُ بِهِ غَالِبًا التَّصَدُّقُ عَنْهُ
لِخُدَّامِ قَبْرِهِ وَأَقَارِبِهِ وَفُقَرَائِهِ فَإِنْ قَصَدَ النَّاذِرُ
شَيْئًا مِنْ ذَلِكَ أَوْ أَطْلَقَ صَحَّ വലിയ്യിനുള്ള നേര്ച്ച എന്നത് കൊണ്ട്
ഉദ്ദേശ്യം സാധാരണ ഗതിയില്‍ അദ്ധേഹത്തിന്റെ പേരില്‍ കബര്‍
പരിപാലിക്കുന്നവ്ര്‍ക്കും ദരിദ്രര്‍ക്കും ഉള്ള സ്വദക ആണ്, നേര്ച്ച നേരുന്ന
വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്ച്ച സ്വഹീഹാകും (ഫതാവല്‍ കുബ്ര)

അസ് ലം സഖാഫി
പരപ്പനങ്ങാടി

〰〰

Thursday, May 7, 2020

നവവി തന്റെ അർബഈനിന്ന് ഒരു വ്യാഖ്യാനം എഴുതിയിട്ടില്ലന്ന്.*

دك
https://t.me/joinchat/AAAAAEaZtjmWYbWEa-1VPA


https://chat.whatsapp.com/DHise5t7BW63aayUZFgeZ7





പ്രിയ സഹോദരന്മാരെ, 
السلام عليكم ورحمة الله

ഇമാം നവവിയുടെ, സ്വന്തം ശിഷ്യൻ ഇമാം അത്താർ തങ്ങൾ  പറയുന്നു: 

*ഇമാം നവവി തന്റെ അർബഈനിന്ന് ഒരു വ്യാഖ്യാനം എഴുതിയിട്ടില്ലന്ന്.*

എന്നിട്ട് വഹാബികൾ ഇത്രയും ലോകപ്രസിദ്ധനായ ഒരു ഇമാമിന്റെ പേരിൽ ഒരു കിതാബ് തട്ടിക്കൂട്ടി 

(*_നിങ്ങൾ ശ്രദ്ദിച്ചോ അവരുടെ പേരിന് ശേഷം_*
رحمه الله
*_പോലും ഇല്ല)_*

എന്നിട്ടത്തിൽ  വഹാബിസം കടത്തിക്കൂട്ടി, പാവപ്പെട്ട മുസ്ലിംകളെ പറ്റിക്കുന്നു. 

*ഇത് ഇമാം നവവി പൊറുക്കുമോ? അല്ലാഹു ഇവരെ വെറുതെ വിടുമോ? സാധാരണക്കാരായ, മുജാഹിദിസത്തിൽ പെട്ടുപോയ സഹോദരന്മാരെ ചിന്തിക്കുക... ഈമാൻ സലാമത്താക്കുക. അല്ലാഹു നമ്മെ ഇവരിൽ നിന്നും കാക്കട്ടെ...*

നവവി(റ): ‘അല്‍ അര്‍ബ ഈന’ക്ക് ശറഹു എഴുതിയെന്നോ !

https://t.me/joinchat/AAAAAEaZtjmWYbWEa-1VPA


https://chat.whatsapp.com/DHise5t7BW63aayUZFgeZ7





ഇമാം നവവി(റ): ‘അല്‍ അര്‍ബ ഈന’ക്ക് ശറഹു എഴുതിയെന്നോ !! ??
//////////////////////////////////////////////////////////////////////////////////////////////////////////
ലോക പ്രസിദ്ധനായ ഹാഫിളും മുഹദ്ദിസും ശാഫിഈ മദ്ഹബിന്റെ കര്‍മ്മശാസ്ത്ര സരണിയിലെ രണ്ടാം ശാഫിഈ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന മഹാനായ ഇമാംനവവി(റ) നിരവധി കനപ്പെട്ട കിത്താബുകള്‍ മുസ് ലിം ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്, അക്കൂട്ടത്തില്‍ പെട്ടതാണു മഹാന്‍ രചിച്ച ‘കിത്താബുല്‍ അര്‍ബഈന്‍' (كتاب الأربعين)  അഥവാ പ്രധാനപ്പെട്ട 40.ഹദീസുകള്‍ സമാഹരിച്ചു കൊണ്ട് എഴുതിയ ഹദീസ് കിത്താബ്, ഈ കിത്താബിന്ന് തന്റെ ശിഷ്യന്മാര്‍ അടക്കം ധാരാളം ശറഹുകളും വ്യാഖ്യാനങ്ങളും എഴുതിയിട്ടുട്ട്, എങ്കിലും ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് ‘അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് മഹാനായ ഇമാം നവവി(റ) തന്നെ ശറഹ് എഴുതിയിട്ടുണ്ടോ എന്നതാണ്‍, ഇന്ന് ഇമാം നവവി(റ)യുടേതെന്ന് പറഞ്ഞുകൊണ്ട് ഒരു ശറഹ് വിപണിയില്‍ ലഭ്യമാണ്‍, ആ ശറഹു ഇമാം നവവി(റ)യുടേതാണോ? ഇമാം നവവി(റ) അങ്ങിനെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ടോ? എന്താണതിനെ കുറിച്ചു പൂര്‍വ്വീകരായ ഇമാമുകളും ഇമാം നവവി(റ)യുടെ ശിഷ്യന്മാരും പറയുന്നത് എന്ന്  നമുക്ക് പരിശോധിക്കാം. 
മഹാനായ അലാഉദ്ദീന്‍ ഇബ്നുല്‍അത്ത്വാര്‍(റ):മുഖ്ത്തസ്വറുന്നവവി എന്നും, ഇബ്നുന്നവവി എന്നു ള്ള സ്ഥാനപ്പേരുകളില്‍ അറിയപ്പെട്ട ഇമാംനവവി(റ) നിരവധി കിത്താബുകള്‍ എഴുതുകയും ക്രോഡി കരിക്കുകയും ഇമാംനവവി(റ)ക്ക് വര്‍ഷങ്ങളോളം സേവനം  ചെയ്യുകയും ചെയ്ത ഹാഫിളും പ്രപഞ്ചത്യാകിയും കര്‍മ്മശാസ്ത്ര ഇമാമുമായ ഹിജ്റ:724.ല്‍ വഫാത്തായ മഹാനായ ഇബ്നുല്‍അ ത്ത്വാര്‍(റ) തന്റെ ‘അറ്ബഈനുന്നവവി' യുടെ വ്യഖ്യാന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നത് കാണുക. മഹാന്‍ പറയുന്നു:
وكان من جملة ما جمعه رحمه الله تعالى أربعين حديثا من الأحاديث النبويّة قائلها خير البريّة صلى الله عليه وسلم، وعزم رحمه الله تعالى على شرحها، وتبيين الحكمة في اختيارها دون غيرها، فلم يُقْدَرْ له رحمه الله تعالى ذلك، واخترمته المنية. وها أنا إن شاء الله تعالى أشرح الأحاديث المذكورة بألفاظ واضحات..الخ.(مقدمة شرح الأربعين النووية:ص/35)للإمام ابن العطار الملقب بمختصر النووي.   
ഇബ്നുല്‍ അത്ത്വാര്‍(റ) പറയുന്നു:'മഹാനായ ഇമാം നവവി(റ) ക്രോഡീകരിച്ച കിത്താബുകളുടെ കൂട്ടത്തില്‍ പെട്ടതാണ്‍, ലോകത്ത് വെച്ച് ഏറ്റവും ശ്രേഷ്ടരായ മഹാനായ നബി(സ്വ) വാചകങ്ങളായ ഹദീസുകളുടെ കൂട്ടത്തില്‍ പെട്ട നാല്‍പത് ഹദീസുകള്‍ ഒരുമിച്ചു കൂട്ടിയ 'അല്‍ അര്‍ബഈന്‍' എന്ന ഗ്രന്ഥം. ആ ഗ്രന്ഥത്തിനു വ്യാഖ്യാനമെഴുതാനും അങ്ങിനെ ഒന്ന് രചനക്ക് തെരഞ്ഞെടുത്തതിന്റെ കാര്യം വ്യക്തമാക്കാനും ഇമാംനവവി(റ) തീരുമാനിച്ചിരുന്നു, പക്ഷെ അങ്ങിനെ ഒരു വ്യാഖ്യാന മെഴുതാന്‍ ഇമാംനവവി(റ)ക്ക് സാധിക്കുന്നതിന്നു മുമ്പ് മഹാനായ ഇമാംനവവി(റ) ഈ ലോകത്തോ ട് വിട പറയുകയാണുണ്ടായത്. ഇമാംനവവി(റ) വിന്റെ പ്രധാനശിഷ്യനായ ഇമാം ഇബ്നുല്‍ അത്ത്വാര്‍(റ) തന്റെ(ശറഹുല്‍ അര്‍ബഈന്‍ അന്നവവിയ്യ:പേജ്/35)ല്‍ പറഞ്ഞതായി കാണാവുന്നതാ ണ്‍. ഈ പറഞ്ഞതില്‍ നിന്നും ഇമാംനവവി(റ) തന്റെ’ 'അല്‍ അര്‍ബഈന്‍' എന്ന ഹദീസ് ഗ്രന്ഥത്തി നു ഒരു ശറഹോ വ്യാഖ്യാനമോ എഴുതിയിട്ടില്ല എഴുതുന്നതിന്ന് മുമ്പ് മഹാന്‍ വഫാത്തായിട്ടുണ്ടെ ന്നാണ്‍ വ്യക്തമാവുന്നത്. അതോടൊപ്പം നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇമാം നവവി (റ)യുടെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് തന്റെ പ്രധാന ശിഷ്യന്‍ ഇബ്നുല്‍ അത്ത്വാര്‍ (റ)ക്ക് പുറമെ ഹിജ്റ:734.ല്‍ വഫാത്തായ ഇമാം താജുദ്ദീന്‍ അല്‍ ഫാക്കിഹാനി(റ)‌യും, ഹിജ്റ:702.ല്‍ വഫാത്തായ ഇമാം ഇബ്നു ദഖീഖില്‍ അയ്ദ്(റ)യും, ഹിജ്റ:767.ല്‍ വഫാത്തായ ഇമാം ഇസ്സുദ്ദീന്‍ ഇബ്നു ജമാഅ(റ)യും, ഹിജ്റ:795.ല്‍ വഫാത്തായ ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ)യും, ഹിജ്റ :804.ല്‍ വഫാത്തായ ഇമാം ഇബ്നുല്‍ മുലഖിന്‍(റ)യും, ഹിജ്റ:974. ല്‍ വഫാത്തായ ഇബ്നുഹജര്‍ അല്‍ ഹൈത്തമി(റ)യും തുടങ്ങി ധാരാളം പൂര്‍വ്വീകരായ ഇമാമുകള്‍ തന്നെ വ്യാഖ്യാനങ്ങള്‍ എഴുതി യിട്ടുണ്ട് അവരാരും തന്നെ ഇമാം നവവി(റ) തന്നെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് ശറഹു എഴുതിയിട്ടുണ്ടെന്നു പറഞ്ഞതായി കാണുന്നില്ല, എന്നല്ല  ആ ഇമാമുകള്‍ ആരും തന്നെ ശറഹു എഴുതുന്ന സമയത്ത് ഇമാം നവവി(റ) തന്റെ ശറഹില്‍ വ്യഖ്യാനിച്ചതു പോലെ എന്നു പറഞ്ഞു കൊണ്ട് ഇമാം നവവി(റ)യെ തൊട്ടു വരികള്‍ എടുത്തുദ്ധരിക്കുകപോലും ചെയ്യുന്നില്ല, അങ്ങിനെ ഒരു ശറഹു ഇമാം നവവി(റ) തന്നെ തന്റെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് എഴുതിയിരുന്നുവെങ്കില്‍ പൂര്‍വ്വീകരായ ഇമാമുകളോക്കെ ആ ശറഹില്‍ നിന്നു എടുത്തുദ്ധരിക്കു മായിരുന്നു, അങ്ങിനെയൊന്നു കാണുന്നുമില്ല. അത് കൊണ്ട് തന്നെ ഇമാം നവവി(റ)യുടെ ഖാദിമും പ്രധാനശിഷ്യനും ആയ ഇബ്നുല്‍അത്ത്വാര്‍(റ) പറഞ്ഞ്തുപോലെ ഇമാം നവവി(റ) 'അല്‍ അര്‍ബ ഈന്‍' എന്ന ഹദീസ് കിത്താബിന്ന് വ്യാഖ്യാനമെഴുതിയിട്ടില്ലാ എന്നതാണു വാസ്തവം. അപ്പോള്‍ പിന്നെ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടേക്കാം, അതായത് ഇമാം നവവി(റ)യുടെ കിത്താബുകള്‍ പരി ചയപ്പെടുത്തുന്ന ഭാഗത്ത് ഹാഫിളുസ്സുയൂത്വി(റ) തന്റെ ഇമാം നവവി(റ)യുടെ ചരിത്രം പറയാനാ യി രചിച്ച 'അല്‍ മിന്‍ഹാജുസ്സവിയ്യ്' എന്ന ഗ്രന്ഥത്തില്‍ 'അല്‍ അര്‍ബഈന്‍ വശറഹു അല്‍ഫാളി ഹാ' എന്നു പറഞ്ഞതായി കാണുന്നുണ്ടല്ലോ എന്ന ചോദ്യം, അതവാ ‘പദങ്ങളുടെ വ്യഖ്യാനം' എന്ന് പറഞ്ഞിട്ടുണ്ടല്ലോ ഇതു കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് നവവി ഇമാമിനു തന്നെ വ്യാഖ്യാനമുണ്ട് എന്നല്ലേ ?, അതിനുള്ള മറുപടി ഇമാംനവവി(റ) തന്നെ തന്റെ ‘അല്‍ അര്‍ബഈനി' ന്റെ തുടക്ക ത്തില്‍ ഈ ഹദീസുകളെ ‘മനപ്പാടമാക്കല്‍ എളുപ്പമാകാന്‍ വേണ്ടിയും, ഇതുകളെകൊണ്ട് എല്ലാ വര്‍ക്കും ഉപകാരം സിദ്ധിക്കാന്‍ വേണ്ടിയും സനദുകള്‍ ഉദ്ധരിക്കാതെയാണു ഞാന്‍ പറയുന്നത്' എന്നു പറഞ്ഞ ശേഷം ഇമാം നവവി(റ) പറയുന്നതായി കാണാം. 
...ثمّ أُتْبِعُهَا ببابٍ في ضبط خَفيّ ألفاظها. (الأربعين:ص/45)للنووي. 
ഇമാം നവവി(റ) പറയുന്നു: ‘ഈ നാല്‍പത് ഹദീസുകള്‍ ഉദ്ധരിച്ച ശേഷം അതിനോടൊന്നിച്ചു തന്നെ ഈ ഹദീസുകളിലെ പദങ്ങള്‍ വായിക്കേണ്ട രൂപം വ്യക്തമാക്കിക്കൊണ്ടുള്ള ഒരു അധ്യായവും കൂടി  കൂട്ടി ച്ചേര്‍ക്കുന്നതാണ്‍. (അല്‍ അര്‍ബഈന്‍:പേജ്/45). 
ഇമാംനവവി(റ) തന്റെ ‘അല്‍ അര്‍ബഈനി' ന്റെ ആമുഖത്തില്‍ ഈ പറഞ്ഞതാണ്‍ ഹാഫിളു സ്സുയൂത്വി(റ)യും മറ്റും ‘അല്‍ അര്‍ബഈന്‍' എന്ന പറഞ്ഞതിന്റെ കൂടെ ‘വ ശറഹു അല്‍ഫാളി ഹാ'  (وشرح ألفاظها)എന്ന് കൂട്ടിപ്പറഞ്ഞതിന്റെ താല്‍പര്യം, അല്ലാതെ ഇമാം നവവി(റ) ഒരു വ്യാഖ്യാന ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട് എന്നല്ല, ഈ പറയപ്പെട്ട ‘ശറഹുല്‍ അല്‍ഫാളു' ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ‘അല്‍ അര്‍ബഈനി' ന്റെ അവസാന ഭാഗത്ത് ‘ബാബുന്‍:അല്‍ ഇശാറാത്തു ഇലാ ളബ്ത്വില്‍ അല്‍ഫാളില്‍ മുശ്ക്കിലാത്ത്'  (باب: الإشارات إلى ضبط الألفاظ المشكلات)എന്ന തലക്കെ ട്ടോടെ പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്, ഈ ഉള്ളവന്റെ കയ്യില്‍ തന്നെ ‘ദാറുല്‍മിന്‍ഹാജ്- ദാറുല്‍ഗൗസാനി' എന്നീ രണ്ട് അറബ് ലോകത്തെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ കോപ്പി കള്‍ സൂക്ഷിപ്പുണ്ട്. പക്ഷെ ഇന്നു ഇമാം നവവി(റ)യുടെ ‘ശറഹുല്‍ അര്‍ബഈന്‍' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പുത്തനാശയക്കാര്‍ അവര്‍ക്കനുകൂലമായി എന്തൊക്കെയോ ഉണ്ടെന്നു പറഞ്ഞു കൊണ്ട് നടക്കുകയും എടുത്തുദ്ധരിക്കുകയും ചെയ്യുന്ന ആധികാരികതയില്ലാതെ ആരോ എഴുതി ആരോ പുറത്തിറക്കിയ ഒരു ബുക്കുണ്ട് അത് ഒരിക്കലും ഇമാം നവവി(റ) യുടേതല്ല, ആരോ ഇമാം നവവി(റ)യുടെ പേരില്‍ കെട്ടിയുണ്ടാക്കിയതാണെന്നത് തീര്‍ച്ചയാണ്‍.  പുത്തനാശയക്കാര്‍ ഇമാം നവവി(റ)യുടേതെന്നു പറഞ്ഞു ഉദ്ധരിക്കാറുള്ള ‘ശറഹുല്‍ അര്‍ബഈന്‍' ഡമസ്ക്കസിലെ ‘മക്തതബത്തു ദാരില്‍ഫത്ഹ്' ആണു പ്രസിദ്ധീകരിച്ചിട്ടുള്ളത്, വിതരണം ചെയ്യുന്നത് ബൈറൂത്തിലെ ‘അല്‍ മക്ത്തബുല്‍ഇസ്ലാമി' എന്ന സ്ഥാപനവുമാണ്‍ എന്നു ആ കിത്താബിന്റെ കവര്‍ പേജില്‍ കൊടുത്തിട്ടുണ്ട്, പക്ഷെ അതിന്റെ അവലംബ കോപ്പി ഏതാണെന്നോ കയ്യെഴുത്ത് പ്രതി ഏതു ലൈബ്രറില്‍ നിന്നാണെന്നോ ഒന്നും തന്നെ പ്രസിദ്ദീകരിച്ചവര്‍ പറയുന്നില്ല, ആ പറഞ്ഞ കിത്താബിന്റെ ഒറിജിനല്‍ കോപ്പി ഈ വിനീതന്റെ കയ്യിലുണ്ട്, പിന്നെ പറയാനുള്ളത് സാധാരണ പുത്തനാശയക്കാര്‍ ഇമാം നവവി(റയുടെ പേരില്‍ ചാര്‍ത്തി ഉദ്ധരിക്കാറുള്ള ‘നീ ചോദിക്കുക യാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക' എന്ന ഹദീസിന്റെ വിശദീകരണത്തില്‍ പുത്തനാശയക്കാര്‍ പറയാറുള്ള ഭാഗം ഹിജ്റ:1331.ല്‍ (പതിനാലാംനൂറ്റാണ്ടില്‍) മരണപ്പെട്ട മുഹമ്മദ് ബ്നു അബ്ദില്ലാഹ് അല്‍ ജര്‍ദാനി എന്ന പണ്ഡിതന്‍ എഴുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്ന ‘അല്‍ അര്‍ബഈനി' ന്റെ ശറഹില്‍ കാണാവുന്നതുമാണ്‍, ആ ശറഹിലും അവിടെ പറയുന്ന വിഷയം ഇമാം നവവി(റ) പറഞ്ഞതാണെ ന്നോ ഇമാം നവവി(റ)യുടെ ശറഹില്‍ നിന്നാണെന്നോ നവവി ഇമാമിന്റെ വരികളാണെന്നോ ജര്‍ദാനി പറയുന്നുമില്ല. ചുരുക്കത്തില്‍ ഇമാം നവവി(റ)യുടെ പേരില്‍ ആരൊക്കെയോ എഴുതിയ ഭാഗങ്ങള്‍ കൂട്ടിയോചിപ്പിച്ചു ആരൊക്കെയോ ഇമാം നവവി(റ)യുടേതാണെന്ന് പറഞ്ഞു പ്രസിദ്ധീ കരിച്ചു പ്രചരിപ്പിക്കുന്നു എന്നു മാത്രം. 
/////////////////////////////////////// 
NB: ഈ കുറിപ്പ് വായിക്കുന്ന ആര്‍ക്കെങ്കിലും ഇമാം നവവി(റ) തന്നെ തന്റെ ‘കിത്താബുല്‍ അര്‍ബ ഈന്‍' എന്ന കിത്താബിന്ന് ശറഹ് എഴുതിയിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ അറിയിച്ചു തരണമെന്ന് വിനയ പുരസ്സരം അപേക്ഷിക്കുന്നു.
////////////////////////
എന്ന്: അബൂയാസീന്‍ അഹ്സനി-ചെറുശോല    ahsani313@gmail.com

Wednesday, May 6, 2020

തറാവീഹ് 'ഉമർ (റ) വിന്റെ '20' അനിഷേധ്യമാണ് تراويح

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


[ ഉമർ (റ) വിന്റെ '20' അനിഷേധ്യമാണ്*
➖➖➖➖➖➖➖➖➖➖➖

തിരുനബി (സ്വ) യുടെ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായ പരമ്പരയിൽ നമുക്ക് എത്തിയിട്ടില്ല എന്ന് പറഞ്ഞല്ലോ ......
*ഇനി നക്ഷത്ര തുല്യരായ അവിടുത്തെ സ്വഹാബത്ത് നിസ്കരിച്ച തറാവീഹ് നമുക്കൊന്ന് പരിശോധിക്കാം.....*

ഉമർ (റ) ഉബയ്യ്ബ്നു കഅ്ബ് (റ) വിനെ ഇമാമാക്കി തറാവീഹിന് പുത്തനുണർവ് നൽകിയത് ഇമാം ബുഖാരി സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിച്ചതാണ് (ഹദീസ് നം: 2010)

*ഉമർ (റ) വിന്റെ കാലഘട്ടത്തിൽ നടന്ന തറാവീഹിന്റെ റക്അത്തുകൾ എത്രയായിരുന്നു ❓ നമുക്കൊന്ന് പരിശോധിക്കാം.*

*وفي سنن البيهقي*... عن السائب بن يزيد قال: كانوا يقومون على عهد عمر بن الخطاب رضي الله عنه في شهر رمضان  بعشرين ركعة.
❇ *السنن الكبرى/ الإمام البيهقي 4288*

✅"സാഇബ് ബ്നു യസീദ് എന്ന സ്വഹാബി വര്യനെ തൊട്ട് ഇമാം ബയ്ഹഖി ഉദ്ധരിക്കുന്നു:ഉമർ (റ) കാലഘട്ടത്തിൽ റമളാൻ മാസത്തിത്തിൽ 20 റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്."

*ഉമർ (റ) വിന്റെ നിർദേശ പ്രകാരം ഉബയ്യ് ബ്നു കഅ്ബ് (റ) വിന്റെ നേതൃത്വത്തിൽ സ്വഹാബികൾ നിസ്കരിച്ചത് 11 അല്ല 20 റക്അത്തായിരുന്നു എന്ന് ഇമാം ബൈഹഖിയുടെ ഹദീസ് കൊണ്ട് സ്ഥിരപെടുന്നു.*✅✅

*ഇവിടെ പ്രശസ്തമായ 4 ചോദ്യങ്ങൾ ഉയർന്നു വരുന്നു*

1⃣ തിരുനബി (സ്വ) നിസ്കരിച്ചത് പതിനൊന്ന് റക്അത്ത് ആയിരുന്നെങ്കിൽ ബാക്കി റക്അത്തുകൾ ഉമർ (റ) സ്വന്തം പോകറ്റിൽ നിന്ന് എടുത്ത് ദീനിൽ *കരിഞ്ചന്ത കാണിച്ചതാണോ* ❓
2⃣ ഉമർ (റ) കരിഞ്ചന്ത കാണിച്ചതാണെങ്കിൽ *മറ്റു സ്വഹാബത്ത് അതിനെ അങ്ങീകരിച്ചോ* ❓
3⃣ നക്ഷത്ര തുല്യരാണ് എന്ന് തിരുനബി പറഞ്ഞ സ്വഹാബികൾ *തിരുചര്യക്ക് എതിരു ചെയ്യുമോ* ❓
4⃣ സ്വഹാബത്തിന്റെ ഈ ഏകോപനത്തിൽ *തിരുനബി (സ്വ) നിസ്കരിച്ചതും ഇരുപതാണ് എന്ന് ബോധ്യമാകുന്നില്ലേ*....❓
(മുൻ ധാരണയില്ലാതെ ചിന്തിക്കണേ)
 #തറാവീഹ്_20_റകഅത്തെന്ന്_ഇബ്നു_അബ്ദുൽ_വഹാബ്...!

*ഇബ്നു* *അബ്ദില്‍* *വഹാബ്* പഠിപ്പിക്കുന്നത് കാണുക ❗

وصلاة التراويح سنّة مؤكدة سنها رسول الله صلى الله عليه وسلم وتنسب إلى عمر لأنه جمع الناس على أبي بن كعب . والمختار عند أحمد عشرون ركعة وبه قال الشافعي ، وقال مالك : ستة وثلاثون ، ولنا أن عمر لما جمع الناس على أبيّ كان يصلي بهم عشرين ركعة (مختصرالانصاف:1/157) لابن عبدالوهاب

'തറാവീഹ് നിസ്കാരം ശക്തിയേറിയ സുന്നത്താണ്, നബി(സ്വ) തറാവീഹ് നിസ്കാരം സുന്നത്തായി കല്പിച്ചിട്ടുണ്ട്, ഉമര്‍(റ) ഉബയ്യുബ്നു ക അബ്(റ)വിന്റെ നേത്രുത്വത്തില്‍ പുനസംഘടിപ്പിച്ചതു കൊണ്ട് ഉമര്‍(റ)വിലേക്ക് ചേര്‍ത്തിപ്പറയാറുണ്ട്, ഇമാം അഹ്മദ്(റ)വിന്റെയെടുക്കല്‍ പ്രബലമായ അഭിപ്രായം തറാവീഹ് 20.റക് അത്താണു എന്നതാണ്‍, ഇങ്ങനെ തന്നെയാണു ഇമാം ശഫി ഈ(റ)യും പറഞ്ഞിട്ടുള്ളത്, ഇമാം മാലിക്(റ) തറാവീഹ് 20,ന്നു പുറമെ പതിനാറു റക് അത്തു കൂടി പറഞ്ഞിട്ടുണ്ട്, എന്നാല്‍ *നമുക്കുള്ള രേഖ ഉമര്‍(റ) ഉബയ്യുബ്നു ക അബ്(റ)വിന്റെ നേത്രുത്വത്തില്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടിയപ്പോള്‍ 20.റക് അത്താണു നിസ്കരിച്ചിട്ടുള്ളത്* എന്നതാണ്'. ഇബ്നു അബ്ദില്‍ വഹാബിന്റെ (മുഖ്ത്വസ്വറുല്‍ ഇന്‍സ്വാഫ്(1/157)
തറാവീഹ് എട്ട് റകഅത്താണെന്ന് വാദിച്ചിരുന്ന- 20 നിസ്കരിക്കൽ പ്രവാചക ചര്യയല്ല- ബിദ്അത്താണ് -നരകത്തിലാണെന്ന് വിധിച്ചിരുന്ന വഹാബികളെ സ്വന്തം നേതാവ് സാക്ഷാൽ ഇബ്നു തൈമിയ്യ[ഫത്താവാ ഇബ്നുതൈമിയ്യ:23/68)(ഫത്താവാ:22/172]

ഇസ് ലാം 'ദൈവാസ്തിക്യം ശാസ്ത്രീയമാണ്ج: 15

https://www.facebook.com/112137673585520/posts/176172900515330/

ദൈവാസ്തിക്യം ശാസ്ത്രീയമാണ്ج: 15

*"കോഴിയോ കോഴിമുട്ടയോ ആദ്യം ഉണ്ടായത്?"*

*നിരീശ്വരമതത്തെ_ഭൗതികശാസ്ത്രം വിചാരണ_ചെയ്യുന്നു*

If we need an atheist for a debate, we go to the philosophy department. The physics department isn’t much use - “ഒരു നിരീശ്വരവാദിയെ സംവാദത്തിനു കിട്ടണമെങ്കിൽ നമുക്കു ഫിലോസഫി വിഭാഗത്തിലേക്കു പോകാം. ഫിസിക്സ് വിഭാഗം കൊണ്ടു വലിയ ഉപകാരമില്ല.” ഗണിതശാസ്ത്ര ഭൗതികശാസ്ത്രത്തിൽ ഹൈൻ‌മാൻ പുരസ്കാരം നേടിയ റോബർട്ട് ഗ്രിഫിത്സിനെ ഉദ്ധരിച്ച് അന്തോണിയോ വാൽഷ് God, Science, and Society: The Origin of the Universe, Intelligent Life, and Free Societies എന്ന ഗ്രന്ഥത്തിൽ ചേർത്ത വരികളാണിത്. നിരീശ്വരമതത്തെ ഭൗതിക ശാസ്ത്രം ഒരു നിലയ്ക്കും വച്ചു പൊറുപ്പിക്കുന്നില്ല. വിശദീകരിക്കാം.

"കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്?" എന്ന കുഴപ്പിക്കുന്ന ചോദ്യം കേൾക്കാത്തവർ ഉണ്ടാകില്ല. ഇതൊരു തമാശക്കളിയായിരുന്നു. എന്നാൽ ഇതിനേക്കാൾ കുഴപ്പിക്കുന്ന ഒരു പ്രശ്നം ഭൗതികശാസ്ത്രം ചോദിക്കുന്നുണ്ട്: മനസാണോ ദ്രവ്യമാണോ ആദ്യം ഉണ്ടായത്? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനസ് അല്ലെങ്കിൽ ബോധം ദ്രവ്യത്തിന്റെ/ ബോധത്തിന്റെ സൃഷ്ടിയാണോ അതോ ദ്രവ്യം മനസ്സിന്റെ / ബോധത്തിന്റെ സൃഷ്ടിയാണോ? നമ്മുടെ പ്രപഞ്ചത്തിന്റെ പ്രഭവം ഭൗതികമോ അധ്യാത്മികമോ? 'വിശ്വാസപരമായി' നാം ദൈവം എന്നു വിളിക്കുന്ന അസ്തിത്വത്തെ പറ്റിയാണ് 'ശാസ്ത്രപരമായി' മനസ് (mind) അല്ലെങ്കിൽ ബോധം (consciousness) എന്നു വിളിക്കുന്നത് എന്നു ഓർത്തു വെക്കുക.

മനസാണോ ദ്രവ്യമാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആധുനിക ഭൗതികശാസ്ത്രം കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. അവർ നൽകുന്ന ഉത്തരങ്ങളുടെ വെളിച്ചത്തിൽ നാം ജീവിക്കുന്ന ലോകത്തെ കുറിച്ചുള്ള നിരീശ്വരമതത്തിന്റെ ധാരണകൾ പൂർണ്ണമായും തള്ളിക്കളയാൻ നാം നിർബന്ധിതരാണ്. "ശാസ്ത്രത്തിന്റെ ചരിത്രവും തത്ത്വചിന്തയും" എന്ന വിഷയത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ സ്റ്റീഫൻ സി. മേയർ തന്റെ Signature in the Cell എന്ന പുസ്തകത്തിൽ പറയുന്നതു നോക്കൂ:

“Since the time of the ancient Greeks, there have been two basic pictures of ultimate reality among Western intellectuals, what Germans call a Weltanschauung, or worldview. According to one worldview, mind is the primary or ultimate reality. On this view, material reality either issues from a preexisting mind, or it is shaped by a preexistent intelligence, or both…This view of reality is often called idealism to indicate that ideas come first and matter comes later. Theism is the version of idealism that holds that God is the source of the ideas that gave rise to and shaped the material world.”

“The opposite view holds that the physical universe or nature is the ultimate reality. In this view, either matter or energy (or both) are the things from which everything else comes. They are self-existent and do not need to be created or shaped by mind….In this view matter comes first, and conscious mind arrives on the scene much later and only then as a by-product of material processes and undirected evolutionary change. This worldview is called naturalism or materialism.”

“പുരാതന ഗ്രീക്കുകാരുടെ കാലം മുതൽ, ജർമനിക്കാർ വെൽട്ടൻഷാൻഗ് അല്ലെങ്കിൽ ലോകവീക്ഷണം എന്ന് വിളിക്കുന്ന, ആത്യന്തിക യാഥാർത്ഥ്യത്തെ പറ്റിയുള്ള രണ്ട് അടിസ്ഥാന ചിത്രങ്ങൾ പാശ്ചാത്യ ബുദ്ധിജീവികൾക്കിടയിലുണ്ട്. ഒരു ലോകവീക്ഷണം അനുസരിച്ച്, മനസ്സാണ് പ്രാഥമിക അല്ലെങ്കിൽ ആത്യന്തിക യാഥാർത്ഥ്യം. ഈ വീക്ഷണത്തിൽ, ഭൗതിക യാഥാർത്ഥ്യം ഒന്നുകിൽ നേരത്തേ നിലനിൽക്കുന്ന ഒരു മനസ്സിൽ നിന്ന് ഉണ്ടാകുന്നതോ അല്ലെങ്കിൽ നേരത്തേയുള്ള ബുദ്ധിശക്തിയാൽ രൂപം നൽകപ്പെട്ടതോ ആണ്, രണ്ടും ആവുകയും ചെയ്യാം… യാഥാർത്ഥ്യത്തെ കുറിച്ചുള്ള ഈ വീക്ഷണത്തെ പലപ്പോഴും ആശയവാദം എന്ന് വിളിക്കപ്പെടാറുണ്ട്, ആശയങ്ങൾ ആദ്യം വരുന്നു, പിന്നീട് കാര്യം വരുന്നു എന്നു സൂചിപ്പിക്കുന്നതിന്. ഭൗതിക ലോകത്തെ ഉണ്ടാക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ആശയങ്ങളുടെ ഉറവിടം ദൈവമാണെന്നു വാദിക്കുന്ന ആശയവാദ വീക്ഷണമാണ് ദൈവശാസ്ത്രം.”

"ഭൗതിക പ്രപഞ്ചം അല്ലെങ്കിൽ പ്രകൃതിയാണ് ആത്യന്തിക യാഥാർഥ്യം എന്നാണ് ഇതിന്റെ വിപരീത വീക്ഷണം. ഈ വീക്ഷണത്തിൽ, ദ്രവ്യത്തിൽ നിന്നോ ഊർജ്ജത്തിൽ നിന്നോ (അല്ലെങ്കിൽ രണ്ടിൽ നിന്നും) ആണ് മറ്റെല്ലാം വരുന്നത്. ഇവ സ്വയം നിലനിൽക്കുന്നവയാണ്, സൃഷ്ടിക്കപ്പെടുകയോ മനസ്സിനാൽ രൂപപ്പെടുത്തുകയോ ചെയ്യേണ്ടതില്ല… ഈ കാഴ്ചപ്പാടിൽ ദ്രവ്യം ആദ്യം വരുന്നു. ബോധമനസ്സ് വളരെ പിന്നീടാണ് രംഗത്തെത്തുന്നത്, അപ്പോൾ തന്നെ ഭൗതിക പ്രക്രിയകളുടെയും നിർദ്ധിഷ്ടമല്ലാത്ത പരിണാമപരമായ മാറ്റത്തിന്റെയും ഉപോൽപ്പന്നമായി മാത്രം. ഈ ലോകവീക്ഷണത്തെ പ്രകൃതിവാദം അല്ലെങ്കിൽ ഭൗതികവാദം എന്ന് വിളിക്കുന്നു."

മൂന്നാമതൊരു നിലപാട് ഇക്കാര്യത്തിലില്ല. അതിനാൽ സംവാദത്തിലേർപ്പെടുന്നയാൾ ഇതിലേതു പക്ഷത്താണു നില കൊള്ളുന്നത് എന്നു വ്യക്തമാക്കേണ്ടതുണ്ട്. അതിരിക്കട്ടെ, ക്വാണ്ടം ഫിസിക്സിന്റെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്ക് 1918 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഏറ്റുവാങ്ങിക്കൊണ്ടു നടത്തിയ പ്രസംഗം കേൾക്കാം:

“As a man who has devoted his whole life to the most clear headed science, to the study of matter, I can tell you as a result of my research about atoms this much: There is no matter as such. All matter originates and exists only by virtue of a force which brings the particle of an atom to vibration and holds this most minute solar system of the atom together. We must assume behind this force the existence of a conscious and intelligent mind. This mind is the matrix of all matter.”

“ഏറ്റവും യുക്തിഭദ്രമായ ശാസ്ത്രത്തിനായി, ദ്രവ്യത്തെ കുറിച്ചുള്ള പഠനത്തിനായി, തന്റെ ജീവിതകാലം മുഴുവൻ നീക്കിവച്ച ഒരു മനുഷ്യനെന്ന നിലയിൽ, ആറ്റങ്ങളെ പറ്റിയുള്ള എന്റെ ഇത്രയധികം ഗവേഷണങ്ങളുടെ ഫലമായി എനിക്കു നിങ്ങളോട് പറയാൻ കഴിയും: അത്തരത്തിലുള്ള ദ്രവ്യമൊന്നുമില്ല. എല്ലാ ദ്രവ്യങ്ങളും ഉത്ഭവിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത് ഒരു ആറ്റത്തിന്റെ കണികയെ വൈബ്രേഷനിലേക്ക് കൊണ്ടുവരികയും ആറ്റത്താലുള്ള ഏറ്റവും ചെറിയ ഈ സൗരയൂഥത്തെ ഒരുമിച്ചു നിർത്തുകയും ചെയ്യുന്ന ഒരു ശക്തിയുടെ ഫലമായി മാത്രമാണ്. ഈ ശക്തിക്കു പിന്നിൽ ബോധവും ബുദ്ധിയുമുള്ള ഒരു മനസ്സിന്റെ അസ്തിത്വം നാം അനുമാനിച്ചേ തീരൂ. ഈ മനസ്സാണ് എല്ലാ വസ്തുക്കളുടെയും പ്രഭവം.” (cf: Archimedes to Hawking: Laws of Science and the Great Minds Behind Them, Clifford Pickover, page 417).

ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെ പറ്റിയുള്ള പഠനത്തിനു 1921 ലെ ഊർജ്ജതന്ത്രത്തിനുള്ള നെബേൽ സമ്മാനം നേടിയ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനെന്നു ഖ്യാതി കേട്ട ആൽബർട്ട് ഐൻ‌സ്റ്റൈൻ പറയുന്നു:

“Everyone who is seriously involved in the pursuit of science becomes convinced that a spirit is manifest in the laws of the Universe–a spirit vastly superior to that of man, and one in the face of which we with our modest powers must feel humble.”

“ശാസ്ത്രത്തെ പിന്തുടരുന്നതിൽ ഗൗരവപൂർവം ഏർപ്പെട്ടിരിക്കുന്ന ഓരോരുത്തർക്കും ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളിൽ 'ഒരു ആത്മാവ്' പ്രകടമാണെന്ന് ബോധ്യപ്പെടുന്നു - മനുഷ്യന്റേതിനേക്കാൾ വളരെ ഉയർന്ന ഒരു ആത്മാവ്, ആ ആത്മാവിന്റെ മുമ്പിൽ, വെറും എളിയ ശേഷികളുള്ള നമുക്കു നിർബന്ധമായും താഴ്മ തോന്നണം. ” (Letter to Phyllis Wright, January 24, 1936, cf: Emily Dickinson's Approving God: Divine Design and the Problem of Suffering, Patrick J. Keane, page: 48).

ആറ്റോമിക് ന്യൂക്ലിയസ്, പ്രാഥമിക കണികകൾ എന്നിവയെ കുറിച്ചുള്ള സിദ്ധാന്തത്തിനു നൽകിയ സംഭാവനകൾക്ക്, പ്രത്യേകിച്ചും അടിസ്ഥാന സമമിതി തത്വങ്ങളുടെ കണ്ടെത്തലിനും പ്രയോഗത്തിനും 1963ൽ ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ യൂജിൻ വിഗ്നർ പറയുന്നു:

“When the province of physical theory was extended to encompass microscopic phenomena, through the creation of quantum mechanics, the concept of consciousness came to the fore again; it was not possible to formulate the laws of quantum mechanics in a fully consistent way without reference to the consciousness,”

ക്വാണ്ടം മെക്കാനിക്സിന്റെ സൃഷ്ടിയിലൂടെ, സൂക്ഷ്മ പ്രതിഭാസങ്ങളെ ഉൾക്കൊള്ളുന്നതിനായി ഭൗതിക സിദ്ധാന്തത്തിന്റെ പ്രവർത്തന മണ്ഡലം വ്യാപിപ്പിച്ചപ്പോൾ, ബോധം എന്ന ആശയം വീണ്ടും മുന്നിലെത്തിയിരിക്കുന്നു; ഈ ബോധത്തെ പരാമർശിക്കാതെ ക്വാണ്ടം മെക്കാനിക്സിന്റെ നിയമങ്ങൾ പൂർണ്ണമായും സ്ഥിരതയുള്ള വിധത്തിൽ രൂപപ്പെടുത്താൻ കഴിയുമായിരുന്നില്ല” (cf: Quantum Enigma: Physics Encounters Consciousness, Bruce Rosenblum and Fred Kuttner, page: 5).

മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞത് നിക് ഹോക്സിന്റെ Who Ordered the Universe?: Evidence for God in unexpected places - ആരാണ് പ്രപഞ്ചമുണ്ടാകാൻ ആജ്ഞാപിച്ചത്?: അപ്രതീക്ഷിത സ്ഥലങ്ങളിൽ ദൈവത്തിനുള്ള തെളിവ് എന്ന പുസ്തകത്തിൽ (പേജ്: 111) ഉദ്ധരിച്ചിട്ടുണ്ട്: study of the external world leads to the conclusion that contents of consciousness are the ultimate reality - "ബാഹ്യലോകത്തെ സംബന്ധിച്ചുള്ള പഠനം ബോധത്തിന്റെ ഉള്ളടക്കമാണ് ആത്യന്തിക യാഥാർത്ഥ്യമെന്ന നിഗമനത്തിലേക്ക് നയിക്കുന്നു.”

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രട്ടീഷുകാരനായ ജ്യോതി ശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന, ഖഗോളോർജ്ജതന്ത്രത്തിൽ ഏറെ സംഭാവനകൾ അർപ്പിച്ച, ശാസ്ത്രത്തിന്റെ പ്രചാരകൻ, ശാസ്ത്ര തത്ത്വചിന്തകൻ എന്നീ നിലകളിൽ വിഖ്യാതനായ സർ ആർതർ എഡിങ്ടണും നിലവിലുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങൾ ഒരു സാർവത്രിക മനസ് (universal mind) ഉണ്ടെന്നു അംഗീകരിക്കുന്നു എന്ന നിലപാടാണ് ഉള്ളതെന്നു ഡേവിഡ് ഫോസ്റ്റർ തന്റെ The Philosophical Scientists ൽ പറഞ്ഞിട്ടുണ്ട്.

ഈ ലേഖന പരമ്പരയുടെ ആമുഖത്തിൽ നാം പരിചയപ്പെടുത്തിയിട്ടുള്ള ആളാണ് ഇംഗ്ലീഷ് ഭൗതിക ശാസ്ത്രജ്ഞനും ജ്യോതി ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന സര്‍ ജെയിംസ് ഹോപ്‌വുഡ് ജീന്‍സ്. കടുത്ത നാസ്തികനും അങ്ങേയറ്റത്തെ സന്ദേഹവാദിയും ആയിരുന്ന ഇദ്ദേഹം ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ ദൈവവിശ്വാസി ആയിത്തീർന്നവരിൽ പ്രമുഖനാണ്. ദൈവാസ്തിക്യത്തെ അംഗീകരിക്കുക മാത്രമല്ല, ഭൗതികപ്രപഞ്ചത്തെ കുറിച്ചുള്ള അതിഗുരുതരമായ ചില ശാസ്ത്രീയ പ്രശ്നങ്ങൾക്ക്  പരിഹാരമാകാന്‍ ആസ്തിക്യ വാദത്തിലൂടെയല്ലാതെ സാധ്യമാവുകയില്ല എന്നദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു. 1930 ൽ പ്രസിദ്ധീകരിച്ച തന്റെ The Mysterious Universe ന്റെ ആരംഭത്തിൽ പ്രപഞ്ചത്തിലെ മനുഷ്യന്റെ നിസ്സാരമായ ഇടത്തെ കുറിച്ചു പറയുന്നുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതി.

"Although we cannot speak with any certainty, it seems most likely that humanity came into existence in some such way as this. Standing on our microscopic fragment of a grain of sand, we attempt to discover the nature and purpose of the universe which surrounds our home in space and time. Our first impression is something akin to terror. We find the universe terrifying because of its vast meaningless distances, terrifying because of its inconceivably long vistas of time which dwarf human history to the twinkling of an eye, terrifying because of our extreme loneliness, and because of the material insignificance of our home in space a millionth part of a grain of sand out of all the sea-sand in the world. But above all else, we find the universe terrifying because it appears to be indifferent to life like our own; emotion, ambition and achievement, art and religion all seem equally foreign to its plan. Perhaps indeed we ought to say it appears to be actually hostile to life like our own. For the most part, empty space is so cold that all life in it would be frozen; most of the matter in space is so hot as to make life on it impossible; space is traversed, and astronomical bodies continually bombarded, by radiation of a variety of kinds, much of which is probably inimical to, or even destructive of, life." (page: 2-3).

“There is a wide measure of agreement which, on the physical side of science approaches almost unanimity, that the stream of knowledge is heading towards a non-mechanical reality; the universe begins to look more like a great thought than a great machine.Mind no longer appears as an accidental intruder into the realm of matter. We are beginning to suspect that we ought rather to hail mind as the creator and governor of the realm of matter -- not of course our  individual minds but the minds in which the atoms out of which our individual minds have grown exist as thoughts" (page:137).

"തറപ്പിച്ചു പറയാൻ നമുക്കു കഴിയില്ലെങ്കിലും, മിക്കവാറും ഇതുപോലെയുള്ള രീതിയിലായിരിക്കും മനുഷ്യർ നിലവിൽ വന്നതെന്നു തോന്നുന്നു. ഒരു മണൽ തരിയുടെ സസൂക്ഷ്മ ശകലത്തിനു മേൽ നിന്നിട്ട്, സ്ഥലം, സമയം എന്നിവയിൽ നമ്മുടെ വാസസ്ഥലത്തെ ചുറ്റിപ്പറ്റിയുള്ള പ്രപഞ്ചത്തിന്റെ സ്വഭാവവും ലക്ഷ്യവുമറിയാന്‍ നാം ശ്രമിച്ചിട്ടുണ്ട്. ഭീകരതയോട് സമാനമായിരുന്നു നമ്മുടെ ആദ്യാനുഭവം. അനന്തവും അര്‍ഥമില്ലാത്തതുമായ
അകലങ്ങൾ, മനുഷ്യ ചരിത്രത്തെ ഒന്നു കണ്ണടച്ചു തുറക്കുന്ന നിമിഷാര്‍ദ്ധത്തോളം ചെറുതാക്കുന്ന, ബുദ്ധിക്ക് അപ്രാപ്യമായ സമയവീഥികൾ, നമ്മുടെ അങ്ങേയറ്റത്തെ ഏകാന്തത, ലോകത്തെ മുഴുവന്‍ കടൽക്കരയിലുമായി നിറഞ്ഞു കിടക്കുന്ന മണല്‍ത്തരികളുടെ ദശലക്ഷത്തില്‍ ഒരു ഭാഗം മാത്രമായ നമ്മുടെ പാര്‍പ്പിടത്തിന്റെ പ്രാപഞ്ചിക നിസാരത എന്നിവയെല്ലാം കൊണ്ട് ഈ പ്രപഞ്ചം നമ്മെ ഭയപ്പെടുത്തി. എന്നാല്‍ എല്ലാറ്റിനുമുപരി, നമ്മുടെ ജീവിതത്തോടു നിസ്സംഗമായാണ് പ്രപഞ്ചത്തെ കാണുന്നത് എന്നതു നമ്മെ ഭയപ്പെടുത്തുന്നതായി അനുഭവപ്പെടുന്നു; നമ്മുടെ വികാരങ്ങള്‍, ആഗ്രഹങ്ങള്‍, നേട്ടങ്ങള്‍, കല, മതം എല്ലാം അതിന്റെ പദ്ധതിക്കു ഒരു പോലെ അന്യമാണ്. നമ്മുടേതു പോലുള്ള ജീവിതത്തോടു വാസ്തവത്തിൽ അതു ശത്രുത പുലർത്തുന്നതായി തോന്നുന്നുവെന്നു പറയാൻ ഒരുപക്ഷേ, നാം നിർബന്ധിതരാവുന്നു. ശൂന്യമായ സ്പെയ്സിലെ മിക്കവാറും ഇടങ്ങൾ വളരെ തണുപ്പാണ്, അതിലുള്ള എല്ലാ ജീവജാലങ്ങളും മരവിച്ചു പോകും; ബഹിരാകാശത്തെ മിക്ക പദാർഥങ്ങളും, അതിൽ ജീവിതം അസാധ്യമാക്കുമാറ് ചൂടുള്ളതാണ്; ബഹിരാകാശം വിലങ്ങനെ കിടക്കുന്നു, ആകാശ വസ്തുക്കൾ പലതരം വികിരണങ്ങളാൽ നിരന്തരം ബോംബാക്രമണം നടത്തുന്നു, അവയിൽ മിക്കതും ഒരുപക്ഷേ ജീവനു വിരുദ്ധമോ നശിപ്പിക്കുന്നതോ ആണ്."

"ഭൗതിക ശാസ്ത്ര പഠനം ഏതാണ്ട് ഏകകണ്ഠമായി സമീപിക്കുന്ന, വിശാലമായ തോതിലുള്ള ഒരു അഭിപ്രായായൈക്യമുണ്ട്; അറിവിന്റെ പ്രവാഹം 'യാന്ത്രികമല്ലാത്ത ഒരു യാഥാർത്ഥ്യം' എന്നതിലേക്കു നീങ്ങുകയാണ്; പ്രപഞ്ചം ഒരു മഹാ യന്ത്രം എന്നതിനേക്കാൾ ഒരു മഹാ ചിന്ത ആണെന്നു വീക്ഷിക്കപ്പെട്ടു തുടങ്ങുന്നു. ദ്രവ്യത്തിന്റെ മണ്ഡലത്തിലേക്ക് ആകസ്മികമായി നുഴഞ്ഞു കയറുന്നയാളായി ഇനി മനസ് പ്രത്യക്ഷപ്പെടില്ല. മറിച്ച്, ദ്രവ്യ മണ്ഡലത്തിന്റെ സ്രഷ്ടാവും നിയന്താവും ആണെന്നു മനസ്സിനെ വിളിക്കുവാൻ നിർബന്ധിതരാകുന്നുവോ എന്നു നാം സംശയിക്കാൻ തുടങ്ങിയിരിക്കുന്നു - തീർച്ചയായും നമ്മുടെ വ്യക്തിപരമായ മനസ്സുകളെയല്ല, പ്രത്യുത വ്യക്തിഗത മനസ്സുകൾ വളർന്നു വന്ന കണികകൾ ചിന്തകളായി നിലനിന്നിരുന്ന മനസ്സുകളെ." not of course our  individual minds but the minds in which the atoms out of which our individual minds have grown exist as thoughts" (page:137).

ഭൗതിക പ്രപഞ്ചം മാത്രമാണോ നിലനിൽക്കുന്ന ഒരേയൊരു യാഥാർഥ്യം എന്ന സംവാദത്തിൽ ആധുനിക ഭൗതിക ശാസ്ത്രം ഏതു പക്ഷത്താണ് നിലകൊള്ളുന്നത് എന്നു ഇനി പ്രത്യേകം പറയേണ്ടതില്ലെന്നു തോന്നുന്നു. പ്രസക്തമായ മറ്റു ചില ശാസ്ത്രജ്ഞരുടെ നിലപാടുകൾ വഴിയേ ഉദ്ധരിക്കാം.

✍🏻 Muhammad Sajeer Bukhariو

Monday, May 4, 2020

ഇബ്നു ഹസമും ദഹബിയും അയോഗ്യർ* إبن حزم والذهبي

https://chat.whatsapp.com/ERFeJytUELg30VBdUeAWpTء

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m


بسم الله الرحمن الرحيم
الحمد لله رب العالمين ، والصلاة والسلام على نبينا محمد ، وعلى آله ، وصحبه أجمعين . أما بعد:

 - *ദഹബിയും ഇബ്നു ഹസമും അയോഗ്യർ*
-----------------------
പക്ഷപാതം കൊണ്ട് കുപ്രസിദ്ധി നേടിയ രണ്ടു ഹദീസ് പണ്ഡിതരാണ് ദഹബിയും ഇബ്നു ഹസമും . ബിദഈ ചിന്തകൾക്ക് വെള്ളവും വളവും നൽകുന്ന നിലക്കാണ് രണ്ടാളുടെയും ഹദീസ് നിരൂപണം . ദഹബി , ഇബ്നു തെമിയ്യയുടെ ശിഷ്യനാണ് . കേരളാ വഹ്ഹാബികൾ ഇദ്ദേഹത്തെ തലയി ലേറ്റി നടക്കുന്നതിലെ രഹസ്യവും മറ്റൊന്നല്ല . നേരും നെറിയുമില്ലാത്ത പ ക്ഷപാതമാണ് ഹദീസ് നിരൂപണത്തിൽ ഇയാൾ സ്വീകരിച്ചിരിക്കുന്നത് . - ഹദീസ് നിരൂപകന്മാരിൽ വ്യത്യസ്ത താൽപര്യക്കാർ ഉണ്ടാകാം . സ്വതാൽപര്യങ്ങൾക്കനുസൃതമെന്ന് തോന്നുന്നഹദീസുകൾ റിപ്പോർട്ട് ചെയ്യു ന്നവരെ വാനോളം പുകഴ്ത്തുകയും അല്ലാത്തവരെ ഇകഴ്ത്തുകയും ചെയ്യുന്ന പക്ഷപാത പ്രവണത ചില നിരൂപകരിലെങ്കിലും കാണാം . ഇത്തരം നിരു പണങ്ങൾ സ്വീകാര്യമല്ലെന്ന് നാം നേരത്തെ പറഞ്ഞിട്ടുണ്ട് . ഇത്തരം പക്ഷപാതികളിൽ പെട്ടവരായിരുന്നു ഇബ്നു ഹസമൂം ദഹബിയും ,


പണ്ഡിതരിൽ ഒരാളും നല്ല അഭിപ്രായം പറഞ്ഞിട്ടില്ലാത്ത വ്യക്തി യാണ് ഇബ്നുഹസം . ഇദ്ദേഹത്തിന്റെ നാവിനെ ഹജ്ജാജിന്റെ വാളിനോടാണ് പണ്ഡിതർ ഉപമിച്ചിരിക്കുന്നത് . ' വഫയാതുൽ അഅ്ബാൻ ' രേഖപ്പെടു ത്തുന്നു . “ ഇബ്നു ഹസമിന്റെ നാക്കും ഹജ്ജാജുബ്നു യൂസുഫിന്റെ വാളും തുല്യമായിരുന്നു . അദ്ദേഹം കാലഭേദമന്യ പണ്ഡിതരെ അടച്ചാക്ഷേപിച്ച വ്യക്തിയാണ് . ഇയാളുടെ ആക്ഷേപങ്ങളിൽ നിന്ന് ഒരാളും രക്ഷപ്പെട്ടിട്ടി ല്ല " ( വഫാതുൽ അത്താൻ വാ : 1 , പേ : 169 )

كان لسان ابن حزم وسبف الحجاج بن يوسف شقيقين لانه كان كثير الوقوع في الأنمية المتقدمين والمتأخرين لم يكد يسلم منه احد اهـ وفيات الاعيان : ۱ ص ۱


( 2 )

mleasna ooo3 اله ( 4 ) رلى أناميل الى أبي محمد ( ابن حزم ) لمحبته في الحديث الصحيح ومعرفته به وان كنت لا أوافقه في كثير مما يقوله في الرجال ( سير أعلام النبلاء : ۱۸ ص ۲۰۱ ) والعلل اهـ ( 5 ) وقد صح في الآثار كون نساء النبي صلى الله عليه وسلم في ( المحلي : 4 ص ۱۹۹ ) حجرهن لا يخرجن الي المسجد اهـ

ഇതെ ആശയം ഇബ്നുൽ ഇമാദ് ( റ ) തന്റെ ശദറാതുദ്ദഹബ് വാ : 3 പേ : 300ലും ഉദ്ധരിച്ചിട്ടുണ്ട് .


- ഇബ്നു ഹജർ ( റ ) തന്റെ കഫ്ഫുറാത്ത് പേ : 126ൽ പറയുന്നു :

العلماء لا يقيمون لابن حزم واصحابه وزنا وانه لا يجوز لأحد تقليده ولا الاصغاء لقوله اصلا ورأسا اهـ ( كف الرعاء : ص ۱۲۹ ) (



“ ഇബ്നു ഹസമിനും തന്റെ അനുയായികൾക്കും പണ്ഡിതരാരും ഒരു വിലയും കൽപിക്കുന്നില്ല . അദ്ദേഹത്തെ അനുകരിക്കലോ അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ശ്രദ്ധിക്കലാ ഒട്ടും അനുവദനീയമല്ല "

ഈ വാക്കുകൾ അൽഫവാഇദുൽ മദനിയ്യ : പേ : 236ലും ഉദ്ധരിച്ചിട്ടുണ്ട് . “


ശദറാതുദ്ദഹബിൽ പറയുന്നു
واجمعوا على تضليله وشنعوا وحذروا سلاطينهم من فتنت ونهوا عوامهم عن الدنو اليه والاخد عنه فاقتصته الملوك وشردت من بلاده اهـ ( شذرات الذهب : ۳ ص ۲۰۰ )

 ഇബ്നു ഹസം പിഴച്ച വ്യക്തിയാണെന്ന് തന്റെ കാലത്തുള്ള പ ണ്ഡിതന്മാരൊക്കെ ഏകോപിച്ചിരിക്കുന്നു . അവർ ഇബ്നു ഹസമിനെ ആ ക്ഷേപിക്കുകയും താൻ വിതക്കുന്ന നാശത്തെ സംബന്ധിച്ച് ഭരണാധികാരി കളെ ഭയപ്പെടുത്തി അറിയിക്കുകയും ചെയ്തിട്ടുണ്ട് . സാധാരണ ജനങ്ങൾ അദ്ദേഹത്തിലേക്ക് അടുക്കുന്നതും അദ്ദേഹത്തിൽ നിന്ന് വല്ലതും സ്വീകരി ക്കുന്നതും അവർ വിലക്കിയിട്ടുണ്ട് . അതിനാൽ രാജാക്കന്മാർ ഇയാളെ പിടി കൂടുകയും നാട് കടത്തുകയും ചെയ്തു " . ( ശദറാതുദ്ദഹബ് വാ : 3 പേ . 300 )

3 )
ഇപ്രകാരം തദ്കിറതുൽ ഹുഫ്ഫാള് വാ : 3 പേ ; 1050 ലും കാണാം

. ഇബ്നു കസീർ ( റ ) പറയുന്നു : “ നാക്ക് കൊണ്ടും തുലിക കൊണ്ടും പണ്ഡി തർ കൂടുതൽ ആക്ഷേപിച്ച വ്യക്തിയാണ് ഇബ്നു ഹസം . അതിനാൽ അദ്ദേഹത്തിന്റെ സമകാലികരായ പണ്ഡിതരുടെ ഹൃദയങ്ങളിൽ അദ്ദേഹത്തോട് വിദോഷം ഉണ്ടായിരുന്നു . അതു കാരണം ഭരണാധികാരികൾക്കും അദ്ദേഹ ത്തോട് വിരോധമുണ്ടായി . അങ്ങനെ അദ്ദേഹം നാട് കടത്തപ്പെടുകയും ഹി 456ൽ മരിക്കുകയും ചെയ്ത " ( അൽ ബിദായതു വന്നിഹായ വാ : 12 പേ : 96 ) .

- ഹാശിയതുൽ അത്താർ വാ : 1 , പേ : 249ൽ ഇപ്രകാരം കാണാം . “ ഇബ് നു ഹസമിൻ ' അൽ - ഇഹ്കാം ഫീ ഉസൂലിൽ അഹ്കാം ' , ' അൽ - മുഹല്ല ' എന്നീ പേരുകളിലറിയപ്പെടുന്ന രണ്ടു ഗ്രന്ഥങ്ങൾ ഞാൻ കണ്ടു . മുജ്തഹിദകളുടെ ഖണ്ഡിതമായ അഭിപ്രായങ്ങൾക്കെതിരിൽ ധാരാളം പരാമർശങ്ങൾ ഇവയിൽ കാണാം . മുജ്തഹിദുകളോടൊ തന്നോട് തന്നെയാ യോജിക്കാത്ത കടുത്ത ശൈലിയിൽ ഇദ്ദേഹം അവരെ ആക്ഷേപിച്ചിരിക്കുന്നു '
 " . - ഇവയിൽ അൽ - മുഹല്ലയെ ഖണ്ഡിച്ച് കൊണ്ട് " അസൈസൽ മുജല്ല ഫിർറദ്ദി അലൽ മുഹല്ല ' എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ സയ്യിദ് മഹ്ദീ ഹസൻ ( റ ) എഴുതിയിട്ടുണ്ട് .

 ' ഏറ്റവും ചീത്ത ' എന്നാണ് ഇബ്നു ഹസമി ന്റെ മറ്റൊരു രചനയായ ' അൽ മിലലു വന്നിഹലി ' നെ കുറിച്ച് ഇമാം സുബ്കി ( റ ) ത്വബഖാത് വാ : 1 , പേ : 43ൽ വിശേഷിപ്പിക്കുന്നത് .

അതിൽ അഹ്ലു സ്സുന്നയെ ഇകഴ്ത്തിപ്പറഞ്ഞതാണു കാരണം .




 - *ഇബ്നു ഹസമിനെ ഖണ്ഡിക്കാനാണ് ദഹബിയും മുതിർന്നിരി ക്കുന്നത്* . ദഹബി പറയുന്നു : “ വലിയൊരു ഹദീസ് പണ്ഡിതനെന്ന നിലക്ക് അബൂമുഹമ്മദി ( ഇബ്നു ഹസം ) നോട് എനിക്ക് മാനസിക പിന്തുണയുണ്ട് . എങ്കിലും ഹദീസ് റിപ്പോർട്ടർമാരിലും പരമ്പരയുടെ വൈകല്യങ്ങൾ പറയു ന്നതിലുമടക്കം കുറേ കാര്യങ്ങളിൽ അദ്ദേഹത്തോട് ഞാൻ യോജിക്കുന്നില്ല " ( സിയറ് വാ : 18 പേ : 201 )

 സന്ദർഭോചിതമായി മറ്റൊരു കാര്യം സൂചിപ്പിക്കുന്നു . പര പുരുഷ ന്മാർ പങ്കെടുക്കുന്ന ജുമുഅഃ ജമാഅത്തുകളിൽ സ്ത്രീകളെ കൊണ്ടുവരുന്ന ഇസ്ലാമിക വിരുദ്ധ ആശയം കേരള വഹാബികളുടെ സൃഷ്ടിയാണ് . ഇവരു ടെ തന്നെ മുൻകാല നേതാക്കൾ ഈ ബിദ്അത്തിനെ നഖശിഖാന്തം എതിർ ക്കുന്നവരായിരുന്നു . സ്ത്രീ ജുമുഅ : ജമാഅത്ത് സ്ഥിരപ്പെടുത്താൻ ആധുനിക വഹാബികൾ എഴുന്നള്ളിക്കുന്ന ഹദീസ് നിരൂപകനാണ് നാം പരിചയപ്പെട്ട ഇബ്നു ഹസം . ഇദ്ദേഹം ഈ വിഷയത്തിൽ സ്വീകാര്യനല്ല . പക്ഷെ നബി ( സ ) യുടെ ഭാര്യമാരാരും ജുമുഅ : ജമാഅത്തുകൾക്ക് പുറപ്പെട്ടിരുന്നി ല്ലെന്ന് ചരിത്ര സത്യം ഇബ്നു ഹസം തന്നെ അംഗീകരിച്ചിട്ടുണ്ട് .

അൽ - മു ഹല്ല വാ : 4 പേ : 196ൽ അദ്ദേഹം പറയുന്നു . “ നബി ( സ ) യുടെ ഭാര്യമാർ അവരു ടെ വീടുകളിലായിരുന്നുവെന്നും ഒരിക്കലും പള്ളിയിലേക്ക് പുറപ്പെട്ടിരുന്നി ല്ലെന്നും തീർച്ചയായും ഹദീസുകളിൽ സ്വഹീഹായി വന്നിട്ടുണ്ട്

.നിസ്കാരാനന്തരമുള്ള കൂട്ടുപ്രാർത്ഥന സുന്നത്താണെന്ന പക്ഷക്കാ രനാണ് ഇബ്നു ഹസം . അദ്ദേഹം പറയുന്നതു കാണുക :

جلوس الامام في مصلاه بعد سلامه حسن مباح وفد صحت اخبار كثيرة مسندة تدل على هذا وبه ( اي السند المذكور ) الي يزيد من الاسود عن ابيه انه صلى مع رسول الله صلى الله عليه وسلم الصمع فلما صلي انحرف الخ اهـ ( كتاب المحلي : 4 ص . ۲۹ )

“ സലാം വീട്ടിയ ശേഷം ഇമാം ' മുസ്വല്ലയിൽ ഇരിക്കുന്നത് സുന്നത്തും അനുവദനീയവുമാ ണ് . ഇതിനെ കുറിക്കുന്ന ധാരാളം ഹദീസുകൾ സ്വഹീഹായി വന്നിരിക്കു ന്നു . യസീദുബ്നിൽ അസദ് തന്റെ പിതാവിൽ നിന്ന് നിവേദനം . അദ്ദേഹം നബി ( സ ) യുടെ കൂടെ സുബ്ഹി നിസ്കരിച്ചു . നിസ്കാരാനന്തരം നബി ( സ ) തിരിഞ്ഞിരുന്നു .  . " ( മുഹല്ല : വാ : 4 പേ : 260 ) .

 കറ കളഞ്ഞ തൗഹീദുകാരായ ( ? ) “ തവസ്സുൽ ' വിരോധികൾക്കും വിരോധി തന്നെയാണ് ഇബ്നു ഹസം . ദാഇറതുൽ മആരിഫ് വാ : 1 , പേ : 140ൽ പറയുന്നു : “

( 7 ) كان ابن حزم يمثل أهل التوحيد الذين اننلنوا على التوسل ا بالأولياء ومذاهب الصوفية


 ഔലിയാക്കളെ കൊണ്ട് ഇട തേട്ടം നടത്തുന്നതിനെയും സൂഫി ചിന്താഗതികളെയും എതിർക്കുന്ന , തൗഹീദുകാരെ ആക്ഷേപിച്ചിരുന്ന വ്യ ക്തിയായിരുന്നു ഇബ്നു ഹസം ' .


'ഹദീസ് നിരൂപണ രംഗത്ത് പക്ഷപാത നയം കൈകൊണ്ട് മറ്റൊരാ ളാണ് ഹാഫിളുദ്ദഹബി . നിഷ്പക്ഷത എന്ന പ്രധാന നിബന്ധന ഇല്ലാതെ പോയതാണ് ഇദ്ദേഹത്തിന്റെ സ്വീകാര്യത ചോദ്യം ചെയ്യപ്പെടാൻ കാരണം . ഇബ്നു തൈമിയ്യ : യുടെയും ഇബ്നു ഖയ്യിമിന്റെയും പക്ഷക്കാരനായിരുന്നു ഇദ്ദേഹം . ആശയത്തിൽ തന്നോടൊക്കാത്തവരുടെ ഹദീസുകൾ പക്ഷപാത ത്തോടെ മാത്രമെ ഇദ്ദേഹം നിരൂപിക്കു . തന്റെ ' മീസാനുൽ ഇഅ്തിദാൽ ' എന്ന ഗ്രന്ഥം ഇതിനു വ്യക്തമായ തെളിവാണ് . ഇമാം ബുഖാരി ( റ ) യുടെ ഹദീസ് പോലും സ്വ താൽപര്യത്തിനെതിരായതിനാൽ ഇദ്ദേഹം വെറുതെ വിട്ടിട്ടില്ല . - ഇമാം റാസി ( റ ) യെ ബലഹീനന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ക്കൊണ്ടുള്ള പരാമർശം ഇദ്ദേഹത്തിന്റെ മീസാനിൽ കാണാം . ഇതെക്കുറി ച്ച് തന്റെ സിഷ്യൻ കൂടിയായ സുബ്കി ( റ ) ത്വബഖാതിൽ പറഞ്ഞു . - ത്വബഖാത് ( വാ : 1 , പേ : 192 )

 ഇപ്രകാരം തുടരുന്നു . “ ഫഖ്റുദ്ദീൻ എന്ന പേരിലാണ് ' മീസാൻ ' ഇമാം റാസി ( റ ) യെ പരിചയപ്പെടുത്തുന്നത് . ഇതും ദുരൂഹമാണ് . ഇതു ഇമാം റാസി ( റ ) യുടെ നേരെ പേരൊ അറിയപ്പെട്ട പേരൊഅല്ല . പേര് മുഹമ്മദ് എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നത് ' ഇബ്നുൽ ീബ് ' , ഇമാം എന്നീ പേരുകളിലുമായിരുന്നു . ' ഫഖ്റുദ്ദീൻ ' എന്ന അപരി ചിത നാമം ഇമാം റാസി ( റ ) ക്ക് കൊടുത്തതായി മറ്റൊരാളെയും നാം കേട്ടിട്ടി ല്ല " . ( ത്വബഖാത് തന്നെ ഇതിനു കാരണം പറയുന്നതു കാണുക )
كان شيخنا كثر الإزراء باهل السنة اهـ ( طبقات : 5 ص ۲۱۷ ) ( 0 )


 “ എന്റെ ഉസ്താദായ ദഹബി അഹ്ലുസ്സുന്നത്തിനെ കൂടുതലായി ഇകഴ്ത്തിപ്പറയുന്ന വ്യക്തിയായിരുന്നു " ( തബഖാത് വാ : 5 പേ . 217 ) സു ബ്കി ( റ ) തന്നെ പറയുന്നു ' “

وعنده على أهل السنة تحمل مفرط ولا يجوز أن يعتمد عليه اهـ ( طبقات : ۱ ص ۱۹۰ ) (

 ദഹബിയുടെയടുക്കൽ അഹ്ലുസ്സുന്നയുടെ മേൽ അതിർ കവിഞ്ഞ ആക്ഷേപങ്ങളുണ്ട് . അവയൊന്നും അവലംബിക്ക പ്പെടാവതല്ല " ( ത്വബഖാത് വാ : 1 , പേ : 190 ) .
 - സുബ്കി തുടരുന്നു .

فالذهبي رحمه الله متعصب جلد وهو شيخنا وله علينا حقوق الا ان حق الله مقدم على حقه والذي تقوله انه لا ينبغي ان يسمع كلامه في حنفي ولا شافعي ولا تأخذ تراجمهم من كتبه فانه يتعصب عليهم كثيرا اهـ ( طبقات : 4 ص ۱۹۱ )


ഉറച്ച പക്ഷപാതിയാണ് ദഹബി , അദ്ദേഹം നമ്മുടെ ഗുരുവര്യനാണ്. നമുക്ക് അദ്ദേഹത്തോട് കൂറേ കടപ്പാടുകളുമുണ്ട് . പക്ഷെ , അല്ലാഹുവിനോടുള്ള കടപ്പാടാണല്ലൊ അദ്ദേഹത്തോടുള്ള കടപ്പാ ടിനേക്കാൾ മുന്തിക്കപ്പെടേണ്ടത് . നമുക്ക് അദ്ദേഹത്തെകുറിച്ച് പറയാനു ള്ളത് ഇത്രയുമാണ് , ഹനഫിയ്യിലൊ ശാഫിഇയ്യിലൊ ദഹബിയുടെ പരാമർശം സ്വീകരിക്കാൻ പാടുള്ളതല്ല . അവരുടെ ചരിത്രം ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ നിന്ന് കണ്ടെടുക്കുകയും അരുത് , കാരണം അവർക്കെതിരിൽ കടുത് ത പക്ഷപാതം സ്വീകരിച്ച വ്യക്തിയാണ് ദഹബി . ത്വബഖാത് : വാ : 1 , പേ : 191 ,

 ഹദീസിന്റെ ബലാബലങ്ങൾ പരിശോധിക്കാൻ വേണ്ടി വഹാബി കൾ അവലംബിക്കുന്ന ദഹബി ഈ വിഷയകമായി പറയുന്നതൊന്നും വിശ്വസിച്ച് കൂടാത്തതാണ് . സ്വന്തം മാറാപ്പിലെ വികലമായ ആശയങ്ങളോട് പല പ്പോഴും യോജിക്കുന്നതിനാലാണ് പണ്ഡിത ലോകം എഴുതിത്തള്ളിയ ദഹബി യെ വഹാബീ വങ്കന്മാർ തലയിലേറ്റുന്നത് . - സ്വഹീഹായ ഹദീസ് പോലും തന്റെ പക്ഷപാതം കൊണ്ടു തരം താഴ്ത്താൻ ദഹബി ശ്രമിച്ചിട്ടുണ്ട് . ഒരു ഉദാഹരണം നോക്കുക . ഖാലിദ് ബ്നു മഖ്ദി ( റ ) ൽ നിന്ന് ഇമാം ബുഖാരി ( റ ) നിവേദനം ചെയ്യുന്ന ഹദീ സിൽ ഇപ്രകാരം കാണാം . “ എന്റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പു ലർത്തിയാൽ ഞാനവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു . സുന്നത്തുകൾ മു ഖേന എൻറ അടിമ എന്നിലേക്ക് അടുത്തു കൊണ്ടിരിക്കും . അങ്ങനെ ഞാൻ അവനെ ഇഷ്ട്ടപ്പെടും . ഞാൻ അവനെ ഇഷ്ടപ്പെട്ടാൽ അവൻ കേൾ ക്കുന്ന ചെവിയും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലും ഞാ നാകും ” ( ബുഖാരി .. )


 - ഇബ്നു ഖയ്യിം , ഇബ്നു തൈമിയ്യ എന്നിവരുടെ ' മുഖല്ലിദാ ' യ ദഹബി ഈ ഹദീസുമായി യോജിക്കുകയില്ലെന്ന് പറയേണ്ടതില്ലല്ലൊ ? ദഹബി തന്റെ മീസാനുൽ ഇസ്തിദാലിൽ മേൽ ഹദീസിനെകുറിച്ച് പറയുന്നത് ഇ പ്രകാരമാണ് .

فهذا حديث غريب جدا لولاهيبة الجامع الصحيح لعددته في منكرات خالد بن مخلد اهـ ( ميزان الاعتدال : ۱ ص 141 )

“ ഈ ഹദീസ് തീർത്തും ഒറ്റപ്പെട്ടതാണ് . ജാമിഉസ്സ്വഹീഹിനെ ( ബുഖാരിയെ ) തള്ളിപ്പറയുന്നതിൽ ഭയമില്ലായിരുന്നെങ്കിൽ ഇതിനെ ഞാൻ ഖാലിദിന്റെ വെറുക്കപ്പെട്ട ഹദീസുകളിൽ എണ്ണുമായിരുന്നു " ( മീസാൻ വാ : 1 പേ : 641 )



,  ഇമാം ബുഖാരി ( റ ) റിപ്പോർട്ട് ചെയ്യുന്ന ഹദീസ് സ്വഹീഹാണെന്ന് ബോധ്യപ്പെട്ട ശേഷം താൻ പ്രതിനിധാനം ചെയ്യുന്ന ആശയവുമായി യോജി ക്കാത്ത കാരണത്താൽ , പ്രസ്തുത ഹദീസ് നിവേദക പരമ്പരയിലെ , ഖാലി ദ്ബ് മഖ്ദിനെ അതിക്ഷേപിക്കാനാണ് ദഹബി തുനിയുന്നത് . ബുഖാരി ( റ ) യെ പോലും തള്ളിപ്പറഞ്ഞ ഇദ്ദേഹത്തിന്റെ വാക്കുകൾ ഈ വിഷയത്തിൽ നാമെങ്ങനെ വിശ്വസിക്കും ?

“ ബുഖാരി ( റ ) , മുസ്ലിം ( റ ) അവരുടെ സ്വഹീഹുകളിൽ സ്വീകരിച്ച റിപ്പോർട്ടർമാരെല്ലാം ആക്ഷേപത്തിന്റെ പാലം കടന്നവരാണെന്നും അവ രെകുറിച്ചുള്ള ആക്ഷേപം ആരുടെതാണെങ്കിലും സ്വീകാര്യമല്ലെന്നുമാണ് പണ്ഡിത പക്ഷം " . മുർതളാസബീദി ( റ ) യുടെ ഇത്ഹാഫ് വാ : 5 പേ : 414 നോ ക്കുക .


ദഹബിയുടെ മീസാനെ സംബന്ധിച്ച് തന്റെ ശിഷ്യൻ
 എഴുതിയതു കാണുക .

 واما تاريخ شيخنا الذهبي غفر الله له فانه على حسنه وجمعه مشحون بالتعصب المفرط لا واخذه الله فلقد اكثر الوقيعة في اهل

الدين أعني الفقراء الذين هم صفوة الخلق واستطال بلسانه على كثير من أئمة الشافعيين والحنفيين ومال نافرط على الأشاعرة ومدح فزاد في المجسمة اهـ ( طبقات : ۱ ص ۱۹۷ ) ( 13 )

ما “ എൻറ ഉസ്താദ് ദഹബി എഴുതിയ റിപ്പോർട്ടർമാരുടെ ചരിത്ര ഗ്രന്ഥം കൊള്ളാമെങ്കിലും അതു അതിൽ കവിഞ്ഞ പക്ഷപാതം കൊണ്ടു നിറക്കപ്പെട്ടിരിക്കുന്നു . അല്ലാഹു അദ്ദേഹത്തെ ശിക്ഷിക്കാതിരിക്കട്ടെ ദീനിന്റെ ആളുകളെ കുറിച്ചുള്ള ആക്ഷേപം അദ്ദേഹം വർദ്ധിപ്പിച്ചു . സൃഷ്ടികളിൽ ഉത്തമരാണവർ . ശാഫിഈകളും ഹനഫികളുമായ ധാരാളം പണ്ഡിതരുടെ മേൽ നാക്കിനെ അഴിച്ചു വിട്ട ദഹബി ‘ അശാഇറത്തി ' ൻറ മേൽ പക്ഷപാത നയം സ്വീകരിക്കുകയും അല്ലാഹുവിനു തടിയുണ്ടെന്നു വിശ്വസിക്കുന്ന ' മുജസ്സിമതി ' നെ ( വഹാബികളും ഇതെ വിശ്വാസക്കാരാണ് ) വാനോളം പു കഴ്ത്തു കയും ചെയ്തു . ( തബഖാത് വാ : 1 , പേ : 197 )

 - സുബ്കി ( റ ) തന്നെ പറയുന്നു : “

وعنده على اهل السنة تحمل مفرط فلا يجوز أن يعتمد عليه والحال في حق شيخنا الذهبي ازيد مما وصف وهو شيخنا ومعلمنا غير ان الحق أحق أن يتبع اهـ ( طبقات : ۱ ص ۱۹۱ ، ۱۹۰ ) 58


 അഹ്ലുസ്സുന്നത്തിനെ കുറിച്ച് കടുത്ത പക്ഷപാത നയമാണ് ഇയാൾ സ്വീകരിച്ചിരിക്കുന്നത് . ആയതിനാൽ അദ്ദേഹത്തെ അവലംബിക്കാൻ പാടില്ല . ദഹബിയുടെ പക്ഷപാതം ഞാൻ പറഞ്ഞതിലും എത്രയൊ ഭീകരമാണ് . അദ്ദേഹം നമ്മുടെ അദ്ധ്യാപകനാ ണെന്നതു ശരി . പക്ഷെ പിന്തുടരപ്പെടാൻ ഏറ്റവും ബന്ധപ്പെട്ടതു ഹഖ് ( സത്യം ) ആണ് " ( ത്വബഖാത് വാ : 1 , പേ : 190 , 191 )


അവലംബം ശാഫിഈ മദ്ഹബ്
പൊന്മള ഉസ്താദ്

പകർപ്പ്
അസ് ലം സഖാഫി പരപ്പനങ്ങാടി
,  .  - - 

Sunday, May 3, 2020

ഹദ്ദാദും ഖുര്‍ആന്‍ പാരായണവും● കാന്തപുരം എപി അബൂബക്കര്‍



ഹദീസ് ക്ളാസ്الاحاديث النبوية
https://t.me/kitabthaqveemullisan


ഹദീസ് പഠിക്കാൻ ആക്രഹിക്കുന്നവർ

ഈ ടെലിഗ്രാം ലിങ്കിലൂടെ വരിക

വാട്സാപ്പ്




അല്‍ഫതാവാ-10 : റാത്തീബുല്‍ ഹദ്ദാദും ഖുര്‍ആന്‍ പാരായണവും● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍0 COMMENTS

വലിയ അശുദ്ധിയുള്ള സമയത്ത് ഹദ്ദാദില്‍ ചൊല്ലുന്ന സൂറത്തുല്‍ ഫാത്തിഹയും ആയത്തുല്‍ കുര്‍സിയ്യും മറ്റു ഖുര്‍ആന്‍ വചനങ്ങളും പാരായണം ചെയ്യല്‍ അനുവദനീയമാണോ?

അതേ. അനുവദനീയമാണ്. പതിവായി ചൊല്ലുന്ന ദിക്റുകള്‍ ഉപേക്ഷിക്കേണ്ടതില്ല. മാത്രമല്ല ഹദ്ദാദ് പോലുള്ള റാത്തീബുകളിലും വിര്‍ദുകളിലും സൂറത്തുല്‍ ഫാത്തിഹയും ആയത്തുല്‍ കുര്‍സിയ്യും മറ്റു ഖുര്‍ആന്‍ വചനങ്ങളും ദിക്റുകള്‍ തന്നെയാണ്.



അബ്ദുല്ലാഹി ബ്നു അഹ്മദ് പറയുന്നു: റാത്തീബുല്‍ ഹദ്ദാദില്‍ 25 ദിക്റുകളാണുള്ളത്. ഒന്നാമത്തെ ദിക്റ് സൂറത്തുല്‍ ഫാത്തിഹയാണ്. (ദഖീറതുല്‍ മആദ് ബി ശറഹി റാത്തീബില്‍ ഹദ്ദാദ്: 1/56).

അത്കൊണ്ട് തന്നെ സൂറത്തുല്‍ ഫാത്തിഹ ഹദ്ദാദിന്‍റെ ദിക്റുകളുടെ കൂട്ടത്തില്‍ പാരായണം ചെയ്യല്‍ വലിയ അശുദ്ധിയുള്ളവര്‍ക്ക് അനുവദനീയമാണ്.

ഖത്തീബു ശിര്‍ബീനി(റ) കുറിച്ചു: ഖുര്‍ആനാണെന്ന ഉദ്ദേശ്യമില്ലാതെ ഖുര്‍ആനിലെ ദിക്റുകളും ഉല്‍ബോധനങ്ങളും ചരിത്രവര്‍ണനകളും വിധികളുമൊക്കെ അനുവദനീയമാണ്. അതായത് യാത്ര പുറപ്പെടുമ്പോള്‍ ‘സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹൂ മുഖ്രിനീന്‍’ എന്നും വിപത്തുകളുണ്ടാകുമ്പോള്‍ ‘ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍’ എന്നുമൊക്കെ ചൊല്ലല്‍. അതുപോലെ ഖുര്‍ആന്‍ ഉദ്ദേശ്യമില്ലാതെ നാവിലൂടെ കടന്നുവരുന്ന ആയത്തുകളൊക്കെ അനുവദനീയമാണ്.

ഖുര്‍ആന്‍ മാത്രം ഉദ്ദേശിച്ചോ ദിക്റിനോടൊപ്പം ഖുര്‍ആന്‍ കൂടി ഉദ്ദേശിച്ചോ ചെയ്താല്‍ വലിയ അശുദ്ധിക്കാരന് ഹറാമാണ്. എന്നാല്‍ ഒന്നും ഉദ്ദേശിക്കാതെ പാരായണം ചെയ്താല്‍ ഹറാമില്ല. ഇക്കാര്യം അദ്ദഖാഇഖ് എന്ന ഗ്രന്ഥത്തില്‍ ഉണര്‍ത്തിയതായി കാണാം. ഖുര്‍ആന്‍ ഉദ്ദേശിക്കാതിരിക്കുമ്പോള്‍ ഖുര്‍ആനിന്‍റെ പവിത്രതക്ക് ഭംഗംവരില്ല എന്നത് കൊണ്ടാണ് ഹറാമില്ലാത്തത്. കാരണം ഉദ്ദേശ്യമില്ലെങ്കില്‍ അത് ഖുര്‍ആനാവില്ലല്ലോ. ഈ വിഷയം ഇമാം നവവി(റ)വും മറ്റ് പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട് (മുഗ്നില്‍ മുഹ്താജ്: 1/72).



ഇബ്നു ഹജര്‍(റ) പറയുന്നു: ഖുര്‍ആനിലല്ലാതെ ഘടന(പദശൈലി) എത്തിക്കപ്പെടാത്ത സൂറത്തുല്‍ ഇഖ്ലാസ് പോലുള്ള സൂറത്തുകള്‍ പാരായണം ചെയ്യല്‍ നിരുപാധികം ഹറാമാണെന്നാണ് മുന്‍ഗാമികളായ ഒരു സംഘം പണ്ഡിതരുടെ അഭിപ്രായം. ഇത് പ്രമാണബദ്ധമാണുതാനും. ഇതുകൊണ്ടാണ് ഖുര്‍ആനാണെന്നു കരുതിയാലും ഇല്ലെങ്കിലും ഖുര്‍ആന്‍ വാക്യങ്ങള്‍ പാരായണം നിഷിദ്ധമാണെന്ന് ചില പണ്ഡിതര്‍ പ്രബലമാക്കിയത്. അതേസമയം ഖുര്‍ആനിലെ ദിക്റുകളായാലും അല്ലെങ്കിലും ഖുര്‍ആനെന്ന ഉദ്ദേശ്യമില്ലാതെ അവ പാരായണം ചെയ്യല്‍ അനുവദനീയമാണെന്ന് ഇമാം നവവി(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസ്തുത അഭിപ്രായത്തെ അനേകം പണ്ഡിതന്മാര്‍ അവലംബമാക്കുകയും ചെയ്തിട്ടുണ്ട് (തുഹ്ഫതുല്‍ മുഹ്താജ്: 1/288 ശര്‍വാനി ഉള്‍പ്പെടെ കാണുക).



പള്ളിയില്‍ വച്ച് യാചന നടത്തല്‍ കറാഹത്താണല്ലോ. അപ്പോള്‍ അവര്‍ക്ക് പള്ളിയില്‍ വച്ച് ധര്‍മം കൊടുക്കല്‍ നല്ലതാണോ? പള്ളിയില്‍ വച്ച് യാചന നടത്തിയ വ്യക്തിയെ സഹായിക്കല്‍ പള്ളിയില്‍ വച്ചുള്ള യാചനക്ക് പ്രചോദനം നല്‍കലല്ലേ. അതിനാല്‍ ഇത്തരം സഹായങ്ങള്‍ മോശമായി പരിഗണിക്കുമോ?

യാചന മോശമാണെങ്കിലും നല്‍കല്‍ നല്ലകാര്യം തന്നെയാണ്. പ്രസ്തുത സഹായം യാചനക്കാര്‍ക്ക് പ്രചോദനമാകുമെന്ന കാര്യം ഇവിടെ നോട്ടമില്ല. ഇമാം സുയൂഥി(റ) പറയുന്നു: പള്ളിയില്‍ വച്ച് യാചന നടത്തല്‍ കറാഹത്താണെങ്കിലും യാചകന് ദാനധര്‍മങ്ങള്‍ നല്‍കല്‍ പുണ്യകര്‍മവും പ്രതിഫലം ലഭിക്കുന്ന കാര്യവുമാണ് (അല്‍ഹാവീ ലില്‍ ഫതാവാ: 1/87).



നിസ്കരിക്കുന്നവന്‍റെ ശ്രദ്ധയും ഹദ്ദാദും

ഹദ്ദാദ് റാത്തീബ് ചൊല്ലല്‍ നിസ്കരിക്കുന്നവന്‍റെ ശ്രദ്ധ തിരിച്ചുകളയുന്നുവെങ്കില്‍ അത് ചൊല്ലല്‍ വിലക്കപ്പെടുമോ?

ഹദ്ദാദ് ചൊല്ലുന്ന അവസരത്തില്‍ നിസ്കരിക്കുന്നവരുടെ ശ്രദ്ധ തെറ്റിപ്പോവാതിരിക്കാന്‍ അകത്തെ പള്ളിയുടെ വാതിലടച്ച് പുറംപള്ളിയിലോ അല്ലെങ്കില്‍ പള്ളിയുടെ മുകളിലെ നിലയിലോ നിസ്കരിക്കാന്‍ സൗകര്യം ചെയ്തുകൊണ്ട് ഹദ്ദാദ് നിര്‍വഹിക്കുന്നതായി ചില നാട്ടിന്‍പുറങ്ങളില്‍ കാണാറുണ്ട്. അത് ശ്ലാഘനീയമാണ്.



നിസ്കരിക്കുന്നവന്‍റെയോ ഖുര്‍ആന്‍ പാരായണം നടത്തുന്നവന്‍റെയോ ശ്രദ്ധ തിരിച്ചുകളയാത്ത രൂപത്തില്‍ ശബ്ദമുയര്‍ത്തി നല്ല മനസ്സാന്നിധ്യ(ഇഖ്ലാസ്)ത്തോടു കൂടി ഹദ്ദാദ് ചൊല്ലുന്നത് കൊണ്ട് വിരോധമില്ല. എന്നല്ല അത് സുന്നത്തുകൂടിയാണ് (അന്നസ്വാഇഹ് അദ്ദീനിയ്യ: 186).

ശൈഖ് അഹ്മദ് ബാസൂദാന്‍(റ) പറയുന്നു: മഹത്തുക്കളായ ചിലരുടെ ഹദ്ദാദ് റാത്തീബിന്‍റെ കൈയെഴുത്ത് പ്രതികളില്‍ അതിന്‍റെ സമാഹരണം നടന്നത് ലൈലതുല്‍ ഖദ്റിന്‍റെ രാത്രിയില്‍, അഥവാ പരിശുദ്ധ റമളാനിലെ 27-ാം രാവിലാണെന്ന് കാണാനായി. ശൈഖ് അഹ്മദു ബ്നു അബ്ദുല്‍ കരീം(റ) പറയുന്നു: ഇശാ നിസ്കാരവും അതിന്‍റെ ശേഷമുള്ള സുന്നത്ത് നിസ്കാരവും കഴിഞ്ഞതിനു ശേഷമല്ലാതെ ഹദ്ദാദ്(റ)വിന്‍റെ സദസ്സില്‍ ഹദ്ദാദ് റാത്തീബ് നടക്കാറുണ്ടായിരുന്നില്ല. മാത്രമല്ല, ഹദ്ദാദ് റാത്തീബ് നിര്‍വഹിക്കുന്ന അവസരത്തില്‍ അതിന്‍റെ സമീപത്തുവച്ച് നിസ്കരിക്കാന്‍ മഹാനവര്‍കള്‍ സമ്മതിച്ചിരുന്നില്ല. നിസ്കരിക്കാനുദ്ദേശിക്കുന്നവനോട് അല്‍പം അകലെ പോയി നിസ്കരിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നിസ്കരിക്കുന്നവന്‍ ശ്രദ്ധ തിരിക്കാതിരിക്കാനും അവന്‍റെ ശ്രദ്ധ തിരിയാതിരിക്കാനുമായിരിക്കാം ഇത്. അതിനു പുറമെ ഹദ്ദാദ് ചൊല്ലുന്നതിന്‍റെ സമീപത്തുവച്ച് നിസ്കരിച്ചാല്‍ അത് ഹദ്ദാദ് റാത്തീബിനെതൊട്ട് തിരിഞ്ഞ് കളയലാകും. ഈ രീതിയിലുള്ള തിരിഞ്ഞു കളയലിനെ തൊട്ട് ഹദ്ദാദ്(റ) ശക്തമായി താക്കീത് നല്‍കിയിട്ടുണ്ട്. അഹ്മദ് ബ്നു അബ്ദുല്‍ കരീം(റ) തുടരുന്നു: എന്‍റെ ഉപ്പ അബ്ദുല്‍ കരീം(റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഈ റാത്തീബ്(ഹദ്ദാദ്) ആദ്യമായി പതിവാക്കിയത് സുബൈദ് പട്ടണത്തിലെ ചില പള്ളികളിലാണ്. ആ സമയത്ത് അബ്ദുല്ലാഹിബ്നു സുലൈമാന്‍ അല്‍ജര്‍ഹസി(റ) എന്ന മഹാന്‍ അവിടെ മുദരിസായിരുന്നു.

ജര്‍ഹസി(റ) ഹദ്ദാദ് റാത്തീബിന്‍റെ (ദിക്റുകളുടെയും ദുആകളുടെയും) ക്രമീകരണത്തെ സംബന്ധിച്ച് അബ്ദുല്‍ കരീം(റ)നോട് ചോദിച്ചു. നിഷേധാത്മക സ്വഭാവം പ്രകടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രസ്തുത ചോദ്യം. അടുത്ത ദിവസം ജര്‍ഹസി(റ) റാത്തീബുല്‍ ഹദ്ദാദ് എവിടെ നിന്നാണ് സ്വീകരിച്ചതെന്ന് അബ്ദുല്‍ കരീം(റ)വിനോട് ചോദിച്ചു. എന്നാല്‍ അബ്ദുല്‍ കരീം(റ)വിന് ഇതിന്‍റെ അടിസ്ഥാനമെന്താണെന്ന് അറിയില്ലായിരുന്നു. മഹാനവര്‍കള്‍ പിതാവില്‍ നിന്ന് സ്വീകരിച്ചതാണ്. പിതാവ് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ)വില്‍ നിന്നാണ് സ്വീകരിച്ചത്. അബ്ദുല്‍ കരീം(റ) പറയുന്നു: ഞാന്‍ പള്ളിയുടെ ഒരു മൂലയില്‍ അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ)വിനെ കാണാനിടയായി. തദവസരത്തില്‍ എന്‍റെ പിതാവ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഞാനെന്‍റെ പിതാവിനോട് സംസാരിച്ചു. പള്ളിയുടെ മൂലയിലിരിക്കുന്നത് ആരാണെന്ന് ഞാന്‍ ഉപ്പയോട് ചോദിച്ചു. അത് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) ആണെന്ന് ഉപ്പ മറുപടി പറയുകയും ചെയ്തു.



ജര്‍ഹസി(റ)വും അന്ന് രാത്രി ഹദ്ദാദ്(റ) തങ്ങളെ കണ്ടിരിക്കണം. കാരണം, ജര്‍ഹസി(റ) റാത്തീബുല്‍ ഹദ്ദാദ് പാരായണം ചെയ്യുന്ന അവസരത്തില്‍ ചിലര്‍ നിസ്കരിക്കാറുണ്ടായിരുന്നു. മഹാനവര്‍കള്‍ അവരെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ അവര്‍ ഹദ്ദാദ് റാത്തീബ് ചൊല്ലുന്ന സമയത്ത് നിസ്കരിക്കുന്നവരാണെന്ന് മറുപടി പറഞ്ഞു. ഈ സമയത്ത് ജര്‍ഹസി(റ) പറഞ്ഞു: അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) റാത്തീബുല്‍ ഹദ്ദാദിനെ തൊട്ട് തിരിഞ്ഞ് കളയുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. ഹദ്ദാദ് റാത്തീബ്  നന്മയെ തൊട്ട് തടയപ്പെട്ടവരല്ലാതെ ഉപേക്ഷിക്കുകയില്ല (ദഖീറതുല്‍ മആദ് ബി ശറഹി റാത്തീബില്‍ ഹദ്ദാദ്: 55-57).

ശൈഖ് സഈദുബ്നു മുഹമ്മദ്(റ) പറയുന്നു: നിസ്കാരം നിര്‍വഹിച്ചതിനു ശേഷം ഇമാം എഴുന്നേല്‍ക്കുന്നതിനു മുമ്പ് അകാരണമായി മഅ്മൂം എഴുന്നേല്‍ക്കല്‍ കറാഹത്താണ്. ഇമാം ശബ്ദം താഴ്ത്തി ദിക്റ് ചൊല്ലുകയാണെങ്കില്‍ മഅ്മൂം ആ സമയത്ത് ഇമാമിനെ തുടരുകയാണു വേണ്ടത്. ഇപ്രകാരം ഈആബ് എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത് കാണാം (ബിശ്റുല്‍ കരീം: 1/189).

തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

Sunday, 26 April 2020
തറാവീഹ് "20"* *മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*

🟩 *العشرون من كلام المحدثين*🟩
        *جمعه ورتبه*
*الفقير/ صديق المصباح المليباري*
*തറാവീഹ്   "20"*
*മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*📚
*തറാവീഹ് 20 റക് അത്ത് എന്നത് മുഹദ്ദിസുകളുടെ ഗ്രന്ഥങ്ങളിൽ നിന്നും ക്രോഡീകരിച്ച് കൊണ്ടുള്ള ലഘു ഗ്രന്ഥമാണിത് വായിക്കുക പ്രചരിപ്പിക്കുക*
                     സിദ്ധീഖുൽ മിസ്ബാഹ് (8891 786 787)
                      published :- റമളാൻ 01 - 2020
റമളാനിൽ മാത്രമായി നടക്കുന്ന സ്പെഷ്യൽ നമസ്ക്കാരമാണ് തറാവീഹ് അതിന്റെ റക് അത്തുകളുടെ എണ്ണം 20 എന്നത്  സ്ഥിരപ്പെടുത്താൻ  സ്വഹാബത്തിന്റെ ഐക്യ ഖണ്ഡേനയുള്ള പ്രവൃത്തിയെ (ഇജ്മാഅ്) തെളിവായി പിടിക്കുന്നു ,  അഥവാ സ്വഹാബത്തിന്റെ  ഇജ്മാഅ്  കൊണ്ട്  ഇമാമീങ്ങൾ സ്ഥിരപ്പെടുത്തുന്നു
(സ്വഹീഹായ ഹദീസും സ്വഹാബത്തിന്റെ ഇജ്മാഉം വന്നാൽ സ്വഹാബത്തിന്റെ ഇജ്മാഇനാണ് മുൻ തൂക്കം കൊടുക്കേണ്ടത്  കാരണം തിരുചര്യ ആദ്യം നടപ്പിൽ വരുത്തിയവർ സ്വഹാബാക്കളാണ് അതിനാൽ ഹദീസിന്റെ വ്യാപ്തിയിൽ അമൽ ചെയ്ത സ്വഹാബത്തിനെ മുന്തിക്കണം)
സ്വഹാബത്തും, താബിഉകളും റമളാനിൽ തറാവീഹ് ഇരുപത് റക് അത്തും, വിത്റും അഞ്ച് തർവീഹാത്തോടെ നിസ്ക്കരിച്ചു എന്ന് ധാരാളം റിപ്പോർടുകൾ മുഹദ്ദിസുകൾ അവരുടെ ഗ്രന്ഥങ്ങളിൽ കൊണ്ട് വരുന്നുണ്ട് , ആയതിനാൽ ഈ കുറിപ്പിലൂടെ ആദ്യം മുഹദ്ദിസുകൾ അവരുടെ  ഗ്രന്ഥങ്ങളിൽ റിപ്പോർട് ചെയ്ത പ്രസ്തുത ഉദ്ധരണികൾ എന്റെ ശ്രദ്ധയിൽ പെട്ടത്  മാത്രം ക്രോഡീകരിക്കുന്നു. ശേഷം ഷുറൂഹുൽ ഹദീസിന്റെ ഗ്രന്ഥങ്ങളിലുള്ളതും, ഫിഖ് ഹീ ഗ്രന്ഥങ്ങളിലുള്ളതും ക്രോഡീകരിക്കാം ഇൻശാ അല്ലാഹ് !
 • (01) *ആദ്യമായി ഇമാം ബുഖാരി (റ) :-* സ്വഹീഹ് ബുഖാരിയിലെ ഹദീസ് ദുർവ്യാഖ്യാനം നടത്തി തറാവീഹ് 11 വാദിക്കുന്നവർക്കുള്ള മറുപടിയായി ഇമാം ബുഖാരി (റ) അവിടത്തെ താരീഖിൽ കൊണ്ട് വരുന്നു  ഖുലഫാഉ റാഷിദീങ്ങളായ സിദ്ധീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) തുടങ്ങിയ സ്വഹാബികളുടെ കൂട്ടുകാരനായ സുവൈദുബ്നു ഗഫ്’ല (റ) (മുഖള്റമീങ്ങളില്‍ - അഥവാ ജാഹിലിയ്യ കാലത്ത് അനേകം വർഷം ജീവിച്ചു ശേഷം ഇസ്‌ലാം പുൽകിയ മഹത്തുക്കളിൽ- പെട്ട മഹാന്‍, ആമുല്‍ ഫിഅ്ലില്‍ വർഷം ജനിച്ചു 130 വർഷം ജീവിച്ച മഹാന്റെ തറാവീഹ് നിസ്ക്കാരം രേഖപ്പെടുത്തുന്നു
قال يحيى بْن مُوسَى : قَالَ : نا جَعْفَر بْن عون ، سَمِعَ أبا الخضيب الجعفِي ، كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة
ഖളീബ് അൽജഹ്ഫിയിൽ നിുന്നും.. റമളാനില്‍ സുവൈദുബ്നു ഗഫ്’ല (റ) ഞങ്ങൾക്ക് ഇമാമായി 20 റക്അത്ത് നിസ്കരിക്കാരുണ്ടായിരുന്നു (താരീഖുല്‍ കബീര്‍- 9/28 – ഹദീസ് ന: 233, അൽ കുനാ)* ______________
*• മുസ്വന്നഫ് ഇബ്നു അബീ ശൈബ (10) റിപ്പോർട്*
    :- ഇമാം ബുഖാരി, മുസ്ലിം, ഇബ്നു മാജ, അബൂദാവൂദ് പോലുള്ള ഹദീസ് ലോകത്തെ വെള്ളി നക്ഷത്രങ്ങളുടെ ഉസ്താദും , ഹദീസ് ലോകത്ത് സയ്യിദുൽ ഹുഫ്ഫാളെന്ന് അറിയപ്പെടുന്ന ഹിജ്റ 235 ൽ വഫാത്തായ ഹാഫിള് അബൂബക്കർ ഇബ്നു അബീ ശൈബ റ അവിടത്തെ മുസ്വന്നഫിൽ
  ﻛﻢ ﻳﺼﻠﻲﻓﻲ ﺭﻣﻀﺎﻥ ﻣﻦ ﺭﻛﻌﺔ
ബാബിൽ   തറാവീഹ് 20 ന്റെ 10 റിപ്പോർടുകൾ കൊണ്ട് വരുന്നു
 • (02) ശുതൈറി ബ്നി ശകൽ (റ) റമളാനിൽ 20  റക് അത് നിസ്ക്കരിക്കാറുണ്ടായിരുന്നു (ശുതൈര്‍(റ) സ്വഹാബിവര്യരായ ‘അലി(റ), ‘അബ്ദുല്ലാഹി(റ) അവരുടെ പിതാവ് തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയും യോഗ്യനുമായിരുന്നുവെന്ന് ഇബ്നു സ’അ്ദ് ത്വബഖ്വാത് 6/181ല്‍ പ്രസ്താവിച്ചിട്ടുണ്ട്.)
  ٧٦٨٠ - حَدَّثَنَا أَبُو بَكْرٍ قَالَ: ثنا وَكِيعٌ، عَنْ سُفْيَانَ، عَنْ أَبِي إِسْحَاقَ، عَنْ عَبْدِ اللَّهِ بْنِ قَيْسٍ، عَنْ شُتَيْرِ بْنِ شَكَلٍ: «أَنَّهُ كَانَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»
 • (03) അലിയ്യ് (റ) 20 നിസ്ക്കരിക്കാൻ ഒരാളോട് കൽപ്പിക്കുന്നു
 ٧٦٨١ - حَدَّثَنَا وَكِيعٌ، عَنْ حَسَنِ بْنِ صَالِحٍ، عَنْ عَمْرِو بْنِ قَيْسٍ، عَنِ ابْنِ أَبِي الْحَسْنَاءِ، «أَنَّ عَلِيًّا أَمَرَ رَجُلًا يُصَلِّي بِهِمْ فِي رَمَضَانَ عِشْرِينَ رَكْعَةً»
 • (04) യഹ്യ ബ്നു സ’ഈദ്(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ഇരുപത് റക്’അത് ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ ‘ഉമര്‍(റ) ഒരു വ്യക്തിയോട് ആജ്ഞാപിച്ചു.” ഈ ഹദീസിന്റെ നിവേദകപരമ്പര യോഗ്യരാണെങ്കിലും യഹ്യബ്നു സ’ഈദ്(റ) ‘ഉമര്‍(റ)വിനെ കണ്ടിട്ടില്ലെന്ന് ശൈഖ് നൈമവി(റ) തഅ്ലീഖു ആസാരിസ്സുനനില്‍ 2/55 പറയുന്നു. അപ്പോള്‍ ഈ ഹദീസിന്റെ പരമ്പര മുറിഞ്ഞുപോയത് കൊണ്ട് രേഖയാക്കാന്‍ പറ്റില്ലെന്നാണ് മുബ്തദി’ആയ മുബാറക്ഫൂരി തന്റെ തുഹ്ഫതുല്‍ അഹ് വദി 2/75ല്‍ പറയുന്നത്. എന്നാല്‍ യഹ്യബ്നു സ’ഈദ്(റ) യോഗ്യനായ താബി’ഇയ്യാണെന്നും സ്വഹാബിയായ സാഇബു ബ്നു യസീദി(റ)ല്‍ നിന്ന് ഹദീസ് കേട്ടിട്ടുണ്ടെന്നും ഖത്വീബുല്‍ ബഗ്ദാദി(റ) താരീഖു ബഗ്ദാദ് 14/101ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
‘ഉമര്‍(റ)വിന്റെ പ്രസ്തുത ഹദീസ് സാഇബു ബ്നുയസീദ്(റ) ആണ് ഉദ്ധരിക്കുന്നതും. അപ്പോള്‍ സാഇബ്(റ)വില്‍ നിന്ന് കേട്ടു തന്നെയാണ് യഹ്യബ്നു സ’ഈദ്(റ) പറയുന്നതെന്ന് വ്യക്തം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കണ്ണിയറ്റ ഹദീസ് രേഖയാക്കാമെന്ന് ഇമാം ബൈഹഖി(റ) തന്റെ ദലാഇലുന്നുബുവ്വ 1/39ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
 ٧٦٨٢ - حَدَّثَنَا وَكِيعٌ، عَنْ مَالِكِ بْنِ أَنَسٍ، عَنْ يَحْيَى بْنِ سَعِيدٍ، «أَنَّ عُمَرَ بْنَ الْخَطَّابِ أَمَرَ رَجُلًا يُصَلِّي بِهِمْ عِشْرِينَ رَكْعَةً»
 • (05) നാഫിഅ് (റ) നിവേദനം :- റമളാനിൽ ഇബ്നു അബീ മുലൈക (റ) ഞങ്ങൾക്ക് ഇമാമായി  20 നിസ്ക്കരിക്കരിച്ചിരുന്നു" (ഈ ഹദീസിന്റെ നിവേദകപരമ്പരസ്വഹീഹാണെന്ന് അശ്ശൈഖുന്നൈമവി(റ) ആസാറുസ്സുനന്‍ 2/56ല്‍ പ്രസ്താവിച്ചിട്ടുണ്ട്. മുപ്പത് സ്വഹാബിവര്യന്മാരുമായി ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഇബ്നു അബീ മുലൈക (റ) എന്നും അദ്ദേഹം യോഗ്യനാണെന്ന് അബൂ ഹാതിമും(റ) അബൂ സര്‍’അ(റ)യും പ്രസ്താവിച്ചിട്ടുണ്ടെന്നും ഹാഫിള്വുല്‍ ഖസ്റജി(റ) ഖുലാസ്വത തദ്ഹീബ് 2/76ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.)
 ٧٦٨٣ - حَدَّثَنَا وَكِيعٌ، عَنْ نَافِعِ بْنِ عُمَرَ، قَالَ: " كَانَ ابْنُ أَبِي مُلَيْكَةَ يُصَلِّي بِنَا فِي رَمَضَانَ عِشْرِينَ رَكْعَةً، وَيَقْرَأُ: بِحَمْدِ الْمَلَائِكَةِ فِي رَكْعَةٍ "
 • (06) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “മദീനയില്‍ വെച്ച് ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഹസന്‍(റ) ഉബയ്യി(റ)നെ കണ്ടിട്ടില്ലാത്തതിനാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പര മുര്‍സല്‍(കണ്ണി മുറിഞ്ഞത്) ആണെങ്കിലും ശക്തിയുള്ളതാണെന്ന് ശൈഖ് നൈമവി(റ)പ്രസ്താവിച്ചിട്ടുണ്ട്.” (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55) "സ്വഹാബാക്കളില്‍ നിന്ന് ആരുടെയും എതിരഭിപ്രായം കൂടാതെ ഇതു തന്നെയാണ് ഉബയ്യ്(റ)വില്‍ നിന്ന് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുള്ളതെന്ന് ഇബ്നു അബ്ദില്‍ബര്‍റ് (റ) പ്രസ്താവിച്ചിട്ടുണ്ട്.” (‘ഉംദതുല്‍ ഖ്വാരി 11/127, ലാമി’ഉദ്ദിറാരി 2/87, ശര്‍ഹുല്‍ മവാഹിബ് 7/420)
٧٦٨٤ - حَدَّثَنَا حُمَيْدُ بْنُ عَبْدِ الرَّحْمَنِ، عَنْ حَسَنٍ، عَنْ عَبْدِ الْعَزِيزِ بْنِ رُفَيْعٍ قَالَ: «كَانَ أُبَيُّ بْنُ كَعْبٍ يُصَلِّي بِالنَّاسِ فِي رَمَضَانَ بِالْمَدِينَةِ عِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ»
 • (07) ഹാരിസ് (റ) റമളാനിലെ രാത്രിയിൽ ജനങ്ങൾക് ഇമാമായി 20 റക് അതും, 03 വിത്റും നിസ്ക്കരിക്കാറുണ്ടായിരുന്നു
٧٦٨٥ - حَدَّثَنَا أَبُو مُعَاوِيَةَ، عَنْ حَجَّاجٍ، عَنْ أَبِي إِسْحَاقَ، عَنِ الْحَارِثِ: «أَنَّهُ كَانَ يَؤُمُّ النَّاسَ فِي رَمَضَانَ بِاللَّيْلِ بِعِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ، وَيَقْنُتُ قَبْلَ الرُّكُوعِ»
 • (08) റബീ’ഇ് (റ)ല്‍ നിന്ന് നിവേദനം: “അബുല്‍ ബഖ്തരി(റ) അഞ്ച് തര്‍വീഹാതും (ഇരുപത് റക്അത്) മൂന്ന് റക്’അത് വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/393), അബുല്‍ ബഖ്തരി(റ) താബി’ഉകളില്‍ ശ്രേഷ്ഠനാണെന്നും അബൂ സര്‍’അ(റ)യും ഇബ്നു മുഈനും(റ) അദ്ദേഹം യോഗ്യനാണെന് പ്രസ്താവിച്ചിട്ടുണ്ടെന്നും ഖസ്റജി(റ)യുടെ ഖുലാസ്വ 1/388ല്‍ കാണാം.
٧٦٨٦ - حَدَّثَنَا غُنْدَرٌ، عَنْ شُعْبَةَ، عَنْ خَلَفٍ، عَنْ رَبِيعٍ، وَأَثْنَى عَلَيْهِ خَيْرًا، عَنْ أَبِي الْبَخْتَرِيِّ: «أَنَّهُ كَانَ يُصَلِّي خَمْسَ تَرْوِيحَاتٍ فِي رَمَضَانَ، وَيُوتِرُ بِثَلَاثٍ»
 • (09) അബ്ദുല്‍മലികി(റ)ല്‍ നിന്ന് നിവേദനം: “വിത്റ് സഹിതം ഇരുപത്തിമൂന്ന് റക്’അതുകള്‍ നിസ്കരിച്ചിരുന്നതായിട്ടാണ് ഞാന്‍ ജനങ്ങളെ  കണ്ടതെന്ന് ‘അത്വാഅ്(റ) പ്രസ്താവിച്ചു."  (ഇബ്നു അബീശൈബ (റ)യുടെ ഈ നിവേദക പരമ്പര ഹസന്‍ ആണെന്ന് ആസാറുസ്സുനന്‍ 2/55ല്‍ കാണാം.
ഇപ്പറഞ്ഞ ‘അത്വാഅ്, ഇബ്നു അബീ റബാഹ്(റ) എന്ന പേരിലറിയപ്പെടുന്ന താബിഈ പണ്ഢിതനാണ്. (കശ്ഫുല്‍ അസ്താര്‍, പേജ് 46 നോക്കുക.) അദ്ദേഹം ധാരാളം ഹദീസുകളുടെ ഉടമയും യോഗ്യനുമായ പണ്ഡിതനായിരുന്നുവെന്ന് ഖസ്റജി(റ) ഖുലാസ്വ 2/230ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
7688 - ﺣﺪﺛﻨﺎ اﺑﻦ ﻧﻤﻴﺮ، ﻋﻦ ﻋﺒﺪ اﻟﻤﻠﻚ، ﻋﻦ ﻋﻄﺎء، ﻗﺎﻝ: «ﺃﺩﺭﻛﺖ اﻟﻨﺎﺱ ﻭﻫﻢ  ﻳﺼﻠﻮﻥ ﺛﻼﺛﺎ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﺑﺎﻟﻮﺗﺮ»
 • (10) സഈദുബ്നു ‘ഉബൈദി(റ)ല്‍ നിന്ന് നിവേദനം: “നിശ്ചയം ‘അലിയ്യുബ്നു റബീ’അ(റ) ജനങ്ങള്‍ക്ക് ഇമാമായി അഞ്ച് തര്‍വീഹാതും വിത്റ് മൂന്ന് റക്’അതും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/394). ‘അലിയ്യുബ്നു റബീ’അ (റ) അബുല്‍ മുഗീറതല്‍ കൂഫി(റ) എന്ന പേരിലറിയപ്പെടുന്ന യോഗ്യനായിരുന്നുവെന്ന് കശ്ഫുല്‍ അസ്താര്‍ പേജ് 76ല്‍ കാണാം. ഈ ഹദീസിന്റെ നിവേദകപരമ്പര സ്വഹീഹാണെന്ന് ആസാറുസ്സുനന്‍ 2/56ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
 ٧٦٩٠ - حَدَّثَنَا الْفَضْلُ بْنُ دُكَيْنٍ، عَنْ سَعِيدِ بْنِ عُبَيْدٍ، «أَنَّ عَلِيَّ بْنَ رَبِيعَةَ كَانَ يُصَلِّي بِهِمْ فِي رَمَضَانَ خَمْسَ تَرْوِيحَاتٍ، وَيُوتِرُ بِثَلَاثٍ»
 • (11) നബി (സ്വ) റമളാനിൽ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് (പ്രസ്തുത ഹദീസ് യോഗ്യരായ റാവിമാരല്ലെങ്കിലും 20 എന്ന ആശയം സ്വഹാബത്തിന്റെയും , താബിഉകളുടെയും പ്രവൃത്തിയിൽ നിന്ന് സ്ഥിരപ്പെടുന്നു)
 ٧٦٩٢ - حَدَّثَنَا يَزِيدُ بْنُ هَارُونَ، قَالَ: أَنَا إِبْرَاهِيمُ بْنُ عُثْمَانَ، عَنِ الْحَكَمِ، عَنْ مِقْسَمٍ، عَنِ ابْنِ عَبَّاسٍ، «أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»
 •  *അബ്ദു റസാഖ് (റ) വിന്റെ മുസ്വന്നഫിൽ 03 റിപ്പോർട്*
 • (12) സാഇബു ബ്നു യസീദി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെയും തമീമുദ്ദാരി(റ)യുടെയും നേതൃത്വത്തിലായി വിത്റ് സഹിതം ഇരുപത്തിയൊന്ന് റക്’അതുകളുടെ മേല്‍ ജനങ്ങളെ സംഘടിപ്പിച്ചു.”
 ٧٧٣٠ - عَنْ دَاوُدَ بْنِ قَيْسٍ، وَغَيْرِهِ، عَنْ مُحَمَّدِ بْنِ يُوسُفَ، عَنِ السَّائِبِ بْنِ يَزِيدَ، " أَنَّ عُمَرَ: جَمَعَ النَّاسَ فِي رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ، وَعَلَى تَمِيمٍ الدَّارِيِّ عَلَى إِحْدَى وَعِشْرِينَ رَكْعَةُ يَقْرَءُونَ بِالْمِئِينَ وَيَنْصَرِفُونَ عِنْدَ فُرُوعِ الْفَجْرِ "
(وهذا سند قوي)
 • (13) സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് നിസ്കാരം കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞുപോകുമ്പോഴേക്ക് നേരം പുലര്‍ച്ചയോടടുക്കുമായിരുന്നു. ഇരുപത്തിമൂന്ന് റക്’അത്തുകളായിരുന്നു നിസ്കരിച്ചിരുന്നത്”(20 + 03 വിത്റ്)
 7733 - ﻋﻦ اﻷﺳﻠﻤﻲ، ﻋﻦ اﻟﺤﺎﺭﺙ ﺑﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﺃﺑﻲ ﺫﺑﺎﺏ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ:  ﻛﻨﺎ ﻧﻨﺼﺮﻑ ﻣﻦ اﻟﻘﻴﺎﻡ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ، ﻭﻗﺪ ﺩﻧﺎ ﻓﺮﻭﻉ اﻟﻔﺠﺮ، ﻭﻛﺎﻥ اﻟﻘﻴﺎﻡ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﺛﻼﺛﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ»
 • (14) ഇസ്മാ’ഈലുബ്നു ‘അബ്ദില്‍ മലികി(റ)ല്‍നിന്ന് നിവേദനം: “സ’ഈദു ബ്നു ജുബൈര്‍(റ) റമള്വാന്‍ മാസത്തില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (മുസ്വന്നഫു അബ്ദു റസ്സാഖ്വ് 4/266) സ’ഈദുബ്നു ജുബൈര്‍(റ) സ്വഹാബിവര്യന്മാരായ ഇബ്നു ‘അബ്ബാസ്, ഇബ്നു ‘ഉമര്‍, ‘അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍, ‘അദിയ്യുബ്നു ഹാതിം (റ.ഹും.) തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയാണെന്നും (വാക്കുകള്‍) രേഖയാക്കാന്‍ പറ്റുന്ന യോഗ്യനായ പണ്ഢിതനാണെന്നും ഖുലാസ്വതുല്‍ ഖസ്റജി 1/374ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
7749 - ﻋﻦ اﻟﺜﻮﺭﻱ، ﻋﻦ ﺇﺳﻤﺎﻋﻴﻞ ﺑﻦ ﻋﺒﺪ اﻟﻤﻠﻚ ﻗﺎﻝ: «ﻛﺎﻥ ﺳﻌﻴﺪ ﺑﻦ ﺟﺒﻴﺮ  ﻳﺆﻣﻨﺎ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ، ﻓﻜﺎﻥ ﻳﻘﺮﺃ ﺑﺎﻟﻘﺮاءﺗﻴﻦ ﺟﻤﻴﻌﺎ، ﻳﻘﺮﺃ ﻟﻴﻠﺔ ﺑﻘﺮاءﺓ اﺑﻦ ﻣﺴﻌﻮﺩ ﻓﻜﺎﻥ ﻳﺼﻠﻲ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ،
*• ഇമാം ബൈഹഖി (റ) സുനനുൽ കുബ്റയിൽ (06) റിപ്പോർടുകൾ*
 • (15) സുവൈദ് ബ്നു ഗഫ് ല (റ) റമളാനിൽ ഇമാമായി 5 തർവീഹാതോട് കൂടി 20 റക് അത് നിസ്ക്കരിച്ചു, അലിയ്യ് (റ) വിന്റെ സ്വാഹിബിൽ പെട്ട  ശുതൈറ് ബ്നു ശകൽ (റ) റമളാനിൽ ഇമാമായി 20 റക് അതും 03 വിത്റും നിസ്ക്കരിച്ചിരുന്നു "  (സുവൈദ്(റ) താബി’ഈ പ്രമുഖരില്‍ ഒരാളായിരുന്നുവെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ് 1/341ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദക പരമ്പര ഹസന്‍ ആണെന്ന് നൈമവി(റ) ആസാറുസ്സുനന്‍ 2/55ല്‍ വ്യക്തമാക്കിയിട്ടുണ്ട്.)
 /٤٢٩٠ - وَأنبأ أَبُو زَكَرِيَّا بْنُ أَبِي إِسْحَاقَ، أنبأ أَبُو عَبْدِ اللهِ مُحَمَّدُ بْنُ يَعْقُوبَ، ثنا مُحَمَّدُ بْنُ عَبْدِ الْوَهَّابِ، أنبأ جَعْفَرُ بْنُ عَوْنٍ، أنبأ أَبُو الْخَصِيبِ قَالَ: " كَانَ يَؤُمُّنَا سُوَيْدُ بْنُ غَفَلَةَ فِي رَمَضَانَ فَيُصَلِّي خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً " وَرُوِّينَا عَنْ شُتَيْرِ بْنِ شَكَلٍ، وَكَانَ مِنْ أَصْحَابِ عَلِيٍّ رَضِيَ اللهُ عَنْهُ " أَنَّهُ كَانَ يَؤُمُّهُمْ فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ " وَفِي ذَلِكَ قُوَّةٌ لِمَا
 • (16) അബ്ദുറഹ്മാനി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) റമള്വാനില്‍ ഓത്തറിയുന്നവരെ വിളിച്ച് അവരില്‍പ്പെട്ട ഒരാളോട് ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്അത് നിസ്കരിക്കാന്‍ ആജ്ഞാപിച്ചു. ‘അലി(റ)വിന്റെ നേതൃത്വത്തില്‍ വിത്റ് നിസ്കാരവും നടക്കുമായിരുന്നു.” (സുനനുല്‍ ബൈഹഖി 2/496) ‘അബ്ദുറഹ്മാന്‍(റ), ‘അലി(റ)വില്‍നിന്ന് ഹദീസ് കേട്ട വ്യക്തിയും ധാരാളം ഹദീസുകളുടെ  റിപ്പോര്‍ട്ടറും യോഗ്യനുമായ പണ്ഢിതനുമായിരുന്നുവെന്ന് ഇബ്നുസ’അ്ദ്(റ) ത്വബഖ്വാത് 6/175ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
 - ٤٢٩١ - أَخْبَرَنَا أَبُو الْحُسَيْنِ بْنُ الْفَضْلِ الْقَطَّانُ بِبَغْدَادَ أنبأ مُحَمَّدُ بْنُ أَحْمَدَ بْنِ عِيسَى بْنِ عَبْدَكَ الرَّازِيُّ، ثنا أَبُو عَامِرٍ عَمْرُو بْنُ تَمِيمٍ، ثنا أَحْمَدُ بْنُ عَبْدِ اللهِ بْنِ يُونُسَ، ثنا حَمَّادُ بْنُ شُعَيْبٍ، عَنْ عَطَاءِ بْنِ السَّائِبِ، عَنْ أَبِي عَبْدِ الرَّحْمَنِ السُّلَمِيِّ، عَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ: " دَعَا الْقُرَّاءَ فِي رَمَضَانَ فَأَمَرَ مِنْهُمْ رَجُلًا يُصَلِّي بِالنَّاسِ عِشْرِينَ رَكْعَةً " قَالَ: وَكَانَ عَلِيٌّ رَضِيَ اللهُ عَنْهُ يُوتِرُ بِهِمْ " وَرُوِيَ ذَلِكَ مِنْ وَجْهٍ آخَرَ، عَنْ عَلِيٍّ وَأَمَّا التَّرَاوِيحُ فَفِيمَا
(മുകളിൽ കൊടുത്ത അലിയ്യ് (റ) 20 കൽപ്പിക്കുന്ന ഈ റിപ്പോർട് പുത്തനാശയക്കാരുടെ ശ്രോതസ്സായ ഇബ്നു തയ്മിയ്യ അദ്ദേഹത്തിന്റെ മിൻ ഹാജുസ്സുന്ന 8/308 ൽ കൊണ്ട് വരുന്നുണ്ട്)
 • (17) ജനങ്ങൾക്ക് അഞ്ച് തർവീഹാതുകളോട് കൂടി 20 റക് അത് നിസ്ക്കരിക്കാൻ അലിയ്യ് (റ) കൽപ്പിച്ചു
 - ٤٢٩٢ - أنبأ أَبُو عَبْدِ اللهِ بْنُ فَنْجَوَيْهِ الدَّيْنَوَرِيُّ، ثنا أَحْمَدُ بْنُ مُحَمَّدِ بْنِ إِسْحَاقَ بْنِ عِيسَى السُّنِّيُّ، أنبأ أَحْمَدُ بْنُ عَبْدِ اللهِ الْبَزَّازُ، ثنا سَعْدَانُ بْنُ يَزِيدَ، ثنا الْحَكَمُ بْنُ مَرْوَانَ السُّلَمِيُّ، أنبأ الْحَسَنِ بْنُ صَالِحٍ، عَنْ أَبِي سَعْدٍ الْبَقَّالِ، عَنْ أَبِي الْحَسْنَاءِ أَنَّ عَلِيَّ بْنَ أَبِي طَالِبٍ " أَمَرَ رَجُلًا أَنْ يُصَلِّيَ، بِالنَّاسِ خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً " [ص: ٧٠٠]
 • (18) നബി (സ്വ) റമളാനിൽ ജമാഅത്തില്ലാതെ 20 റക് അതും വിത് റും നിസ്ക്കരിക്കാറുണ്ടായിരുന്നു
 - 4286 - ﺃﻧﺒﺄ ﺃﺑﻮ ﺳﻌﺪ اﻟﻤﺎﻟﻴﻨﻲ، ﺛﻨﺎ ﺃﺑﻮ ﺃﺣﻤﺪ ﺑﻦ ﻋﺪﻱ اﻟﺤﺎﻓﻆ، ﺛﻨﺎ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ، ﺛﻨﺎ ﻣﻨﺼﻮﺭ ﺑﻦ ﺃﺑﻲ ﻣﺰاﺣﻢ، ﺛﻨﺎ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ ﻗﺎﻝ: " ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ  ﻳﺼﻠﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﻓﻲ ﻏﻴﺮ ﺟﻤﺎﻋﺔ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭاﻟﻮﺗﺮ "
 • (19) സാഇബ് (റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാന്‍ മാസത്തില്‍ ഇരുപത് റക്’അതായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്. ‘ഉസ്മാന്‍(റ)വിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. അവര്‍ നിസ്കാരത്തിന്റെ ദൈര്‍ഘ്യത്താല്‍ വടി ഊന്നിയായിരുന്നു നിന്നിരുന്നത്”(സുനനുല്‍ ബൈഹഖ്വി 2/496) .ഈ ഹദീസ് പ്രബലമാണെന്ന് നിരവദി ഹദീസ് പണ്ഡിതന്മാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബ് 4/32ലും,  ഖുലാസ്വയിലും, ഇബ്നുൽ ഇറാഖി(റ) ത്വർഹുത്തസ് രീബിലും ഇമാം സുയൂതി(റ) മസ്വാബീഹിലും ബദ്രുദ്ദീനുൽഐനി(റ) ഉംദത്തുൽ ഖാരിയിലും അത് പ്രബലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
 - 4288 - ﻭﻗﺪ ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻋﺒﺪ اﻟﻠﻪ اﻟﺤﺴﻴﻦ ﺑﻦ ﻣﺤﻤﺪ ﺑﻦ اﻟﺤﺴﻴﻦ ﺑﻦ ﻓﻨﺠﻮﻳﻪ اﻟﺪﻳﻨﻮﺭﻱ ﺑﺎﻟﺪاﻣﻐﺎﻥ، ﺛﻨﺎ ﺃﺣﻤﺪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ اﻟﺴﻨﻲ، ﺃﻧﺒﺄ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ  اﻟﺒﻐﻮﻱ، ﺛﻨﺎ ﻋﻠﻲ ﺑﻦ اﻟﺠﻌﺪ، ﺃﻧﺒﺄ اﺑﻦ ﺃﺑﻲ ﺫﺋﺐ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: " ﻛﺎﻧﻮا ﻳﻘﻮﻣﻮﻥ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ " ﻗﺎﻝ: " ﻭﻛﺎﻧﻮا ﻳﻘﺮءﻭﻥ ﺑﺎﻟﻤﺌﻴﻦ، ﻭﻛﺎﻧﻮا ﻳﺘﻮﻛﺌﻮﻥ ﻋﻠﻰ ﻋﺼﻴﻬﻢ ﻓﻲ ﻋﻬﺪ ﻋﺜﻤﺎﻥ ﺑﻦ ﻋﻔﺎﻥ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻣﻦ ﺷﺪﺓ اﻟﻘﻴﺎﻡ "
*• ഇമാം ആജൂരി (റ) (01) റിപ്പോർട്*
  , ഹിജ്റ 360 ൽ വഫാത്തായ അക്കാലത്തെ വലിയ മുഹദ്ദിസും, ഫഖീഹുമായിരുന്ന മഹാനവർകളുടെ കിതാബുശ്ശരീഅയിൽ 1240 നമ്പറിൽ ഉദ്ധരിക്കുന്നു
 • (20) ജനങ്ങൾക്ക് 05 തർവീഹാത്തുകളോട് കൂടി 20 നിസ്ക്കരിക്കാൻ അലിയ്യ് (റ)  കൽപ്പിച്ചു
١٢٤٠ - وَحَدَّثَنَا ابْنُ مَخْلَدٍ قَالَ: حَدَّثَنَا عُبَيْدُ اللَّهِ بْنُ جَرِيرِ بْنِ جَبَلَةَ الْعَتَكِيُّ قَالَ: حَدَّثَنَا الْحَكَمُ يَعْنِي ابْنَ مَرْوَانَ قَالَ: حَدَّثَنَا الْحَسَنُ بْنُ صَالِحٍ , عَنْ عَمْرِو بْنِ قَيْسٍ , عَنْ أَبِي الْحَسْنَاءِ , أَنَّ عَلِيًّا رَضِيَ اللَّهُ عَنْهُ «أَمَرَ رَجُلًا أَنْ يُصَلِّيَ بِالنَّاسِ فِي رَمَضَانَ خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً»
*• ഇമാം മാലിക് (റ)  02 റിപ്പോർട്*
 • (21) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്” (മുവത്ത്വഅ് പേജ് 40) , യസീദു ബ്നു റൂമാന്‍(റ) മദീനക്കാരില്‍ എണ്ണപ്പെടുന്നുവെന്ന് ഇമാം ബുഖാരി(റ) താരീഖുല്‍ കബീര്‍ 4/331ല്‍ പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം യോഗ്യനായ മദീനാ നിവാസിയാണെന്ന് സുര്‍ഖ്വാനി(റ) ശര്‍ഹുല്‍ മുവത്ത്വ 1/239ലും പറയുന്നു. , ഈ ഹദീസിന്റെ നിവേദക പരമ്പര ശക്തിയാര്‍ജ്ജിച്ചതാണെങ്കിലും യസീദ്(റ), ‘ഉമര്‍(റ)വിന്റെ കാലത്തില്ലാത്തത് കൊണ്ട് ഈ ഹദീസ് മുര്‍സല്‍ ആണെന്നും എങ്കിലും അറിയപ്പെട്ടൊരു സംഭവം ഒരു താബി’ഇയ്യ് ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിച്ചാല്‍ കണ്ണി മുറിയാത്ത ഹദീസിന്റെ സഥാനം അതിനുണ്ടെന്ന് അല്‍ഹാഫിള്വുല്‍ ഇറാഖ്വി(റ) പ്രസ്താവിച്ചതായി തദ്രീബുര്‍റാവിയില്‍ ഇമാം സുയൂഥ്വി(റ) ഉദ്ധരിച്ചിട്ടുണ്ടെന്നും അശ്ശൈഖുന്നൈമവി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55)
- ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ؛ ﺃﻧﻪ ﻗﺎﻝ: ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ، ﻓﻲ ﺭﻣﻀﺎﻥ، ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ - മുവത്വ
 • (22) സാഇബ് ബ്നു യസീദ് (റ) നിവേദനം ചെയ്യുന്നതിൽ 20 നിസ്ക്കരിച്ചിരുന്നു
-  يَزِيدَ بْنِ خُصَيْفَةَ عَنْ السَّائِبِ بْنِ يَزِيدَ أَنَّهَا عِشْرُونَ رَكْعَةً
ﻭﺭﻭﻯ ﻣﺎﻟﻚ ﻣﻦ ﻃﺮﻳﻖ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻋﺸﺮﻳﻦ ﺭﻛﻌﺔ - فتح الباري
മുവത്വയിൽ മാലികി ഇമാം 20 റക് അത്തിന്റെ റിപ്പോർട് ഉദ്ധരിക്കുന്നു എന്ന് നൈലുൽ ഔത്വാർ  "ബാബു സ്വലാതു ത്തറാവീഹ്" പേജ് 57 ൽ ശൗഖാനി ഇക്കാര്യം രേഖപ്പെടുത്തുന്നു
*• സുനനു അബൂ ദാവൂദ് (01) റിപ്പോർട്*
 • (23) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ജനങ്ങളെ ഉബയ്യുബ്നു ക’അ്ബ്(റ) വിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരത്തിന് വേണ്ടി സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (സുനനു അബീദാവൂദ് 1/202) ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇതുസംബന്ധമായി അബൂദാവൂദ്(റ) ഒന്നും പറയാത്ത സ്ഥിതിക്ക് രേഖയാക്കാന്‍ പറ്റുന്ന ഹസനായ ഹദീസാണെന്നാണ് വെക്കേണ്ടത്. ഇമാം നവവി(റ) പറയുന്നു: “അബൂദാവൂദ്(റ) ബലഹീനമാക്കാത്ത ഹദീസുകള്‍ അവരുടെ അടുക്കല്‍ ഹസനാണെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്.” (ശര്‍ഹുല്‍ മുഹദ്ദബ് 5/8)
 وَفِي "سُنَنِ أَبِي دَاوُدَ" يُوْنُسُ بنُ عُبَيْدٍ، عن الحسن أن عمر بن الخطاب جمع النَّاسَ عَلَى أُبي بنِ كَعْبٍ فِي قِيَامِ رمضان فكان يصلي بهم عشرين ركعة...
[സുനനു അബൂദാവൂദിൽ ഉണ്ടെന്ന് ഹാഫിള് ദഹബി സിയറു അഹ്ലാമിന്നുബലാഅ്  1/400]
*• ഇമാം തുർമ്മുദീ (റ) (01) റിപ്പോർട്*
 • (24) തറാവീഹ് ഇരുപതാണെന്ന് ഉമർ(റ), അലി(റ) തുടങ്ങി നബി(സ)യുടെ അസ്വ് ഹാബിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന അഭിപ്രായമാണ് പണ്ഡിതന്മാരിൽ അധികപേരും സ്വീകരിച്ചിരിക്കുന്നത്. സൗരി(റ), ഇബ്നുൽ മുബാറഖ് (റ), ശാഫിഈ(റ) എന്നിവരുടെയും അഭിപ്രായം അതാണ്‌. ശാഫിഈ(റ) പറയുന്നു: "നമ്മുടെ നാട് മക്കയിൽ ജനങ്ങൾ ഇരുപത് നിസ്കരിക്കുന്നതായി നാം എത്തിച്ചിരിക്കുന്നു".
81 - ﺑﺎﺏ ﻣﺎ ﺟﺎء ﻓﻲ ﻗﻴﺎﻡ ﺷﻬﺮ ﺭﻣﻀﺎﻥ :-
ﻭاﺧﺘﻠﻒ ﺃﻫﻞ اﻟﻌﻠﻢ ﻓﻲ ﻗﻴﺎﻡ ﺭﻣﻀﺎﻥ، ﻓﺮﺃﻯ ﺑﻌﻀﻬﻢ: ﺃﻥ ﻳﺼﻠﻲ ﺇﺣﺪﻯ ﻭﺃﺭﺑﻌﻴﻦ ﺭﻛﻌﺔ ﻣﻊ اﻟﻮﺗﺮ، ﻭﻫﻮ ﻗﻮﻝ ﺃﻫﻞ اﻟﻤﺪﻳﻨﺔ، ﻭاﻟﻌﻤﻞ ﻋﻠﻰ ﻫﺬا ﻋﻨﺪﻫﻢ ﺑﺎﻟﻤﺪﻳﻨﺔ.
 وَأَكْثَرُ أَهْلِ العِلْمِ عَلَى مَا رُوِيَ عَنْ عُمَرَ، وَعَلِيٍّ، وَغَيْرِهِمَا مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِشْرِينَ رَكْعَةً، وَهُوَ قَوْلُ الثَّوْرِيِّ، وَابْنِ الْمُبَارَكِ، وَالشَّافِعِيِّ
وقَالَ الشَّافِعِيُّ: وَهَكَذَا أَدْرَكْتُ بِبَلَدِنَا بِمَكَّةَ يُصَلُّونَ عِشْرِينَ رَكْعَةً.
*• ഇമാം ബൈഹഖി (റ) വിന്റെ ഫളാഇലുൽ ഔഖാതിൽ (02) റിപ്പോർട്*
 • (25) ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് എന്ന് മദീനയിൽ മേയറായിരുന്ന സാഇബ് ബ്നു യസീദ് (റ) പറയുന്നു
  ١٢٧ - أَخْبَرَنَا أَبُو عَبْدِ اللَّهِ الْحُسَيْنُ بْنُ مُحَمَّدِ بْنِ الْحُسَيْنِ الدَّيْنَوَرِيُّ، حَدَّثَنَا أَحْمَدُ بْنُ مُحَمَّدِ بْنِ إِسْحَاقَ السُّنِّيُّ، حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ عَبْدِ الْعَزِيزِ، حَدَّثَنَا عَلِيُّ بْنُ الْجَعْدِ، حَدَّثَنَا ابْنُ أَبِي ذِئْبٍ، عَنْ يَزِيدَ بْنِ خُصَيْفَةَ، عَنِ السَّائِبِ بْنِ يَزِيدَ، قَالَ: كَانُوا يَقُومُونَ عَلَى عَهْدِ عُمَرَ بْنِ الْخَطَّابِ فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً،‌  ﻗﺎﻝ: ﻭﻛﺎﻧﻮا ﻳﻘﺮءﻭﻥ ﺑﺎﻟﻤﺎﺋﺘﻴﻦ، ﻭﻛﺎﻧﻮا ﻳﺘﻮﻛﺌﻮﻥ ﻋﻠﻰ ﻋﺼﻴﻬﻢ ﻓﻲ ﻋﻬﺪ ﻋﺜﻤﺎﻥ ﺑﻦ ﻋﻔﺎﻥ ﻣﻦ ﺷﺪﺓ اﻟﻘﻴﺎﻡ -
 ﻗﺎﻝ اﻟﺸﻴﺦ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ: ﻭﺑﻤﻌﻨﺎﻩ ﺭﻭاﻩ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ ﻋﻦ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﻣﺮﺳﻼ،
 • (26) അലിയ്യ് (റ) വിന്റെ അനുയായികളിൽ പെട്ട ശുതൈറ് ബ്നു ശകൽ (റ) ജനങ്ങൾക്ക് ഇമാമായി 20 റക് അത്തും, 03 വിത്റും നിസ്ക്കരിച്ചു, അത് പോലെ സുവൈദ് ബ്നു ഗഫ് ല(റ) റമളാനിൽ ജനങ്ങൾക്ക് ഇമാമായി അഞ്ച് തർവീഹാത്തുകളോട് കൂടി 20 റക് അത്ത് നിസ്ക്കരിച്ചു
 ﻭﺭﻭﻳﻨﺎ ﻋﻦ ﺷﺘﻴﺮ ﺑﻦ ﺷﻜﻞ ﻭﻛﺎﻥ ﻣﻦ ﺃﺻﺤﺎﺏ ﻋﻠﻲ -
 ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﻧﻪ ﻛﺎﻥ ﻳﺆﻣﻬﻢ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻌﺸﺮﻳﻦ ﺭﻛﻌﺔ ﻭﻳﻮﺗﺮ ﺑﺜﻼﺙ , ﻭﻋﻦ ﺳﻮﻳﺪ ﺑﻦ ﻏﻔﻠﺔ ﺃﻧﻪ ﻛﺎﻥ ﻳﺆﻣﻬﻢ ﻓﻲ ﺭﻣﻀﺎﻥ ﻓﻴﺼﻠﻲ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ
*• *ഇമാം ബൈഹഖി (റ) ശുഅബുൽ ഈമാനിൽ (01) റിപ്പോർട്*
 • (27) യസീദ് ബ്നു റൂമാൻ (റ) പറയുന്നു ജനങ്ങൾ ഉമർ (റ) വിന്റെ കാലത്ത് 23 നിസ്ക്കരിച്ചു (20 + 3 വിത്റ്)
   3000 - ﺃﺧﺒﺮﻧﺎ ﺃﺑﻮ ﺯﻛﺮﻳﺎ ﺑﻦ ﺃﺑﻲ ﺇﺳﺤﺎﻕ، ﺣﺪﺛﻨﺎ ﺃﺑﻮ اﻟﺤﺴﻦ اﻟﻄﺮاﺋﻔﻲ، ﺣﺪﺛﻨﺎ ﻋﺜﻤﺎﻥ ﺑﻦ ﺳﻌﻴﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ ﺑﻦ ﺑﻜﻴﺮ، ﺣﺪﺛﻨﺎ ﻣﺎﻟﻚ، ﻗﺎﻝ: ﻭﺣﺪﺛﻨﺎ اﻟﻘﻌﻨﺒﻲ، ﻓﻴﻤﺎ ﻗﺮﺃ ﻋﻠﻰ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ، ﺃﻧﻪ ﻗﺎﻝ: " ﻛﺎﻥ اﻟﻨﺎﺱ  ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﻦ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻓﻲ ﺭﻣﻀﺎﻥ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ "
(ശുഅബുൽ ഈമാൻ 4/550)
 • *ഇമാം ബൈഹഖി (റ) മഹ് രിഫത്തിസ്സുനനി വൽ ആസാർ (03) റിപ്പോർട്*    ﻗﻴﺎﻡ ﺭﻣﻀﺎﻥ
 • (28) ഇമാം ശാഫിഈ (റ) പറഞ്ഞു :- 20 റക് അത്ത്  ജമാ അത്തായിട്ട് നിസ്ക്കരിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു , 03 വിത്റും
 5403 - ﻗﺎﻝ اﻟﺸﺎﻓﻌﻲ: ﻭﺃﺣﺐ ﺇﻟﻲ ﺇﺫا ﻛﺎﻧﻮا ﺟﻤﺎﻋﺔ ﺃﻥ ﻳﺼﻠﻮا ﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻳﻮﺗﺮﻭﻥ ﺑﺜﻼﺙ.
 • (29) ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് എന്ന് മദീനയിൽ മേയറായിരുന്ന സാഇബ് ബ്നു യസീദ് (റ) പറയുന്നു.
   5409 - ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻃﺎﻫﺮ اﻟﻔﻘﻴﻪ ﻗﺎﻝ: ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻋﺜﻤﺎﻥ اﻟﺒﺼﺮﻱ ﻗﺎﻝ: ﺣﺪﺛﻨﺎ ﺃﺑﻮ ﺃﺣﻤﺪ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻮﻫﺎﺏ ﻗﺎﻝ: ﺃﺧﺒﺮﻧﺎ ﺧﺎﻟﺪ ﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﺟﻌﻔﺮ ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: ﻛﻨﺎ ﻧﻘﻮﻡ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭاﻟﻮﺗﺮ»(ഇത് ബൈഹഖി ഇമാം സുനനു സ്സ്വഗീറിലും 1/297 -  821  ആം നമ്പറായി ഉദ്ധരിച്ചിട്ടുണ്ട്)
 • (30) യസീദ് ബ്നു റൂമാൻ (റ) പറഞ്ഞു ജനങ്ങൾ ഉമർ (റ) വിന്റെ കാലത്ത് 23 നിസ്ക്കരിച്ചു (20 + 3 വിത്റ്)
5411 - ﻗﺎﻝ: ﻭﺣﺪﺛﻨﺎ اﻟﻘﻌﻨﺒﻲ ﻓﻴﻤﺎ ﻗﺮﺃ ﻋﻠﻰ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ، ﺃﻧﻪ ﻗﺎﻝ: «ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﻓﻲ ﺭﻣﻀﺎﻥ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ
قال النووي في الخلاصة: إسناده صحيح......
ഇമാം നൈമവി (റ) പറഞ്ഞു
رجال هذا الاسناد كلهم ثقات
*• ഇമാം ത്വബ് റാനി (റ) മുഹ്ജമുൽ ഔസത്വിൽ 02 റിപ്പോർട്*
 • (31) നബി (സ്വ) റമളാനിൽ 20 റക് അത്ത് നിസ്ക്കരിച്ചു ഈ ഹദീസ് സനദ് യോഗ്യതയില്ല പക്ഷെ ആശയം 20 എന്നത് സ്വഹാബത്തിന്റെ ഇജ്മാഇൽ നിന്ന് സ്ഥിരപ്പെടുന്നു
٧٩٨ - حَدَّثَنَا أَحْمَدُ بْنُ يَحْيَى الْحُلْوَانِيُّ قَالَ: نا عَلِيُّ بْنُ الْجَعْدِ قَالَ: نا أَبُو شَيْبَةَ إِبْرَاهِيمُ بْنُ عُثْمَانَ، عَنِ الْحَكَمِ بْنِ عُتَيْبَةَ، عَنْ مِقْسَمٍ، عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ «يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً سِوَى الْوِتْرِ» [ص: ٢٤٤] لَمْ يَرْوِ هَذَا الْحَدِيثَ عَنِ الْحَكَمِ إِلَّا أَبُو شَيْبَةَ وَلَا يُرْوَى عَنِ ابْنِ عَبَّاسٍ إِلَّا بِهَذَا الْإِسْنَادِ
 • (32) നബി (സ്വ) റമളാനിൽ 20 റക് അത്ത് നിസ്ക്കരിച്ചു എന്ന് മറ്റൊരു സനദിൽ റിപ്പോർട് ചെയ്യുന്നു ഈ ഹദീസും സനദ് യോഗ്യതയില്ല പക്ഷെ ആശയം 20 എന്നത് സ്വഹാബത്തിന്റെ ഇജ്മാഇൽ നിന്ന് സ്ഥിരപ്പെടുന്നു
٥٤٤٠ - حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ الرَّازِيُّ قَالَ: ثَنَا عَلِيُّ بْنُ الْجَعْدِ قَالَ: ثَنَا أَبُو شَيْبَةَ، عَنِ الْحَكَمِ، عَنْ مُقْسَمٍ، عَنِ ابْنِ عَبَّاسٍ قَالَ: «كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»  لَمْ يَرْوِ هَذِهِ الْأَحَادِيثَ عَنِ الْحَكَمِ إِلَّا أَبُو شَيْبَةَ "
*• കൻസുൽ ഉമ്മാൽ 02 റിപ്പോർട്*
 • (33) ഉബയ്യുബ്നു കഅബ്(റ)ൽ നിന്ന് നിന്ന് നിവേദനം: "ഉമറുബ്നുൽ ഖാത്ത്വാബ് (റ) റമളാനിൽ രാത്രി നിസ്കരിക്കാൻ നിർദേശിച്ചു കൊണ്ട് പറഞ്ഞു: "നിശ്ചയം ജനങ്ങൾ പകൽ നോമ്പെടുക്കുന്നു. അവർക്ക് ഖുർആൻ ഒതാനറിയില്ല. അതിനാൽ താങ്കൾ രാത്രി അവരുടെ മേൽ ഖുർആൻ ഓതി നിസ്കരിക്കുകയാണെങ്കിൽ നന്നായിരുന്നു". അപ്പോൾ ഉബയ്യ് (റ) പ്രതിവചിച്ചു: അമീറുൽ മുഅമിനീൻ! ഇത് മുമ്പില്ലാത്ത കാര്യമല്ലേ". അപ്പോൾ ഉമർ(റ) പറഞ്ഞു" "എനിക്കറിയാം പക്ഷെ അത് നല്ല കാര്യമാണ്". തുടർന്ന് ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചു". (കൻസുൽ ഉമ്മാൽ 23471)
  (ﺻﻼﺓ اﻟﺘﺮاﻭﻳﺢ) :-    عن أبي بن كعب أن عمر بن الخطاب أمره أن يصلي بالليل في رمضان ، فقال : إن الناس يصومون النهار ولا يحسنون أن يقرءوا ، فلو قرأت عليهم بالليل ،  يا أمير المؤمنين ، هذا شيء لم يكن ، فقال : قد علمت ولكنه حسن ، فصلى بهم عشرين ركعة(كنز العمال: ٤٠٩/٨-
 • (34) അലിയ്യ് (റ)/20 നിസ്ക്കരിക്കാൻ ഒരാളോട് കല്പിച്ചു
  23474- ﻋﻦ ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻲ ﺑﻦ ﺃﺑﻲ ﻃﺎﻟﺐ ﺃﻣﺮ ﺭﺟﻼ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ.
(കൻസുൽ ഉമ്മാൽ -  8/410)
*• മുസ്നദ് ഇബ്നുൽ ജുഹ്ദ്  01 റിപ്പോർട്*
 • (35) സാഇബ് ബ്നു യസീദ് (റ) പറഞ്ഞു ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്
2825 - ﺣﺪﺛﻨﺎ ﻋﻠﻲ، ﺃﻧﺎ اﺑﻦ ﺃﺑﻲ ﺫﺋﺐ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: «ﻛﺎﻧﻮا  ﻳﻘﻮﻣﻮﻥ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﺇﻥ ﻛﺎﻧﻮا ﻟﻴﻘﺮءﻭﻥ ﺑﺎﻟﻤﺌﻴﻦ ﻣﻦ اﻟﻘﺮﺁﻥ»    مسند ابن الجعد 1/413
*• മുസ്നദ് ശാമീൻ ത്വബ് റാനി നമ്പർ 3/284 ൽ (01) റിപ്പോർട്*
 • (36) സഈദ് ബ്നു ജുബൈർ (റ) റമളാനിൽ ഞങ്ങൾക്ക്   24 റക് അതും, 03 വിത്റോട് കൂടി നിസ്ക്കരിക്കാറുണ്ടായിരുന്നു
- ﺳﻌﻴﺪ ﺑﻦ ﺟﺒﻴﺮ ﻳﺼﻠﻲ ﺑﻨﺎ ﻓﻲ ﺭﻣﻀﺎﻥ ﺃﺭﺑﻌﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻛﺎﻥ ﻳﻮﺗﺮ ﺑﺜﻼﺙ»
*• ഇബാനതുൽ കുബ്റ 8/397 ൽ ഇബ്നു ബത്വ (റ) (02) റിപ്പോർട്*
[الإبانة الكبرى لابن بطة]
المؤلف: أبو عبد الله عبيد الله بن محمد بن محمد بن حمدان العُكْبَري المعروف بابن بَطَّة العكبري (المتوفى: 387هـ)
 • (37) അലിയ്യ് (റ) 20 നിസ്ക്കരിക്കാൻ ആജ്ഞാപിക്കുന്നു
   81 - ﺣﺪﺛﻨﺎ اﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ اﻟﺼﺎﻏﺎﻧﻲ ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺑﻜﻴﺮ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﺴﻦ ﺑﻦ ﺻﺎﻟﺢ ﻋﻦ ﻋﻤﺮﻭ ﺑﻦ ﻗﻴﺲ ﻋﻦ ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻴﺎ ﻋﻠﻴﻪ اﻟﺴﻼﻡ ﺃﻣﺮ ﺭﺟﻼ ﺃﻥ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﻋﺸﺮﻳﻦ ﺭﻛﻌﺔ
 • (38) അലിയ്യ് (റ) 20 കൽപ്പിക്കുന്നു
   82 - ﺣﺪﺛﻨﺎ اﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻋﺒﻴﺪاﻟﻠﻪ ﺑﻦ ﺟﺮﻳﺮ ﺑﻦ ﺟﺒﻠﺔ اﻟﻌﺘﻜﻲ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﻜﻢ ﻳﻌﻨﻲ اﺑﻦ ﻣﺮﻭاﻥ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﺴﻦ ﺑﻦ ﺻﺎﻟﺢ ﻋﻦ ﻋﻤﺮﻭ ﺑﻦ ﻗﻴﺲ ﻋﻦ  ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻴﺎ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﻣﺮ ﺭﺟﻼ ﺃﻥ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﻓﻲ ﺭﻣﻀﺎﻥ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ
*• ഇമാം മഖ് ദീസി (റ) - അഹാദീസിൽ മുഖ്താറ (01) റിപ്പോർട് 3/367*
الْحَافِظُ: ضِيَاءُ الدِّينِ أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ عَبْدِ الْوَاحِدِ بْنِ أَحْمَدَ الْمَقْدِسِيُّ
 • (39) ഉബയ്യുബ്നു കഅബ്(റ)ൽ നിന്ന് നിന്ന് നിവേദനം: "ഉമറുബ്നുൽ ഖാത്ത്വാബ് (റ) റമളാനിൽ രാത്രി നിസ്കരിക്കാൻ നിർദേശിച്ചു കൊണ്ട് പറഞ്ഞു: "നിശ്ചയം ജനങ്ങൾ പകൽ നോമ്പെടുക്കുന്നു. അവർക്ക് ഖുർആൻ ഒതാനറിയില്ല. അതിനാൽ താങ്കൾ രാത്രി അവരുടെ മേൽ ഖുർആൻ ഓതി നിസ്കരിക്കുകയാണെങ്കിൽ നന്നായിരുന്നു". അപ്പോൾ ഉബയ്യ് (റ) പ്രതിവചിച്ചു: അമീറുൽ മുഅമിനീൻ! ഇത് മുമ്പില്ലാത്ത കാര്യമല്ലേ". അപ്പോൾ ഉമർ(റ) പറഞ്ഞു" "എനിക്കറിയാം പക്ഷെ അത് നല്ല കാര്യമാണ്". തുടർന്ന് ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചു".
1161 - أخبرنَا أَبُو عبد الله مَحْمُود بن أَحْمد بن عبد الرَّحْمَن الثَّقَفِيُّ بِأَصْبَهَانَ أَنَّ سَعِيدَ بْنَ أَبِي الرَّجَاءِ الصَّيْرَفِي أخْبرهُم قِرَاءَة عَلَيْهِ أَنا عبد الْوَاحِد بن أَحْمد الْبَقَّال أَنا عبيد الله بْنُ يَعْقُوبَ بْنِ إِسْحَاقَ أَنا جَدِّي إِسْحَاقُ بْنُ إِبْرَاهِيمَ بْنِ مُحَمَّدِ بْنِ جَمِيلٍ أَنا أَحْمَدُ بْنُ مَنِيعٍ أَنا الْحَسَنُ بْنُ مُوسَى نَا أَبُو جَعْفَرٍ الرَّازِيُّ عَنِ الرَّبِيعِ بْنِ أَنَسٍ عَنْ أَبِي الْعَالِيَةِ عَنْ أُبَيِّ بْنِ كَعْبٍ أَنَّ عُمَرَ أَمَرَ أُبَيًّا أَنْ يُصَلِّيَ بِالنَّاسِ فِي رَمَضَانَ فَقَالَ إِنَّ النَّاسَ يَصُومُونَ النَّهَار وَلَا يحسنون أَن (يقرؤا) فَلَوْ قَرَأْتَ الْقُرْآنَ عَلَيْهِمْ بِاللَّيْلِ فَقَالَ يَا أَمِيرَ الْمُؤْمِنِينَ هَذَا (شَيْءٌ) لَمْ يَكُنْ فَقَالَ قَدْ عَلِمْتُ وَلَكِنَّهُ أَحْسَنُ فَصَلَّى بِهِمْ عِشْرِينَ رَكْعَة (إِسْنَاده حسن)
 • (40) ഇമാം ജുർജാനി (റ) വഫാത്ത് ഹിജ്റ - 427  താരീഖ് ജുർജാനിൽ  1/317 ൽ (01) റിപ്പോർട് ഉദ്ധരിക്കുന്നു
556- ﺃﺑﻮ اﻟﺤﺴﻦ ﻋﻠﻲ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺃﺣﻤﺪ ﺑﻦ ﻋﺒﺪ اﻟﻠﻪ اﻟﻔﻘﻴﻪ اﻟﺸﺎﻓﻌﻲ اﻟﺰاﻫﺪ ﺟﺮﺟﺎﻧﻲ ﻛﺎﻥ ﻳﻌﺮﻑ ﺑﺄﺑﻲ اﻟﺤﺴﻦ اﻟﻘﺼﺮﻱ ﻳﻨﺰﻝ ﺑﺒﺎﺏ اﻟﺨﻨﺪﻕ ﻭﺗﻮﻓﻲ ﻓﻲ اﻟﺠﺎﻣﻊ ﻳﻮﻡ اﻟﺠﻤﻌﺔ ﻋﻨﺪ اﻟﻤﺤﺮاﺏ اﻟﻌﺘﻴﻖ ﺑﻌﺪ اﻟﺼﻼﺓ ﻳﻮﻡ ﻋﺎﺷﻮﺭاء ﺳﻨﺔ ﺛﻤﺎﻥ ﻭﺳﺘﻴﻦ ﻭﺛﻼﺛﻤﺎﺋﺔ ﺭﻭﻯ 121/ﺑ ﻋﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﻋﺒﺪ اﻟﻤﺆﻣﻦ ﻭﻋﺎﺻﻢ ﺑﻦ ﺳﻌﻴﺪ ﻭﺃﺣﻤﺪ ﺑﻦ ﻋﺒﺪ اﻟﻜﺮﻳﻢ ﻭاﻟﺒﻐﻮﻱ ﻭاﺑﻦ ﺻﺎﻋﺪ ﻭاﺑﻦ ﺃﺑﻲ ﺩاﻭﺩ ﻭﻏﻴﺮﻫﻢ.  ﺣﺪﺛﻨﺎ ﺃﺑﻮ اﻟﺤﺴﻦ ﻋﻠﻲ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺃﺣﻤﺪ اﻟﻘﺼﺮﻱ اﻟﺸﻴﺦ اﻟﺼﺎﻟﺢ ﺭﺣﻤﻪ اﻟﻠﻪ ﺣﺪﺛﻨﺎ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﻋﺒﺪ اﻟﻤﺆﻣﻦ اﻟﻌﺒﺪ اﻟﺼﺎﻟﺢ ﻗﺎﻝ ﺃﺧﺒﺮﻧﻲ ﻣﺤﻤﺪ ﺑﻦ ﺣﻤﻴﺪ اﻟﺮاﺯﻱ ﺣﺪﺛﻨﺎ ﻋﻤﺮ ﺑﻦ ﻫﺎﺭﻭﻥ ﺣﺪﺛﻨﺎ ﺇﺑﺮاﻫﻴﻢ ﺑﻦ اﻟﺤﻨﺎﺯ1 ﻋﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﻋﻦ ﻋﺒﺪ اﻟﻤﻠﻚ ﺑﻦ ﻋﺘﻴﻚ  ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ ﻗﺎﻝ ﺧﺮﺝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺫاﺕ ﻟﻴﻠﺔ ﻓﻲ ﺭﻣﻀﺎﻥ ﻓﺼﻠﻰ اﻟﻨﺎﺱ ﺃﺭﺑﻌﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭﺃﻭﺗﺮ ﺑﺜﻼﺛﺔ.
*• അബൂ യൂസ്ഫ് ബ്നു സഅ്ദ് ബ്നു ഹിബതതുൽ അൻസ്വാരി (റ) വഫാത്ത് ഹിജ്റ 182 / അൽ ആസാറു അബീ യൂസുഫ് 1/41   ൽ (01) റിപ്പോർട്*
 • (41) ഇബ്രാഹീം (റ) നിവേദനം :- ജനങ്ങൾ അഞ്ച് തർവീഹാതോടെ (20) റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്
211 - ﻋﻦ ﺃﺑﻴﻪ ﻋﻦ ﺃﺑﻲ ﺣﻨﻴﻔﺔ، ﻋﻦ ﺣﻤﺎﺩ، ﻋﻦ ﺇﺑﺮاﻫﻴﻢ، «ﺃﻥ اﻟﻨﺎﺱ ﻛﺎﻧﻮا ﻳﺼﻠﻮﻥ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻓﻲ ﺭﻣﻀﺎﻥ»
*• അബ്ദു ബ്നു ഹുമൈദ്(റ) വഫാത്ത് :- ഹിജ്റ 249 /  മുസ്നദിൽ (01) റിപ്പോർട്*
 • (42) ഇബ്നു അബ്ബാസ്(റ) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപതും മൂന്നു റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു".(മുസ്നദ് 2/271)
653 - ﺣﺪﺛﻨﻲ ﺃﺑﻮ ﻧﻌﻴﻢ ﻗﺎﻝ: ﺣﺪﺛﻨﻲ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ ﻗﺎﻝ: «ﻛﺎﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ  ﻳﺼﻠﻲ ﻓﻲ ﺭﻣﻀﺎﻥ ﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻳﻮﺗﺮ ﺑﺜﻼﺙ»
(مسند عبد ابن حميد: 1/218)
*• മുഹ്യിസ്സുന്ന ഇമാം ബഗ് വി (റ) വഫാത്ത് ഹിജ്റ 516 / ഷറഹുസ്സുന്ന 4/123 (02) റിപ്പോർട്*
 • (43) തറാവീഹ് ഇരുപതാണെന്ന് ഉമർ(റ), അലി(റ) തുടങ്ങി നബി(സ)യുടെ അസ്വ് ഹാബിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന അഭിപ്രായമാണ് പണ്ഡിതന്മാരിൽ അധികപേരും സ്വീകരിച്ചിരിക്കുന്നത്. സൗരി(റ), ഇബ്നുൽ മുബാറഖ് (റ), ശാഫിഈ(റ) എന്നിവരുടെയും അഭിപ്രായം അതാണ്‌. ശാഫിഈ(റ) പറയുന്നു: "നമ്മുടെ നാട് മക്കയിൽ ജനങ്ങൾ ഇരുപത് നിസ്കരിക്കുന്നതായി നാം എത്തിച്ചിരിക്കുന്നു".
وَأَمَّا أَكْثَرُ أَهْلِ الْعِلْمِ، فَعَلَى عِشْرِينَ رَكْعَةً يُرْوَى ذَلِكَ عَنْ عُمَرَ، وَعَلِيٍّ وَغَيْرِهِمَا مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ قَوْلُ الثَّوْرِيِّ، وَابْنِ الْمُبَارَكِ، وَالشَّافِعِيِّ، وَأَصْحَابِ الرَّأْيِ، قَالَ الشَّافِعِيُّ: وَهَكَذَا أَدْرَكْتُ بِبَلَدِنَا بِمَكَّةَ يُصَلُّونَ عِشْرِينَ رَكْعَةً.
وَلَمْ يَقْضِ أَحْمَدُ فِيهِ بِشَيْءٍ.
وَاخْتَارَ ابْنُ الْمُبَارَكِ، وَأَحْمَدُ، وَإِسْحَاقُ، الصَّلاةَ مَعَ الإِمَامِ فِي شَهْرِ رَمَضَانَ.
وَاخْتَارَ الشَّافِعِيُّ أَنْ يُصَلِّيَ وَحْدَهُ إِذَا كَانَ قَارِئًا
 • (44) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്”
ﻭﻗﺎﻝ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ: ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻓﻲ ﺭﻣﻀﺎﻥ.
*•  മുഹമ്മദ് ബ്നു നസ്റുൽ മർവസീ - (റ:അ) വഫാത്ത് ഹിജ്റ - 294 / "മുഖ്തസ്വർ ഖിയാമുല്ലൈൽ  വഖിയാമു റമളാൻ - 1/220/221 ൽ (06) റിപ്പോർട്*
أبو عبد الله محمد بن نصر بن الحجاج المَرْوَزِي (202 - 294 هـ)  مختصر قيام الليل وقيام رمضان وكتاب الوتر
 المؤلف: محمد بن نصر المروزي - أحمد بن علي المقريزي
 • (45) ഉമർ (റ) വിന്റെ കാലത്ത് ജനങ്ങൾ 20 റക് അത്തും 03 വിത്റും നിസ്ക്കരിച്ചിരുന്നു
 وَقَالَ مُحَمَّدُ بْنُ كَعْبٍ الْقُرَظِيُّ: «كَانَ النَّاسُ يُصَلُّونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ فِي رَمَضَانَ عِشْرِينَ رَكْعَةً يُطِيلُونَ فِيهَا الْقِرَاءَةَ وَيُوتِرُونَ بِثَلَاثٍ»
 • (46) സാഇബ് (റ) നിവേദനം : റമളാനിൽ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്
 وَعَنِ السَّائِبِ أَيْضًا: «أَنَّهُمْ كَانُوا يَقُومُونَ فِي رَمَضَانَ بِعِشْرِينَ رَكْعَةً , وَيَقْرَءُونَ بِالْمِئِينَ مِنَ الْقُرْآنِ , وَأَنَّهُمْ كَانُوا يَعْتَمِدُونَ عَلَى الْعِصِيِّ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ»
 • (47) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്”
وَعَنْ يَزِيدَ بْنِ رُومَانَ: «كَانَ النَّاسُ يَقُومُونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ فِي رَمَضَانَ بِثَلَاثٍ وَعِشْرِينَ رَكْعَةً»
 •  (48) അഅ്മശ്(റ) പറയുന്നു:  "ഇബ്നുമസ്ഊദ്(റ) ഇരുപത് റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു"
زَيْدُ بْنُ وَهْبٍ رَحِمَهُ اللَّهُ: كَانَ عَبْدُ اللَّهِ بْنُ مَسْعُودٍ رَضِيَ اللَّهُ عَنْهُ يُصَلِّي بِنَا فِي شَهْرِ رَمَضَانَ فَيَنْصَرِفُ وَعَلَيْهِ لَيْلٌ " قَالَ الْأَعْمَشُ: «كَانَ يُصَلِّي عِشْرِينَ رَكْعَةً وَيُوتِرُ بِثَلَاثٍ»
 • (49) അത്വാഅ്(റ)ൽ നിന്ന് നിവേദനം: "വിത്റടക്കം ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുന്നതായി   ജനങ്ങളെ ഞാനെത്തിച്ചു"
 وَقَالَ عَطَاءٌ: «أَدْرَكْتُهُمْ يُصَلُّونَ فِي رَمَضَانَ عِشْرِينَ رَكْعَةً , وَالْوِتْرُ ثَلَاثُ رَكَعَاتٍ»
 • (50) ശുതൈർ (റ) റമളാനിൽ 20 റക് അതും 03 വിത് റുമായിരുന്നു നിസ്ക്കരിച്ചിരുന്നത്
عَبْدُ اللَّهِ بْنُ قَيْسٍ عَنْ شُتَيْرٍ: وَكَانَ مِنْ أَصْحَابِ عَبْدِ اللَّهِ الْمَعْدُودِينَ أَنَّهُ كَانَ يُصَلِّي بِهِمْ فِي رَمَضَانَ عِشْرِينَ رَكْعَةً وَيُوتِرُ بِثَلَاثٍ "
*•  ഇബ്നു അദ് യ് അൽ ജുർജാനി (റ) വഫാത്ത് ഹിജ്റ 235 - മഹാനവർകളുടെ അൽ കാമിൽ (01) റിപ്പോർട്*
 • (51) നബി (സ്വ) റമളാനിൽ ജമാ അത്ത് കൂടാതെ 20 റക് അത്ത് നിസ്ക്കരിച്ചിരുന്നു
ﺣﺪﺛﻨﺎ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ، ﺣﺪﺛﻨﺎ ﻣﻨﺼﻮﺭ ﺑﻦ ﺃﺑﻲ ﻣﺰاﺣﻢ، ﺣﺪﺛﻨﺎ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ، ﻗﺎﻝ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﺼﻠﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﻓﻲ ﻏﻴﺮ ﺟﻤﺎﻋﺔ، ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭاﻟﻮﺗﺮ.
അൽ കാമിൽ (1/391)
*• ഹാഫിള് ഇബ്നു കസീർ (റ)  മുസ്നദ് ഫാറൂഖ് (ഉമറുബ്നുൽ ഖത്വാബ് (റ)   :- (02) റിപ്പോർട്*
أمير المؤمنين أبي حفص عمر بن الخطاب رضي الله عنه
وأقواله على أبواب العلم
للإمام الحافظ عماد الدين أبي الفداء إسماعيل بن عمر بن كثير القرشي الدمشقي الشافعي
 • (52)
عن السائب بن يزيد: أن الناس كانوا يقومون على عهد عمر -رضي الله عنه- بعشرين ركعة.
 • (53)
عن يزيد بن رومان قال: كان الناس يقومون في زمن عمر -رضي الله عنه- بثلاث وعشرين ركعة.
*ആദർശ പഠനാർത്ഥികൾക്കും , സത്യാന്വേഷകർക്കും ഇതൊരുപകാരമാവട്ടെ , ഈ എളിയവന്റെ ഈ എളിയ അദ്ധ്വാനത്തിന് ദുആ വസ്വിയ്യത്തോടെ*
           
   *✍🏻സിദ്ധീഖുൽ  മിസ്ബാഹ് പടന്നക്കാട്*
            8891 786 787
__________________________💙🌸

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...