Saturday, September 25, 2021

സലഫി കളുടെ ജിഹാദ്

 https://www.facebook.com/100063928320821/posts/234480508692892/

ആഗോള തലത്തില്‍ ഇസ്‌ലാമിന് ചീത്തപ്പേരുണ്ടാക്കിയതാരാണ്? 

എല്ലാ മുസ്ലിംകളും തീവ്രവാദികളല്ല, തീവ്രവാദികളെല്ലാം മുസ്‌ലിംകളാണെന്ന പരികല്പനക്ക് ഹേതുകമായ മൂവ്‌മെന്റ് ഏതായിരുന്നു? ഈജിപ്തില്‍, യമനില്‍, അഫ്ഗാനില്‍, പാകിസ്ഥാനില്‍, കശ്മീരില്‍... നിരപരാധരുടെ രക്തം ചിന്തിയും ചാവേറുകളെ സൃഷ്ടിച്ചും ഭരണകൂടങ്ങളെ അട്ടിമറിച്ചും നാട്ടുകാരുടെ സമാധാനജീവിതം തകര്‍ക്കുന്നവരുടെ പ്രചോദനകേന്ദ്രമേതാണ്? അല്‍ ഖ്വൈദ, ഐഎസ്, ബോക്കോ ഹറാം, ബ്രദര്‍ഹുഡ്, താലിബാന്‍... ലോകാടിസ്ഥാനത്തില്‍ വേരുകള്‍ പടര്‍ത്തിയ ഇത്തരം ഭീകരസംഘങ്ങള്‍ ആശയങ്ങള്‍ സ്വീകരിക്കുന്നതെവിടെ നിന്നാണ്? കേരളത്തില്‍നിന്നും ഐ എസില്‍ ചേര്‍ന്നവരെന്ന് മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി വെളിപ്പെടുത്തിയ 28 ചെറുപ്പക്കാര്‍ക്ക് കത്തുന്ന ആശയങ്ങള്‍ പകര്‍ന്ന് നല്‍കിയ ആശയധാരയേത്? മുകളില്‍പ്പറഞ്ഞതും അല്ലാത്തതുമായ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരമേ ഉള്ളു, സലഫിസം. 


ഈജിപ്ഷ്യന്‍ ബ്രദര്‍ഹുഡില്‍നിന്നും നജ്ദിയന്‍ വഹാബിസത്തില്‍നിന്നുമാണ് ഏകദേശം 100 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ഈ ചിന്താധാര പ്രചരിച്ച് തുടങ്ങുന്നത്. ഈജിപ്ഷ്യന്‍ സലഫിസം ഒന്നാമത് യുക്തിവാദവും രണ്ടാമത് ഹസനുല്‍ബന്നയുടെ ആഗമനത്തോടെ തീവ്രവാദവുമായി. നജ്ദിയന്‍ വഹാബിസം ചരിത്രത്തില്‍ അറിയപ്പെടുന്നത് പോലും അല്‍ ഹറകത്തുദ്ദമവിയ്യ (രക്തവിപ്‌ളവം) എന്നാണ്. കേരളത്തില്‍ സലഫി മൂവ്‌മെന്റിന് പ്രചാരം നല്‍കിയത് പ്രധാനമായും വക്കം മൗലവിയും കെഎം മൗലവിയുമായിരുന്നു. അവരുടെ നേതൃത്വത്തിലാണ് മുസ്‌ലിം ഐക്യസംഘം നിലവില്‍ വരുന്നത്. കൊടുങ്ങല്ലൂരില്‍ കബ്ര്‍ തകര്‍ത്തു കൊണ്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് കുറ്റ്യാടിയില്‍, എടവണ്ണയില്‍, ഒടുവില്‍ നാടുകാണിയില്‍ എല്ലാം സലഫിസ്റ്റുകള്‍ ആയുധമേന്തി ദര്‍ഗകളും മഖാമുകളും മാന്തുന്നത് തുടര്‍ന്നു. കോഴിക്കോട്ട് മുഹിയിദ്ദീന്‍ പള്ളി, പാളയം പള്ളി ഉള്‍പ്പെടെ നൂറു കണക്കിനു പള്ളികള്‍ കൊള്ളയടിച്ചു. 


പാലപ്പറ്റ പള്ളിയിലേക്ക് പ്രാര്‍ത്ഥനാവേളയില്‍ കല്ലെറിഞ്ഞും സംഘര്‍ഷം ഉണ്ടാക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊള്ള നടത്താനുള്ള ശ്രമം നടന്നത് അടുത്ത കാലത്താണ്. ഐക്യസംഘത്തില്‍നിന്ന് പില്‍കാലത്ത് ജമാഅത്തെ ഇസ്‌ലാമിയും സിമിയുമുണ്ടായി. ദമ്മാജ് സലഫിയുണ്ടായി. തുടര്‍ന്ന് പലതുമുണ്ടായി. ഇവയുടെ എല്ലാം ആദര്‍ശ വേരുകള്‍ ചെന്നുനില്‍ക്കുന്നത് സലഫിസത്തിലാണ്. ലോകത്തെ ഇസ്‌ലാമിന്റെ പേരില്‍ അറിയപ്പെടുന്ന സര്‍വ്വ തീവ്രവാദ മൂവ്‌മെന്റുകളും ആശയാടിത്തറയായി സ്വീകരിക്കുന്നതും സലഫിസത്തെയാണ്. വക്കം മൗലവിയും കെഎം മൗലവിയും മുസ്‌ലിം ഐക്യസംഘമെന്ന പേരില്‍ പ്രചരിപ്പിച്ചതും ഈ സലഫിസമായിരുന്നു. ക്രമബദ്ധമായി വളര്‍ന്നുവന്ന ആ മൂവ്‌മെന്റിന്റെ ഇങ്ങേ അറ്റത്തെ കണ്ണിയാണ് ഐസില്‍ ചേര്‍ന്ന മലയാളികളുടെ കൂട്ടത്തില്‍ മുഖ്യമന്ത്രി പേര് വെളിപ്പെടുത്തിയ പ്രജു എന്ന മുഹമ്മദ് അമീന്‍. സുന്നി വിശ്വാസിയായ തന്നെ തീവ്ര ആശയങ്ങളിലേക്ക് മാറാന്‍ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നതായി ഭാര്യ വെളിപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്‌ലിം ഐക്യസംഘം കേരളീയ മുസ്‌ലിംകള്‍ക്ക് നല്‍കിയ സംഭാവനകള്‍ ഇത്തരത്തിലുള്ള ഒട്ടേറെ അപഭ്രംശങ്ങളും ചീത്തപ്പേരുകളുമായിരുന്നു. അതാണ് ചരിത്രപരമായ യാഥാര്‍ത്ഥ്യം. ഈ അപഭ്രംശത്തെ തെറ്റായ വായനമൂലം മുസ്‌ലിം നവോത്ഥാനമായി തെറ്റിദ്ധരിച്ചിരിക്കുന്നു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ ഈ വായനയുടെ പുറത്തായിരുന്നു 2018ല്‍, മലപ്പുറത്തൊരു സുന്നി സമ്മേളനത്തില്‍, സാംസ്‌കാരിക ഇസ്‌ലാമിന്റെ മഹോന്നതന്‍മാരായ പണ്ഡിതന്‍മാരുടെ സാന്നിധ്യത്തില്‍ അദ്ദേഹം വക്കം മൗലവിക്കും ഐക്യസംഘത്തിനും മുസ്‌ലിം നവോത്ഥാനത്തിന്റെ അട്ടിപ്പേറവകാശം ചാര്‍ത്തിയത്. 


അന്നേ പലരും പറഞ്ഞ ഈ കാര്യം ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ കാരണമിതാണ്, 

കേരളത്തിലും ലോകത്തും മുസ്‌ലിംകളെ കണ്ണീരു കുടിപ്പിച്ചുകൊണ്ടിരിക്കുന്ന സലഫി മൂവ്‌മെന്റിന്റെ കേരളത്തിലെ സ്ഥാപക സംഘമായ മുസ്‌ലിം ഐക്യസംഘത്തിന്റെ നൂറാം വാര്‍ഷികം സലഫി ധാരയില്‍നിന്നുള്ള 28 യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതായി വെളിപ്പെട്ട ഏറ്റവും ഉചിതമായ ഈ സമയത്ത്, പിറന്ന നാടായ കൊടുങ്ങല്ലൂരില്‍വെച്ച് മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യുന്നു. ഒന്നേ പറയാനുള്ളു, മുകളില്‍ പറഞ്ഞ ചരിത്ര സത്യങ്ങള്‍ ശരിയായ വായനയിലൂടെ മനസിലാക്കി വേണം അങ്ങ് ആ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍. മുസ്ലിം നവോത്ഥാനത്തിന്റെ കുത്തകയൊന്നും വക്കം മൗലവിക്കോ ഐക്യസംഘത്തിനോ ചാര്‍ത്തി കൊടുത്തേക്കരുത്. ഒടുവിലൊടുവില്‍ കാര്യങ്ങള്‍ തെളിഞ്ഞുവരുന്ന പുനര്‍വായനയുടെ ഈ നല്ല കാലത്ത് വക്കംമൗലവി സലഫിസത്തിലും സലഫിസം ഐഎസിലും വന്നുനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസംഗം കാലഹരണപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യേണ്ടി വരുന്നത് അത്ര നല്ലതായിരിക്കില്ല. അല്ലെങ്കിലും അങ്ങെന്തിനാണ് ഒരു അപഭ്രംശത്തിന്റെ നൂറാണ്ട് അടയാളപ്പെടുത്താന്‍ നിന്നുകൊടുക്കുന്നത്? അപ്പോള്‍ പിന്നെ ഈ മതനിരപേക്ഷ കേരളം എന്നാല്‍ എന്താണ്?


കാസര്‍ഗോഡ് നിന്ന് ദമ്മാജ് സലഫിസം വഴി ഐഎസിലെത്തിയ റാശിദ് അബ്ദുല്ലയുടെ ഒരു ഓഡിയോ പ്രസ്താവന കൂടി, കൊടുങ്ങല്ലൂരിലെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് മുഖ്യമന്ത്രി ശ്രദ്ധിക്കണം.

'ഐഎസിലെത്താന്‍ വിവിധ സ്റ്റേജുകളുണ്ട്. ആദ്യം മടവൂര്‍ (സാക്ഷാല്‍ഹുസൈന്‍ മടവൂര്‍ തന്നെ. ഇദ്ദേഹമാണ് കൊടുങ്ങല്ലൂര്‍ സമ്മേളനത്തിലെ ഒരു അതിഥി). പിന്നീട് കെഎന്‍എം (സാക്ഷാല്‍ കേരള നദ്വത്തുല്‍ മുജാഹിദീന്‍. ഇതിന്റെ നേതാവ് ടിപി അബ്ദുല്ലക്കോയ മദനിയും മുഖ്യമന്ത്രിയുടെ വേദിയിലുണ്ട്). പിന്നെ വിസ്ഡം, പിന്നെ ദമ്മാജ്. അങ്ങനെ സ്റ്റപ് സ്റ്റപ്പായാണ് ഐഎസിലെത്തുക. കാസര്‍ഗോഡ്‌നിന്നും കണ്ണൂരില്‍നിന്നും വന്നവരെല്ലാം ഇങ്ങനെയാണ് എത്തിയത്. എല്ലാ സലഫി ഗ്രൂപ്പുകളും ജിഹാദും പലായനവും പഠിപ്പിക്കുന്നു. ഇതില്‍ ഏറ്റവും തീവ്രമായി പഠിപ്പിക്കുന്നത് ദമ്മാജ് സലഫികളാണ്. ഐഎസില്‍ എത്തിയ മലയാളികളെല്ലാം ഇവരുടെ ക്ലാസുകളില്‍ പങ്കെടുത്തവരാണ്. സുന്നി, സൂഫി വിശ്വാസികളായിരുന്നെങ്കില്‍ ഒരിക്കലും അവര്‍ ഐഎസില്‍ എത്തില്ലായിരുന്നു'.


കേരളത്തില്‍നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് അറിഞ്ഞോ അറിയാതെയോ പാത വെട്ടുന്നവരുടെ നൂറാം വാര്‍ഷികം കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യണമോ? നിര്‍ബന്ധമാണെങ്കില്‍, ഞങ്ങള്‍ മുഖ്യധാരാ മുസ്‌ലിംകള്‍ അല്‍പനേരം തല താഴ്ത്തി നിന്നുകൊള്ളാം, ലാല്‍സലാം.

Saturday, September 18, 2021

ഖുർആനിൽ പലതും നഷ്ടപെട്ടുവോ? സബാസ്റ്റ്യൻ പുന്നക്കലിന് മറുപടി

 https://youtu.be/8n8SECiQ8e4

https://youtu.be/8n8SECiQ8e4

ഖുർആനിൽ പലതും നഷ്ടപെട്ടുവോ?


സബാസ്റ്റ്യൻ പുന്നക്കലിന് മറുപടി

Tuesday, September 7, 2021

യേശു ദൈവമല്ല, ദൈവത്തിന്റെ ശക്തനായ ഒരു പ്രവാചകൻ മാത്രമാണ്

 യേശു ദൈവമല്ല, ദൈവത്തിന്റെ ശക്തനായ ഒരു പ്രവാചകൻ മാത്രമാണ്.. അവൻ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന ഒരു ശക്തനായ ദൂതനും ദൈവപുത്രനുമാണ്...


1. അവൻ ചോദിച്ചു: ഏത് കാര്യങ്ങൾ? അവർ പറഞ്ഞു നസറായനായ യേശുവിനെ കുറിച്ചു തന്നെ. അവൻ ദൈവത്തിന്റെയും മനുഷ്യരുടെയും മുന്നിൽ വാക്കിലും പ്രവർത്തിയിലും  


(((ശക്തനായ പ്രവാചകൻ))) ആയിരുന്നു.


 (ലൂക്ക 24:19)


2. അവൻ ജറൂസലമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവൻ ഇളകി വഷളായി ആരാണിവൻ എന്ന് ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു ഇവൻ 


(((ഗലീലിയയിലെ നസറത്തിൽ നിന്നുള്ള പ്രവാചകനായ യേശു)))


 ആകുന്നു.

(മത്തായി 21-10:11)


3.എല്ലാവരും ഭയപ്പെട്ടു അവർ ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു:



(((ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയം കൊണ്ടിരിക്കുന്നു.)))


 (ലൂക്ക 7:16)


 4. അവൾ പറഞ്ഞു. 



(((പ്രഭോ അങ്ങ് ഒരു പ്രവാചകൻആണെന്ന്)))



 ഞാൻ മനസ്സിലാക്കുന്നു. (യോഹന്നാൻ 4:19)


5. അവർ അവനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു കാരണം 


(((ജനങ്ങൾ അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു.)))


പ്രവൃത്തികൾ

3:22 “ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ 



(((ഒരു പ്രവാചകനെ )))



നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ  നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം.

3:23 


(((ആ പ്രവാചകന്റെ )))



വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ.




 (മത്തായി 21:46)


6. ലോകത്തിലേക്ക്



((( വരാനിരുന്ന പ്രവാചകൻ സത്യമായും ഇവനാണ്.)))



 (യോഹന്നാൻ 6:14)


7. അപ്പോൾ ആ അന്ധനോട് വീണ്ടും അവർ ചോദിച്ചു അവൻ നിന്റെ കണ്ണുകൾ തുറന്നു തന്നല്ലോ. അവനെപറ്റി നീയെന്തു പറയുന്നു? അവൻ പറഞ്ഞു : 



(((അവനൊരു പ്രവാചകൻ ആകുന്നു.)))



  (യോഹന്നാൻ 9:17)


8. അവർ പറഞ്ഞു: ചിലർ സ്നാപക യോഹന്നാൻ എന്നും മറ്റുചിലർ ഏലിയാ എന്നും 


(((വേറെ ചിലർ പ്രവാചകന്മാരിൽ ഒരുവൻ)))


 എന്നും പറയുന്നു. (മാർക്കോസ് 8:28


9. അവനെ ക്ഷണിച്ച ആ ഫരിസേയൻ ഇതുകണ്ട് സ്വഗതമായി പറഞ്ഞു: 


((ഇവൻ പ്രവാചകൻ ആണെങ്കിൽ)))



 തന്നെ സ്പർശിക്കുന്ന സ്ത്രീ ആരെന്നും ഏത് തരക്കാരിയാണെന്നും അറിയാമായിരുന്നു (ലൂക്ക 7:39)


10. യേശു താൻ പ്രവാചകനാണെന്നു നേരിട്ട് പ്രഖ്യാപിക്കുന്നു:


((("യേശു അവരോടു പറഞ്ഞു: പ്രവാചകൻ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല." )))


(മത്തായി 13:57 / മര്‍ക്കോസ് 6:4 / ലൂക്കോസ് 4:24)

Thursday, September 2, 2021

ഉമൈമയെ തോട്ടത്തിൽ കൊണ്ട് വന്നതെന്തിന് വിമർശകർക്ക് മറുപടി

 https://youtu.be/w8KPEaBCkVE



ഉമൈമയെ തോട്ടത്തിൽ കൊണ്ട് വന്നതെന്തിന്

വിമർശകർക്ക് മറുപടി

Wednesday, September 1, 2021

അല്ലാഹു അതാണ് യേശുവിന്റെയും നമ്മുടെയും ആരാധ്യനായവന്റെ തിരുനാമം:

 

*‼️അല്ലാഹു:‼️*

👇🏼👇🏼👇🏼

അല്ലാഹു
അതാണ് യേശുവിന്റെയും നമ്മുടെയും ആരാധ്യനായവന്റെ തിരുനാമം:

*========================*

*അറാമിക്  വാക്യങ്ങൾ തന്നെ നമ്മുക്കു അവലംബമാക്കാം:*

മാർക്കോസ് 12 :29  അറാമിക് വേർഷൻ: 

"അമർ ലെഹ് ഈശ്വാ മദ്മെൻ മിൻ കുല്ല്ഹുൻ പുഖ്ദനെ ഇഷ്മ ഇസ്രാഈൽ മർയ *അല്ലാഹൻ* മർയ ഹദ് ഹു" - *(അറാമിക് ബൈബിൾ, മർഖൂസ് 12:29)*

👉അതായത്, "യേശു അവരോടു പറഞ്ഞു കല്പനകളിൽ വെച്ച് ഏറ്റവും മുഖ്യമായത് ഇതാകുന്നു, *"ഇസ്രയേലേ കേൾക്ക, നമ്മുടെ രക്ഷിതാവായ അല്ലാഹു* ഏക രക്ഷിതാവ്."👈

----------------------------------------

ഇനി മത്തായി 19:17ന്റെ അറാമിക് വേർഷൺ നോക്കുക:

"മനാ ക്വറാ അൻതലീ താബ? ലൈത്ത് താബ ഇല്ലാ എൻ ഹദ് *അല്ലാഹ."* - (അറാമിക് ബൈബിൾ, മത്തായി 19:17)

"നീ എന്നെ നല്ലവൻ എന്നു എന്തിനു വിളിക്കുന്നു? *അല്ലാഹു* ഒരുവൻ അല്ലാതെ നല്ലവൻ ഇല്ല തന്നെ." - *(മത്തായി 19:17)*

----------------------------------------

ഇനി യേശുവിനെ പരീക്ഷിക്കാൻ വന്ന സാത്താനോട് യേശു പറയുന്നതായി മത്തായി 4:10 ന്റെ അറാമിക് വാക്യം നോക്കാം:

"കതീബ് ഗയ്ർ ദാൽ മർയ *അല്ലാഹ* ക്ക്‌ തസ്ജൂദ് വ ലെഹ് ബൽഹുദാവീ തിഫ്ലൂഹ്." - *(അറാമിക് ബൈബിൾ, മത്തായി 4:10)*

"ഇങ്ങനെയും കൂടെ എഴുതപ്പെട്ടിരിക്കുന്നു നിന്റെ രക്ഷിതാവായ *അല്ലാഹുവിനെ*  നമസ്ക്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ."

----------------------------------------

ഇനി മറ്റൊരു ഉദാഹരണം കൂടി നോക്കുക:

യോഹന്നാൻ 4:24 യേശു പറയുന്നു:

"റൂഹാ ഹവ് ഗയ്ർ *അല്ലാഹ* വ ലയീൻ ദ സജിദീൻ ലെഹ് ബിറൂഹാ വ ബഷ്റാറ വ ലെ നസ്ജെദൂൻ" - *(അറാമിക് ബൈബിൾ, യൂഹന്നാ 4:24)*

*"അല്ലാഹു* ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവൻ ആത്മാവിലും സത്യത്തിലും അവനെ ആരാധിക്കണം." - *(യോഹന്നാൻ 4:24 )*

----------------------------------------

ചുരുക്കിപ്പറഞ്ഞാൽ മഹാനായ യേശു അദ്ദേഹത്തിന്റെ ജനതയോടു സർവ്വശക്തനായ ഏക ദൈവത്തെ *അല്ലാഹ* എന്നാണ് പ്രഖ്യാപനം ചെയ്തത് എന്നു മുകളിൽ കൊടുത്ത ഉദാഹരണങ്ങളിൽ നിന്ന് വ്യക്തമാകുന്നു. അതു കൊണ്ടാണ് വിശുദ്ധ ഖുർആനിൽ  മഹാനായ ഈസാനബി (അ) തന്റെ ജനതയോടു ഇപ്രകാരം  കൽപ്പിച്ചതായി കാണുന്നത്:

👇👇🏼👇

"ഇന്ന *അല്ലാഹ* റബ്ബീ വ റബ്ബുക്കും ഫഉബുദൂഹു ഹാദാ സിറാത്തുൻ മുസ്ത്വഖീം." - (ഖുർആൻ 3 :51)

''തീർച്ചയായും *അല്ലാഹുവാണ്* എന്റെയും നിങ്ങളുടെയും രക്ഷിതാവ് അത് കൊണ്ട് അവനെ നിങ്ങൾ ആരാധിക്കുക, ഇതാകുന്നു നേരായ മാർഗ്ഗം." - *(ഖുർആൻ 3:51).*

☝🏼☝🏼☝🏼

Thursday, August 26, 2021

ഇസ്ലാം:മുല കുടിയും സബാസ്റ്റ്യൻ പുന്നക്കലിന്റെ ഉരുണ്ടു കളിയും

 https://youtu.be/PpTGbNhOvU0

https://youtu.be/PpTGbNhOvU0


മുല കുടിയും സബാസ്റ്റ്യൻ പുന്നക്കലിന്റെ ഉരുണ്ടു കളിയും


Club House ചർച്ച

അസ് ലം സഖാഫി പരപ്പനങ്ങാടി

Tuesday, August 24, 2021

ഇസ് ലാം വിമർശനം : രതി ഇസ്ലാമിൽ ഉണ്ടോ

 وفي سنن ابن ماجه


باب مَنْ أَتَى ذَاتَ مَحْرَمٍ وَمَنْ أَتَى بَهِيمَةً


2564 حَدَّثَنَا عَبْدُ الرَّحْمَنِ بْنُ إِبْرَاهِيمَ الدِّمَشْقِيُّ حَدَّثَنَا ابْنُ أَبِي فُدَيْكٍ عَنْ إِبْرَاهِيمَ بْنِ إِسْمَعِيلَ عَنْ دَاوُدَ بْنِ الْحُصَيْنِ عَنْ عِكْرِمَةَ عَنْ ابْنِ عَبَّاسٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ وَقَعَ عَلَى ذَاتِ مَحْرَمٍ فَاقْتُلُوهُ وَمَنْ وَقَعَ عَلَى بَهِيمَةٍ فَاقْتُلُوهُ وَاقْتُلُوا الْبَهِيمَةَ


التالي  السابق


 الشرح 


قوله : ( من وقع على ذات محرم ) لعل هذا كان على ما عليه عمل الجاهلية من اعتقادهم أن أمثال ذلك حلال فإنه حينئذ يصير [ ص: 119 ] مرتدا فيستحق القتل . قوله : (واقتلوا البهيمة ) زاد الترمذي فقيل : لابن عباس ما شأن البهيمة فقال ما سمعت من رسول الله - صلى الله عليه وسلم - كره أن يؤكل من لحمها ، أو ينتفع بها وقد عمل بها ذلك العمل . وقيل : حكمة قتلها خوف أن تأتي بصورة قبيحة يشبه بعضها الآدمي وبعضها البهيمة ، وأكثر الفقهاء كما حكاه الخطابي على عدم العمل بهذا الحديث فلا تقتل البهيمة ومن وقع عليها ، وإنما عليه التعزير ترجيحا لما رواه الترمذي عن ابن عباس قال : " من أتى بهيمة فلا حد عليه " . قال الترمذي : هذا أصح من الحديث الأول ، والعمل على هذا عند أهل العلم . كذا ذكره السيوطي في حاشية الكتاب 


(.شرح السندي لابن ماجه)




قال الشوكاني


3133 - ( وعن عمرو بن أبي عمرو عن عكرمة عن ابن عباس أن النبي صلى الله عليه وسلم قال : { من وقع على بهيمة فاقتلوه واقتلوا البهيمة } . رواه أحمد وأبو داود والترمذي وقال : لا نعرفه إلا من حديث عمرو بن أبي عمرو . وروى الترمذي وأبو داود من حديث عاصم عن أبي رزين عن ابن عباس أنه قال : من أتى بهيمة فلا حد عليه . وذكر أنه أصح ) . الحديث الذي رواه عكرمة أخرجه أيضا النسائي وابن ماجه قال الترمذي : هذا حديث لا نعرفه إلا من حديث عمرو بن أبي عمرو عن عكرمة عن ابن عباس عن النبي صلى الله عليه وسلم . وقد رواه سفيان الثوري عن عاصم عن أبي رزين عن ابن عباس أنه قال : " من أتى بهيمة فلا حد عليه " حدثنا بذلك محمد بن بشار ، حدثنا عبد الرحمن بن مهدي ، حدثنا سفيان ، وهذا أصح من الحديث الأول . والعمل على هذا عند أهل العلم وهو قول أحمد وإسحاق انتهى .


وقد روى هذا الحديث ابن ماجه في سننه من حديث إبراهيم بن إسماعيل عن داود بن الحصين عن عكرمة عن ابن عباس قال : قال رسول الله صلى الله عليه وسلم { : من وقع على ذات محرم فاقتلوه ، ومن وقع على بهيمة فاقتلوه واقتلوا البهيمة } وإبراهيم المذكور قد وثقه أحمد . وقال البخاري : منكر الحديث ، وضعفه غير واحد من الحفاظ


 ، وأخرجه أبو يعلى الموصلي من " حديث عبد الغفار بن عبد الله بن الزبير عن علي بن مسهر عن محمد بن عمرو عن أبي سلمة بن عبد الرحمن عن أبي هريرة مرفوعا ، وذكر ابن عدي عن أبي يعلى أنه قال : بلغنا أن عبد الغفار رجع عنه ، وذكر ابن عدي أنهم كانوا لقنوه . وأخرج هذا الحديث البيهقي بلفظ : " ملعون من وقع على بهيمة وقال : اقتلوه واقتلوها لا يقال هذه التي فعل بها كذا وكذا " ومال البيهقي إلى تصحيحه . ورواه أيضا من طريق عباد بن منصور عن عكرمة . ورواه عبد الرزاق عن إبراهيم بن محمد عن داود بن الحصين عن عكرمة ، وإبراهيم ضعيف ، وإن كان الشافعي يقوي أمره ، إذا عرفت هذا تبين لك أنه لم يتفرد برواية الحديث عمرو بن أبي عمرو عن عكرمة كما قال الترمذي ، بل رواه عن عكرمة جماعة كما بينا . وقد قال البيهقي : رويناه عن عكرمة من أوجه مع أن تفرد عمرو بن أبي عمرو لا يقدح في الحديث فقد قدمنا أنه احتج به الشيخان ووثقه يحيى بن معين . وقال البخاري : عمرو صدوق ولكنه روى عن عكرمة مناكير .


والأثر الذي رواه أبو رزين عن ابن عباس أخرجه أيضا النسائي ، ولا حكم لرأي ابن عباس إذا انفرد ، فكيف إذا عارض المروي عن رسول الله صلى الله عليه وسلم من طريقه ؟ .



. [ ص: 142 ] وقد اختلف أهل العلم فيمن وقع على بهيمة ، فأخرج البيهقي عن جابر بن زيد أنه قال : من أتى البهيمة أقيم عليه الحد . وأخرج أيضا عن الحسن بن علي رضي الله عنهما أنه قال : إن كان محصنا رجم وروي أيضا عن الحسن البصري أنه قال : هو بمنزلة الزاني ، قال الحاكم : أرى أن يجلد ولا يبلغ به الحد ، وهو مجمع على تحريم إتيان البهيمة ، كما حكى ذلك صاحب البحر .


وقد ذهب إلى أنه يوجب الحد كالزنا الشافعي في قول له والهادوية وأبو يوسف ، وذهب أبو حنيفة ومالك والشافعي في قول له والمرتضى والمؤيد بالله والناصر والإمام يحيى إلى أنه يوجب التعزير فقط إذ ليس بزنا . ورد بأنه فرج محرم شرعا مشتهى طبعا فأوجب الحد كالقبل . وذهب الشافعي في قول له إلى أنه يقتل أخذا بحديث الباب ، وفي الحديث دليل على أنها تقتل البهيمة ; والعلة في ذلك ما روى أبو داود والنسائي أنه قيل لابن عباس : ما شأن البهيمة ؟ قال : ما أراه قال ذلك إلا أنه يكره أن يؤكل لحمها . وقد عمل بها ذلك العمل . وقد تقدم أن العلة أن يقال : هذه التي فعل بها كذا وكذا . وقد ذهب إلى تحريم لحم البهيمة المفعول بها وإلى أنها تذبح علي عليه السلام والشافعي في قول له ، وذهبت القاسمية والشافعي في قول له وأبو حنيفة وأبو يوسف إلى أنه يكره أكلها تنزيها فقط . قال في البحر : إنها تذبح البهيمة ولو كانت غير مأكولة لئلا تأتي بولد مشوه ، كما روى أن راعيا أتى بهيمة فأتت بولد مشوه انتهى ، وأما حديث " أن النبي صلى الله عليه وسلم نهى عن ذبح الحيوان إلا لأكله فهو عموم مخصص لحديث الباب .


نيل الاوتار138/7




മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...