Tuesday, May 8, 2018

തറാവീഹ് വഹാബി മൗലവി മാരുടെ കളവുകൾ


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തറാവീഹ്

വഹാബി മൗലവി മാരുടെ കളവുകൾ

മൗലവി എഴുതുന്നു.

 ഇരുപതിന്‍റെ ജനനം


ഉമര്‍(റ)ന്‍റെ കാലശേഷമാണ് 20 റക്അത്തിന്‍റെ ജനനമുണ്ടായത്.  ഈ വിഷയം ഇമാം സുയൂത്തി റിപ്പോര്‍ട്ടു ചെയ്യുന്നത് കാണുക.


ورأيت فى كتاب سعيد بن منصور آثارافى صلاة عشرين ركعة وست وثلاثين ركعة لكنها بعد زمان عمر بن الخطاب - الحاوئ للفتاوى للسيوطى 1-35

സഈദുബ്നു മന്‍സൂറിന്‍റെ കിത്താബില്‍ 20 റക്അത്തിന്‍റെയും 36 റക്അത്തിന്‍റെയും ചില റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടു. പക്ഷെ അതെല്ലാം ഉമര്‍ (റ)ന്‍റെ കാലശേഷം ഉണ്ടായതാണ്.


മറുപടി

ഇതിൽلكنها
എന്നതിലെ അത് എന്നത് മുപ്പത്തി ആറ് റകഅത്ത് ഉമർ റ വിന്ന് ശേഷമാണന്നാണ് പറയുന്നത്

ഇരുപതിനെ പറ്റിയല്ല'

അതല്ലാം എന്ന് അർഥം എഴുതിയത് വമ്പൻ തട്ടിപ്പാണ്
കാരണംها എന്ന പദം അതല്ലാം എന്ന് അർഥം ലഭിക്കില്ല.
അത് എന്നാണ് അർഥം തൊട്ടു മുമ്പ് പറഞ്ഞ മുപ്പത്തി ആറിലേക്കാണ് ആ സർവ നാമം മടങ്ങുന്നത്
കാരണം ഉമർ റ വിന്റെ കാലത്ത് തറാവീഹ് 20 ആണ് എന്ന് സുയൂത്വി റ ത്തന്നെ ഹാവിയിൽ പറഞ്ഞത് ഇവർ മറച്ച് വെച്ചിരിക്കുന്നു '

റിوفي سنن البيهقي وغيره بإسناد صحيح عن السائب بن يزيد الصحابي قال : كانوا يقومون على عهد عمر بن الخطاب في شهر رمضان بعشرين ركعة ،
സുയൂത്വി ഇമാം ഹാവിയിൽ പറയുന്നു.
സ്വഹീഹായ പരമ്പരയോ കൂടി ബൈ ഹഖിയുടെ  സുനനിലും മറ്റും സാഇബ്ബ്നു യസീദ് എന്ന സ്വഹാബി യിൽ നിന്നും അവർ പറഞ്ഞു. ഉമർ റ വിന്റെ കാലത്ത് ഇരുപത് റകഅത്തായിരുന്നു. റമളാൻ മാസത്തിൽ അവർ നിസ്കരിചിരുന്നതായി ( അൽ ഹാവി 1.35)
സുയൂത്വി ഇമാം വീണ്ടും പറയുന്നു.

 മുവത്വ യിലും ഇബ്നു അബീശൈബയിലും ബൈഹഖിയിലുമുണ്ട് ഉബയ്ബ് ന് കഅബി റ ന്റെ നേത്രുത്തത്തിൽ ഉമർ റ ജനങ്ങളെ ഒരിമിച്ചുകൂട്ടി അവർക്ക് അദ്ധേഹം ഇരുപത് റകഅത്തായിരുന്നു റമളാൻ മാസത്തിൽ നിസ്കരിച്ചത്

( അൽ ഹാവി 1.35)

وفي الموطأ وابن أبي شيبة والبيهقي عن عمر أنه جمع الناس على أبي بن كعب ، فكان يصلي بهم في شهر رمضان عشرين ركعة
( അൽ ഹാവി 1.35)

സുയൂത്വി ഇമാം വീണ്ടും പറയുന്നു.

നമ്മുടെ മദ്ഹബ് തറാവീഹ് ഇരുപത് റകഅത്താണ്

സ്വഹീഹായ പരമ്പരയോ കൂടി ബൈ ഹഖിയുടെ  സുനനിലും മറ്റും സാഇബ്ബ്നു യസീദ് എന്ന സ്വഹാബി യിൽ നിന്നും അവർ പറഞ്ഞു. ഉമർ റ വിന്റെ കാലത്ത് ഇരുപത് റകഅത്തായിരുന്നു. റമളാൻ മാസത്തിൽ അവർ നിസ്കരിചിരുന്നതായിരുന്നു.എന്ന റിപ്പോർട്ടിന് വേണ്ടി
( അൽ ഹാവി 1.35)

 : ومذهبنا أن التراويح عشرون ركعة ; لما روى البيهقي وغيره بالإسناد الصحيح عن السائب بن يزيد الصحابي رضي الله عنه قال : كنا نقوم على عهد عمر رضي الله عنه بعشرين ركعة والوتر ،
( അൽ ഹാവി 1.35)
ഉമർ റ ന്റ കാലത്ത് ഇരുപത് നിസ്കരിച്ചു എന്ന് വെകതമായി  രേഘപെടുത്തിയ ഇമാം സുയൂത്വി റ യുടെ പേരിൽ അത് ഉമർ റ വിന്റെ കാലശേഷമാണ് എന്ന് പച്ച നുണയാണ് ഇവർ പറയുന്നത്
മതത്തിന്റെ പേരിൽ
കളവ് പറയാൻ ഇവർക്ക് ജൂത ക്രസ തേനികൾക്ക് കിട്ടിയതിനേക്കാൾ വലിയ പരിശീലനമാണ് ലഭി ചുട്ടുള്ളത് എന്ന് ഉറപ്പ് നൽകുന്ന ഏറ്റവും വലിയ തെളിവാണിത്
ഈ വർശത്തെ സോപ്പും പെട്ടി ഈ കളവ് മൗലവിമാർക്ക് തന്നെ തൽകേണ്ടതാണ്


ഇനി വഹാബി മൗലവി എഴുതുന്നു


ഇമാം ഖസ്തലാനി അദ്ദേഹത്തിന്‍റെ  المواهب اللدنية യില്‍ പറയുന്നു.

وقد روى محمد بن نصر من طريق داو دبن قيس قال : ادركت الناس فى امارة ابان بن عثمان وعمر بن العزيز يعنى بالمدينة يقومون بست وثلاثين ويوترون بثلاث - المواهب اللدنية 2-266


'ദാവൂദുബ്നുഖൈസില്‍ നിന്ന് മുഹമ്മദ്‌ബ്നു നസ് ര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബാനുബ്നു ഉസ്മാന്‍റെയും ഉമറുബ്നുല്‍ അബ്ദുല്‍ അസീസിന്‍റെയും കാലത്ത് മദീനയിലെ ജനങ്ങള്‍ 36  റക്അത്തും മൂന്ന് വിത്റും നമസ്കരിച്ചതായി ഞാന്‍ കണ്ടു.'
  മറുപടി ഇതിൽ എവിടെയാണ് മൗലവി ഇരുപത് റകഅത്ത് ഉമർ റ ന്റെ ശേഷമാണന്ന് പറഞ്ഞത് '

ഇനിയും മൗലവി കളവ് പറയുന്നു

 ചുരുക്കത്തില്‍,  ഇരുപതും അതിലധികമുള്ള റക്അത്തുകളുടെയും ജനനം ഉമര്‍(റ)ന്‍റെ കാലശേഷമത്രേ.


മറുപടി

ഇതും കളവ് ആവർത്തിച്ചാൽ സത്യമാവും എന്ന തെറ്റിദ്ധാരണയിൽ നിന്നുണ്ടായതാണ് പാവം കദ്ധാബുകൾ

 തറാവീഹ് എട്ടും മൂന്നും പതിനൊന്നി നേക്കാൾ വർദിപ്പിക്കാൻ പാടില്ല എന്നാണ് വഹാബികളുടെ വാദം

എന്നാൽ അവർ കൊണ്ട് വന്ന ലേഘനം തന്നെ അവർക്ക് ഇരുട്ടടിയാകുന്നു.

കാരണം കളവ്മൗലവി തന്നെ എഴുതുന്നു.




അസ് വദിബ്നു  യസീദ് 47 റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നുവത്രേ. ഇമാം മാലിക്കില്‍ നിന്ന് 46 റക്അത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സുറാറത്തുബ്നു ഔഫ് 34 ഉം വിത്റും നമസ്കരിക്കുന്നു. സഈദുബ്നു ജുബൈറിന്‍റെ നമസ്കാരം വിത്റ് കൂടാതെ 24 റക്അത്തുകളായിരുന്നുവത്രെ. ഈ അഭിപ്രായങ്ങളത്രയും ഫതഹുല്‍ ബാരി 4-ആം വാള്യം 253, 254 പേജുകളില്‍ ഉദ്ധരിക്കപെട്ടതായി കാണാം.( വഹാബിലേ ഘനം )


സുന്നി  : ഇവർ ല്ലാം തറാവീഹ് ഇരുപതും സ്കരിച്ചപ്പോൾ പതിനൊന്നിനേക്കാൾ കൂട്ടാൻ പാടില്ല എന്ന വാദം പൊളിഞ്ഞ് തരിപ്പണമായി

നബി സ്വ നിസ്കരിച്ചതും കൽപിച്ചതും മാത്രമേ നിസ്കരിക്കാവും അല്ലങ്കിൽ ബിദ് അത്താവും എല്ലാ ബിദ്അത്തും നരകത്തിൽ എന്ന വഹാബി പുരോഹിതന്മാർ പറയാറുണ്ട് .
അപ്പോൾ ഈ മഹാന്മാർ മുഴുവനും ബിദ്അത്ത്കാരും നരകവാസികളുമാണോ ?

വഹാബി തട്ടിപ്പ് കാണുക


മുഹമ്മദുബ്നു ഇസ്ഹാഖിന്‍റെ ഒരു റിപ്പോര്‍ട്ടില്‍ ഉമര്‍ (റ)ന്‍റെ കാലത്ത് 13 റക്അത്ത് നമസ്കരിച്ചതായി ഫതഹുല്‍ ബാരി തന്നെ ഉദ്ധരിക്കുന്നുണ്ട്. 


മറുപടി

എന്നാൽ മുഹമ്മദുബ്നു ഇസ്ഹാഖി(റ)ന്റെ നിവേദനം
ദുർബലമാണ്. കാരണം മുഹമ്മദു ബ് നു ഇസ് ഹാഖ് (റ)
അയോഗ്യനാണെന്ന് താരീഖു ബഗ്ദാദ് വാ: 1, പേ: 223ലും
തഹ്ദീബുത്തഹ്ദീബ് വാ: 9, പേ: 38ലും ഖുലാസതുൽ ഖസ്റജി
വിശദീകരിച്ചിട്ടുണ്ട്.
വാ: 2, പേ: 379ലും മീസാനുൽ ഇഅ്തിദാൽ വാ: 1, പേ: 468ിലും


വഹാബി എഴുതുന്നു
:- '''.......
ഇമാം തുര്‍മുദി പറയുന്നു:


واختلف اهل العلم فى قيام رمضان فرأى بعضهم أن يصلى إحدى واربعين ركعة مع الوتر وهو قول اهل المدينة والعمل على هذا عندهم بالمدينة - جامع الترمذى 1-99


'ഖിയാമുറമദാനിന്‍റെ (താറാവീഹ്) എണ്ണത്തെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഭിന്നഭിപ്രായക്കാരായിരുന്നു. ചിലര്‍ വിത്റ് അടക്കം 41 എന്നഭിപ്രായപ്പെട്ടു. ഇത് മദീനക്കാരുടെ അഭിപ്രായമാണ്. അവരുടെ കര്‍മ്മവും ഇതനുസരിച്ചുതന്നെ.'


റക്അത്തുകളുടെ എണ്ണത്തില്‍ എകാഭിപ്രായമില്ല എന്ന ഇമാം തിര്‍മുദിയുടെ വ്യക്തമായ പ്രസ്താവനയാണിത്. ഫത്ഹുല്‍ബാരി 4-ആം വാള്യം 253, 254 പേജുകളില്‍ 11 മുതല്‍ 49 വരെയുള്ള ഭിന്നാഭിപ്രായങ്ങള്‍ നാം കണ്ടുകഴിഞ്ഞതാണല്ലോ. ഇനിയും ശ്രദ്ധിക്കുക:


മറുപടി :....

ഇതും വഹാബികൾക്ക് നേരെ തിരിഞ്ഞു കുത്തുകയാണ്

ഇവരല്ലാം തറാവീഹ് ഇരുപതും അതിൽ കൂടുതലും  സ്കരിച്ചപ്പോൾ പതിനൊന്നിനേക്കാൾ കൂട്ടാൻ പാടില്ല എന്ന   വഹാബി വാദം പൊളിഞ്ഞ് തരിപ്പണമായി

നബി സ്വ നിസ്കരിച്ചതും കൽപിച്ചതും മാത്രമേ നിസ്കരിക്കാവും അല്ലങ്കിൽ ബിദ് അത്താവും എല്ലാ ബിദ്അത്തും നരകത്തിൽ എന്ന വഹാബി പുരോഹിതന്മാർ പറയാറുണ്ട് .
അപ്പോൾ ഈ മഹാന്മാർ മുഴുവനും ബിദ്അത്ത്കാരും നരകവാസികളുമാണോ ?

വഹാബി എഴുതുന്നു.

وقد اختلف العلماء فى العدد المستحب فى قيام رمضان على اقوال كثيرة فقيل احدى واربعون وقال الترمذى رأى بعضهم ان يصلى احدى واربعين ركعة مع الوتر ......  وقيل ثمان وثلاثون رواه محمد بن نصر ..... وقيل ست وثلاثون ..... وقيل اربع وثلاثون .... وقيل ثمان وعشرون .... وقيل اربع وعشرون .... قال الأعمش كان يصلى عشرين ركعة ويوتر بثلاث وقيل ست عشرة وهو مروى عن ابن مجلز .... وقيل ثلاث عشرة واختاره محمد بن اسحاق .... وقيل احد عشرة ركعة وهو اختيار مالك لنفسه واختاره ابوبكر بن العربى - عمدة القارى 5-356


ഖിയമുറമദാനിന്‍റെ സുന്നത്തായ എണ്ണത്തെക്കുറിച്ച് പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. 41 എന്ന് ചിലര്‍ പറഞ്ഞു. വിത്റ് അടക്കം 41 എന്ന് ചിലരും മറ്റു ചിലര്‍ 38 എന്നും, വേറെ ചിലര്‍ 36 എന്നും, 34 എന്നും 24 എന്നും വിത്റ് അടക്കം 23  എന്നും, 16 എന്നും 13 എന്നും വിത്റ് അടക്കം 11 എന്നും വിവിധ അഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നും ഇമാം മാലിക് സ്വന്തം നമസ്കരിച്ചത് 11 ആയിരുന്നുവെന്നും അബൂബക്കറിബ്നുല്‍ അറബി 11 നെ ബലപ്പെടുത്തിയിട്ടുണ്ടെന്നും ബുഖാരിയുടെ ഒരു വ്യാഖ്യാതാവായ ഇമാം عينى യുടെ عمدة القارى   അഞ്ചാം വാള്യം 356-ആം പേജില്‍ പ്രസ്താവിച്ചിരിക്കുന്നു.


മറുപടി  :

ഉംദത്തുൽ ഖാരിയുടെ ഉദ്ധരണിയിൽ കുറെ ഭാഗം കട്ടുവെച്ച്  പുള്ളിയിട്ടത്
മുഴുവൻ ഉദ്ധരിച്ചാൽ സത്യം വെളിവാകുമെന്ന ഭയം കൊണ്ടാണ്
അത് ഇങ്ങനെയാണ്:



وقد اختلف العلماء في العدد المستحب في قيام رمضان على أقوال كثيرة فقيل إحدى وأربعون وقال الترمذي رأى بعضهم أن يصلي إحدى وأربعين ركعة مع الوتر وهو قول أهل المدينة والعمل على هذا عندهم بالمدينة قال شيخنا رحمه الله وهو أكثر ما قيل فيه قلت ذكر ابن عبد البر في ( الاستذكار ) عن الأسود بن يزيد كان يصلي أربعين ركعة ويوتر بسبع هكذا ذكره ولم يقل إن الوتر من الأربعين وقيل ثمان وثلاثون رواه محمد بن نصر من طريق ابن أيمن عن مالك قال يستحب أن يقوم الناس في رمضان بثمان وثلاثين ركعة ثم يسلم الإمام والناس ثم يوتر بهم بواحدة قال وهذا العمل بالمدينة قبل الحرة منذ بضع ومائة سنة إلى اليوم هذا روى ابن أيمن عن مالك وكأنه جمع ركعتين من الوتر مع قيام رمضان وسماها من قيام رمضان وإلا فالمشهور عن مالك ست وثلاثون والوتر بثلاث والعدد واحد وقيل ست وثلاثون وهو الذي عليه عمل أهل المدينة وروى ابن وهب قال سمعت عبد الله بن عمر يحدث عن نافع قال لم أدرك الناس إلا وهم يصلون تسعا وثلاثين ركعة ويوترون منها بثلاث وقيل أربع وثلاثون على ما حكي عن زرارة بن أوفى أنه كذلك كان يصلي بهم في العشر الأخير وقيل ثمان وعشرون وهو المروي عن زرارة بن أوفى في العشرين الأولين من الشهر وكان سعيد بن جبير يفعله في العشر الأخير وقيل أربع وعشرون وهو مروي عن سعيد بن جبير وقيل عشرون وحكاه الترمذي عن أكثر أهل العلم فإنه روى عن عمر وعلي وغيرهما من الصحابة وهو قول أصحابنا الحنفية
أما أثر عمر رضي الله تعالى عنه فرواه

(17/156)

مالك في ( الموطأ ) بإسناد منقطع فإن قلت روى عبد الرزاق في ( المصنف ) عن داود بن قيس وغيره عن محمد بن يوسف عن السائب بن يزيد أن عمر بن الخطاب رضي الله تعالى عنه جمع الناس في رمضان على أبي بن كعب وعلى تميم الداري على إحدى وعشرين ركعة يقومون بالمئين وينصرفون في بزوغ الفجر قلت قال ابن عبد البر هو محمول على أن الواحدة للوتر وقال ابن عبد البر وروى الحارث بن عبد الرحمن بن أبي ذباب عن السائب بن يزيد قال كان القيام على عهد عمر بثلاث وعشرين ركعة قال ابن عبد البر هذا محمول على أن الثلاث للوتر وقال شيخنا وما حمله عليه في الحديثين صحيح بدليل ما روى محمد بن نصر من رواية يزيد بن خصيفة عن السائب بن يزيد أنهم كانوا يقومون في رمضان بعشرين ركعة في زمان عمر بن الخطاب رضي الله تعالى عنه
وأما أثر علي رضي الله تعالى عنه فذكره وكيع عن حسن بن صالح عن عمرو بن قيس عن أبي الحسناء عن علي رضي الله تعالى عنه أنه أمر رجلا يصلي بهم رمضان عشرين ركعة
وأما غيرهما من الصحابة فروي ذلك عن عبد الله بن مسعود رواه محمد بن نصر المروزي قال أخبرنا يحيى بن يحيى أخبرنا حفص بن غياث عن الأعمش عن زيد بن وهب قال كان عبد الله بن مسعود يصلي لنا في شهر رمضان فينصرف وعليه ليل قال الأعمش كان يصلي عشرين ركعة ويوتر بثلاث
وأما القائلون به من التابعين فشتير بن شكل وابن أبي مليكة والحارث الهمداني وعطاء بن أبي رباح وأبو البحتري وسعيد بن أبي الحسن البصري أخو الحسن وعبد الرحمن ابن أبي بكر وعمران العبدي وقال ابن عبد البر وهو قول جمهور العلماء وبه قال الكوفيون والشافعي وأكثر الفقهاء وهو الصحيح عن أبي بن كعب من غير خلاف من الصحابة وقيل ست عشرة فهو مروي عن أب مجلز أنه كان يصلي بهم أربع ترويحات ويقرأ لهم سبع القرآن في كل ليلة رواه محمد بن نصر من رواية عمران بن حدير عن أبي مجلز

(17/157)

وقيل ثلاث عشرة واختاره محمد بن إسحاق روى محمد بن نصر من طريق بن إسحاق قال حدثني محمد بن يوسف بن عبد الله بن يزيد ابن أخت نمر عن جده السائب بن يزيد قال كنا نصلي في زمان عمر بن الخطاب رضي الله تعالى عنه في رمضان ثلاث عشرة ركعة ولكن والله ما كنا نخرج إلا في وجاه الصبح كان القارىء يقرأ في كل ركعة بخمسين آية وستين آية قال ابن إسحاق ما سمعت في ذلك حديثا هو أثبت عندي ولا أحرى بأن يكون من حديث السائب وذلك أن صلاة رسول الله كانت من الليل ثلاث عشرة ركعة وقال شيخنا لعل هذا كان من فعل عمر أولا ثم نقلهم إلى ثلاث وعشرين
وقيل إحدى عشرة ركعة وهو اختيار مالك لنفسه واختاره أبو بكر العربي عمدة القلري


ഇതിൽ തറാവീഹ് ഇരുപതും അതിൽ കൂടുതലും നിസ്കരിച്ച മഹാന്മാരുടെയും സലഫുകളുടെയും റിപ്പോർട്ട് കൾ കൊണ്ട് വന്നിട്ടുണ്ട്
ഇതും വഹാബികൾക്ക് നേരെ തിരിഞ്ഞു കുത്തുകയാണ്

ഇവരല്ലാം തറാവീഹ് ഇരുപതും അതിൽ കൂടുതലും  സ്കരിച്ചപ്പോൾ പതിനൊന്നിനേക്കാൾ കൂട്ടാൻ പാടില്ല എന്ന   വഹാബി വാദം പൊളിഞ്ഞ് തരിപ്പണമായി

നബി സ്വ നിസ്കരിച്ചതും കൽപിച്ചതും മാത്രമേ നിസ്കരിക്കാവും അല്ലങ്കിൽ ബിദ് അത്താവും എല്ലാ ബിദ്അത്തും നരകത്തിൽ എന്ന വഹാബി പുരോഹിതന്മാർ പറയാറുണ്ട് .
അപ്പോൾ ഈ മഹാന്മാർ മുഴുവനും ബിദ്അത്ത്കാരും നരകവാസികളുമാണോ ?

عشرون وحكاه الترمذي عن أكثر أهل العلم فإنه روى عن عمر وعلي وغيرهما من الصحابة وهو قول أصحابنا الحنفية

ഇരുപത് എണ്ണം അതിക പണ്ഡിതൻമാരും
പറഞ്ഞിട്ടുണ്ടന്നു ഇമാം തിർമിദി ഉദ്ധരിച്ചിട്ടുണ്ട്.
അതാണ് ഹനഫി പണ്ഡിത വീക്ഷണവും


ഇരുപത് നിസ്കരിച്ചവരിൽ
ഉമർ റ
അവരെ കാലത്തുള്ളവർ
അലി റ ഇബ്നു മസ്ഊദ് റ എന്നീ സ്വഹാബികളും

താബിഉകളായ

وأما القائلون به من التابعين

فشتير بن شكل
وابن أبي مليكة
والحارث الهمداني
 وعطاء بن أبي رباح
وأبو البحتري
وسعيد بن أبي الحسن البصري أخو الحسن
 وعبد الرحمن ابن أبي بكر
 وعمران العبدي
 എന്നിവരും

ഭൂരി ഭക്ഷം പണ്ഡിതരും
കൂഫയിലെ മഹാന്മാരും ശാഫി ഇമാമും അതിക ഫുഖഹാക്കളും ഉൾപെടുമെന്നും
അവരുടെ അഭിപ്രായം അതാണന്നും

സ്വഹാബത്തിൽ നിന്ന് ഒര പിപ്രായ വിത്യാസമില്ലാതെ (ഇജ്മാ ഓട് കൂടി) ഉബയ്യ് റ വിൽ നിന്നും സ്വഹീഹായത് ഇരുപതാണ്
وقال ابن عبد البر وهو قول جمهور العلماء وبه قال الكوفيون والشافعي وأكثر الفقهاء وهو الصحيح عن أبي بن كعب من غير خلاف من الصحابة

എന്നും  ഉംദത്തുൽ ഖാരിയിൽ പറഞ്ഞത് വഹാബി നിലനിൽപിനു വേണ്ടി കട്ടുവെച്ചതാണ്

ഈ ഉദ്ധരണികളിൽ നിന്നും ഉമർ റ വിന്റെ കാലശേഷമാണ് 11 ൽ കൂടുതൽ നിസ്കാരമുണ്ടായത് എന്ന വഹാബി വാദവും ഉബയ്യ് റ വിന്റെ നേത്രുത്തത്തിൽ ഉമർ റ ന്റെ കാലത്ത് ഇരുപത് നിസ്കരിച്ചത് സ്വഹാബത്തിന്നിടയിൽ ഭിന്നതയില്ല അതായത് ഇജ്മാആണ് എന്നും വെകതമായി ബുഖാരിയുടെ ശറഹിൽ ഇമാം عيني പറഞ്ഞത് വഹാബി വാദത്തിന്റെ അടിവേരറുക്കുന്നത് കൊണ്ടാണ് അതല്ലാം കട്ടുവെച്ച് പുള്ളിയിട്ടു രക്ഷപെട്ടത് എന്ന് മനസ്സിലാക്കാം:


പിന്നെ പതിമൂന്നിന്റെ സംഭവം ദുർഭലമാണന്ന് നേരത്തെ തെളിയിച്ചതാണ്

 അത് കൊണ്ട് അത് ഇജ്മാ ഇനു വിരുദ്ധ മാവില്ല.
പിന്നെ പതിനൊന്നാണന്ന് പറയപ്പെട്ടു എന്നതും മാലികി ഇമാം സ്വന്തത്തിന് വേണ്ടി അത് തിരഞ്ഞടുത്തു എന്നതിനും
യാതൊരു തെളിവും കൊണ്ട് വന്നിട്ടില്ല.

മാലികി ഇമാമിൽ നിന്നു തന്നെ വിവിധ റിപ്പോർട്ടുകൾ വന്നിറ്റുണ്ട്.

അതിൽ സ്വന്തം നിസ്കരിച്ചത് 1 1 ആണന്ന് സമ്മതിച്ചാൽ പോലും  പതിനൊന്നിനേക്കാൾ വർദിക്കരുത് എന്ന് അവരാരും പറഞ്ഞിട്ടില്ല  അങ്ങനെ വർദിപ്പിക്കൽ പ്രതിഫലാർഹമാണ് എന്നാണ് പറഞ്ഞത് എന്നത് വഹാബീസത്തിന്റെ കാറ്റുപോക്കുന്നതാണ്.


മാലികീ മദ്ഹബ്

   മാലികീ മദ്ഹബു കാരനായ  ഇബ്നുറുശ്ദ്(റ) എഴുതുന്നു:

واختلفوا في المختار من عدد الركعات التي يقوم بها الناس في رمضان : فاختار مالك في أحد قوليه ، وأبو حنيفة ، والشافعي ، وأحمد ، ودواد : القيام بعشرين ركعة سوى الوتر ، وذكر ابن القاسم عن مالك أنه كان يستحسن ستا وثلاثين ركعة والوتر ثلاث .(بداية المجتهد: ١٦٧/١)

റമളാനിൽ ജനങ്ങൾ നിർവഹിക്കുന്ന തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തിൽ നിന്ന് പ്രബലം ഏതാണെന്നതിൽ പണ്ടിതന്മാർക്ക് വീക്ഷണാന്തരം ഉണ്ട്.ഒരഭിപ്രായത്തിൽ ഇമാം മാളികും(റ) അബൂഹനീഫ(റ)യും ശാഫിഈ(റ)യും അഹ്മദും(റ)യും ദാവീദും വിത്ർ കൂടാതെ ഇരുപത് നിസ്കരിക്കണമെന്ന് പ്രബലമാക്കിയിരിക്കുന്നു. എന്നാൽ ഇബ്നുൽ ഖാസിം(റ) ഇമാം മാലിക്(റ) മുപ്പത്തിയാറിനെ നന്നായി കണ്ടിരുന്നതായി പരമാര്ശിച്ചിട്ടുണ്ട്. വിത്ർ മൂന്ന് റക്അത്തുമാണ്. (ബിദായത്തുൽ മുജ്തഹിദ്: 1/167)
  മാലികീ മദ്ഹബുകാരനായ അഹ്മദു ദർദീർ(റ) എഴുതുന്നു:   
Moosa Sonkal
والتراويح وهي عشرون ركعة بعد صلواة العشاء، يسلم من كل ركعتين(أقرب المسالك لمذهب الإمام مالك: ١٣٦/١)

തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(അഖ്റബുൽ മസാലിക് ലി മദ്ഹബിൽ  ഇമാം മാലിക് 1/136)

   മാലികീ മദ്ഹബുകാരനായ അല്ലാമ സ്വാവി(റ) എഴുതുന്നു: 

(التراويح) برمضان(وهي عشرون ركعة) بعد صلوة العشاء، يسلم من كل ركعتين غير الشفع والوتر.(حاشية الصوي على الشرح الصغير: ١٧٧/٢)

തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(ഹഷിയാത്തു സ്സ്വാവി 2/177) 

    (4)ഹമ്പലീ മദ്ഹബ്
     ഹമ്പലീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇബ്നു ഖുദാമ(റ) എഴുതുന്നു: 

والمختار عند أبي عبد الله ، رحمه الله ، فيها عشرون ركعة . وبهذا قال الثوري ، وأبو حنيفة ، والشافعي . وقال مالك : ستة وثلاثون .(المغني: ٣٨٨/٣)

തറാവീഹ് ഇരുപത് റക്അത്തുകളാണെന്നാണ് അബുഅബ്ദില്ല(റ)യുടെ പക്കൽ മുഖ്തറായ അഭിപ്രായം. സൗരി(റ),അബൂഹനീഫ(റ), ശാഫിഈ(റ) എന്നിവരും ഈ അഭിപ്രായക്കാരാണ്.ഇമാം മാലിക്(റ)മുപ്പത്താറാണെന്ന് പറയുന്നുണ്ട്.(അൽമുഗ്നി 3/388)
  അപ്പോൾ തറാവെഹ് നിസ്കാരം നാല് മദ്ഹബിലും ഇരുപത് റക്അത്തു  തന്നെയാണെന്ന് മേൽ ഉദ്ദരണികളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. 
Moosa Sonkal
മാലികീ മദ്ഹബും മുപ്പത്താറും
മദീനക്കാരുടെ പ്രവർത്തനം അടിസ്ഥാനമാക്കിയാണ് ഇമാം മാലിക്(റ) മുപ്പത്താറ് എന്ന് അഭിപ്രായപെട്ടത്. ഇമാം നവവി(റ) പറയുന്നു:

وقال مالك التراويح تسع ترويحات وهي ست وثلاثون ركعة غير الوتر . واحتج بأن أهل المدينة يفعلونها هكذا ، وعن نافع قال : أدركت الناس وهم يقومون رمضان بتسع وثلاثين ركعة يوترون منها بثلاث(شرح المهذب: ٣٢/٤)

മാലിക്(റ) പറയുന്നു: തറാവീഹ് ഒമ്പത് തർവീഹത്തുകളാണ്. അത് മുപ്പത്താറ് റക്അത്തുകളാണ്. മദീനക്കാർ അപ്രകാരം പ്രവർത്തിക്കുന്നു എന്നതാണ് അദ്ദേഹം പ്രമാണമായി പറയുന്നത്. നാഫിഅ(റ) ഇപ്രകാരം പ്രസ്ഥാപിച്ചതായി റിപ്പോർട്ടുണ്ട്. ജനങ്ങൾ റമളാനിൽ മുപ്പത്തിഒമ്പത് റക്അത്തുകൾ നിസ്കരിക്കുന്നതായി ഞാൻ എത്തിച്ചു. അതിൽ മൂന്ന് വിത്റാണ്. (ശർഹുൽ മുഹദ്ദബ്: 4/32)

ഇമാം മാലിക്(റ) ന്റെ ഉസ്താദാണല്ലോ ഇമാം നാഫിഅ(റ). അപ്പോൾ അദ്ദേഹത്തിൻറെ കാലത്ത് മദീനക്കാർ നിസ്കരിച്ചിരുന്നത് മുപ്പത്താറാണെന്ന് മേൽ പ്രസ്ഥാവത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഉമറുബ്നുൽ ഖത്വാബ് (റ)ന്റെ കാലത്ത് ഉബയ്യുബ്നു കഅബ്(റ) ന്റെ നേത്രത്വത്തിൽ മദീനാ പള്ളിയിൽ വെച്ച് തറാവീഹ് നിസ്കരിച്ചത് ഇരുപത് റക്അത്തായിരുന്നു വന്നു ഇമാം മാലിക്(റ) തന്നെ 'മുവത്വഇ'ൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഇരുപത് എന്നാണ് മുപ്പത്താറായാതെന്ന് ചിന്തിക്കേണ്ടതുണ്ട്. മാലികീ മദ്ഹബുകാരനായ ശൈഖ് ദർദീർ(റ) എഴുതുന്നു: 

وهي ( ثلاث وعشرون ) ركعة بالشفع والوتر كما كان عليه العمل ( ثم جعلت ) في زمن عمر بن عبد العزيز ( ستا وثلاثين ) بغير الشفع والوتر لكن الذي جرى عليه العمل سلفا وخلفا الأول(الشرح الكبير: ٣١٥/١)
Moosa Sonkal
തറാവീഹ് വിത്റടക്കം 23 റക്അത്താണ്. അതനുസരിച്ചായിരുന്നു പ്രവർത്തനമുണ്ടായിരുന്നത്. പിന്നീട് ഉമാരുബ്നു അബ്ദിൽ അസീസ് (റ) ന്റെ കാലത്ത് വിത്ർ കൂടാതെ അത് മുപ്പത്താറാക്കി. പക്ഷെ സലഫും ഖലഫും അനുവർത്തിച്ചുവരുന്നത് ആദ്യം പറഞ്ഞതനുസരിച്ചാണ്. (അശ്ശർഹുൽകബീർ 1/315)
   ഉമാവിയ്യാ ഖലീഫമാരിൽ ഒമ്പതാമത്തെ വ്യക്തിയാണ് ഉമറുബ്നു അബ്ദിൽ അസീസ്(റ). ഹിജ്റ 61 ൽ ജനിച്ച അദ്ദേഹം 101 ൽ വഫതായി. ഹി:99 മുതൽ 101 വരെ യായിരുന്നു അദ്ദേഹത്തിൻറെ ഭരണ കാലം. ഉമറുബ്നുൽ ഖത്വാബ് (റ) ഉബയ്യുബ്നു കഅബ് (റ) ന്റെ നേത്രത്വത്തിൽ തറാവീഹിലെ ജമാഅത്ത് പുന സംഘടിപ്പിച്ചത് ഹിജ്റ പതിനാലാം വർഷമായിരുന്നുവെന്നാണ് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. അന്ന് തറാവീഹ് നിസ്കരിച്ചിരുന്നത് വിത്റടക്കം ഇരുപത്തിമൂന്നായിരുന്നു വെന്ന് ഇമാം മാലിക്(റ) തന്നെ നിവേദനം ചെയ്തിട്ടുള്ളതാണ്‌. ഇതിൽ നിന്ന് വ്യക്തമാകുന്നത് ഹിജ്റ വർഷം 14 മുതൽ 99 വരേയുള്ള കാലയളവിൽ ഇരുപതിൽ കൂടുതൽ മദീനക്കാർ തറാവീഹ് നിസ്കരിച്ചിട്ടില്ല എന്നാണ്. അപ്പോൾ ഇമാം മാലിക്(റ) മുപപത്താറിനെ കുറിച്ച് പഴയസമ്പ്രദായം അതാണെന്ന് പറയുന്നത് ഹിജ്റ 99-ണ് ശേഷമുള്ളതിനെകുറിച്ചാകാനെ തരമുള്ളൂ.
      ഉമറുബ്നു അബ്ദിൽ അസീസ്(റ) ന്റെ കാലത്താണ് മുപ്പത്താറ് നിസ്കരിക്കാൻ തുടങ്ങിയതെന്ന് പറഞ്ഞല്ലോ. അതിനെ പണ്ഡിതന്മാർ വിശദീകരിക്കുന്നതിങ്ങനെയാണ്. ഇമാം നവവി(റ) എഴുതുന്നു:

وأما ما ذكروه من فعل أهل المدينة فقال أصحابنا : سببه أن أهل مكة كانوا يطوفون بين كل ترويحتين طوافا ويصلون ركعتين ولا يطوفون بعد الترويحة الخامسة . فأراد أهل المدينة مساواتهم فجعلوا مكان كل طواف أربع ركعات فزادوا ست عشرة ركعة وأوتروا بثلاث فصار المجموع تسعا وثلاثين(شرح المهذب: ٣٢/٤)

മദീനക്കാർ മുപ്പത്താറ് നിസ്കരിക്കാനുള്ള കാരണം നമ്മുടെ അസ്വഹാബ് വിവരിക്കുന്നതിങ്ങനെയാണ്. മക്കക്കാർ എല്ലാ നാല് റക്അത്തുകൾക്കും ശേഷം ഒരു ത്വവാഫും രണ്ട് റക്അത്ത് സുന്നത്തും നിസ്കരിക്കുമായിരുന്നു. അഞ്ചാം തർവീഹത്തിന്  ശേഷം (ഇരുപത് പൂർത്തിയായ ശേഷം) അവർ ത്വവാഫ് ചെയ്തിരുന്നില്ല. അപ്പോൾ മക്കക്കാരുടെ തുല്യമാകാനായി മദീനക്കാർ ഒരു ത്വവാഫിന്റെ സ്ഥാനത്ത് നാല് റക്അത്തുകൾ തീരുമാനിക്കുകയും അതനുസരിച്ച് പതിനാറ് റക്അത്തുകൾ  വർധിപ്പിക്കുകയും ചെയ്തു. മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കും. അപ്പോൾ മുപ്പത്തിഒമ്പത് റക്അത്തുകളായി. (ശർഹുൽ മുഹദ്ദബ് : 4/32)
ഇവ്വിഷയകമായി ഇബ്നു ഹജർ(റ) എഴുതുന്നു:

وابتداء حدوث ذلك كان أواخر القرن الأول ثم اشتهر ولم ينكر فكان بمنزلة الإجماع السكوتي ولما كان فيه ما فيه قال الشافعي رضي الله عنه العشرون لهم أحب إلي(تحفة: ٢٤١/٢)

Moosa Sonkal
മദീനക്കാർ ഇരുപതിനേക്കാൾ വർദ്ദിപ്പിക്കാൻ തുടങ്ങിയത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനങ്ങളിലാണ്. പിന്നീട് വിമര്ശനം കൂടാതെ അത് പ്രസിദ്ദമായതിനാൽ സുകുതിയ്യായ ഇജ്മാഇന്റെ സ്ഥാനം അതിനു ലഭിച്ചു. എന്നാൽ അതിലുള്ള അസംത്രപ്തി കാരണം മദീനക്കാർക്കും ഇരുപതാണ് ഞാനിഷ്ടപ്പെടുന്നതെന്ന് ഇമാം ശാഫിഈ(റ) പ്രസ്തപിക്കുകയുണ്ടായി.(തുഹ്ഫത്തുൽ മുഹ്താജ് 2/241)
     ഹമ്പലി മദ്ഹബുകാരനായ ഇബ്നു ഖുദാമ(റ) എഴുതുന്നു:

 قال بعض أهل العلم إنما فعل هذا أهل المدينة لأنهم أرادوا مساواة أهل مكة فإن أهل مكة يطوفون سبعا بين كل ترويحتين، فجعل أهل المدينة مكان كل سبع أربع ركعات، وما كان عليه أصحاب رسول الله صل الله عليه وسلم أولى وأحق أن يتبع.(المعني: ٣٨٨/٣)

മദീനക്കാർ മുപ്പത്തിയാറ് നിസ്കരിച്ചിരുന്നത് മക്കക്കാരോട് സമാനമാകാനാണെന്ന് ചില പണ്ഡിതന്മാർ പറയുന്നുണ്ട്. കാരണം മക്കക്കാർ എല്ലാ നാല് റക് അത്തുകൾക്കും ശേഷം ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുമായിരുന്നു. അപ്പോൾ മദീനക്കാർ ഓരോ ഏഴിന്റെയും സ്ഥാനത്ത് നാല് റക്അത്തുകൾ നിസ്കരിച്ചു. എന്നാൽ നബി(സ)യുടെ അനുയായികളുടെ പ്രവർത്തനമാണ് മാത്രകയാക്കാൻ കൂടുതൽ നല്ലത്. (മുഗ്നി 3/388)

അലിയ്യു ശ്ശബ്റാമുല്ലസി(റ) യെ ഉദ്ദരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു:

عبارة شيخنا الزيادي أما أهل المدينة فلهم ستا وثلاثين ، وإن كان اقتصارهم على العشرين أفضل انتهت وعليه فالإجماع إنما هو على جواز الزيادة لا طلبها ومع ذلك إذا فعلت يثابون عليها فوق ثواب النفل المطلق كما هو قضية كلامهم ، وينوون بالجميع التراويح (شرواني: ٢٤١/٢)
Moosa Sonkal
ശൈഖുനാ സിയാദി(റ) യുടെ പരമാർശം ഇങ്ങനെയാണ്. മദീനക്കാർക്ക് മുപ്പത്തിയാറ് നിസ്കരിക്കാമെങ്കിലും ഇരുപതിൽ ചുരുക്കുന്നതാണ്  കൂടുതൽ ഉത്തമം. ഇതനുസരിച്ച് ഇരുപതിൽ കൂടുതൽ നിസ്കരിക്കൽ അനുവദനീയമാണെന്ന് മാത്രമാണ് ഇജ്മാഅ കാണിക്കുന്നത്. ഇരുപതിൽ കൂടുതൽ വേണമെന്നല്ല. ഇതോടപ്പം തന്നെ ഇരുപതിൽ കൂടുതൽ നിസ്കരിച്ചാൽ മുത്വലഖ് സുന്നത്തിനു ലഭിക്കുന്നതിന്റെ പ്രതിഫലത്തിന്റെ മീതെയുള്ള പ്രതിഫലം അതിനു ലഭിക്കുമെന്നാണ് കർമശാസ്ത്ര പണ്ഡിതന്മാരുടെ സംസാരം കാണിക്കുന്നത്. എല്ലാം കൊണ്ടും തറാവീഹ് എന്നുതന്നെ കരുതുകയും വേണം. (ശർവാനി: 2/241)

ഫത്ഹുൽ മുൽഹിമിൽ പറയുന്നു:

وما أرى أحدا من المسلمين أنه يجترئ على القول بكون هؤلاء السادة مبتدعين(والعياذ بالله)، بل هذا العمل والأختيار منهم يدل على أن عندهم أصل لذلك، ولو لم ينقل إلينا مرفوعا بالإسناد الصحيح، وقد أمرنا رسول الله صل الله عليه وسلم بالإهتداء وقال: (( عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ بَعْدِي عَضُّوا عَلَيْهَا بِالنَّوَاجِذِ " ))، وما اختلف أحد من الأئمة المتبوعين رحمهم الله أنقص من العشرين، والله أعلم.(فتح الملهم: ٢٩١/٢)
Moosa Sonkal

ഈ നേതാക്കൾ മതത്തിൽ കടത്തി കൂട്ടിയവരാണെന്ന് പറയാൻ ഏതെങ്കിലുമൊരു മുസ്ലിം ധൈര്യം കാണിക്കുമെന്നു എനിക്ക് അഭിപ്രായമില്ല. അവരുടെ ഈ പ്രവർത്തനത്തിനുള്ള അടിസ്ഥാനം അവർക്ക്  ലഭിച്ചേ മതിയാവൂ. പ്രബലമായ പരമ്പരയിലൂടെ മർഫൂആയി നമ്മിലേക്ക്‌ അത് ഉദ്ദരിക്കപ്പെട്ടിട്ടിലെങ്കിലും ശരി. അവരെ അനുധാവനം ചെയ്യാൻ നബി(സ) നമ്മോടു നിർദ്ദേശിച്ചിട്ടുണ്ട്. അവിടന്ന് പറയുന്നു: "എന്റെ സുന്നത്തും ഖുലഫാഉറാഷിദുകളുടെ സുന്നത്തും നിങ്ങൾ സ്വീകരിക്കുക. അത് നിങ്ങൾ മുറുകെ പിടിക്കുകയും അണപ്പല്ലുകൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുവീൻ". ഇരുപതിൽ കുറഞ്ഞ തറാവീഹ് ഉണ്ടെന്ന് ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല. (ഫത്ഹുൽ മുൽഹിം: 2/291)
ഇരുപതിന്റെ പ്രമാണം.
തറാവീഹ് ഇരുപത് റക്അത്താണെന്ന് നിരവധി പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.
Moosa Sonkal
ഒന്ന്: സ്വഹാബത്തിന്റെ ഇജ്മാഅ.
തനിച്ചും ചെറുസംഘങ്ങളായും പള്ളിയില വെച്ച് തറാവീഹ് നിസ്കരിച്ചിരുന്ന ജനങ്ങളെ ഹിജ്റ പതിനാലാം വർഷം ഉബയ്യുബ്നു കഅബ്(ര)ന്റെ നേത്രത്വത്തിൽ വലിയ ജമാഅത്തായി രണ്ടാം ഖലീഫ ഉമർ(റ) സംഘടിപ്പിച്ചപ്പോൾ അദ്ദേഹം ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ഛത്. അന്നുണ്ടായിരുന്ന സ്വഹാബിമാരിൽ ഒരാളും അതിനെ വിമർശിക്കുകയുണ്ടായില്ല. പ്രത്യുത അവരെല്ലാം അത് അംഗീകരിക്കുകയാണ് ചെയ്തത്. മൂന്ന് രാത്രികളിൽ നബി(സ)യോട് കൂടെ പങ്കെടുത്ത പലരും അവരിലുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമാണ്. അതിനാല ഇരുപത് റക്അത്ത് തറാവീഹ് നബി(സ)യിൽ നിന്ന് അവർ മനസ്സിലാക്കിയതിനു എതിരായിരുന്നുവെങ്കിൽ അതിനെ അവർ വിമര്ഷിക്കുമെന്ന കാര്യം തീർച്ചയാണ്. ഇക്കാര്യം പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്. ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നു ഹജർ(റ) എഴുതുന്നു:     

وهي عندنا لغير أهل المدينة عشرون ركعة كما أطبقوا عليها في زمن عمر رضي الله عنه، لما اقتضى نظره السديد جمع الناس على إمام واحد فوافقوه.(تحفة المحتاج: ٢٤٠/٢)
Moosa Sonkal


നമ്മുടെ മദ്ഹബിൾ മദീനക്കാർ അല്ലാത്തവർക്ക് തറാവീഹ് ഇരുപത് റക്അത്താണ്. ഉമറി(റ) ന്റെ കാലത്ത് സ്വഹാബത്ത്(റ) അതിന്റെ മേല ഏകോപിച്ചുവല്ലോ. ഒരു ഇമാമിന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കണമെന്ന്  ശരിയായ ചിന്തയാണ് ഉമറി(റ) നെ അതിനു പ്രേരിപ്പിച്ചത്. അപ്പോൾ അവരെല്ലാം അദ്ദേഹത്തോട് യോജിച്ചു. (തുഹ്ഫത്തുൽ മുഹ്താജ്  2/240)
  ശർഹുബാഫള് ലിലെ പരമാര്ഷം ഇങ്ങനെയാണ്.

عبارة شرح با فضل: وتعيين كونها عشرين جاء فى حديث ضعيف، لكن أجمع عليه الصحابة رضوان الله تعالى عليهم أجمعين. (حاشية الشرواني: ٢٤٠/٢)

തറാവീഹ് ഇരുപതാണെന്നു നിർണയിക്കൽ ദുർബ്ബലമായൊരു ഹദീസിൽ വന്നിട്ടുണ്ട്. ഹദീസ് ദുർബ്ബലമാണെങ്കിലും സ്വഹാബത്ത്(റ) അതിന്റെ മേല ഏകോപിച്ചിരിക്കുന്നു. (ശർവാനി 2/240)
    പ്രഗത്ഭ ഹനഫീ പണ്ഡിതൻ അലാഉദ്ദീൻ കാസാനി(റ) എഴുതുന്നു: 

والصحيح قول العامة لما روي أن عمر رضي الله عنه جمع أصحاب رسول الله صلى الله عليه وسلم في شهر رمضان على أبي بن كعب فصلى بهم في كل ليلة عشرين ركعة، ولم ينكر أحد، فيكون إجماعا منهم(بدائع الصنائع: ٢٨٨/1)
Moosa Sonkal
എല്ലാവരും പറഞ്ഞ അഭിപ്രായമാണ് ശരി.കാരണം റമളാൻ മാസത്തിൽ നബി(സ)യുടെ അനുയായികളെ ഉബയ്യുബ്നു കഅബ്(റ)ന്റെ കീഴിൽ ഉമർ(റ) സംഘടിപ്പിക്കുകയുണ്ടായി. അവർക്കിമാമായി എല്ലാ രാത്രിയിലും ഇരുപത് റക്അത്തായിരുന്നു അദ്ദേഹം നിസ്കരിച്ചിരുന്നത്.അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അവരില നിന്നുള്ള ഇജ്മാആയി വേണം അതിനെ കാണാൻ.(ബദായിഉസ്സ്വനാഇഅ 1/288)

പ്രഗത്ഭ ഹമ്പലി പണ്ഡിതൻ ഇബ്നു ഖുദാമ(റ) എഴുതുന്നു: 

ولنا ، أن عمر ، رضي الله عنه لما جمع الناس على أبي بن كعب ، وكان يصلي لهم عشرين ركعة...وهذا كالإجماع ، فأما ما رواه صالح ، فإن صالحا ضعيف ، ثم لا ندري من الناس الذين أخبر عنهم ؟ فلعله قد أدرك جماعة من الناس يفعلون ذلك ، وليس ذلك بحجة ، ثم لو ثبت أن أهل المدينة كلهم فعلوه لكان ما فعله عمر ، وأجمع عليه الصحابة في عصره ، أولى بالاتباع (المغني :٣٨٨/٣)Moosa Sonkal

ഉബയ്യുബ്നു കഅബ്(റ) ന്റെ നേത്രത്വത്തിൽ ഉമർ(റ) ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ അദ്ദേഹം അവര്ക്ക് ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്. ഇതാണ് തറാവീഹ് ഇരുപതാണെന്നതിനു നമ്മുടെ പ്രമാണം... ഇത് ഇജ്മാഇന് തുല്യമാണ്. "നല്പത്തിയൊന്നു റക്അത്ത് നിസ്കരിക്കുന്നതായി ജനങ്ങനെ ഞാനെത്തിച്ചു" എന്ന് നിവേദനം ചെയ്ത സ്വാലിഹ് എന്ന വ്യക്തി ദുർബ്ബലനാണ്.അദ്ദേഹം പറയുന്ന ജനങ്ങൾ ആരാണെന്ന് നമുക്കറിയില്ല. ചിലര് അപ്രകാരം പറയുന്നതായി അദ്ദേഹം  കണ്ടെത്തിച്ചിരിക്കാം. അങ്ങനെയാണെങ്കിൽ അത് പ്രമാനമല്ല. ഇനി മദീനക്കാർ മുഴുവനും അപ്രകാരമാണ് ചെയ്തിരുന്നതെന്ന് സ്ഥിരപ്പെട്ടാലും ഉമർ(റ) വിന്റെ കാലത്ത് സ്വഹാബത്ത്(റ) ഒന്നടങ്കം ഏകോപിച്ച കാര്യമാണ്   മാത്രകയാക്കാൻ കൂടുതൽ നല്ലത്(മുഗ്നി 3/388)

സാക്ഷാൽ ഇബ്നുതൈമിയ്യ എഴുതുന്നു:

فإنه ثبت أن أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان، ويوتر بثلاث. فرأى كثير من العلماء أن ذلك هو السنة، لأنه أقامه بين المهاجرين والأنصار، ولم ينكره منكر.(مجموع فتاوي: ١١٢/٢٣)Moosa Sonkal

ഉബയ്യുബ്നു കഅബ്(റ) ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റുമാണ്  നിസ്കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അതിന്റെയടിസ്ഥാനത്തിൽ അതാണ്‌ സുന്നത്തെന്നു ധാരാളം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. കാരണം മുഹാജിറുകളും അൻസ്വാറുകലുമായ സ്വഹാബത്തിനിടയിലാണ് ഉമർ(റ) അത് നടപ്പിലാക്കിയത്. അതിനെ ഒരാളും വിമർശിച്ചിട്ടില്ല. (മജ്മൂഉഫതാവ 23/112)

ഹനഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നുആബിദീൻ(റ) പറയുന്നു: 

لأن المواظبة عليها وقعت في أثناء خلافة عمر رضي الله عنه ووافقه على ذلك عامة الصحابة ومن بعدهم إلى يومنا هذا بلا نكير وكيف لا وقد ثبت عنه صلى الله عليه وسلم عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ كما رواه أبو داود(رد المحتار لابن عابدين: ٤٩٣/٢، وابحر الرائق: ٧١/٢)Moosa Sonkal

ഉമറി(റ)ന്റെ ഭരണത്തിനിടയിലാണ് സ്ഥിരമായ ജമാഅത്ത് തുടങ്ങിയത്. അന്നുണ്ടായിരുന്ന സ്വഹാബിമാരും നാളിതുവരെയുള്ള മുസ്ലിംകളും അതോടു യോജിക്കുകയാനുണ്ടായത്. ആരും തന്നെ അതിനെ വിമർശിക്കുകയുണ്ടായില്ല. "എന്റെ സുന്നത്തും ഖുലഫാഉറാഷിദുകളുടെ സുന്നത്തും നിങ്ങൾ മുറുകെ പിടിക്കുക. അവ അണപ്പല്ല്കൊണ്ട് കടിച്ചു പിടിക്കുക". (അബൂദാവൂദ്) എന്ന് നബി(സ) നിർദ്ദേശിച്ചിട്ടുണ്ടല്ലോ. (റദ്ദുൽമുഹ്താർ 2/71) 

അപ്പോൾ തറാവീഹ് ഇരുപത് റക്അത്താണെന്നതിന് പ്രമാണമായി എല്ലാ മദ്ഹബിലെയും പണ്ഡിതന്മാർ എടുത്തു പറയുന്ന പ്രമാണം സ്വഹാബത്തിന്റെ ഇജ്മാ ആണ്. അതിനേക്കാൾ സുഷക്തമായൊരു പ്രമാണം വേറെയില്ല. ഉബയ്യുബ്നു കഅബ്(റ) അന്ന് ഇരുപത് റക്അത്തായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നതെന്ന് പ്രബലമായ ധാരാളം ഹദീസുകളിൽ വന്നതാണ


-----
വഹാബിഎഴുതുന്നു
---
മാവാഹിബുല്ലദുന്നിയ്യായില്‍ ഇമാം ഖസ്ത്തല്ലാനിയും താറാവീഹിന്‍റെ റക്അത്തുകളിലെ എണ്ണത്തിലുള്ള ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയധികം ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിട്ടും 20 റക്അത്താണെന്നും, 20ഉം 36ഉം ആണെന്നും ഇജ്മാഅ് ഉണ്ടെന്നും വാദിക്കുന്നത് പരമാബദ്ധമാണ്.

മറുപടി

 ഈ വാദമാണ്പരമാബദ്ധമെന്ന്

ഇതുവരെയുള്ള വിവരണത്തിൽ നിന്നും മനസ്സിലാക്കാം

വഹാബി എഴുതുന്നു'







തറാവീഹ് ഇരുപത് റക്അത്തില്‍ ചുരുക്കാന്‍ പാടില്ല എന്ന് ഇമാം അബൂഹനീഫ പറഞ്ഞിട്ടില്ല. ഹനഫീ മദ്ഹബിലെ ഏറ്റവും പ്രമാണയോഗ്യമായ الهداية എന്നാ ഗ്രന്ഥത്തിന്‍റെ ശറഹില്‍ ഇമാം كمال الدين محمد بن الهمام  20 റക്അത്ത് ഖുലഫാഉര്‍റാശിദുകളുടെ സുന്നത്താണെന്നും വ്യക്തമാക്കുന്നു.

മറുപടി :

ഇരുപതോ അതിൽ കൂടുതലോ തറാവീഹ്  ഉണ്ട്  എന്ന് പറയുന്ന ഒരാൾ  അതിനെ രണ്ടോ നാലോ അല്ലെങ്കിൽ കുന്നത്ര നിസ്കരിച്ച് ചുരിക്കിയാൽ അത് തെറ്റാണ് എന്ന് ആരും പറഞ്ഞിട്ടില്ല
അത് അവദനീയമാണന്ന് ഇമാമുമാർ പറഞ്ഞിട്ടുണ്ട്

ഇവിടെ വഹാബികളും മുസ് ലിംഗളും തർക്കമുള്ളത് അതല്ല. തറാവീഹ് ഇരുപത് നിസ്കരിക്കുന്നത് തെറ്റാണന്നും അത് പതിനൊന്നിൽ കൂടുതൽ നിസ്കരിക്കൽ നരകത്തിലേക്കാണന്നും വഹാബികൾ പറയുന്നു. അതിനാണ് ഇവർ തെളിപറയേണ്ടത്





ഹനഫി മദ്ഹബിലെ പ്രശസ്തനായൊരു പണ്ഡിതന്റെ വരികളാണിവ. നബി(സ) നമസ്കരിച്ചത് 11 റക്അത്താണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.  ഖലീഫമാരുടെ സുന്നത്തെന്ന് അദ്ദേഹം വിവക്ഷിച്ച 20 റക്അത്തുകള്‍ക്ക് സ്വഹീഹായ ഹദീസുകളുടെ പിന്‍ബലമില്ല.







 3. ശാഫിഈ മദ്ഹബില്:


ശാഫിഈമദ്ഹബിലെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍  20 റക്അത്തിനെ സംബന്ധിക്കുന്ന അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും 20 ല്‍ ചുരുങ്ങുന്നതില്‍ വിരോധമില്ലെന്നു കാണിക്കുന്ന കുറേ വാചകങ്ങള് ഇവിടെ ചേര്‍ക്കാം

.

തുഹ്ഫയില്‍ വിത്റില്‍ നിന്ന് ഒറ്റ രക്അത്തല്ലാത്തത് മാത്രം ഒരാള്‍ നമസ്കരിച്ചാല്‍ വിത്റില്‍ നിന്നുള്ളതെ هههههന്ന നിലക്കുതന്നെ കൂലി കിട്ടും എന്ന് ഇബ്നുഹജറുല്‍ ഹൈത്തമി (റ) പറഞ്ഞു. ശേഷം:

وكذا من اتى ببعض التراويح - تحفة المحتاج   2-225   


 'അപ്രകാരം തന്നെയാണ് തറാവീഹില്‍ നിന്ന് അല്‍പ്പം നമസ്കരിക്കുന്നതും' എന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇതേ പോലെ തന്നെ തുഹ്ഫയുടെ  خاشية യില്‍ -


       ശൈഖ് അബ്ദുല്‍ ഹമീദ് ശര്‍വാനി എട്ട് റക്അത്ത് നമസ്കരിച്ചാല്‍ തറാവീഹില്‍ നിന്നുള്ളതെന്ന നിലക്ക് തന്നെ പ്രതിഫലം ലഭിക്കുമെന്നും ആരംഭത്തില്‍ തന്നെ എട്ട് റക്അത്ത് തറാവീഹു നമസ്കരിക്കുന്നുവെന്ന് കരുതുന്നതിനു വിരോധമില്ലെന്നും അങ്ങനെ ചില പ്രദേശങ്ങളില്‍ നമസ്കരിക്കുന്ന പതിവുണ്ടെന്നും പറയുന്നത് താഴെ കൊടുക്കുന്ന വാചകത്തില്‍ നിന്ന് തെളിയുന്നു.


قولة وكذا من اتى ببعض التراويح اى كلا قتصار  على الثمانية فيتاب عليها ثواب كونها من التراويح وان قصد ابتداء الاقتصار عليها كما هو المعتاد فى بعض الا قطار (2-225)


ഇമാം ശാഫിഈ (റ) ക്ക് തറാവീഹ് 20 എന്നൊരു അഭിപ്രായം ഉണ്ടെങ്കിലും 2,8,20,36 എന്നിവയില്‍ ഏതാണ് എന്ന് നിര്‍ണ്ണയമില്ലെന്നും അഭിപ്രായങ്ങളുണ്ട് عبارة നോക്കുക.


അസ്ലം സഖാഫി

Monday, May 7, 2018

സ്വലാത്ത്:ഹദീസിൽ പഠിപ്പിക്കാത്ത ബിദ്അത്തായ സ്വലാത്തുമായി വഹാബികൾ!

Visionofahlussunna . blogspot. com "സുന്നീ ആദർശ സമാഹാരം "
▼🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
‹ › Home
View web version
Friday, 15 December 2017
vision of ahlussunna at 06:25
ഹദീസിൽ പഠിപ്പിക്കാത്ത ബിദ്അത്തായ സ്വലാത്തുമായി വഹാബികൾ!
ഖുർആനിലോ ഹദീസിലോ ഉദ്ധരിക്കാത്ത
സ്വലാത്തുകളെ
വഹാബികൾ പല്ലും നഖവും ഉപയോഗിച്ച്
വിമർശിക്കാറുണ്ട്.ബിദ് അത്താണ് ,നരകത്തിലാണ് ........... തുടങ്ങിയ മുജായിദാരോപണങ്ങൾ നീണ്ടുപോകുന്നു!
ഇബ്റാഹീമിയ്യ സ്വലാത്ത് അല്ലാത്തതൊന്നും ശരിയല്ലെന്നും
അത് ചൊല്ലി നടക്കുന്നവർ
തെറ്റുകാരാണെന്നും ഉള്ള
പുലമ്പൽ സർവ്വസാധാരണം.
മറ്റു വിഷയങ്ങളിലുള്ളത് പോലെ ഇവിടെയും വഹാബികൾ വെട്ടിൽ വീണു!. അവർ കുഴിച്ച കുഴിയിൽ അവർ തന്നെ വീണെന്നു പറയുന്നതാകും കൂടുതൽ ശെരി!.
അമാനി മൗലവിയുടെ
ഖുർആൻ വിവരണത്തിന്റെ അവതാരികയിൽ മുജായിദ് അപ്പോസ്തലൻ
കെ.എം. മൗലവി
ഒരു സ്വലാത്ത് പഠിപ്പിക്കുന്നു.
" അസ്സ്വലാത്തു വസ്സലാമു അലാ
മൻ അർസലഹു ലി തബ് ലീഗിൽ ഖുർആനി വ ബയാനി ഹി ഖാതിമുൻ
ലിന്നബിയ്യീൻ വ അലാ ആലിഹി വ സ ഹ്ബിഹി വത്താബിഹീന ലഹും ബി ഇഹ്സാനിൻ ഇലാ യവ്മി ദ്ദീൻ "
ഇത് എഴുതിയാലോ
ചൊല്ലിയാലോ ബിദ്അത്താകുമോ? നരകത്തിൽ പോകുമോ?
മൗലവിമാർ ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച ഈ സ്വലാത്ത് ഖുർആനിലോ ഹദീസിലോ കാണിച്ച് തരാമോ?
ഖുർആനും,
ഹദീസും
എവിടെ- എന്ന മൗലവിമാരുടെ ചോദ്യം മുജായിദുകൾക്ക് മാത്രം ബാധകമാകാത്തതിന്റെ ഗുട്ടൻസ് എന്താണ് ?
ഈ സ്വലാത്ത് ഉൾകൊള്ളുന്ന വഹാബീ ഔദ്യോഗിക ഖുർആൻ പരിഭാഷ വഹാബികൾ ഷോകേസിൽ വച്ചിരിക്കുന്നത് ഈ വിഷയം അറിയാത്ത അണികളോട് ചെയ്യുന്ന നന്ദികേടല്ലേ ?
ഖുർആനിലും ,ഹദീസിലും ഇല്ലാത്ത
ഈ സ്വലാത്ത്
മുജാഹിദുകളുടെ
ഔദ്യോഗിക ഖുർആൻ പരിഭാഷയിൽ അച്ചടിച്ചതെന്തിന് ?
ഇത് ഇത്രയും നാൾ പഠിപ്പിച്ച മുജായിദ് നേതാക്കൾ പിഴച്ചവരും അതുവഴി നരകത്തിലുമാണോ ?
ഇതേ പരിഭാഷയിൽ തന്നെ
പേജ് :15 - ലും
ഹദീസിലില്ലാത്ത സ്വലാത്ത് മുജാഹിദ് നേതാക്കൾ എഴുതി ചേർത്തിട്ടുണ്ട്.
പടച്ചോൻ വലിയോരു സ്വർഗമുണ്ടാക്കിയപ്പോൾ സ്വലാത്തിന്റെയും മറ്റും പേരിൽ ഭൂരിപക്ഷം വരുന്ന മുസ്ലിംകളെ നിങ്ങൾ സ്വർഗത്തിൽ നിന്ന് പുറത്താക്കി. കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചയെപ്പോലെ ,ആരും കാണാതെ മൗലവിമാർ ഇത്തരം സ്വലാത്തുകളുമായി നടന്നാൽ സ്വർഗം കാലിയാകില്ലേ മുജായിദുകളേ? അതോ- അണികളെ പറ്റിച്ച് മൗലവിമാർക്ക് മാത്രം സ്വർഗത്തിൽ കയറിപ്പറ്റാനുള്ള അടവാണോ ഇത് ?.......വഹാബിയുടെ ഔദ്യോഗിക പരിഭാഷയിൽ - വഹാബീ വാദമനുസരിച്ച് , ഏതായാലും നരകമുറപ്പ്! ...... അണികളുടെ ചോദ്യങ്ങൾക്കു മുമ്പിൽ പിടിച്ച് നിൽക്കാനാകാതെ മൗലവിമാർ നെട്ടോട്ടത്തിൽ...... മതത്തിൽ മനുഷ്യ താല്പര്യങ്ങൾ കടത്തിക്കൂട്ടി - സ്വന്തമായി നിർമ്മാണ ഫാക്ടറി തുടങ്ങിയവരുടെയെല്ലാം ഗതി ,ഇത്തരം നെട്ടോട്ടങ്ങളിൽ കലാശിക്കുമെന്നതിന് വഹാബിസം തന്നെ സാക്ഷി....!!!.....

Sunday, May 6, 2018

ഖബർ കെട്ടിപ്പൊക്കൽ സൗദിയിലില്ലാത്തതിന്റെ കാരണം മൊയ്തു മൗലവി പറയട്ടെ

"സുന്നീ ആദർശ സമാഹാരം "
▼🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
‹ › Home
View web version
Thursday, 3 May 2018
vision of ahlussunna at 01:50
ഖബർ കെട്ടിപ്പൊക്കൽ സൗദിയിലില്ലാത്തതിന്റെ കാരണം മൊയ്തു മൗലവി പറയട്ടെ
മക്കയിലും മദീനയിലും കെട്ടിപ്പൊക്കിയ ഖബറുകളുണ്ടോ....?.... കേരളത്തിൽ മാത്രമേ ഖബർ കെട്ടിപ്പൊക്കലുള്ളൂ.... ഇത് ഇസ് ലാമികമാണെങ്കിൽ നബിയുടെ രാജ്യത്തല്ലേ കാണേണ്ടിയിരുന്നത്.... ഞാനിപ്പോൾ സൗദിയിലാണ് ,മക്കത്തോ മദീനത്തോ ഒരിടത്തും കേരളത്തിലെപ്പോലെ കെട്ടിപ്പൊക്കിയ ഖബറുകളില്ല...... തുടങ്ങിയ വഹാബികൾ വരട്ടു വാദങ്ങൾ - കഥയറിയാത്ത സാധാരണക്കാരെ തേടി അലയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി.ഇത് കേട്ട് മുന്നും പിന്നും ചിന്തിക്കാതെ വഹാബിസത്തിലേക്കെടുത്തു ചാടി ,ആട് മേക്കാൻ പോയവരും നിരവധി...!.... നുണ പറയൽ മത്സരം നടത്തി റെക് സോണാ സോപ്പ് സമ്മാനം വാങ്ങിയ മൗലവിമാരുടെ വാക്കുകൾ മുഖവിലക്കെടുക്കരുതെന്ന- നേഴ്സറിക്കുട്ടികളുടെ അറിവ് പോലുമില്ലാത്തവർക്ക് യോജിച്ച സ്ഥലം വഹാബിസം തന്നെ!!!.......
കേരളത്തിലെ വഹാബീ സൈദ്ധാന്തികൻ E മൊയ്തു മൗലവി തന്നെ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. സൗദിയുടെ ഭരണം വഹാബികൾ പിടിച്ചെടുത്തതും മക്കയിലെയും മദീനയലെയുമുൾപ്പെടെയുള്ള മഖ്ബറകൾ മുഴുവൻ തട്ടി നിരത്തിയതും ,പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബി തങ്ങൾ മുന്നറിയിപ്പ് നൽകിയ, വഹാബീ സ്ഥാപകൻ ഇബ്നു അബ്ദുൽ വഹാബിന്റെ നാടായ നജ്ദിൽ നിന്ന് ഇന്നത്തെ സൗദി രാജാക്കൻമാർ രംഗ പ്രവേശനം ചെയ്തതും മുത്തു നബിയുടെ മക്കയും മദീനയും ഉയർത്തിക്കാട്ടി വഹാബിസമാണിസ്ലാമെന്ന് സ്ഥാപിക്കാനുള്ള മൗലവിമാരുടെ ഹീന ശ്രമങ്ങളുമെല്ലാം
മൊയ്തു മൗലവിയിലൂടെ വളരെ വ്യക്തമായി വായിക്കാം.....!..... മൊയ്തു മൗലവി തന്നെ പറയട്ടെ------
....... '''രാജ്യങ്ങളെ നജ്ദ്കാർ ആക്രമിച്ചു.അവിടങ്ങളിലെ ധനങ്ങളും ഖജാനകളും രത്നങ്ങളുമെല്ലാം പിടിച്ചെടുത്ത്, അവ പട്ടാളക്കാരുടെ ഇടയിൽ വിതരണം ചെയ്തു. ഖബറുകളുടെ മേൽ പടുത്തുയർത്തിയിരുന്ന എടുപ്പുകൾ പൊളിച്ചു നീക്കി.
നജ്ദ് പട്ടാളക്കാർ ഇറാഖിൽ നിന്ന് ഹിജാസിലേക്ക് നീങ്ങി.ഹിജ്റ 1217 ക്രിസ്താതാബ്ദം 1803 നജ്ദിലെ രാജകുമാരൻ സഊദ് ബിൻ അബ്ദുൽ അസീസ് നജ്ദ് പട്ടാളത്തിന്റെ നേതൃത്വം വഹിച്ച് കൊണ്ട് ഹറമിന്റെ സമീപം എത്തി.അക്കാലത്ത് മക്കയിലെ ശെരീഫ് ഗാലിബായിരുന്നു. എന്നാൽ ആ പേരിന് അയാൾ ഒരു വിധത്തിലും അർഹനായിരുന്നില്ല.ഭീരുവായ ഗാലിബ് മക്കയിൽ നിന്ന് തായിഫിലേക്കോടിപ്പോയി.അവിടെയും നിലനിൽക്കാൻ അയാൾക്ക് ധൈര്യമുണ്ടായില്ല. പിന്നെ തായിഫിൽ നിന്ന് ജിദ്ധയിലെത്തി. തുർക്കി പട്ടാളത്തെ അഭയം പ്രാപിച്ചു.
ഹിജ്റ 1318 മുഹറം 8 ക്രിസ്താബ്ദം 1803 ഏപ്രിൽ 3ൽ ഇബ്നു അബ്ദുദുൽ അസീസ് വിജയഭേരി മുഴക്കിക്കൊണ്ട് പരിശുദ്ധ കഅബയിൽ പ്രവേശിച്ചു.
പരിപാവനമായ കഅബയിൽ ഉണ്ടായിരുന്ന വില പിടിച്ച എല്ലാ സാധനങ്ങളും രത്നങ്ങളും നാണ്യങ്ങളും അടക്കം ചെയ്ത ഭണ്ഡാരം അധീനപ്പെടുത്തി.അവ പട്ടാളക്കാർക്ക് വീതിച്ചു കൊടുത്തു.ഖബറുകളുടെ മേൽ തുർക്കികളും മറ്റും നിർമിച്ചിരുന്ന ഗോപുരങ്ങളും ഖുബ്ബകളും പൊളിച്ചു നീക്കി......... പിറ്റേ കൊല്ലം മദീനാ മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയിൽ ചെയ്ത പോലുള്ള പ്രവൃത്തികൾ ചെയ്തു.ഖബറുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിർപ്പിനു കാരണമായി''' . [ഇന്ത്യൻ മുസ്ലിംകളും സ്വാതന്ത്രപ്രസ്ഥാനവും- E മൊയ്തു മൗലവി]
N:B-മൊയ്തു മൗലവി സമസ്ത മുശാവറയിലെ അംഗമാണെന്ന് മൗലവിമാർ തട്ടി വിടാതിരുന്നാൽ മഹാഭാഗ്യം!!!

ഇസ്തിഗാസ നവവി ഇമാം അർബഈനക്ക് ശറഹ് എഴുതിയോ




ഇസ്തിഗാസ അതവാ സഹായാർത്തന

ഇസ്തിഗാസ അതവാ
സഹായാർത്തന
💥✏🔰🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
ഹുക് മുകളും വിഷദീകരണവും..........
✏സൃഷ്ടികള്‍ അവരുടെയും അല്ലാഹുവിന്റെയും ഇടയില്‍ ഒന്നിനെ മധ്യവര്‍ത്തിയാക്കി
നിർത്തി അതുമുഖേന അല്ലാഹുവിലേക്ക് അടുക്കുവാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനങ്ങളാണല്ലോ തവസ്സുല്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
പ്രവര്‍ത്തനങ്ങള്‍ എന്ന് പറയുമ്പോള്‍ അത് നാവ് കൊണ്ടും ഹൃദയം കൊണ്ടും മറ്റ് അവയവങ്ങള്‍ കൊണ്ടുമാവാം.
അല്ലാഹുവിന്റെ കല്‍പന നിരോധങ്ങള്‍ ബാധകമാവുന്ന ഒരു മുകല്ലഫിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍പെട്ട ഒന്നാണ് തവസ്സുലെന്ന പ്രവര്‍ത്തനവും. ഒരു മുകല്ലഫിന് എന്ത് പ്രവര്‍ത്തിക്കണം എന്ത് പ്രവര്‍ത്തിക്കരുത് എന്നതില്‍ പരിശുദ്ധ ശരീഅത്തിന് വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉണ്ട്. അഥവാ അവന്റെ ഏതൊരു പ്രവര്‍ത്തനവും വാജിബ്, സുന്നത്ത്, ഹറാം, കറാഹത്ത്, ഖിലാഫുല്‍ ഔലാ, മുബാഹ് എന്നിവയില്‍നിന്ന് ഏതെങ്കിലും ഒരു വിധി ബാധകമായതായിരിക്കും. ജംഉല്‍ ജവാമിഅ് 80-81 നോക്കുക.

ഈ വിധികളില്‍ ഒന്ന് തവസ്സുലെന്ന പ്രവര്‍ത്തനത്തിനും ബാധകമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇതില്‍ ജാഇസ് എന്ന ഒരു ഹുകുമ് ഇല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഹറാമല്ലാത്ത ഏത് ഹുകുമിനും ജാഇസ് എന്ന് പറയാവുന്നതാണ്.

അപ്പോള്‍ ഒരു കാര്യം ജാഇസ് എന്ന് കണ്ടാല്‍ ബാക്കിയുള്ള 5 ഇനത്തില്‍ ഏതെന്ന് അന്വേഷിക്കേണ്ടിവരും. അതുപോലെ തവസ്സുലിനെ പോലോത്തെ ഏത് പ്രവര്‍ത്തനത്തിന്റെ ഹുകുമ് എന്തെന്ന് ചോദിച്ചാല്‍ ജാഇസ് എന്ന് പറയാവതല്ല. കാരണം, അങ്ങനെ ഒരു ഹുകുമില്ല.
ഹുകുമുകളിലെ 5 എണ്ണത്തെ ഉള്‍കൊള്ളിക്കുന്ന ഒരു വാക്ക് മാത്രമാണ് ജാഇസ് എന്നത്. തവസ്സുലെന്ന പ്രവര്‍ത്തനത്തിന് മുകളില്‍ പറഞ്ഞ ഏത് വിധിയാണ് ബാധകമാവുകയെന്ന് നമുക്ക് പരിശോധിക്കാം.
ഓരോ വിധികളും ഉള്ള പ്രവര്‍ത്തനങ്ങളുടെ കൂലിയും ശിക്ഷയും വ്യത്യസ്തങ്ങളാണെന്ന് വിധികളെ കുറിച്ച് മനസ്സിലാക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ പ്രയാസമുണ്ടാവില്ല. മുകല്ലഫിന്റെ പ്രവര്‍ത്തനങ്ങളുടെ വിധി അന്വേഷിക്കേണ്ടത് അത് ചര്‍ച്ച ചെയ്യുന്ന വിജ്ഞാന ശാഖകളിലും അതിന്റെ ഗ്രന്ഥങ്ങളിലുമാണ്. അഥവാ, അഫ്ആലുല്‍ മുകല്ലഫ് ചര്‍ച്ചാ വിഷയമായി തിരഞ്ഞെടുത്ത ഒരു കര്‍മ്മശാസ്ത്ര ഗ്രന്ഥത്തില്‍നിന്നാണ് നമുക്ക് തവസ്സുലിന്റെ വിധി അറിയുക.
✏അപ്പോള്‍ ഇതിനുവേണ്ടി നബിയുടെ ദാത്ത് ചര്‍ച്ച ചെയ്യുന്ന ഹദീസ് ഗ്രന്ഥങ്ങളോ അല്ലാഹുവിന്റെ കലാം ചര്‍ച്ച ചെയ്യുന്ന തഫ്‌സീര്‍ ഗ്രന്ഥങ്ങളോ അന്വേഷിക്കുന്നതിന്റെ വിഡ്ഢിത്തം മനസ്സിലാക്കാമല്ലോ.
വിശ്വാസത്തോട് ബന്ധിക്കുന്ന തൗഹീദിനെ കര്‍മ്മശാസ്ത്രത്തില്‍ അന്വേഷിക്കലും തഥൈവ.
ഇന്ന് കര്‍മ്മശാസ്ത്രം 4 മദ്ഹബില്‍ പരിമിതമാണല്ലോ. ഒരു പ്രവര്‍ത്തനത്തിന് 4 മദ്ഹബിലും ഒരേ വിധിയാണെങ്കില്‍ ആ കാര്യം ഇജ്മാഅ് ആവുമല്ലോ. ഇജ്മാഇനെ നിഷേധിക്കല്‍ മതത്തില്‍നിന്ന് പുറത്തുപോവാന്‍ വരെ കാരണമാവും. അല്ലെങ്കില്‍ മുബ്തദിഅ് ആകും.
തവസ്സുലിനെ കുറിച്ച് 4 മദ്ഹബിലെ ഗ്രന്ഥങ്ങള്‍ നാം പരിശോധിച്ചാല്‍ അതൊരു സുന്നത്തായ കര്‍മ്മമാണെന്ന് ബോധ്യപ്പെടും. അഥവാ, തവസ്സുല്‍ സുന്നത്താണെന്നതില്‍ ഇജ്മാഅ് ഉണ്ടെന്നര്‍ത്ഥം. തവസ്സുല്‍ ചെയ്താലും ഇല്ലെങ്കിലും സുന്നത്തെന്ന ഇജ്മാഇനെ നിഷേധിച്ചാല്‍ അവന്‍ മുബ്തദിഅ് ആവും.

ശാഫിഈ മദ്ഹബിലെ ഖല്യൂബി 1/316, മഹല്ലി 126/2, ശര്‍വാനി, 3/79 മുഗ്‌നി 1/323, ഖുര്‍ദി 2/64, ഇഖ്‌നാഅ് 178/1, ബാഫളല്‍ 2/64, ജമല്‍, നിഹായ, റൗള എന്നിവയില്‍ ഇസ്തിസ്ഖാഇന്റെ ബാബ് എന്നിവ പരിശോധിക്കുമ്പോള്‍ ഈ മദ്ഹബില്‍ തവസ്സുല് സുന്നത്തായ ഒരു കര്‍മ്മമായി മനസ്സിലാവും.
അപ്രകാരം ഹമ്പലി മദ്ഹബിലെ ഇബ്‌നു ഖുദാമയുടെ മുഗ്‌നി 467/5, ഹനഫീ മദ്ഹബിലെ ഇബ്‌സുഹിമാമിന്റെ ഫത്ഹുല്‍ ഖദീര്‍, മാലികീ മദ്ഹബിലെ ഹാശിയത്തുല്‍ സ്സ്വാവി അലാ ശറഹു സ്വഗീര്‍ എന്നിവയിലെ ഹജ്ജിന്റെ ബാബിന്റെ അവസാന ഭാഗം എന്നിവ നോക്കുമ്പോള്‍ പ്രസ്തുത കാര്യം എല്ലാ മദ്ഹബിലും സുന്നത്താണെന്ന് മനസ്സിലാവും.
അതുകൊണ്ടാണ് ബിഗ്‌യ 297-ല്‍ തവസ്സുല്‍ സുന്നത്താണെന്ന കാര്യം ഇജ്മാഉണ്ടെന്ന് വ്യക്തമായി പറഞ്ഞത്. ബിഗ്‌യയിലുള്ള ത് താഴെ വിശദീകരിക്കുന്നു.
ഹിജ്‌റ 756-ല്‍ വഫാത്തായ തഖ്‌യുദ്ദീനുബ്‌നു സുബ്കി തന്റെ ശിഫാഹുസ്സഖാമില് നബിയുടെ ജനനത്തിന് മുമ്പും ശേഷവും ജീവിതകാലത്തും വഫാത്തിന് ശേഷവും പുനര്‍ജന്മത്തിന് ശേഷവും നബിയെ കൊണ്ട് തവസ്സുല്‍ അനുവദനീയമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു (പേജ് 134).
✏മുകളില്‍ വിശദീകരിച്ച തവസ്സുലിന് പല പേരുകളും പറയാറുണ്ട്. തശഫുഅ്, ഇസ്തിഗാസ, തജവ്‌വുഫ്, തവജ്ജുഹ് എന്നീ പേരുകളില്‍ തവസ്സുല്‍ പറയപ്പെടുമെന്ന് ഇമാം സുബ്കി ശിഫാഉല്‍ അസ്ഖാ
അഥവാ, തവസ്സുല്‍ എന്നതുകൊണ്ട് എന്ത് ഉദ്ദേശിക്കുന്നുവോ അതുതന്നെയാണ് ഇസ്തിഗാസ പോലോത്ത മുകളില്‍ പറഞ്ഞ വാക്കുകളെ കൊണ്ടും ഉദ്ദേശിക്കുന്നത്. തവസ്സുല്‍ സുന്നത്താന്നെ് ഇജ്മാഉണ്ടെങ്കില്‍ അതേ ആശയത്തിന്റെ മറ്റൊരു പദമായ ഇസ്തിഗാസയും സുന്നത്താണെന്നതിലെ ഇജ്മാഅ് ഉണ്ടാവുമല്ലോ. ഇജ്മാഇനെ നിഷേധിച്ചവന്റെ നിയമം ഇസ്തിഗാസ സുന്നത്താണെന്ന് നിഷേധിക്കുന്നവനും ബാധകമാകുന്നതാണ്.

ഇസ്തിഗാസ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ പലപ്പോഴും ഉയര്‍ന്നുവരാറുള്ള ഒരു ചോദ്യമാണ് അതിന്റെ ഹുക്‌മെന്താണെന്ന്. ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ അന്വേഷിക്കുന്ന ഏതൊരാള്‍ക്കും അത് സുന്നത്താണെന്ന് പറയാന്‍ പ്രയാസമുണ്ടായിരിക്കില്ലെന്ന് ഇതുവരെയുള്ള ചര്‍ച്ചകളില്‍നിന്ന് ഗ്രഹിച്ചിട്ടുണ്ടാവും.
തശഫുഅ്, ഇസ്തിഗാസ, തവജ്ജുഹ് തുടങ്ങിയ പേര് പറയുന്ന മുകല്ലഫിന്റെ പ്രവര്‍ത്തനപരിധിയിലെ ഒരു പ്രവര്‍ത്തനമായ തവസ്സുലിനെ പണ്ഡിതന്മാര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ട്. ഇങ്ങനെ തവസ്സുലിന് മൂന്ന് ഇനങ്ങളുണ്ടെന്ന് ഇമാം സുബ്കി തന്നെ തന്റെ ശിഫാഉല്‍ അസ്ഖാം 124-ല്‍ പറയുന്നുണ്ട്.
ഇതില്‍നിന്ന് ഈ മൂന്ന് ഇനത്തിനും തവസ്സുല്‍ എന്ന പോലെ ഇസ്തിഗാസ എന്നും പറയാം എന്ന് ഗ്രഹിക്കാവുന്നതിന് മുന്‍കാല ഉലമാഅ് ആരും തന്നെ ഈ രണ്ട് വാക്കിനെയും രണ്ട് ആശയത്തിനായി വെച്ചിട്ടില്ല രണ്ടിനും രണ്ട് ഹുകുമും പറഞ്ഞിട്ടില്ല അതുകൊണ്ട് നമുക്കും തവസ്സുലില്‍നിന്ന് ഇസ്തിഗാസയെ വേര്‍തിരിച്ച് ഓരോന്നിനും ഓരോ ഹുകുമ് പറയാന്‍ പറ്റില്ല.

എന്നാല്‍ ഇത് രണ്ടും രണ്ടാണെന്നും മരണപ്പെട്ടവരോട് സഹായം തേടലാണ് ഇസ്തിഗാസ എന്നും അത് ശിര്‍ക്കാണെന്നും ലോകത്ത് ആദ്യം വാദിച്ചത് ഹിജ്‌റ 661-ല്‍ ജനിച്ച് 728-ല്‍ മരിച്ച ഇബ്‌നുതീമിയ്യയാണ്. അദ്ദേഹം തന്നെ തന്റെ ഗ്രന്ഥങ്ങളില്‍ ഈ ആശയത്തിന് എനിക്ക് മുന്‍ഗാമികള്‍ ഇല്ലാ എന്ന് പറയുന്നുണ്ട്.
✏💥
ഇബ്‌നുതീമിയ്യയെ കുറിച്ച് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതര്‍
✏❌
"വളരെ മോശമായ പ്രയോഗങ്ങള്‍ പറഞ്ഞതു കൊണ്ട് അദ്ദേഹത്തെ നമുക്ക് അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല. സുന്നത്തെന്ന്് ഇജ്മാഉള്ള ഒരു കാര്യത്തിന്റെ ഒരു ഇനത്തെ ശിര്‍ക്കാക്കുകവഴി അദ്ദേഹം മുബ്തദിഅ് ആയി എന്നുമാത്രം.
അദ്ദേഹത്തെ കുറിച്ച് ഇബ്‌നു ഹജര്‍ തന്റെ തുഹ്ഫയുടെ 4/144-ല്‍ പറയുന്നത് ഇബ്‌നുതീമിയ്യ ളാല്ലും മുളില്ലുമാണ് എന്നാണ്. സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനും എന്ന് സാരം.
ഫതാവല്‍ ഹദീസിയ്യയിലും ഇബ്‌നു ഹജര്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്.
ഈ ലോകത്ത് നമ്മുടെ പണ്ഡിതരും ഇസ്തിഗാസക്ക് മരണപ്പെട്ടവരോട് സഹായം തേടല്‍ എന്ന് മാത്രം അര്‍ത്ഥം നല്‍കി ശിര്‍ക്കിന്റെ പട്ടികയില്‍നിന്ന് രക്ഷപ്പെടുന്ന വഴി അന്വേഷിക്കുന്നത് ഖേദകരമാണ്. മരണപ്പെട്ടവരോട് സഹായം തേടല്‍ ഇതില്‍ പെടുമോ ഇല്ലെയോ എന്ന് അതിന്റെ ഇനങ്ങള്‍ വിശദീകരിക്കുന്നതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം.
(ഇ.അ.)
തവസ്സുലിനെ കുറിച്ച് വളരെ വ്യക്തമായി ശാഫിഈ മദ്ഹബിലെ ബിഗ്‌യത്തുല്‍ മുസ്തര്‍ശിദീനിന്റെ 297-ാമത്തെ പേജില്‍ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:
സ്വഹീഹായ ഹദീസുകളില്‍ വന്നപോലെ അമ്പിയാക്കളെക്കൊണ്ടും ഔലിയാക്കളെക്കൊണ്ടും അവരുടെ ജീവിതകാലത്തും മരണാനന്തരവും തവസ്സുല്‍ ചെയ്യല്‍ ശറഇല്‍ അംഗീകരിക്കപ്പെട്ട കാര്യമാകുന്നു.

നമുക്ക് ശരീഅത്ത് പഠിപ്പിച്ചുതന്ന മുന്‍കാല ഉലമാഅ് കാലങ്ങളായി വിവിധ പ്രദേശങ്ങളിലായി ചെയ്തുപോരുന്ന ഒരു പ്രവര്‍ത്തനമാണ് തവസ്സുല്‍. ബുദ്ധിമുട്ട് വരുന്ന ഒരു സമയത്ത് യാ ഫുലാന്‍(മമ്പുറം തങ്ങളേ) എന്ന് വിളിച്ച് തവസ്സുല്‍ ചെയ്യുന്നവരുടെ ഈ പ്രയോഗം കുറ്റമറ്റതാണ്. കാരണം, ഇതിന്റെ ഉദ്ദേശ്യം ഏ ഫുലാനേ (തങ്ങളേ) എന്റെ രക്ഷിതാവിലേക്ക് നിങ്ങളെ കൊണ്ട് ഞാന്‍ തവസ്സുല്‍ ചെയ്യുന്നു എന്നാണ്.
യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ തന്നെയാണ് വിളിക്കുന്നത്.
ഇത്രയും ബിഗ്‌യ പറഞ്ഞിട്ട് ഖുര്‍ദിയുടെ ഉദ്ദരണിയും ഇതിനു വേണ്ടി ഉദ്ധരിക്കുന്നു. അത് ഇപ്രകാരം:
അമ്പിയാഇനെ കൊണ്ടും സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുലാക്കല്‍ സ്വഹീഹായ ഹദീസുകളെ കൊണ്ടും സ്ഥിരപ്പെട്ട, അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്. സ്വാലിഹായ സല്‍കര്‍മ്മങ്ങളെ കൊണ്ട് തവല്ലുലാക്കല്‍ സുന്നത്താണെന്നതില്‍ പണ്ഡിതര്‍ ഏകോപിച്ചിട്ടുണ്ട്.
ഇത് ഗുണങ്ങളെ കൊണ്ടാണെങ്കില്‍ വ്യക്തികളെ കൊണ്ട് തവസ്സുലാക്കല്‍ ഏറ്റവും ബന്ധമായതാണ്.
ചുരുക്കത്തില്‍, തവസ്സുലെന്ന പ്രവര്‍ത്തനം എല്ലാ മദ്ഹബിലും അംഗീകരിച്ചതും അതിനു ഇസ്തിഗാസ, തവജ്ജുഹ്, തശഫുഅ്, തജവ്വഹ് എന്നീ പേരുകള്‍ പറയുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നമുക്ക് മനസ്സിലായി. ഇനി നമുക്ക് അതിന്റെ ഇനങ്ങളെ കുറിച്ച് ആലോചിക്കാം.
ഇസ്തിഗാസയുടെ ഇനങ്ങള്‍
ഇസ്തിഗാസ ശറഇല്‍ സുന്നത്തായ ഒരു കര്‍മമാണെന്നും അതിനെ നിഷേധിക്കല്‍ മുബ്തദിഅ് ആവാന്‍ കാരണമാവുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നാം മനസ്സിലാക്കി.
ഇബ്‌നുതീമിയ്യയുടെ 661-728 കാലം വരെ ഇസ്തിഗാസയുടെ വിഷയത്തിലും തര്‍ക്കമില്ലാത്തതുകൊണ്ട് പ്രസ്തുത വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ കുറവായി എന്നത് അന്നൊന്നും ഇസ്തിഗാസ നടന്നിരുന്നില്ല എന്നതിന് തെളിവല്ല.

ഹനഫി ഇമാമിനെപ്പോലോത്ത ധാരാളം പണ്ഡിതരുടെ ജീവിതചരിത്രം പരിശോധിക്കുമ്പോള്‍ ഇസ്തിഗാസയുടെ ആവശ്യകത ബോധ്യപ്പെടും.
പ്രസ്തുത വിഷയത്തില്‍ ഇബ്‌നുതീമിയ്യ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഇസ്തിഗാസ ചെയ്യുന്നവരെ ശിര്‍ക്ക് ആരോപിക്കുകയും ചെയ്‌പ്പോഴാണ് പിന്നീട് വന്ന പണ്ഡിതര്‍ അതിനെ ആഴത്തില്‍ ചര്‍ച്ച ചെയ്തത്.
അങ്ങനെ ഇബ്‌നു തീമിയ്യയുടെ കാലക്കാരനായ മഹാനായ തഖ്‌യുദ്ദീനു സുബ്കി (683-756 ഹി.) ഇസ്തിഗാസയുടെ മതവിധിയും അതിന്റെ ഇനങ്ങളും വ്യക്തമായി പഠിച്ച് ജനങ്ങളെ യഥാര്‍ത്ഥ രീതിയിലേക്ക് ബോധം തെളിയിച്ചു. മഹാന്മാരുടെ ജീവിതവും പ്രവാചകരുടെ ഹദീസും മനസ്സിലാക്കി ഇസ്തിഗാസ എന്ന തവസ്സുലിന് കുഴപ്പമില്ലെന്ന് അദ്ദേഹം സമര്‍ത്ഥിച്ചപ്പോള്‍ ഇബ്‌നുതീമിയ്യയുടെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി ആയി.
പക്ഷേ, നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും ചിലയാളുകള്‍ ഇബ്‌നു തീമിയ്യയുടെ ആശയങ്ങളെ പൊടിതട്ടി പുറത്തെടുത്ത് ലോക മുസ്‌ലിംകളെ മുശ്‌രിക്കാക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. അന്ന് സുബ്കി ഇമാമിനെപ്പോലോത്ത പണ്ഡിതര്‍ ചെയ്തപോലെ നാം ശക്തമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ ദീനിന്റെ നാശത്തിന് നാമും കാരണക്കാരാവും.
അല്ലാഹുവിലേക്ക് അടുക്കാന്‍ അവന്റെയും നമ്മുടെയും ഇടയില്‍ മധ്യവര്‍ത്തിയാക്കുന്നതില്‍ പ്രവാചകന്മാരായി അല്ലെങ്കില്‍ മഹാന്മാരോ മറ്റോ എന്നതിലല്ല തര്‍ക്കം നടക്കുന്നത്. മറിച്ച് അങ്ങനെ ഒന്നിനെ നിര്‍ത്താന്‍ പറ്റുമോ എന്നതിലാണ്. അതുകൊണ്ട് നബിയെ കൊണ്ട് തവസ്സുല്‍ പറ്റുമെങ്കില്‍ ഉന്നത വ്യക്തികളെ കൊണ്ട് പറ്റുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല.
ഒന്നാമത്തെ ഇനം
നാം ഒരുകാര്യം അല്ലാഹുവിനോട് നേരിട്ട് ചോദിക്കുമ്പോള്‍ നബിയെ പോലോത്ത ഒരു മഹാന്റെ ഹഖ്, ബര്‍കത്ത് കൊണ്ട് എന്ന പ്രയോഗത്തോടെ ചോദിക്കുക.
ഉദാഹരണം: ”അല്ലാഹുവേ നബിയുടെ ഹഖ്‌കൊണ്ട് എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”
ഇത്തരത്തിലുള്ള ഇസ്തിഗാസ അതിന്റെ ഒരിനമാണ്. ഇങ്ങനെ ഒരു തവസ്സുല്‍ നബിയെ സൃഷ്ടിക്കുന്നതിന് മുമ്പും നബിയുടെ ജീവിത കാലത്തും വഫാത്തിന് ശേഷവും സംഭവിച്ചതായി ഹദീസ് ഗ്രന്ഥങ്ങളും മറ്റും സാക്ഷിയാണ്.
ഹഖ് കൊണ്ട് എന്നതിന്റെ ഉദ്ദേശ്യം സ്ഥാനം കൊണ്ട് എന്നാണ്. അല്ലാതെ അല്ലാഹുവിന് നിര്‍ബന്ധമാണ് എന്ന അര്‍ത്ഥത്തിലല്ല.
ഉമറി(റ)ല്‍ നിന്ന്ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബിതങ്ങള്‍ പറഞ്ഞതായി കാണാം. ആദം നബിക്ക് ഒരു പിഴവ് സംഭവിച്ചപ്പോള്‍ ആദം അല്ലാഹുവിനോട് പറഞ്ഞത്, ‘എന്റെ രക്ഷിതാവെ മുഹമ്മദ്(സ)യുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു’ എന്നാണ്. ഇത് നബിയുടെ ജനനത്തിന് മുമ്പ് സംഭവിച്ച ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയാണ്.
ഉസ്മാനുബ്‌നു ഹുനൈഫി(റ)യില്‍നിന്ന് ഉദ്ദരിച്ച ഒരു സംഭവം ശ്രദ്ധിക്കുക: കണ്ണ് കാണാത്ത ഒരു മനുഷ്യന്‍ നബിയുടെ അടുക്കല്‍ വന്ന് എന്നെ സഹായിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞപ്പോള്‍ നബി അദ്ദേഹത്തിന് ഒരു ദുആ പഠിപ്പിച്ച് കൊടുത്തു. അതിലുള്ളത് ഇപ്രകാരമായിരുന്നു: കാരുണ്യത്തിന്റെ നബിയായ മുഹമ്മദി(സ)നെ കൊണ്ട് ഞാന്‍ നിന്നിലേക്ക് ആവശ്യപ്പെടുന്നു.
ഈ സംഭവത്തില്‍ നിന്ന് നബിയുടെ ജീവിതകാലത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ ഉണ്ടായതായി മനസ്സിലാക്കാം.

ഉസ്മാനുബ്‌നു ഹുദൈഫി(റ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവം ഇപ്രകാരമാണ്: ഉസ്മാനുബ്‌നു അഫ്ഫാന്റെ ഭരണകാലത്ത് ഒരു മനുഷ്യന്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ വന്നപ്പോള്‍ ഖലീഫ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. പ്രശ്‌നം ഉസ്മാനുബ്‌നു ഹുദൈഫ്(റ) അറിഞ്ഞപ്പോള്‍ സ്വഹാബിയായ ഇദ്ദേഹം ആ മനുഷ്യനോട് പറഞ്ഞത് പള്ളിയില്‍പോയി വുളൂഅ് ചെയ്ത് തഹിയ്യത്ത് നിസ്‌കരിച്ച് നബിയുടെ ഖബറിന്റെ സാന്നിധ്യത്തില്‍ പോയി ഇപ്രകാരം പറയുക: കാരുണ്യത്തിന്റെ നബിയായ മുഹമ്മദ്(സ) നബിയെ കൊണ്ട് റബ്ബേ നിന്നിലേക്ക് ഞാന്‍ എന്റെ ആവശ്യം ബോധിപ്പിക്കുന്നു.
ഈ സംഭവം, നബിയുടെ വഫാത്തിന് ശേഷവും സ്വഹാബത്ത് ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ ചെയ്തിരുന്നതയി അറിയിക്കുന്നു.

രണ്ടാമത്തെ ഇനം
നാം ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങള്‍ നമുക്ക് ലഭിക്കുവാന്‍ വേണ്ടി നബിതങ്ങളോടോ മഹാന്മാരോടോ അല്ലാഹുവിനോട് ദുആ ചെയ്യാന്‍ ആവശ്യപ്പെടുക. ഇതും ഒരു ഇനം ഇസ്തിഗാസയാണ്.
ഉദാഹരണം: നാം ഒരു മഹാനോടു പറയുക, നിങ്ങള്‍ എനിക്ക് നാഫിആയ ഇല്‍മ് ലഭിക്കാന്‍ അല്ലാഹുവിനോട് ദുആ ചെയ്യണമെന്ന്.
സ്വഹീഹായ ഹദീസിലും മറ്റും ഇത്തരം സംഭവങ്ങള്‍ക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്.

നബിതങ്ങള്‍ ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ വരികയും നബിയെ വിളിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു: ”അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ സ്വത്തുക്കള്‍ നശിക്കുകയും വഴികള്‍ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങ് ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.”
അപ്പോള്‍ നബിതങ്ങള്‍ കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.

ഈ ഇനത്തില്‍പ്പെട്ട ഇസ്തിഗാസ നബിയുടെ വഫാത്തിന് ശേഷവും സഭവിച്ചിട്ടുണ്ട്. ഒരു സംഭവം ശ്രദ്ധിക്കുക:
മാലിക്ക്ദ്ദാരിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉമറിന്റെ(റ) ഭരണകാലത്ത് ജനങ്ങള്‍ക്ക് ഒരു ക്ഷാമം നേരിട്ടപ്പോള്‍ ഒരു മനുഷ്യന്‍ നബിയുടെ ഖബ്‌റിന്റെ അടുക്കല്‍ വന്ന് നബിയോട് പറയുകയാണ്: ”നബിയെ നിങ്ങള്‍ നിങ്ങളുടെ ഉമ്മത്തിന് വേണ്ടി അല്ലാഹുവിനോട് മഴക്ക് വേണ്ടി പറയണം.”
ഇത് ഉമര്‍ അറിഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തില്ല. ഇത് നബിയുടെ വഫാത്തിന് ശേഷമാണ്.

പരലോകത്ത് വെച്ച് നബിതങ്ങള്‍ നടത്തുന്ന ശഫാഅത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസയുടെ കൂട്ടത്തിലാണ്. അവിടെ നബിതങ്ങള്‍ക്ക് ശഫാഅത്തുണ്ടെന്ന കാര്യം ഇജ്മാഅ് ആണെന്ന് റാസി 55/3-ല്‍ കാണാം.
അപ്രകാരം സൂറത്ത് നിസാഅ് 64-ാമത്തെ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി പറയുന്നത് ജനങ്ങള്‍ക്ക് വേണ്ടി അവരുടെ ആവശ്യപ്രകാരം അല്ലാഹുവിനോട് നബിതങ്ങള്‍ ദുആ ചെയ്യലും ഇതില്‍ പെടുമെന്നാണ്.
✏3⃣
മൂന്നാമത്തെ ഇനം
നാം അല്ലാഹുവില്‍ നിന്ന് ലഭിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം നബിയില്‍ നിന്നോ മഹാന്മാരില്‍നിന്നോ നേരിട്ട് ചോദിക്കുക. ഉദാഹരണം:
”നബിയെ, എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”
ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയിലൂടെ പരലോകത്ത് കിട്ടേണ്ട കാര്യം വരെ ചോദിക്കാവുന്നതാണ്. ഈ ചോദ്യംകൊണ്ട് ഉദ്ദേശിക്കുന്നത് ഈ മഹാന്മാര്‍ ശിപാര്‍ശ ചെയ്ത് അല്ലാഹു നമുക്ക് കാര്യങ്ങള്‍ സാധിപ്പിക്കുമെന്നടിസ്ഥാനത്തിലാണ്. ശിപാര്‍ശ അഥവാ ശഫാഅത്ത് വിശദമായി മനസ്സിലാക്കുമ്പോള്‍ സ്വാഭാവികമായും വരുന്ന സംശയങ്ങള്‍ ഉയര്‍ന്ന് പോവും. (ഇ.അ.)

ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ നബിയുടെ ജീവിതകാലത്തും വഫാത്തിന് ശേഷവും ഉണ്ടായിട്ടുണ്ട്. ‘അസ് അലുക മുറാഫകത്ത ഫില്‍ജന്ന’ (സ്വര്‍ഗ്ഗത്തില്‍ നിങ്ങളോട് കൂടെയുള്ള സാമീപ്യം ഞാന്‍ നബിയെ അങ്ങയോട് ചോദിക്കുന്നു) എന്ന് ഒരു സ്വഹാബി പറഞ്ഞതും ഈ അടിസ്ഥാനത്തിലാണ്.
ഉസ്മാനുബ്‌നു അബില്‍ആസിയിലേക്ക് ചേര്‍ത്തി ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം നോക്കുക. അദ്ദേഹത്തിന് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പ്രയാസമായപ്പോള്‍ നബിയുടെ അടുക്കല്‍ വന്ന് നേരിട്ട് സങ്കടം പറയുകയും തന്നെ ഈ വിഷമത്തില്‍നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നബി പറഞ്ഞു: ”ഖിന്‍സബ് എന്ന പിശാചിന്റെ പണിയാണിത്.
എന്നിലേക്ക് അടുത്ത് വരിക” എന്ന് പറഞ്ഞ് നബിയുടെ കൈ അദ്ദേഹത്തിന്റെ നെഞ്ചില്‍ വെച്ച് ‘പിശാചേ പുറത്ത് പോ’ എന്ന് പറഞ്ഞു. ഉസ്മാനുബ്‌നു ആസി പറയുന്നു: ”പിന്നീട് ഞാന്‍ ഒന്നും മറന്നിട്ടില്ല.”
അപ്രകാരം നിരവധി തഫ്‌സീറിന്റെയും എല്ലാ മദ്ഹബിയും ഫിഖ്ഹിന്റെയും ഗ്രന്ഥങ്ങളില്‍ അറിയപ്പെട്ട നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉതുബിയുടെ സംഭവം. അത് നബിയുടെ വഫാത്തിന് ശേഷവും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ സ്വഹാബത്തിന്റെ കാലത്ത്ഉണ്ടായിരുന്നതായി അറിയിക്കുന്നു.
👇👇👆👆👆
മുകളില്‍ പറയപ്പെട്ട
ഇനങ്ങളിലായി ഇസ്തിഗാസ എന്ന തവസ്സുല്‍ ചെയ്യാമെന്നതിന്റെ തെളിവിന് വേണ്ടിയല്ല മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ ഉദ്ധരിച്ചത്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കപ്പെട്ട സുന്നത്തായ ഇസ്തിഗാസ ചെയ്യുന്നവര്‍ക്ക് ആശ്വാസമാവാനാണ്. അതുകൊണ്ട് ഹദീസുകളുടെ സിഹ്ഹത്ത്, ജുഅ്ഫ് നമുക്ക് ചര്‍ച്ച ചെയ്യേണ്ടതായി വരുന്നില്ല. മഹാന്‍മാരായ ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ പറയുന്നത് നമുക്ക് ധാരാളമാണ്. മുകളില്‍ പറഞ്ഞ സംഭവങ്ങളും ഇനങ്ങളും ഇമാം സുബ്കി തന്റെ ശിഫാഉസ്സഖാം എന്ന ഗ്രന്ഥത്തിന്റെ 134-ാമത്തെ പേജു മുതല്‍ വിവരിക്കുന്നുണ്ട്.
✏🍀
തവസ്സുലും ഇസ്തിഗാസയും ഒന്നാണെന്നും അതിന് മൂന്ന് ഇനങ്ങള്‍ ഉണ്ടെന്നും സുന്നത്തെന്ന വിധിയാണ് കര്‍മ്മശാസ്ത്രം അതിന് നല്‍കിയിട്ടുള്ളതെന്നും നാം മനസ്സിലാക്കി. അതിനെ മൂന്ന് ഇനങ്ങളായി തിരിച്ച പണ്ഡിതര്‍ ഓരോ ഇനത്തിനും പ്രത്യേകം വിധി പറയാതിരിക്കുകയും മൊത്തത്തിന് ഒരു വിധി പറയുകയും ചെയ്താല്‍ ആ ഹുകുമ് എല്ലാ ഇനത്തിനും ബാധകമാവുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല...........

മുജാഹിദിനെന്താ കുഴപ്പം


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം I

വഹാബികളുടെ അല്ലാഹു വികലാംഗൻ

:- - - - - - - -
1''
അല്ലാഹു ആകാശത്തിലാകുന്നു. (അൽമനാർ 2005 ഏപ്രിൽ)
ആകാശം അല്ലാഹുവിന്റെ വലത്തെ കയ്യിൽ. (അത്തൗഹീദ് 126)

2: ---രാതിയിൽ അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങിവരും. (അൽമ
നാർ 2004 ജൂലായ്)

3:::    അല്ലാഹു പ്രപഞ്ചത്തിനുപുറത്ത് (പുളിക്കൽ അവതരിപ്പിച്ച പ്രബന്ധം)
അല്ലാഹുവിന് ഇടതും വലതും കെ ഉണ്ട്. (അത്തൗഹീദ് 124)

4:      അല്ലാഹുവിന് ഇടതുകയ്യില്ല. രണ്ടും വലതാണ്. (അഹ്ലുസ്സുന്നത്തി
വൽജമാഅ 25)


5:   ഭൂമി മുഴുവനും അല്ലാഹുവിന്റെ ഒരു പിടിയിൽ ഒതുങ്ങും.
അവന്റെ ഇരുകൈകളും ഇരുഭാഗവും വലതുഭാഗമാണ്. (അൽ
മനാർ ഡിസംബർ 2004)


6:   അവന്റെ ഇരുകൈകളും വലംകൈ ആണെന്നും അഥവാ അവന്
ഇടതുകൈ ഇല്ലെന്നും ഹദീസിൽ വന്നിട്ടുണ്ട്. (അഹ്ലുസ്സുന്നയുടെ
വിശ്വാസം 25)


7:  പിന്നെ ഭൂമിയെ ഇടതുകൈകൊണ്ട് ചുരുട്ടിപ്പിടിക്കും. (അൽമനാർ
2009 ജനുവരി)


8:   റഹ്മാന്റെ രണ്ട് വിരലുകൾക്കിടയിൽ മനുഷ്യഹൃദയങ്ങളാണ്.
(അല്ലാഹു)


9:   അവന്റെ പാദം നരകത്തിനുമുകളിൽ വെക്കും. (അല്ലാഹു 202, 203)


10:   അല്ലാഹുവിന് ഊരയുണ്ട് (ഇസ്ലാഹ് ഏപ്രിൽ 2004)


11:   ' അല്ലാഹുവിന് ഊരയില്ല. (ബുഖാരി പരിഭാഷ)


12:  അല്ലാഹുവിന് കണ്ണ്, മുഖം, കൈ, കണങ്കാൽ തുടങ്ങിയവ ഉണ്ടെന്ന്
വിശ്വസിക്കണം. (അൽമനാർ 2004 ഡിസംബർ, 2005 ജനുവരി)


13:   അല്ലാഹു അർഷിനുമുകളിൽ. (അൽമനാർ 2005 ഏപ്രിൽ)

14:  അർശ വഹിക്കുന്നവർ മാലാഖമാരാണ്. (അല്ലാഹു കെ.എൻ.എം.)



15:  അർഷ് ഫിർദൗസിനു മുകളിലാണ്. (അല്ലാഹു കെ. എൻ. എം.
പേജ്: 160


16:  അല്ലാഹുവിന് മുഖമുണ്ടെന്നും മുഖമൊഴിച്ച് ബാക്കിയുള്ളവ നശിക്കു
മെന്നും വിശ്വസിക്കണം. (അൽമനാർ 2004, പേജ്: 33)

17:   അവൻ ആസനത്തിൽ (ചന്തിയിൽ) കസേരയിൽ ഇരിക്കുന്നു.
(അൽമനാർ 2000 ഡിസംബർ )

18:  സ്ത്രീധനം വരുമെന്ന് അല്ലാഹു വിന് അറിയാത്തത് കൊണ്ട് ഖുർആനിൽ അതിനെക്കുറിച്ച്
ക്കുറിച്ച് പറഞ്ഞില്ല. (സകരിയാ സ്വലാഹി)

19: എന്തുകൊണ്ട് നിസ്കാരം മലയാളത്തിൽ ആക്കുന്നില്ല. അല്ലാഹു
മലയാളി അല്ലാത്തതുകൊണ്ട്. (മുജാഹിദ് ബാലുശ്ശേരി)

- ... --------
മുജാഹിദുകളുടെ അല്ലാഹുവിനെ ഓർത്ത് പൊട്ടിച്ചിരിക്കുംമുമ്പ് ഗൗരവമായി ചിന്തിക്കുക. ഇരുകൈകളും വലഭാഗത്തുള്ള ചന്തിയിൽ ഇരിക്കുന്ന
 വികലാംഗനായ സാങ്കൽപിക ബിംബത്തിൽ വിശ്വസിച്ച് ആരാധിക്കുകയല്ലെ വഹാബികൾ ചെയ്യുന്നത്?


മുൻകാല വഹാബികൾ എഴുതുന്നു. അല്ലാഹുവിന് ഇരിപ്പിടം
പാർപ്പിടവും ആവശ്യമില്ല. എല്ലാ ഇരിപ്പിടവും പാർപ്പിടവും അവൻ
സൃഷ്ടിച്ചപ്പോൾ ഉണ്ടായതാണ്. അതിനുമുമ്പ് അവനുണ്ട്. അത
പോലെ ഇപ്പോഴുമുണ്ട്. അവന്റെ രൂപങ്ങൾ അഥവാ കൈ, കാൽ തുട
ങ്ങിയ അവയവങ്ങൾ ഉണ്ടെന്ന് പറയരുത്. അതിനെതൊട്ട് അവന്റെ
ദാത്ത് പരിശുദ്ധമാണ് അവൻ. എങ്ങിനെയെന്ന് ഇപ്പോൾ നമുക്കറിയില്ല
(തഖീലീദ് എ. വി. അബ്ദുൽ ഖാദിർ മൗലവി )

അല്ലാഹുവിലുളള വിശ്വാസത്തിൽ പോലും യോജിപ്പിലെത്താൻ
സാധിക്കാതെ വൈരുദ്ധ്യം പറയുകയാണ് വഹാബികൾ. ഇവർക്കിട

യിൽതന്നെ സ്വരചേർച്ചയിലെത്താൻ സാധിക്കാത്താരു വിശ്വാസത്തി
ലേക്കും തൗഹീദിലേക്കുമാണോ ഇവർ മുസ്ലിംകളെ ക്ഷണിക്കുന്നത്.
------



🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

,മുജാഹിദിനെന്താ കുഴപ്പം
ഭാഗം 2

വഹാബികളുടെ നബി (സ) സാധാരണ മനുഷ്യൻ, പാപി

----------------------
21:  പ്രവാചകന്മാർ പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബി (സ)പോലും
അല്ലാഹുവിന് കിഴപ്പെടുന്ന കാര്യത്തിൽ വളരെ വീഴ്ച വരുത്തിയിരുന്നു.
കുറ്റബോധംകൊണ്ട് 100 തവണ ദിവസവും മാപ്പിരന്നിരുന്നു. അത്
നബി (സ)യുടെ പ്രധാന ഇബാദത്താണ് (സൽസബീൽ പുസ്തകം 1 - 1971)

22  :  നബി (സ)യിൽനിന്നും അബദ്ധങ്ങൾ ഉണ്ടായിരുന്നു. (സൽസബീൽ)

23:   നബി (സ) സാധാരണ മനുഷ്യനാണ്. സാധാരണ മനുഷ്യർക്കുള്ള
കേൾവിയും കാഴ്ചയും മാത്രമേ നബി (സ)ക്കുള്ളൂ. (ശബാബ്
1988 ഫെബ്രുവരി)


24:   നബി (സ)യുടെയും മറ്റുള്ളവരുടെയും ഇടയിൽ യാതൊരു സ്വഭാവ
ഗുണത്തിലും പ്രത്യേകത ഇല്ല. (മുജാഹിദ് പ്രസ്ഥാനവും വിമർശ
നവും പേജ് 49, 36)

25:  പ്രവാചകന്റെ അനുഗ്രഹം തേടുക എന്നുള്ളത് ബിംബാരധനയേ
ക്കാൾ കൊടിയ ശിർക്കാണ്. (സൽസബീൽ 1984)


26: റൗളാ ശരീഫ് അടിച്ചുതകർക്കും. (സകരിയ്യാ സ്വലാഹി)

27:  മദീനയിലുള്ളത് കള്ള ജാറമാണ്. (ഹുസൈൻ സലഫി)


28:  നബി (സ) അസാധാരണ മനുഷ്യനാണെന്ന് പറയുന്നവർ കാഫിറാണ്
(ശബാബ് 1988 ഫെബ്രുവരി)

29:നബി( സ്വ )സാധാരണ അറബി പയ്യനായി ജീവിച്ചു (എം, എം
അക്ബർ സി.ഡി.)


30:  നബി (സ)യുടെ പ്രവർത്തനം നമുക്ക് തെളിവല്ല (അൽ ഇസ്ലാഹ് 1997)

31:  നബി (സ)യുടെ മൗലിദ് ഓതൽ കുഫ്റാണ്. അത് ഓതിയവർ കാഫി
റാണ്. (സൽസബീൽ 1971 നവംബർ)


32:   നബി (സ)യുടെ ഖബർ സന്ദർശിക്കുക എന്ന ലക്ഷ്യംവെച്ച് യാത
ചെയ്യുന്നതുമൂലം എന്തെങ്കിലും പുണ്യം കിട്ടുമെന്ന് കരുതിയാൽ
അത് സന്ദർശിക്കലും ശിർക്കാണ് (അൽമനാർ 1981 ഒക്ടോബർ പേജ് 8)


33:  നബി (സ)ക്ക് മറഞ്ഞ കാര്യങ്ങൾ കേൾക്കാനോ കാണാനോ (ഉദാ:
ജിബ്രീലിനെ കാണുക, ശബ്ദം കേൾക്കുക ഇതിനാന്നും) കഴി
യില്ല. (ശബാബ് 1988 ഫെബ്രുവരി)


34:  ഖുർആനിലെ കർമപരമായ കാര്യങ്ങൾ വിശദീകരിക്കുന്ന ഏതാനും
കാര്യങ്ങൾ മാത്രമേ നബി (സ) നമുക്ക് വിശദീകരിച്ചുതന്നിട്ടുള്ളൂ.
(സലാം സുല്ലമി)
35: നബി(സ)യെ സംരക്ഷണം ഏറ്റെടുത്ത വർ എല്ലാം മരിച്ചു പ്പോയി ഇതറിഞ്ഞ് ന അശറഫുൽ ഖൽഖ് എന്നല്ല പറയുക. ആ ദജ്ജാൽ
വന്നതിനുശേഷമാണ് എല്ലാ നാശവും എന്ന് പറയുംപോലെ സംസാ.
രിക്കും. (ലത്വീഫ് മൗലവി)


40  :  നബി (സ) വഫാത്തിനു ശേഷം മുഅ്ജിസത്തുകൊണ്ട് സഹായി
ക്കുകയോ വിളിച്ചാൽ സലാം ചൊല്ലിയാൽ കേൾക്കുകയോ ചെയ്യില്ല.
(സൽസബീൽ 1973 ഡിസംബർ പേജ്: 40, ശബാബ് 1993 ആഗസ്റ്റ്
20 പേജ്: 5)


41:   നബി (സ)യുടെ മാതാപിതാക്കൾ ആമിനാബീവി, അബ്ദുള്ള (റ)
നരകത്തിലാണ്, മുശ്രിക്കുകളാണ്. (മുജാഹിദ് ബാലുശ്ശേരി സി.ഡി.)


42:
നബി (സ)യുടെ റൗള സിയാറത്ത് ചെയ്യൽ സുന്നത്തില്ല. നബി (സ) ഖബ്ർ സിയാറത്തിന് യാത്ര ചെയ്യുന്നത് ശരിയല്ല (അൽ മനാർ 1981 ഒക്ടോബർ )
അത് ഗുരുവായൂരിലേക്കും ശബരിമലയിലേക്കും പോകുന്നതിന് തുല്യ
മാണ്. (സൽസബീൽ 1997 ഓഗസ്റ്റ്)

43:  നബി (സ) മറ്റു അമ്പിയാക്കൾക്കും മഹാന്മാർക്കും ഇഷ്ടപ്രകാരം
മുഅ്ജിസത്തും കറാമത്തും പ്രകടിപ്പിക്കാൻ കഴിയില്ല. (അത്തൗഹീദ് മുസ്തഖിം)

44:  നബി (സ)യുടെ മദ്ഹ് പറയണം എന്ന് ഖുർആൻ ഒരിടത്തും പറഞ്ഞി
ഞ്ഞിട്ടില്ല. (ബാലുശ്ശേരി സി.ഡി.)

45: നബി (സ)യുടെ ജാറമടക്കം എല്ലാ ജാറങ്ങളും ലഅനത്തിന്റെ   കേന്ദ്ര
ങ്ങളാണ്. അവകൾ അടിച്ച് നിരപ്പാക്കണം (എ. പി. ഖാദർ മൗലവി)

46: നബിയുടെ ഖബറിനെപറ്റി റൗള(സ്വർഗതോപ്പ്) എന്ന് പറയരുത്
(ശബാബ്)

47: നബി (സ)യുടെ മേലിൽ നാരിയത്തുസ്വലാത്ത് നരകത്തിൽ കട
ക്കുന്ന സ്വലാത്താണ്. (എ. പി. അബ്ദുൽ ഖാദിർ മൗലവി)

48:  ഇബ്രാഹിമിയ്യ സ്വലാത്തല്ലാത്ത എല്ലാ സ്വലാത്തും പാടില്ല. തെറ്റാണ്.
(ഹുസൈൻ സലഫി)

49:  മൗലവിമാർതന്നെ നബി (സ) പറയാതെ വിവിധ സ്വലാത്ത്
ചൊല്ലുന്നു. (സി.ഡി.)

50:  നബി (സ്വ)യെ സയ്യിദിനാ (നമ്മുടെ നേതാവ്) എന്ന് പറയരുത്
അത് തെറ്റാണ് (ഹുസൈൻ സലഫി)

--------------------

 .🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,

മുജാഹിദിനെന്താ കുഴപ്പം

ഭാഗം 3


സ്വഹാബികളെ നിസ്സാരപ്പെടുത്തുന്നു

===


51: സ്വഹാബികൾ ദീനിൽ തെളിവല്ല. (ജുമുഅ ഖുത്തുബ മദ്ഹബുക
ളിൽ ഉമർ മൗലവി)


52:  തമീമുദ്ധാരി (റ) കഅബുൽ അഹ്ബാർ (റ), വഹബ് ബ്നു മുനബ്ബഹ് (റ)
അബ്ദുല്ലാഹിബ്നു സലാം ഇവർ ജൂതായിസം കരിഞ്ചന്തയായി
ഇസ്ലാമിൽ കൂട്ടിചേർത്തു.

 53:  ഉമറുബ്നുൽഖത്താബ് (റ) ഉസ്മാന് (റ)
എന്നിവർ ഇതിന് അരുനിന്നു. ഇബ്നു അബ്ബാസ്( റ) അബൂഹു
റൈറയും ഇതിൽ പങ്കാളിയായി
(അൽ മനാർ 1950 മെയ് )

54:  ഉസ്മാനുബ്നു അഫാൻ (റ )വെള്ളിയാഴ്ച്ച പുതിയ ഒരു ബാങ്ക് നടപ്പിലാക്കിയ
(ബുഖാരി) പുത്തൻ വാദിയാണ് എന്ന് വിശ്വാസിക്കുന്നു.


55  :-  ഉമർ (റ)വും സ്വഹാബികളും പരിശുദ്ധ റമളാനിൽ 12 റക്അത്ത്
കരിഞ്ചന്ത കൂട്ടിയവരാണ്


56:  ഉമറിന്റെ കാലത്ത് സ്വഹാബികളും താബിഉകളും ചെയ്തത് തെളിവല്ല'
(താജുദ്ധീൻ സ്വലാഹി -അൽ മനാർ 2001 ഓഗസ്റ്റ് )

57:  നബി (സ)യുടെ ജുബ്ബ കൊണ്ട് രോഗശമനം തേടിയ വിയർപ്പു കൊണ്ട് ബറകത്ത് എടുത്ത വുളു എടുത്ത വെള്ളവും തുപ്പ് നീരും അവിടെത്തെമുടിയും
ബർക്കത്തടുത്ത രോഗത്തിനുപയോഗിച്ച (മുസ്ലിം ബുഖാരി) സ്വഹാബികളെ സ്വീകരിക്കുന്നില്ല


=-=-----------

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,
മുജാനിദിനെന്താ കുഴപ്പം

ഭാഗം 4
മഹാന്മാരെ ഇകഴ്ത്തുന്നു -

-------=-----------
 58:  മുഹ്യുദ്ധീൻ ശൈഖ് ശ്രീനാരായണഗുരുവിന്റെ വഹ്ദത്തുൽ വുജൂദ്
(അദ്വൈദത്വം) വല്ലാതെ ആകർഷിച്ച വ്യക്തിയാണ്. (അൽ മനാർ 1980
ജൂലൈ)

59 :  മുഹ് യദ്ധീ ൻ ശൈഖ് വലിയ്യാ ണന്ന് സമ്മതിക്കാൻ കഴിയില്ല (മുജാ
ഹിദ് പ്രസ്ഥാനവും വിമർശകരും)


60:  കെ. എം. മൗലവി വലിയ്യാണ്, (കെ. എം. മൗലവി സാഹിബ് 136).


61:  മുഹ്യുദ്ധീൻ ശൈഖ് തീറ്റയെ ജീവിപ്പിച്ച ആ 'ളാണ്. (അൽമനാർ
ജൂലൈ 1980)
..

62:  ശൈഖിനെ ഗൗസുൽ അഅളം എന്നു വിളിച്ചാൽ മുശ്രിക്കാവും,
കാഫിറാകും (സൽസബീൽ 14 ഡിസംബർ പേജ്: 10)


63: മമ്പുറത്തേക്കും മറ്റു പുണ്യ സ്ഥലങ്ങളിലേക്കാം സിയാറത്ത് പോ
കുന്ന മുസ്ലിംകൾ ഒറിജിനൽ കാഫികളാണ്. (സൽസബീൽ 1971
നവംബർ പേ: 38)

64: അജ്മീർ പോലെയുള്ളത് ലത്നത്താക്കപ്പെട്ട ജാറമാണ്. (സൽ
സബീൽ ത്രൈമാസിക 1993 സെപ്തംബർ)
മൗലവി-സി.ഡി.)


 67:  ജാറങ്ങൾ ലജ്നത്തിന്റെ കേന്ദ്രങ്ങളാണ്. (എ. പി. അബ്ദുൽഖാദിർ മൗലവി സി.ഡി)

68:   ശാഫി ഇമാം നൂറിലനധികം വിഷയങ്ങളിൽ ഹദീസിന് എതിർ പറഞ്ഞു.
(ശാഫിഈ മദ്ഹബ്)

69.   പ്രവാചകരുടെ ഏറ്റവും നല്ല അനുയായികളായ ആദ്യത്തെ തലമുറ
യുടെ ജീവിതത്തിൽ തന്നെ തെറ്റുകൾ ഉണ്ടാകുന്നതാണ്. അവരുടെ 
ജീവിതത്തെ അടുത്ത തലമുറ
വീണ്ടുവിചാരംകൂടാതെ പിൻപറ്റി
പ്രസ്തുത തെറ്റുകൾ മതമായി മാറുന്നു.


 (തഖ്ലീദ് എ. പി. അബ്ദുൽഖാദിർ മൗലവി)


70:  മുഫസ്സിറുകൾക്ക് കഥ ലഭിച്ചത് വേദക്കാരിൽനിന്നാണ് അതടിസ്ഥാ
നത്തിൽ അവർ ഖുർആൻ വ്യാഖ്യാനിച്ചു കണ്ടതും കേട്ടതും നേരും
നുണയം അതിൽ കുത്തിനിറച്ചു. (ശബാബ് 1994 മാർച്ച്)

71:    ഇസ്ലാമിലേക്ക് വന്ന പുതിയ ആളുകൾ മുമ്പ് ശീലിച്ച ആചാരങ്ങൾ നിലനിർത്തി പൂരത്തിന് നേർച്ച എന്ന പേരിട്ടു. ഗീതാപാരാ
യണത്തിനുപകരം ഖുർആൻ പാരായണമാക്കി. (സൽസബീൽ
1972 ഏപ്രിൽ 20)

71 :  ബാഫഖീതങ്ങൾ, പി. എം. എസ്. പൂക്കോയതങ്ങൾ അടക്കം
സമസ്തയിലെ ഉലമാക്കൾ എല്ലാം മാനസികരോഗികളാണ്. (ഹു
സൈൻ സലഫി)


72:  കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച ആയിരക്കണക്കിന് ഇമാമുകൾ ഉലമാ
ക്കൾ ഇസ് ലാമിൽ കരിഞ്ചന്ത കൂട്ടുകയും തോന്നിയത് പറയുകയും
ചെയ്തവരാണ്. കാരണം അവർ നാലിൽ ഒരു മദ്ഹബ് സ്വീകരിച്ചവ
രാണ്. അവർക്ക് തെറ്റുപറ്റി അതിൽ മമ്പുറം തങ്ങൾ, സൈനുദ്ദീൻ
മഖ്ദൂം (റ) ഉമർ ഖാളി (റ), ഇമാം ഗസ്സാലി (റ), ഇമാം നവവി (റ)

ശാഫിഈ (റ) തുടങ്ങി ആയിരങ്ങൾ ഉൾപെടും' ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ
ജിവിച്ച ഇവർ യഥാർത്തത്തിൽ  ദീൻ അറിഞ്ഞവർ എന്ന് വിശ്വസിക്കുന്നു.


--- ... ----------------

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

,മുജാഹിദിനെന്താ കുഴപ്പം

ഭാഗം 5
-
സുന്നികളെ ( മുസ്ലിംകളെ) മുശ്രിക്കാക്കുന്നവർ
- - - - - - - - - - - -
73:    കാന്തപുരം അബൂബക്കർ മുസ്ലിയാർ, ഇ. കെ. അബൂബക്കർ,
മുസലിയാർ, കൂറ്റനാട് മുസ് ലിയാർ ഇവരും ഇവരെ പിൻപറ്റുന്നവരും
മുശ്രിക്കുകളാണ് എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിരിക്കുന്നു
(സൽസബീൽ-ലക്കം 13-1985 ഡിസംബർ)


74:  ഹജിന് വരുന്ന അഞ്ച് ലക്ഷമൊഴികെ ബാക്കി മുപ്പത് ലക്ഷവും
മുൾരിക്കുകളാണ്. (മുജാഹിദ് ബാലുശ്ശേരി സി.ഡി)


75:  സമസ്ത പണ്ഡിതരും മക്കാ മുശ്രിക്കുകളും തമ്മിൽ അമ്പതോളം
കാര്യത്തിൽ സാമ്യമുണ്ടെന്നും മറ്റു ചില കാര്യത്തിൽ മക്കാമുശരി
കളെക്കാൾ കടുത്തവരുമാണ് സുന്നികൾ, (സൽസബീൽ 15
ആഗസ്റ്റ്, പേജ് 16)


76:  സുന്നികളും മുജാഹിദുകളും തമ്മിലുള്ള വ്യത്യാസം മുസ്ലിംകളും
കാഫിറുകളും തമ്മിലുള്ള വ്യത്യാസമാണ്. (സനാസബിൽ 1984 ജൂൺ)


77:  ഖബറുകൾക്ക് നേർച്ച നേരുന്നതിൽ ഫലമുണ്ടെന്ന് വിശ്വസിക്കു
ന്നവർ വഴിപിഴച്ചവനും മുശ്രിക്കകളും അവിശ്വാസിയുമാണ്.
അവനെ കൊല്ലൽ നിർബന്ധമാണ്. (അൽമനാർ ഒക്ടോബർ 1981
പേജ് 7)

 78:  സുന്നി പണ്ഡിതരതാട്ടും ശൈത്വാന്മാരതാട്ടും കാവൽ ചോദി
ക്കണം. (സൽസബീൽ 1977ഓഗസ്റ്റ്)


79:  മുഹ്യുദ്ധീൻ ശൈഖേ രക്ഷിക്കണം എന്ന് ഒരുവട്ടം പറഞ്ഞാൽ ആയിരം
വട്ടം കാഫിറാണ്. (ഉമർ മൗലവി) 1000 വട്ടം പറഞ്ഞാൽ എത്രവട്ടം
കാഫിറാകും?


80:  സുന്നികൾ അബൂജഹലിനെക്കാൾ കടുത്ത മുശ്രിക്കുകളാണ്.
(അൽമനാർ 1980 ജനുവരി, സൽസബീൽ 1947 ആഗസ്റ്റ്)


81:   ഇ. കെ. ഹസൻ മുസ്ലിയാർ കാഫിറാണ്. (ഒാർമകളുടെ തീരത്ത്
ഉമർ മൗലവി (പേജ് 33)

8 2:  ബാലേട്ടനാണ് യഥാർത്ഥ മുസലിം, സുന്നികൾ കാഫിർ. (മുജാഹിദ്
ബാലുശ്ശേരി സി.ഡി.)

83:  സുന്നികളെ മുഴുവനും മൂശ്രിക്കും  കാഫിറുമാക്കുകയും അവരെ
കൊല്ലൽ നിർബന്ധമാണെന്ന് പറയുകയും ചെയ്യുന്നവർ മുഹ്യുദ്ധീൻ
ശൈഖിനെ ആയിരംവട്ടം വിളിച്ച് ഖുത്തുബിയ്യത്ത് നടത്തുന്ന മൊല്ലാക്ക
അടക്കമുള്ള സുന്നികൾ അറുത്ത പോത്തിന്റെയും കോഴിയുടെയും
മാംസം വിവാഹസദ്യയിലും മറ്റും ഭക്ഷിച്ച് ഏമ്പക്കമിടുകയും ഉളുഹി
യ്യത്തിന്റെ മൃഗത്തിനെ അറുക്കാൻ ഈ മൊല്ലാക്കയെ വിളിക്കുകയും a - '



1:   ഇവർ മുശ്രിക്കുകളാണെന്ന് വാദിക്കുന്ന സുന്നികൾക്ക് സലാം ചൊല്ലി
കയും മടക്കുകയും

 2  അവരുമായി വിവാഹബന്ധം നടത്തുകയും

3:   അവരെ
തുടർന്ന് നിസ്കരിക്കുകയും

4:  അവരുടെ മയ്യിത്ത് നിസ്കരിക്കുന്നതും


5:  അവരുടെ അനന്തരസ്വത്ത് അവകാശമായി വാങ്ങുകയും ചെയ്യുന്നത്
ഏതടിസ്ഥാനത്തിലാണ്?

 6:  മുശ്രിക്കുകളുമായി ഇത്തരം ബന്ധങ്ങൾ
വിശുദ്ധ ഖുർആൻ വിരോധിച്ചതല്ലെ?

 7:  അമുസ്ലിംകളായ രാമനോ
ചേട്ടനോ അയ്യപ്പനാ അറുത്തത് ഇവർ ഭക്ഷിക്കുമോ?

 8:  അവരുമായി
വിവാഹബന്ധം നടത്തുമോ?

9:  സലാം ചൊലമോ?

10  :ഇത് പോലെയുള്ള
മറ്റു ബന്ധങ്ങൾ അനുവദനീയമാവുമോ?

11  : വഹാബികൾ തലയുണ്ടങ്കി
ൽ മറുപടി പറയട്ടെ!
=======------------------
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 6

തൗഹീദിൽ തീരുമാനമാവാതെ പരസ്പരം കാഫിറാക്കുന്നു.
=======------------------

84 നബിയേ രക്ഷിക്കണേ എന്ന് പറഞ്ഞാൽ കാഫിറാകും.
ഇഫരീകത്തെ രക്ഷിക്കണേ എന്ന് പറഞ്ഞാൽ കാഫിറല്ല. (ഇസ്ലാഹി
2007 ഏപ്രിൽ)


85  ജിന്ന്, മലക്ക് എന്നിവയോട് തേടൽ ശിർക്കല്ല. (ഇസ്ലാഹ് 2007 ഏപ്രിൽ)


86   ജിന്ന്, മലക്ക് എന്നിവരോട് സഹായം തേടിയാൽ ബഹുദൈവാരാധ
നയാണ്, ശിർക്കാണ്. (ഇസ്ലാമിക് ഫത്വകൾ 15, അഹ്ലുസ്സുന്ന
കെ. എൻ. എം.)


87:   മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളിൽ അല്ലാഹു അല്ലാതെ മറ്റൊരു
ശക്തിയോടും സഹായം തേടൽ ശിർക്കാണ്. (മദ്രസാബുക്ക് കെ.
എൻ. എം. സ്വഭാവം പേജ്: 49)


88:  ഇത് ശിർക്കല്ല. സൃഷ്ടികളുടെ കഴിവിന്നതീതമായതാണ് ശിർക്ക്.
(ഇസ്ലാഹ് 2006 ഡിസംബർ)


89:  ജർമനിയിൽനിന്ന് വാച്ച് കൊണ്ടുവരാൻ, അപകടത്തിൽനിന്ന് രക്ഷി
ക്കാൻ, രോഗങ്ങൾ ഉണ്ടാക്കാൻ ജിന്നിന് കഴിയും. മേശ വലിച്ചാൽ
ജിന്നും കുടുങ്ങും. മീൻവെള്ളം ജിന്നിന്റെ ശരീരത്തിലായാൽ ജിന്ന്
ഉപദ്രവിക്കും. മനുഷ്യശരീരത്തിൽ കയറും. സിഹ്റ് ഫലിക്കും.
(സുബൈർ മൗലവി സി.ഡി.)


90:  ഇതൊന്നും ചെയ്യാൻ ജിന്നിന് കഴിയില്ല. കഴിയുമെന്ന് പറഞ്ഞാൽ
മുശ്രിക്കാവും. തൗഹീദ് പൊളിയും. കാരണം ജിന്നിന്റെ സഹായം
അഭൗതികമാണ്. (സലാം സുല്ലമി സി.ഡി. ശബാബ് 2002 നവംബർ)



91:  മന്ത്രം ശിർക്കാവുന്നു. (ഇസ്ലാഹി പ്രസ്ഥാനം ഇരിവേറ്റി)
_ മന്ത്രം അനുവദിയമാണ് (അൽമനാർ 2006 ഫിബ്രവരി )
92:  വക്കം മൗലവി മന്ത്രിക്കുമായിരുന്നു. (മിൾകാത്തുൽ ഹുദ 1959
സെപ്തംബർ)

93:  ഉറുക്ക് ശിർക്കാവുന്നു. (ഇസ്ലാഹി  പ്രസ്ഥാനം)

94: ഉറുക്ക് അനുവദനീയമാണ്. (കെ. എം മൗലവി നവകൾ 10)


95: തൗഹീദ് മൂന്ന് ഭാഗങ്ങളാകുന്നു (വിചിന്തനം 2017 മാർച്ച്. ഗൾഫ്
സലഫിസം 34)

96:തൗഹീദ് രണ്ട് വിഭാഗമാകുന്നു
 (മുജാഹിദുകൾക്ക് ആദർശ വ്യതിയാന മോ?)


97:  തൗഹീദ് വിഭജനം നബി (സ)യോ സ്വഹാബികളെ പഠിപ്പിച്ചതല്ല
അത് പുത്തനാശയമാണ്. (ശബാബ് 2007 ജനുവരി)


98:  ആദ്യകാല വഹാബികൾ പറയുന്നു. അല്ലാഹുവിന്റെ ഭാഗം, സ്ഥലം
കാലം ഉണ്ടെന്ന് വിശ്വസിച്ചവൻ കാഫിറാകുന്നു. (അൽമനാർ
1952 ജനുവരി)


99:  അങ്ങനെ വിശ്വസിക്കരുത്. (അമാനി മൗലവി ഖുർആൻ പരിഭാഷ
4-3788, വക്കം മൗലവി ഇസ്ലാമിക് മത സിദ്ധാന്തത സമഗ്രഹം 46)

100:  പുതിയ വഹാബികൾ പറയുന്നു: അല്ലാഹു അർശിൻമേൽ എന്ന്
പറയാത്തവൻ കാഫിറാണ്. (അൽമനാർ ജൂൺ 2OO9)


101: അവൻ അർശിൽ ഇരിക്കുകയെന്ന് വിശസിക്കാത്തവരെ കൊന്ന്
ദുർഗന്ധം വരാതിരിക്കാൻ അഴുക്കിലേക്ക് എറിയണം. (അൽ മനാർ)
---
------ ...... -

1 :  എന്തൊരു വൈരുദ്ധ്യം അല്ലേ?

 2:  ഇവിടെ എന്ന് പ്രമാണമാണ് മുജാ
ഹിദുകൾ അറിവിനാശയിക്കുന്നത്?

 3:  ഉമർ മൗലവി കാഫിറാണെന്ന്
വിശ്വസിക്കണോ? അതോ വക്കം അമാനി മൗലവിമാരുടെ തല വെട്ടി

ഓടയിലേക്കെറിയണമോ?

4:  ഇവർതന്നെ പരസ്പരം കാഫിറാക്കുകയും
നവർക്കിടയിൽ തന്നെ തീരുമാനമാവുകയും ചെയ്യാത്ത തൗഹീദിലേ
ക്കാണാ മുസ്ലിംകളെ ക്ഷണിക്കുന്നത്?


5:   ഇഫ്രീത്തെ രക്ഷിക്കണം, ജിന്നൊ രക്ഷിക്കണം എന്ന് വിളിക്കാ
മെന്നും സിഹ്ർ ഫലിക്കുമെന്നും മാറ്റിപറഞ്ഞ) മൗലവി ഗ്രൂപ് (ജിന്നൂ
രി) കാഫിറാണെന്ന് മടവൂരികളും പഴയകാല വഹാബികളും

 6: തൗഹീദി നെ മൂന്നായി വിഭജിക്കാത്തതുകൊണ്ട് മടവൂരികൾ കാഫിറാണെന്നും
പഴയ വഹാബികൾക്ക് തെറ്റു പറ്റിയതാണ്, അവർക്ക് അല്ലാഹു പൊറു
ക്കട്ടെ എന്ന് മൗലവിയും പറയുമ്പോൾ ഇവരിൽ ആരാണ്
യഥാർഥ കാഫിർ? ആരാണ് മുഅ്മിൻ' എന്നറിയാതെ നട്ടം തിരിയു
കയാണ് അനുയായികൾ.

7: മന്ത്രി ചൂതൽ, ഏലസ്, ജിന്നിനെ വിളിക്കൽ, മലക്കുകള
വിളിക്കൽ, അള്ളാഹുവിന് അവയവങ്ങൾ സ്ഥാപിക്കൽ എന്നിവ ചില
മാലവിമാർക്ക് തൗഹീദും (അതായത് സ്വർഗത്തിലേക്ക് എത്തിക്കുന്നതും)

മറ്റു ചിലർക്ക് ശിർക്കും അതായത് നരകത്തിലേക്ക് കൊണ്ട്
പോവുന്നതുമാണ്. ഇതിൽ ഏതാണ് ശിർക്, എതാണ് തൗഹീദ്
രണ്ടാലൊന്ന് നരക ത്തിലാണെന്നതിൽ സംശയമില്ല.

8:  ഇവരിൽ
പിൻഗാമി മുൻഗാമിയെ കാഫിറാക്കുകയും മുൻഗാമി പിൻഗാമിയെ
കാഫിറാകുകയും പരസ്പരം മുശ്ക്കരിക്കാക്കുകയും ചെയ്യുന്നത്
ഒാരോ മുജാഹിദും സ്വന്തത്തോട് ചോദിക്കണ കാര്യം ഇതാണ്
പ്രസ്ഥാനിക നേതാക്കളിൽ ആരെല്ലാമാണ് വിശ്വാസികളെന്നും ആരെ
ല്ലാമാണ് കാഫിറുകളെന്നും.


102:  മനുഷ്യമനസ്സുകളിൽ ഉരുത്തിരിഞ്ഞ് സ്വയം മെനഞ്ഞുണ്ടാക്കിയ
അഖിദകളിൽ പരസ്പരം വിരുദ്ധങ്ങളുണ്ടാവുകതന്നെ ചെയ്യും
(അല്ലാഹു കെ. എൻ. എം.)



103:  വൈരുദ്ധ്യമുള്ള അഖീദ പിഴച്ചതാണ് (അല്ലാഹ കെ. എൻ. എം. പേജ് 11 )


104:  വിശ്വാസരംഗത്ത് ഇവർക്ക് (മൗലവി ഗ്രൂപ്പിന്) ശിർക്കും കുഫ്റും
സംഭവിച്ചിട്ടുണ്ട്. (ശബാബ് 2008 നവംബർ 4)

ലോകമുസ്ലിംകളെ കാഫിറാക്കിയതിന് തിരിച്ചടി
------- .. ----------------
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 7

സെക്സുo
വഹാബികളും

------- .. ----------------
105 :പളളിയിൽ വരുമ്പോഴും മറ്റും) സ്ത്രീയുടെ ഔറത്ത് മുന്നും പിന്നു
മാണ്. പുരുഷന്മാർ കണ്ണുവെക്കരുത്. (മുസ്ലിം സ്ത്രീകൾക്ക് അവ
കാശമുണ്ടോ? എം, സി. സി


106:  എം, സി. സി. എഴുതിയ മേൽ പുസ്തകം ഖുർആനും സുന്നത്തും
അനുസരിച്ചുളള ഫത്വയാണ്. (അൽമനാർ 1952 ജൂൺ)


107:  പുരുഷന്മാരുടെ തുട നഗ്നതയല്ല. മുൻദ്വാരവും പിൻദ്വാരവും മാത്രം
മറച്ചാൽ മതി. (ഹദീസുകൾ ദുർബലതയും- 185)


108:  പളളിയിൽ വരുന്ന സ്ത്രീകൾ സുജൂദിൽ കൈകൾ വിടർത്തി വെക്കണം
(ഹദീസുകൾ ദുർബലതയും-63)


109:  സ്ത്രീകൾ മുഖം തുറന്നിട്ട് പള്ളിയിലും സമ്മേളനങ്ങളിലും വരണം.
മുഖം മറക്കരുത്. (മുസ്ലിംകളിലെ അനാചാരങ്ങൾ)


110:   അൽപം ബീജം പുറത്തുവന്നാൽ കുളിക്കേണ്ടതില്ല. (ജിഹാദ് 19)


111:  തനിച്ചു കുളിക്കുമ്പോൾ തോർത്ത് ധരിക്കൽ സുന്നത്തില്ല. (മുസ്ലിം
കളിലെ അനാചാരങ്ങൾ)


112::   (പള്ളിയിൽ വരുന്ന) സ്ത്രീകളെ തൊട്ടാൽ വുളു വേണ്ടതില്ല.
(സമ്പൂർണ്ണ നമസ്കാരക്രമം, മുസ്ലിംകളിലെ അനാചാരങ്ങൾ)


11 3:    ലിംഗം സ്പർശിച്ചാൽ വുളു മുറിയില്ല. (ഹദീസുകൾ ദുർബലതയും


1 14:  യോനി അടക്കം ഗുഹ്യസ്ഥാനം തൊട്ടാൽ വുളു മുറിയുകയില്ല (ജിഹാദ്)


115:  പുരുഷമാർ എൺപത് വയസ്സിനുശേഷവും ചേലാകർമ്മം നിർവഹി
ച്ചാൽ മതി. (സുന്നത്തും ബിദ്അത്തും)


116:  കുളിക്കുമ്പോൾ നിയ്യത്ത് ഫർളായി എണ്ണുന്നില്ല. (കർമശാസ്ത്രം
1985 പേജ് 14)


117  ഫാഷൻ പരേഡിനിറങ്ങിയവരെ പോലയാണ് മുജാഹിദ് പള്ളിയിലെ സ്ത്രീകൾ , ഇങ്ങനെയെങ്കിൽ അവരെന്തിന പളളിയിൽ വരുന്നു
(അൽമനാർ 1999 ഡിസംബർ)

118: അന്യപുരുഷന്മാരുടെ ബൈക്കിനുപിന്നിൽ സ്ത്രീക്ക് യാത്ര ചെയ്യാ
വുന്നതാണ്. 24 മണിക്കുറിനുമുമ്പ് തിരിച്ച് വീട്ടിലെത്തിക്കണം. (പുടവ)


119.  പള്ളിയിൽ വരുന്ന സ്ത്രീകളും പുരുഷന്മാരും പള്ളിയിൽ ഉറങ്ങി
രാവിലെ പോവണം. (സൽസബീൽ 1976 മാർച്ച്)

120:  ആർത്തവ സമയത്തടക്കം സ്ത്രീകളുടെ പിൻദ്വാരത്തിൽ സമീപി
ക്കൽ ഹറാമല്ല. (ഇളവുകൾ ഇസ്ലാമിലെ വിധികളിൽ)

പാവം മൗലവിച്ചികൾ. മൗലവിച്ചികളുടെ ഒരു ഗതികേട്.

121:  ഇസ്ലാം വിലക്കിയ സ്വയംഭോഗം അനുവദനീയം. (ഇസ്ലാമിലെ
അനാചാരങ്ങൾ)


122:  അറിയിപ്പ്; ഗർഭധാരണശേഷി നിലവിലില്ലാത്ത 25നും 45നുമിടക്ക്
പ്രായമുള്ള ആദർശബന്ധുക്കളായ വനിതകളെ ആവശ്യമുണ്ട്.
രക്ഷിതാക്കൾ വിവരം അറിയിക്കുക. സെക്രട്ടറി, ബിസ്മി (വിവാഹ
വിഭാഗം മുജാഹിദ് സെന്റർ) (ശബാബ് 1993 സെപ്തംബർ 14)

123:    സംയോഗം ചെയ്തത് ബീജസ് ഖലനമുണ്ടാവുന്നതിനുമുമ്പായി
അതിൽനിന്ന് വിരമിക്കുകയും ചെയ്താൽ കുളി നിർബന്ധമില്യ
(ഇസ്ലാമിലെ അനുഷ്ഠാന മുറകൾ)


124  :സ്ത്രീകൾക്ക് സ്വപ്ന സ്ഖലനം ഉണ്ടാകുകയില്ല. (അഥവാ ഉണ്ടോ
യാൽ കുളിക്കേണ്ടതുമില്ല) കാരണം ഉണ്ടായത് സ്ഖലനമല്ല. (അൽ
ഇസ്ലാഹ് 1995 ഏപ്രിൽ)


125:  ആർത്തവം അധികരിച്ചാൽ 15 ദിവസം, (കർമ്മശാസ്ത്രം അഞ്ചാം
തരം 1983 കെ. എൻ. എം.)



126:  ആർത്തവം അധികരിച്ചാൽ 7 ദിവസം മാത്രം. (ഇസ്ലാമിലെ അനുഷ്ഠാന മുറകൾ 1996



127:  പ്രസവരക്തം അധികരിച്ചാൽ അറുപത് ദിവസം. (ഇസ്ലാമിക   കർ മശാസ്ത്രം)


128:    അധികരിച്ചാൽ നാൽപതാം ദിവസം പിന്നെ രക്തം കണ്ടാൽ കുളി
ച്ചവ്യത്തിയാവാം. അത് രോഗമാണ്. (ഇസലാം-യുവത പ്രസിദ്ധീകരണം
 ( 1997, മുസ്ലിംകളിലെ അനാചാരങ്ങൾ)


ആർത്തവ പ്രസവ രക്തത്തിന്റെ സമയം വെട്ടിച്ചുരുക്കി പ്രസവ വിശ്ര
മത്തിനുപോലും വഹാബിച്ചികളെ അനുവദിക്കാതെ പളളിയിൽ

വരുന്ന മഹിളകളുമായി പരമാവധി ആനന്ദിക്കാനുള്ള അവസരം
സൃഷ്ടിക്കുകയാണ് മൗലവിമാർ ചെയ്യുന്നത്. പാവം വഹാബിച്ചികൾ


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 8

അട്ടിമറി നിസ്കാരത്തിൽ



=-------
129 :വുളുവിൽ നിയ്യത്ത് നിർബന്ധമില്ല. (കർമശാസ്ത്രം 1993- 4-ക്ലാസ്)


130-   വുളുവിന്റെ ആദ്യത്തിൽ ബിസ്മി സുന്നത്തില്ല: (ഹദീസുകൾ ദുർബ
ലതയും പേജ് 33)


131: മൂത്രിച്ചാൽ മൂത്രത്തിന്റെ അംശങ്ങൾ നീക്കിക്കളയുന്ന ഇസ്തിബറാഅ
(പ്രവർത്തനം) ചെയ്യേണ്ടതില്ല (നജസിനെതൊട്ട് ശുദ്ധിയാക്കേണ്ട).
(സുന്നത്തും ബിദ്അത്തും 95)


132:  ഒൗറത്ത് മറക്കൽ നിസ്കാരത്തിൽ ശർത്തില്ല. (അൽമനാർ 1951
ഡിസംബർ)


133:   നാറ്റമോ ശബ്ദമോ ഇല്ലെങ്കിൽ കീഴ്വായു പുറപ്പെട്ടാൽ വുളു മുറിയില്ല.
(സമ്പൂർണ്ണ നമസ്കാര ക്രമം 16)


134:   നിസ്കാരത്തിൽ നിയ്യത്ത് വേണ്ടതില്ല. (ഇസ്ലാമിന്റെ മൂലസിദ്ധാ
ന്തങ്ങൾ-ഉമർ മൗലവി പേജ്: 56, ഹദീസുകൾ ദുർബലതയും-51)



135:   അത്തഹിയ്യാത്തിൽ അയ്യുഹന്നബിയ്യു എന്നത് മാറ്റണം. (നമസ്കാരം ലഘു പഠനം)


136 :മനപ്പൂർവ്വം ഉപേക്ഷിച്ച നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല. അത്
തെറ്റാണ്. (സമ്പൂർണ്ണ നമസ്കാര കമം-25, ശബാബ് 1994 ഏപ്രിൽ)


137         :സുബ്ഹിയ്യിൽ ഖുനൂത്ത് ഇമാമിന്റെ കൂടെ ഓതാമെന്ന് തോന്നുന്നു.
ഓതാതിരിക്കലാണ് നല്ലതെന്ന് മനസ്സിലാവുന്നു. ഓരോരുത്തർക്കും
തോന്നുന്നത് ചെയ്യാം. (സൽ സബീൽ 1971 നവംബർ 36)




138:  (നബി (സ)യുടെ ചര്യ) തല മറക്കൽ ഇസ്ലാമിലില്ല. (അൽമനാർ 1951 ഡിസംബർ സൽസബീൽ 1984 ഓക്ടോബർ )


139:     നിസ്കാരത്തിന്റെ ഫർളുകൾ ഒമ്പതാക്കി. (കർമശാസ്ത്രം 1982 പേജ് 28)


140.   സ്ത്രീകളടക്കം നഗ്നത മറക്കൽ നിസ്കാരം സ്വഹീഹാവാൻ ശർത്ത
ല്ല. (അൽമനാർ 1951 ഡിസംബർ)


141:    ഇശാഇന്റെ മുമ്പ് രണ്ടും അസ്വറിന്റെ മുമ്പ് നാലും റവാതിബ് സുന്ന
ത്തുകളുണ്ട്. (അമലിയാത്ത് 1923, സമ്പൂർണ്ണ നമസ്കാര ക്രമം
ഫാറൂഖി, കർമ്മശാസ്ത്രം മൂന്നാംതരം 1987 കെ. എൻ. എം.)


142:     ഇശാഇന്നും അസ്വറിനും മുമ്പ് സുന്നത്ത് നിസ്കാരത്തിന് തെളി
വില്ല. (ഇസ്ലാമിന്റെ സ്ഥിരപ്പെട്ട സുന്നത്ത് നിസ്കാരങ്ങൾ 1999)

143:    ളുഹാ നിസ്കാരം സുന്നത്തുണ്ട്. അധികരിച്ചാൽ എട്ട് റകഅത്താ
ഞണ്. (അമലിയാത്ത് 1923) അത് പതിവാക്കൽ സുന്നത്തിലെ
(ഇസ്ലാമിലെ അനുഷ്ഠാന മുറകൾ)


144 "    ളുഹ അധികരിച്ചാൽ എത്ര റകഅത്തും നിസ്കരിക്കാം. (അൽ
മുർശിദ് 5, 1940)


145:   പെരുന്നാൾ നിസ്കാരത്തിൽ റക് അത്തുകളുടെ തുടക്കത്തിൽ
തക്ബീറുകൾക്കിടയിൽ ദിക്റുകൾ ചൊല്ലൽ സുന്നത്താണ്. (അ
മലിയാത്ത് 1923, അൽമുർശിദ് 3)


146:   മേൽ പറഞ്ഞ ദിക്ർ ചൊല്ലരുത്. മൗനമവലംഭിക്കണം. (മുസ്ലിംക
ളിലെ അനാചാരം പേ: 205)


147:    മയ്യിത്ത് നിസ്ക്കാരത്തിൽ ഫാതിഹ, സ്വലാത്ത് എന്നിവ സുന്നത്താ
ണ്. ഫർളുകളല്ല. നിയ്യത്ത് നിൽക്കൽ എന്നിവ എടുത്തുകളഞ്ഞു. (മ
യ്യിത്ത് നിസ്കാര മുറകൾ)


148:   മയ്യിത്ത് നിസ്കാരത്തിൽ സലാം വീട്ടുമ്പോൾ വബറക്കാത്തും
എന്ന് സുന്നത്താണ്. (അമലിയാത്ത് 1923)


149:  ഇത് സുന്നത്തില്ല, നബിചര്യക്ക് എതിര്, (ഇസ്ലാമിലെ അനു
ഷ്ഠാനമുറകൾ)


150:   പെരുന്നാൾ നിസ്കാരം തുടങ്ങുമ്പോൾ ഒന്നാം ഖുത്തുബയിൽ 7
തക്ബീറും രണ്ടാം ഖുത്തുബയിൽ 5 തക്ബീറും സുന്നത്താണ്.
(അൽ മുർശിദ് പു: 3 പേ: 295)


151:   ഈ തക്ബീറുകൾ അനാചാരമാണ്. (മുസ്ലിംകളിലെ അനാചാരങ്ങൾ പേ: 205)


152:   ഇശാഇന്റെ സമയം ഫജ്റ് സ്വാദിഖ് വരെ. (അമലിയാത്ത് 1957)


153:  ഇശാഇന്റെ സമയം അർദ്ധരാത്രിവരെ, (ശബാബ് 1995 മാർച്ച്)


154:   അത്തഹിയ്യാത്തിനുശേഷം നബിയുടെ മേൽ സ്വലാത്ത് ചൊല്ലുക
എന്ന ഫർള് എടുത്തുകളഞ്ഞു. (കർമ്മശാസ്ത്രം 5-ാം തരം 1983)

155:   ഇ അതിദാലിൽ കൈ നെഞ്ചിനുമുകളിൽ വെക്കണം. (നബിയുടെ
നിസ്കാരരൂപം ഇബ്നുബാസ്)


156 "   തിരു മേനി നിസ്കാരത്തിൽ ഫാതിഹയിൽ ബിസ്മി ശബ്ദം
ഉയർത്തിയും താഴ്ത്തിയും ഓതിയിട്ടുണ്ട്. (പ്രവാചക ചര്യകൾ
മൂസാ മൗലവി 1988)


157:  ബിസ്മി ഉറക്കെ ഓതൽ അനാചാരമാണ്. (മുസ്ലിംകളിലെ അനാചാര്യങ്ങൾ 1998)
(ഇസ്ലാമിലെ കർമാനുഷ്ഠാനങ്ങൾ പേ:68
1991)
158:  റുകൂഇലും സുജൂദിലും സുബ്ഹാന... വബിഹംദിഹി എന്ന് ചൊല്ലൽ സുന്നത്താണ് അമലിയ്യാത്ത് 1923)


159:  വബിഹംദിഹി എന്ന പദം അനാചാരമാണ്. (മുസ്ലിംകളിലെ അനാചാരങ്ങൾ 1998 )


160:   മുട്ടിയാൽ പോയി വാതിൽ തുറന്നു കൊടുക്കുക, പാമ്പിനെയും മറ്റും തല്ലികൊല്ലുക സ്പീകർ അനിയന്ത്രിതമായി ശബ്ദിച്ചപ്പോൾ
സ്വീച്ച് ഓഫാക്കുക
വോളിയം കുറക്കുകഎന്നിവ നമസ്കാ
രത്തിന് ഒരു കുഴപ്പവുമില്ല (ഇളവുകൾ ഇസ്ലാമിക വിധികൾ (64)


161: നിസ്കാരത്തിലെ പ്രാർത്ഥന അറബിയിൽ മാത്രം.( ജുമുഅ ഖു
ത്തുബ കെ. എം. മൗലവി കെ. എൻ. എം.)
നിസ്ക്കാരത്തിൽ മാത്യഭാഷയിൽ ദിക്റും ദുആയം നിർവഹിക്കാം.
ഏത് ഭാഷയിലും പ്രാർത്ഥിക്കും. (പാർത്ഥനയുടെ പ്രാർത്ഥന
ഐ. എസ്. എം. ബേപ്പൂർ)


ഹാ, ഇതാ വരുന്നു മലയാള നിസ്കാരം!


162:  നിസ്കരിക്കുമ്പോൾ മൂതവാർച്ചയോ മറ്റു മാലിന്യങ്ങളോ ആയാൽ
നിസ്കാരം തുടരാം. ഒരു പ്രശ്നവുമില്ല. (ഇളവുകൾ ഇസ്ലാമിക
വിധികളിൽ 57)

- .................................


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 9

അട്ടിമറി ബാങ്കിലും ഇഖാമത്തിലും
........... - ...:::...


163. '  ഇഖാമത്തിനുശേഷം ദുആ സുന്നത്താണ്. (അമലിയ്യാത്ത് 1923).

164:  അതിന് യാതൊരു തെളിവുമില്ല. (സമ്പൂർണ്ണ നമസ്കാരക്രമം ഫാറ
ഖി, നമസ്കാരം ഒരു ലഘുപഠനം ഹുസൈൻ മടവൂർ)


165:  സ്ത്രീകൾക്ക് ഇഖാമത്ത് മാത്രം സുന്നത്ത്, ബാങ്ക് സുന്നത്തില്ല.
(അമലിയ്യാത്ത് 1923, സമ്പൂർണ്ണ നമസ്ക്കാരക്രമം ഫാറൂഖി, നമ
സ്കാരം ഒരു ലഘുപഠനം ഹുസൈൻ മടവൂർ)


166:  സ്ത്രീകൾക്കും ബാങ്ക് സുന്നത്താണ്. (മുസ്ലിംകളിലെ അനാചാ
രങ്ങൾ, കെ. എൻ. എം., ഇസ്ലാമിലെ കർമ്മപാഠങ്ങൾ 5-ാം തരം)


167:   ഇഖാമത്ത് കേൾക്കുന്നവൻ ഏറ്റുപറയൽ സുന്നത്താണ്. (അമലി
യാത്ത് 1923, സമ്പൂർണ്ണ നമസ്കാരക്രമം)
അത് സുന്നത്തില്ല. (മുസ്ലിംകളിലെ അനാചാരം കെ. എൻ. എം


168:  ഇഖാമത്തിന് മുമ്പ് സ്വലാത്ത് സുന്നത്താണ്. (അമലിയാത്ത് 192 ദ
അത് രണ്ടും സുന്നത്തില്ല. (ഇസ്ലാമിലെ കർമ്മപാഠങ്ങൾ 5
തരം 1999 കെ. എൻ. എം.)


169:   ഖദ്ഖാമത്തിസ്വലാ... എന്ന് കേൾക്കുമ്പോൾ അഖാമഹല്ലാഹു
എന്നും അസ്വലാത്തു ഖയ്റുംഎന്ന് കേൾക്കുമ്പോൾ സ്വദഖ
എന്നും പറയൽ സുന്നത്താണ്. (അമലിയാത്ത് 1923, സമ്പു
നമസ്കാരക്രമം, നമസ്കാരം ഒരു ലഘുപഠനം)


170:   അത് രണ്ടും സുന്നത്തില്ല. (മുസ്ലിംകളിലെ അനാചാരങ്ങൾ )


:- - - - ............ - ........ -
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 10

വഹാബികളുടെ ജംഉം ഖസ്റും

......................
171-   നിസ്കാരം ജം ഉം ഖസ്റു  ആക്കാൻ രണ്ട് മർഹലയുള്ള ഹലാലായ യാത്രയാവണം, (അമലിയാത്ത് 1923)


172:   ഏത് യാത്രയിലും ജംഉം ഖസ്റുമാക്കാം. ദൂരം നിക്ഷയിച്ചിട്ടില്ല.
(കർമഅനുഷ്ടാനങ്ങൾ 7-ാം തരം 1980 കെ എൻ എം, മുസ്ലിംക
ളിലെ അനാചാരങ്ങൾ )


173:   നാല് ദിവസം ഒരു നാട്ടിൽ താമസിക്കുകയോ താമസിക്കാൻ കരു
തുകയോ ചെയ്താൽ ജംഉം ഖസ്റും അനുവദനീയമല്ല. (അമലി
യ്യാത്തത് 1923)


174:   ഹദീസുകളുടെ വെളിച്ചത്തിൽ അത് ശരിയല്ല. (ഇസലാം വാല്യം
2, യുവത പ്രസിദ്ധീകരണം)


175:  വിദ്യാഭ്യാസം, വ്യവസായം, രാജ്യാന്തര യാത്രകൾ എന്നിവകൾക്ക്
അന്യനാട്ടിൽ എത്ര ദിവസം താമസിച്ചാലും ഖസറും ജംഉം അനു
വദനീയം. യാത്രയില്ലെങ്കിലും പ്രയാസം, ബുദ്ധിമുട്ട് എന്നിവക്കും
ജം ആക്കാം. (ഇസ്ലാമിലെ അനുഷ്ഠാനങ്ങൾ)
- ...............................'

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 11

   വഹാബിയുടെ തയമ്മം
.............................
176: തയമ്മത്തിന് പൊടിയുള്ള ത്വഹൂറായ മണ്ണ് വേണ്ടതാണ്. (അവ്വൽ ഫിൽ അമലിയാത്ത് 1923 അൽ ഇത്തിഹാദ്, ഇ. കെ. മൗലവി
1956 ജനുവരി, സമ്പൂർണ്ണ നമസ്കാരക്രമം ഫാറൂഖി)

177:   നിലത്തും ചുമരിലും വാഹനത്തിന്റെ ഭാഗങ്ങളിലും പുല്ലിലും ഭൂമി
യുടെ മുകളിൽ ഏത് ഭാഗത്തും അടിച്ച് തയമ്മം ചെയ്യാം. മണ്ണ്
വേണ്ടതില്ല. (നമസ്കാരം ഒരു സമഗ്രപഠനം, യുവത പസിദ്ധിക
രിച്ച് ഇസ്ലാം, മുസ്ലിംകളിലെ അനാചാരങ്ങൾ, കർമ്മശാസ്ത്രം
5-ാം തരം 1993)


178:   തയമ്മം ചെയ്യുമ്പോൾ കൈ രണ്ടും മുട്ട് ഉൾപ്പെടെ തടവണം. (അ
മലിയ്യാത്ത് 1923)

179:    കൈപടംമാത്രം തടവണം. (ഹദീസുകൾ ദുർബലതയും)

180:    തയമ്മത്തിൽ ആദ്യം മൂഖം, പിന്നെ കൈ എന്ന  ക്രമം പാലിക്ക
ണം. രണ്ടടികൊണ്ടായിരിക്കണം. (അമലിയ്യാത്ത് 1923)


181:   ക്രമം പാലിക്കേണ്ടതില്ല. ആദ്യം കൈ തടവിയാലും മതി. (ഇളവു
കൾ, ഇസ്ലാമിലെ വിദികൾ)


182:  തയമ്മം രണ്ടടി വേണ്ടതില്ല. (സുന്നത്തും ബിദ്അത്തും)


183 :രണ്ടടി വേണമെന്ന് പറയുന്നത് സുന്നത്തിനെതിരെയുള്ള കടന്നാ
ക്രമണം. (സമ്പൂർണ്ണ നമസ്കാരക്രമം ഫാറൂഖി)

184 :   തയ മത്തിന് നിയ്യത്ത് വേണം
. (അമലിയാത്ത് 1923)


185:  നിയ്യതത് എടുത്ത് കളഞ്ഞു. കർമ്മാനുഷ്ഠാനങ്ങൾ 6 ക്ളാസ്  1991 കെ. എൻ. എം.

186:    വെള്ളം ഉപയോഗിക്കാൻ
 പറ്റാത്ത രാഗം തയമ്മത്തിന്റെ കാരണമാണ് (അമലിയ്യാത്ത് 1923)



187:   ഏത് രോഗത്തിനും തയമം ചെയ്യണം (ഇസ്ലാമിലെ അനുഷ്ഠാനങ്ങൾ 1996)



188 :   ശരീരത്തിന്റെ ചില ഭാഗത്ത് മുറിവുണ്ടങ്ങിൽ  തയമം ചെയ്യാം
മുറിവില്ലാത്ത ഭാഗം കഴുകണം
 (ഇസ്ലാമിലെ അനുഷ്ഠാനങ്ങൾ 1996)


189 :  യാത്രക്കാരന് വെള്ളം ലഭിച്ചാലും തയമ്മം ചെയ്യാം (അനുഷ്ഠാന മുറകൾ 583 - 1996)

190:   ഒരു തയമ്മംകൊണ്ട് ഒരു ഫർള് മാത്രം നിസ്കരിക്കാനാവു:
(അമലിയാത്ത് 1923)


191,   ഒന്നിലധികം ഫർളുകൾ നമസ്കരിക്കാം. (കർമശാസ്ത്രം 5
ക്ലാസ് 1986)
--------

:
സകാത്തിലെ അട്ടിമറികൾ
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം :I 2

- - - - - .-...'' ...
  192  :   സകാത്തിന്റെ അവകാശികളിൽ കേരള നദ് വത്തുൽ മുജാഹിദീൻ
സൽസബീൽ മാസിക, അവിശ്വാസികൾ എന്നിവ ഉൾപ്പെടും.
(അൽമനാർ 1953 മെയ്, സൽസബീൽ 1913 ആഗസ്റ്റ്,



193:   അടയ്ക്ക, കുരുമുളക്, നാളികേരം, ഓറഞ്ച്, ആപ്പിൾ തുടങ്ങി ധന
മെന്ന് പറയുന്ന എല്ലാത്തിനും (കരിങ്കൽ കോറിക്കടക്കം) സകാത്തുണ്ട്
 (കർമശാസ്ത്രം നാലം ക്ലാസ് 1994, സൽസബീൽ 1914ഡിസംബർ )


194 :   ആഭരണത്തിന് സകാത്തില്ല. (കിത്താബുൽ അവ്വൽ 1921)


195:   സകാത്തുണ്ട്. (സകാത്തും ആധുനിക പ്രഷ്ണങ്ങളും 1957)


196:   സകാത്തുപണം ബാങ്കിലിട്ട് പലിശ വാങ്ങി. (കെ. എൻ. എം. കാർ
പറമ്പ് സകാത്ത് സെൽ)


197:   ഇസ്ലാമിന്റെ നിലനിൽപ്പിന്നാവശ്യമായ പൊതുസംരഭങ്ങൾ എന്നി
വക്കും (സുന്നികളെ മുശ് രിക്കാക്കാൻ വേണ്ടിയും മഹാമാരെ
ആക്ഷേപിക്കാൻവേണ്ടിയും വഹാബികൾ നടത്തുന്ന കവല പ്രസ
ഗങ്ങളടക്കം) സകാത്ത് നൽകാം. (കർമശാസ്ത്രം 1994, 4-ാം
ക്ലാസ് 2-ാം ഭാഗം കെ. എൻ. എം.)


19 8:   ഇസ്ലാമിക ടി. വി. ചാനൽ സ്ഥാപിച്ചാൽ അതിന് സകാത്
ഉയോഗിക്കാം. അത് ഫീ സബീലിൽപെടും. (ഇസ്ലാം വാള്യം
പ്രസിദ്ധീകരണം യുവത)

199:  ഇസ്ലാമിക ഭരണം നടപ്പില്ലാത്തതുകൊണ്ട് സകാത്ത് കമ്മിറ്റി ഉദ്യോഗസ്ഥന്മാർ നമ്മുടെ നാട്ടിൽ ഇല്ല. അവർക്ക് നമ്മുടെ നാട്ടി
സകാത്ത് കൊടുക്കേണ്ടതില്ല. (അൽമുർശിദ് പു. 2 പേ. 22)


200:  ഇസ്ലാമിക ഭരണമില്ലെങ്കിലും സകാത്ത് കമ്മിറ്റിയുണ്ടാക്കണം.
(കർമ്മശാസ്ത്രം 4-ാം തരം കെ. എൻ. എം. 1987)


സകാത്ത് ഫണ്ട് മൗലവിമാർക്ക് തട്ടാനുള്ള കുറുക്കുവഴി.

201:   പെരുന്നാളിന്റെ ചെലവ്, കടം, വസ്ത്രം, വീട് കഴിച്ച് ബാക്കി
യുള്ളവർക്ക് ഫിത്റ് സകാത്ത് നൽകൽ നിർബന്ധം. (അൽ മുർശി
ദ് പു: 1)


202:   പെരുന്നാളിന്റെ ചെലവ് കഴിച്ച് ധനം ബാക്കിയുള്ളവർക്ക് ഫിത്റ്
സകാത്ത് നൽകണം എന്നതിന് തെളിവില്ല. (സകാത്തും ആധുനിക
(പ്രശ്നങ്ങളും)


203:   ഫിത്റ് സകാത്ത് ഒരാൾക്ക് ഒരു സ്വാഅ് വീതം നൽകണം. (അൽ
മുർശിദ് പു: 1)


204:   ധാന്യത്തിന് കൂടുതൽ വില വർദ്ധിക്കുമ്പോൾ ഒരാൾക്ക് അര
സ്വാൽ നൽകണം. (സകാത്തും ആധുനിക പ്രശ്നങ്ങളും 1987)

205:   സാധാരണ ആഹാര സാധനങ്ങൾ ഫിത്റ് സകാത്തായി നൽകേ
ണ്ടതാണ്. (അൽ മുർശിദ് പു: 1)


206:   ഭക്ഷണത്തിന്റെ വിലക്ക് നാണയം നൽകാം. (സകാത്തും ആധു
നിക പ്രശ്നങ്ങളും 1987)



207:   രണ്ടാൾക്ക് ഒരു സ്വാആയി നൽകണം. (പ്രവാചക ചര്യകൾ പി.
കെ. മൂസമൗലവി 1988)


208:   പാറക്കല്ല്, ചെങ്കല്ല്, അടയ്ക്കാ, തെങ്ങ്, പാള തുടങ്ങിയവക്ക് വില
പിടിപ്പുള്ളതായാൽ സകാത്ത് നിർബന്ധം. (സൽസബീൽ പൂ: 6
ലക്കം: 10)


ബാർബർ ഷോപ്പിൽ ഉപേക്ഷിക്കുന്ന മുടി വിലയുളളതായാൽ
അതിനും വഹാബികൾ സകാത്ത് നൽകുമോ?


209:  ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സകാത്ത് നൽകാം.അത് ഫീ സബീലിൽ ഉൾപ്പെടുന്നതാണ്.
4-ാം ക്ലാസ് പേ: 26)
(കർമ്മശാസ്ത്രം 1994,
------------- .
നോമ്പിൽ വഹാബി അട്ടിമറി

= ...::- - - -

210  :    നോമ്പിന്റെ നിയ്യത്ത് മൊഴിയൽ സുന്നത്താണ്. (അവ്വൽ ഫിൽ അമ
ലിയ്യാത്ത് 1023)


2 11:  നിയ്യത്തെ മൊഴിയൽ ബിദ്അത്താണ്. (മുസ്ലിംകളിലെ അനാചാരാങ്ങൾ)


212:   നിയ്യത്ത് നിർബന്ധമില്ല. (ശബാബ് 2001 നവംബർ 1)


2 13   :     നോമ്പ് മുറിയുന്ന കാര്യങ്ങളിൽ സ്ഖ ലിപ്പിക്കുക എന്നത് വിട്ടു
കളഞ്ഞു. (ഇസ്ലാമിക കർമശാസ്ത്രം 1994)


:    റമളാനിൽ കൂടുതൽ സ്ത്രീകൾ പള്ളിയിലേക്ക് വരുമല്ലോ.


2 14:   നോമ്പിന് സൂര്യൻ ഉദിച്ചതുമുതൽ ഭക്ഷണം ഉപേക്ഷിക്കുകയാണ്.
വേണ്ടത്. സുബ്ഹിക്ക് ബാങ്ക് കൊടുത്തതിനുശേഷവും ഭക്ഷണം
കഴിക്കാം. (അൽമനാർ 1984 ജൂൺ, അൽ ഇസ്ലാഹ് 1996)


21 5:      മാസം കാണാതെ കണക്കു നോക്കി നോമ്പും പെരുന്നാളും തീരു
മാനിച്ച് നോമ്പിനെ ബാത്വിലാക്കുന്നു. (ശബാബ് 1993 മാർച്ച്)


216:   സുബ്ഹിബാങ്കിനുശേഷവും ഇഖാമത്ത് കൊടുക്കുമ്പോഴും ശേഷവും
വെള്ളം കുടിക്കാൻ ആരും മറക്കരുത്. (സകരിയാ സ്വലാഹി)


217:   അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ബാങ്ക് വിളിച്ചാൽ ചാടിഎഴു
ന്നേൽക്കരുത്. അത്യാവശ്യം കഴിച്ചതിനുശേഷം വിരമിച്ചാൽ മതി.
(ശബാബ് 2002 നവംബർ)




:........ --------------
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 13

ഹജ്ജിൽ അട്ടിമറി



...........
218:ഹജജിൽ പ്രവേശിക്കുമ്പോഴുളള നിയ്യത്ത് ഒഴിവാക്കി.


21 9:    ഉംറയുടെ ഫർളുകളിൽനിന്ന് മുടി നീക്കൽ തർത്തീബ് എന്നിവ
എടുത്തു കളഞ്ഞു. (ഹജ്ജും ഉംറയും സലാം സുല്ലമി-9)



220:    ഹജിന്റെ ഹറാമായ കാര്യങ്ങളിൽനിന്നും സംയോഗം, വികാര
ത്തോടെ ചുംബിക്കൽ, തലയിൽ എണ്ണ തേക്കൽ എന്നിവ എടുത്തു
കളഞ്ഞു. (കർമ്മശാസ്ത്രം 4-ാം ക്ലാസ് 1994)



221:   ഹജ്ജിന് പോവുമ്പോൾ നബി (സ)യെ സിയാറത്ത് കരുതിയാൽ
ശിർക്കാകും. (സൽസബീൽ 1997 ആഗസ്റ്റ്)


222:   :ഹജ്ജിന് പോവാൻ ഉദ്ദേശിക്കുന്നവർ സ്നേഹിതന്മാർ, ഇടപാടുകാർ മുതലായവരുടെ പൊരുത്തം വാങ്ങണം. പോവുന്നതിന്റെ
മുമ്പ് സുന്നത്ത് നിസ്കരിക്കുക എന്നിവ സുന്നത്താണ്. (അൽ
മുർശിദ് പു; 3)


223:    ഇതെല്ലാം അനാചാരമാണ്. സദ്യയുണ്ടാക്കലും നബിചര്യയല്ല.
(മുസ്ലിംകളിലെ അനാചാരങ്ങൾ)

224:   കഴിവുള്ളവർക്ക് ഉംറ നിർബന്ധമാണ്. (അമലിയ്യാത്ത് 1923)


225:    നിർബന്ധമാണെന്നതിന് തെളിവില്ല. (ഇളവുകൾ ഇസ്ലാമിക വിധി
കളിൽ 2000 പേ: 92)


226:  തലയിൽനിന്ന് അൽപം മുടി വെട്ടൽ ഹജജിൽ ഫർളാണ്. (അൽ
മുർശിദ് പു. 4)


227:   അത് പോരാ. തലമുടി മുഴുവൻ വടിക്കുകയോ വെട്ടുകയോ വേണം.
(ഹജ്ജും ഉംറയും ഇബ്നുബാസ്, അവതാരിക ഉമർ മൗലവി)


---------------


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 14


വഹാബികളും വൈരുദ്ധ്യങ്ങളും



---------------
- ------------------------------
228:   അല്ലാഹുവിന് അവയവം, ഭാഗം. സ്ഥലം. കണ്ണ്, മുഖം കണങ്കാൽ
എന്നിവ ഉണ്ടെന്ന് വിശ്വസിക്കണം. (അൽമനാർ 2004 ഡിസംബർ
2005 ഫെബ്രുവരി)


229:   ഇങ്ങനെ വിശ്വസിക്കുന്നവൻ കാഫിറാണ്. (അൽമനാർ 1952 ജനുവരി)


23 0:   അല്ലാഹുവിന് ഇടതും വലതും കയുണ്ട്. (അത്തൗഹീദ് 124)


231:   ഇടതുകൈ ഇല്ല. രണ്ടും വലതാണ്. (അഹലുസ്സുന്ന 25)

232:   നബി (സ) സാധാരണ മനുഷ്യനാണ്. (ശബാബ് 1988 ഫെബ്രുവരി)


233:   നബി (സ) അസാധാരണ മനുഷ്യനാണ്. (സൽസബീൽ 1993
മാർച്ച്)

234::     സ്ത്രീകൾ പള്ളിയിൽ പോവൽ നിർബന്ധം. (അൽ മുർഷിദ് പു: 2.
പേ: 139, മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ? എം. സി. സി.
മൗലവി)


235.  നിർബന്ധമില്ല. (ഉമർ മൗലവി, അൽമനാർ 1953 മെയ് 5)


23 6:   സ്ത്രീകൾ പള്ളിയിൽ പോവ
ൽ സുന്നത്തില്ല. ആർത്തവമുണ്ടായാൽ
പളളി വ്യത്തികേടാവും. നാണക്കേട് സഹിക്കാൻ കഴിയില്ല, അവർ
അത്രയും അപലകളും ചപലകളുമാണ്. (അൽമനാർ 1953 ജൂൺ
ഉമർ മൗലവി)


237:  സുന്നത്താണ് (സൽസബീൽ 1977 ഡിസംബർ)


238:  സുന്നത്തിലും ആശങ്ക (സൽസബീൽ 1980 പുസ്തകം: 9 ലക്കം: 4)


23 9::      1923ൽ നിസ്കാരത്തിന്റെ ഫർളുകൾ 14 (അവ്വൽ ഫിൽ അമലിയ്യാത്ത്)


240:       1983ൽ ഫർള് പത്തര (മദ്റസ ബുക്ക് അഞ്ചാംതരം)


241:       1985ൽ നിസ്കാരത്തിന്റെ ഫർള് 9 (കർമശാസ്ത്രം പേ: 28)


242:       1987ൽ നിസ്കാരത്തിന്റെ ഫർള് 14 പക്ഷെ നിയ്യത്ത് സലാം വീട്ടിയ
തിനുശേഷം. (കർമ്മശാസ്ത്രം പേജ് 29 മുന്നാംക്ലാസ്

-


24 2:   മറഞ്ഞ മയ്യിത്തിന് നിസ്കരിക്കാം
(അൽ മുർശിദ് പു 4
പേജ് 24)

243:  അത് പാടില്ല (ഹദീസുകൾ ദുർഭല തയും ദുർവ്യാഖ്യാനവും 1993)

244:  തറാവീഹ്  20 റകഅത്താണ് (
അൽ മുർശിദ് പു 2  അമലിയ്യാത്ത് 1923

245:  ഉമർ ഇരുപത് നിസ്കരിച്ച ഹദീസ് സ്വഹീഹാണ് ( അൽ മുർശിദ്
പുസ്തകം 1, പേജ് 14)



246:   ഇപ്പോൾ എല്ലാം ബലഹീനമാകുകയും എട്ട് റകഅത്താണ്തറാവീഹ്  എന്ന്
 വാദിക്കുകയും ചെയ്യുന്നു. (മുജാഹിദ് പ്രസ്ഥാനവും
വിമർശകരും)


247:   തറാവീഹ് 11 റകഅത്താണ്. (അൽമനാർ 2001 ആഗസ്റ്റ് )


248:  തറാവീഹ്, വിത്ർ, തഹജ്ജുദ് എല്ലാം ഒന്നാണ്. റമളാനിൽ പ്രത്യക
നമസ്കാരമില്ല. (അൽമനാർ 2001 ആഗസ്റ്റ് )


249:   പെരുന്നാൾ, നോമ്പ് എന്നിവ ഉറപ്പിക്കാൻ 29 ന് മാസം കാണുകയോ
മുപ്പത് പൂർത്തിയാവുകയോ വേണം., (അൽമുർശിദ് പുസ്തകം 2 പേജ് 393)
 (അൽമുർശിദ് പുസ്തകം 3 പേജ് 253 മിശ്കാത്തുൽ
ഹുജാ 1959)

250:   കണക്കുനോക്കി മാസം ഉറപ്പിക്കണം. (ശബാബ് 1993 മാർച്ച്)


251:   സുബ്ഹിക്ക് ഖുനൂത്ത് സുന്നത്താണ്. (അവ്വൽ ഫിൽ അമയത്ത് 1923)


  25 2:   അത് അനാചാരമാണ്. (മുസ്ലിംകളിലെ അനാചാരങ്ങൾ)


253:  നബിദിനാഘോഷം പുണ്യമാണ്. നബിയുടെ മൗലിദ് ഓതൽ മഹത്വമുണ്ട്
. (അൽ മുർശിദ് പു: 1, 4 പേജ്: 241, 23)





254:     അത് അനാചാരമാണ്, ശിർക്കാണ്. അത് ചെയ്യുന്നവർ മുശ്രിക്കാണ്.
(സൽസബീൽ 1971 ഏ: 1 ലക്കം: 4)



255 :     അവസാന ദിനത്തെപ്പറ്റി പേടിയുള്ളവൻ പടച്ചവനെ അധികമായി
വിചാരമുള്ളവൻ മൗലിദ് യോഗത്തിൽ വന്നുചേരും. (അൽ മുർശിദ്
പു: 4 പേ: 3)



256:   മൗലിദിന്റെ സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതിൽ സംബ
ന്ധിക്കാൻ തൗഫീഖ് ലഭിക്കുന്നവൻ ഭാഗ്യവാന്മാരുമാണ്. (അൽ
മുർശിദ് പു: 5 പേ: 23)



257:  റബീഉൽ അവ്വൽ വരുമ്പോൾ മുസ്ലിംകളായ നമ്മുടെ മനസ്സിൽ
എന്തെന്നില്ലാത്ത സന്തോഷമാണ് മുഹമ്മദ് മുസ്തഫാ (സ)യെ
അറിയുന്ന ഏതൊരാൾക്കും ഇൗ മാസം വരുമ്പോൾ സന്തോഷി
ക്കാതിരിക്കാൻ കഴിയുകയില്ല. (അൽമുർശിദ് 1 പേ: 241, കെ.
എം. മൗലവി)
-നബിയുടെ പൊരുത്തം ആഗ്രഹിച്ച് മൗലിദ് ഓതിയാൽ കാഫിറാവും.

(സൽസബീൽ പു: 1, ലക്കം: 4- 1971)


258:    ശിർക്കിൽനിന്നും രക്ഷപ്പെട്ട ഒരു മൗലിദും ഇല്ല. (സൽസബീൽ 1982
ജനുവരി)   
    കെ. എം. മൗലവിയോട് പോയി പറ
259:   നിസ്കാര ശേഷം കൂട്ടു പ്രാർത്ഥന സുന്നത്താണ്. (അൽ മുർശിദ്        കെ. എം. മൗലവി)

260:     അത് തെറ്റാണ്. (ശാഫിഈ മദ്ഹബി) വ്യഭിചാരത്തിനേക്കാളും കളം
കുടിക്കലിനേക്കാളും വലിയ തെറ്റ്. (മുജാഹിദ് ബാലുശ്ശേരി സി. ഡി )

261:    നിസ്കാരത്തിൽ കൈ നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിൽവെക്കണം. (അവ്വൽ ഫിൽ അമലിയാത്ത്)

262:    അത് സുന്നത്തിന് വിരുദ്ധം. (ട്രാൻസ്ഫോർമറിൽ വെച്ചതുപോലെ
നെഞ്ചിനുമുകളിൽ (മുസ്ലിംകളിലെ അനാചാരങ്ങൾ)

263:    ഭാര്യയെ തൊട്ടാൽ വുളു മുറിയും. (പ്രവാചക ചര്യകൾ 30)

264:  മുറിയില്ല. (മുസ്ലിംകളിലെ അനാചാരങ്ങൾ)

265:    പെരുന്നാൾ ഖുതുബ രണ്ടെണ്ണം. (അൽമനാർ 1952 സെപ്തംബർ)
266:     അല്ല അത് ഒന്നുമാത്രം. (അൽ മനാർ 1986 അഗസ്ത്, മുസ്ലിംകളിലെ
അനാചാരങ്ങൾ)

267:    വെള്ളിയാഴ്ച പെരുന്നാളായാൽ ജുമുഅയും പെരുന്നാളും നിസ്കാരങ്ങൾ
രണ്ടും നിർവ്വഹിക്കണം. (അൽമനാർ 1953)

268:     ജുമുഅ വണ്ട, പെരുന്നാൾ നിസ്കരിച്ചാൽ മതി. (സമ്പർണ്ണി
നിസ്കാരക്രമം പേ: 90, പ്രവാചക ചര്യകൾ 1988, ശബാബ് 1995
ഫെബ്രുവരി)

269:   തലപ്പാവ് സുന്നത്താണ്. (സൽസബീൽ 1999)

270:     അത് പൗരോഹിത്യമാണ്. (അൽ ഇസ്ലാഹ് 2000 ജൂൺ 10)

271:    സാൽവേഷൻ സമ്മേളനത്തിൽ യാത്രക്കാരെ ഒരുമിച്ചുകൂട്ടി നാം
ജുമുഅ നടത്താറുണ്ട്. (ഗൾഫ് സലഫിസം എം. ഐ. സുല്ലമി 19)

272:    യാത്രക്കാരെ സംഘടിച്ച ജുമുഅ ഇജമാജന വിരുദ്ധം. (ഗൾഫ് സല
ഫിസം-80)

1984 ഒക്ടോബർ)
273:    ഖബർ സിയാറത്ത് സ്ത്രീകൾക്ക് സുന്നത്താണ്. (സൽസബീൽ 1984 ഒക്ടോബർ)

274:    ഖബർ സിയാറത്ത് സ്ത്രീകൾക്ക് സുന്നത്തില്ല. (ഹജജിന്റെ വിളക്ക്
1985 ഉമർ മൗലവി)

275:     മഹാന്മാരുടെ മാല പാടില്ല.
276:    ഉമർ മൗലവിയുടെ മാല പാടാം. (അൽ ഇസ്ലാഹ് 2000 ഏപ്രിൽ)
മൗലവി)

277:   ദിക്റ് ഹൽഖ സ്വർഗത്തോപ്പുകളാണ്. (ഇസ്ലാമിക ജീവിതം അമാനി മൗലവി )

278:     ദിക്റ് ഹൽഖ തെറ്റാണ്. (മുസ്ലിംകളിലെ അനാചാരങ്ങൾ)

279:    തൽഖീൻ സുന്നത്താണ്. (ഇബ്നുഖയ്യിം, കിതാബുറൂഹ്)

280:    ഇത് അനാചാരമാണ്. (മുജാഹിദ് പ്രസ്ഥാനവും വിമർശനവും)

281:   മയ്യിത്തിനുവേണ്ടിയുള്ള ദാനധർമ്മങ്ങൾ പുണ്യമാണ്. (അൽമനാർ
1988 ജനുവരി)

282:  അത് മഹാപാതകമാണ്. (മുജാഹിദ് പ്രസ്ഥാനവും)

283:    സംസം രോഗശമനമല്ല. അതിന് പ്രത്യേക പുണ്യമൊന്നുമില്ല. (മുസ്ലിംക
ളിലെ അനാചാരം)

284:    സംസം രോഗശമനമാണ്. നബി (സ) പുണ്യം എടുത്തുപറഞ്ഞു.
(ശബാബ് 2004 ജനുവരി)

285:    സ്വഹാബത്താണ് കേരളത്തിൽ ഇസ്ലാം കൊണ്ടുവന്നത്. (ഇലാഹീ
(പസ്ഥാന ചരിത്രത്തിനൊരാമുഖം-നദ്വീ സോവനീർ 2008)

286:    സ്വഹാബത്തിന്റെ കാലത്ത് ഇസ്ലാം കേരളത്തിൽ എത്തിയിട്ടില്ല.
(അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത്)



ഇന്നൊന്ന്, നാളെ മറ്റൊന്ന്, പിന്നെ രണ്ടുമല്ലാത്ത പുതിയതൊന്ന്.
ഇങ്ങനെ ഓന്തിസമാണ് വഹാബിസം. തോന്നിയവർ തോന്നുന്നതു
പറയുന്നു. കുഞ്ഞാടുകൾ എന്തും സ്വീകരിക്കുന്നു? മൗലവീസും
ഇബ്ലിസും തമ്മിൽ എന്താണ് വ്യത്യാസം? വൈരുദ്ധ്യമേ നിന്റെ പേരാ
വഹാബിസം, സുന്നീ ആശയങ്ങൾ പലതും അംഗീകരിച്ച മുൻകാല
വഹാബികൾക്ക് ഖുർആൻ അറിയില്ലേ? അവർ പുത്തൻവാദിക
ളാണോ? പുതിയ വഹാബി ഓഫീസിൽ ജിബ്രീൽ ഇറങ്ങിയോ?

ഇവർക്കുള്ള വൈരുദ്ധ്യങ്ങളെല്ലാം കണ്ട്
ഇബ്ലീസ് പോലും അമ്പരന്നിട്ടുണ്ട്.

--------- .:


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 15

വഹാബിസം ഇസ്ലാമല്ല
-----------  -

287:   മുജാഹിദിന്റെ ഹദീസ് പണ്ഡിതൻ സലാം സുല്ലമി സന്ദർഭത്തിൽ
നിന്ന് അടർത്തിയെടുത്ത് പകുതി കട്ട് പുസ്തകം എഴുതി കെ.എൻ.
എം. അത് പ്രസിദ്ധീകരിച്ചിരുന്നു. (അബൂബക്കർ സലഫി)

288:    മുജാഹിദ് മൗലവിക്ക് നുണ മത്സരത്തിന് ഫസ്റ്റ് റാങ്കും സോപ്പുപെട്ടി
സമ്മാനവും. (സി.ഡി.)

289:   വിദ്യാർത്ഥികൾ നബി (സ)യുടെ മദ്ഹ് പറഞ്ഞാൽ സമ്മാനം
നൽകൽ കുറ്റകരം.

290:     ശരീഅത്തിൽ കാലോചിതം ഭേദഗതി ആവശ്യമാണ്. (അൽമനാർ
ജൂലൈ 1986)

291:    മീലാദ് ദിക്റ് മജ്ലിസ് തെറ്റ്, നുണ മത്സരം നല്ലത്. (സി.ഡി.)


292:     രാമന്റെ കോലം, താലപ്പൊലി, കരടിയുടെ കോലം, ചെണ്ട മുട്ട്
എന്നിവകൊണ്ട് റാലി നടത്താം. (സി.ഡി.)

 നബിദിന റാലി തെറ്റ്

293:    മരിച്ച വീട്ടിൽ ഖുർആൻ ഓതൽ തെറ്റ്. മാതൃഭൂമി പത്രം ഉത്തമം.
(മുജാഹിദ് ബാലുശ്ശേരി സി.ഡി)

294 :     പള്ളികൾ സ്ഥലംമാറ്റി നിർമ്മിക്കൽ നിഷിദ്ധമല്ല. (ശബാബ് 1999
നവംബർ, ചന്ദ്രിക 1994 നവംബർ)

295:    സ്വഹീഹുൽ ബുഖാരിയിൽ 60 ഹദീസുകൾ ബലഹീനമാണ്.
(സലാം സുല്ലമി സി.ഡി.)

296:  ബുഖാരിയുടെ രണ്ട് ചട്ടക്കുള്ളിലെ എല്ലാം സ്വഹീഹല്ല.
(സകരിയ സ്വലാഹി സി.ഡി.)

297:  ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒറ്റ ഹദീസും ബലഹീനതയില്ല.
(താജുദ്ദീൻ സ്വലാഹി)

298:  സ്വലാഹുദ്ദീൻ മദനി ശ്രീനാരായണഗുരുവിന്റെ സമാധിയോടനുബ
ന്ധിച്ച് ദീപം കൊളുത്തി. (സി.ഡി.)

299:എന്റെ ഉദ്ദേശം സാധിച്ചാൽ ഇത്ര യാസീൻ ഓതാം എന്ന് പറയുന്നത്
ശിപായിയോട് ഇന്ന കാര്യം സാധിപ്പിച്ചാൽ

 50 രുപ തരാം എന്ന്
പറയുന്നതുപോലെയാണ്. (ശബാബ് 1994 ആഗസ്റ്റ് 12)
300:   ഖുർആനിൽ പറഞ്ഞ മലക്കുകൾ എന്നാൽ കാളവണ്ടി എന്നാണ്.
301:   മമ്പുറം തങ്ങൾ ഒരു വിഗ്രഹമാണ്. (മുജാഹിദ് ബാലുശ്ശേരി സി. ഡി.)

302:   അബുജഹൽ അടക്കമുള്ള മക്കയിലെ മൂശ്രിക്കുകളിൽ അല്ലാഹു
വിനെ വിശ്വസിച്ചവരായിരുന്നു. അല്ലാഹുവിനു വേണ്ടി അവർ
നിസ്കരിച്ചിരുന്നു. ത്വവാഫ്, ഹജ്ജ്, ഇബാദത്ത് ചെയ്തിരുന്നു.

303:     ഹാജ് അബൂജഹലാണ്. (ഹുസൈൻ സലഫി സി.ഡി.)

304:     അബൂജഹൽ അല്ലാഹുവിൽ അവിശ്വസിച്ചിരുന്നു. (ഖുർആൻ പരിഭാഷ അമാനി)

305:  തല മൊട്ടയടിക്കൽ കുഫ്രിയത്താണ്. അത് അഹ്ലു കിതാബ
കളുടെ സ്വഭാവം. (അബ്ദുൽ ലത്വീഫ് മൗലവി

306:  മൗലവീസ് തന്നെ മൊട്ടയടിക്കുന്നു. (സി. ഡി.)


307:   കൂട്ടപ്രാർത്ഥനയും ഖുനൂത്തും വ്യഭിചാരത്തേക്കാളും പലിശയേ
ക്കാളും പിശാചിന് ഏറ്റവും ഇഷ്ടപ്പെട്ടത്. (മുജാഹിദ് ബാലുശ്ശേരി സി ഡി)


3 08:   ഐക്യസംഘം (മുജാഹിദുകളുടെ തുടക്കത്തിൽ) ബേങ്ക്, പലിശ,
സ്ഥാപിച്ചിരുന്നു. അത് ഹലാലാക്കിയിരുന്നു. (ഇ. മൊയ്തുമൗലവി)



309:  പലിശയ്ക്കുവേണ്ടി കോടതിയിൽ കേസു കൊടുത്തവർ. (ലത്തീഫ്
മൗലവി)


310 'നബി (സ)യുടെ ഖബർ സിയാറത്ത് ചെയ്യുന്നതും അവിടത്തെ അനു
ഗ്രഹം കാംക്ഷിക്കുന്നതും കഠിനമായ ശിർക്കാണ്. അത് ബിംബാ
രാധനയെക്കാൾ കുറ്റകരമാണ്. (ഉമർ മൗലവി)


31 1:   ഒരാൾ വിഗ്രഹത്തിന്റെയടുക്കൽ നെറ്റിത്തടം ഭൂമിയിൽവെച്ച് സു
ദിന്റെ രൂപത്തിൽ കിടക്കുന്നതുകണ്ടാൽ അയാൾ മുശ്‌രിക്കാണെന്ന്
പെട്ടെന്ന് പറയരുത്. (സൽ സബീൽ പു 1 ലക്കം: 4 ഉമർ മൗലവി )


312:  മൂസ നബിയല്ല. മൂസാക്ക . ആരാണ്? മൂസാ സാഹിബ്. (സുഹൈന്
ചുങ്കത്തറ സി.ഡി.)


313:   നേതാക്കൾ പറയുന്ന തെറ്റിനെ അനുയായികൾ അനുസരിച്ചാൽ
നേതാക്കൾ ഖിയാമത്തുനാളിൽ അതേറ്റെടുക്കും. (അബ്ദുള്ളക്കോ
യമദനി സി.ഡി.)


314:  ഊം, അതൊന്നും ഏറ്റെടുക്കുകയില്ല. അവനവന്റെ കാര്യംതന്നെ
കഷ്ടമാണ്. (സകരിയ സ്വലാഹി സി.ഡി.)


315:  സലഫിഫെസ്റ്റ് തുടങ്ങുമ്പോൾ ഫാത്വിഹ മലയാളത്തിൽ പാട്ടാക്കിയവർ മൗലവിമാർ ഭക്തിയോടെ നിൽക്കുന്നു.
യുവതികൾ മലയാ
ളത്തിൽ ഫാത്വിഹ ഓതുന്നു. (സി.ഡി.)




316 :മരിച്ചിടത്തോ നികാഹിന്റെ സദസ്സിലോ മറ്റു നല്ല കാര്യങ്ങൾ കൂടി
ങ്ങുമ്പോഴോ ഫാത്വിഹ അറബിയിൽ ഓതി അല്ലാഹുവിനോട് ദുആ
ചെയ്താൽ അത് വലിയ തെറ്റ്. (ബാലുശ്ശേരി)


317:  മുജാഹിദിന്റെ മയ്യിത്ത് കൊണ്ടുപോവുമ്പോൾ ദിക്റ് ചൊല്ലരുത്
മദ്ഹബ്)
(ചേട്ടനെ കൊണ്ടുപോവുംപോലെ കൊണ്ടുപോകണം.) (ശാഫിഈ മദ്ഹബ്)


318:  മയ്യിത്ത് കൊണ്ടുപോകുമ്പോൾ നാവുകൊണ്ട് രഹസ്യമായി പതുക്കെ
ഓർക്കാം. (മൂക്കുകൊണ്ട് ഇരിക്കുംപോലെ) (ശാഫിഈ മദ്ഹബി)


319:   കേരളത്തിൽ ആദ്യമായി മലയാള ഖുതുബ തുടങ്ങിയത് 1921നുശേഷം
കൊച്ചിയിലെ മട്ടാഞ്ചേരി പള്ളിയിൽവെച്ച്. (സൽസബീൽ 1972
ഫെബ്രുവരി)



320:   നബിയോ, സ്വഹാബത്തോ, പൂർവികരായ മഹാന്മാരോ അറബിയ
ല്ലാത്ത ഭാഷയിൽ ഖുതുബ നിർവ്വഹിച്ചിട്ടില്ല. (ജുമുഅ ഖുതുബ
കെ. എം. മൗലവി 1982, അൽ ഇർഷാദ്)

321:  ടിപ്പുസുൽത്താൻ നിർമ്മിച്ച പട്ടാള പള്ളി 1942ൽ മുജാഹിദ് പിടിച്ച
ടക്കി. മലബാറിൽ ആദ്യമായി മലയാളത്തിൽ ഖുതുബ നടത്തി
യത് ഈ പള്ളിയിലാണ്. അത് അക്കാലത്ത് ഒട്ടേറെ ഒച്ചപ്പാടുണ്ടാ
ക്കി. (മലയാള മനോരമ 1977 ഒക്ടോബർ 15 വ്യാഴം)


322:    1944ൽ ഉമർ മൗലവിയാണ് പട്ടാള പള്ളിയിൽ ആദ്യമായി മലയാള
ഖുത്തുബ നടത്തിയത്. (ചന്ദ്രിക 1999 നവംബർ 25)


323-   ഹംദ് സ്വലാത്ത് വസ്വിയത്ത് ആയത് ദുആ
ഖുതുബക്ക് ഫർളുകളു
 അഞ്ചാകുന്നു. (അമലിയാത്ത് 1913 കെ എൻ എം)

324:   ഖുതുബക്ക് ഫർളുകളുണ്ടെന്ന വാദം തെളിവുകൾ പിൻബലമി
ല്ല. (തുമുഅ ഖുത്തുബ മദ്ഹബകളിൻ 1976 എം പി അ
റഹ്മാൻ മൗലവി, വാഴക്കാട്)


325:  അറബി അറിയാത്തവരോട് ഖുത്തുബ ചെയ്യുനാൾ അവർക്ക് നിൽ
യുന്ന ഭാഷയിലായിരിക്കൽ ശർത്തും ഫർളും വുജൂബും സുന്ന
ത്തുമാണ്. (ജുമുഅ ഖുത്തുബ മദഹബുകളിൽ അബദുൽ റഹ്മാൻ
മൗലവി വാഴക്കാട്)


326:  ജുമുഅക്ക് നാൽപത് പുരുഷന്മാർ ഗർത്താണ്. (അമലിയാന്ന് 1923)


327:  രണ്ടാളെക്കൊണ്ട് ജുമുആ നടത്താം. (ഇസ്ലാമിലെ അനുഷ്ടാന
മുറകൾ)


378വെള്ളിയാഴ്ച്ച അൽകഹ്ഫ് സുന്നത്തുണ്ട്. (അമലിയാത്ത് 1923)


379:  അത് സുന്നത്തില്ല. (ഇസ്ലാമിലെ അനുഷ്ഠാനമുറകൾ)


380:    വെള്ളിയാഴ്ച ജുമുഅ നിർബന്ധമുള്ളവർ ജുമുഅ നഷ്ട്ടപ്പെട്ട വിധം
ജുമുഅക്കുമുമ്പ് യാത്ര പുറപ്പെടാൻ പാടില്ല. (അമലിയ്യാത്ത് 1923)


381:   ഇങ്ങനെ ഇസ്ലാം പഠിപ്പിക്കുന്നില്ല. (മുസ്ലിളിലെ അനാചാരങ്ങൾ )


382:   ജുമുഅക്ക് രണ്ട് ബാങ്ക് സ്വഹാബത്തിന്റെ ഇജ്മാ ഇ  കൊണ്ട് സ്ഥിതിര
പ്പെട്ടതാണ്. (അൽ മുർശിദ് പു: 1)


383:  അത് നബിചര്യക്ക് വിരുദ്ധം. ഉസ്മാൻ (റ)വാണ് നടപ്പാക്കിയത്.
(ഇസ്ലാം യുവത പ്രസിദ്ധീകരണം)


384:   നായ നജസല്ല. അത് സ്പർശിച്ച വസ്ത്രവും നജസല. പന്നിയു
നജസല്ല. (ജിഹാദ്, അൽ ഇസ്ലാഹ് 1997 ജൂൺ)


385:  ശവത്തിന്റെ എല്ലാ തോലും (നായ, പന്നിയടക്കം) ഊറക്കിട്ടാൽ
ശുദ്ധിയാവും. (അൽ ഇസ്ലാഹ് 1997 ഏപ്രിൽ)


386:  ഖുതുബ ഓതുമ്പോൾ വുളു മുറിഞ്ഞാലും നഗ്നത മറച്ചില്ലെങ്കിലും
പ്രശ്നമില്ല. (ജുമുഅ ഖുതുബ)

387 :   മൂന്ന് ത്വലാഖ് ഒന്നിച്ചുചൊല്ലിയാൽ മൂന്നാവും (അൽ മുർശിദ്

അൽ ഇത്തിഹാദ് 1952 ജൂലൈ)


388:    ഒന്ന് മാത്രമേ സംഭവിക്കും എന്ന് മാറ്റിപ്പറഞ്ഞു (ശബാബ് 1985 )


389:   ഇമാമുകളെ സ്വീകരിക്കണം. ഇബ്നു അൽ വഹാബ് ഹമ്പല
' മദ്ഹുകാരനായിരുന്നു. ( ളാ ഉസ്സബാഹ് 107 വക്കം മൗലവി)


390:  ഖുർആനും ഹദീസും അടിസ്ഥാനമാക്കി ഇമാമുകളെ സ്വീകരിച്ച
യാളാണ് കെ. എം. മൗലവി (അൽ മനാർ 1953)


39 1:   ഇമാമുകളെ തഖ്ലീദ് ചെയ്യൽ ശിർക്ക് (സൽസബീൽ 1972 ഓഗസ്റ്റ് )


392:    സ്വഹാബത്തിന്റെ കാലത്ത് കേരളത്തിൽ ഇസ്ലാം എത്തിയെങ്കിലും
1930ൽ വെള്ളാറപാറ ഖാദിയക്കുട്ടിയാണ് കേരള ത്തിൽ ആദ്യമായി
പള്ളിയിൽ ആരാധനാകർമ്മങ്ങളിൽ പങ്കടുത്ത വനിത. അത്
മലപ്പുറം ജില്ലയിലെ ഒതായി മുജാഹിദ് പളളിയിൽ ആണ് (പുടവ 1995
മാർച്ച് ,മാതൃഭൂമി 1986)


393:   ഒതായി മുജാഹിദ് പള്ളിയിൽ ഒമ്പത് കാരിയെ അധ്യാപകൻ
ബലാത്സംഗത്തിന് ശ്രമിച്ചു. (ചന്ദ്രിക 7-6-1983)


394:   നബി (സ) ഒരു വഹാബിയായിരുന്നോ. അല്ലല്ലോ നബി സ്വ
ഒരു സുന്നിയായിരുന്നു. (മുജാഹിദ് ബാലുശ്ശേരി)


395:   കോടതിയിൽ കളവ് പറഞ്ഞതിന്റെ പേരിൽ പതിനായിരം
പിഴയടക്കേണ്ടിവന്ന (ലത്തീഫ് മൗലവി,) കറുത്ത് മെലിഞ്ഞ ഫൂ
എന്ന് ഊതിയാൽ പാറുന്ന എ. പി. അബ്ദുൽഖാദർ മൗലവിയാണ്
ജിന്നുരികളുടെ നേതാവ്. (ബാലുശേരി)


::.. ------------
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം  16

വഹാബികൾ തീവ്രവാദികൾ

:- .....................
396:   വഹാബികൾ ഹുസൈൻ (റ)വിന്റെ മഖ്ബറ കൊള്ളയടിച്ചു. (അൽ
ഇത്തിഹാദ് കെ. സി. അബൂബക്കർ മൗലവി)


397:  വഹാബികൾ കഅബാശരീഫ് കവർച്ച ചെയ്തു. അവിടെയുള്ള
രത്നങ്ങളും നാണ്യങ്ങളുമുള്ള ഭണ്ഡാരം അധീനപ്പെടുത്തി പട്ടാള
ക്കാർക്ക് വീതിച്ചുകൊടുത്തു. (ഇ. മൊയ്തുമൗലവി)


348:  വഹാബികൾ നിരവധി സുന്നികളായ മുസ്ലിംകളെ ഇബ് അബ്ദുൽ
വഹാബിന്റെ നേത്യത്വത്തിൽ കൊന്നുകളയുകയും മഖ്ബറകൾ
പൊളിച്ചുകളയുകയും അവിടെയുള്ള നേർച്ചപ്പെട്ടികൾ കൊള്ളയടി
ക്കുകയും ചെയ്തു. (ഇന്ത്യൻ മുസ്ലിംകളും സ്ഥാന്ത്യപാനവും
മൊയ്തുമൗലവി)



349:    വഹാബികൾ ഒരു തീവവാദി വിഭാഗമാണ്. (അമുസ്ലിം എഴുതിയനിഘണ്ടു)


350:  സുന്നികളെ കൊല്ലണം. (അൽമനാർ 1981 ഒക്ടോബർ)


351:  സഊദി ഭരണം കേരള മുജാഹിദിന് ലഭിച്ചാൽ നബി (സ)യുടെ
ജാറം പൊളിച്ചുനീക്കും. (സകരിയാ സ്വലാഹി സി.ഡി.)


352:   വഴിക്കടവ് നാടുകാണി ചുരത്തിൽ ഒരു വലിയ്യിന്റെ മഖ്ബറ ഇരുട്ട്
മറവിൽ വഹാബികൾ പൊളിച്ചു കളയാൻ ശ്രമം പോലീസ് പിടികൂടി
(മാതൃഭൂമി)

l' -
=====
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 17

വഹാബി നേതാവിന്റെ പരമ്പര
=-==-===
ഇബ്നു അബ്ദുൽ വഹാബ്,

അബ്ദുൽ വഹാബ്,

സുലൈമാൻ അലിയ്യ

, മുഹമ്മദ്,

അഹമ്മദ്,

റാഷിദ്,

സുറൈദ്,

മുശ്രിഫ്,

ഉമറ്,

സൈനഅ ,

 റഈസ്,

ശാക്കിർ,

 മുഹമ്മദ്,

അലിയ്യ,

 ദുൽ ഖുവൈ
സിറ
 (ഉൻവാനുതാരീഖ് നജ്ദ് 91)

അവസാനം പറഞ്ഞ ദുൽഖുവൈസിറത്ത് നബി (സ)യോട് നീതി
ചെയ്യണം എന്നു പറഞ്ഞു നബി (സ)യെ നിസ്സാരപ്പെടുത്തിയവനും
ഖാവാരിജിയാക്കളുടെ നേതാവുമാണ്.

 പള്ളിയിൽ മൂത്രമൊഴിച്ചയാ
ളുമാണ്. നബി (സ) ഇവന്റെ മുതുകിൽനിന്ന് ഫിതന പ്രത്യക്ഷപ്പെ
ടുമെന്ന് പറഞ്ഞിട്ടുണ്ട്. (അൽ ഇസ്വാബ തുഹ്ഫ ഹയാത്തുൽ ഹയ
വാൻ).

ഇവന്റെ പരമ്പരയിൽ പെട്ടവൻ ദജ്ജാലിനൊപ്പം ചേരുമെന്ന്
നബി (സ) പറഞ്ഞിട്ടുണ്ട്.

ഖുർആൻ പാരായണത്തിലും നിസ്കാരത്തിലും സൽ കമത്തിലും
ഇവർ മികച്ച് നിൽക്കുമെങ്കിലും ഖുർആൻ ഇവരുടെ തൊണ്ടക്കുഴി
വിട്ട് കടക്കുകയില്ല. അവരുടെ യാതൊരു സൽക്കരമമവും അല്ലാഹു
.
സ്വീകരിക്കുകയില്ല എന്നും ബുഖാരി അഹമ്മദ് എന്നിവർ റിപ്പോർട്ട്ചെയ്തിട്ടുണ്ട്

നബി (സ) ബറകത്തിനു വേണ്ടി പ്രാർത്ഥിക്കാൻ മടിച്ച് പിശാ
ചിക്കന്റെ കൊമ്പിൽ പ്രത്യക്ഷപ്പെടുമെന്ന് പറഞ്ഞ നാടായ നജ്ദിലാണ്
വഹാബി സ്ഥാപക നേതാവ് ഇബ്നു അബ്ദുൽ വഹാബ് ജനിച്ചത്.

നബി (സ)യെ വകവരുത്താൻ ശ്രതുക്കൾ ദാറുന്നദ് (നദ് വ
ഓഫീസ്) ഒരുമിച്ചുകൂടിയപ്പോൾ നജ്ദിലെ ശൈഖാണെന്ന് പറഞ്ഞ്
പിശാച് പ്രത്യക്ഷപ്പെടുകയുണ്ടായി. (ജമൽ)

 നദ്വത്തുൽ മുജാഹി
ദീനും ദാറുന്നദ്വയും, ഞങ്ങൾ ഇസ്ലാഹീ പ്രവർത്തകരാണ് എന്ന്
നബിയുടെ കാലത്തുള്ള മുനാഫിക്കുകളുടെ വാക്കും മറ്റു പല ആശയങ്ങളും വഹാബികളും തമ്മിൽ അപേധ്യമായ ബന്ധം അല്ലാഹു
നിലനിർത്തിയത് ചിന്തിക്കുന്നവർക്ക് ഒരു ദൃഷ്ടാന്തമാണ് എന്നതിൽ
സംശയമില്ല.


' നബി ബറകത്തിനുവേണ്ടി ദുആ ചെയ്ത യമനിലാണ് സുന്നി
പാരമ്പര്യമുള്ളത്. അവിടെനിന്നാണ് സ്വഹാബികളും മമ്പുറം തങ്ങൾ
അടക്കമുളള സയ്യിദന്മാരും മഖദൂമുമാരും വിശ്വാസത്തിന്റെ ഇമാം
അബുൽ ഹസനിൽ അശ്അരിയും ശാഫിഈ ഇമാം തുടങ്ങിയവരും
നമുക്ക് ദീൻ എത്തിച്ചുതന്നത്.


അമ്പിയാക്കളുടെ അനന്തരാവകാശികളായ കഴിഞ്ഞ നൂറ്റാണ്ടുകകളിൽ
 ജീവിച്ച ലോക പണ്ഡിതന്മാർ. ഔലിയാക്കൾ, അവരോട് കൂടി
ചേർന്ന്അവരുടെ മാർഗം പിൻപറ്റി അവർ പോവുന്ന സ്വർഗം കരസ്തമാക്കിയവരാണ് വിജയികൾ

ഓരോ
 മുജാഹിദിനാടും നമുക്ക് ചോദിക്കാനുള്ളത് ഇതാണ്.
ഇസ്തിഗാസയും തവസ്സുലുമടക്കം സുന്നി ആശയങ്ങൾ എല്ലാം
അംഗീകരിച്ച ലോകപണ്ഡിതന്മാർ മുശ്രിക്കുകളും പുത്തൻവാദിക
മാണോ?

അവർ അവരുടെ ലോകപ്രശസ്ത ഗ്രന്ഥങ്ങളിൽ
മിർക്കും ബിദ്അത്തും പ്രചരിപ്പിച്ചവരാണോ?

അവരും ഭൂരിപക്ഷം
വരുന്ന ലോകമുസ്ലിംകളും നരകാവകാശികളും ഇവർ കൂറച്ചി
പേർ മാത്രം സ്വർഗ്ഗാവകാശികളുമാവൽ എങ്ങിനെ?

എങ്കിൽ
ആകാശഭൂമിയുടെ വിശാലതയുള്ള സ്വർഗം കാലിയായിതന്നെ
കിടക്കും. തീർച്ച.
-----
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,


മുജാഹിദിനെന്താ കുഴപ്പം


ഭാഗം 18


നബി (സ)യുടെ പ്രവചനം

---

സൂറ: ഫാതിറിലെ ഒരായത്തിനെക്കുറിച്ചുള്ള ചർച്ചയിൽ ഇമാം
സ്വാവി (റ) തഫ്സീറിൽ പറയുന്നു: ഖുർ ആനും സുന്നത്തും
ദുർവ്യാഖ്യാനം ചെയ്ത് മുസ്ലിംകളെ കാഫിറാക്കുകയും അവ
രുടെ രക്തവും സമ്പത്തും ഹലാലാക്കുകയും ചെയ്ത ഖവാരിജു
കൾ ഈ ആയത്തിന്റെ പരിധിയിൽ പെടും. വഹാബികളുടെ
സ്ഥിതിയും അങ്ങനെതന്നെ. പിശാചിന്റെ അനുയായികളാണവർ.
അവർ തന്നെയാണ് നഷ്ടപ്പെട്ടവർ. (സ്വാവി 3, 308)


ഇമാം ശർവാനി (റ) പറയുന്നു.

 വഹാബികൾ റാഫിളുകൾ
തുടങ്ങിയവർ പുത്തൻവാദികളാണ്. അവർക്ക് മതഗ്രന്ഥങ്ങൾ
വിൽക്കരുത്. (ശർവാനി 4-230)

 വഹാബികൾ പുത്തൻവാദികളാണ്
എന്ന് മുൻഗാമികളായ ഇമാമുകൾ പറഞ്ഞിട്ടുണ്ടോ എന്ന് ചോദി
ക്കുന്നവർക്ക് ഈ ഉദ്ദരണി ശമനം നൽകുന്നതാണ്.


നബി (സ) പറയുന്നു. അവസാന കാലത്ത് ധാരാളം കളവ് പറയുന്ന കബളിപ്പിക്കുന്ന ചിലർ പ്രത്യക്ഷപ്പെടും. നിങ്ങളും പിതാ
കളും കേൾക്കാത്ത പുതിയ വാദങ്ങൾ അവർ കൊണ്ടു വരും.
അവരെ നിങ്ങൾ സൂക്ഷിക്കണം. അവർ നിങ്ങളെ പിഴപ്പിക്കാതിരി
ക്കട്ടെ. ഫിതയാക്കാതിരിക്കട്ടെ. -ബുഖാരി


വി (സ) പറയുന്നു. വല്ലവനും പുത്തൻവാദിയെ ബഹുമാ
ാൽ അവൻ ദീൻ പൊളിക്കാൻവേണ്ടി സഹായിച്ചവനായി (ബ
യഹഖി)


'പുത്തൻവാദികളുടെ ഫർളുകളോ സുന്നത്തുകളോ ആയി ഒരു
വും അല്ലാഹു സ്വീകരിക്കുന്നതല്ല. (അവമത)





അവർ ഉഹ്ദ് മലയോളം സ്വർണം ചെലവഴിച്ചാലും സ്വീകരിക്കപെ
ടുകയില്ല. (മുസ്ലിം)


പുത്തൻവാദികൾക്ക് സലാം ചൊല്ലൽ, മടക്കൽ, വിവാഹബന്തം
സ്നേഹം പങ്കിടൽ, തുടർന്ന് നമസ്കരിക്കൽ, അവരുടെ മയ്യിത്ത്
നമസ്കരിക്കൽ എന്നിവ ഉപേക്ഷിക്കണം.
(ഫത്ഹുൽ മുഈൻ, തുഹ്ഫ, അദ്കാറ്, അസ്വ വാരിഖ്
,ഗുൻയത്തെ, ഇഹ്യ, ഖുർത്തുബി എന്നിവ നോക്കുക)


നബി (സ) പറയുന്നു. മുബ്തദിഇനോട് വല്ലവനും
അവന്റെ ഹൃദയത്തിൽനിന്നും ഈമാനിന്റെ പ്രകാശം അല
ക്കളയും. (നസഫി)


നബി (സ) പറയുന്നു:

പുത്തൻവാദം പ്രത്യക്ഷപ്പെടുകയും പ
വുള്ളവർ മൗനിയാവുകയും ചെയ്താൽ അവന്റെ മേൽ അ
വിന്റെയും മലക്കുകളുടെയും സര്വ്വ ജനങ്ങളുടെയും ശാപമുണ്ടാ
കുന്നതാണ്.



സുവർണ്ണാവസരം

നിങ്ങളുടെ സന്താനങ്ങൾക്ക്
ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം
ദർസ് പഠനവും കമ്പ്യൂട്ടർ പഠനവും നൽകാൻ
ഒരു സുവർണ്ണാവസരം.

വിളിക്കൂ 8129469 100
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
,
സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...