Monday, March 30, 2020

*ഖബർ കെട്ടിപൊക്കലും സ്ത്രീകളുടെ സിയാറത്തും*










അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക






 *ഖബർ കെട്ടിപൊക്കലും സ്ത്രീകളുടെ സിയാറത്തും*


رസ്ത്രീകള്‍ക്ക്കും
 നപുംസകങ്ങള്‍ക്കും സിയാരത് കരാഹത് ആകുന്നു .നാശവും കരച്ചില്‍ കൊണ്ട് ശബ്ദം ഉയര്തലും ഭയപ്പെട്ടതിനാല്‍ ആണിത്.പക്ഷെ നബി തങ്ങളുടെ (സ്വ) ഹുജ്ര ശരീഫ  സിയാരത് ചെയ്യുന്നത് അവര്‍ക്കും സുന്നത് തന്നെ.മറ്റു അംബിയാ ,ഔലിയാ ,സ്വാളിഹീങ്ങള്‍ എന്നിവരുടെയും ഖബ്രുകള്‍ സിയാരത് ചെയ്യലും സുന്നത്താണെന്ന് ചില ഇമാമീങ്ങള്‍ പറഞ്ഞിട്ടുണ്ട്. ( തുഹ്ഫ 3 /201 )

സ്ത്രീകള്‍ക്ക് ഖ ബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ്ര ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കരാഹതില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അം ബിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാരത്ഹു ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 )

നിഹായയുടെ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം അലിയ്യ് ശബ്രാ മില്ലിസി (റ) എഴുതുന്നു.'' ഇപ്പറഞ്ഞത് ഭര്‍ത്താവ്,വലിയ്യ്,സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അവള്‍ പുറപ്പെടുമ്പോള്‍ ആണെന്നത് സ്മരണീയം ആണ് ( ഹാഷിയതു നിഹായ 3 /37 )


സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 )
ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്.

ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 )

'' മുസബ്ബലായ ഭൂമിയില്‍ പോലും സ്വാളിഹീങ്ങളുടെ ഖബറുകള്‍ കെട്ടി പൊക്കാം എന്ന് ഇമാം ഹല്ബി (റ) ഫത്വ നല്‍കിയിട്ടുണ്ട്.ഷെയ്ഖ്‌ സിയാദ് (റ) അവര്‍കള്‍ക്ക് ഭരണാധികാരം ഉള്ള ഒരു സ്ഥലത്ത് ഖബര്‍ കെട്ടിപ്പൊക്കാന്‍ ഇമാം സിയാദ് (റ) കല്പിക്കുക കൂടി ചെയ്തിട്ടുണ്ട്.( ഹാശിയതുല്‍ ഇഖ്നാ 2 /297 )

ഖബര്‍‍ കെട്ടിപ്പൊക്കല്‍
ഇമാം ബുഖാരി(റ)അവിടത്തെ സ്വഹീഹില്‍ ഉദ്ധരിക്കുന്നത് കാണാം وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181
"ഖാരിജത്ത് ബിന്‍ സൈദ്‌(റ)പറയുന്നു ഞങ്ങള്‍ ഉസ്മാന്‍(റ)കാലത്ത് യുവാക്കളായിരുന്നു ഞങ്ങളില്‍ ചാട്ടത്തില്‍ ഏറ്റവും ശക്തന്‍ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബ്ര്‍ ചാടിക്കടക്കുന്നവനായിരുന്നു"(ബുഖാരി) ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ഹജര്‍(റ)പറയുന്നു:وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286
"ഈ ഹദീസില്‍ ഖബ്ര്‍ഉയര്ത്തുന്നതിന്ന്‍ തെളിവുണ്ട്"(ഫത്ഹുല്‍ ബാരി)
ഹദീസില്‍ പറഞ്ഞ ചാട്ടം നീളത്തില്‍ ചാടുന്നവര്‍ എന്ന്‍ ന്യായീകരണം നടത്തി കബ്ര്‍ ഉയര്‍ത്തിയിരുന്നില്ലെന്ന്‍ സമര്ത്ഥിക്കാന്‍ വഹാബികള്‍ ശ്രമിക്കാറുണ്ട് പക്ഷേ ഇമാം ഖസ്ത്വലാനി(റ)ഇത് ഖണ്ഡിക്കുന്നു.ഖസ്ത്വല്ലാനി(റ)പറയുന്നു: (الذي يثب قبر عثمان بن مظعون) بظاء معجمة ساكنة، ثم عين مهملة (حتى يجاوزه) من ارتفاعه:ارشاد الساري 2/483
"ഖബര്‍ ചാടിക്കടക്കുക എന്നത് ഖബറിന്‍റെ ഉയരം കാരണമായിരുന്നു"(ഇര്‍ഷാദുസ്സാരി)
ബഹു ഇബ്ന്‍ അബിശൈബ(റ)വിന്‍റെ ഹദീസില്‍ ഖബ്ര്‍ ഉയര്ത്തപ്പെട്ടിരുന്നു എന്ന്‍ തന്നെ കാണാം:
حدثنا أبو بكر قال ثنا وكيع عن أسامة بن زيد عن عبد الله بن أبي بكر قال رأيت قبر عثمان بن مظعون مرتفعا:مصنف ابن أبي شيبة 3/3355
"സ്വഹാബിയായ ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)വിന്‍റെ ഖബര്‍ ഉയര്ത്ത്പ്പെട്ടതായി ഞാന്‍ കണ്ടു എന്ന്‍ അബ്ദുള്ളാഹി ബിന്‍ അബൂബക്കര്‍(റ)പറയുന്നു(മുസ്വന്നഫ്)
മേല്‍ വിവരിച്ചതില്‍ നിന്ന്‍ അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബര്‍ ഉയര്‍ത്തുന്നതും പരിപാലിക്കുന്നതും അനുവദനിയവും പുണ്യകരവുമാണ് എന്നാല്‍ സാദാരണക്കാരായ ആളുകളുടെ ഖബര്‍ പൊതുശ്മശാനത്തില്‍ ഹറാം(നിഷിദ്ദം)വും സ്വന്തം സ്ഥലത്താണങ്കില്‍ അനപലഷണിയമാണ്(കറാഹത്ത്)
സ്ത്രീകള്‍ക്കും നപുംസകങ്ങള്‍ക്കും സിയാരത് കരാഹത് ആകുന്നു .നാശവും കരച്ചില്‍ കൊണ്ട് ശബ്ദം ഉയര്തലും ഭയപ്പെട്ടതിനാല്‍ ആണിത്.പക്ഷെ നബി തങ്ങളുടെ (സ്വ) ഹുജ്ര ശരീഫ സിയാരത് ചെയ്യുന്നത് അവര്‍ക്കും സുന്നത് തന്നെ.മറ്റു അംബിയാ ,ഔലിയാ ,സ്വാളിഹീങ്ങള്‍ എന്നിവരുടെയും ഖബ്രുകള്‍ സിയാരത് ചെയ്യലും സുന്നത്താണെന്ന് ചില ഇമാമീങ്ങള്‍ പറഞ്ഞിട്ടുണ്ട്. ( തുഹ്ഫ 3 /201 ) സ്ത്രീകള്‍ക്ക് ഖ ബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ്ര ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കരാഹതില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അം ബിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാരത്ഹു ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 ) നിഹായയുടെ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം അലിയ്യ് ശബ്രാ മില്ലിസി (റ) എഴുതുന്നു.'' ഇപ്പറഞ്ഞത് ഭര്‍ത്താവ്,വലിയ്യ്,സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അവള്‍ പുറപ്പെടുമ്പോള്‍ ആണെന്നത് സ്മരണീയം ആണ് ( ഹാഷിയതു നിഹായ 3 /37 ) സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 ) ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല്‍ പറയുന്നു '' ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്. ഔലിയാ ഇന്റെ മഖ്‌ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 ) '' മുസബ്ബലായ ഭൂമിയില്‍ പോലും സ്വാളിഹീങ്ങളുടെ ഖബറുകള്‍ കെട്ടി പൊക്കാം എന്ന് ഇമാം ഹല്ബി (റ) ഫത്വ നല്‍കിയിട്ടുണ്ട്.ഷെയ്ഖ്‌ സിയാദ് (റ) അവര്‍കള്‍ക്ക് ഭരണാധികാരം ഉള്ള ഒരു സ്ഥലത്ത് ഖബര്‍ കെട്ടിപ്പൊക്കാന്‍ ഇമാം സിയാദ് (റ) കല്പിക്കുക കൂടി ചെയ്തിട്ടുണ്ട്.( ഹാശിയതുല്‍ ഇഖ്നാ 2 /297 )
ആണ്ട്,നേര്ച്ച,ഉറൂസ്
എല്ലാ വിഷയത്തിലും നിഷേധാത്മകനിലപാട് സ്വീകരിക്കുന്ന വഹാബികള്‍ ഈ വിഷയത്തിലും മുസ്ലിം മുഖ്യധാരക്ക് എതിരാണ്
എന്നാല്‍ നബി(സ)എന്താണ് ചെയ്തത് എന്ന്‍ നോക്കാം أخرج ابن أبي شيبة: أنّ النبي صلى الله عليه وآله وسلم كان يأتي قبور الشهداء بأُحد على رأس كل حول، فيقول: السلام عليكم بما صبرتم، فَنِعْمَ عقبى الداروكذلك أبوبكر وعمر
"നബി(സ)എല്ലാ ആണ്ടിലും ഉഹുദ് ശുഹദാക്കളെ സന്ദര്‍ശിക്കുകയും ദുആ ചെയ്യാറുമുണ്ടായിരുന്നു അപ്രകാരം തന്നെയായിരുന്നു അബുബക്കര്‍,ഉമര്‍(റ)വും.
ജാറം മൂടലും വിളക്ക് കത്തികലും
ബഹു അബ്ദുല്‍ ഗനിയ്യുന്നാബല്സി(റ)പറയുന്നത് കാണുക أن البدعة الحسنة الموافق لمقصود الشرع تسمي سنة بناء القباب علي قبور العلماء والأولياء والصلحاء ووضع الستور والعمامة والثياب علي قبورهم أمرجائز اذاكان القصد بذلك التعظيم في أعين العامة حتي لايحتقر أصحاب هذا القبر وكذا اتخاذ القنادل والشمع عند قبور الاولياء والصلحاء من باب التعظيم والاجلال أيضا للأولياء فالمقصود فيها مقصد حسن:تفسير روح البيان 3/400
"ഇസ്ലാമിക നിയമത്തോട് യോജിച്ച ആചാരത്തില്‍ പെട്ടതാണ് അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹുകളുടെ ഖബറില്‍ഖുബ്ബ ഉണ്ടാക്കലും ഖബറിന്മേല്‍ വസ്ത്രം, തുണി ഇടലും വിളക്ക് കത്തിക്കലുമെല്ലാം.അത് അനുവദനിയവുമാണ് സാദാരണക്കാര്‍ അനാധരിക്കാതിരിക്കാനാണത്(റൂല്‍ ബയാന്‍)
ونذر الزيت والشمع للأولياء يوقد عند قبورهم تعظيما لهم ومحبة جائز أيضا ولاينبغي النهي عنه :تفسير روح البيان 3/400
"ഔലിയാക്കളോടുള്ള സ്നേഹം കാരണം അവരുടെ ഖബറിന്ന്‍ അരികില്‍ വിളക്ക് കത്തിക്കാന്‍ നെയ്യും എണ്ണയും നേര്ച്ചയാക്കള്‍ അനുവദനിയമാണ് ഒരിക്കലും എതിര്‍ക്കപ്പെടേണ്ടതല്ല"(തഫ്സ്സീര്)
قال سئل ابن رزين عن النذر للقبر السيدة نفيسة وخالد بن وليد وشبهه هل يصح ام لا ؟
فاجاب ان جرت العادة لاحد من الميت عند قبر لقرائة القرآن ونحوه فنذر انسان زيتا أوشمعا ليوقد علي قرائة والمتعبدين....وجب العمل به :مسالك الحنفا للقسطلاني 612
ഇമാം ഇബ്ന്‍ റസീന്‍(റ) ഒരു ചോദ്യം:-നഫീസ ബീവി,ഖാലിദ് ബിന്‍ വലീദ്‌(റ)തുടങ്ങിയവരുടെ ഖബറിടത്തിലേക്ക് നേര്ച്ചയാക്കുന്നതിന്‍റെ വിധി എന്ത്?
ഉത്തരം:-അവിടെ വരുന്നവര്‍ക്ക് ഖുര്‍ആന്‍ ഓതാനും മറ്റും നേര്ച്ചയാകുന്ന പതിവുണ്ടെങ്കില്‍ അതുനടപ്പില്‍ വരുത്തണം"(മസാലിക്കുല്‍ ഹുനഫ)

*ഖബർകെട്ടിപ്പൊക്കൽ-വഹാബി കുപ്രചാരണങ്ങൾക് മറുപടി*

*📚📖أهل السنة والجماعة📖📚*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



*ഖബർകെട്ടിപ്പൊക്കൽ-വഹാബി കുപ്രചാരണങ്ങൾക് മറുപടി*




*വഹാബീ മതക്കാർ എല്ലായിപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന രൻ ട് ഹദീസുകള്‍*

*1- എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്"*


*2- . അബൂമര്‍സദ്‌(റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യര്‍ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ അവര്‍ പ്രാര്‍ത്ഥനാസ്ഥലമാക്കിയത് കൊണ്ടാണ്. ഒരു സൃഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബര്‍ പള്ളിയാക്കുന്നത് ഞാന്‍ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യര്‍ക്കും ഫിത്നയാവുമെന്നു ഭയപ്പെടേണ്ടതാണ്.”(ശറഹുല്‍ മുഹദ്ദബ്: 5/314 )......*





ഒന്നാമത്തേത്👇**





*񝰽񝰽񟐽񞰢എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്"🔷🔷🔻ഈ  ഹദീസിൻ റ്റെ ശരിയായ അർത്ഥതലം ഇനിപ്പറയുന്നതാണ്. പുത്തൻപ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ;  🔷🔷🔻وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥)🔷🔷🔻"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് സിയാറത്ത് സുന്നത്താണെന്ന് പറയുന്നവർ പറയുന്ന മറുപടിയിതാണ്. സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ്  പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല.*





*രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം.'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ.പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്.ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.*


*ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണു ഹദീസിന്റെ താല്പര്യം. (നയ് ലുൽ  ഔത്വാർ 5/181)..........*






*ആരോപണം....2 മറുപടി*




*“ഖബറിന്മേല്‍ പള്ളി നിര്‍മിക്കുന്നത് വെറുക്കപ്പെടും. അബൂമര്‍സദ്‌(റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യര്‍ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ അവര്‍ പ്രാര്‍ത്ഥനാസ്ഥലമാക്കിയത് കൊണ്ടാണ്. ഒരു സൃഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബര്‍ പള്ളിയാക്കുന്നത് ഞാന്‍ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യര്‍ക്കും ഫിത്നയാവുമെന്നു ഭയപ്പെടേണ്ടതാണ്.”(ശറഹുല്‍ മുഹദ്ദബ്: 5/314 )......*






*ആരാ .. ഒഹാബികളേ  ഖബറിനെ ഖിബ് ലയാക്കി സുജൂദ് ചെയ്തതും വിഗ്രഹാരാധന കേന്ത്രമാക്കിയതും ... ഇമാം നവവി റ ഈ പറഞ്ഞത് കൂടാതെ ഒരു ഹദീസും ഈ ഒഹാബികള്‍ ഉദ്ധരിക്കാറുണ്ട്*


*ഈ രൻ ട് വിഷയവും ആരെപ്പറ്റിയാണ് പറഞ്ഞതെന്നുംആരെയാണ്  ശപിക്കപ്പെട്ടതെന്നും എനി പറയുന്നതിൽ നിന്നും മനസ്സിലാക്കം......*



*🔷🔻ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട്ഉദ്ധരിക്കുന്നു.🔷🔷🔻" ﺃﻥ ﺃﻡ ﺣﺒﻴﺒﺔ ﻭﺃﻡّ ﺳﻠﻤﺔ ﺫﻛﺮﺗﺎ ﻛﻨﻴﺴﺔ ﺭﺃﻳﻨﻬﺎ ﺑﺎﻟﺤﺒﺸﺔ ﻓﻴﻬﺎ ﺗﺼﺎﻭﻳﺮﻟﺮﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﻘﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪﻭﺳﻠﻢ : ﺇﻥّ ﺃﻭﻟﺌﻚ ﺇﺫﺍ ﻛﺎﻥ ﻓﻴﻬﻢ ﺍﻟﺮﺟﻞ ﺍﻟﺼﺎﻟﺢ ﻓﻤﺎﺕ ﺑﻨﻮﺍ ﻋﻠﻰ ﻗﺒﺮﻩﻣﺴﺠﺪﺍً ﻭﺻﻮّﺭﻭﺍ ﻓﻴﻪ ﺗﻠﻚ ﺍﻟﺼﻮﺭ ﺃﻭﻟﺌﻚ ﺷﺮﺍﺭُ ﺍﻟﺨﻠﻖ ﻋﻨﺪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻳﻮﻡﺍﻟﻘﻴﺎﻣﺔ "🔷🔷🔻"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ടശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചുഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ)തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെകൂട്ടത്തിൽ നിന്ന് ഒരു സദ്.വൃത്തൻമരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനുമേൽ ഒരു ആരാധനാലയം പണിയുകയുംഅതിൽ ഇത്തരം ശില്പങ്ങൾകൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു..... അന്ത്യനാളിൽ അല്ലാഹുവിന്റെഅടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ്ആ കൂട്ടർ"🔷🔷🔻ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ്ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കിനിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന്ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽകാണാം. അത് കൊണ്ടാണ് മസ്ജിദ് എന്നപദം (സുജൂദ് ചെയ്യുന്ന സ്ഥലം,ആരാധനാലയം) ഹദീസുകളിൽ വന്നത്.അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്നഉദ്ദേശത്തിൽ അല്ല.*






ഇനി

*ഈ  ഹദീസിനെ എങ്ങനെ ആണ് മനസ്സിലാക്കേണ്ടത്.🔷🔷🔻لَعَنَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ🔷🔷🔻എന്ന ഹദീസ് വ്യാഖ്യാനിച്ചു മുവത്വയുടെ വ്യഖ്യാനത്തിലും മറ്റും ഉള്ളതിന്റെ ആശയചുരുക്കം ഇങ്ങിനെ 🔷🔷🔻""""യഹൂദികളേയും കൃസ്ത്യാനികളേയും അല്ലാഹു ശപിച്ചത് അവര്‍ പ്രവാചകന്.മാരുടേയും സ്വാലിഹുകളുടേയും ഖബറുകളെ ഖിബിലയാക്കി കൊണ്ട് നിസ്കരിച്ചതു കൊണ്ടാണ്.🔷🔷🔻‌ എന്നാല്‍ ഖബറുകളെ ഖിബിലയാക്കാതെ അതിന്റെ അരികെ വെച്ച് അല്ലാഹുവിന്ന് വേണ്ടി നിസ്കരിക്കുന്നത് ഇതിൽ  പെടുകയില്ല, മസ്ജിദുല്‍ ഹറാമില്‍ ഹതീമിന്റെ അരികെയാണല്ലൊ ഇസ്മാഈല്‍ (അ)ന്റെ ഖബര്‍ ഉള്ളത് മുസ്ലിംകള്‍ ഇവിടെ നിസ്കരിക്കാന്‍ വേണ്ടി പ്രത്യേകം ഔസുക്യം കാണിക്കാറുണ്ടല്ലൊ അപ്പോള്‍ മേല്‍ ഹദീസ് ഇതിന്ന് എതിരല്ല എന്ന് വരുന്നു.....🔷🔷🔻സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുൽ ബാരിയിൽ പറയുന്നത് കാണുക.🔷🔷🔻كَانَتِ الْيَهُودُ وَالنَّصَارَى يَسْجُدُونَ لِقُبُورِ الْأَنْبِيَاءِ تَعْظِيمًا لِشَأْنِهِمْ وَيَجْعَلُونَهَا قِبْلَةً يَتَوَجَّهُونَ فِي الصَّلَاةِ نَحْوَهَا وَاتَّخَذُوهَا أَوْثَانًا لَعَنَهُمْ وَمَنَعَ الْمُسْلِمِينَ عَنْ مِثْلِ ذَلِكَ فَأَمَّا مَنِ اتَّخَذَ مَسْجِدًا فِي جِوَارٍ صَالِحٍ وَقَصَدَ التَّبَرُّكَ بِالْقُرْبِ مِنْهُ لَا التَّعْظِيمَ لَهُ وَلَا التَّوَجُّهَ نَحْوَهُ (فتح الباري)🔷🔷🔻{ജൂധ നസാരാക്കള്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകൾക്ക് അങ്ങേ അറ്റത്തെ തഹ്ലീം ചെയ്തു കൊണ്ട് സുജൂദ് ചെയ്യുന്നവര്‍ ആയിരുന്നു,🔷🔷🔻അവരുടെ ഖബറുകൾ അവര്‍ ഖിബ്ല ആക്കുകയും ആരാധനകളിലും മറ്റും അവര്‍ അതിലേക്കു മുന്നിടുന്നവരും ആയി, ആ ഖബരുകളെ അവര്‍ വിഗ്രഹങ്ങള്‍ ആക്കി,അവരെ ശപിക്കുകയും ചെയ്തു, എന്നാല്‍ ഈ കാര്യങ്ങളെ തൊട്ടു മുസ്ലിമീങ്ങളെ തടയുകയും ചെയ്തു,എന്നാല്‍ ആരെങ്കിലും ഒരു സ്വാലിഹിന്റെ ഖബരിനു സമീപത്ത് പള്ളി ഉണ്ടാക്കുകയും അതിലൂടെ അങ്ങേ അറ്റത്തെ തഹ്ലീം കൂടാതെ അതിന്റെ സമീപത് വെച്ച് ഇബാദതുകളിലൂടെ ബറകത്ത് ഉദ്ദേശിക്കുകയും ആ ഖബരിലേക്ക് മുന്നിടുക (പരമമായ വണക്കത്തോടെയുള്ള മുന്നിടൽ അതായത് ജൂതന്മാർ ചെയ്തത് പോലെയുള്ള ഇബാദത്തിൻ റ്റെ വണക്കം)  എന്ന ഉദ്ദേശ്യം ഇല്ലാതിരിക്കുകയും ചെയ്താല്‍ അവനു റസൂലുള്ള പറഞ്ഞ ലഹ്നത് ബാധകം അല്ല.) ഫത്‌ ഹുല്‍ ബാരി..,.....*






*അപ്പോള്‍ ഹദീസിൻ റ്റെ വിഷദീകരണത്തിൽ വളരെ വ്യക്തമായി പറഞ്ഞു.....🔷🔷🔻ഒരു മഹാന്റെ സാമീപ്യംകൊണ്ട് ബറക്കത്തെടുക്കല് മാത്രംലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത്ഒരു പളളി നിര്മ്മിച്ചവന്‍ പ്രസ്തുത ഹദീസില്പരാമര്ശിച്ച മുന്നറിയിപ്പില്‍പെടുന്നതല്ല എന്നു പറഞ്ഞതിനെ ഇമാമീ ങ്ങൾ അംഗീകരിക്കുകയും, അവരവരുടെ കിതാബുകളിൽ ഉദ്ധരിക്കുകയും ചെയ്തു. ഇത് ശിർക്കാണെങ്കിൽ ഇത് ഉദ്ധരിക്കുമായിരുന്നോ?🔷🔷🔻മുസ്ലിമീങ്ങള്‍ക്ക് ഷരിയായ രീതിയിൽ  ചെയ്യുവാനാണ് ഇമാമീങ്ങള്‍ വ്യക്തമായി മനസ്സിലാക്കി തന്നിട്ടുള്ളത് ......അല്ലാതെ ഷിർക്കാണെന്നല്ല🔷🔷🔻വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ.അസ് ഹാബുൽ കഹ്ഫിനെ പറ്റി പറയുന്നടുത്ത്മുന്നൂറോളം വർഷങ്ങൾ അവർ ഉറങ്ങിയ ആഗുഹയിൽ തന്നെ അവർ ഒന്നിച്ച്മരണമടഞ്ഞപ്പോൾ അവിടെസന്നിഹിതരായ അന്നത്തെ മുസ്.ലിംരാജാവായ ദഖ്.യാനൂസും വിശ്വാസിസമൂഹവും പറയുന്നതായി വിശുദ്ധ ഖുർആൻഉദ്ധരിക്കുന്നു.🔷🔷🔻ﻗَﺎﻝَ ﭐﻟَّﺬِﻳﻦَ ﻏَﻠَﺒُﻮﺍْ ﻋَﻠَﻰٰ ﺃَﻣْﺮِﻫِﻢْ ﻟَﻨَﺘَّﺨِﺬَﻥَّ ﻋَﻠَﻴْﻬِﻢْ ﻣَّﺴْﺠِﺪﺍً“അവരുടെ കാര്യത്തില് പ്രാബല്യംനേടിയവര് പറഞ്ഞു: നമുക്ക് അവർക്ക് സമീപംഒരു പള്ളി നിര്മിക്കുക തന്നെ ചെയ്യാം.”ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാംറാസി(റ) രേഖപ്പെടുത്തുന്നു:ﻧﻌﺒﺪ ﺍﻟﻠﻪ ﻓﻴﻪ ﻭﻧﺴﺘﺒﻘﻲ ﺁﺛﺎﺭ ﺃﺻﺤﺎﺏ ﺍﻟﻜﻬﻒ ﺑﺴﺒﺐ ﺫﻟﻚ ﺍﻟﻤﺴﺠﺪ ،“ആ മസ്ജിദിൽ വെച്ച് ഞങ്ങൾഅല്ലാഹുവിനെ ആരാധിക്കുകയും ആമസ്ജിദ് മുഖേന അസ്ഹാബുൽ കഹ്ഫിന്റെസ്മരണ നിലനിർത്താൻ ഞങ്ങൾആഗ്രഹിക്കുകയും ചെയ്യുന്നു എന്നു ആവിശ്വാസികൾ പറഞ്ഞു”.....*









*🔷🔷🔻ഇമാം നസഫി(റ) തന്റെ തഫ്സീറിൽരേഖപ്പെടുത്തുന്നു:ﻳﺼﻠﻲ ﻓﻴﻪ ﺍﻟﻤﺴﻠﻤﻮﻥ ﻭﻳﺘﺒﺮﻛﻮﻥ ﺑﻤﻜﺎﻧﻬﻢ .“ആ പള്ളിയിൽ മുസ്.ലിംകൾനിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെസ്ഥാനം മുഖേന അവർ ബറകത്ത് എടുക്കുകയുംചെയ്യും”.🔷🔷🔻അവിടെ ഒരുമിച്ചു കൂടിയ അവിശ്വാസികൾതങ്ങൾ ആ ഗുഹാവാസികളുടെ സ്മാരകമായിതങ്ങളുടെ കനീസയും ആരാധനാലയവുംപണിയുകയും തങ്ങളുടെ ആരാധനകൾനടത്തുകയും ചെയ്യും എന്നുപറഞ്ഞപ്പോഴാണ് വിശ്വാസികൾ അതിനെപ്രതിരോധിച്ചു കൊണ്ട് അല്ലാഹുവിനെആരാധിക്കുവാനും ആ മഹാന്മാരുടെബറകത്ത് എടുക്കുവാനും വേണ്ടി അവിടെപള്ളി പണിയുമെന്ന് പറഞ്ഞതെന്ന കാര്യംഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്...🔷🔷🔻ജൂതക്രൃസ്തീയര്‍ചെയ്യുന്നപോലെ ഖബറിനെ ഖിബ് ലയാക്കുന്നതിനേയും സുജൂദ്ചെയ്യുന്നതിനേയുമാണ് നബി(സ)തങ്ങള്‍വിരോധിച്ചത്.  മഹാന്‍മാരായ അസ്ഹാബുല്‍ കഹ്ഫിന്‍റെ ഖബറിനെ അന്നത്തെ മുസ്ലിംകള്‍കെട്ടിപൊക്കിയതിനേയും ആണ്‍ടറുതികൊണ്‍ടാടിയതിനെപറ്റിയും ഇമാം ഇബ്നുജരീര്‍ത്വബരി(റ) വിവരിച്ചിട്ടുണ്‍ട് (5/137) 🔷🔷🔻മഹാന്മാരുടെ മഖാമുകളുമായി ബന്ധപ്പെട്ട്ബറകത്ത് എടുക്കുക എന്ന ഉദ്ദേശത്തോടെമുസ്.ലിം ലോകം നടത്തി വരുന്നഅനുഷ്ടാനങ്ങളും കർമ്മങ്ങളുംയഥാർത്ഥത്തിൽ അല്ലാഹുവിനുള്ളആരാധനയുടെ ഭാഗമാണെന്നുംഅവിശ്വാസികളുടെആരാധനാകർമ്മങ്ങളുമായി യാതൊരു ബന്ധവും ഉള്ളതല്ലെന്നുംഈ സംഭവം നിസ്സംശയം തെളിയിക്കുന്നു...🔻🔻🔷എനിയും ഇമാം ബുഖാരി റ യുടെ ഒരു തലവാചകം നോക്കൂ.....( ﻣﺎ ﺑﻴﻦ ﺑﻴﺘﻲ ﻭﻣﻨﺒﺮﻱ ﺭﻭﺿﺔ ﻣﻦ ﺭﻳﺎﺽ ﺍﻟﺠﻨﺔ ("എന്റെ വീടിനും മിമ്പറിനും ഇടയിലുള്ളസ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ളഒരു പൂന്തോപ്പാണെ”ന്ന അല്ലാഹുവിന്റെറസൂലിന്റെ പ്രശസ്തമായ ഹദീസ്ഉദ്ധരിക്കുന്ന അധ്യായത്തിനു ഇമാംബുഖാരി(റ) കൊടുത്ത തലവാചകം നോക്കൂ.🔻🔻🔷ﺑﺎﺏ ﻓﻀﻞ ﺑﻴﻦ ﺍﻟﻘﺒﺮ ﻭﺍﻟﻤﻨﺒﺮ‘ഖബ്.റിന്റെയും മിമ്പറിന്റെയുംഇടയിലുള്ള സ്ഥലത്തിന്റെ ശ്രേഷ്ടത പറയുന്നഅധ്യായം’ എന്നാണ് ഇമാം ബുഖാരി(റ)നൽകിയ പേർ. അതേ വാചകത്തിൽ തന്നെഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നുകൂടി ഓർക്കുക......🔷🔷🔻മുകളിൽ വിഷദീകരിച്ചതി നിന്നും വ വളരെ വ്യക്തമായി മനസ്സിലാക്കാം ആരാണ് ഖബറിനെ ആരാധന കേന്ത്രമാക്കിയതെന്നും ആരെപ്പറ്റിയാണ് ഷപിക്കപ്പെട്ടതെന്നുമൊക്കെ.....🔷🔷🔻അല്ലാതെ ലോക മുസ്ലിമീങ്ങളെ കാഫിറാക്കാൻ വേൻ ടി വഹാബികള്‍ നടത്തുന്ന കിതാബിലെ തിരിമറിയും സ്വന്തം നിലയിലുള്ള വ്യാഖ്യാനവും ഞങ്ങള്‍ നിരുപാതികം തോട്ടിലേക്ക് വലിച്ചെറിയുന്നു......🔷🔷🔻*






🔰🔰🔰🔰🔰🔰🔰🔰🔰🔰

*അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ വിശ്വാസാചാരങ്ങൾ ശരിയായി മനസ്സിലാക്കാൻ തർക്കത്തിലിരിക്കുന്ന വിഷയങ്ങളുടെ വിശദമായ വിശദീകരണങ്ങളുമായി ഒരു വാട്സാപ്പ് ഗ്രുപ്*
📚📘📓📕📔📙📘📗📕📚

*📚📖أهل السنة والجماعة📖📚*

🕌🕌🕌🕌🕌🕌🕌🕌🕌🕌

*Admin: 9⃣6⃣5⃣6⃣3⃣4⃣6⃣3⃣2⃣7⃣*

🔶🔶🔶🔶🔶🔶🔶🔶🔶🔶

ഖബറ് സിയാറത്ത് ചെയ്യുന്ന സ്ത്രീകളേയും ഖബറിൻമേൽ പള്ളിയുണ്ടാക്കുന്നവരേയും വിളക്ക് കത്തിക്കുന്നവരേയും

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*


ചോദ്യം

ഖബറ് സിയാറത്ത് ചെയ്യുന്ന സ്ത്രീകളേയും  ഖബറിൻമേൽ പള്ളിയുണ്ടാക്കുന്നവരേയും വിളക്ക് കത്തിക്കുന്നവരേയും നബി صلي الله عليه وسلم
ശബിച്ചിരിക്കുന്നു എന്ന് നബി صلي الله عليه وسلم
പറഞ്ഞിട്ടുണ്ടോ?



മറുപടി


وقال مسلم في " كتاب التفصيل ": هذا الحديث ليس بثابت، وأبو صالح باذام قد اتقى الناس حديثه، ولا يثبت له سماع من ابن عباس .


فتح الباري لابن رجب الحنبلي



ഇമാം മുസ്ലിം കിതാബ് ത്തഫ്സീലിൽ പറയുന്നു.
ഈ ഹദീസ് സ്തിര പെട്ടതല്ല.
അബൂ സ്വാലിഹ് ബാദാം എന്നയാളുടെ ഹദീസ് പണ്ഡിതൻമാർ സ്വീകരിക്കൽ നെ തൊട്ട് സൂക്ഷിച്ചിരുന്നു. അദ്ധേഹം ഇബ്ന് അബ്ബാസി ൽ നിന്ന് കേട്ടിട്ടില്ല
(ഫത്ഹുൽ ബാരി ഇബ്നു റജബ്)

ഇനി ഇത് സ്വഹീഹാണന്ന് സങ്കൽ പിച്ചാൽ
ഇതിന്റെ ഉദ്ധേശ മെന്ത് എന്ന് പരിശോദിക്കാം

സ്ത്രീകളുടെ ഖബറ് സിയാറത്ത് മായി ബന്തപെട്ടു ഇമാം നവവി റ പറയുന്നു.




സ്ത്രീകളുടെ ഖബർ സിയാറത്ത്  ഹറാമല്ല എന്നതിന്റെ പ്രമാണം നബി സ്വ  ബബറിന്നരികിൽ കരയുന്ന സത്രീയുടെ അരികിൽ നടന്നു പോയ സംഭവമാണ്

മേൽ ഹദീസ് ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇവിടെ നബി സ്വ ആ സ്ത്രീയേ ഖബറ് സിയാറത്ത് തടഞ്ഞില്ല എന്നതാണ്  തെളിവിയന്റ സ്ഥാനം

ആഇശാ ബീവി റ നബി സ്വ യോട് ചോദിച്ചു. ഞാൻ ഖബർ സിയാറത്ത് ചെയതാൽ എങ്ങനെയാണ് പറയേണ്ടത്
നബി സ്വ നീ പറയുക.
السلام على أهل الديار من المؤمنين والمسلمين ، ويرحم الله المستقدمين منا والمستأخرين ، وإنا إن شاء الله بكم للاحقون

സത്യവിശ്വാസികൾക്ക് സലാം '

  നമ്മിൽ നിന്നുമുള്ള 'മുൻ കാമികൾക്കും പിൻ കാമികൾക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടേ
അല്ലാഹു ഉദ്ധേശിച്ചാൽ നാം നിങ്ങളോട് ചേരുന്നതാണ് ' (മുസ്ലിം) (ശറഹുൽ മുഹദ്ധ ബ്  3/285)



ومما يدل أن زيارتهن ليست حراما حديث أنس رضي الله عنه { أن النبي صلى الله عليه وسلم مر بامرأة تبكي عند قبر فقال : اتق الله واصبري } رواه البخاري ومسلم ، وموضع الدلالة أنه صلى الله عليه وسلم لم ينهها عن الزيارة . وعن عائشة رضي الله عنها قالت { كيف أقول يا رسول الله ؟ - يعني إذا زرت القبور - قال : قولي : السلام على أهل الديار من المؤمنين والمسلمين ، ويرحم الله المستقدمين منا والمستأخرين ، وإنا إن شاء الله بكم للاحقون } رواه مسلم .شرح المهذب٢٨٥/٣


ചോദ്യത്തിൽ പറഞ്ഞ ഹദീസ് ഇമാം നവവി വിവരിക്കുന്നു.
  സ്ത്രീകളുടെ സിയാറത്ത്   അവരുടെ പതിവ് നടക്കുന്നത് പോലേ  കരയാനും വിളിച്ചു കൂവാനും എണ്ണി പറയാനും ദുഃഖത്തിനെ പുതുക്കാനും വേണ്ടിയാണങ്കിൽ ഹറാമാണ്  'ഖബറ് സിയാറത്ത് ചെയ്യുന്ന സ്ത്രീകളെ ശബിച്ചു എന്ന ഹദീസ് മേൽ പറഞ്ഞതിനെ സംബന്തിച്ചാണ്.
) (ശറഹുൽ മുഹദ്ധ ബ്  3/285)

👇👇 
وقال صاحب المستظهري : وعندي إن كانت زيارتهن لتجديد الحزن والتعديد والبكاء والنوح على ما جرت به عادتهن حرم ، قال : وعليه يحمل الحديث { لعن الله زوارات القبور
( شرح المهذب٢٨٥/٣


നിഹായ പറയുന്നു.

സ്ത്രീകൾ സിയാറത്ത് കറാഹത്താണ്


ومحل هذه الأقوال في غير زيارة سيدنا رسول الله صلى الله عليه وسلم ، أما هي فلا تكره بل تكون من أعظم القربات للذكور والإناث ، وينبغي أن تكون قبور سائر الأنبياء والأولياء كذلك كما قاله ابن الرفعةوالقمولي وهو المعتمد ، نهاية المحتاج٣ /٣٧

""സ്ത്രീകള്‍ക്ക് ഖ ബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ് റ ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കറാഹതില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അംബിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാറത് ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 ) 

അവൾ സിയാറത്ത് ഹറാമല്ല. അതിന്റെ തെളിവ് ആഇശ റ യുടെ ഹദീസാണ്

ആഇശാ ബീവി റ നബി സ്വ യോട് ചോദിച്ചു. ഞാൻ ഖബർ സിയാറത്ത് ചെയതാൽ എങ്ങനെയാണ് പറയേണ്ടത്
നബി സ്വ നീ പറയുക.


സത്യവിശ്വാസികൾക്ക് സലാം '

  നമ്മിൽ നിന്നുമുള്ള 'മുൻ കാമികൾക്കും പിൻ കാമികൾക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടേ
അല്ലാഹു ഉദ്ധേശിച്ചാൽ നാം നിങ്ങളോട് ചേരുന്നതാണ് '
( നിഹായ 3 /37 ) 

ചോദ്യത്തിൽ പറഞ്ഞ ഹദീസ് നിഹായ വിവരിക്കുന്നു.
  അവരുടെ പതിവ് നടക്കുന്നത് പോലേ  കരയാനും വിളിച്ചു കൂവാനും എണ്ണി പറയാനും
വേണ്ടിയാണങ്കിലും
ഹറാമായ പുറപ്പെടലും ഉണ്ടായാലും
സ്ത്രീകളുടെ സിയാറത്ത് 
ഹറാമാണ്  'ഖബറ് സിയാറത്ത് ചെയ്യുന്ന സ്ത്രീകളെ ശബിച്ചു എന്ന ഹദീസ് മേൽ പറഞ്ഞതിനെ സംബന്തിച്ചാണ്.

وتكره ) زيارتها ( للنساء ) ومثلهن الخناثى لجزعهن ، وإنما لم تحرم عليهن لخبر عائشة قالت : قلت { كيف أقول يا رسول الله تعني إذا زارت القبور قال : قولي السلام على أهل الدار من المؤمنين والمسلمين ، ويرحم الله المستقدمين والمستأخرين ، وإنا إن شاء الله بكم لاحقون } ( وقيل [ ص: 37 ] تحرم ) لخبر { لعن الله زوارات القبور } وحمل على ما إذا كانت زيارتهن للتعديد والبكاء والنوح على ما جرت به عادتهن ، أو كان فيه خروج محرم ( وقيل تباح ) إذا أمن الافتتان عملا بالأصل والخبر فيما إذا ترتب عليها شيء مما مر ، وفهم المصنف الإباحة من حكايةالرافعي عدم الكراهة ، وتبعه في الروضة والمجموع وذكر فيه حمل الحديث على ما ذكر ، وأن الاحتياط للعجوز ترك الزيارة لظاهر الحديث ، ومحل هذه الأقوال في غير زيارة سيدنا رسول الله صلى الله عليه وسلم ، أما هي فلا تكره بل تكون من أعظم القربات للذكور والإناث ، وينبغي أن تكون قبور سائر الأنبياء والأولياء كذلك كما قاله ابن الرفعةوالقمولي وهو المعتمد
( نهاية المحتاج٣ /٣٧)


തുഹ്ഫയിൽ ഇബ്ന്ന ജർ റ പറയുന്നു.
സ്ത്രീകൾക്ക് പൊതുവെ സിയായാറത്ത് കറാഹത്താണ്. പക്ഷെ നബി
صلى الله عليه وسلم [
യെ സിയാറത്ത് ചെയ്യൽ അവർക്കും സുന്നത്താണ്.
മറ്റു അമ്പിയാക്കൾ ഔലിയാക്കൾ  ഉലമാക്കൽ ഇവരെയും സിയാറത്ത് സുന്നത്താണന്ന് പണ്ഡിതർ പറഞ്ഞിട്ടുണ്ട്



وتكره ) للخناثى و ( للنساء ) مطلقا خشية الفتنة ورفع أصواتهن بالبكاء نعم تسن لهن زيارته صلى الله عليه وسلم [ ص:201 ] قال بعضهم وكذا سائر الأنبياء والعلماء والأولياء .

قال الأذرعي إن صح فأقاربها أولى بالصلة من الصالحين ا هـ وظاهره أنه لا يرتضيه لكن ارتضاه غير واحد بل جزموا به والحق في ذلك أن يفصل بين أن تذهب لمشهد كذهابها للمسجد فيشترط هنا ما مر ثم من كونها عجوزا ليست متزينة بطيب ولا حلي ولا ثوب زينة كما في الجماعة بل أولى وأن تذهب في نحو هودج مما يستر شخصها عن الأجانب فيسن لها ولو شابة إذ لا خشية فتنة هنا ويفرق بين نحو العلماء والأقارب بأن القصد إظهار تعظيم نحو العلماء بإحياء مشاهدهم وأيضا فزوارهم يعود عليهم منهم مدد أخروي لا ينكره إلا المحرومون بخلاف الأقارب فاندفع قول الأذرعي إن صح إلى آخره ( وقيل تحرم ) للخبر الصحيح { لعن الله زوارات القبور } ومحل ضعفه حيث لم يترتب على خروجهن فتنة وإلا فلا شك في التحريم ويحمل عليه الحديث ( وقيل تباح ) إذا لم تخش محذورا لأنه صلى الله عليه وسلم { رأى امرأة بمقبرة ولم ينكر عليها } ( ويقرأ ) ما تيسر ( ويدعو ) له عقب القراءة بعد توجهه للقبلة لأنه عقبها أرجى للإجابة ويكون الميت كحاضر ترجى له الرحمة والبركة بل تصل له القراءة هنا وفيما إذا دعا له عقبها ولو بعيدا كما يأتي في الوصية
تحفة المحتاج٣/٢٠٠

،

സ്ത്രീകള്‍ക്കും നപുംസകങ്ങള്‍ക്കും സിയാറത്ത് കറാഹത് ആകുന്നു .നാശവും കരച്ചില്‍ കൊണ്ട് ശബ്ദം ഉയർത്തലും ഭയപ്പെട്ടതിനാല്‍ ആണിത്.പക്ഷെ നബി തങ്ങളുടെ (സ്വ) ഹുജ് റ ശരീഫ  സിയാറത്ത് ചെയ്യുന്നത് അവര്‍ക്കും സുന്നത് തന്നെ.മറ്റു അംബിയാ ,ഔലിയാ ,സ്വാലിഹീങ്ങള്‍ എന്നിവരുടെയും
ഖബ് റുകള്‍ സിയാറത് ചെയ്യലും സുന്നത്താണെന്ന് ചില ഇമാമീങ്ങള്‍ പറഞ്ഞിട്ടുണ്ട്. ( തുഹ്ഫ 3 /201 )

ومحل هذه الأقوال في غير زيارة سيدنا رسول الله صلى الله عليه وسلم ، أما هي فلا تكره بل تكون من أعظم القربات للذكور والإناث ، وينبغي أن تكون قبور سائر الأنبياء والأولياء كذلك كما قاله ابن الرفعةوالقمولي وهو المعتمد ، نهاية المحتاج٣ /٣٧

""സ്ത്രീകള്‍ക്ക് ഖ ബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ് റ ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കറാഹതില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അംബിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാറത് ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 ) 





""""നിഹായയുടെ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം അലിയ്യ് ശബ്രാ മില്ലിസി (റ) എഴുതുന്നു.'' ഇപ്പറഞ്ഞത് ഭര്‍ത്താവ്,വലിയ്യ്,സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അവള്‍ പുറപ്പെടുമ്പോള്‍ ആണെന്നത് സ്മരണീയം ആണ് ( ഹാഷിയതു നിഹായ 3 /37 )"""""""
👆🏻👆🏻👆🏻✅✅

،


*മഖ്ബറയിൽ പോകാൻ സ്വഹാബി വനിതകളുടെ മാതൃകയും ഉണ്ട്*👇

٦٧١٣ - عَنِ ابْنِ عُيَيْنَةَ، عَنْ جَعْفَرِ بْنِ مُحَمَّدٍ، عَنْ أَبِيهِ قَالَ: كَانَتْ فَاطِمَةُ بِنْتُ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ «تَزُورُ قَبْرَ حَمْزَةَ كُلَّ جُمُعَةٍ»

"നബി സ്വ യുടെ പ്രിയ പുത്രി ഫാത്വിമ റ എല്ലാ വെള്ളിയാഴ്ചയും ഹംസ റ വിന്റെ ഖബർ ശരീഫ് സിയാറത്തിന്ന് പോയിരുന്നു"" >>> പക്ഷെ ജുമുഅ ജമാ അത്തിന്ന് പോയിട്ടില്ല 👆

ഇതേ രൂപത്തിൽ ആയിഷാ ബീവി റ ഖബർ സിയാറത്തിന്ന് പോയിട്ടുണ്ട് >> പള്ളിയിൽ നിസ്ക്കാരത്തിന്ന് പോയിട്ടില്ല

٦٧١١ - عَبْدُ الرَّزَّاقِ قَالَ: أَخْبَرَنَا ابْنُ جُرَيْجٍ قَالَ: أَخْبَرَنَا ابْنُ أَبِي مُلَيْكَةَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «ائْتُوا مَوْتَاكُمْ فَسَلِّمُوا عَلَيْهِمْ، وَصَلُّوا عَلَيْهِمْ فَإِنَّ لَكُمْ فِيهِمْ عِبْرَةٌ». قَالَ ابْنُ أَبِي مُلَيْكَةَ: " وَرَأَيْتُ عَائِشَةَ تَزُورُ قَبْرَ أَخِيهَا عَبْدِ الرَّحْمَنِ بْنِ أَبِي بَكْرٍ، وَمَاتَ بِالْحُبْشِيِّ وَقُبِرَ بِمَكَّةَ

مصنف عبد الرزاق

ജുമുഅ ജമാ അത്തിന്ന് പെണ്ണുങ്ങൾ വരേണ്ടതില്ലെന്ന് ഖുർ ആനും തിരു സുന്നത്തും വ്യക്തമാക്കുന്നു.... സ്വഹാബിയായ ഇബ്നു മസ് ഊദ് റ ചരൽ കല്ല് വാരിയെറിഞ്ഞിട്ടാണ് പെണ്ണിനെ പള്ളിയിൽ നിന്ന് പുറത്താക്കിയത്



*ജൂത-നസ്വറാക്കൽ അവരുടെ അന്ബിയാക്കളുടെ ഖബറുകൾക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തിൽ അത് ഖിബ്ലയാക്കുകയും ചെയ്തതിനാലാണ് അവരെ അള്ളാഹു ശപിച്ചത്. മരണപ്പെട്ടുപോയ അന്ബിയാക്കളുടെ ഖബറുകൽ സന്ദർഷിച്ചതിനാലൊ അവരുടെ ആശയത്തിലേക്ക്  മറ്റുള്ളവര കടന്നുവരുന്നതിന്നായി അവരുടെ സ്മരണകൾ ലോകത്ത് നിലനിർത്തുന്നതിന്നാവശ്യമായ സ്മാരകങ്ങൾ അവരുടെ ഖബറുകൽക്കു സമീപം നിർമിച്ചദിനാലൊ അല്ല. ഇക്കാര്യം പ്രസ്തുത ഹദീസ് വിവരിച്ചു പണ്ഡിതന്മാർ രേകപെടുതിയതാണ്.*

*📚ഇമാം ബയ്ളവിയെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്കലാനി (റ) എഴുതുന്നു*.👇

لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(

فتح الباري ٢/٢٧٥)



ഇമാം സുയൂത്വി ശറഹുന്നസാഇ  2/43യിലും ഇമാം ഖസത്വയ്യാനി ബുഖാരിയുടെ
و(شرح السيوطى للنسائي: 2/43)و(إرشاد الساري شرح صحيح البخاري:2/88)للإمام القسطلاني.

*ജൂത-നസ്വറാക്കൾ അവരുടെ അന്ബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബുറുകൽക്കു സുജൂദു ചെയ്യുകയും നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൾ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പ് പെടുന്നതല്ല.*
_*(ഫത് ഹുൽബാരി: 2/275)*_

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...