Sunday, February 25, 2018

ഖബർ ചുമ്പനം തൊട്ടു മുത്തൽ-


ഖബർ ചുമ്പനം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ഉത്തരം
   ഖബറ് ബഹുമാനിച്ച് കൊണ്ട്  ചുമ്പനം പാടില്ല എന്നും ബറകത്ത് എടുക്കാൻ വേണ്ടി പറ്റുമെന്നാണ് നിയമം

: ഇബ്നുഹജര്‍(റ) പറയുന്നു: “മഹാന്മാരുടെ ഖബറുകള്‍ സിയാറത് ചെയ്യുന്നവര്‍ക്ക് അവരില്‍ നിന്നുള്ള പരാരത്രികമായ നേട്ടങ്ങള്‍ ലഭ്യമാകുന്നുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹംതടയപ്പെട്ടവരല്ലാതെ ഇത് നിഷേധിക്കില്ല’ (തുഹ്ഫ 3/201).


ഇബ്നുഹജര്‍(റ) തന്നെ പറയട്ടെ. ‘മഖ്ബറയിലുള്ള വലിയ്യിനോട് സ്നേഹത്തിന്റെ ആധിക്യത്താലാണ് ചുംബനം പോലോത്തത് ചെയ്യുന്നതെങ്കില്‍ കറാഹത്തില്ല’ (ഇബ്നുഹജറി(റ)ന്റെ അല്‍ ജൌഹറുല്‍ മുനള്ളം, പേജ് 65, ഹാശിയതുല്‍ ഈളാഹ് പേജ് 502 എന്നിവ കാണുക).

[ ബഹു. മര്‍വാനുബ്നു ഹകം(റ) നബി(സ്വ)യുടെ റൌളാശരീഫില്‍ വന്നപ്പോള്‍ ഒരാള്‍ തന്റെ മുഖം റൌളാശരീഫില്‍ വെച്ചതായി കണ്ടു. അദ്ദേഹം ചോദിച്ചു. നിങ്ങളെന്താണീ ചെയ്യുന്നത്. അയാള്‍ തിരിഞ്ഞുനോക്കി. അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ)യായിരുന്നു അവര്‍. അവര്‍ പറഞ്ഞു. ഞാന്‍ നബി(സ്വ)യുടെ സന്നിധിയിലാണ് വന്നിട്ടുള്ളത്. അല്ലാ തെ വല്ല കല്ലിന്റെയും അരികിലല്ല. അതുകൊണ്ട് എന്റെ ഈ പ്രവൃത്തിയില്‍ നിങ്ങള്‍ വിഷമിക്കണ്ട. ദീനിന്റെ കാര്യകര്‍തൃത്വം അനര്‍ഹരില്‍ അര്‍പ്പിതമാകുമ്പോഴാണ് വിഷമിക്കേണ്ടത് (അഹ്മദ്), (മജ്മഉസ്സവാഇദ് 2/4).

ഇപ്രകാരം അല്‍ ജൌഹറുല്‍ മുനള്ളം പേജ് 65ലും കാണാം. ഈ സംഭവം ഹാഫിള് അബുല്‍ഹുസൈന്‍(റ) തന്റെ അഖ്ബാറുല്‍ മദീന എന്ന ഗ്രന്ഥത്തിലും ഉദ്ധരിച്ചിട്ടുണ്ട് (ശിഫാഉസ്സഖാം പേജ് 103).

ഇബ്നുഅസാകിര്‍(റ) അബുദ്ദര്‍ദാഅ്(റ) വഴി റിപ്പോര്‍ട്ടു ചെയ്യുന്നു. ‘ബഹു. ബിലാല്‍(റ) നബി(സ്വ)യുടെ വഫാത്തിന് ശേഷം മദീനയില്‍ നിന്ന് ശാമിലേക്ക് മാറി. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ കണ്ടു. അവര്‍ ഇങ്ങനെ പറഞ്ഞു. ബി ലാല്‍, നിനക്കെന്താ ഒരു പിണക്കം. എന്നെ സന്ദര്‍ശിക്കുവാന്‍ നിനക്ക് സമയമായില്ലേ. ബിലാല്‍(റ) ഞെട്ടിയുണര്‍ന്നു. പുലര്‍ച്ചെ വളരെ ദുഃഖത്തോടും ഭയത്തോടും മദീനയിലേക്ക് യാത്ര തിരിക്കുകയും റൌളയില്‍ എത്തിയപ്പോള്‍ കരഞ്ഞുകൊണ്ട് മുഖം റസൂലുല്ലാഹി(റ)യുടെ റൌളാശരീഫില്‍ വെച്ചുരുട്ടുകയും ചെയ്തു’ (താരീഖു ഇബ്നി അസാകിര്‍, 2/256).
[

: ഈ സംഭവം അടിസ്ഥാനരഹിതമാണെന്ന് ഇമാം സുയൂഥി(റ) പറഞ്ഞതായി മിര്‍ഖാത് 5/624ല്‍ പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പരമ്പര കുറ്റമറ്റതാണെന്ന് ഇബ്നുഹജര്‍ (റ) അല്‍ ജൌഹറുല്‍ മുനള്ളം പേജ് 27ല്‍ പറഞ്ഞിട്ടുണ്ട്. ഇപ്രകാരം ഇമാം സുബ്കി (റ)യും പ്രസ്താവിച്ചതായി ആസാറുസ്സുനന്‍ 2/127ലും വ്യക്തമാക്കിയിട്ടുണ്ട്.
അപ്പോള്‍ ഇമാം സുയൂത്വി(റ) അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞത് തനിക്ക് കിട്ടിയ നി വേദക പമ്പര ആസ്പദമാക്കിയാകാനേ നിര്‍വാഹമുള്ളൂ. ഒരു സംഭവത്തെ കുറിച്ച് അടിസ്ഥാനപരമെന്നോ അടിസ്ഥാന രഹിതമെന്നോ സ്വഹീഹെന്നോ ളഈഫെന്നോ പറയുന്നുവെങ്കില്‍ തനിക്ക് കിട്ടിയ നിവേദക പരമ്പര ആസ്പദമാക്കി മാത്രമാണ് ആ പരാമര്‍ശമെന്ന് ഇമാം നവവി(റ) തന്റെ തഖ്രീബില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹാഫിള് ബദറുദ്ദീനുല്‍ ഐനി(റ) പറയുന്നു: “പുണ്യസ്ഥലങ്ങളെയും മഹാന്മാരുടെ കൈകളെയും ബറകതുദ്ദേശിച്ച് ചുംബിക്കല്‍ സ്തുത്യര്‍ഹമായ പ്രവൃത്തിയാകുന്നു. ഹാഫിള് ഇബ്നുനാസ്വിര്‍(റ) എഴുതിവെച്ച ഒരു പഴയ പതിപ്പില്‍ ഇങ്ങനെ കണ്ടതായി അബൂസഈദ്(റ) പ്രസ്താവിക്കുന്നു. ബഹു. അഹ്മദുബ്നു ഹമ്പലി(റ)നോട് റസൂലില്ലാഹി(സ്വ)യുടെ റൌളയും മിമ്പറും ചുംബിക്കുന്നത് സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതില്‍ ഒരു പന്തികേടുമില്ലെന്ന് അവിടുന്ന് പ്രസ്താവിച്ചു” (ഉംദതുല്‍ ഖാരി 9/241).

[ ഇമാം മുഹിബ്ബുത്ത്വബ്രി(റ) പറയുന്നു: “എന്റെ പിതാമഹന്‍ മുഹമ്മദുബ്നു അബീബക്ര്‍(റ) ഇമാം മുഹമ്മദുബ്നു അബിസ്സൈഫി(റ)ല്‍ നിന്ന് നിവേദനം. സലഫുസ്സ്വാലിഹുകളില്‍െപട്ട ചിലര്‍ മുസ്വ്ഹഫ്, ഹദീസ് തുടങ്ങിയവയുടെ ഏടുകളെയോ മഹാന്മാരുടെ ഖബറുകളെയോ കാണുമ്പോള്‍ ചുംബിക്കാറുണ്ടായിരുന്നു” (അല്‍ഖിറാ ലി ഖാസ്വിദി ഉമ്മില്‍ഖുറാ, പേജ് 255).

ഇമാംറാസി(റ) പറയുന്നതിപ്രകാരമാണ്. “ബിംബാരാധകര്‍ അവരുടെ ആരാധ്യവസ്തുക്കളെ സംബന്ധിച്ച് അല്ലാഹുവിന്റെ അരികില്‍ ശിപാര്‍ശകരാകുമെന്ന് വിശ്വസിച്ചിരുന്നുവെന്ന് ഖുര്‍ആന്‍ പറഞ്ഞപ്പോള്‍ ആ വിശ്വാസം എങ്ങനെ ആയിരുന്നുവെന്നതില്‍ മുഫസ്സിറുകള്‍ ധാരാളം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ നാലാമത്തേത് ഇതാണ്. അവര്‍ അമ്പിയാക്കളുടെയും അവരുടെ അകാബിറി(മേലാളന്മാര്‍)ന്റെയും രൂപത്തില്‍ പ്രതിമകളുണ്ടാക്കുകയും അവകള്‍ക്ക് ആരാധിച്ചാല്‍ അവര്‍ തങ്ങ ള്‍ക്ക് അല്ലാഹുവിന്റെ അരികില്‍ ശിപാര്‍ശകരാകുമെന്ന് വിശ്വസിക്കുകയും ചെയ്തു. ഇതിന് തുല്യമാണ് ഈ കാലഘട്ടത്തിലെ കുറേ ആളുകള്‍ അവരുടെ അകാബിറിന്റെ ഖബറുകള്‍ ബഹുമാനിക്കല്‍ കൊണ്ട് ജോലിയാകുന്നത്. ഖബറുകളെ ബഹുമാനിച്ച് കൊണ്ടിരുന്നാല്‍ തങ്ങള്‍ക്ക് അവര്‍ അല്ലാഹുവിന്റെ അരികില്‍ ശിപാര്‍ശ ചെയ്യുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്” (തഫ്സീറുല്‍ കബീര്‍ 17/49 നോക്കുക).

[ ഇമാം റാസി(റ) ഈ പറഞ്ഞത് സുന്നികളായ നാം ചെയ്യുന്നതുമായി ബന്ധപ്പെട്ടതേയല്ല. കാരണം മുശ്രിക്കുകള്‍ അവരുടെ ബിംബങ്ങള്‍ക്ക് അര്‍പ്പിച്ചിരുന്ന ബഹുമാനവും താഴ് മയും പരമമായിരുന്നു. അതുകൊണ്ട് തന്നെയാണ് അത് ആരാധനയാണെന്ന് ഇമാം റാസി(റ) തന്നെ, ഇതിന്റെ തൊട്ടുമുമ്പ് വ്യക്തമാക്കിയത്. അപ്പോള്‍ അതിന് തുല്യമായ ബഹുമാനമാകണമെങ്കില്‍ ഖബറിന് പരമമായ ബഹുമാനമര്‍പ്പിക്കണമെന്നത് വ്യക്തമാണ്. ഒരു വസ്തുവിന് പരമമായി ചെയ്യുന്ന ബഹുമാനം തന്നെയാണ് അതിനെ ആരാധിക്കലെന്ന് ഇമാം റാസി(റ) തഫ്സീറുല്‍ കബീറില്‍ ധാരാളം സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഖബറിന് പരമമായ ബഹുമാനമര്‍പ്പിക്കുന്നവരല്ല സുന്നികള്‍. അപ്പോള്‍ ഇമാം റാസി(റ)യുടെ വിവക്ഷ തന്റെ കാലഘട്ടത്തിലുമുണ്ടായിരുന്ന ഖബറാരാധകരായ കുഫ്ഫാറുകളാകണം. ഇതിന് തെളിവാണ് ‘ഇശ്തിഗാലു കസീരിന്‍ മിനല്‍ ഖല്‍ഖി’ (കുറേയാളുകള്‍ ജോലിയാകുന്നത്) എന്നുപറഞ്ഞ സ്ഥാനത്ത് ‘ഇശ്തിഗാലു കസീരിന്‍ മിനല്‍ മുസ്ലിമീന’ (കുറേ മുസ്ലിംകള്‍ ജോലിയാകുന്നത്) എന്ന് പറയാതിരുന്നത്. പരമമല്ലാത്ത ബഹുമാനത്തോടെ, ഖബറിനരികില്‍ ആരാധനാ രൂപത്തിലുള്ള റുകൂഅ് പോലുള്ളവ ചെയ്യല്‍ ഹറാമാണ്. കാരണം അത് ബാഹ്യത്തില്‍ ശിര്‍ക്കിനെ തോന്നിപ്പിക്കുന്ന രൂപമാണെന്നതുതന്നെ. അല്ലാഹുവിനെ ബഹുമാനിക്കും പോലെയുള്ള ബഹുമാനമാണ് ഉദ്ദേശിച്ചതെങ്കില്‍ അത് പരമമായ ബഹുമാനമായതുകൊണ്ട് ശിര്‍ക്കുതന്നെയാണ്. ബാഹ്യത്തില്‍ ആരാധനാരൂപമില്ലാത്ത തൊട്ടുമുത്തല്‍, ചുംബനം പോലെയുള്ളവ പരമമായ ബഹുമാനമില്ലാതെയാണ് ചെയ്തതെങ്കില്‍ ഹറാമില്ല. മറിച്ച് കറാഹത്ത് മാത്രമാണ്. ബഹു. ഇബ്നുഹജര്‍(റ) അല്‍ ജൌഹറുല്‍ മുനള്ളം, പേജ് 66ല്‍ പറഞ്ഞതാണിതെല്ലാം. തന്റെ ഹാശിയതുല്‍ ഈളാഹ് പേജ് 502ലും ഇപ്രകാരം കാണാം.

[ ഇമാം നവവി(റ)യുടെ ഈളാഹിന്റെ വ്യാഖ്യാനത്തില്‍ ഇമാം റംലി(റ)പറയുന്നു: “കറാഹത്തിനുള്ള കാരണം പ്രസ്തുത കാര്യങ്ങള്‍ അപമര്യാദയാണെന്നുള്ളതാണ്. അപ്പോള്‍ തബര്‍റുക് (പുണ്യം കരസ്ഥമാക്കല്‍) മാത്രമാണുദ്ദേശ്യമെങ്കില്‍ ഒരു വിരോധവുമില്ലെന്ന് മനസ്സിലാക്കാം” (ഫതാവല്‍ കുര്‍ദി, പേജ് 259).
ഇമാം റംലി(റ) നിഹായയില്‍ ഇപ്രകാരം പറയുന്നു: “തബര്‍റുക് മാത്രമുദ്ദേശിച്ച് കൊണ്ട് അവ ചെയ്യുന്നതില്‍ കറാഹത്തില്ലെന്ന് എന്റെ പിതാവ് ഫത്വ നല്‍കിയിട്ടുണ്ട്.” ഇതിന്റെ വ്യാഖ്യാനത്തില്‍ അലിയ്യുശ്ശിബ്റാമുല്ലസി(റ) പറയുന്നു: “ഔലിയാക്കളുടെ ജാറത്തിന്റെയടുക്കല്‍ തിരക്ക് അനുഭവപ്പെടുകയും ഖബറിന്റെയടുക്കലെത്താന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ ഒഴിഞ്ഞൊരു സ്ഥലത്തു നിന്ന് സൌകര്യമുള്ളത്ര ഓതുകയും മറ്റും ചെയ്തുകൊണ്ട് കൈകൊണ്ടോ മറ്റോ ആ ജാറത്തിലേക്ക് ആംഗ്യം കാണിച്ച് അത് ചുംബിക്കാവുന്നതാണ്” (നിഹായ 3/34 ഹാശിയ സഹിതം നോക്കുക).

പക്ഷേ, തഅ്ളീമും (ബഹുമാനം) തബര്‍റുകും (പുണ്യം കരസ്ഥമാക്കല്‍) വ്യത്യസ്തമായി മനസ്സിലാക്കാന്‍ കഴിയാത്ത പാമരന്മാരുടെ സാന്നിധ്യത്തില്‍ പണ്ഢിതന്മാര്‍ അത് ചെയ്യാതിരിക്കലാണ് വേണ്ടതെന്ന് ബസ്വരി(റ) പറഞ്ഞതായി ശര്‍വാനി 3/176ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ചുരുക്കത്തില്‍, സുന്നികള്‍ ഇന്ന് ഇപ്രകാരം ചെയ്യുന്നത് തബര്‍റുക് ഉദ്ദേശിച്ചുകൊണ്ട് മാത്രമാണ്. ഇത് സ്വഹാബാക്കളും മറ്റും ചെയ്തിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. ബഹു. ബിലാല്‍(റ) റസൂലുല്ലാഹി (സ്വ)യുടെ റൌളയുടെ മേല്‍മുഖം വെച്ചുരുട്ടിയതായി അബുദ്ദര്‍ദാഇല്‍(റ)നിന്ന് ഇബ്നുഅസാകിര്‍(റ) താരീഖദ്ദിമശ്ഖ് 2/256, 257ല്‍ നിവേദനം ചെയ്തിട്ടുണ്ട്. ഇതിന്റെ നിവേദകപരമ്പര ശരിയാണെന്ന് ഇബ്നുഹജര്‍(റ) അല്‍ജൌഹറുല്‍ മുനള്ളം പേജ് 66ലും ഇമാം സുബ്കി(റ) പറഞ്ഞതായി ആസാനുസ്സുനന്‍ 2/127ലും പ്രസ്താവിച്ചിട്ടുണ്ട്.

ബൈബിൾ വൈരുദ്ധ്യങ്ങൾ

ബൈബിൾ വൈരുദ്ധ്യങ്ങൾ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

: '1ഒറ്റുകാരനെ പറ്റി ക്രിസ്തു മുന്നറിയിപ്പ് നല്കിയത് നാലു സുവിശേഷകരും സമ്മതിക്കുന്ന കാര്യമാണ്. അവരില് മൂന്നു പേര് പറയുന്നത് ആരായിരിക്കും ആ ഒറ്റുകാരന് എന്ന് ക്രിസ്തു വ്യക്തമാക്കിയില്ലെന്നും അതിനാല് പന്ത്രണ്ടില് ഒരോരുത്തരും അത് താനാകുമോ എന്ന് ഭയപ്പെട്ടുവെന്നുമാണ്. എന്നാല് യോഹന്നാന് മാത്രം പറയുന്നു: ഒറ്റുകാരനെ ക്രിസ്തു ചൂണ്ടിക്കാണിച്ചു കൊടുത്തെന്ന്. "ഞാന് അപ്പം മുക്കി ആര്ക്ക് കൊടുക്കുന്നുവോ അയാള് തന്നെ (ഒറ്റുകാരന്!)" എന്നു പറഞ്ഞ് അദ്ദേഹം അപ്പം മുക്കി യുദായ്ക്ക് കൊടുത്തു. (യോഹ. 13:26.27)
* ഇതില് ഏതാണ് ശരി? 12 ഇല് ഒരാള് ഒറ്റുകാരനാകും എന്ന് പറയുക മാത്രമാണോ ക്രിസ്തു ചെയ്തത്? അതല്ല; ആളെ ചൂണ്ടിക്കാണിച്ച് കൊടുത്തിട്ടുണ്ടോ?
2. ഗത്സമനിയില് ക്രിസ്തു മുട്ട് കുത്തി പ്രാര്ത്ഥിച്ചുവെന്നും അല്ല; കമിഴ്ന്നു വീണ് പ്രാര്ത്ഥിച്ചെന്നും പരസ്പര വിരുദ്ധമായ രണ്ട് റിപ്പോര്ട്ടുകള് കാണാം. മുട്ട് കുത്തി. (ലൂ. 22:41) മുഖം നിലത്ത് കുത്തി/ നിലത്ത് വീണ് (മാര്. 14:35; മത്താ. 26:39).
* ക്രിസ്തു എങ്ങനെയാണ് പ്രാര്ത്ഥിച്ചത്? ക്രൈസ്തവര് ചെയ്യുമ്പോലെ മുട്ട്കുത്തി നിന്ന്?/ മുസ്ലിംകള് ചെയ്യുമ്പോലെ സാഷ്ടാംഗപ്രണാമം ചെയ്ത്?/ ഹിന്ദുക്കളില് ചിലര് ചെയ്യുന്നത് പോലെ നിലത്ത് കമഴ്ന്ന് വീണ്?
3. പിലാത്തോസ് ക്രിസ്തുവിനെ ഹെരോദോസിന്റെ അടുത്തേക്ക് അയച്ചെന്ന് ലൂക്കോസ് (23:6-12) പറയുന്നു. മറ്റാരും ഇത് റിപ്പോര്ട്ട് ചെയ്യുന്നില്ല.
* അയാള് ക്രിസ്തുവിനെ ഹെരോദോസിന്റെ അടുത്ത് അയച്ചോ?/ അയച്ചില്ലേ?
4. ക്രിസ്തുവിനെ പിടികൂടാന് മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും നേരിട്ട് വന്നെന്ന് ലൂക്കോസ് (22:52,53) പറയുന്നു. എന്നാല് ഇവര് അയച്ച സേവകന്മാരോ ഒരു ആള്ക്കൂട്ടമോ ആണ് വന്നതെന്ന് മറ്റുള്ളവര് (മ 26:47, മാ. 14:43, യോ 18:3) പറയുന്നു.
* ആരാണ് ശരിക്കും വന്നത്? മുഖ്യപുരോഹിതരും നേതാക്കന്മാരും ആണോ?/ അതല്ല അവരുടെ സേവകരോ?
5. ഒറ്റുകാരന് മുമ്പോട്ട് വന്ന് ക്രിസ്തുവിനെ ഗുരോ എന്ന് വിളിച്ചു ചുംബിച്ചു; അപ്പോള് ആള്ക്കൂട്ടം മുമ്പോട്ട് വന്ന് ക്രിസ്തുവിനെ പിടികൂടി. (മ 26:48-50, മാ 14:45,46, ലൂ 22:48) അതേസമയം യോഹന്നാന് ഈ ചുംബനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അദ്ദേഹം (18:4-9, 12) പറയുന്ന കഥ മറ്റൊന്നാണ്. ക്രിസ്തു ആള്ക്കൂട്ടത്തോട് ചോദിക്കുന്നു: 'നിങ്ങള് ആരെ അന്വേഷികുന്നു' എന്ന്. അവര് പറയുന്നു: 'നസറായനായ ക്രിസ്തുവിനെ' എന്ന്. 'അത് ഞാനാണ്'എന്ന് ക്രിസ്തുവിന്റെ മറുപടി, എന്നിട്ട് അവര് അദ്ദേഹത്തെ പിടികൂടുകയല്ല; അദ്ദേഹത്തിന്ന് മുമ്പില് വീണ് നമസ്കരിക്കുകയാണ് ചെയ്യുന്നത്. പിന്നീട് പിടികൂടുന്നുമുണ്ട്.
* എന്താണ് യഥാര്ത്ഥത്തില് സംഭവിച്ചത്? യൂദാ ചുംബിച്ചപ്പോള് അവര് അദ്ദേഹത്തെ പിടികൂടിയോ? അതല്ല യോഹന്നന് പറഞ്ഞ പോലെ ഒരു സംഭാഷണം നടക്കുകയും പിന്നെ പിടികൂടുകയും ചെയ്തോ? ഇതിനിടയില് ആള്ക്കൂട്ടം അദ്ദേഹത്തെ നമസ്കരിക്കുകയും ചെയ്തോ?
6. ഒറ്റിക്കൊടുത്തതിന്ന് കിട്ടിയ പ്രതിഫലമായ 30 വെള്ളിക്കാശ് യൂദാ ദേവാലയത്തിലേക്ക് എറിഞ്ഞു, ദേവാലയത്തിന്റെ ആളുകള് ആ പണം കൊണ്ട് പരദേശികളെ സംസ്കരിക്കാന് ഒരു കുശവന്റെ നിലം വാങ്ങി, പിന്നീട് അയാള് പോയി തൂങ്ങി മരിച്ചെന്ന് മത്തായ് (27:1-6) പറയുമ്പോള്, അപ്പോസ്തല പ്രവൃത്തികള് പറയുന്നത്: യൂദാ നിലം വാങ്ങിയെന്നും അയാള് തല കീഴായി വീണ് നടുവെ പിളര്ന്ന് മരിച്ചെന്നുമാണ്. (1:18-19)
* യൂദാ തൂങ്ങി മരിച്ചോ അതല്ല വീണു വയറ് പിളര്ന്ന് മരിച്ചോ?
7. കുറേനക്കാരനായ ശിമയോനെ വഴിയില് കാണുകയും അയാളെ കൊണ്ട് കുരിശു വഹിപ്പിക്കുകയും ചെയ്തെന്ന് മൂന്ന് സുവിശേഷകന്മാര് (മ.27:32,33, മാ. 15:21,22, ലൂ. 23:26) പറയുന്നു. എന്നാല് ഗോല്ഗോഥാ വരെ കുരിശു ചുമന്ന് കൊണ്ട് പോയത് യേശുവാണെന്നാണ് യോഹന്നാന് (19:17) പറയുന്നത്.
* ഗോല്ഗോഥാ വരെ ക്രിസ്തു തന്നെ കുരിശ് ചുമന്നുവൊ? അതല്ല ഇടയ്ക്ക് വച്ച് ആ ജോലി അവര് ശിമയോനെ ഏല്പ്പിച്ചുവോ?
8. അന്ത്യനിമിഷം: കുരിശില് കിടന്ന ക്രിസ്തു ഏലീ ഏലീ ലമ്മാ സബക്താനീ എന്ന് പറഞ്ഞു പിന്നെ ഉറക്കെ നിലവിളിച്ച് കൊണ്ട് അന്ത്യ ശ്വാസം വലിച്ചു. (മ. 27:45-50)
ഏലോഹീ ഏലോഹീ ലമ്മാ സബക്താനീ എന്നാണ് കരഞ്ഞത്. (മാര്. 15:33-39)
യേശു ഉറക്കെ നിലവിളിക്കുകയും 'എന്റെ ആത്മാവിനെ നിന്റെ കൈകളില് ഏല്പ്പിക്കുന്നു' എന്ന് പറഞ്ഞ് അന്ത്യശ്വാസം വലിക്കുകയും ചെയ്തു. (ലൂക്കോ. 23:44-47) വിനാഗിരി കുടിച്ച ശേഷം 'എല്ലാം പൂര്ത്തിയായി' എന്ന് പറഞ്ഞ് പ്രാണന് വെടിഞ്ഞു. (യോഹ. 19:28-30)
[24/02, 11:02 AM] ‪+91 97441 71227‬: * യഥാര്ത്ഥത്തില് അന്ത്യനിമിഷത്തില് എന്താണ് സംഭവിച്ചത്? മത്തായിയും മാര്ക്കോസും പറഞ്ഞത് പോലെയൊ? അതല്ല; ലൂക്കോസോ അല്ലെങ്കില് യോഹന്നാനോ പറഞ്ഞത് പോലെയോ?
9. ക്രിസ്തുവിന്റെ മരണം നടന്നപ്പോള് ദേവാലയത്തിന്റെ തിരശ്ശീല കീറിയ കാര്യം യോഹന്നാനൊഴികെ മൂന്ന് സുവിശേഷകരും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. എന്നാല് ആ സമയത്ത്: 1. ഭൂമി കുലുങ്ങി. 2. പാറകള് പിളര്ന്നു. 3. ശവകുടീരങ്ങള് തുറക്കപ്പെട്ടു. 4. അനേകം വിശുദ്ധരുടെ ശരീരങ്ങള് ഉയിര്പ്പിക്കപ്പെട്ടു. 5. അവര് വിശുദ്ധ നഗരത്തിലെ അനേകര്ക്ക് പ്രത്യക്ഷരായി.പക്ഷെ ഇതൊന്നും മത്തായി (27:51-54) ഒഴികെ മറ്റാരും റിപ്പോര്ട്ട് ചെയ്തില്ല. ഇത് അല്ഭുതകരമായിരിക്കുന്നു. ദേവാലയത്തിന്റെ തിരശ്ശീല കീറുന്നത് കണ്ടവര് ഭൂമി കുലുങ്ങിയതും പാറകള് പിളര്ന്നതും കണ്ടില്ലത്രേ. ഒരു തിരശ്ശീല കീറുന്നത് നോക്കി നിന്നാലേ കാണുകയുള്ളു; എന്നാല് ഭൂമി കുലുക്കമോ? ഉറങ്ങിക്കിടക്കുന്നവര് പോലും അറിയും. എന്നിട്ടും ഈ മഹാല്ഭുതം
* മത്തായി ഒഴികെ മറ്റാരും അറിഞ്ഞില്ലെന്ന്. ഇതെങ്ങനെ വിശ്വസികുക?
10. കുരിശില് ഒരു ലിഖിതം സ്ഥാപിച്ചതായി എല്ലാ സുവിശേഷകരും റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. 'യഹൂദരുടെ രാജാവായ യേശുവാണിവന്' (മ. 27:37), 'യഹൂദരുടെ രാജാവ്' (മാ. 15:27), 'ഇത് യഹൂദരുടെ രാജാവാണ്'. (ലൂ. 23:38), 'നസറായനായ യേശു യഹൂദരുടെ രാജാവ്' (യോ. 19:19). നേരിയ തോതിലെങ്കിലും വ്യത്യാസം ഇവയില് കാണപ്പെടുന്നുണ്ട്.
* ഒരു ലിഖിതം റിപ്പോര്ട്ട് ചെയ്യുമ്പോള് കൃത്യമാകേണ്ടതുണ്ട്. എന്നാല് ഇവിടെയത് പാലിക്കപ്പെട്ടുകാണുന്നില്ല. എന്ത് കൊണ്ട്?
11. ക്രൂശിക്കപ്പെട്ടിടത്ത് ക്രിസ്തുവിന്റെ അമ്മയുണ്ടായിരുന്നതായും കുരിശില് കിടന്ന് കൊണ്ട് അദ്ദേഹം അമ്മയോട് സംസാരിച്ചതായും യോഹന്നാന് (19:25) റിപ്പോര്ട്ട് ചെയ്യൂന്നുണ്ട്. എന്നാല് മറ്റുള്ളവര് ഇത് കണ്ടില്ല. അവിടെയുണ്ടായിരുന്ന പല സ്ത്രീകളുടെയും പേര് എടുത്ത് പറഞ്ഞിട്ടും സുപ്രധാനമായ ഇക്കാര്യം മാത്രം മറ്റുള്ളവര് കണ്ടില്ല.
* ശരിയ്ക്കും അദ്ദേഹത്തിന്റെ അമ്മ മറിയം അവിടെ ഉണ്ടായിരുന്നോ? അവര് തമ്മില് സംസാരിച്ചുവോ?
12. ആഴ്ചയിലെ ഒന്നാം നാള് അതിരാവിലെ മഗ്ദലന മറിയമും മറ്റെ മറിയമും കല്ലറയിലേക്ക് ചെന്നു എന്ന് നാല് പേരും പറയുന്നു. എന്നാല് ഇത് സൂര്യന് ഉദിച്ചപ്പോള് ആണെന്ന് മാര്. 16: 1 പറയുമ്പോള് അല്ല; ഇരുട്ടുള്ളപ്പോള് തന്നെയാണെന്ന് യോഹ 20:1 പറയുന്നു.
* ഉദിച്ചപ്പോള് / ഇരുട്ടുള്ളപ്പോള്: ഇത് രണ്ടും രണ്ടാണ്. ഏതാണ് ശരി?
13. ക്രിസ്തുവിന്റെ കല്ലറ അടച്ച കല്ല് ആരാണ് നീക്കിയത്? കാലത്ത് കല്ലറ കാണാന് ചെന്ന മഗ്ദലന മറിയമും മറ്റെ മറിയമും പറഞ്ഞെന്ന് മത്തായി റിപ്പോര്ട്ട് ചെയ്യുന്നു: 'അവര് ചെന്നപ്പോള് ഒരു മാലാഖ ആകാശത്ത് നിന്ന് ഇറങ്ങി വരുകയും കല്ല് ഉരുട്ടി മാറ്റുകയും എന്നിട്ട് അതിന്മേല് കയറി ഇരിക്കുകയും ചെയ്യുന്നത് അവര് കണ്ടുവെന്ന്. (മത്തായി 28:2) എന്നാല് മറ്റ് മൂന്ന് സുവിശേഷകരും (മാ. 16:4, ലൂ. 24:2, യോ. 20:1) പറയുന്നത് മഗ്ദലന മറിയമും മറ്റെ മറിയമും അവിടെ എത്തിയപ്പോള് തന്നെ കല്ല് ഉരുട്ടി മാറ്റപ്പെട്ടതായിട്ടാണ് കണ്ടതെന്നാണ്.

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്*

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക)
പിന്നെ വളൂഹ് ചെയ്യുക.
അത്കഴിഞ്ഞാൽ
വിരിപ്പിൽ വന്നിരുന്ന്
പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി
*സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)*
*സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)*
*സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)*
എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക.

ശേഷം
*ആയത്തുൽ കുർസി*
പാരായണം ചെയ്യുക

 *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [البقرة 255]

ശേഷം
സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകളായ *ആമന റസൂൽ* പാരായണം ചെയ്യുക.

*آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ. لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ.*
[البقرة 285 - 286]

ശേഷം താഴെയുളള പ്രാർത്ഥനകൾ ബ്രാക്കറ്റിൽ കൊടൂത്ത എണ്ണമനുസരിച്ച് ചെല്ലുക.

*بِاسْمِكَ رَبِّـي وَضَعْـتُ جَنْـبي ، وَبِكَ أَرْفَعُـه، فَإِن أَمْسَـكْتَ نَفْسـي فارْحَـمْها ، وَإِنْ أَرْسَلْتَـها فاحْفَظْـها بِمـا تَحْفَـظُ بِه عِبـادَكَ الصّـالِحـين.*
(ഒരു പ്രാവശ്യം)

*بِاسْـمِكَ اللّهُـمَّ أَمـوتُ وَأَحْـيا.*
(ഒരു പ്രാവശ്യം)

*اللّهُـمَّ قِنـي عَذابَـكَ يَـوْمَ تَبْـعَثُ عِبـادَك.*
(മൂന്ന് പ്രാവശ്യം)

*اللّهُـمَّ إِنَّـكَ خَلَـقْتَ نَفْسـي وَأَنْـتَ تَوَفّـاهـا لَكَ ممَـاتـها وَمَحْـياها ، إِنْ أَحْيَيْـتَها فاحْفَظْـها ، وَإِنْ أَمَتَّـها فَاغْفِـرْ لَـها . اللّهُـمَّ إِنَّـي أَسْـأَلُـكَ العـافِـيَة. -*
(ഒരു പ്രാവശ്യം)

*الـحَمْدُ للهِ الَّذي أَطْـعَمَنا وَسَقـانا، وَكَفـانا، وَآوانا، فَكَـمْ مِمَّـنْ لا كـافِيَ لَـهُ وَلا مُـؤْوي.*
(ഒരു പ്രാവശം)

*اللّهُـمَّ عالِـمَ الغَـيبِ وَالشّـهادةِ فاطِـرَ السّماواتِ وَالأرْضِ رَبَّ كُـلِّ شَـيءٍ وَمَليـكَه، أَشْهـدُ أَنْ لا إِلـهَ إِلاّ أَنْت، أَعـوذُ بِكَ مِن شَـرِّ نَفْسـي، وَمِن شَـرِّ الشَّيْـطانِ وَشِـرْكِه، وَأَنْ أَقْتَـرِفَ عَلـى نَفْسـي سوءاً أَوْ أَجُـرَّهُ إِلـى مُسْـلِم .*
(ഒരു പ്രാവശ്യം)

*سُبْحَانَ اللَّهِ.*
(33 പ്രാവശ്യം)

*الْحَمْدُ لِلَّهِ.*
(33 പ്രാവശ്യം)

*اللَّهُ أَكْبَرُ.*
(34 പ്രാവശ്യം)

അവസാനം വലത് ഭാഗം ചെരിഞ്ഞ് കിടന്ന് ഉളളം കൈയ്യിൽ കവിൾ വെച്ച് താഴെയുളള പ്രാർത്ഥന ഒരു പ്രാവശ്യം ചെല്ലി ഉറക്കത്തിലേക്ക് പോവുക
*اللّهُـمَّ أَسْـلَمْتُ نَفْـسي إِلَـيْكَ، وَفَوَّضْـتُ أَمْـري إِلَـيْكَ، وَوَجَّـهْتُ وَجْـهي إِلَـيْكَ، وَأَلْـجَـاْتُ ظَهـري إِلَـيْكَ، رَغْبَـةً وَرَهْـبَةً إِلَـيْكَ، لا مَلْجَـأَ وَلا مَنْـجـا مِنْـكَ إِلاّ إِلَـيْكَ، آمَنْـتُ بِكِتـابِكَ الّـذي أَنْزَلْـتَ وَبِنَبِـيِّـكَ الّـذي أَرْسَلْـت.*

ഇത് സഹീഹായ ഹദീസിൽ വന്ന പ്രാർത്ഥനകളാണ്.
ഇങ്ങനെയാവണം ഒരു മുസ്ലിം കിടന്നുറങ്ങാൻ പോവേണ്ടത്.

ഇതൊക്ക ജീവിതത്തിലുളളവനാണ് യഥാർത്ഥ പ്രവാചക സ്നേഹി...

എന്നാൽ പ്രവാചക സ്നേഹം നമ്മൾ വായയിൽ പറയുമ്പോൾ പലരുടെയും ജീവിതത്തിൽ പ്രവാചക സ്നേഹം അന്യമാണ്...

മുസ്ലിം സമുദായത്തിലെ പുതു തലമുറയിലെ പലരും ഉറങ്ങാൻ  പോകാറ് ഗാനം ആസ്വദിച്ചും സിനിമയും മറ്റ് ഹറാമായ രംഗങ്ങളൊക്കെ കണ്ട് കൊണ്ടാണ്...
ഉറക്കത്തെ ഖുർആൻ വിശേഷിച്ചത് ചെറിയ മരണമെന്നാണ്.
നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ ആത്മാവിനെ അല്ലാഹു കൊണ്ട് പോവുകയാണ്.
അവൻ ഉദ്ദേശിക്കുന്നവർക്ക് അത് അവൻ തിരിച്ച് കൊടുക്കുന്നു. ചിലരുടെ ആത്മാവിനെ അവൻ പിടിച്ച് വെക്കുന്നു...
പല ഉറക്ക മരണവും നാം കണ്ടവരും കേട്ടവരുമാണ്...
എന്നിട്ടും നമ്മൾ ഉറക്കത്തിനൊരുങ്ങന്നത് പ്രവാചകൻ പഠിപ്പിച്ചതിന് വിരുദ്ധമായി ഹറാമുകൾ കേട്ടും കണ്ടും ആസ്വദിച്ചുമാണ്...
ഈ ഹറാമുകൾ കണ്ടും കേട്ടും ആസ്വദിച്ചും കിടന്നുറങ്ങുന്ന ഉറക്കത്തിലാണ് നമ്മൾ മരിച്ച് പോകുന്നതെങ്കിൽ നാളെ പരലോകത്ത് ഉയർത്തെഴുന്നേൽപ്പിൻെറ സമയത്തും നമ്മളുണ്ടാവുക നമ്മൾ എങ്ങനെയാണോ ഉറങ്ങാൻ കിടന്നത് അതേ രൂപത്തിലായിരിക്കും...
അല്ലാഹു കാത്ത് രക്ഷിക്കട്ടെ....

താഴെ ഉറക്കത്തിൽ നിന്ന് ഉണരുമ്പോഴുളള പ്രാർത്ഥനയും അർത്ഥവും ചേർക്കുന്നുണ്ട്.
എന്താണ് ആ പ്രാർത്ഥനയിൽ നമ്മൾ പറയുന്നതെന്ന് അതിൻെറ അർത്ഥം നോക്കിയാൽ മനസ്സിലാകും...

*الْحَمْدُ للهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا، وَإِلَيْهِ النُّشُورُ*
_അർത്ഥം:_ *നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ്‌ എല്ലാ സ്തുതിയും. അവനിലേക്കാണ്  നമ്മുടെ (പരലോക രക്ഷാശിക്ഷക്കുള്ള ) ഉയിർത്തെഴുന്നേൽപ്പ്*

വായിച്ച് കഴിഞ്ഞാൽ മറ്റുളളവരിലേക്ക് എത്തിക്കുക...

അല്ലാഹു ഇത് സ്വീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ...

മുഹ്യദ്ദീന്‍ ശൈഖ്(റ) ഇസ്തിഗാസ വിരോധിയോ...??

മുഹ്യുദ്ധീൻ ശൈഖ് (റ) ഇസ്തിഗാസ വിരോധിയോ

വഹാബികളുടെ തട്ടിപ്പിന് മറുപടി                                                          ഇസ്തിഗാസ നടത്തരുത് അത് ശിർക്ക് ആണെന്ന് മു
മുഹ്യദ്ധീൻ ഷെയ്ഖ്‌ (റ)പറഞ്ഞിട്ടുണ്ടോ?

🔸 ഉത്തരം:

അത് പച്ച കള്ളമാണ്.കല്ല്‌ വച്ച നുണ.

🔸 മുഹ്യിദ്ധീൻ ഷെയ്ഖ്‌ (റ), നബി(സ)യെ സിയാറത്ത് ചെയ്യുമ്പോൾ, വഫതായ ഖബറിൽ കിടക്കുന്ന നബി(സ)യോട് ശുപാർശ ചെയ്യാൻ വേണ്ടി പറയണമെന്നും, അതിന് വേണ്ടി ആയത്ത് ബാധകമാക്കി അതിനെ പുണ്യമാക്കിയ മുഹയിദ്ധീൻ ഷെയ്ഖ്‌ ഒരിടത്തും മഹാന്മാരോടുള്ള അഭൗതിക സഹായതേട്ടം ശിർക്കാണെന്ന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല,  

ഷൈഖ് മുഹ് യിദ്ദീൻ അബ്ദുൽഖാദിറുൽ ജീലാനി(റ)(ഹി: 470-561) നബി(സ)യുടെ ഖബ്റു സിയാറത്ത് ചെയ്യുന്നവൻ പ്രാർത്ഥിക്കേണ്ട പ്രാർത്ഥന വിവരിച്ചു അദ്ദേഹം എഴുതുന്നു:

)

അല്ലാഹുവേ! നീ നിന്റെ കിത്താബിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "അവർ അവരുടെ ശരീരങ്ങളോട് അക്രമം കാണിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അവർ എത്തിക്കുന്നതാണ്". നബി"(സ)യുടെ ജീവിതകാലത്ത് നബി(സ) യെ സമീപിച്ച് ആ സന്നിധിയിൽവെച്ച് കുറ്റം സമ്മതിച്ചവർക്ക് നബി(സ) പാപമോചനത്തിനിരന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്തിരുന്നുവല്ലോ.അതെ പോലെ എന്റെ കുറ്റങ്ങൾക്ക് പാപമോചനം തേടി നിന്റെ പ്രവാചകരെ ഞാനിതാ സമീപിച്ചിരിക്കുന്നു. അതിനാല്‍ എനിക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ നബിയെകൊണ്ട് നിന്നിലേക്കിതാ ഞാൻ മുന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേ! എന്റെ പാപങ്ങൾ പൊറുക്കുന്നതിന്നായി അങ്ങയെകൊണ്ടിതാ എന്റെ രക്ഷിതാവിലേക്ക് ഞാൻ മുന്നിട്ടിരിക്കുന്നു.അല്ലാഹുവേ! മുഹമ്മദ്‌ നബി(സ) യുടെ ഹഖുകൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു. എനിക്ക് നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ!...(അൽഗുൻയത്ത്)

......................................................

اللهم إنك قلت في كتابك لنبيك { ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } وإني أتيت نبيك تائبا من ذنوبي مستغفرا فأسألك أن توجب لي المغفرة كمن أوجبتها لمن أتاه في حال حياته فأقر عنده بذنوبه فدعا له نبيه فغفرت له اللهم إني أتوجه إليك بنبيك عليه سلامك نبي الرحمة , يا رسول الله إني أتوجه بك إلي ربي ليغفر لي ذنوبي , اللهم إني أسألك بحقه أن تغفر لي وترحمني ( الغنية لطالبي طريق الحق: ١١-١٢)

എന്ന് മാത്രമല്ല ഇവർ കൊണ്ടുവന്ന വാചകത്തിൽ മരണപ്പെട്ടുപോയവരോടുള്ള ശുപാർശതേട്ടമോ ഇസ്തിഗാസയോ പറഞ്ഞിട്ടേയില്ല. അതുണ്ടെങ്കിൽ 

അതാണ്‌ മൗലവിമാർ കൊണ്ടുവരേണ്ടത്. അപ്രകാരം അഭൗതിക സഹായതേട്ടം ശിർക്ക് ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അങ്ങനെ ഒരു വാചകം കാണിച്ചു തരുവാൻ സകല ഇബ്ലീസ് &  വഹാബികളെയും വെല്ലു വിളിക്കുന്നു.

ഇനി എന്താണ് ശൈഖ്അവർകൾ പറഞ്ഞത് എന്ന് നോക്കാം.

നീ അല്ലാഹുവിന്റെ സൃഷ്ടികളിൽ ആരോടും അന്യായം പറയരുത്.

എന്ന് പറഞ്ഞതിൽ , മക്കൾ പിതാവിനോട് , യാചകൻ മുതലാളിയോട് , കടത്തിൽ വലഞ്ഞവൻ പണക്കാരനോട് , പരാതി പറഞ്ഞാൽ അത് ശിർക്ക് ആണെന്ന് വഹാബികൾ പറയുമോ? എന്നാൽ ആദ്യം മുശ്രിക് ആവുക വഹാബീസ് ദമ്മാജുകൾ ആയിരിക്കും. കാരണം അവർ അങ്ങനെ ചോദിക്കുന്നവരും ചോദിക്കണം എന്ന് പറയുന്നവരും ആണ്. 

ഇവിടെ അഭൗതികം എന്നോ മരിച്ചവർ എന്നോ പറഞ്ഞിട്ടില്ല.

മേൽ വാചകം മനസ്സിലാവണമെങ്കിൽ സ്വഹാബികളുടെ ജീവിത നടപടികൾ നാം പഠിക്കേണ്ടതുണ്ട്.

അബുദർദ് (റ) പറയുന്നത് കാണുക. എന്നെ റസൂലുല്ലാഹി(സ) വിളിച്ചു എന്നിട്ട് പറഞ്ഞു നിങ്ങൾ എനിക്ക് ബൈഅത്ത്  ചെയ്യാമോ , നിങ്ങള്ക്ക് സ്വർഗ്ഗമുണ്ട്. ഞാൻ അതെ എന്ന് പറഞ്ഞു. ഞാൻ  കൈ നീട്ടി ,നബി(സ) എന്റെ മേൽ നിബന്ധന പറഞ്ഞു. ജനങ്ങളോട് ഒരു വസ്തുവും ചോദിക്കരുത് . ഞാൻ അതെ എന്ന് പറഞ്ഞു. 

തങ്ങൾ പറഞ്ഞു , 

നിന്റെ ചാട്ടവാർ വീണാൽ നീ അത് ഇറങ്ങി എടുക്കണം.

ഇമാം അഹ്മദ്  

الباني 

ഈ ഹദീസ് സ്വഹീഹ് ആണെന്ന് പറഞ്ഞിട്ടുണ്ട്.- حدثنا ‏ ‏أبو المغيرة ‏ ‏حدثنا ‏ ‏صفوان ‏ ‏عن ‏ ‏أبي اليمان ‏ ‏وأبي المثنى ‏ ‏أن ‏ ‏أبا ذر ‏ ‏قال : ‏بايعني رسول الله ‏ ‏صلى الله عليه وسلم ‏ ‏خمسا وأوثقني سبعا وأشهد الله علي تسعا ‏ ‏أن لا أخاف في الله لومة لائم ؛ ‏ ‏قال ‏ ‏أبو المثنى ‏ ‏قال ‏ ‏أبو ذر ‏ ‏فدعاني رسول الله ‏ ‏صلى الله عليه وسلم ‏ ‏فقال: هل لك إلى بيعة ولك الجنة ؟ قلت: نعم ، وبسطت يدي... فقال رسول الله وهو يشترط علي: أن لا تسأل الناس شيئا ...قلت: نعم..قال: ولا سوطك إن يسقط منك حتى تنزل إليه فتأخذه ...- طرف الحديث : لا تسأل الناس شيئا ولا سوطك وإن سقط منك حتى تنزل إليه فتأخذه....أخرجه أحمد في مسنده من رواية أبي ذر رضي الله عنه، وصححه الألباني في تحقيق الجامع الصغير

ഇബ്നുമാജഹ് (റ) റിപ്പോർട് , സൗബാൻ(റ) നിന്നും , നബി(സ) പറഞ്ഞു ആരാണ് എന്നിൽ നിന്നും ജനങ്ങളോട് ഒരു കാര്യവും ചോദിക്കുകയില്ല എന്ന് കരാർ ചെയ്യുക, അവനു സ്വർഗ്ഗമുണ്ട്.

ഞാൻ അതെ എന്ന് പറഞ്ഞു. 

അവർ ഒന്നും ചോദിക്കാറില്ല. അവരുടെ ചാട്ടവാർ വീണാൽവരെ വണ്ടിയിൽ നിന്നും ഇറങ്ങി അതെടുക്കും.

ഒരാളോടും അത് എടുക്കൂ  എന്ന് പറയില്ല.( ഇബ്നു മജഹ് അൽബാനി സ്വഹീഹ് ആക്കി.) 

അത്തർഗീബ് ഹാഫിളുൽ മുന്‍ദിരി അബു ദാവൂദിന്റെ റിപ്പോർട്ടിൽ ആ കരാർ ചെയ്ത സ്വഹാബികൾ സ്വന്തം ചാട്ടവാർ വീണാൽ വരെ സ്വയം എടുക്കാാണ് ഉള്ളത്. ഒരാളോടും ചോദിക്കാറില്ല എന്നുണ്ട്.

وأخرجه ابن ماجه في سننه عن ثوبان رضي اللهعنه قال، قال رسول الله صلى الله عليه وسلم : ومن يتقبل لي بواحدة أتقبل له بالجنة ؟ قلت: أنا... قال: لا تسأل الناس شيئا ...قال: فكان ثوبان يقع سوطه وهو راكب فلا يقول لأحد ناولنيه حتى ينزل فيأخذه ... قال الشيخ الألباني رحمه الله : صحيح ..- وحديث ثوبان رضي الله عنه أورده المنذري في الترغيب والترهيب ، وعزاه لأحمد وابن ماجه والنسائي وأبي داود ، ولفظه : ... عن ثوبان رضي الله عنه قال، قال رسول الله صلى الله عليه وسلم: من تكفل لي أن لا يسأل الناس شيئا أتكفل لهبالجنة ؟ فقلت : أنا...فكان لا يسأل أحدا شيئا...قال الشيخ الألباني رحمه الله : صحيح ..وفي سنن ابن ماجه :... عَن ثوبان؛ قَالَ: قال رَسُول اللَّهِ صَلَى اللَّهُ عَلَيْهِ وَسلَّمْ: من يتقبل لي بواحدة أتقبل له بالجنة؟ . قلت: أنا. قَالَ : لا تسأل الناس شيئاً....قال، فكان ثوبان يقع سوطه، وهو راكب، فلا يقول لأحد ناولنيه. حتى ينزل فيأخذه

ഈ പറഞ്ഞതിന്റെ അർഥം വടി വീണാൽ മറ്റൊരാളോട് എടുക്കാൻ പറയല്‍ ശിര്ക് ആണെന്ന് "പാവം" വഹാബികൾ പറയുമോ? 

എന്നാൽ സകല വഹാബികളും മുശ്രിക്കുകൾ തന്നെ. 

ഇതിന്റെ അർഥം ഭൗതികമായ എല്ലാ കാര്യത്തിലും, ദാരിദ്ര്യത്തിൽ പോലും ഒരാളോടും സഹായം ചോദിക്കാതെ ക്ഷമ കൈകൊണ്ടു ഒരു ഡോക്ടറെ പോലും കാണാതെ രോഗാവസ്ഥയിൽ ക്ഷമിച്ചു അല്ലാഹുവിന്റെ ഖളാഇല് തൃപ്തിയായി കഴിയുന്ന , ഉന്നതമായ തവക്കുലിലേക്കുള്ള സൂചനായാണെന്നു പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.

ഈ അവസ്ഥയിൽ അല്ലാഹു എന്ന ചിന്തയല്ലാതെ മറ്റൊരു ചിന്തയും ഉദിക്കാതെ ഉന്നതമായ ഫനാഇന്റെ അവസ്ഥയിലേക്കുള്ള സൂചനയാണ് എന്ന് ആരിഫീങ്ങൾ പറഞ്ഞിട്ടുണ്ട്.

അതാണ്‌ അല്ലാഹ് എന്ന ചിന്തയല്ലാത്ത മറ്റൊരു ചിന്ത എനിക്ക് വന്നാൽ ഞാൻ മൂർതദ്ധാണ് എന്ന് വിധിക്കുന്നു എന്ന് ചില മഹാന്മാർ പറഞ്ഞത്.

അതിൽ രിദ്ധത്ത് എന്ന അർഥം സാദാരണ പറയാറുള്ള ഇസ്ലാമിൽ നിന്നും പുറത്ത് പോവൽ അല്ല , 

മറിച്ച് അവരുടെ ഉന്നത സ്ഥാനത് നിന്നും താഴെ പദവിയിലേക്കുള്ള ചാട്ടമാണ്.

കാരണം അല്ലാഹു എന്ന ചിന്ത അല്ലാത്ത ഒരു സമയം വരൽ അവർക്ക് 

ഉന്നത സ്ഥാനത്തെ തൊട്ട് തെറ്റലാണ്. 

ഇപ്രകാരം ഭൌതിക കാര്യത്തിൽ അല്ലാഹു അല്ലാത്തവരോട് പരാതി പറയൽ ഉന്നത സ്ഥാനത്തെ തൊട്ടും ശ്രേഷ്ടമായ സ്ഥാനത്തെ തൊട്ടും താഴ്ന്ന സ്ഥാനത്തേക്ക് തെറ്റലാണ്. 

അതിനെ ആരിഫീങ്ങൾ ശിര്‍ക് എന്നോ കുഫ്ർ എന്നോ ഫിസ്ഖ് എന്നോ രിദ്ധത്ത് എന്നോ പ്രയോഗിക്കും. അതിന്റെ സാദാരണ ഉപയോഗിക്കുന്ന അർഥം അവിടെ ഉദ്ദേശമില്ല.മറിച്ചു ഉന്നത സ്ഥാനത്തെ തൊട്ടു തെറ്റൽ എന്ന അർത്ഥമാണ് ഉദേശം.

കണ്ണ് കാണാത്ത സ്വഹാബിയോട് നബി (സ) ആദ്യം പറഞ്ഞത് നീ ക്ഷമിച്ചാൽ ഉത്തമമാണ് എന്നാണ്.

അപ്പോൾ അദ്ദേഹം കാഴ്ച തിരിച്ചു വേണം എന്ന് പറഞ്ഞു.

അപ്പോൾ നബി(സ), തവസ്സലും, ശുപാർശ തേടലും  ,ഇസ്തിഗാസയും അടങ്ങുന്ന ദുഅ പഠിപ്പിച്ചു  കൊടുത്തു. രണ്ടു റക്കാഅത്ത് നിസ്കരിചു അവർ അങ്ങനെ ചെയ്ത് കാഴ്ച കിട്ടി.

ചുരുക്കത്തിൽ ഭൌതിക കാര്യത്തിൽ പോലും , ചാട്ടവാർ വീണാൽ പോലും ഒരാളോട് പരാതി പറയാതെ 

അല്ലാഹുവിന്റെ ഖളാഇൽ തൃപ്തിയാവുന്ന ഉന്നതമായ തവക്കുലിന്റെ മർതബയിലേക്കുള്ള സൂചനയും പരിശീലനവുമാണ് മുഹയിദ്ധീൻ ഷെയ്ഖ്‌ തന്റെ മുരീദൻമാർക്ക് നൽകുന്നത്.

അത് നബി(സ) പഠിപ്പിച്ചതിൽ നിന്നും അവർ മനസിലാക്കിയതാണ്.

ഈ വിഷയം ഇമാം ഗസ്സാലി(റ) ഇഹ്യ ഉലൂമുദ്ധീനിൽ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്. 

ഈ മഹത്തായ സ്ഥാനത്തെ തൊട്ടു തെറ്റുന്നതിനെ ഫിസ്ഖ് എന്നോ ശിർക്ക് എന്നോ രിദ്ധത്ത് എന്നോ കുഫ്‌റ്‌ എന്നോ പ്രയോഗിക്കുന്നത്, അതിന്റെ ഗൌരവം മുരീദുമാർക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടി , നല്ലതല്ല എന്ന അർത്ഥത്തിനു അവർ ഉപയോഗിക്കുന്ന സാങ്കേതിക പ്രയോഗമാണ്‌.

അതിന്റെ സാധാരണ പ്രയോഗം ഉദ്ദേശമല്ല.

ഇത് ഇബ്നു ഹജർ(റ) ഫതാവയിൽ പറഞ്ഞിട്ടുണ്ട്.

സ്വന്തം കാര്യം സ്വന്തം  കൊണ്ട് നിർവഹിക്കുക. ആരോടും പരാതി പറയാതെ ക്ഷമിച്ചു കഴിയുക എന്നതുമാണ് അതിൽ ഉള്ളത്.

ഇബ്രാഹിം നബി(അ)മിനെ  തീയിൽ ഇട്ടപ്പോൾ ജിബ്‌രീൽ (അ) വന്നു ചോദിച്ചു എന്തെങ്കിലും സഹായം വേണോ എന്ന് , ഇബ്രാഹിം നബി(അ) പറഞ്ഞു , നിങ്ങളുടെ സഹായമല്ല , എനിക്ക് അല്ലാഹു മതി.

ഇതിന്റെ അർഥം ജിബ്‌രീലിനോടോ , ചാട്ടവാർ വീണാൽ സുഹൃത്തിനോടോ ചോദിക്കൽ ശിർക്ക് ആണ് എന്നല്ല, മറിച്ച് ഒരാളോടും ഇറക്കാതെ എല്ലാം ക്ഷമിച്ചു സഹിച്ചു പ്രത്യേകമായ ജീവിതമാണ് .

ഇത് മനസ്സിലാക്കാൻ വഹാബിയാവാഞാൽ മതി.

അല്ലാതെ അഭൗതിക സഹായം തേടലോ , മഹാന്മാരുടെ മരണശേഷമോ , ജീവിതകാലത്തോ അവരോടു സഹായം തേടലോ, ഇസ്തിഗാസ നടത്തലോ ശിർക്കാണെന്ന് ഇതിൽ എവിടെയും പറഞ്ഞിട്ടേയില്ല.

 അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

മദ്ഹബ് സ്വീകരിക്കൽ വഹാബി ദുർവ്യാഖ്യാനം


മദ്ഹബ് സ്വീകരിക്കൽ വഹാബി ദുർവ്യാഖ്യാനം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
പോസ്റ്റിൽ നൽകിയിട്ടുള്ള "സലഫി ഐക്യ സംഘം" എന്ന വഹ്ഹാബീ ഗ്രൂപ്പിന്റെ ഇൻഫോ ചെക്ക് ചെയ്‌താൽ കാണാവുന്ന ഒരു ആയത്തിന്റെ പരിഭാഷയും അതിനെ ചുവടു പിടിച്ചുകൊണ്ട് നമ്മിൽ ഇന്ന് കാണുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഖുർആനിലേക്കും ഹദീസിലേക്കും മടക്കണം എന്നുമാണ് പറഞ്ഞിരിക്കുന്നത്..

എങ്കിൽ  വഹ്ഹാബി
 പ്രസ്ഥാനത്തോടും ഗ്രൂപ്പ് അഡ്മിനോടും
"Sidheeque sha"
യുടെ ചില ചോദ്യങ്ങൾ
👇👇

==================
Sidheeque sha✍✍
==================

1:ഇമാമീങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലാതെ അംഗീകരിച്ചു ഇജ്മാആയ ഒരു വിഷയത്തിൽ ഇന്ന് നമുക്ക് അഭിപ്രായ വെത്യാസം അനുവദനീയമാണോ?ഇജ്മാഇനെതിരെ വാദിക്കൽ ഹറാമല്ലേ...?

2:
ഇമാമീങ്ങൾക്കിടയിൽ അഭിപ്രായ വെത്യാസം സംഭവിക്കുക എന്നാൽ ഖുർആനിലും ഹദീസിലും രണ്ട് വ്യാഖ്യാനത്തിന് വകയില്ലാത്ത വിധം നെസ്സായി പറഞ്ഞിട്ടില്ല എന്നാണല്ലോ..

അപ്പൊ ഖുർആനിലും ഹദീസിലും നെസ്സായി പറയാത്ത വിഷയത്തിൽ ഇമാമീങ്ങൾപോലും അഭിപ്രായ ഭിന്നതിയിൽ എത്തിയ വിഷയത്തിൽ ഇന്ന് കേരളത്തിലെ മുജാഹിദ് എങ്ങനെയാണ് ഖുർആനിന്റെയും ഹദീസിന്റെയും നെസ്സിലേക്ക് മടക്കുക?

3:
അങ്ങിനെ നെസ്സിലേക്ക് മടക്കിയാൽ അഭിപ്രായ വെത്യാസം മാറുമെങ്കിൽ ആദ്യമേ ഇമാമീങ്ങൾക്കിടയിൽ അഭിപ്രായ വെത്യാസം സംഭവിക്കില്ലായിരുന്നല്ലോ..?

 4:
ഖുർആൻ ഹദീസിന്റെ നെസ്സ് മനസ്സിലാക്കാൻ കഴിയുക എന്നത് ഒരാളെ അഹ്‌ലുസ്സുന്നയുടെ ഇമാമായി അംഗീകരിക്കുക എന്നതിന്റെ മാനദണ്ഡമല്ലേ..?

5:
അതല്ല ഇമാമീങ്ങൾക്ക് ഖുർആൻ ഹദീസിന്റെ നെസ്സ് മനസ്സിലായിട്ടില്ല ഞങ്ങൾ കേരളത്തിലെ വഹ്ഹാബികൾക്കാണ് അവയുടെ നെസ്സ്‌.മനസ്സിലായത് എന്നാണോ പറഞ്ഞു വരുന്നത്?

6:
"സ്വർണ്ണത്തിന്റെ ഇരുമ്പൊലക്ക.."
എന്ന് പറഞ്ഞത് പോലെയല്ലേ നിങ്ങളുടെ ഇമാമീങ്ങളുടെ വിഷയം വന്നുചേരുന്നത്..?

ഉദാഹരണം:തൗഹീദും ശിർക്കും അറിയാത്ത ഇമാം,ഖുർആനിന്റെ നെസ്സ് അറിയാത്ത ഇമാം..etc...എന്നത് പോലെയല്ലേ നിങ്ങൾ പരിചയപ്പെടുത്തുന്ന ഇമാമീങ്ങളുടെ അവസ്ഥ?

7:ഇജ്ത്തിഹാദിന് യോഗ്യതയുള്ള ഇമാമീങ്ങൾ ഇജ്ത്തിഹാദ് ചെയ്തപ്പോൾ അഭിപ്രായ വെത്യാസത്തിലായ കാര്യത്തിൽ നിങ്ങൾ ഇജ്ത്തിഹാദിന് മുതിരുന്നത് യോഗ്യത ഇല്ലാത്തവർ ഖുർആനിനേയും ഹദീസിനെയും വിശകലനം ചെയ്ത് മതവിധി പറയരുത് എന്ന ഇജ്മാഉ കൊണ്ട് ഹറാമായ കാര്യമല്ലേ?

8:
അപ്പോൾ നിങ്ങൾ ഓരോരുത്തരും ചെയ്യുന്ന ഈ ഇജ്ത്തിഹാദ് യഥാർത്ഥത്തിൽ ഹറാമല്ലേ?

9:
അതല്ല കേരളത്തിലെ വഹ്ഹാബികൾ ഖുർആൻ ഹദീസ് ഇജ്ത്തിഹാദ് ചെയ്യാനുള്ള യോഗ്യത എത്തിയവരാണോ?

10:
നിങ്ങൾ അങ്ങിനെ യോഗ്യത എത്തിയവരാണെങ്കിൽ "ഇന്ന് ലോകത്ത് ഇജ്ത്തിഹാദിന് യോഗ്യത ഉള്ളവർ ജീവിച്ചിരിപ്പില്ല" എന്ന് നിങ്ങൾ തന്നെ നിങ്ങളുടെ പുസ്തകങ്ങളിൽ പരസ്യമായി എഴുതിയതിന് എതിരല്ലേ?
അതോ അതിന് ശേഷം ആരെങ്കിലും ജനിച്ചോ?

വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു..

മുജാഹിദുകൾക്ക് വേണ്ടിയുള്ള 2018 മാർച്ചിലെ അവസാന ക്വിസ് മത്സരം



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
മുജാഹിദുകൾക്ക് വേണ്ടിയുള്ള 2018  മാർച്ചിലെ അവസാന ക്വിസ് മത്സരം
 ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ  ബ്രാക്കറ്റിൽ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്
1)  മഖ്ബറകൾ പൊളിച്ചു മാറ്റിയാൽ നിങ്ങളെ  മലക്കുകൾ സഹായിക്കുമെന്നു പ്രഖ്യാപിച്  ഐ എസ് ഭീകരവാദം  കേരളത്തിൽ  വളരെ മുമ്പുതന്നെ പ്രഖ്യാപിച്ച  മുജാഹിദ് മൗലവി ?
(സലാം സുല്ലമി ,വക്കം മൗലവി , ഉമർ മൗലവി )

2) മഹാനായ EK ഹസ്സൻ മുസ്ലിയാർക്ക് മരണാസന്ന സമയത്ത്  താങ്കൾ മുസ്ലിമാകണം എന്നു പറഞ്ഞുകൊണ്ട് കത്ത് കൊടുത്തയച്ച മൗലവി ?
(ഉമർ മൗലവി ,സി പി ഉമർ സുല്ലമി വക്കം മൗലവി )

3) ഹുസൈൻ സലഫി  സുന്നികൾക്ക് മറുപടി പറയാൻ കഴിവില്ലാത്ത വ്യക്തിയാണെന്ന് പറഞ്ഞ മുജാഹിദ്  ജനറൽ സെക്രട്ടറി ?
(ഹുസൈൻ മടവൂർ , എ പി അബ്ദുൽഖാദർ മൗലവി, ഉമർ മൗലവി)

4)സഹീഹുൽ ബുഖാരിയിലെ  ഹദീസുകൾ ഏറ്റവും കൂടുതൽ തള്ളിക്കളഞ്ഞ മുജാഹിദ് മൗലവി ?
(സലാം സുല്ലമി ,അനസ് മൗലവി ,കായക്കൊടി )

5) ഇമാം ബുഖാരിയുടെ വാപ്പാക്ക്   വിളിച്ച മുജാഹിദ് മൗലവി? (അബ്ദുറഹ്മാൻ ഇരുവേറ്റി ,കായക്കൊടി ഹുസൈൻ മടവൂർ )

6) റഖീബ് അതീദ്  മലക്കുകളോട്  പറഞ്ഞാൽ കേൾക്കുമെന്നും അതെ സമയം പ്രാർത്ഥിച്ചാൽ കേൾക്കില്ല എന്നും കണ്ടുപിടിച്ച മൗലവി? (ഫൈസൽ മൗലവി ,സലാം സുല്ലമി, കായക്കൊടി )

7)കേരളത്തിൽ  സ്ത്രീകൾക്ക് അടിപ്പാവാട  ധരിക്കാൻ പഠിപ്പിച്ച പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം എന്ന് അഭിമാനപൂർവം പ്രഖ്യാപിച്ച മൗലവി ?
(ഇരുവേറ്റി ,മുജാഹിദ് ബാലുശ്ശേരി ,സലാം സുല്ലമി)

8) മൗലവിയുടെ കാഷ്ടത്തിൽ (മലം)  പോലും മുജാഹിദ് തൗഹീദുണ്ടെന്നു വിശേഷിപ്പിക്കപ്പെട്ട മൗലവി
(APഅബ്ദുൽഖാദിർ മൗലവി ,വക്കം മൗലവി എംസിസി മൗലവി )

9) സുന്നി മദ്രസയിലെ കുട്ടികളെ കഴുത്ത് ഞെരിച്ചു കൊല്ലലാണ് വേണ്ടതെന്നു പരസ്യമായി ഭീകരവാദം പ്രസംഗിച്ച മുജാഹിദ് മൗലവി ?
( റഹ്‌മാനി മൗലവി ,നസ്സാഫ് മൗലവി മുജാഹിദ് ബാലുശ്ശേരി )

10) പള്ളിയിൽ വെച്ച് ബലാത്സംഗ ചെയ്ത കേസിൽ കേരളത്തിൽ ആദ്യമായി  മുജാഹിദ് മൗലവി അറസ്റ്റിലായ സ്ഥലം
(ഒതായി പള്ളി ,പുളിക്കൽ ,പട്ടാള പള്ളി )

11) കോണകവും ഉടുത്ത് (മുമ്പും പിമ്പും )സ്ത്രീകൾക്ക് പുറത്ത് ഇറങ്ങാവുന്നതാണെന്നു ഫത്‌വ കൊടുത്ത മൗലവി
കെഎം മൗലവി ,എംസിസി മൗലവി, ഉമർ മൗലവി )

12) ഈ അടുത്ത് മതവൈരര്യം ഉണ്ടാക്കി എന്ന് പറഞ്ഞു തല്ല് വാങ്ങിച്ച മുജാഹിദ് ഗ്രൂപ്പ് ?
(മടവൂർ ,വിസ്‌ഡം ,മൗലവി ഗ്രൂപ്പ് )

13) മുജാഹിദ് നേതാവായ ഷാഫി സ്വലാഹിയാകുന്ന എന്റെ മകൻ ബിദ്അത്തുകാരനും പോത്തു മാണെന്ന്🐂 തുറന്നു പറഞ്ഞ KNM ലീഡർ ?
(ഹംസ മൗലവി ചങ്ങലീരി,സലാം സുല്ലമി
ഉമർ മൗലവി )

14) സുന്നികളെ ഏറ്റവും കൂടുതൽ മുശ്രിക്കാക്കി മാറ്റിയ മൗലവി ?
(ഉമർമൗലവി ,ബാലുശ്ശേരി, സക്കരിയ സ്വലാഹി )

15) സ്വഹാബത്തിന്റെ കാലത്ത് ദീൻ എത്തപ്പെട്ട കേരളത്തിൽ "1940 കാലഘട്ടത്തിലാണ് മലപ്പുറം ഒതായി പള്ളിയിൽ ആദ്യമായി സ്ത്രീകൾ പള്ളിയിൽ പോയതെന്ന്" മുജാഹിദുകൾ തുറന്നു സമ്മതിച്ച അവരുടെ പത്രം ?
( അൽമാനാർ ,വിചിന്തനം ,പുടവ)
വഹാബി മുഖം 1924 മുതൽ 1950 വരെ-*

1924 ല്‍ --

👉നിസ്കാരത്തിൻറെ ഫർളുകൾ 14.
👉നിയ്യത്ത് അനിവാര്യം
👉തറാവീഹ് 20 റക്അത്ത്
👉മൗലിദ് ആഘോഷിക്കാം
👉സ്ത്രീ പള്ളിയിലേക്ക് വരേണ്ട.
👉ഖുനൂത്ത് ഓതാം
👉കൈ നെഞ്ചിന് താഴെ കെട്ടണം
👉തലയിൽ തൊപ്പി/തലപ്പാവ് ധരിക്കാം.
👉കറാമത്തുകൾ സ്ഥിരപ്പെട്ടത്.
👉അല്ലാഹുവിന് അവയവം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്‌ർ
👉മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ല.

വഹാബിസം 1950-1999
1⃣9⃣5⃣0⃣▶▶▶

👉മൗലിദ് ബിദ്അത്ത്/ശിർക്ക്
👉നിസ്കാരത്തിൻെറ ഫർള് 10
👉നിയ്യത്ത് ആവശ്യമില്ല.
👉തറാവീഹ് 8 റക്അത്താക്കി.
👉സ്ത്രീകൾക്ക് പള്ളിയിൽ പോകാം.
👉ഖുനൂത്ത് ഒഴിവാക്കി.
👉കൈ കെട്ടേണ്ടത് നെഞ്ചത്ത്.
👉തല മറയ്ക്കൽ പൗരോഹിത്യം.
👉സിഹ്ർ ഫലിക്കില്ല
👉കണ്ണേറ് ഏൽക്കില്ല/ ബിദ്അത്ത്
👉മന്ത്രംബിദ്അത്ത് /ഫലിക്കില്ല
👉ജിന്നിന് യാതൊരു കഴിവുമില്ല.
👉അല്ലാഹുവിന് അവയവങ്ങളുണ്ട്.
👉മനുഷ്യ കഴിവിനപ്പുറമുള്ളത് ശിർക്ക്
👉സ്വലാത്തുന്നാരിയ്യ ശിർക്ക്

ഒഹാബി മതം 2000 നു ശേഷം_

👉ജിന്നിന് കഴിവുണ്ട്, വിളി കേൾക്കും, സഹായിക്കും
👉സിഹ്ർ ഫലിക്കും/ ചെയ്യരുത്.
👉കണ്ണേറ് സത്യം
👉മന്ത്രിക്കാം, അത് ഫലം ചെയ്യും.
👉മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു.
👉സ്വലാത്തുന്നാരിയ്യ ശിർക്കല്ല
1950നു മുമ്പ്....
'മുഹ്യദ്ദീൻ ശൈഖിൻെറ കറാമത്തുകൾ സ്ഥിരപ്പെട്ടതാണെന്ന് ഇബ്നു തെെമിയ്യ'
-കെ എം മൗലവി.
📝പുസ്തകം:അൽ വിലായത്തു വൽ കറാമ:
കെ ജെ യു പ്രസിദ്ധീകരണം.
1950നു ശേഷം...
'യാതൊന്നു കാണുവതു നാരായണ പ്രതിമ,യാതൊന്നു കേൾക്കുവതു നാരായണ ശ്രുതിമ,യാതൊന്നു ചൊല്ലുവതു നാരായണായ നമ:'
എന്ന ശ്രീ ശങ്കരാചാര്യരുടെ തത്വ ശാസ്ത്രം സ്വീകരിച്ച ആളായിരുന്നു മുഹ്യദ്ദീൻ ശെെഖ് 📝1980 അൽ മനാർ..
വഹാബിസം:പിളർന്ന് തളരുന്നു
കേരള നദ്വത്തുൽ മുജാഹിദീൻ.

വിഘടിച്ചവർ:
👉ചേകന്നൂർ മൗലവി(ചേകന്നുരിസം)
👉ഹുസൈൻ മടവൂർ(മടവൂരിസം)
👉അബ്ദുൽ ഖാദിർ മൗലവി വിഭാഗം
👉അബ്ദുറഹ്മാൻ ഇരിവേറ്റി വിഭാഗം
👉സകരിയ്യ സ്വലാഹി(ജിന്ന് വിഭാഗം 1)
👉ലബ്ബ ദാരിമി ( ജിന്ന് വിഭാഗം 2)
👉ജബ്ബാർ മൗലവി ( ജിന്ന് വിഭാഗം 3)
👉മുജാഹിദ് ബാലുശ്ശേരി( ജിന്ന് വിഭാഗം4
👉ഫൈസൽ മുസ്ല്യർ( ജിന്ന് വിഭാഗം 5)

ഇനിയും പേറണോ ഈ ജാഹിലുകളെ....?

ഒരു പ്രത്യക അറിയിപ്പ്

2018  മുതൽ ഞങ്ങളുടെ ഗ്രാമത്തിൽ
യാചനയും❌ വഹാബിസവും❌ നിരോധിച്ചിരിക്കുന്നു...
യാചനയുടെ പേരിൽ 🏃കുട്ടികളെ തട്ടികൊണ്ടുപോകുന്ന മാഫിയ☠യെയും... വഹാബിസത്തിന്റെ പേരിൽ സിറിയയിലേക്ക് ആടിനെ മേക്കാനെന്ന പേരിൽ യുവാക്കളെ കൊണ്ട് പോകുന്ന വഹാബി👹 തീവ്രവാതികളെയും ☠സൂക്ഷിക്കുക☠.
 *isis വഹാബികളെ എവിടെ കണ്ടാലും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക*

മന്ത്രിച്ചൂതൽ വെള്ളത്തിൽ

*വെള്ളത്തിൽ മന്ത്രിച്ചൂതൽ -ശിർക്കിന്റ കാലാവധി അവസാനിച്ചിരിക്കുന്നു.*



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ദാണ്ടെ കെടക്കണു ഒരു ശിർക്കു കൂടി! അതും മുഴുവൻ കുറ്റിയും തെറിച്ച് ക്ളീൻബൗൾഡായി...... സംശയിക്കണ്ട, അങ്ങിനെ ചിലതുണ്ട് മുജാഹിദിന് !
കാലപ്പഴക്കം കൊണ്ട് ചില ശിർക്കുകൾ തൗഹീദായി പരിണമിക്കും.
വെള്ളത്തിൽ മന്ത്രിച്ചുകൊണ്ടുള്ള ചികിത്സ അത്തരത്തിൽപെട്ട ഒന്നാണ്.
സുന്നികളെ കാഫിർ വിളിക്കാൻ വെള്ളത്തിൽമന്ത്രം ഒരുപ്രധാന കാരണമായിരുന്നല്ലോ.

എന്നാൽ അതിപ്പോൾ ഹദീസുകളുടെ പിൻബലമുള്ള ഒന്നൊന്നര തൗഹീദായി മാറിയിരിക്കുന്നു.

മുജാഹിദ് പണ്ഡിതൻ
ബഷീർ സലഫി എഴുതുന്നു:

*വെള്ളത്തിൽ മന്ത്രിച്ച് അത് കുടിക്കലും അത് കൊണ്ട് കുളിക്കലും. ഈ മന്ത്രത്തിന്റെ രീതി* *ഇപ്രകാരമാണ്.ഒരു പ്രാത്രത്തിൽ* *വെള്ളമെടുത്ത് നിയമ വിധേയമായ മന്ത്രങ്ങൾ* *ചൊല്ലി അതിൽ* *ഊതുക.അതിന് ശേഷം* *രോഗി അത് കൊണ്ട് കുളിക്കുകയോ അത്* *കുടിക്കുകയോ രോഗമുള്ള ഭാഗത്ത് അതൊഴിച്ച് തടവുകയോ ചെയ്യുക. ഇത്* *അനുവാദനീയമാണെന്നതിന്റെ തെളിവുകൾ ഇതാണ്*.
*നബി(സ)നിസ്കാരത്തിലായിരിക്കെ ഓര് തേൾ കുത്തി.നിസ്കാരം കഴിഞ്ഞപ്പോൾ നബി(സ) പറഞ്ഞു:തേളിനെ അള്ളാഹു ശപിക്കട്ടെ നിസ്കരിക്കുന്നവനെയോ അല്ലാത്തവനെയോ ഒന്നും അത് ഒഴിവാക്കുന്നില്ലല്ലോ.പിന്നെ കുറച്ചു വെള്ളവും ഉപ്പും കൊണ്ട് വരാൻ കല്പിച്ചു. പിന്നെ കുത്തേറ്റ ഭാഗത്ത് അത് കൊണ്ട് തടവി.ഒപ്പം സൂറത് കാഫിറൂൻ,ഫലഖ്,നാസ് എന്നീ സൂറത്തുകൾ ഓതി.(ത്വബ്‌റാനി, മുജ്‌മഉ സഗീർ:2/23 അൽബാനി സിൽസിലത്തു സ്വഹീഹ നമ്പർ 548)....*

*നബി(സ)സാബിത് ബിൻ ഖൈസിന്റെ അരികിൽ പ്രവേശിച്ചു.സാബിത് രോഗിയായിരുന്നു.അപ്പോൾ നബി(സ)പറഞ്ഞു:മനുഷ്യരുടെ റബ്ബേ!സാബിതിൽ നിന്നും പ്രയാസങ്ങൾ നീക്കണമേ.പിന്നെ ബുഹ്താനിൽ(മദീന താഴ്വര)ഒരൽപം മണ്ണെടുത്തു.പിന്നെ അതൊരു പാത്രത്തിലാക്കി.പിന്നെ അതിൽ വെള്ളത്തിൽ ഊതി അദ്ദേഹത്തിന്റെ മേൽ ഒഴിച്ചു.(സുനനു അബീദാവൂവ്.ഹദീസ് നമ്പർ:3867)...*
*ഇമാം അഹ്‌മദ്ന്റെ മകൻ സ്വാലിഹ് പറഞ്ഞു.ഞാൻ ചിലപ്പോൾ വയ്യാത്തവനാകും അപ്പോൾ എന്റെ പിതാവ്(ഇമാം അഹ്‌മദ്‌(റ))ഒരു പാത്രം *വെള്ളമെടുത്ത് അതിൽ ഓതുകയും എന്നോട് അത് കുടിക്കാനും മുഖവും കൈയും കഴുകാനും പറഞ്ഞിരുന്നു.അബ്ദുള്ള ഉദ്ധരിച്ചിട്ടുണ്ട് തന്റെ പിതാവ് ഇമാം *അഹ്‌മദ്‌(റ)വെള്ളത്തിൽ ഓതി മന്ത്രിക്കുകയും അത് കുടിക്കുകയും അത് ശരീരത്തിൽ ഒഴിക്കുകയും  ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.....*

      *മന്ത്രവും മന്ത്രവാദവും .പേജ്:77,78*
       *ബഷീർ സലഫി പൂളപൊയിൽ*

ഈ ഹദീസുകളും തെളിവുകളും മൗലവിമാർ ഇപ്പോൾ കണ്ടുപിടിച്ചതൊന്നുമല്ല.പണ്ടേ ഉള്ളത് തന്നെയാണ്.


പക്ഷേ,
മൗലവിമാർ നവോഥാന നായകരായി സ്വീകരിച്ച ഈജിപ്ത്തിലെ അബ്ദുവും റശീദ് രിള യുമൊക്കെ ബുദ്ധിക്ക് യോജിക്കുന്നില്ലെന്ന് പറഞ് ഈ തെളിവുകളെ പുറം തള്ളി.അറിയാത്ത മാർഗേണ(അഭൗതിക മാർഗം)സഹായം ലഭിക്കുന്നതിനാൽ വെള്ളത്തിൽ മന്ത്രം ശിർക്കാണെന്നും വാദിച്ചു.
അവരെ തഖ്ലീദ് ചെയ്ത്
മൗലവിമാരും സുന്നികളിൽ ശിർക്കാരോപിച്ചു.


ഇപ്പോൾ വലിയൊരു വിഭാഗം മുജാഹിദ്  റശീദ് രിള യെയും അബ്ദുവിനെയും  തള്ളിപ്പറഞ്ഞു.
അയാളുടെ തൗഹീദ് ശരിയല്ലെന്നും പറഞ്ഞു.അങ്ങനെ പല ശിർക്കുകളുടെയും കാലാവധി കഴിഞ്ഞു. ഇത്‌ കുട്ടി മുജകൾ എത്രമാത്രം അറിയുമെന്നറിയില്ല. ഏതായാലും ഇതൊരറിയിപ്പായി സ്വീകരിച്ച് ,സർവ്വ മുജാഹിദുകളും പ്രസ്തുത വിഷയത്തിലുള്ള ശിർക്കാരോപണം അവസാനിപ്പിക്കണമെന്നറിയിക്കുന്നു! *മുജാഹിദിന്റെ തൗഹീദ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരൂരിലെ ചുമട്ട് തൊഴിലാളി പറഞ്ഞത് വെറുതെയല്ല*. ഇതു പോലെ എപ്പോഴാ മാറുന്നതെന്നറിയില്ലല്ലോ........!
✍🏻 🔸🔸🔸🔸🔹🔹🔹🔹

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...