Friday, June 26, 2020

ശിർക്ക്:മവാഖിഫിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*

https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m

https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


*ഒഹാബീസം പൊളിച്ചെഴുത്ത്*


*മക്കാ മുശ്രിക്കുകളുടെ ശിർക്ക് എന്ത്?*

* മവാഖിഫിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*


ചോദ്യം
*ഇലാഹിയ്യത്തിന്റെ വിശേഷണങ്ങൾ മുശ്‌രിക്കുകൾ അവരുടെ ആരാധ്യന്മാർക്ക് വിശേഷിപ്പിച്ചിട്ടില്ല എന്ന് ശറഹുൽ മവാഖിഫിൽ ഇമാം ജുർജാനി റ പറഞ്ഞിട്ടുണ്ടോ?

സ്വയം പര്യ പ്തത ചാർത്തിയിട്ടില്ല. എന്നും പറഞ്ഞിട്ടുണ്ടോ?

അതിനായി അവർ തെളിവായി കൊണ്ട് വന്നത് താഴെ കാണിക്കുന്ന ഉദ്ധരണിയാണ്


قال الشريف الجرجاني:
واعلم أنه لا يخالف في مسألة التوحيد إلا الثنوية ، وهم الذين يقولون بالإلهين الاثنين دون الوثنية ، فإنهم لا يقولون بوجود إلهين واجبي الوجود ، ولا يصفون الأوثان بصفات الإلهية ، وإن أطلقوا عليها اسم الآلهة ، بل اتخذوها على أنها تماثيل الأنبياء أو الزهاد أو الملائكة أو الكواكب ، واشتغلوا بتعظيمها على وجه العبادة توسلاً بها إلى ما هو إله حقيقةً بأن يشفعوا لهم. (شرح المواقف في علم الكلام)

യാഥാത്യമെന്ത്?

*മറുപടി*


 അങ്ങനെ അദ്ധേഹം പറഞ്ഞിട്ടില്ല അത് ഒഹാബി ദുർവ്യാഖ്യാനമാണ്

മെൽ ഇട്ട അറബി വാചകത്തിലും കൈകടത്തലുകൾ നടന്നിട്ടുണ്ട്

ഇമാം ജുർജാനി പറയുന്നു

الثالث في توحيده تعالی ] أفرده عن سائر التنزيهات اهتماما بشأنه ( وهو مقصد واحد وهو أنه يمتنع وجود إلهين ، أما الحكماء فقالوا : يمتنع وجود موجودين كل واحد منهما واجب لذاته ) ، وذلك لوجهين ......

മൂന്നാമത്തെ അദ്ധ്യായം അല്ലാഹു വിന്റെ തൗഹീദിൽ ആണ് '
 നിർബന്ത അസ്ഥിത്വമുള്ള രണ്ട് ഇലാഹ് ഉണ്ടാവൽ  ബുദ്ധിപരമായി അസാധ്യമാണ്

(ശേഷം ഇതിന്ന് തെളിവുകൾ പറഞ്ഞു അദ്ധേഹം തുടരുന്നു)


، ( واعلم أنه لا مخالف هذه المسألة إلا الثنوية ) دون الوثنية ، فإنهم لا يقولون بوجود إلهين واجبي الوجود ولا يصفون الأوثان بصفات الإلهية وإن أطلقوا عليها اسم الآلهة بل اتخذوها على أنها تماثيل الأنبياء أو الزهاد أو الملائكة أو الكواكب وأشتغلوا بتعظيمها على وجه العبادة توصلا بها إلى ما هو إله حقيقة ،شرح المواقف 49

ഈ മസ്അലയിൽ
(നിർബന്ത അസ്ഥിത്വമുള്ള രണ്ട് ഇലാഹ് ഉണ്ടാവൽ  ബുദ്ധിപരമായി അസാധ്യമാണ്)
സനവിയ്യാ വിഭാഗം മാത്രമേ എതിര് പറഞ്ഞിട്ടുള്ളു

വിഗ്രഹാരാധകർ അങ്ങനെയല്ല.
നിർബന്ത അസ്ഥിത്വമുള്ള രണ്ട് ഇലാഹ് ഉണ്ട് എന്ന് അവർ പറയുന്നില്ല


ഇലാഹുകൾ എന്ന പേര് അവർ പറഞ്ഞാലും ശരി
വിഗ്രഹങ്ങൾക്ക് ഇലാഹിയ്യത്തിന്റെ എല്ലാ വിശേഷണവും അവർ നൽകുന്നില്ല

അമ്പിയാക്കളുടെയും മഹത്തുക്കളുടേയും മലക്കുകളുടേയും നക്ഷത്രങ്ങളുടേയും രൂപങ്ങൾ അവർ ഉണ്ടാക്കി
യാഥാർത്ത ഇലാഹി ലേക്ക് അവർ ചേരാൻ വേണ്ടി
 ഇബാദത്തിന്റെ മാർഗത്തിലൂടെ അങ്ങേ അറ്റത്തേ ബഹുമാനം കൊണ്ട് അവർ ജോലിയായി
 (ശറഹുൽ മവാഖിഫ് 49)

ഇവിടെ  നിർബന്ത അസ്ഥിത്വമുള്ള രണ്ട് ഇലാഹ് ഉണ്ട് എന്ന് പറഞ്ഞാലെ ശിർക്ക് വരു എന്ന് സുന്നികൾ പറഞ്ഞിട്ടില്ല.
ഉലൂഹിയ്യത്തിന്റെ എല്ലാ വിശേഷണവും നൽകിയാലേ ശിർകാവു എന്നും ആരും പറഞ്ഞിട്ടില്ല.

അങ്ങേ അറ്റത്തെ കീഴ് വണക്കം മറ്റൊരാൾക്ക് നൽകിയാലും ശിർക്ക് വരുന്നതാണ്

അഭൗതികമായ നിലക്ക് സഹായം കിട്ടലാണ് തേടലാണി മുശ്രിക്കുകൾ ചെയ്ത ശിർക്ക് എന്ന് ഏതങ്കിലും പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് മൗലവീസ് കൊണ്ട് വരേണ്ടത്

ഇമാം ജുർജനി റ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ഇവർ കൊണ്ട് വന്ന

قال الشريف الجرجاني:
واعلم أنه لا يخالف في مسألة التوحيد إلا الثنوية ، وهم الذين يقولون بالإلهين الاثنين

 دون الوثنية ، فإنهم لا يقولون بوجود إلهين واجبي الوجود ، ولا يصفون الأوثان بصفات الإلهية ، وإن أطلقوا عليها اسم الآلهة ، بل اتخذوها على أنها تماثيل الأنبياء أو الزهاد أو الملائكة أو الكواكب ، واشتغلوا بتعظيمها على وجه العبادة توسلاً بها إلى ما هو إله حقيقةً بأن يشفعوا لهم. (شرح المواقف في علم الكلام)


 വാചകത്തിന്റെ ആദ്യഭാഗത്ത് ഇമാം പറയാത്ത വാചകം ഇവർ കടത്തി കുട്ടിയിരിക്കുന്നു
قال الشريف الجرجاني:
واعلم أنه لا يخالف في مسألة التوحيد إلا الثنويةوهم الذين يقولون بالإلهين الاثنين

മേൽ വാചകം കിതാബിൽ ഇല്ലാത്തതാണ് ദുർവ്യാഖ്യാനം എളുപ്പമാവാൻ ഇവർ കടത്തി കൂട്ടിയതാണ്


നിർബന്ത അസ്ഥിത്വമുള്ള രണ്ട് ഇലാഹ് ഉണ്ടാവൽ നെ വിഗ്രഹാരാധകർ വിശ്വസിക്കുന്നില്ല എന്നും
ഇലാഹിയ്യത്തിന്റെ എല്ലാ വിശേഷണവും അവർ നൽകുന്നില്ല എന്നും

അമ്പിയാക്കളുടെയും മഹത്തുക്കളുടേയും മലക്കുകളുടേയും നക്ഷത്രങ്ങളുടേയും രൂപങ്ങൾ അവർ ഉണ്ടാക്കി
യാഥാർത്ത ഇലാഹി ലേക്ക് അവർ ചേരാൻ വേണ്ടി
 ഇബാദത്തിന്റെ മാർഗത്തിലൂടെ അങ്ങേ അറ്റത്തേ ബഹുമാനം കൊണ്ട് അവർ ജോലിയായി എന്നുമാണ് ഇമാം പറഞ്ഞത്


എന്നാൽ അവർ ദൈവമാണന്ന് വാദിക്കപെടുന്നവർ അല്ലാഹു ഉദ്ധേശിക്കാതെ തന്നെ ഉപകാര ഉപദ്രവ സുബാർശകൾ സ്വയം ചെയ്യാൻ  കഴിയുമെന്നും അവർ വിശ്വസിച്ചിരുന്നു. ഇത് ശിർക്കാണ് ' കാരണം  അല്ലാഹു വിന്റെ സ്വിഫത്ത് അവക്ക് വക വെച്ച് കൊടുക്കലാണ്


📙📘📓📒📔📕📗
➖➖➖➖➖➖➖➖


*📓മക്ക മുശ്രിക്കുകള്‍ ആരാധിച്ചിരുന്ന ദൈവങ്ങളെ അവര്‍ ശുപാര്‍ഷകര്‍ ആണെന്നു പറഞ്ഞു , വലിയ ദൈവത്തിന്‍റെ
ഉദ്ദേശമില്ലാതെ കുട്ടി ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുംമെന്ന വിശ്വാസത്തില്ലാണ്.*

*📖മക്ക മുശ്രിക്കുകളുടെ വിശ്വാസം എന്താണെന്ന് ഇബ്നു തൈമിയ്യ തന്നെ വിവരിച്ചിട്ടുണ്ട്.*
                                               
*അയാള്‍ പറയു്നു.           ,& മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ
രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*
*രാജാക്കാന്മാരിലേക്ക് അവരുടെ  പ്രതെയ്കക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി) , എന്നിട്ട് അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*

🔰രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത്
കൊണ്ടും ശുപാര്‍ഷക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു
മുശ്രിക്കുകള്‍ കരുതിയിരുന്നത്.
ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.
അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.
അലാഹു വീണ്ടും പറയുന്നു , അല്ലാഹു ഉദ്ദേശിക്കുകയും ത്രിപ്തിയാവുകയും ചെയ്തവര്‍ക്ക്
അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതെ ശുപാര്‍ശ ഉപകരിക്കാത്ത എത്രയോ മലക്കുകള്‍ ഉണ്ട് ആകാശത്ത്.

*🔰അല്ലാഹുവിനെ ഭയന്ന്‌ പ്രതീക്ഷയര്‍പ്പിച്ച് അവന്‍ ത്രിപ്തിയുള്ളവര്‍ക്കല്ലാതെ  അവര്‍ ശുപാര്‍ശ ചെയ്യുകയില്ല.*
*അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വാദിക്കുന്നവരെ നിങ്ങള്‍ വിളിക്കുക,*
*ആകാശത്തോ ഭൂമിയിലോ ഒരു അണുവിന്‍ തൂക്കവും അവര്‍ ഉടമപ്പെടുതുകയില്ല. അവര്‍ക്ക് ഇവയില്‍ ഒരു പങ്കുമില്ല.*

*📚അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഉപകാരവും ഉപദ്രവമോ ചെയ്യാത്തവര്‍ക്ക് അവര്‍ ആരായിരുന്നു? ഇവര്‍ അല്ലാഹുവിന്‍റെ അടുത്ത് ശുപാര്‍ഷകര്‍ ആണെന്ന് അവര്‍ പറയുന്നു.(മജ്മൂഅ' ഫതാവ , ഇബ്നു തൈമിയ്യ)*
*(മജ്മൂഅ' ഫതാവ 24/155 , ഇബ്നു തൈമിയ്യ).                                            *م. فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى { وقال عن الملائكة :} وقالوا اتخذ الرحمن ولدا سبحانه بل عباد مكرمون { } لا يسبقونه بالقول وهم بأمره يعملون { } يعلم ما بين أيديهم وما خلفهم ولا يشفعون إلا لمن ارتضى وهم من خشيته مشفقون { وقال : } قل ادعوا الذين زعمتم من دون الله لا يملكون مثقال ذرةفي السماوات ولا في الأرض وما لهم فيهما من شرك وما له منهم من ظهير { } ولا تنفع الشفاعة عنده إلا لمن أذن له { وقال تعالى : } ويعبدون من دون الله ما لا يضرهم ولا ينفعهم ويقولون هؤلاء شفعاؤنا عند الله قل أتنبئون الله بما لا يعلم في السماوات ولا في الأرض سبحانه وتعالى عما يشركون { وقال تعالى : } وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون { وقال تعالى : } الله الذي خلق السماوات والأرض وما بينهما في ستة أيام ثم استوى على العرش ما لكم من دونه من ولي ولا شفيع أفلا تتذكرون { وقال تعالى : } ولا يملك الذين يدعون من دونه الشفاعة إلا من شهد بالحق وهم يعلمون { وقال تعالى : } ولقد جئتمونا فرادى كما خلقناكم أول مرة وتركتم ما خولناكم وراء ظهوركم وما نرى معكم شفعاءكم الذين زعمتم أنهم فيكم شركاء لقد تقطع بينكم وضل عنكم ما كنتمتزعمون { وقال تعالى : } أم اتخذوا من دون الله شفعاء قل أولو كانوا لا يملكون شيئا ولا يعقلون{ } قل لله الشفاعة جميعا له ملك السماوات والأرض ثم إليه ترجعون { } وإذا ذكر الله وحده اشمأزت قلوب الذين لا يؤمنون بالآخرة وإذا ذكر الذين من دونه إذا هم يستبشرون { وقال تعالى : } وخشعت الأصوات للرحمن فلا تسمع إلا همسا { }يومئذ لا تنفع الشفاعة إلا من أذن له الرحمن ورضي له قولا { وقال صاحب يس : } وما لي لا أعبد الذي فطرني وإليه ترجعون { } أأتخذ من دونه آلهة إن يردن الرحمن بضر لا تغن عني شفاعتهمشيئا ولا ينقذون { } إني إذا لفي ضلال مبين { } إني آمنت بربكم فاسمعون { .ഇങ്ങനെ തുടങ്ങി ധാരാളം ആയത്തുകള്‍ ഇബ്നു തീമിയ്യ ഉദ്ധരിച്ച് തെളിവ് നിരത്തുന്നു.
മുശ്രിക്കുകള്‍ വിശ്വസിച്ച വലിയ ദൈവം ഉദ്ദേശിക്കാത്ത വിഷയത്തില്‍ കുട്ടി ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്നു മക്കാ മുശ്രിക്കുകള്‍ക്ക് വിശ്വാസമുണ്ടായിരുന്നു.
അത് കൊണ്ടാണ് ശുപരഷ സ്വീകരിച്ചിരുന്നത് എന്നതിന് ഈ ആയത്ത് തെളിവാണ് എന്ന് ഇബ്നു തീമിയ്യ മജ്മൂഉല്‍  പറയുകയും ചെയ്യുന്നു
*🔹ചുരുക്കത്തില്‍  രാജാവ് ഉദ്ദേശിക്കാത്ത വിഷയത്തില്‍ മന്ത്രിമാര്‍ രാജാവിന്റെ അനുമതിയില്ലാതെ ശുപാര്‍ശ ചെയ്യുമ്പോള്‍ ,*
*രാജാവ് മന്ത്രിയെ പേടിച്ചു , മന്ത്രിയിലേക്ക് ആവശ്യമുള്ളതിനു വേണ്ടി ശുപാര്‍ശ സ്വീകരിക്കല്‍ രാജാവിന്‍റെ മേല്‍ കടമയാണ്*
*എന്നത് പോലെ വലിയ ദൈവത്തിന്‍റെ അടുത്ത് കുട്ടി ദൈവങ്ങള്‍ വലിയ ദൈവം ഉദേഷിക്കാത്ത വിഷയത്തില്‍ ശുപാര്‍ശ ചെയ്യുകയും ,*
*കുട്ടി ദൈവങ്ങളെ പേടിച്ചതിനു വേണ്ടിയും അവരിലേക്ക്‌ ആവശ്യമുള്ളതിനും വേണ്ടിയും വലിയ ദൈവം ശുപാര്‍ശ സ്വീകരിക്കലിലേക്ക് ആവശ്യമാവും എന്നാ വിശ്വാസമായിരുന്നു മക്ക മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് എന്ന്
ഇബ്നു തീമിയ്യയുടെ മേല്‍ ഉദ്ധരണിയില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും.*

*ഇത്തരം ഒരു വിശ്വാസം മുസ്ലിമീങ്ങല്‍ക്കില്ല. അല്ലാഹുവിന്‍റെ ഉദ്ദേശം ഇല്ലാതെ ഭൗതികമോ അഭൌതികമോ ആയ ഒരു കാര്യവും മറ്റു ഒരു ശുപാര്‍ശയും മഹാന്മാരായ അല്ലാഹുവിന്‍റെ മഹത്തുക്കള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയില്ല എന്നതാണ് മുസ്ലിംങ്ങളുടെ വിശ്വസിക്കുന്നത്.
ഒരു കൈ വിരല്‍ പോലും ഇളക്കാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ കഴിയു എന്നാണു മുസ്ലിമീങ്ങള്‍ വിശ്വസിക്കുന്നത്*.
           
*മുസ്ലിമീങ്ങളുടെ ഈ വിശ്വാസവും മുശ്രിക്കുകളുടെ വിശ്വാസവും തമ്മില്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അന്തരത്തെക്കാള്‍ വലുതാണ്‌.
ഒന്ന് തൗഹീദും മറ്റൊന്ന് ശിര്‍ക്കുമാണ്.*

*ആകാശ ഭൂമി സൃഷ്ടിച്ചത് അല്ലാഹു ആണെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ പോലും , രാജാവ് മന്ത്രിമാര്‍ക്ക് എല്ലാ അധികാരം*
*നല്‍കി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വിട്ടു കൊടുത്തു മന്ത്രിയെ തന്നെ വളര്‍ത്തി വലുതാക്കി എല്ലാം നല്‍കിയതിനു ശേഷം
രാജാവ് ഉദ്ധേശിക്കാത വിഷയത്തില്‍ ഏതെങ്കിലും ഭൗതികമോ അഭൌതികമോ ആയ  ഒരു ചെറിയ കാര്യത്തില്‍ വരെ ഉപകാരമോ ഉപദ്രവമോ ചെയ്യുംമെന്ന് വിശ്വസിക്കും പോലെ , വലിയ ദൈവത്തിന്‍റെ ഉദ്ദേശമില്ലാതെ കുട്ടി ദൈവങ്ങള്‍ ഏതെങ്കിലും ഒരു ഉപകാരമോ , ഉപദ്രവമോ ശുപാര്‍ശയോ ചെയ്യുംമെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കാവുന്നതാണ്.*

🔹എല്ലാം സൃഷ്ട്ടിച്ചതും അധികാരം നല്കിയതും വലിയ ദൈവമാണ് എന്ന് സമ്മതിച്ചാല്‍ പോലും വലിയ
ദൈവത്തിന്‍റെ ഉദ്ദേശമില്ലാത്തതില്‍ കുട്ടി ദൈവങ്ങള്‍ ഉപകാര ഉപദ്രവ ശുപാര്‍ശ ചെയ്യും എന്നാ വിശ്വാസം ഉണ്ടായാല്‍ അതു ശിര്‍ക്ക് ആണ്.
അങ്ങനെയുള്ള വിശാസമായിരുന്നു മക്ക മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് എന്ന ഇബ്നു തൈമിയ്യ മജ്മൂഉല്‍ രേഖപ്പെടുത്തിയതാണ് നാം മുകളില്‍ വായിച്ചത്.

🔰എന്നാല്‍ സുന്നികളുടെ വിശ്വസം ഒരു ഉപകാരവും ഉപദ്രവവും ശുപാര്‍ശയും അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതത്തില്‍ ആര്‍ക്കും ചെയ്യാന്‍ സാധ്യമല്ല എന്നാണു.
അതുകൊണ്ട് അത് തൌഹീദ് ആണ്.

*മക്കാമുശ്രിക്കുകളുടെ വിവരിച്ചു ഇബ്നു കസീര്‍ പറയുന്നത് കാണുക*,
*രാജാക്കന്മാര്‍ ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അവരെ ഉദ്ദേശം ഇല്ലാതെ ശുപാര്‍ശ ചെയ്യുന്ന മന്ത്രിമാരെ പോലെയല്ല മലക്കുകള്‍,*
*മറിച്ച് അവര്‍ അല്ലാഹുവിന്‍റെ അടിമകളും അല്ലാഹുവിന് കീഴോതിങ്ങിയവരുമാണ് എന്നാണ് അല്ലാഹു പറയുന്നത്.( തഫ്സീര്‍ ഇബ്നു കസീര്‍ 4/45)*.
               
🔸ചുരുക്കത്തില്‍ ഈ വിശ്വാസത്തിലുള്ള മുശ്രിക്കുകളുടെ ശുപാര്‍ശ തേടലിനെയാണ്  അല്ലാഹു ധാരാളം ആയത്തില്‍ ഖണ്ഡിക്കുന്നത്.
ഇങ്ങനെയുള്ള മുശ്രിക്കുകളെ പറ്റിയുള്ള ആയത്തുകള്‍,  മുശ്രിക്കുകളുടെ ഈ വിശ്വാസമില്ലാതെ അല്ലാഹുവിന്‍റെ ഉദ്ദേശം ഇല്ലാതെ ഒരു ശുപാര്‍ശയും
ഉപകാരവും ചെയ്യാന്‍ ഒരാള്‍ക്കും സാധ്യമല്ല എന്ന തൌഹീദില്‍ ഉറച്ചു നില്‍ക്കുന്ന മുസ്ലിമീങ്ങളുടെ മേല്‍ ഓതികൊണ്ടിരിക്കയാണ് ആധുനിക ഖവാരിജുകള്‍.

*📖ഹജറുല്‍ അസ്വധിലേക്ക് തിരിഞ്ഞു ഉമര്‍(റ) പറഞ്ഞു ,
നീ ഒരു കല്ലാണ്.*
*ഇത് വിവരിച്ചു ശൈഖുല്‍ ഇസ്ലാം ഹാഫിള്‍ ഇബ്നു ഹജര്‍ ഫതുഉല്‍ ബാരിയില്‍ പറയുന്നു,*
*അതായതു അല്ലാഹുവിന്റെ ഉദ്ധേശമ്മില്ലാതെ ഉപകര ഉപദ്രവം ചെയ്യുകയില്ല.( ഫതുഉല്‍ ബാരിയില്‍)*.

1520 حدثنامحمد بن كثيرأخبرناسفيانعنالأعمشعنإبراهيمعنعابس بن ربيعةعنعمررضي الله عنهأنه جاء إلى الحجر الأسود فقبله فقال إني أعلم أنك حجر لا تضر ولا تنفعولولا أني رأيت النبي صلى الله عليه وسلم يقبلك ما.                مرفوعا ، أن لهذاالحجرلسانا وشفتين يشهدان لمن استلمه يوم القيامة بحق ، وصححه أيضاابن حبان،والحاكم، وله شاهد من حديث رقم:1. قوله : )



                                تضر ولا تنفع ( أي إلا بإذن الله ، 
فتح الباري

   
ن الناس كانوا حديثي عهد بعبادة الأصنام ، فخشيعمرأن يظن الجهال أن استلامالحجرمن باب تعظيم بعض الأحجار كما كانت العرب تفعل في الجاهلية ، فأرادعمرأن يعلم الناس أن استلامه اتباع لفعل رسول الله صلى الله عليه وسلم ، لا لأنالحجرينفع ويضر بذاته كما كانت الجاهلية تعتقده في الأوثان ، وقالالمهلب: حديثعمرهذا يرد على من قال : إنالحجريمين الله في الأرض يصافح بها عباده ، ومعاذ الله أن يكون لله جارحة ،

فتح الباري. 14/

                                         
*📚ഇമാം ത്വബിരി(റ) പറയുന്നു -*
*ജാഹിലായ ആളുകള്‍ അവര്‍ വിഗ്രഹങ്ങളെ പറ്റി വിശ്വസിച്ചത് അവ സ്വയം ഉപകാരവും ഉപദ്രവവും ചെയ്യുന്നതാണ് എന്നാണു*.
*അതുകൊണ്ട് അറബികൾ ജാഹിലിയ കാലത്ത് ചെയ്തത് പോലെയല്ല, ഹജറുല്‍ അസ്വദിനേ ചുംബിക്കുന്നത് മറിച്ച് ഈ വിശ്വാസമില്ലാതെ
നബി(സ)യോട് പിന്തുടര്‍ന്ന് കൊണ്ടാണ്.*
ജനങ്ങള്‍ വിഗ്രഹാരാധന കൊണ്ട് അവരുടെ വിശ്വാസ പ്രകാരമാണ് ഹജര്‍ ചുംബിക്കുനത് എന്ന് വിവരമില്ലാത്തവര്‍ ഭാവിക്കേണ്ടതില്ല
എന്ന് ജനങ്ങളെ പഠിപ്പിക്കാനാണ് ഉമര്‍ (റ) ഇത് പറഞ്ഞത് *( തഫ്സീര്‍ ത്വബ്രി 462/3)* 

*📖 തൈമിയ്യ  വീണ്ടും പറയുന്നു* :
*സൃഷ്ടികള്‍ സ്രിഷ്ടിക്കളുടെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ ഉള്ളതും , രാജാക്കന്മാരുടെ മന്ത്രിമാരാര്‍ രാജാക്കന്മാരുടെ
ഉദ്ദേശം ഇല്ലാതെ ചോദിച്ചാല്‍ രാജാക്കന്മാര്‍ക്ക് മന്ത്രിമാരിലേക്ക് ആവശ്യമുള്ളതിനു വേണ്ടി രാജാക്കന്മാര്‍ മന്ത്രിമാരുടെ ശുപാര്‍ശക്ക് ഉത്തരം ചെയ്യല്‍ നിര്‍ബന്ധമാണ്‌. അങ്ങനെ രാജാക്കന്മാരോട് മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യും പോലെയുള്ള ശിര്‍ക്കായ ശുപാര്‍ശയാണ് മുശ്രിക്കുകള്‍ സ്ഥിരപ്പെടുതിയത്*.

*അല്ലാഹുവിന്റെ അടുക്കല്‍ ഇങ്ങനെയുള്ള ശുപാര്‍ശ സ്ഥിരപ്പെടുതിയവന്‍ മുശ്രിക്കും കാഫിറും ആണ്.
കാരണം അല്ലാഹുവിന്‍റെ അടുക്കല്‍ അവന്‍റെ ഉദേശംഇല്ലാതെ ഒരാളും ശുപാര്‍ശ ചെയ്യുകയില്ല.  അല്ലാഹു സൃഷ്ട്ടികളില്‍ ഒരാളിലെക്കും ആവശ്യമുള്ളവനല്ല.
ശുപാര്‍ഷകരുടെ ശുപാര്‍ശ സ്വീകരിക്കല്‍ അല്ലാഹുവിന്‍റെ കാരുണ്യവും ഔദാര്യവുമാണ് *( മജ്മൂഅ' ഫതാവ 23/150)*

*തുടര്‍ന്ന് ഇങ്ങനെയുള്ള ശുപാര്‍ശയാണ് മുശ്രിക്കുകളുടെ വിശ്വാസമെന്നതിനു ധാരാളം ആയത്തുകള്‍ ഇബ്നു തൈമിയ്യ തെളിവായി ഉദ്ധരിക്കുന്നു.*
*( മജ്മൂഅ' ഫതാവ 23/150)*.
തൈമിയ്യ).*
فالمشركون أثبتوا الشفاعة التي هي شرك ; كشفاعة المخلوق عند المخلوق كما يشفع عند الملوك خواصهم لحاجة الملوك إلى ذلك فيسألونهم بغير إذنهم وتجيب الملوك سؤالهم لحاجتهم إليهم فالذين أثبتوا مثل هذه الشفاعة عند الله تعالى مشركون كفار ; لأن الله تعالى لا يشفع عنده أحد إلا بإذنهولا يحتاج إلى أحد من خلقه بل من رحمته وإحسانه إجابة دعاء الشافعين وهو سبحانه أرحم بعباده من الوالدة بولدها. ولهذا قال تعالى : }ما لكم من دونه من ولي ولا شفيع{ وقال : }وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع{ وقال تعالى : }أم اتخذوا من دون الله شفعاء قل أولو كانوا لا يملكون شيئا ولا يعقلون{ }قل لله الشفاعة جميعا{ وقال تعالى عن صاحب" يس " : }أأتخذ من دونه آلهة إن يردن الرحمن بضر لا تغن عني شفاعتهم شيئا ولا ينقذون{ }إني إذا لفي ضلال مبين{ }إني آمنت بربكم فاسمعون{ .وأماالخوارجوالمعتزلة: فإنهم أنكرواشفاعة نبينا صلى الله عليه وسلم في أهل الكبائر من أمتهوهؤلاء مبتدعة ضلال مخالفون للسنة المستفيضة عن النبي صلى الله عليهوسلم ولإجماع خير القرون .

  1 23 /150 مجموع فتاوي لابن تيمية.
*ഈ ആയത്തുകളാണ് വഹാബി പാതിരികള്‍ മുശ്രിക്കുകളുടെ വിശ്വാസമില്ലാത്ത സുന്നികളുടെ മേല്‍ ഉപയോഗിക്കുന്നത്.*

*🔰എന്ന് മാത്രമല്ല , മലക്കുകള്‍ ദൈവ പുത്രിമാരും , ചില നബിമാര്‍ ദൈവ പുത്രന്മാരുമാണെന്നു വിശ്വസിച്ചു.*
*മുശ്രിക്കുകള്‍ പുത്രന്മാര്‍ക്കും പുത്രിമാക്കും എല്ലാ കഴിവുകളും നല്‍കിയത് വലിയ ദൈവമാണെങ്കിലും പിതാവിന്‍റെ ഉദ്ദേശമില്ലാതെ പുത്രാ പുത്രികള്‍ക്ക് അവരോടു ശുപാര്‍ശ തേടിവരുന്നവര്‍ക്ക് പിതാവിന്‍റെ അരികില്‍ പോയി പിതാവ് ഇഷ്ട്ടപ്പെട്ടിട്ടില്ലെങ്കിലും ഉപകാരങ്ങളും ശുപാര്‍ശയും ചെയ്യാനുള്ള അധികാരം കുട്ടി ദൈവങ്ങള്‍ക്കും ദേവികളുമായ ഇവര്‍ക്ക് ഉണ്ടായിരുന്നു എന്നാ ചിന്തയും ഈ ശിര്‍ക്കും ഇസ്ലാമിന് വിരുദ്ധവും , തൌഹീദ്നു നിരക്കാതതുമാണ്.*
*ഇങ്ങനെ ഒരു വിശ്വാസവും സുന്നികള്‍ക്ക് ഇല്ല.
ചുരുക്കത്തില്‍ മന്ത്രിസഭ പോലെയും കുടുംബ സഭ പോലെയുമാണ് ലോകത്തിന്‍റെ ഭരണം നടക്കുന്നത് എന്നാ ചിന്തയാണ് പലര്‍ക്കുമുള്ളത്‌ എന്ന് മനസിലാക്കാം.*
*കുട്ടി ദൈവങ്ങള്‍ ദൈവങ്ങള്‍ സൃഷ്ട്ടിച്ചാലെ ശിര്‍ക്ക് വരൂ എന്ന വാദം സുന്നികള്‍ക്ക് ഇല്ല. ഏതെങ്കിലും ഒരു വിഷയത്തില്‍ സൃഷ്ട്ടാവ് ഉദ്ദേശിക്കാത്ത ഏതെങ്കിലും ഉപകാരം ആര്‍കെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞാലും തൌഹീദിനു വിരുദ്ധമാണ്*.

*അത് തൌഹീദ് സൂറത്ത് ആയ ഇഖ്‌ലാസ് സൂറത്തില്‍ നിന്നും മനസിലാക്കാം.*
തൌഹീദിനെ വിവരിച്ച അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞത് എങ്ങനെയാണ്.
ഇതില്‍ നിന്നും അല്ലാഹു ഉദ്ദേശിക്കാതെ ഏതെങ്കിലും ഒരു ശുപാര്‍ശ ആരെങ്കിലും ചെയ്യാന്‍ കഴിയുംമെന്ന് വിശ്വസിച്ചാല്‍ അത്
തൌഹീദിനു വിരുദ്ധമായി. കാരണം അല്ലാഹുവിനെ ആശ്രയിക്കാതെ ഉള്ള ശുപാര്‍ശയാണ് ഇവര്‍ ചെയ്യുന്നത് എന്നാ വിശ്വാസം, എല്ലാ വിഷയത്തിലും അല്ലാഹുവിലേക്ക്
ആശ്രയിക്കുന്നവന്‍ എന്നാ ഖുര്‍ആനില്‍ പറഞ്ഞ ആശയത്തിന് വിരുദ്ധമാണ്.
*തൌഹീദ് വിരുദ്ധമാവാന്‍ കുട്ടി ദൈവങ്ങള്‍ ഒരു വിഷയത്തിലും അല്ലാഹുവിലേക്ക് ആശ്രയിക്കുന്നില്ല എന്ന് വിശ്വസിക്കണമെന്നില്ല.*
*മറിച് ഏതെങ്കിലും ഒരു വിഷയത്തില്‍ അത് ശുപാര്‍ശ ചെയ്യുന്ന വിഷയത്തില്‍ ആവട്ടെ , അല്ലാഹുവിലേക്ക് ആശ്രയിക്കാതെ അവന്‍ ഉദ്ദേശിക്കാതെ കുട്ടി ദൈവങ്ങള്‍ ചെയ്യുമെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്ക് ആണ്, അത് സൂറത്തുല്‍ ഇഖ്ലാസിനു വിരുദ്ധമാണ്, അല്ലാഹു പഠിപ്പിച്ച തൌഹീദിനു വിരുദ്ധമാണ്*.
*തൌഹീദ് പഠിപ്പിക്കാന്‍ ഇറങ്ങിയ ഖുര്‍ആനില്‍ ഒരൊറ്റ ആയതില്‍ പോലും അഭൌതികമായ നിലക്ക് സഹായിക്കലോ ,സഹായ തേട്ടമോ ആണ് ശിര്‍ക്ക് തൌഹീദിന്റെ മാനധണ്ടം എന്ന് പറഞ്ഞത് ഒരു വാഹാബിക്കും തെളിയിക്കാന്‍ സാധ്യമല്ല.*
🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*
    🔹🔹🔹🔹🔹🔹🔹
*
  🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


SHARE MAX👬

ج

Thursday, June 25, 2020

ഇസ്തിഗാസ :പരമ്പരയിൽ സൈഫില്ല

ഇസ്തിഗാസ

Follow this link to join my WhatsApp group: https://chat.whatsapp.com/Cvn3c0yfcS6Ln08Wf0frIk

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



*ഒഹാബിസം പൊളിച്ചെഴുത്ത്*

⁠⁠⁠⁠⁠റൗളയിലെ സ്വഹാബിയുടെ ഇസ്തിഗാസ

ഒഹാബീ കളവുകൾ


--------------
മുത്ത്നബിയുടെ വഫാത്തിന്ന് ശേഷം തിരുറൗളയിൽ ബിലാലുബ്നു ഹാരിസ് തങ്ങൾ ചെയ്ത ഇസ്തിഗാസ തളളപ്പെടാനാവത്തവിധം പ്രമാണങ്ങളിൽ നിറയുമ്പോൾ കളളക്കഥയെന്ന് പറഞ്ഞ് ഒഹാബികൾ കുരക്കുന്നു.. അവരുടെ ഖുറാഫാത്തുകളെ ഒന്നൊന്നായി

ആഹദീസിൽ സൈഫ് എന്ന വെക്തിയുണ്ട് എന്നാണ് ഒരു ആരോപണം
അത് പച്ചക്കളവാണ് ഹാഫിള്അബൂബക്കർ ബ്നു അബീശൈബ റ മുസ്സന്നഫിൽ റിപ്പോർട്ട് ചെയ്ത സനദിൽ സൈഫില്ല
ബൈഹഖി ഇമാമിന്റെ സനദിലും സൈഫില്ല

അത് കൊണ്ടാണ് അൽ ബിദായയിൽ ഹാഫിള് ഇബ്നു ' കസീർ ബൈഹഖി റ സ്വഹീഹായ സനദോടെ റിപ്പോർട്ട് ചെയ്തു എന്ന് പറഞ്ഞത്

وقال الحافظ أبو بكر البيهقي: أخبرنا أبو نصر بن قتادة، وأبو بكر الفارسي قالا: حدثنا أبو عمر بن مطر، حدثنا إبراهيم بن علي الذهلي، حدثنا يحيى بن يحيى، حدثنا أبو معاوية، عن الأعمش، عن أبي صالح، عن مالك قال: أصاب الناس قحط في زمن عمر بن الخطاب، فجاء رجل إلى قبر النبي ﷺ.

فقال: يا رسول الله استسق الله لأمتك فإنهم قد هلكوا.

فأتاه رسول الله ﷺ في المنام فقال: إيت عمر، فأقرئه مني السلام، وأخبرهم أنه مسقون، وقل له عليك بالكيس الكيس.

فأتى الرجل فأخبر عمر، فقال: يا رب ما آلوا إلا ما عجزت عنه.

وهذا إسناد صحيح.
البداية والنهاية

ബൈ ഹഖി റ യുടെ സനദ് ഇബ്നു കസീറ്
وهذا إسناد صحيح.
സ്വഹീഹായ ഇസ്‌നാദ് എന്ന് പറയുന്നു.
അതിൽ സൈഫില്ല




ഹാഫിള്അബൂബക്കർ ബ്നു അബീശൈബ റ മുസ്സന്നഫിൽ റിപ്പോർട്ട്
സ്വഹീഹായ സനദോടെ റിപ്പോർട്ട് ചെയ്തു എന്ന് ഹാഫിളുദ്ധുൻയ ഇബ്നഹജർ അൽ അസ്ഖലാനി റ പറഞ്ഞത്


💥 ഒഹാബി കളവ്പൊളിച്ചെഴുതുകയാണിവിടെ....
ആദ്യം നമുക്ക് ഹദീസിന്റെ സനദും ഹദീസും വായിക്കാം
 അതിപ്രകാരമാണ്..


*ﻗﺎﻝ ﺍﺑﻦ ﺃﺑﻲ ﺷﻴﺒﺔ ، ﻓﻲ ﺍﻟﻤﺼﻨﻒ ،ﺭﻗﻢ ‏) 31993

 ‏( ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺎﻭﻳﺔ
ﻋﻦ ﺍﻷﻋﻤﺶ
ﻋﻦ ﺃﺑﻲ ﺻﺎﻟﺢ
 ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ـ




 ﻭﻛﺎﻥ ﺧﺎﺯﻥَ ﻋﻤﺮ ﻋﻠﻰ ﺍﻟﻄﻌﺎﻡ ـ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ، ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ ، ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ، ﻓﻘﻴﻞ ﻟﻪ : ﺇﻳﺖ ﻋﻤﺮ ﻓﺄﻗﺮﺋﻪ ﺍﻟﺴﻼﻡ ، ﻭﺃﺧﺒﺮﻩ ﺃﻧﻜﻢ ﻣﺴﻘﻮﻥ،ﻭﻗﻞ ﻟﻪ : ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻓﺄﺗﻰ ﻋﻤﺮَ ﻓﺄﺧﺒﺮﻩ ، ﻓﺒﻜﻰ ﻋﻤﺮ ﺛﻢ ﻗﺎﻝ : ﻳﺎ ﺭﺏ ﻻ ﺁﻟﻮﺍ ﺇﻻ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ*
സാരം-ഉമർ തങ്ങളെ കാലത്ത് വൻവരൾച്ച ബാധിക്കുകയുണ്ടായി, .അന്നേരം ഒരാൾ നബിതങ്ങളെ ഖബറിൻറെ ചാരെവന്ന് പറഞ്ഞൂ-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെ സമുദായത്തിന് വേണ്ടി നാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർ നാശത്തിലാണ്,പ്രയാസത്തിലാണ്,അപ്പോൾ തിരുനബി   സ്വ :അ അയാൾക്ക് സ്വപ്നത്തിൽ വന്നു,അദ്ധേഹത്തോട് പറയപ്പെട്ടു-നിങ്ങൾ ഉമർ തങ്ങളെ ചാരത്തേക്ക് പോവുക,മഴലഭിക്കുമെന്നറിയിക്കുക..മയനിലപാട് പിടിക്കണമെന്നറയിക്കുക..അങ്ങനെ അദ്ധേഹം ഉമർ തങ്ങളെ ചാരത്ത് ചെന്ന് കാര്യങ്ങൾ ധരിപ്പിച്ചു,ഉടനടി ഉമർ തങ്ങൾ കരഞ്ഞ് കൊണ്ട് പറഞ്ഞു..രക്ഷിതാവേ..എന്നെത്തൊട്ട് അശക്തമായതിലല്ലാതെ ഞാൻ വീഴ്ചവരുത്തിയിട്ടില്ല...
ഇതാണ് ഹദീസ്..ഇതിനെതിരിൽ ഒഹാബികൾ പൊട്ടിക്കുന്ന *


കളവുകൾ


കളവ് നമ്പർ 1⃣



🏻
ഇത് സ്വഹീഹല്ല,..

മറുപടി



വിശ്വപ്രസിദ്ധ മുഹദ്ദിസ് ഇബ്നു ഹജറുൽ അസ്ഖലാനി സ്വഹീഹാക്കുന്നത് കാണുക


ﻭﻗﺎﻝ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 ﻣﺎﻧﺼﻪ {: ﻭﺭﻭﻯ ﺍﺑﻦ ابيﺷﻴﺒﺔ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻣﻦ ﺭﻭﺍﻳﺔ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤّﺎﻥ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ

, ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﻴﻞ ﻟﻪ : ﺍﺋﺖ ﻋﻤﺮ ... ﺍﻟﺤﺪﻳﺚ .
ഇബ്നു അബീശൈബ തങ്ങൾ സ്വഹീഹായ സനദോടെ റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നാണ് അസ്ഖലാനി തങ്ങൾ അടിവരയിടുന്നത്....


ഇത് മാത്രം മതി ഒഹാബീ ഖുറാഫാത്തിനെ പൊളിച്ചടക്കാൻ



ഇതിന്റെ ഹാഫിള് ബ്നു ഹജർ സ്വഹീഹാണന്ന് പറഞ്ഞ മുസന്ന ഫിലെ സനദ് താഴെ നൽകുന്നു    حدثنا ابو معاوية عن الاعمش عن ابي صالح عن مالك الدار قال وكان
خازن عمر علي الطعام 
مصنف ابن ابي شيبة



,ഇതിൽ നാല് റാവി മാരാണ്

1. അബൂ മുആവിയ അദ്ധേഹം വിശ്വസ്തന്മാരിലും ഇമാമുമാരിലും ഒരാളുമാണ് '  അദ്ധേഹം അ ഇമ ശിൽ വിശ്വസ്തനാണ്. ഹാകിം റ പറയുന്നു. ബുഖാരി മുസ്ലിം അദ്ധേഹത്തെ തെളിവാക്കിയിട്ടുണ്ട് 'ഇബ്ൻ ഗിറാശ് പറയുന്നു. അദ്ധേഹം സത്യവാനാണ് 'അ ഇമശിൽ വിശ്വസതനാണ്. മീസാൻ ദഹബി 4/ 575
1-----() - أبو معاوية الضرير.
أحد الأئمة الأعلام الثقات.
لم يتعرض إليه أحد.
وقال ابن خراش: يقال: هو في الأعمش ثقة

وقال الحاكم: احتج به الشيخان

وقال ابن 'خراش: صدوق، وهو في الأعمش ثقة
ميزان الاعتدال الذهبي ٤/٥٧٥
രണ്ട്
2:  سليمان بن مهران [ع] الكاهلى الكوفي الأعمش

ഇവർ വിശ്വസ്ഥൻമാരിൽ പെട്ട ഇമാമുമാരിൽ പെട്ട ഒരാളാണ് താബിഈങ്ങളിൽ ഒരാളാണ്. നീതിമാനും സത്യവാനും സ്ഥിരതയുള്ളവരും ഖുർആനും സുന്നത്തു മറിയുന്നവരുമാണ് അദ്ധേഹം അരോടും ആരെ തൊട്ടും ഹദീസ് റിപ്പോര്ട്ട് ചെയ്താലും നല്ല ഭാവന വെക്കേണ്ടതാണ്:

ഇന്നയാൾ നമ്മോട്  ഹദീസ് പറഞ്ഞു എന്ന് പറഞ്ഞാൽ സ്വീകാര്യമാണ് പറയേണ്ടതില്ല. അദ്ധേ ഹത്തിൽ നിന്നും എന്ന് പറഞ്ഞിടത്ത് അബൂ സ്വാലിഹ് സമ്മാൻ (ഇവിടെയുള്ളത് പോലെ ) തുടങ്ങിയ മഹാൻമാരിൽ നിന്നാണങ്കിൽ ആ റിപ്പോർട്ട് മുത്ത സിലായ സ്വകാര്യമായ സനദാണ് എന്ന് വെക്കേണ്ടതാണ്. മീസാൻ 2/ 2 24

2---- -[صح] سليمان بن مهران [ع] الكاهلى الكوفي الأعمش، أبو محمد أحد الائمة الثقات، عداده في صغار التابعين،
كأنه عنى الرواية عمن جاء، وإلا فالأعمش عدل صادق ثبت، صاحب سنة وقرآن، ويحسن الظن بمن يحدثه، ويروي عنه،

، فمتى قال حدثنا فلا كلام، ومتى قال " عن " تطرق إلى احتمال التدليس إلا في شيوخ له أكثر عنهم: كإبراهيم، وابن أبي وائل، وأبي صالح السمان، فإن روايته عن هذا الصنف محمولة على الاتصال.    ميزان الاعتدال الذهبي ٢/٢٢٤

മൂന്ന്: അബൂ സ്വാലിഹ് സ്സമാൻ അവർ തെളിവും ഹാഫിളും മദീനയിലെ വലിയ പണ്ഡിതനും മാണ്.سعد بن أبي وقاص ، وعائشة ، وأبي هريرة ، وابن عباس ،وأبي سعيد ، وعبد الله بن عمر ، ومعاوية  എന്നീ സ്വഹാബികളിൽ നിന്നും ഹദീസ് കേട്ടിട്ടുണ്ട്
الأعمش
അവരിൽ നിന്ന് ഹദീസ് കേട്ടിട്ടുണ്ട്.
അഹമ്മദ് ബൻ ഹമ്പൽ റ പറഞ്ഞു - ഏറ്റവും വിശ്വസ്തനും മഹാനുമാണ് '
الأعمش
പറയുന്നു അബു സ്വാലിഹിൽ നിന്ന് ഞാൻ ആയിരം ഹദീസ് സ്വീകരിച്ചിട്ടുണ്ട്.
സിയറ് ദഹബി 2/214
3---أبو صالح السمان ( ع )

القدوة الحافظ الحجة ، ذكوان بن عبد الله مولى أم المؤمنين جويرية الغطفانية . كان من كبار العلماء بالمدينة، وكان يجلب الزيت والسمن إلى الكوفة ، ولد في خلافةعمر وشهد -فيما بلغنا- يوم الدار ، وحصر عثمان وسمع منسعد بن أبي وقاص ، وعائشة ، وأبي هريرة ، وابن عباس ،وأبي سعيد ، وعبد الله بن عمر ، ومعاوية ، وطائفة سواهم ، ولازم أبا هريرة مدة .

حدث عنه ابنه سهيل بن أبي صالح ، والأعمش ، وسمي ،وزيد بن أسلم ، وبكير بن الأشج ، وعبد الله بن دينار ،والزهري ، ويحيى بن سعيد الأنصاري ، وخلق سواهم .

ذكره الإمام أحمد فقال : ثقة ثقة ، من أجل الناس وأوثقهم ، وقيل : كان عظيم اللحية .

وروى أبو خالد الأحمر ، عن الأعمش قال : سمعت من أبي صالح السمان ألف حديث . [ ص: 37 ]

قال أبو الحسن الميموني : سمعت أبا عبد الله يقول : كانتلأبي صالح لحية طويلة ، فإذا ذكر عثمان -رضي الله عنه- بكى فارتجت لحيته ، وقال : هاه ، هاه . وذكر أبو عبد اللهمن فضله .

حفص بن غياث ، عن الأعمش قال : كان أبو صالح مؤذنافأبطأ الإمام ، فأمنا ، فكان لا يكاد يجيزها من الرقة والبكاء -رحمه الله- .

وقال أبو حاتم : ثقة صالح الحديث يحتج بحديثه ، وقيل : إن أبا هريرة كان إذا رأى أبا صالح قال : ما على هذا أن يكون من بني عبد مناف . قلت : توفي سنة إحدى ومائة سير اعلام النبباء ٢/ ٢١٤
നാല് മാലിക്കു ദ്ദാർ റ അദ്ധേഹം ഉമർതങ്ങളെ ഭരണത്തിലും ഉസ്മാൻ തങ്ങളെ കാലത്തിലും ഖജനാവ് സൂക്ഷിപ്പുകാരനായിരുന്നുവെന്നത് അവിതർക്കിതമാണ്. എല്ലാവരും സ്വീകാര്യനാണ് ഏകോപിക്കപെട്ട താബി ഇയ്യാണ്: അബൂബകർ ഉറ് എന്നിവരിൽ നിന്നും ഹദീസ് സ്വീകരിച്ചിട്ടുണ്ട് (അൽ ഇർശാദ് 1/190)
അദ്ധേഹത്തിൽ നിന്ന് അബൂ സ്വാലിഹ് സമമാൻ  ഹദീസ് റിപ്പോർട്ട് ചെയതിട്ടുണ്ട്:
അറിയപ്പെട്ട ആളാണ് ത്വബ്ലാത്ത് ഇബ്നു സഅദ് 5/12

4---- ‏) 1/190 ‏( : ‏] ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ : ﺗﺎﺑﻌﻲ، ﻗﺪﻳﻢ، ﻣﺘﻔﻖ ﻋﻠﻴﻪ، ﺃﺛﻨﻰ ﻋﻠﻴﻪ ﺍﻟﺘﺎﺑﻌﻮﻥ، ﻭﻟﻴﺲ ﺑﻜﺜﻴﺮ ﺍﻟﺮﻭﺍﻳﺔ، ﺭﻭﻯ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ، ﻭﻋﻤﺮ، ﻭﻗﺪ ﺍﻧﺘﺴﺐ ﻭﻟﺪﻩ ﺇﻟﻰ ﺟُﺒْﻼﻥ ﻧﺎﺣﻴﺔ .

ﺍﻹﺭﺷﺎﺩ ﻓﻲ ﻣﻌﺮﻓﺔ ﻋﻠﻤﺎﺀ ﺍﻟﺤﺪﻳﺚ ﻟﻠﺨﻠﻴﻠﻲ -



ﻭﺟﺎﺀ ﻓﻲ ﺍﻟﻄﺒﻘﺎﺕ ﺍﻟﻜﺒﺮﻯ ﻻﺑﻦ ﺳﻌﺪ - ‏) 5/12 ‏( : ‏] ﻣﺎﻟﻚ ﺍﻟﺪﺍﺭ : ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ، ﻭﻗﺪ ﺍﻧﺘﻤﻮﺍ ﺇﻟﻰ ﺟُﺒْﻼﻥ ﻣﻦ ﺣِﻤْﻴَﺮ، ﻭﺭﻭﻯ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﻋﻤﺮ، ﺭﺣﻤﻬﻤﺎ ﺍﻟﻠﻪ، ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ، ﻭﻛﺎﻥ ﻣﻌﺮﻭﻓﺎ

* ﻭﻗﺎﻝ ﺍﻹﻣﺎﻡ ﺍﺑﻦ ﺣﺒﺎﻥ ﻓﻲ ‏) ﺍﻟﺜﻘﺎﺕ 5/384 ‏( : ‏) ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽٍ ﺍﻟﺪﺍﺭ ﻳﺮﻭﻱ ﻋﻦ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ . ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤَّﺎﻥ، ﻭﻛﺎﻥ ﻣﻮﻟﻰ ﻟﻌﻤﺮَ ﺑْﻦِ ﺍﻟﺨﻄَّﺎﺏِ . ﺃﺻﻠﻪ ﻣﻦ ﺟُﺒْﻼﻥ

ﻭﺟﺎﺀ ﻓﻲ ﺍﻹﺻﺎﺑﺔ ﻓﻲ ﻣﻌﺮﻓﺔ ﺍﻟﺼﺤﺎﺑﺔ - ‏) 3/139 ‏( : ‏] ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ : ﻣﻮﻟﻰ ﻋﻤﺮ ﻫﻮ ﺍﻟﺬﻱ ﻳﻘﺎﻝ ﻟﻪ ﻣﺎﻟﻚ ﺍﻟﺪﺍﺭ . ﻟﻪ ﺇﺩﺭﺍﻙ، ﻭﺳﻤﻊ ﻣﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﺭﻭﻯ ﻋﻦ ﺍﻟﺸﻴﺨﻴﻦ ﻭﻣﻌﺎﺫ ﻭﺃﺑﻲ ﻋﺒﻴﺪﺓ . ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﻭﺍﺑﻨﺎﻩ : ﻋﻮﻥ ﻭﻋﺒﺪ ﺍﻟﻠﻪ ﺃﻧﺒﺄﻧﺎ ﻣﺎﻟﻚ ‏[ ؛ ﻭﻫﻮ ﻓﻲ ﺍﻟﻄﺒﻌﺔ ﺍﻟﻤﺮﻗﻤﺔ ‏) 6/274

: ‏] ﻫﻮ ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﻭﻻﻩ ﻭﻛﻠﺔ ﻋﻴﺎﻟﻪ ﻓﻠﻤﺎ ﻗﺪﻡ ﻋﺜﻤﺎﻥ ﻭﻻﻩ ﺍﻟﻘﺴﻢ ﻓﺴﻤﻲ ﻣﺎﻟﻚ ﺍﻟﺪﺍﺭ، ﻭﻋﻦ ﻋﻠﻲ ﺑﻦ ﺍﻟﻤﺪﻳﻨﻲ : ﻛﺎﻥ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﺧﺎﺯﻧﺎ ﻟﻌﻤﺮ
ചുരുക്കത്തിൽ ഇതിലെ റാവി മാർ എല്ലാം വിശ്വസ്തരാണ് തെളിഞ്ഞ് കഴിഞ്ഞു.
എന്നല്ല അഇമശ് അബൂ സ്വാലിഹിനെ തൊട്ട് ഇമാം ബുഖാരി റ ബാബു സ്വവ്തതി ഫീമസ്ജിദി സൂഖി എന്ന അധ്യായത്തിൽ കൊണ്ട് വന്നിട്ടുണ്ട് '

ബുഖാരിയിൽ തന്നെ
അഅമശ് പറയുന്നു. അബൂ സാലിഹ് നമ്മോട് പറഞ്ഞു എന്ന് ബാബുൽ ഇബ്റാ ദ് ബിൽ വുളൂ എന്ന അദ്ധ്യായത്തിലും
ഇമാം മുസ്ലിം അ അമശ് പറയുന്നു' നമ്മോട് അബൂ സ്വാലിഹ് ഹദീസ് പറഞ്ഞു. എന്ന റിപോർട്ട് ഉണ്ട് എന്നും അത് കൊണ്ട് അ അഅമശ്  തദ് ലീസുണ്ട് എന്നത് സ്വീകാര്യമല്ല എന്നുംഫത്ഹുൽ ബാരി 1/160 ൽ പറഞ്ഞിട്ടുണ്ട് -



തീർന്നിട്ടില്ല ഇന്നാ പിടിച്ചോ ഇതിൽ സ്വഹീഹാക്കിയ,കളളക്കഥയാക്കാത്ത,ശിർക്ക് കാണാത്ത പണ്ഡിത മുത്തുകളെ..



ഈ ഹദീസ് സ്വഹീഹാക്കിയവർ/ശിർക്ക് കാണാത്തവർ⤵
ﺣﺎﻓﻆ ﺍﺑﻮ ﺷﻴﺒﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ‏( ﻣﺼﻨﻒ 12/31 🏻👍 1
ﺣﺎﻓﻆ ﻋﺒﺪ ﺍﻟﺮﺯﺍﻕ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻣﺼﻨﻒ ‏( 3/93 ‏)🏻 2
ﺣﺎﻓﻆ ﺑﻴﻬﻘﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺩﻻﺋﻞ ﺍﻟﻨﺒﻮﺓ 7/47👍✅ 3
ﺣﺎﻓﻆ ﺧﻠﻴﻠﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺍﺭﺷﺎﺩ 1/314 👍🏻 4
ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻌﺴﻘﻼﻧﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ5
ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 🏻✅
ﺣﺎﻓﻆ ﺍﺑﻦ ﻛﺜﻴﺮ ﺍﻟﺒﺪﺍﻳﺔ ﻭﺍﻟﻨﻬﺎﻳﺔ 7/615 🏻✅ 6
. ﺣﺎﻓﻆ ﺍﺑﻦ ﻋﺴﺎﻛﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺗﺎﺭﻳﺦ 44/345 ✅7
ﺍﻣﺎﻡ ﺳﺒﻜﻲ ﻭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺷﻔﺎﺀ ﺍﻟﺴﻘﺎﻡ ✅8
ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻬﻴﺘﻤﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺟﻮﻫﺮ ﺍﻟﻤﻨﻈﻢ✅9


*⤵*
10🌹ഹാഫിള് അബൂ ഖുസൈമ 3/483
11 🌹കൻസുൽ ഉമ്മാൽ(സ്വഫിയ്യുൽ ഹിന്ദി)8/431)
12🌹ഇബ്നു അബ്ദുൽ ബറ്(ഇസ്തീആബ്2/464)
*ഇബ്നു തൈമിയ്യ വരെ ശിർക്ക് കണ്ടില്ല⤵*
ഇഖ്വ് തിളാഅ് 397



ലക്ഷക്കണക്കിന് ഹദീസുകൾ സനദടക്കം മനഃപാഠമുള്ള ഇവരെ തളളിയിട്ട് വഹാബികളേ നിങ്ങളേത് സ്വർഗത്തിലേക്കാ❓



ഇനിയും കളളക്കഥയാക്കിയാൽ പൊതുജനം നിങ്ങളെ കുപ്പത്തൊട്ടിയിലിടും...

ഈ ഹദീസ്    ഇബ്നു അബീശൈബ റ ബൈഹഖി റ ശൈഖുൽ ഇസ്ലാം ഹാഫിള്ഇബ്നു ഹജർ റ ഇബ്ൻ കസീർ റ തുടങ്ങി       പതിനഞ്ചോളം പണ്ഡിതന്മാർ അവരുടെ ലോകപ്രശസ്ത ഗ്രന്ധങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്. അവരിൽ ആരെങ്കിലും ഒരാൾ ഇത് ദുർബലമാണന്ന് പറഞ്ഞതായി തെളിയിക്കാമോ

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m

Tuesday, June 23, 2020

സിയാറത്തിന്റെ നേട്ടങ്ങൾ* ബറകത്ത് എടുക്കൽ

*സിയാറത്തിന്റെ നേട്ടങ്ങൾ*
*** *** ***
❓ _പ്രശ്‌'നം: അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയവരുടെ ഖബർ സിയാറത്ത്‌ ചെയ്യുന്നതിൽ വല്ല പ്രത്യേകതകളും ഉണ്ടോ? എല്ലാ ഖബ്‌ർ സിയാറത്തുകളും ആദ്യം തടയപ്പെട്ടിരുന്നതല്ലേ? ഒരു പാട്‌ അമ്പിയാക്കളുടെ ഖബ്‌ർ ഉള്ള സ്ഥലമാണല്ലോ ശാം, ഫലസ്തീൻ. ഇവിടങ്ങളിൽ പോലും സിയാറത്ത്‌ ചെയ്യുവാൻ ഒരു പ്രോത്സാഹനവും നൽകാത്ത നബി പിന്നീട്‌ ഖബ്‌ർ സിയാറത്ത്‌ ചെയ്യുവാൻ അനുവാദം നൽകിയതിനു കാരണം മരണത്തെ ഓർക്കലല്ലേ?_

_ചില സ്ഥലങ്ങളിൽ വെള്ളിയാഴ്ച്ച രാവിലും തിങ്കളാഴ്ച്ച രാവിലും സ്‌'ത്രീകൾ ഉൾപ്പെടെയുള്ളവർ നേർച്ചയായും അല്ലാതെയും ധാരാളമായി മഹാന്മാരുടെ ഖബ്‌ർ സിയാറത്ത്‌ ചെയ്യൽ പതിവുണ്ടല്ലോ. ഇത്‌ ഏതടിസ്ഥാനത്തിലാണ്‌? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു._

✔ ഉത്തരം: അമ്പിയാക്കൾ ഔലിയാക്കൾ തുടങ്ങിയവരുടെ ഖബ്‌ർ സിയാറത്ത്‌ ചെയ്യുന്നതിൽ പ്രത്യേകതയുണ്ട്‌. ആ മഹാത്മാക്കളുടെ പാരത്രിക സഹായം അവരെ സിയാറത്ത്‌ ചെയ്യുന്നവർക്ക്‌ ലഭ്യമാകും. ഇതാണ്‌ പ്രത്യേകത. ഭാഗ്യ ദോഷികളായ ഗുണംകെട്ടവരല്ലാതെ ഇത്‌ നിഷേധിക്കുകയില്ല. തുഹ്ഫ 3-201.

എല്ലാ ഖബ്‌ർ സിയാറത്തുകളും ഇസ്ലാമിന്റെ പ്രാരംഭ കാലത്ത്‌ തടയപ്പെട്ടിരുന്നത്‌ ശരിയാണ്‌. അനിസ്ലാമിക വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും പുതുതായി കടന്നുവന്നിരുന്നവരാകയാൽ അക്കാലത്തെ പതിവനുസരിച്ചുള്ള അരുതായ്മകൾ സിയാറത്ത്‌ വേളയിൽ വന്ന് കൂടാനിടയുള്ളത്‌ കൊണ്ടാണ്‌ അന്നത്‌ തടയപ്പെട്ടിരുന്നത്‌. പിന്നീട്‌ ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം സുദൃഢവും സ്ഥിരീകൃതവുമായപ്പോൾ ആ വിലക്ക്‌ നീക്കപ്പെടുകയും സിയാറത്ത്‌ ചെയ്യാൻ നിർദ്ധേശിക്കപ്പെടുകയുമാണുണ്ടായത്‌. തുഹ്ഫ 3-199.

ശാമിലെ ബൈതുൽ മുഖദ്ദസും പരിസരവും നിരവധി അമ്പിയാക്കളുടെ ഖബറുകളുള്ള സ്ഥലമായിരുന്നെങ്കിലും നബി (സ) യുടെ ജീവിത കാലത്ത്‌ സഹാബത്തിന്‌ അങ്ങോട്ട്‌ പോകുന്നതിനേക്കാൾ അനിവാര്യവും ബാദ്ധ്യതയും നബിയോടൊപ്പം മദീനത്ത്‌ ജീവിച്ച്‌ ദീൻ പഠിക്കുകയും വരും തലമുറക്ക്‌ അത്‌ പകർന്ന് നൽകുവാൻ സജ്ജരാവുകയുമായിരുന്നു. ഇതിനിടയിലും മദീനത്തും പരിസരത്തും ലഭിക്കുന്ന പുണ്യമാർന്ന സിയാറത്തുകൾ നിർവ്വഹിച്ച്‌ കൊണ്ട്‌ തന്നെ നബി (സ) തങ്ങൾ അവർക്ക്‌ മാതൃകയാവുകയും പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നത്‌ സുവിദിതമാണ്‌. ഉഹ്ദ്‌ ശുഹദാക്കളെ നബി (സ) തങ്ങൾ എല്ലാ ശനിയാഴ്ചയും സിയാറത്ത്‌ ചെയ്യാനായി യാത്ര ചെയ്തിരുന്നത്‌ പ്രസിദ്ധ ചരിത്രമാണ്‌.

താങ്കൾ ധരിച്ചത്‌ പോലെ എല്ലാ ഖബ്‌ർ സിയാറത്തിലും ഉള്ളടങ്ങിയിട്ടുള്ളത്‌ മരണത്തെ ഓർക്കൽ മാത്രമല്ല. ഇതേ കാരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല നബി (സ) സിയാറത്തിനു നിർദ്ധേശം നൽകിയിട്ടുള്ളതും. മുസ്ലിം-അമുസ്ലിം ഭേദമില്ലാതെ, പരിചിതരും അല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെ ഏത്‌ ഖബറുകളെ സിയാറത്ത്‌ ചെയ്യുന്നതിലും എപ്പോൾ സിയാറത്ത്‌ ചെയ്യുന്നതിലുമുള്ള ഒരു നേട്ടം മാത്രമാണത്‌. സിയാറത്തിനെ വിലക്കുമ്പോളും പിന്നീട്‌ ആ വിലക്ക്‌ നീക്കുമ്പോളും നബി (സ) യുടെ സഹാബാക്കൾക്ക്‌ സിയാറത്ത്‌ ചെയ്യാനുണ്ടായിരുന്ന കൂടുതൽ ഖബ്‌റുകളും അനിസ്ലാമിക കാലത്ത്‌ മരണപ്പെട്ട അവരുടെ ബന്ധുക്കളുടേതായിരുന്നു. ആ ഖബ്‌റുകൾക്ക്‌ കൂടി ബാധകമാവുന്ന നേട്ടമായാണു 'പരലോക ചിന്ത ജനിപ്പിക്കുക' 'മരണത്തെ ഓർക്കുക' എന്നീ കാരണങ്ങൾ നബി (സ) വ്യക്തമാക്കിയത്‌.

ഇമാം മുസ്ലിം നിവേദനം ചെയ്ത 'ഫ ഇന്നഹാ തുദക്കിറുകുമുൽ മൗത്ത' എന്ന പ്രയോഗമുള്ള ഹദീസിന്റെ ചില റിപ്പോർട്ടുകൾ ഇത്‌ പഠിക്കുന്നുണ്ട്‌. (സ്വഹീഹു മുസ്ലിം 1-314). അതേ സമയം, മുസ്ലിംകളുടെ ഖബ്‌റുകൾ സിയാറത്ത്‌ ചെയ്യുന്നതിൽ വേറെയും പല നേട്ടങ്ങളുമുണ്ട്‌. ഇമാം ഇബ്നു ഹജർ തന്റെ ഈആബിൽ വ്യക്തമാക്കിയത്‌ കാണുക. "ഖബ്‌ർ സിയാറത്തിന്റെ നേട്ടങ്ങളെ വിലയിരുത്തുമ്പോൾ സിയാറത്ത്‌ പല വിധമായി തരം തിരിക്കാം: (എ) മരണത്തെ ഓർക്കുക, പരലോക ചിന്ത ജനിപ്പിക്കുക എന്ന ലക്ഷ്യത്തിനു മാത്രമുള്ളത്‌. ഇതിന്‌ ഏത്‌ ഖബ്‌റുകളെ കണ്ടാലും മതിയാകുന്നതാണ്‌. അവരാരെന്നോ അവരുടെ നിലയെന്തെന്നോ അറിയേണ്ടതില്ല. (ബി) ഖബ്‌റാളികൾക്ക്‌ പ്രാർത്ഥനക്ക്‌ വേണ്ടിയുള്ളത്‌. ഏത്‌ മുസ്ലിമിന്റെ ഖബ്‌റും ഇതിന്നായി സിയാറത്ത്‌ ചെയ്യൽ സുന്നത്താണ്‌. (സി) ഖബ്‌റാളികളുടെ ബറകത്ത്‌ ലഭ്യമാകുന്നതിനുള്ളത്‌. സദ്‌'വൃത്തരായ മഹാത്മാക്കളുടെ ഖബ്‌റുകൾ ഇതിനായി സിയാറത്ത്‌ ചെയ്യൽ സുന്നത്താണ്‌. കാരണം ആ മഹാത്മാക്കളുടെ ബർസഖീ ജീവിതത്തിൽ അവർക്ക്‌ എണ്ണിയാലൊടുങ്ങാത്ത കൈകാര്യാധികാരങ്ങളും ബറകത്തുകളുമുണ്ട്‌. (ഡി) ജീവിത കാലത്ത്‌ കടപ്പെട്ടവരുടെ കടമ നിർവ്വഹിക്കാൻ വേണ്ടിയുള്ളത്‌. മാതാ പിതാക്കൾ പോലുള്ള ബന്ധുക്കളും ഉറ്റ ചങ്ങാതിമാരുമെല്ലാം ഇതിൽ പെടും. (ഇ) ഖബ്‌റാളിയെ സന്തോഷിപ്പിക്കുന്നതിനും ഖബ്‌റാളിയോട്‌ കാരുണ്യം വർഷിക്കുന്നതിനും വേണ്ടിയുള്ളത്‌. 'ഒരു മയ്യിത്തിനു തന്റെ ഖബ്‌റിൽ ഏറ്റവും സന്തോഷമുണ്ടാകുന്ന സമയം തന്നെ ദുൻയാവിൽ വച്ചു സ്നേഹിച്ചിരുന്നവർ വന്നു കാണുമ്പോളാണെ'ന്ന ഹദീസ്‌ ഈ ലക്ഷ്യത്തെയാണു ചൂണ്ടിക്കാട്ടുന്നത്‌." ശർവാനി 3-200.

വെള്ളിയാഴ്ച പോലുള്ള ചില പ്രത്യേക സമയങ്ങളിൽ മരണപ്പെട്ടവരുടെ ആത്മാക്കൾക്ക്‌ അവരുടെ ഖബ്‌റുകളുമായി ചില പ്രത്യേക ബന്ധങ്ങൾ ഉണ്ട്‌. വ്യാഴാഴ്ച അസ്വ്‌ർ മുതൽ ശനിയാഴ്ച സൂര്യാസ്തമയം വരെ ഇങ്ങനെ ആത്മാക്കൾ ഖബ്‌റിങ്കൽ ഹാജരാകുന്നതായി വന്നിട്ടുണ്ട്‌. ഇത്‌ കൊണ്ടാകാം വെള്ളിയാഴ്ച പലരും സവിശേഷമായി സിയാറത്ത്‌ ചെയ്യുന്നത്‌. ഹാശിയത്തുശബ്‌റാമല്ലിസി 3-36. വെള്ളിയാഴ്ച രാവും പകലും ശനിയാഴ്ച രാവിലെയും സിയാറത്ത്‌ സുന്നത്താണെന്ന് ഇമാം ഖുർത്വുബിയും മറ്റും പ്രസ്താവിച്ചിട്ടുണ്ട്‌. ഫതാവൽ കുബ്‌'റാ നോക്കുക. മഹാന്മാരുടെ ഖബ്‌റുകൾ സിയാറത്ത്‌ ചെയ്യൽ പുരുഷന്മാർക്കെന്ന പോലെ സ്ത്രീകൾക്കും സുന്നത്താണ്‌. പക്ഷേ, അവർ പുറത്തിറങ്ങുമ്പോൾ പാലിച്ചിരിക്കേണ്ട എല്ലാത്തരം ചിട്ടയും പാലിച്ചിരിക്കണമെന്ന് മാത്രം തുഹ്ഫ 3-201. സുന്നത്തായ കാര്യങ്ങൾ നേർച്ചയാക്കാമല്ലോ. പ്രശ്നത്തിലുന്നയിച്ച വെള്ളിയാഴ്ച രാവിലും മറ്റും മഹാന്മാരുടെ ഖബ്‌ർ സിയാറത്ത്‌ ധാരാളമായി നടക്കുന്നത്‌ ഈ വക അടിസ്ഥാനത്തിലാണ്‌.

*ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസാലി റ
പറയുന്നു.
ഹജ്ജ് ജിഹാദ് എന്നീ ഇബാദത്ത്ന്ന് വേണ്ടി യാത്ര പുണ്യമായത് പോക്ക
 ഖബറുകൾ സിയാറത്ത് ചെയ്യുന്നതിന്നും മഹത്വമുണ്ട്'*
*സ്വഹാബത്തിന്റേയും താബിഉകളുടേയും മറ്റു പണ്ഡിതന്മാരുടേയും ഔലിയാക്കളുടേയും ഖബറുകളും ഇപ്രകാരമാണ് '*
*ജീവിതകാലത്ത്  അവരുടെ സാനിധ്യം കൊണ്ട് ബറക്കത്തടുക്ക പെടുന്നവരല്ലാം വഫാത്തിന് ശേഷവും അടവരുടെ സിയാറത്ത് കൊണ്ട് ബർക്കതെടുക്കപ്പെടുന്നതാണ്*

ഈ ലക്ഷത്തിന് വേണ്ടി വാഹനം കെട്ടി പുറപെടലും അനുവദനീയമാണ്.
മൂന്ന് പള്ളികളിലേയ്ക്കല്ലാതെ വാഹനം കട്ടപെടുകയില്ല എന്ന തിരുവചനം ഇതിന് വിരുദ്ധമല്ല -
കാരണം ഇത് പള്ളിയുമായി ബന്ധപ്പെട്ടു മാത്രമാണ് '

മൂന്ന് പള്ളിയല്ലാത്ത മറ്റു എല്ലാ പള്ളികളും പ്രതിഫലത്തിൽ സമമാണ് എന്നാണ് ഉദ്ധേശം'

അങ്ങനെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല 'കാരണം അമ്പിയാക്കൾ ഒരു ഔലിയാക്കൾ ഉലമാക്കൾ എന്നിവരെ സിയാറത്ത് ചെയ്യുമ്പോൾ അടിസ്ഥാന പുണ്യത്തിൽ തുല്യമാണ്-

അല്ലാഹു വിന്റെ അടുക്കൽ അവർക്കുള്ള പദവിയുടെ വിത്യാസ മനുസരിച്ചു സിയാറത്തിനാൽ ലഭിക്കുന്ന ശ്രേഷ്ടതയിലും വലിയ വിത്യാസമുണ്ടാവുന്നതാണ് '

(കിതാബ് ആദാബു സഫർ ഇഹ് യാ 2 / 242)

قال حجة الإسلام الإمام الغزالي رضي الله عنه في كتاب آداب السفر (2/ 247):

ولنبين القسم الثاني وهو أن يسافر لأجل العبادة إما لحج أو جهاد وقد ذكرنا فضل ذلك وآدابه وأعماله الظاهرة والباطنة في كتاب أسرار الحج ويدخل في جملته زيارة قبور الأنبياء عليهم السلام وزيارة قبور الصحابة والتابعين وسائر العلماء والأولياء وكل من يتبرك بمشاهدته في حياته يتبرك بزيارته بعد وفاته

ويجوز شد الرحال لهذا الغرض ولا يمنع من هذا قوله صلى الله عليه وسلم:" لا تشد الرجال إلا إلى ثلاثة مساجد مسجدي هذا والمسجد الحرام والمسجد الأقصى ".
لأن ذلك في المساجد فإنها متماثلة بعد هذه المساجد وإلا فلا فرق بين زيارة قبور الأنبياء والأولياء والعلماء في أصلالفضل وإن كان يتفاوت في الدرجات تفاوتا عظيما بحسب اختلاف درجاتهم عند الله.
احيا علوم 2/24ج

Monday, June 22, 2020

ളഈഫാണങ്കിലും (ദുർഭലം) പുണ്യകർമം സ്ഥിരപ്പെടും*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m


*ഒഹാബിസം പൊളിച്ചെഴുത്ത്*

*സനദുകളല്ലാം ളഈഫാണങ്കിലും
(ദുർഭലം) പുണ്യകർമം സ്ഥിരപ്പെടും*

ഇമാം നവവി റ പറയുന്നു

قال أصحابنا : يستحب إحياء ليلتي العيدين بصلاة أو غيرها من الطاعات ، واحتج له أصحابنا بحديث أبي أمامة عن النبي : « من أخيا ليلتي العيد لم يمت قلبه يوم تموت القلوب ) ، وفي رواية الشافعي وابن ماجه : امن قام ليلتي العيدين مختبا لله - تعالى - لم يمت لبه - القلوب » رواه عن أبي الدرداء موقوفا ، وروی من رواية أبي أمامة موقوفا عليه ومرفوع كما سبق وأسانيد الجميع ضعيفة ، قال الشافعي في الأم : وبلغنا أنه كان يقال : إن الدعاء يستجاب في خمس ليال : في ليلة الجمعة ، وليلة الأضحى ، وليلة الفطر ، وأول ليلة في رجب ، وليلة النصف من شعبان . قال الشافعي : وأخبرنا إبراهيم بن محمد قال : رأيت مشيخة من خيار أهل المدينة يظهرون على مسجد النبي لا ليلة العيدين فيدعون ويذكرون الله - تعالى - حتى تذهب ساعة من الليل قال الشافعی : وبلغنا أن ابن عمر كان بحيي ليلة النحر ) قال الشافعي ، وأنا أستحب كل ما حكيت في هذه الليالي من غير أن تكون فرضا . هذا آخر كلام الشافعي ، واستحب الشافعي والأصحاب الإحياء المذكور ، معا أن الحديث
ضعیف ؛ لما سبق في أول الكتاب أن أحاديث الفضائل يتسامح فيها ، ويعمل على وفق ضعيفها شرح المهذب3/82


നമ്മടെ അസ്ഹാബ് പറഞ്ഞു.
രണ്ട് പെരുന്നാൾ രാത്രികളെ നിസ്കാരവും മറ്റു നന്മകളും കൊണ്ട് ജീവിപ്പിക്കൽ
പ്രതിഫലാർഹമാണ്.
അതിന്ന് നമ്മുടെ അസ്ഹാബ് തെളിവായി പിടിച്ചത്
അബൂ ഉമാമ റ  മറ്റു മഹത്തുക്കളെ തൊട് റിപ്പോർട്ട് ചെയ്ത ഹദീസാണ്

ആ ഹദീസുകളുടെ സനദുകളല്ലാം ളഈഫാണ്
(ദുർഭലം)
ഈ  ഹദീസുകളുടെ സനദുകളല്ലാം ളഈഫാവലോടെ ശാഫിഈ ഇമാമും അസ്ഹാബും  മേൽ പറഞ്ഞ ഹയാതാക്കൽ സുന്നത്തായി കണ്ടത്
പുണ്യകർമങ്ങളുടെ ഹദീസുകളിൽ ഇളവ് ചെയ്യപ്പെടുകയും അത് ളഈഫാവലോടുകൂടെ അത് കൊണ്ട് അമൽ ചെയ്യപെടുന്നതാണ് (പ്രവർത്തിക്കപെടും) ഈ കിതാബിന്റെ തുടക്കത്തിൽ പറഞ്ഞ അടിസ്ഥാനത്തിൽ ആണ് (ശറഹുൽ മുഹദ്ധബ് 82 / 3)

*അസ് ലം കാമിൽസഖാഫി പരപ്പനങ്ങാടി*

Thursday, June 18, 2020

ഇസ്ലാം:മുലകുടി ബന്ധത്തിലെ ഇരട്ടത്താപ്പ്: മറുപടി*


ISLAM REAL PATH
https://t.me/islamdeensathyamatham


ISLAM REAL PATH
https://t.me/islamdeensathyamatham
 my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7


 my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7

*മുലകുടി ബന്ധത്തിലെ ഇരട്ടത്താപ്പ്: മറുപടി*

കന്യകയോ വിവാഹിതയോ ആയ ഏത് സ്ത്രീക്കും തനിക്ക് തോന്നുന്ന ഏത് പുരുഷനുമായും ലൈംഗികബന്ധത്തിലേര്പ്പെ്ടാനും ഗര്ഭംു ധരിക്കാനും പ്രസവിക്കാനും കുഞ്ഞിനെ വളര്ത്താ നുമുള്ള സ്വാതന്ത്ര്യമുണ്ടാകണം; അപ്പോഴേ സ്ത്രീസ്വാതന്ത്ര്യം പൂര്ണ്ണാമാവുകയുള്ളു എന്ന് പ്രചരിപ്പിക്കുന്ന വരാണ് ഇവിടെ കുറെ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയിട്ടുള്ളത്.

പ്രഗല്ഭമരായ മറ്റ് സഹാബികളുമായി മഹതി  ആയിശ(റ)ക്ക് 31 കാര്യങ്ങള്‍ അഭിപ്രായ വ്യത്യാസമുണ്ടയിരുന്നു, അതിൽ ഒന്നാണ് 'പ്രായപൂര്ത്തി  വന്ന മനുഷ്യനാണെങ്കിലും ഒരു സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുന്നത് മൂലം അവളുമായി മുലകുടി ബന്ധം ഉണ്ടായിത്തീരും.' 
ആയിശ (റ) യുടെ ഈ അഭിപ്രായത്തിന്റെ മറുവശത്ത് നില്ക്കു ന്നത് നബി (സ) യുടെ മറ്റ് ഭാര്യമാരാണ്‌. അവരുടെ വീക്ഷണപ്രകാരം പ്രായപൂര്ത്തി  വന്നയാള്‍ ഒരു സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുന്നതിലൂടെ അവളുമായി മുലകുടി ബന്ധം സ്ഥാപിതമാവുകയില്ല.

മഹതി ആയിശ (റ) ക്ക് ഇങ്ങനെ ഒരു വീക്ഷണമുണ്ടാകാനുള്ള കാരണം ഇതാണ്.

"അബൂ ഹുദൈഫ എന്ന സഹാബിക്ക് സാലിം എന്ന് പേരായ പ്രായപൂര്ത്തി  വരാത്ത ഒരടിമയുണ്ടായിരുന്നു. മൌലാ അബൂ ഹുദൈഫ എന്ന പേരില്‍ അദ്ദേഹം പ്രശസ്തനാണ്‌. അദ്ദേഹം തന്റെ യജമാനന്റെ വീട്ടില്‍ താമസിച്ചു വന്നു. സ്ത്രീകള്ക്കി ടയില്‍ വന്നും പോയുമിരിക്കും. അബൂ ഹുദൈഫയുടെ ഭാര്യ സഹ്‌ല ബിന്ത്് സുഹൈല്‍ അയാളുടെ മുമ്പില്‍ പര്ദ്ദൂ ആചരിച്ചിരുന്നില്ല. സാലിമിന്ന് പ്രായപൂര്ത്തി  വന്നിട്ടും മുമ്പത്തെപ്പോലെ ഭാര്യ അയാളുടെ മുമ്പില്‍ പര്ദ്ദന ആചരിക്കാതിരുന്നത് ഭര്ത്താ വിന്‌ ഇഷ്ടമായില്ല.
ആ സ്ത്രീ തിരുമേനിയുടെ സന്നിധിയില്‍ ഹാജറായി ഇപ്രകാരം അപേക്ഷിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഇപ്പോള്‍ സാലിമിന്ന് പ്രായപൂര്ത്തി  വന്നിരിക്കുന്നു. ഞാന്‍ അയാളുടെ മുമ്പാകെ വരുന്നത് അബൂ ഹുദൈഫക്ക് ഇഷ്ടമല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.'
അതിന്‌ തിരുമേനി ഇപ്രകാരം പറഞ്ഞു: 'സാലിമിന്ന് നീ മുലപ്പാൽ കൊടുക്കുക. എന്നാല്‍ അബൂ ഹുദൈഫയുടെ വിഷമം നീങ്ങും.' അബൂ ഹുദൈഫയുടെ ഭാര്യ അങ്ങനെ ചെയ്തു. അനന്തരം അദ്ദേഹത്തിന്റെ വിഷമം യഥാര്ത്ഥലത്തില്‍ തന്നെ നീങ്ങി.

താഴെ പറയുന്ന കാര്യങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്:

1. സാലിമിന്ന് പ്രായപൂര്ത്തി യാകുന്നതിന്ന് മുമ്പാണ്‌, അടിമയെന്ന നിലയില്‍ അവനെ അബൂഹുദൈഫക്ക് ലഭിക്കുന്നത്.
2. വീട്ടിലെ ഒരു കുട്ടിയെപ്പോലെ അവന്‍ വളരുന്നു.
3. അങ്ങനെ അവരുടെ കൂടെ കഴിയവെ അവന്ന് പ്രായപൂര്ത്തിരയായി.
4. അപ്പോള്‍ അവന്റെ മുമ്പില്‍, അബൂഹുദൈഫയുടെ ഭാര്യ സഹ്‌ല പര്ദ്ദബയില്ലാതെ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹത്തിന്‌ ഇഷ്ടമായില്ല.
5. സഹ്‌ല നബിയോട് ഇക്കാര്യം ഉണര്ത്തി ക്കുകയും ഒരു പരിഹാരം തേടുകയും ചെയ്തു.
6. സഹ്‌ലയോട് നബി നിര്ദ്ദേംശിച്ചത് അവന്ന് മുലപ്പാൽ കൊടുത്ത് അതിലൂടെ അവനെ മുലകുടി ബന്ധത്തിലിള്ള സ്വന്തം സന്താനമാക്കുവാനായിരുന്നു.
7. സഹ്‌ല അതനുസരിച്ച് പ്രവര്ത്തി ച്ചു; അതോടെ ഹുദൈഫയുടെ പ്രയാസം തീരുകയും ചെയ്തു.

"ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രായപൂര്ത്തി  വന്ന ആള്‍ മുല കുടിക്കുന്നത് മൂലം മുലകുടി ബന്ധം സ്ഥിരപ്പെടുമെന്ന് ആയിശ (റ) അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഈ അനുവാദം അബൂ ഹുദൈഫ(റ)യുടെ ഭാര്യക്കും സാലിമിന്നും നബി (സ) പ്രത്യേകമായി നല്കിഫയതായിരുന്നുവെന്നും പൊതു വിധി അല്ലെന്നുമാണ്‌ മറ്റു നബിപത്നിമാരുടെ അഭിപ്രായം. മുജ്തഹിദുകളായ 4 ഇമാമുകളും ഫുഖഹാക്കളും ഈ വിഷയത്തില്‍ മറ്റു നബിപത്നിമാരുടെ പക്ഷത്താണ്‌. ശൈശവ കാലത്തെ മുലകുടി കൊണ്ട് മാത്രമേ ബന്ധം സ്ഥിരപ്പെടുകയുള്ളുവെന്ന് സഹീഹായ മറ്റു ഹദീസുകളില്‍ നിന്നും വ്യക്തമായിരിക്കുന്നു. പരിശുദ്ധ ഖുര്ആയനിലും മുലകുടി കാലം രണ്ട് വര്ഷനമായി കണക്കാക്കിയിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ഫുഖഹാക്കള്‍ ആയിശ (റ) യുടെ അഭിപ്രായം സ്വീകരിക്കുകയുണ്ടായില്ല. (ശറഹ് മുസ്‌ലിം, നവവി.)

രക്തബന്ധം, മുലകുടിബന്ധം ഇവ രണ്ടിനും ഇസ്‌ലാം വലിയ വില കല്പ്പിധക്കുന്നുണ്ട്. ഒരിക്കല്‍ ആയിശ(റ)യെ കാണാന്‍ അഫ്‌ലഹ് അനുവാദം ചോദിച്ചു. അവര്‍ അയാള്ക്ക്  മുമ്പില്‍ പര്ദ്ദായണിഞ്ഞിരുന്നു. ഇതിനെക്കുറിച്ച് നബി(സ) യോട് അവര്‍ സംസാരിച്ചു. അപ്പോള്‍ നബി(സ)  പറഞ്ഞത് അഫ്‌ലഹിന്ന് മുമ്പില്‍ ആയിശ(റ)  പര്ദ്ദ്യണിയേണ്ടതില്ലെന്നായിരുന്നു. കാരണം അഫ്‌ലഹ് ആയിശ(റ)യുടെ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരനാണ്‌. കുടുംബബന്ധത്തിലൂടെ പവിത്രമായിത്തീരുന്നതെല്ലാം മുലകുടിബന്ധത്തിലൂടെയും പവിത്രമാകുമെന്ന് നബി(റ) അവരെ അറിയിക്കുകയും ചെയ്തു.

പ്രായപൂര്ത്തി  എത്തിക്കഴിഞ്ഞ സാലിമിന്ന് പാൽ കൊടുക്കാനും അതിലൂടെ അവനെ സന്താനമാക്കാനും നബി സഹ്‌ല(റ)ക്ക് നല്കിൂയ അനുമതിയെ ആയിശ കണക്കാക്കുന്നത് ഒരു പൊതു വിധിയായിട്ടാണ്‌. എന്നാല്‍ പ്രവാചകന്റെ മറ്റ് പത്നിമാരും ഇസ്‌ലാമിക പണ്ഡിതന്മാരില്‍ മഹാ ഭൂരിപക്ഷവും ഇതൊരു പ്രത്യേക വിധിയായി കണക്കാക്കുന്നു. ഈ പ്രത്യേക വിധിക്ക് ഒരു കാരണമുണ്ട്. അത് വിശദീകരിക്കാം:

ഇമാം മാലിക് റിപ്പോര്ട്ട്ു ചെയ്യുന്നു: പ്രവാചകന്റെ അനുചരനായ അബൂ ഹുദൈഫ, സാലിമിനെ തന്റെ മകനായി ദത്തെടുത്തു. പിന്നീട് തന്റെ സഹോരദരിയുടെ മകളെ സാലിമിന്ന് വിവാഹം ചെയ്തു കൊടുത്തു. അങ്ങനെയിരിക്കെയാണ്‌ ദത്തു പുത്രന്മാരെ മക്കാളായി കണക്കാക്കാന്‍ പാടില്ലെന്ന ഖുര്ആ്നിക കല്പ്പ ന വരുന്നത്.

അപ്പോള്‍ അബൂ ഹുദൈഫയുടെ ഭാര്യ സഹ്‌ല നബിയെ സമീപിച്ചു പറഞ്ഞു: സാലിമിനെ ഞങ്ങള്‍ മകനായിട്ടാണ്‌ കണക്കാക്കി വന്നത്. ഞാന്‍ പര്ദ്ദ് ധരിക്കാത്തപ്പോഴും അവന്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഞങ്ങള്ക്കാപകട്ടെ ഒരു വീടേയുള്ളു. അവന്റെ കാര്യത്തില്‍ താങ്കളുടെ അഭിപ്രായമെന്താണ്‌?
നബി പറഞ്ഞു: 'അവന്ന് നീ അഞ്ച് തവണ മുലപ്പാല്‍ കൊടുക്കുക. നിന്റെ മുലപ്പാല്‍ മൂലം അവന്‍ നിനക്ക് (വിവാഹ ബന്ധം) നിഷിദ്ധമായവനാകും.'

സഹ്‌ല തന്റെ മുലപ്പാല്‍ ഒരു പാത്രത്തില്‍ കറന്നെടുക്കുകയും അത് സാലിമിന്ന് നല്കുപകയും അവനത് കുടിക്കുകയും ചെയ്യുകയാണുണ്ടായത്. അതിന്‌ ശേഷം, മുലകുടി ബന്ധത്തിലുള്ള മകനായിട്ടാണ്‌ സഹ്‌ല അവനെ കണ്ടിരുന്നത്.

ഈ സംഭവം തെളിവായി സ്വീകരിച്ചു കൊണ്ടാണ്‌ പ്രായപൂര്ത്തി യായവന്ന്‌ മുലപ്പാല്‍ കൊടുത്താലും മുലകുടിബന്ധം സ്ഥാപിതമാകുമെന്ന് ആയിശ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ താന്‍ താല്പ ര്യപ്പെടുന്ന ചിലര്ക്ക്ര മുലപ്പാല്‍ നല്കാറന്‍ തന്റെ സഹോദരി ഉമ്മു കുല്സൂാമിനോടും സഹോദരന്റെ പെണ്മപക്കളോടും ആയിശ നിര്ദ്ദേ ശിക്കാറുണ്ടായിരുന്നു. മുലപ്പാല്‍ കുടിക്കുന്നതിലൂടെ തന്റെ ബന്ധുക്കളായി മാറുന്ന അവര്ക്ക്  തന്റെ അടുക്കല്‍ വരാനുള്ള തടസ്സം നീങ്ങാന്‍ വേണ്ടിയായിരുന്നു ഇത് ചെയ്തത്.
എന്നാല്‍ ഇത്തരം മുലകുടി ബന്ധം പ്രവാചകന്റെ മറ്റ് പത്നിമാര്‍ അംഗീകരിച്ചിരുന്നില്ല.

അവരുടെ വീക്ഷണത്തില്‍, പ്രവാചകന്റെ നിര്ദ്ദേ ശമനുസരിച്ച് സാലിമിന്ന്‌ സഹ്‌ല മുലപ്പാല്‍ കൊടുത്തതും അതിലൂടെ ബന്ധം സ്ഥാപിച്ചതും അവര്ക്ക്  നല്കിെയ ഒരു പ്രത്യേക ഇളവ് മാത്രമാണ്‌; അല്ലാതെ ഒരു പൊതു നിയമം ആയിരുന്നില്ല. (മുവത്വ 1287)
പര്ദ്ദ  സംബന്ധിച്ച ഖുര്ആ്ന്‍ വാക്യം അവതരിച്ച ശേഷം നിര്ബനന്ധ പൂര്വ്വം  ആയിശ (റ) അതാചരിച്ചിരുന്നു. ഭാവിയെപ്പറ്റി ശൂഭപ്രതീക്ഷയുള്ള കുട്ടികള്ക്ക്  വിജ്ഞാനം സമ്പാദിക്കുന്നതിന്ന് തന്റെ അടുക്കലേക്ക് യഥേഷ്ടം കടന്നു വരാന്‍ സൌകര്യമുണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചു. നബി തിരുമേനിയുടെ ഒരു ഹദീസിനെ ആസ്പദമാക്കി സ്വന്തം സഹോദരിയുടെയോ സഹോദരീപുത്രിമാരുടെയോ മുല കൊടുത്ത് മുലകുടി ബന്ധം സ്ഥാപിക്കുകയാണ്‌ അവര്‍ അതിന്ന് സ്വീകരിച്ച മാര്ഗ്ഗം . അങ്ങനെ ആ കുട്ടികള്ക്ക്  ആയിശ (റ) മുലകുടി ബന്ധത്തിലുള്ള എളയുമ്മയോ വലിയുമ്മയോ ആയിത്തീരുമല്ലോ.
ഭൂരിപക്ഷത്തിനെതിരായ ഒരു വീക്ഷണം ആയിശ മുലകുടി ബന്ധത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചുവെന്നത് ശരിയാണ്‌. എന്നാല്‍, വിജ്ഞാനം പകര്ന്നു  കൊടുക്കുന്നതിന്ന് തടസ്സമില്ലാതിരിക്കാന്‍ വേണ്ടിയായിരുന്നു അവരാ മാര്ഗ്ഗം  സ്വീകരിച്ചത്.


യഥാർത്ഥത്തിൽ ഈ പ്രചരിപ്പിക്കുന്നവർക്കാണ് ഇരട്ടത്താപ്പുള്ളത്. സ്വതന്ത്ര ലൈംഗികത പ്രചരിപ്പിക്കുന്ന അവർക്ക് ഇസ്ലാമിൽ എങ്ങിനെ ആയിരുന്നാലും എന്തിരിക്കുന്നു?

Sunday, June 7, 2020

അദ്യശ്യം .മഹാൻമാരും മറഞ്ഞ കാര്യങ്ങളും" (ഗൈബ്)*


Follow this link to join my WhatsApp group: https://chat.whatsapp.com/Cvn3c0yfcS6Ln08Wf0frIk


മുജാഹിദ് ആദർശ മറിയാൻ ഏവർക്കും സ്വാഗതം




*ഒഹാബിസം പൊളിച്ചഴുത്ത്*


🛑 *"മഹാൻമാരും മറഞ്ഞ കാര്യങ്ങളും" (ഗൈബ്)*

❇️ *P A R T 2️⃣*

📛 * ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.

📶 *അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കൾക്കുപോലും അവരുദ്ദേശിക്കുമ്പോൾ മറഞ്ഞ കാര്യങ്ങൾ അറിയില്ലെന്നും, എന്നാൽ വഹ്‌യിലൂടെ അള്ളാഹു ഉദ്ദേശിക്കുമ്പോൾ മാത്രം പ്രത്യേകം അറീച്ചുകൊടുത്താൽ മാത്രമേ (അമ്പിയാക്കൾക്കോ ഔലിയാക്കൾക്കോ അവർ ഉദ്ദേശിക്കുമ്പോൾ അള്ളാഹു സഹായിക്കില്ല.)അവർക്കുപോലും അറിയുകയൊള്ളൂ എന്ന്  ഖുർആൻ വ്യക്തമാക്കുന്നു..*


മറുപടി


വഹ് യിലൂടെ മാത്രമല്ല അമ്പിയാക്കൾക്ക് മാത്രമല്ല ഔലിയാക്കൾക്കും സാധിക്കുമെന്നതിന്ന് തെളിവ് കാണുക

തെളിവ് '

                          *(മുജാഹിദ് ജംഇയ്യത്തുല്‍ ഉലമാ)*

<<<<<<<<>>>>>>>>>>>.

ഉമര്‍(റ) മദിനാ മുനവ്വറായില്‍ വെള്ളിയാഴ്ച്ച ദിവസം ഖുത്തുബ ഓതുമ്പോള്‍ "യാ സാരിയത്തു അല്‍ ജബല്‍" (സാരിയത്തേ ആ പര്‍വ്വതത്തിന്മേല്‍ കയറുക) എന്നു പറഞ്ഞു. ഉമര്‍(റ)വിന്റെ ഈ ശബ്ദം അപ്പോള്‍ തന്നെ "സാരിയ" കേട്ടു, ആ പര്‍വ്വതത്തില്‍ മറഞ്ഞു ഇരുന്നിരുന്ന ശത്രുക്കളില്‍ നിന്ന് തല്‍ക്ഷണം തന്നെ അദ്ധേഹം സൂക്ഷിച്ചു, രക്ഷ പ്രാപിച്ചു, ഈ അസര്‍ സ്വഹീഹായ രിവായത്തു കൊണ്ട് സുബൂത്തായിട്ടുള്ളതാണ്".

ഒഹാബീ പ്രസ്ഥാനത്തിന്റെ കേരളത്തിലെ മുന്‍കാല പണ്ഡിത സഭ പുറത്തിറക്കിയ (അല്‍ വിലായത്തു വല്‍ കറാമ:പേജ്/22)ല്‍ ഈ സംഭവം വിവരിച്ചതായി കാണാം.

ഈ സംഭവത്തില്‍ ആയിരക്കണക്കിനു മൈലുകള്‍ക്കപ്പുറത്തുള്ള പേര്‍ഷ്യയിലെ "നഹാവന്ദ്" എന്ന നാട്ടിലേക്ക് ഇസ് ലാമിന്റെ ശത്രുക്കളുമായി യുദ്ധം ചെയ്യാന്‍ ക്യാപ്റ്റനായി പറഞ്ഞയച്ച "സാരിയത്ത്"(റ) വിനെ മദീനത്തെ പള്ളിയിലെ മിമ്പറില്‍ നിന്നുകൊണ്ട് നിയന്ത്രിക്കുകയും പര്‍വ്വതത്തിന്റെ പിന്നിലൂടെ ശത്രുക്കള്‍ തന്ത്രപരമായി മുസ് ലിമകളെ വകവരുത്താന്‍ വരുന്നത് ഉമര്‍(റ) മദീനയില്‍ നിന്ന് കൊണ്ട് കാണുകയും യുദ്ധം നയിക്കുന്ന "സാരിയ(റ)" വിന്ന്  ആ വിവരം അറിയിക്കുകയും ഉമര്‍(റ)‌വിന്റെ വിളിയും നിര്‍ദ്ധേശവും "സാരിയ(റ)" വും മറ്റു സ്വഹാബാക്കളും കേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്തു. അതേ ! അഭൗതികമായ നിലക്ക് ഉമര്‍(റ) സഹായിക്കുകയും മറ്റൊരു നിലക്ക് സഹായം തേടുകയും ചെയ്യുന്നു. ആ സംഭവം സ്വീകാര്യ യോഗ്യമാണെന്നു പൂര്‍വ്വകാല ഒഹാബീ നേതാക്കള്‍ അംഗീകരിച്ചു എഴുതി വെക്കുകയും ചെയ്യുന്നു. - ബുക്കിന്റെ കോപ്പി കൂടെ അറ്റാച്ച് ചെയ്യുന്നു.

<<<<<<<<<<<<<<<<<< >>>>>>>>>>

https://www.facebook.com/777959305671074/posts/1494278754039122?sfns=mo

ഇത് വഹ് യിലൂടെ യാണോ ഒഹാബി മൗലവി മാരെ?
വഹ് യിലൂടെ മാത്രമേ അതും അമ്പിയാക്കൾക്ക് മാത്രമെ അറിയു എന്ന ഒഹാബിവാദും പൊളിഞ്ഞു പാളീസാവുകയാണ് ഇവിടെ

തെളിവ് 2


വിദൂരത്തുള്ളത് കാണാനും കേൾക്കാനും വാസനിക്കാനും പ്രവാചകൻമാർക്കും ഔലിയാക്കൾക്കും സാധിക്കുമെന്നതിന് ധാരാളം തെളിവുകളുണ്ട്.

✏ ഇബ്നു ഹജറുൽ അസ്ഖലാനി(റ) പ്രവാചകന്റെ സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:
✏✏

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .
عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .
حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)


ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.
പത്ത്: കേൾവിയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുനിന്നു മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് സാധിക്കും.
പതിനൊന്നു: വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)


ഇബ്നു ഹജർ(റ) തുടരുന്നു: 


وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد

പ്രവാചകന് ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദ്രിശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽമഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ദിയുള്ളവൻ ബുദ്ദിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ദിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451) 


ഇത്തരം കഴിവുകൾ പ്രവാചകർക്കുണ്ടെന്ന് വിശ്വസിക്കുന്നത് പ്രവാചകൻമാരെ വിശ്വസിക്കുന്നതിന്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്രോ അല്ല.

തെളിവ് 3
✏👇

وما يزال يتقرب الي بانوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( رصحيح البخاري: ٦٠٢١ )

സുന്നത്തായകർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)


ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈയായാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)

➖➖➖➖➖➖➖➖➖


തെളിവ് 4

കെ.എം മൗലവി എഴുതി:

"അപ്പോൾ അമ്പിയാക്കൾ

അല്ലാത്തവർക്ക് തന്നെ ഗൈബിയ്യായ കാര്യം

അല്ലാഹു ചിലപ്പോൾ അറിയിച്ചു കൊടുക്കാറുണ്ടെ

ന്നുള്ളത് ഖുർആൻ കൊണ്ട് തന്നെ വെളിപ്പെട്ടു."


തുടർന്ന്, ഹദീസുകൾ

തെളിവുദ്ദരിച്ചുകൊണ്ട്

കെ.എം മൗലവി  എഴുതുന്നു:


"ജാബിർ(റ) ൽനിന്ന് അദ്ദേഹം പറയുന്നു:

ഉഹ്ദ് യുദ്ധം വന്നപ്പോൾ തന്റെ ബാപ്പ രാത്രിയിൽ

എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു,

നബി(സ)യുടെ സ്വഹാബികളിൽ നിന്ന് ആദ്യമായി

കൊല്ലപ്പെടുന്നവരുടെ കൂട്ടത്തിൽ കൊല്ലപ്പെട്ടു പോകുന്നവനായിട്ടല്ലാതെ എന്നെ ഞാൻ കാണുന്നില്ല. നബി(സ)യൊയികെ നിന്നെക്കാൾ എനിക്ക് അധികം പ്രിയപ്പെട്ടവരായി ഞാൻ ആരെയും വിട്ടുപോകുന്നില്ല.

എന്റെ പേരിൽ ഒരു കടം ഉണ്ട്. നീ അത് വീട്ടണം

നിന്റെ സഹോദരങ്ങളുടെ കാര്യത്തിൽ എന്റെ വസിയ്യത്ത് നല്ല വിധത്തിൽ നീ സ്വീകരിക്കുകയും വേണം.

അങ്ങിനെ ഞങ്ങൾക്ക് നേരം വെളുത്തപ്പോൾ

ആദ്യമായി കൊല്ലപ്പെട്ട ആൾ

അദ്ദേഹം തന്നെയായി ഭവിച്ചു.

അദ്ദേഹത്തെ മറ്റൊരു ശരീരത്തോട് കൂടി

ഒരു ഖബറിൽ ഞാൻ മറവുചെയ്തു.... "


ശേഷം മൗലവിമാർ ഇപ്പോൾ ഉദ്ദരിക്കാറുള്ള

ഖുർആൻ സൂക്തങ്ങൾക്കുള്ള വിശദീകരണം

കെ.എം മൗലവി നൽകുന്നു:


"നിങ്ങളെ അദൃശ്യ കാര്യത്തിന്മേൽ വെളിപ്പെടുത്തുക എന്നത് അല്ലാഹുവിൻറെ ചട്ടമല. പക്ഷേ അല്ലാഹു അവന്റെ ദൂതന്മാരായി ഉദ്ദേശിക്കുന്നവരെ അവൻ തിരഞ്ഞെടുക്കുന്നു "

എന്ന (ആലു ഇംറാൻ - 179)വചനവും,

സൂറത്തുൽ ജിന്നിലെ "അപ്പോൾ അവന്റെ അദൃശ്യ കാര്യത്തിന്മേൽ അവൻ ദൂതനായി തൃപ്തിപ്പെട്ടവരെ അല്ലാതെ ആരെയും അവൻ വെളിപ്പെടുത്തുക ഇല്ല " എന്ന 25ആം ആയത്തും പ്രവാചകന്മാരല്ലാത്തവർക്ക്

ഒരു വിധത്തിലും ഗൈബിനെ അള്ളാഹു അറിയിക്കുകയില്ലെന്ന് പറയുന്നതായി ധരിക്കുന്നത്

തെറ്റിദ്ധാരണയാകുന്നു."

ഈ ആയത്തുകൾ കൊണ്ട് വെളിപ്പെടുന്നത് ഗൈബിയായ കാര്യം പൂർണമായും സ്പഷ്ടമായും നബിമാർക്ക് മാത്രമേ അല്ലാഹു അറിയിക്കുക യുള്ളൂ എന്നു മാത്രമാകുന്നു. അപ്പോൾ നബി മാരോട് യഥാർത്ഥമായി തുടർന്ന് ജീവിക്കുന്ന സ്വാലിഹീങ്ങൾക്ക് അവന്റെ യഥാർത്ഥ ഔലിയാക്കൾ ആയവർക്ക് അപൂർണ്ണവും അസ്പഷ്ടവും എന്ന് പറയത്തക്ക വിധത്തിൽ ചില ഗൈബിയായ കാര്യം അല്ലാഹു അറിയിക്കും എന്ന് പറയുന്നതിനെ ഈ ആയത്തുകൾ നിഷേധിക്കുന്നില്ല. അങ്ങിനെ ചില ഗൈബിയായ കാര്യങ്ങളെ നബിമാരല്ലാത്ത

സ്വാലിഹീങ്ങൾക്ക് (അല്ലാഹുവിൻറെ ഔലിയാഇന്ന്) അല്ലാഹു അറിയിക്കുന്നത് അവൻ അവർക്ക് നൽകുന്ന കറാമത്തുകളിൽ ഉൾപ്പെട്ടതുമാകുന്നു."

അൽ വിലായതു വൽ കറാമ:

കെ.എം.മൗലവി പേ :60 - 62.


തെളിവ് 5

    📚 📚📚📚📚📚📚

*കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ കാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ*
➖➖➖➖➖➖➖➖➖➖➖
താഴെയുള്ള ഒരു ഹദീസ് നോക്കൂ ..ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ കാണാം


عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: هل ترون قبلتي ههنا؟ والله ما يخفى علي ركوعكم ولا خشوعكم ، وإني لأراكم وراء ظهري (رواه البخاري رحمه الله


“നിങ്ങൾ എന്റെ മുന്നിലുള്ളതിനെ കാണുന്നില്ലേ ? അപ്രകാരം, അല്ലഹുവാണെ സത്യം നിങ്ങളുടെ റുകൂ‍ഉം നിങ്ങളുടെ ഭയഭക്തിയും എനിക്ക് ഗോപ്യമല്ല, നിശ്ചയം നിങ്ങളെ ഞാൻ പിന്നിലൂടെ കാണുന്നുണ്ട്”
പിന്നിലുള്ളതും ഹൃദയത്തിന്റെ ഉള്ളിലുള്ളതുമൊക്കെ കാണുമെന്ന്, വഹ്‌യ് മുഖേന അറിയുമെന്നല്ല പറഞ്ഞത്. ഇതൊക്കെ മുഅ്ജിസത്തുകളാണ്. എങ്ങിനെ എന്ന ചോദ്യത്തിന് അവിടെ പ്രസക്തിയില്ല. വിശുദ്ധ ഖുർ‌ആനിൽ അല്ലാഹു ദുൽഖർനൈനിയെ കുറിച്ച് പറഞ്ഞില്ലേ : وآتيناه من كل شيء سببا
“എല്ലാറ്റിന്റെയും കാരണങ്ങളെ നാം അദ്ധേഹത്തിന് കീഴ്പ്പെടുത്തിക്കൊടുത്തു “
കാരണങ്ങളുടെ ലോകമായ ഇവിടെ കാരണങ്ങളെത്തന്നെ അല്ലാഹു ഒരാൾക്ക് കീഴ്പ്പെടുത്തിക്കൊടുത്താൽ അവിടെ പിന്നെ “എങ്ങിനെ” എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നേരത്തെ ഉദ്ധരിച്ച ഉദ്ധരണിയിലുള്ളതു പോലെ ഉലൂഹിയ്യത്തിന്റെയോ ഇലാഹിന്റേയോ പ്രത്യേകതകളിൽ‌പ്പെട്ടതാവാതിരുന്നാൽ മതി. അല്ലാത്തതൊക്കെ വിശ്വസിക്കാവുന്നതാണ്.



ഇതല്ലാം വഹ് യിലൂടെയാണൊ മൗലവി മാരെ


തെളിവ് 6


അതാണ് മഹാനാ‍യ ഇബ്നു ഹജറുൽ അസ്‌ഖലാനി رحمه الله തന്റെ ഫത്‌ഹുൽ ബാരിയിൽ പറഞ്ഞത്.


فلما انقطع الوحي بموته وقع الإلهام لمن اختصه الله به للأمن من اللبس من ذلك ، وفي إنكار وقوع ذلك مع كثرته واشتهاره مكابرة ممن أنكره. )فتح الباري – باب المبشرات


“തിരു നബി صلى الله عليه وسلم യുടെ, വഫാത്തോടെ വഹ്‌യ് അവസാനിച്ചപ്പോൾ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തവർക്ക് ഇൽഹാം അവശേഷിച്ചു. വഹ്‌യുമായി കൂടിക്കുഴയാതിരിക്കാൻ വേണ്ടിയാണിത്. ഇൽഹാം സംഭവിക്കുന്നതിനെ നിഷേധിക്കൽ അഹങ്കാരമാണ്.

🕋🕌🕋🕋🕋🕋🕋🕋🕋🕌🕋

    )


ഷെയർ ചെയ്യുക.. സത്യം പ്രചരിപ്പിക്കുക*



Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m


Tuesday, June 2, 2020

ഖുത്വുബ: അർകാനുകൾ ഒഴികെയുള്ളത് അനറി ബിയോ?

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*ഖുത്വുബ ഒഹാബി ജൽപനങ്ങൾക്ക് മറുപടി*

ഫുഖഹാഅ് ഇവ്വിഷയകമായി എന്തുപറയുന്നുവെന്ന് നമുക്ക് പരിശോധിക്കാം.

“ഖുത്വുബ മുഴുവനും അറബിയിലായിരിക്കല് നിബന്ധനയാണ്. ജനങ്ങള് ഇക്കാലം വരെ അനുഷ്ഠിച്ചുവന്നതിനുവേണ്ടി” (മഹല്ലി 1/278).


“ജനങ്ങള്ക്ക് ഖുത്വുബയില് പറയുന്ന കാര്യങ്ങള് മനസ്സിലായില്ലെങ്കിലും ഇങ്ങനെ ത ന്നെയാണ് ചെയ്യേണ്ടത്. ഒരാളെങ്കിലും അവിടെ അറബി ഉച്ചരിക്കാന് കഴിയുന്നവനായുണ്ടായിരിക്കെ അനറബിയില് നിര്വഹിക്കപ്പെട്ടാല് ഖുത്വുബ പരിഗണിക്കപ്പെടുകയില്ല” (ഖല്യൂബി 1/278).


“ഖുത്വുബ അറബിയിലായിരിക്കല് ശര്ത്വാണെന്ന് പണ്ഢിതന്മാര് വ്യക്തമാക്കിയിരിക്കുന്നു. ജനങ്ങള്ക്ക് അതിന്റെ അര്ഥം തിരിഞ്ഞിട്ടില്ലെങ്കിലും ശരി. ഖത്വീബിന് പോലും അ തിന്റെ ഘടകങ്ങള് മനസ്സിലാകണമെന്നില്ല” (ഫതാവല് കുര്ദി, പേജ് 67).

ഖുത്വുബ അറബി ഭാഷയിലായിരിക്കണമെന്ന് ഭൂരിഭാഗം പണ്ഢിതന്മാരും ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്. കാരണം അത്തഹിയ്യാത്ത്, തക്ബീറതുല് ഇഹ്റാം, പോലെയുള്ള നിര്ബന്ധ ദിക്റാണ് ഖുത്വുബ. അതുകൊണ്ട് അറബിയിലായിരിക്കല് ശര്ത്വാണ്. ഞാന് നിസ്കരിച്ചപോലെ നിങ്ങളും നിസ്കരിക്കുക എന്നാണ് നബി(സ്വ) പറഞ്ഞത്. നബി(സ്വ) അറബിയില് ഖുത്വുബ നിര്വഹിച്ചുകൊണ്ടാണല്ലോ നിസ്കരിച്ചത്” (ശര്ഹുല് മുഹദ്ദബ് 4/521, 522).

ഏറ്റവും ഉന്നതരായ ഫുഖഹാക്കളെയാണ് മുകളിലുദ്ധരിച്ചത്. ഒരു കാരണവശാലും പ്രത്യേക ആരാധനയായ ജുമുഅ ഖുത്വുബ നബി(സ്വ) കാണിച്ചുതന്നതില് നിന്ന് വ്യത്യാസപ്പെടുത്താന് പാടില്ലെന്നവര് പറയുന്നു.

ഇവിടെ ചോദ്യത്തിന്റെ കാതലായൊരു വശമുണ്ട്. അത് ഇപ്രകാരമാണ്. ഖുത്വുബക്ക് രണ്ട് ഭാഗങ്ങളുണ്ടല്ലോ. അര്കാനുകളും തവാബിഉകളും. അര്കാനുകള് അറബിയിലായിരിക്കണമെന്ന് ഫുഖഹാക്കള് പറഞ്ഞതിനാല് സമ്മതിക്കാം.

എങ്കിലും തവാബിഉകള് അറബിയാകല് നിബന്ധനയില്ലെന്ന് അവര് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് അ വയെങ്കിലും പരിഭാഷപ്പെടുത്തുന്നത് ശരിയല്ലേ.

ശരിയല്ല. കാരണം അനുബന്ധങ്ങള് അറബിയിലാകല് നിബന്ധനയല്ലെന്ന് പറഞ്ഞത് അവ പരിഭാഷപ്പെടുത്താമെന്ന അനുമതിയല്ല. ഫിഖ്ഹുമായി ബന്ധപ്പെട്ട ഏതൊരു വി ദ്യാര്ഥിക്കും ഇത് മനസ്സിലാകും. എങ്കിലും അല്പ്പം വിശദീകരിക്കാം

. ആദ്യമായി അ വയെ പരാമര്ശിക്കുന്ന ഉദ്ധരണികള് കാണുക.
“ഖുത്വുബയുടെ അര്കാനുകള് അറബിയിലാകല് നിബന്ധനയാണ്. അര്കാനുകളല്ലാത്തതിനെ കൂടാതെ’ (തുഹ്ഫ 2/450, നിഹായ 2/317).


അര്കാനുകള് മുഴുവന് അറബിയിലാകല് നിബന്ധനയാണ്. അര്കാനല്ലാത്തതില് അറബിയല്ലാത്ത ഭാഷ കൊണ്ട് വരല് ഖുത്വുബയെ ബുദ്ധിമുട്ടാക്കുകയില്ല” (ഖല്യൂബി 1/278).


ഏതൊരു ആരാധനയും പരിഗണനീയമാകാന് ആവശ്യമായ കാര്യം അതിന്റെ റുക്നുകളാണ്. അവയാണ് ഘടകങ്ങള്. ഘടകങ്ങള്ക്ക് പുറമെ യാതൊന്നും ഏതൊരു കാര്യത്തി നും നിര്ബന്ധമില്ല.

അതുപോലെ ഖുത്വുബയിലും അതിന്റെ അസ്തിത്വം ഈ റുക്നുകള് തന്നെ. ആയതിനാല് ഖുത്വുബക്ക് ഒരു നിബന്ധന വെക്കുമ്പോള് ആ നിബന്ധന ശര്ത്വ് എന്ന നിലയില് റുക്നുകളോട് മാത്രമേ ബന്ധിക്കാവൂ.

ഖുത്വുബയെ ഖുത്വുബയാക്കുന്നത് റുകുനുകളാണ്. അവക്ക് അറബി ശര്ത്വാണ്. അനുബന്ധങ്ങള് ഖുത്വുബയില് ഉണ്ടായിരിക്കണമെന്ന് തന്നെയില്ല.

അതിനാല് അവക്ക് അറബി ഭാഷ നല്കല് ഖുത്വുബയുടെ സാധുതക്ക് ശര്ത്വാണെന്ന് പറഞ്ഞുകൂടാ. പക്ഷേ, അനുബന്ധങ്ങള് ഖുത്വുബയുടെ അനുബന്ധങ്ങളായി പരിഗണിക്കപ്പെടാന് അറബിയ്യത് ശര്ത്വാകുമോ എന്നത് വേ റെ കാര്യം.

ഇതൊന്ന് പരിശോധിക്കാം.
മന്ഹജിന്റെ വ്യാഖ്യാനത്തില് ഇബ്നുഖാസിം(റ) എഴുതുന്നു: “

ഖുത്വുബയുടെ റുക്നുകള് അറബിയിലാകണമെന്നുപറഞ്ഞത് കൊണ്ട് അനുബന്ധങ്ങള് അനറബിയിലായാലും പന്തികേടില്ലെന്നു വരുന്നു. പക്ഷേ, ഇപ്പറഞ്ഞത് അനറബി കൊണ്ട് റുക്നുകള് ക്കിടയില് ദൈര്ഘ്യം സംഭവിച്ചിട്ടില്ലെങ്കിലാണ്.

പ്രത്യുത സംഭവിച്ചുപോയാല് റുക്നുകള് തുടരെയാകണണെന്ന നിബന്ധനക്ക് ഹാനിയാകുന്നു അത്. റുക്നുകള്ക്കിടയില് ദീര്ഘനേരം മിണ്ടാതിരിക്കുന്നതിന് തുല്യമാണ് അനറബി ഭാഷ കൊണ്ട് വരല്.

പരിഗണനീയമല്ലാത്ത നിഷ്ഫലമാണത്. അറബി ഉച്ചരിക്കാന് കഴിവുള്ളതോടെ അനറബി മതിയാകില്ലെന്നതാണ് കാരണം. അപ്പോള് ആ അനറബി തികച്ചും നിഷ്ഫലമാണ്” (ഹാശിയതുന്നിഹായ, 2/317).


ചുരുക്കത്തില് ഖുത്വുബ സാധുതക്ക് അര്കാനുകള് അറബിയാകല് നിബന്ധനയാകും പോലെ അനുബന്ധങ്ങള് അനുബന്ധമായി ഗണിക്കാനും അനുബന്ധങ്ങള് കൊണ്ടുവന്നത് മതിയാകാനും അവയും അറബിയാകല് ശര്ത്വാണ്.

ശര്ത്വില്ലാതെ ഏതൊരു ഇബാദത്തും കൊണ്ടുവരുന്നത് കുറ്റകരമാണെന്നാണ് നിയമം (ഇമാം ഇബ്നുദഖീഖിന്റെ ഇഹ്കാമുല് അഹ്കാം, 2/10).


അപ്പോള് അനുബന്ധങ്ങള് തീരേ കൊണ്ടുവരാതെ അര്കാനുകള് മാത്രം ഉള്െക്കാള്ളി ച്ച് ഖുത്വുബ നിര്വഹിച്ചാല് സ്വഹീഹാകുന്നത് പോലെ അനുബന്ധങ്ങള് സമയദൈര് ഘ്യമാകാതെ ഇതരഭാഷകളില് കൊണ്ടുവന്ന് അര്കാനുകള് മാത്രം അറബിയിലായാ ലും ഖുത്വുബ സാധുവാകും.

പക്ഷേ, അനുബന്ധങ്ങള് തീരേ കൊണ്ടുവന്നില്ലെങ്കില് അതുകൊണ്ട് കുറ്റം വരുന്നില്ല. പ്രത്യുത അവ അനറബിയില് കൊണ്ടുവന്ന് നിഷ്ഫലമാക്കിയാല് അത് ഫലപ്രദമാകാന് നിബന്ധനയായ അറബിയ്യത്ത് ഇല്ലാത്തതുകൊണ്ട് തെറ്റും കുറ്റകരവുമാകുന്നു.

സുന്നത്ത് നിസ്കരിച്ചില്ലെങ്കില് കുറ്റം വരുന്നില്ല. എന്നാല് സുന്നത്ത് സുന്നത്തായി വീടാന് നിബന്ധനയായ ശുദ്ധി കൂടാതെ സുന്നത്ത് നിസ്കരിച്ചാല് തെറ്റും കുറ്റകരവുമാകുന്നു. മാത്രമല്ല, ഒരു വിഷയത്തിന് ഏതെങ്കിലുമൊരു കാര്യം ശര്ത്വില്ല എന്നതുകൊണ്ട് അത് അനുവദനീയമാണെന്ന് വരില്ല. ഒരുപക്ഷേ, ഈ ശര്ത്വില്ലാതെ ആ കാര്യം തന്നെ പ്രവര്ത്തിക്കല് ഹറാമായിരിക്കും.


ഉദാഹരണം, നിസ് കാരവും വുളൂഉം സ്വഹീഹാകാന് വുളൂഅ് എടുക്കുന്ന വെള്ളം അപഹരിക്കപ്പെട്ടതാകാതിരിക്കാന് ശര്ത്വില്ല. അപഹരിച്ച വെള്ളം കൊണ്ട് വുളൂഅ് ചെയ്താലും നിസ്കാരവും വുളൂഉം സ്വഹീഹാകും. പക്ഷേ, അങ്ങനെ പ്രവര്ത്തിക്കല് കഠിനമായ ഹറാമാകുന്നു” (ജംഉല് ജവാമിഅ് 1/260).


ഇതുപോലെ തന്നെയാണ് ഖുത്വുബയുടെ കാര്യവും. അതിലെ തവാബിഉകള് അറബിയാകല് ഖുത്വുബയുടെ സ്വീകാര്യതക്ക് ശര്ത്വില്ല.

എങ്കിലും സമയദൈര്ഘ്യം കൊണ്ട് തു ടര്ച്ച മുറിക്കുന്നുവെന്നതിനാലും നബി(സ്വ)യോടും പതിനാല് നൂറ്റാണ്ടുകാലത്തെ മു സ്ലിം ലോകത്തിനോടും എതിരാകുന്നുവെന്നതിനാലും ഹറാമ് വന്നുചേരുന്നു. അതിനാ ല് തവാബിഉകള് ചുരുക്കരൂപത്തില് പരിഭാഷപ്പെടുത്തിയ ഖുത്വുബ അര്കാനുകള് അറബിയായതുകൊണ്ടും അവക്കിടയില് സമയദൈര്ഘ്യമില്ലാത്തതുകൊണ്ടും സ്വഹീഹാകും.

അനുബന്ധങ്ങള് അനറബിയിലായതുകൊണ്ട് ഹറാമുമാകുന്നു. ഖല്യൂബിയില് പറഞ്ഞ ബുദ്ധിമുട്ടില്ലെന്നതിന്റെ അര്ഥം ഖുത്വുബയുടെ സാധുതയെ ബാധിക്കുന്നില്ലെന്ന് മാത്രമാണ്. എങ്കിലും കാര്യം ഹറാമുതന്നെ.

അസ്ലം സഖാഫി
പരപ്പനങ്ങാടി

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...