Sunday, March 11, 2018

ഇസ്തിഗാസ. നൂഹ് നബിയുടെ ഇസ്തിഗാസ

നൂഹ് നബി(അ)യുടെ തവസ്സുൽ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝

ഇമാം ഷാഫി റ പ
950 വർഷം മതപ്രബോധനം നടത്തിയിട്ടും വിശ്വസിക്കാതെ ശത്രുക്കൾ ബുദ്ദിമുട്ടിച്ചപ്പോൾ നൂഹ് നബി(അ) ഇപ്രകാരം പ്രാർത്ഥിച്ചു.


الهى أسألك أن تنصرني عليهم بنور محمد صلى الله عليه وسلم الذي فى صلبي.

"നാഥാ എന്റെ മുതുകിൽ നിലകൊള്ളുന്ന നിന്റെ ഹബീബായ മുഹമ്മദ്‌ നബി(സ) യുടെ പ്രകാശത്തിന്റെ ബറകത്ത് കൊണ്ട് ഇവർക്കെതിരിൽ എന്നെ നീ സഹായിക്കേണമേ!". (തുഹ്ഫത്തുൽ മുശ്താഖീൻ  : പേജ് 17)
   മഹാനായ അബുൽബറകാത്ത് മുഹമ്മദുബ്നു അഹ്മദുബ്നു ഇയാസ്(റ) പറയുന്നു: 

فلما خرج إليهم نوح وقف على تل عال ورفع رأسه إلى السماء وقال: إلهي أسألك أن تنصرني عليهم بنور محمد صلى الله عليه وسلم (بدائع الزهور فى وقائع الدهور لأبي البركات محمد بن أحمد بن إياس الحنفي(-٨٥٢-٩٣٠ه) ص: ٦٥)

നൂഹ് നബി(അ) വിഗ്രഹാരാധകരായ തന്റെ സമുദായത്തിലെക്ക് വന്ന് ഒരു ഉയർന്ന കുന്നിൽ കയറി നിന്ന് ആകാശത്തേക്ക് കൈ ഉയർത്തി ഇപ്രകാരം പ്രാർത്ഥിച്ചു: "ഇലാഹീ! മുഹമ്മദ്‌ നബി(സ) യുടെ പ്രകാശം കൊണ്ട് ഇവർക്കെതിരിൽ എന്നെ നീ സഹായിക്കണമേ!". (ബദാഉസ്സുഹൂർ: പേജ്: 65)
  ആദ്യ സൃഷ്ടി നബി(സ)യുടെ ഒളിയാണെന്നും പ്രസ്തുത ഒളി ആദം നബി(അ) യിലൂടെയും അവിടത്തെ സന്താന പറമ്പരിയിലൂടെയും കൈമാറി വന്നാണ് അബ്ദുല്ലയിൽ എത്തിയതെന്നും പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.
   അല്ലാഹു പറയുന്നു:

وَتَقَلُّبَكَ فِي السَّاجِدِينَ ﴿الشعراء: ٢١٩﴾

"സാഷ്ടാംഗംചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്‍റെ ചലനവും (കാണുന്നവന്‍".

പ്രസ്തുത സൂക്തം വിവരിച്ച് ഇമാം സുയൂതി(റ) എഴുതുന്നു: 

أخرج ابن أبي حاتم، وابن مردويه، وأبو نعيم في الدلائل عن ابن عبّاس، في قوله تعالى: (وَتَقَلُّبَكَ فِي السَّاجِدِينَ) قال:
مازال النبي (صلَّى الله عليه وآله وسلَّم) يتقلّب في أصلاب الأنبياء حتى ولدته أُمّه.


ഇബ്നുഅബീഹാതിമും(റ), ഇബ്നു മർദവൈഹി(റ) യും അബൂനുഐം(റ) ജലാഇലിലും ഇബ്നു അബ്ബാസി(റ) ൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു. "സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള താങ്കളുടെ ചലനവും" എന്നാ ആയത്ത് വിശദീകരിച്ച് അദ്ദേഹം പറയുന്നു: "നബി(സ)യെ ഉമ്മ പ്രസവിക്കുന്നതുവരെ അമ്പിയാക്കളുടെ മുതുകുകളിലൂടെ കൈമാറി വന്നുകൊണ്ടിരുന്നു". (അദ്ദുർറുൽ മൻസൂർ 7/418)

وأخرج ابن مردويه عن ابن عباس قال: سألت رسول الله صلى الله عليه وسلم فقلت: بأبي أنت وأمي أين كنت وآدم في الجنة ؟ فتبسم حتى بدت نواجذه ثم قال: إني كنت في صلبه، وهبط إلى الاَرض وأنا في صلبه، وركبت السفينة في صلب أبي نوح، وقذفت في النار في صلب أبي ابراهيم، لم يلتق أبواي قط على سفاح، لم يزل الله ينقلني من الاَصلاب الطيبة إلى الاَرحام الطاهرة، مصفى مهذباً لا تتشعب شعبتان إلا كنت في خيرهما.(الدر المنثور: ٤١٨/٧)

ഇബ്നു മർദവൈഹി(റ) ഇബ്നു അബ്ബാസി(റ)നെ ഉദ്ദരിച്ച് രേഖപ്പെടുത്തുന്നു: 'നബി(സ) യോട് ഞാനിങ്ങനെ ചോദിച്ചു: എന്റെ പിതാവിനെയും മാതാവിനെയും അങ്ങയ്ക്കുവേണ്ടി സമർപ്പിക്കാൻ ഞാനൊരുക്കമാണ്. ആദം(അ) സ്വർഗ്ഗത്തിലായിരുന്നപ്പോൾ താങ്കള് എവിടെയായിരുന്നു?. ഇതുകേട്ടപ്പോൾ അണപ്പല്ലുകൾ വെളിവാകുന്ന രൂപത്തിൽ പുഞ്ചിരിച്ച് അവിടന്ന് വിശദീകരിച്ചു: "ഞാൻ ആദം (അ) ന്റെ മുതുകിലുണ്ടായിരുന്നു. ഞാൻ ആദം(അ)ന്റെ മുതുകിലുണ്ടായിരിക്കെയാണ് അദ്ദേഹത്തെ ഭൂമിയിലിറക്കപ്പെട്ടത്. എന്റെ പിതാവ് നൂഹ് നബി(അ)യുടെ മുതുകിലായി ഞാൻ കപ്പലിൽ കയറി. എന്റെ പിതാവ് ഇബ്റാഹീമി(അ) ന്റെ മുതുകിലായി എന്നെ തീയില എറിയപ്പെട്ടു. എന്റെ മാതാപിതാക്കൾ ഒരിക്കലും വ്യഭിചാരം ചെയ്തിട്ടില്ല. സംശുദ്ദമായ മുതുകുകളിൽ നിന്ന് പരിശുദ്ദമായ ഗർഭാശയങ്ങളിലേക്ക് ശുദ്ദീകരിക്കപ്പെട്ടതായി അല്ലാഹു എന്നെ നീക്കിക്കൊണ്ടിരുന്നു. എന്റെ പിത്ര് പരമ്പര രണ്ട് ശാഖകളായി തിരിയുമ്പോൾ അവയില ഉത്തമമായ ശാഖയിലായിരുന്നു ഞാൻ". (അദ്ദുർറുൽ മൻസൂർ 7/418)

അന്ത്യപ്രവാചകരായ മുഹമ്മദ്‌ നബി(സ) യുടെ പ്രകാശം മുതുകിലുള്ളപ്പോൾ തീയിലിട്ടതുകൊണ്ടോ മറ്റോ യാതൊരു അഭയവും സംഭവിക്കുകയില്ലെന്ന കാര്യം തീർച്ചയാണ്. അതിനാല നബി(സ)യുടെ ഒളിയുടെ സഹായം കൊണ്ടാണ് അവർ രക്ഷപ്പെട്ടതെന്ന് പറയുന്നതില യാതൊരു തകരാറുമില്ല……..

കുട്ടു പ്രാർഥന തെളിവുകൾ

കുട്ടു പ്രാർഥന തെളിവുകൾ




മൗലിദ് കിതാബിലും മാലയിലും ശിർക്ക് കാണുന്ന വഹാബീ സിനു മറുവടി

.മൗലിദ് കിതാബിലും മാലയിലും ശിർക്ക് കാണുന്ന വഹാബീ സിനു മറുവടി

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽസഖാഫി
പരപ്പനങ്ങാടി
👇✅📝

:

ഒരു വഹാബിഎഴുതുന്നു.


1⃣) മങ്കൂസ് മൗലിദിലെ ഗൗരവ തരമായ ചില വരികൾ:

''ഇർതകബ്തു അലൽ ഖത്വാ
ഗൈറ ഹസ് രിൻ വാഅദദ്,
ലക അശ്കൂ ഫീഹി
യാ സയ്യിദീ ഖൈറന്നബീ''

[കണക്കില്ലാത്ത പാപങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എെൻറ നേതാവായ നബിയേ അത് അങ്ങയോട് ഞാൻ ആവലാതി പറയുന്നു]

മറുവടി .1


നബി സ്വ ക്ക് സ്വന്തമായി ദോഷം പൊറുക്കാൻ അതികാരമുണ്ട് എന്ന് ഇതിൽ പറയുന്നില്ല

2. തെറ്റ് ചെയ്തതിൽ നബി സ്വയോട് പരാധി പറയുകയാണ് ഇതിൽ ഉള്ളത് -

നബി സ്വയുടെ ശുഭാർശ ലഭിക്കാൻ വേണ്ടി അവിടത്തോട് പരാധി പറയാൻ പറഞ്ഞാൽ പിന്തിരിയൽ കപട വിശ്വാസിയുടെ അടയാളമായി ഖുർആനിൽ പറത്തിട്ടുണ്ട്.

ആ അടയാളം വഹാബിയിലും കാണുന്നുണ്ട്

ഖുർആൻ പറയുന്നു
وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّهِ لَوَّوْا رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ
മുനാഫിഖൂന സൂറത്തിൽ

നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ ദൂതന്‍ നിങ്ങള്‍ക്ക്‌ വേണ്ടി പാപമോചനത്തിന്‌ പ്രാര്‍ത്ഥിച്ചുകൊള്ളും എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട്‌ തിരിഞ്ഞുപോകുന്നതായി നിനക്ക്‌ കാണുകയും ചെയ്യാം.


ഈ വിശ്വാസത്തിലും ശേഷം പറയുന്നതെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ഞങ്ങൾ നബി സ്വയോട് പരാധി പറഞ്ഞത്

എന്ന് മനസ്സിലാക്കുക ഓ വഹാബി ,

മുജാഹിദ് മൗലവി

☑പാപങ്ങൾ പൊറുക്കുന്നവൻ അല്ലാഹുവാണെന്നറിയാത്ത മുസ് ലിമില്ല.
☑നബി തങ്ങൾ പാപമോചനം തേടിയതും, തേടാൻ പറഞ്ഞതും അല്ലാഹുവോടാണ്.

✅അവിടുന്നരുളി:
''മനുഷ്യരേ നിങ്ങൾ അല്ലാഹുവോട് പാപമോചനം തേടുവീൻ. തീർച്ചയായും ഞാൻ ദിവസം 100 തവണ പാപ മോചനം തേടാറുണ്ട്''
[മുസ് ലിം]

അല്ലാഹുവും നബി തങ്ങളും പഠിപ്പിച്ച നിരവധി പാപ മോചന പ്രാർഥനകളിൽ ഒന്നു പോലും അല്ലാഹുവല്ലാത്തവരെ ഉൾപെടുത്തുന്ന ലാഞ്ചന പോലുമില്ല

മറുവടി
പാപങ്ങൾ പൊറുക്കുന്നവൻ അല്ലാഹുവാണെന്നു
 ഞങ്ങൾക്കു മറിയാം

പക്ഷെ നബി സ്വയോട് പൊറുക്കലിനേ തേടാനും ശുപാർശ ചെയ്യാനും വേണ്ടി
പരാധി പറയുന്നത് തെറ്റാണന്ന്
ഖുർആനിലോ  ഹദീസിലോ ഇല്ല.


ചെയ്യാതിരിക്കൽ മുനാഫിഖിന്റെ അടയാളമാണന്ന് മുനാഫിഖൂന സൂറത്തിൽ അല്ലാഹു പറഞത് നേരത്തേ വായിച്ചില്ലേ?

ഇനിയും പ്രമാണങ്ങൾ താഴേ വരുന്നുണ്ട്.



فقالت يا رسول الله أتوب إلى الله وإلى رسوله

ഇമാം മുസ്ലിം റ റിപ്പോർട്ട് ചെയ്യുന്നു
ആഇശ
ബീവി റ പറയുന്നു.

അല്ലാഹു വിന്റെ റസൂലെ
അല്ലാഹുവിലേക്കും റസൂലിലേക്കും ഞാൻ തൗബ ചെയ്യുന്നു.

അല്ലാഹു മാത്രമല്ലെ തവ്വാബ് ?
തൗബ സ്വീകരിക്കുന്നെവൻ?


അവനിലേക്കു തൗബ ചെയ്യൂ എന്നല്ലെ ഖുർആൻ പറഞ്ഞത്?
  توبوا الي الله
ഈ ഹദീസിന് എന്താണ് മൗലവീസുകളെ നിങ്ങളുടെ     ശരിയായ മറുവടി?
അതെ മറുവടി ഇവിടെയും പറഞ്ഞു കൂടെ?







ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവീ (റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:

ويجعل القنديل الذي في القبلة عند
القبر على رأسه ويقف ناظرا إلى أسفل ما يستقبله من جدار القبر غاض الطرف في

مقام الهيبة والإجلال فارغ القلب من علائق الدنيا ، مستحضرا في قلبه جلالة موقفه ومنزلة من هو بحضرته ، ثم يسلم ولا يرفع صوته ، بل يقصد فيقول : السلام عليك يا رسول الله السلام عليك يا نبي الله ،
😞

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....              شرح المهذب
നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം

السلام عليك يا رسول الله سمعت الله يقول ( { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } ) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي ثم أنشأ يقول :

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم
انت الشفيع الذي ترجي شفاعته علي الصراط اذا ما زلت القدم  (الايضاح للنووي ٤٩٣ )

.و لو انهم اذ ظلموا. 
അക്രമം ചെയ്താൽ അങ്ങയുടെ അരികിൽ വന്നു കൊണ്ട് പാപമോജനം തേടണം എന്ന ആയത്ത് ഖുർആനിൽ ഞാൻ കേട്ടിട്ടുണ്ട്
അത് കൊണ്ട് അങ്ങയുടെ അരികിൽ എന്റെ ദോഷത്തിൽ നിന്നും പൊറുക്കലിനെ തേടികൊണ്ടും റബ്ബിലേക്ക് അങ്ങ്  സുഭാർഷ ചെയ്തു തരണമെന്ന് അങ്ങയോട്തേടി   കൊണ്ടും ഞാനിതാ വന്നിരിക്കുന്നു.

ഈ പ്രദേഷത്ത് അന്ത്യവിശ്രമിക്കുന്നവരിൽ ഉത്തമരായ നബിയെ അവിടെത്തഖബറിൽ നിന്നും ധർമവും മാപ്പും ഔദാര്യവും ലഭിക്കുന്നു.
കാലിടറുന്ന സമയത്ത് സ്വിറാത്ത് പാലത്തിൽ സുഭാർഷപ്രദീക്ഷിക്കപെടുന്ന സുഭാർഷകരാണ് അങ്ങ് എന്ന് പറയൽ


ഏറ്റവും പുണ്യമായ വാക്കുകളിൽ പെട്ടതാണ്.
്ومن احسن ما يقول    ( شرح المهذب)

   ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും ഏറ്റവും നല്ലതായി   പറഞ്ഞിട്ടുണ്ട്        (ശർഹുൽ മുഹദ്ദബ് 8/217).
"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.

മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ ഇത് പോലെ പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും ചെയ്തിട്ടുണ്ട് .

♻ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും ഇത് അങ്ങീകരിച്ചിട്ടുണ്ട്.

🔰പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-767) പറയുന്നു:
ولله در  حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤) നബി സ്വയുടെ ഖബറിന്നരികിൽ വന്ന വെക്തിയുടെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ് .(എന്തൊരു കഴിവ്?) നബി(സ) യുടെ മരണശേഷം പാപമോചനം ആവശ്യപ്പെട്ട് നബി(സ) യെ സന്ദർഷിക്കാമെന്നു ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബ്(സ) യെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്. പാപമൊചനത്തിനിരക്കൽ മരണശേഷവും നബി(സ) യിൽ നിന്നുണ്ടാകുന്നത് തന്നെയാണ്

. കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽ വെച്ച് ഏറ്റം വലിയ മധ്യവർത്തിയും ശുപാർഷകരും അവിടന്നാണല്ലോ. മരണ ശേഷം നബി(സ) യെ സമീപ്പിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി(സ) യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. അതിനാല ഈ അഅറാബിക്കും നബി(സ) യെ സിയാറത്ത് ചെയ്യുന്നത് ഏറ്റം വലിയ പുണ്ണ്യകർമമായിരിക്കെ അത് നിഷിദ്ദമാണെന്ന് പ്രഖ്യാപ്പിച്ച, അള്ളാഹു പിഴപിച്ചവനുമിടയ്ക്ക് വലിയ വഴിവിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)

മേൽപറഞ്ഞ പണ്ഡിത വജനങ്ങളിൽ നിന്നും   നബി സ്വ യോട് സുഭാർശ (ഇസ്തിഗാസ ) ചോദിക്കാൻ   മേൽ ആയത്ത് തെളിവാണന്ന് ലോക വ്യാഖ്യാ താക്കളും ഹദീസ് പണ്ടിതന്മാരും എല്ലാ പണ്ടിതന്മാരും അങ്ങീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

അവരിൽ ഒരാൾ പോലും ഈ ആയത്ത് നബി സ്വയുടെ ജീവിതകാലത്ത് മാത്രമെ ബാതകമാവു എന്ന് പറഞ്ഞിട്ടില്ല.

ഉണ്ടെങ്കിൽ അതാണ് മൗലവീസ് കാണിക്കേണ്ടത്

വഫാതാത്തായ നബി സ്വയോട് സുഭാർഷതേടലും തവസ്സുലാക്കലും  പുണ്യമാണ് .എന്ന് ലോക പണ്ഡിതന്മാർ  അങ്ങീകരിച്ചിട്ടുണ്ട്.

ഒരാൾ പോലും അതിനെ എത്രിത്തിട്ടില്ല.  അങ്ങനെ തെളിയിക്കാനും സാദ്യമല്ല -


അത് കൊണ്ടാണ് ഇമാം സുബ്കി റ     പറഞ്ഞത്.
നബി സ്വയോട് സുഭാർഷതേടലും ഇസ്തിഗാസയും തവസ്സുലാക്കലും  പുണ്യമാണ്  അനുവദനീയവുമാണ്: സലഫുസ്വാലിഹുകളുടെയും അൻമ്പിയാക്കൾ പണ്ടിതൻമാർ  എല്ലാവരുടെയും ചര്യയും അത് പുണ്യമാണന്നതും അനുവദനീണന്നതും ദീനുള്ള എല്ലാവർക്കും  അറിയപെട്ടതുമാണ് -

ഒരു കാലത്തും അതിനെ എത്രിക്കപ്പെട്ടിട്ടില്ല. ഇബ്നുതൈമിയയാണ് ആദ്യമായി എത്രിത്തത്-
(ശിഫാഉസഖാം)
ﺍﻋﻠﻢ ﺃﻧﻪ ﻳﺠﻮﺯ ﻭﻳﺤﺴﻦ ﺍﻟﺘﻮﺳﻞ، ﻭﺍﻻﺳﺘﻐﺎﺛﺔ، ﻭﺍﻟﺘﺸﻔﻊ ﺑﺎﻟﻨﺒﻲ ‏( ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ‏) ﺇﻟﻰ ﺭﺑﻪ ‏( ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ ‏) . ﻭﺟﻮﺍﺯ ﺫﻟﻚ ﻭﺣﺴﻨﻪ ﻣﻦ ﺍﻷﻣﻮﺭ ﺍﻟﻤﻌﻠﻮﻣﺔ ﻟﻜﻞ ﺫﻱ ﺩﻳﻦ، ﺍﻟﻤﻌﺮﻭﻓﺔ ﻣﻦ ﻓﻌﻞ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﻤﺮﺳﻠﻴﻦ، ﻭﺳﻴﺮ ﺍﻟﺴﻠﻒ ﺍﻟﺼﺎﻟﺤﻴﻦ، ﻭﺍﻟﻌﻠﻤﺎﺀ ﻭﺍﻟﻌﻮﺍﻡ ﻣﻦ ﺍﻟﻤﺴﻠﻤﻴﻦ . ﻭﻟﻢ ﻳﻨﻜﺮ ﺃﺣﺪ ﺫﻟﻚ ﻣﻦ ﺃﻫﻞ ﺍﻷﺩﻳﺎﻥ، ﻭﻻ ﺳﻤﻊ ﺑﻪ ﻓﻲ ﺯﻣﻦ ﻣﻦ ﺍﻷﺯﻣﺎﻥ، ﺣﺘﻰ ﺟﺎﺀ ﺍﺑﻦ ﺗﻴﻤﻴﺔ، ﻓﺘﻜﻠﻢ ﻓﻲ ﺫﻟﻚ ﺑﻜﻼﻡ ﻳﻠﺒﺲ ﻓﻴﻪ ﻋﻠﻰ ﺍﻟﻀﻌﻔﺎﺀ ﺍﻷﻏﻤﺎﺭ، ﻭﺍﺑﺘﺪﻉ ﻣﺎ ﻟﻢ ﻳﺴﺒﻖ ﺇﻟﻴﻪ ﻓﻲ ﺳﺎﺋﺮ ﺍﻷﻋﺼﺎﺭ .


മുജാഹിദുകൾ മറുപടി പറയുമോ?

I.
മുഹദ്ധിസും ഹാഫിളുമായ ഇമാം നവവി റ (ഹി 631-676 )ഖാളി അബു ത്വയ്യിബ്  റ ഇമാം മാവർദി റ(ഹി 364-450) ഇമാം ഗസാലി റ  (450-505)ഇമാം മുഹ് യദ്ധീൻ ശൈഖ് റ (470 - 561 ഗുൻയത് പേജ് 11 )  ഇമാം ഖറാഫി റ ഇമാം സുയൂത്വി അൽ ഹാവി  ഇബ്നു കസീർ തഫ്സീർ 1 / 492
തുടങ്ങി നൂറ് കണക്കിന് പണ്ഡിതന്മാർ നബി സ്വ യുടെ ഖബറിന്നരികിൽ സിയാറത്തിന് വരുമ്പോൾ ولو انهم اذ ظلموا
എന്ന ആയത്ത് ഓതികൊണ്ട് നബി സ്വയുടെ ഖബറിന്നരികിൽ വന്നു. നബി സ്വയോട് പൊറുക്കൽ ലിനെ തേടാൻ അപേക്ഷിക്കണം അവിടത്തോട് സുഭാർശതേടണം എന്ന് പറഞ്ഞട്ട് ഒരു പണ്ഡിതൻ പോലും അത് ശിർക്കാണന്നോ  തെറ്റാണന്നോ പറഞ്ഞിട്ടില്ല. മറിച്ച്

്ومن احسن ما يقول شرح المهذب
അത് ഏറ്റവും പുണ്യമാണ് എന്നാണ് പറഞ്ഞത്. പണ്ഡിതന്മാർ എല്ലാം അത് പുണ്യമാണന്ന് مستحسنين പറഞ്ഞിട്ടുണ്ട്.

എന്നും പറയുന്നു.

ഇവരല്ലാം മുശ്രിക്കുകളും ശിർക്കിന്റെ പ്ര ജാരകരുമാണോ?

2.ഈ ലോക പണ്ഡിതന്മാർ മുഴുവനും
ഇങ്ങനെയുള്ള (വഹാബി ഭാഷയിൽ)
ശിർക്ക് പ്രജരിപിച്ചിട്ട് ഒരാൾ പോലും അത് ശിർക്കാണന്നും പണ്ടിതന്മാർക്ക് തെറ്റി പറ്റി എന്ന് പറഞ്ഞിട്ടുണ്ടോ?

ഈ    ലോക  പണ്ഡിതൻമാർ     പറഞ്ഞത് ശിർക്കാണെന്നോ  നവവി റ അടക്കമുള്ള ലോക പണ്ഡിതന്മാർക്ക് തെറ്റ് പറ്റിയന്നോ ഒരാൾ പോലും പറഞ്ഞതായി തെളിയിക്കാൻ ഏതങ്കിലും മൗലവി സിന് സാദ്യമാണോ?

3:ഒരു കറാഹത്ത് പോലും തെറ്റി പറഞ്ഞാൽ ശേഷം വരുന്ന പണ്ഡിതൻ മുഖം നോക്കാതെ തിരുത്തുന്ന വരെല്ലെ മുഹമ്മദ്  നബിയുടെ ഉമ്മത്തിലെ പണ്ഡിതന്മാർ ?

4.അത് ദീൻനില നിൽക്കണം എന്ന അവരുടെ അതിയായ ആഗ്രഹം കൊണ്ടല്ലെ?

5.എന്നിട്ട് ശിർക്ക് പ്രജരിപ്പിച്ചിട്ട് അവർ മൗനിയാവുമോ?

6-അതും അവരുടെ ലോക  പ്രശസ്ത ഗ്രന്തങ്ങളിൽ?

7.ഇവർക്കൊന്നു തൗഹീദ് അറിയാത്തവരാണോ?

8.നബി  സ്വയുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ അവിടത്തോട് സുഭാർശതേടുകയും പൊറുക്കൽ നെ തേടാൻ അപേക്ഷിക്കുകയും ചെയ്ത മഹാ പണ്ഡിതന്മാർ ശിർക്കൻമാരാണോ? മുശ്രിക്കുകളാണോ?

9'അതിന് വേണ്ടി ഖുർആൻ ആയത്ത്
്ولو انهم اذ ظلموا
ഓതിയവർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തവരാണോ?

 10.ഇവർക്കൊന്നും ശിർക്ക് എന്താണന്ന് മനസ്സിലായില്ലേ?

11.ഇത് ശിർക്കാണന്നു് പറയാൻ വേണ്ടി മുജാഹിലുകൾ ഒതുന്ന ആയത്തുകൾ ഈ മഹാ പണ്ഡിതന്മാർക്ക് മനസ്സിലായില്ലേ.?

12.അവരല്ലാം ഖുറാഫികളാണോ?

13.ആധുനിക ഖവാരിജുകളായ മുജാഹിദിനാണോ ഖുർആൻ മനസ്സിലായത്?

14-ഈ    ലോക  പണ്ഡിതൻമാർ     പറഞ്ഞത് ശിർക്കാണെന്നോ  നവവി റ അടക്കമുള്ള ലോക പണ്ഡിതന്മാർക്ക് തെറ്റ് പറ്റിയന്നോ ഒരാൾ പോലും പറഞ്ഞതായി തെളിയിക്കാൻ ഏതങ്കിലും മൗലവി സിന് സാദ്യമാണോ?
ഇത



വഹാബീസ് എഴുതുന്നു.

2⃣) സുബ്ഹാന മൗലിദിലെ വരികൾ:

''അൻത ഗഫ്ഫാറുൽ ഖത്വായാ
വദ്ദുനൂബിൽ മൂബിഖാത്തി
അൻത സത്താറുൽ മസാവീ
വാമുക്വീലുൽ അസറാത്തി''

[നബിയേ താങ്കളാണ് വിനാശകരമായ പാപങ്ങൾ പൊറുക്കുന്നവൻ. താങ്കളാണ് ദോഷങ്ങൾ മൂടി വെക്കുന്നവൻ...]




മറുവടി


ഈ വരിയും തൊട്ടു മുകളിലെ വരിയും അല്ലാഹു വിനോടാണ് സംഭാഷണം

അതിനു മുകളിലെ വരികൾ നബി സ്വ യോടാണങ്കിലും സംഭാഷണം
അല്ലാഹു വിലേക്ക് പെട്ടന്ന് മാറ്റുക എന്നത് അറബി സാഹിത്യത്തിന്റെ ഭാഗമാണ് എന്ന്
 അറബി സാഹിത്യ മറിയുന്നവർ സംശയിക്കുകയില്ല.

3⃣) സലാം ബൈത്തിലെ വരികൾ:

''അസ്സലാം അലൈക്ക
യാ മാഹീദ്ദുനൂബി
അസ്സലാം അലൈക്ക
യാ ജാലിൽ കുറൂബി''

[തെറ്റുകൾ മായ്ചു കളയുന്ന നബിയേ അങ്ങേക്ക് സലാം. (പയാസങ്ങൾ നീക്കി തരുന്നവരേ അങ്ങേക്ക് സലാം]



മറുവടി

സലാം ബൈത്തിൽ ഇങ്ങനെ പറഞ്ഞത് ശിർക്കാണങ്കിൽ
ആ ശിർക്ക് ആദ്യമായി ചെയ്തത്

നബി സ്വ യാണ് ' പിന്നെ ഇമാം ബുഖാരിയാണ് .പിന്നെ അത് റിപ്പോർട്ട് ചെയ്ത മറ്റു മഹാപണ്ഡിതന്മാരും

സ്വഹീഹുൽ ബുഖാരിയിൽ പറയുന്നു.
നബി സ്വ പറഞ്ഞു. എനിക്ക് അഞ്ച് പേരുണ്ട്. ഞാൻ മുഹമ്മദാണ് '
ഞാൻ അഹമദാണ് -

എന്നെ കൊണ്ട് അവിശ്വാസത്തെ മാഴ്ച്ച് കളയുന്ന മാഹിയാണ് ' (ബുഖാരി)
حدثني مالك ، عن ابن شهاب ، عن محمد بن جبير بن مطعم ، عن أبيه ، أن رسول الله - صلى الله عليه وسلم - قال : " إن لي خمسة أسماء ، وأنا محمد ، وأنا أحمد ، وأنا الماحي الذي يمحو الله بي الكفر ، وأنا الحاشر الذي يحشر الناس على قدمي ، وأنا العاقب " ، والعاقب الذي ليس بعده أحد .


ഇത് വിവരിച്ചു ഇമാം നവവി റ പറയുന്നു.
നബി സ്വയെ പിൻപറ്റിയവരുടെ പാപ്പങ്ങൾ അവ ടത്തേ കൊണ്ട്  മായ്ച്ചു കളയുന്ന മാഹിയാണ് ' മറ്റൊരു ഹദീസിൽ വിവരണം വന്നിട്ടുണ്ട്. കുഫ്റ് മായ്ക്കുക എന്നാൽ ഇതാകും ഉദ്ധേശ്യം

ശറഹു മുസ്ലിം 2354

 وجاء في حديث آخر تفسير الماحي بأنه الذي محيت به سيئات من اتبعه ، فقد يكون المراد بمحو الكفر هذا شرح مسلم 2354
ഫത്ഹുൽ ബാരിയിൽ പറയുന്നു.
നാഫി ഇബ്നു ജുബൈറിന്റെ റിപ്പോർട്ടിൽ ഇങ്ങനെയുണ്ട്.
ഞാൻ മാഹിയാണ്
( മായ്ക്കുന്നവൻ)
കാരണം നബി സ്വ യെ കൊണ്ട് അനുയായികളുടെ പാപങ്ങൾ അല്ലാഹു മായ്ക്കും ഫത്ഹുൽ ബാരി 641


 وفي رواية نافع بن جبير وأنا الماحي فإن الله يمحو به سيئات من اتبعه . فتح الباري641


മുജുവിന്റെ ആരോപണം കളവ്


4⃣) ശർഫൽ അനാം മൗലിദിൽ നബിയോട് പാപ മോചനം തേടുന്നു:

''ഫജുദ് യാ റസൂലല്ലാഹി
മിൻക ബി റഹ്മത്തിൻ..
ലി അബ്ദിൻ അസീരിൻ
ബിദ്ദുനൂബി മുസർബലു..''

[അല്ലാഹുവിെൻറ റസൂലേ, പാപങ്ങൾ കൊണ്ട് വലയം ചെയ്യപ്പെട്ട ഈ അടിമക്ക് അങ്ങയുടെ റഹ്മത്ത് കൊണ്ട് ഔദാര്യം ചെയ്യേണമേ]


മറുവടി

ഇവിടെ എവിടെയാണ് മൗലവി പാപമോചനം തേടുന്നത്

പാപം ചെയ്ത അടിമക്ക് റഹ്മത്ത് കൊണ്ട് ഔദാര്യം ചെയ്യണേ എന്നാണ് അതിൽ ഉള്ളത്
അതിനെ പാപമോചനം എന്നാക്കിയത്

ഒരാളെയെങ്കിലും ശിർക്കാക്കാതെ ഉറക്ക് കിട്ടാത്തത് കൊണ്ടാണോ?

നബി സ്വ യോട്  റഹ്മത്ത് കിട്ടാനും പൊറുക്കൽ നെ തേടാനും വേണ്ടി ശുപാർഷതേടാമെന്ന്

മുകളിൽ തെളിവ് കൊണ്ട് സ്തിരപ്പെടുത്തിയതാണ് '

🔘പരലോകത്തിൽ വിശ്വാസമുളള മുസ് ലിന് മേൽ വരികൾ തൗഹീദാണോ ശിർക്കാണോ എന്ന് മനസിലാക്കാൻ കൂടുതൽ ചിന്തയോ കാടു കയറിയ അഭി(പായങ്ങളോ ആവശ്യമില്ല.


ഇതല്ലാം ശിർക്കാണത്തിന് യാതൊരു തെളിവും ലഭിക്കാതിരുന്നപ്പോൾ

മനസ്സമാധാനത്തിന് നല്ലതാണ് മേൽ
കമേന്റ

ശിർക്കും തൗഹീദും ശരിയായി പഠിച്ച മുസ് ലിംകളോട് വേണ്ട

ആദ്യം സ്വന്തം പാളയത്തിൽ എത്ര മുശ്രിക്കുകൾ ഉണ്ട് എന്നും
എന്താണ് ശിർക്ക് എന്നും തീരുമാനമാക്കി വാ എന്നിട്ട് മതി
മുസ്ലിമീങ്ങളെ ശിർക്കാരോപിക്കാൻ

പൊട്ടൻ ആനയെ കണ്ടത് പോലെ

എന്താണ് ശിർക്കെന്ന് പോലും ഇതുവരെ തീരുമാനമാവാത്ത പ്രസ്ഥാനമാണ് വഹാബിസമെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്.

1400 വർഷങ്ങൾക്ക് മുമ്പ് തന്നെ ഖുർ ആനിൽ ശിർക്കും തൗഹീദും അല്ലാഹു തീരുമാനമാക്കിയിട്ടുണ്ട്.

സ്വന്തം കീശയിൽ നിന്നും കൊണ്ട് വന്ന തൗഹീദിനം ശിർക്കിനും നൂറ് വർഷത്തെ ആയുസ് പോലുമുണ്ടായില്ല എന്നത് അൽഭുതമല്ല.

ലോകമുസ്ലിങ്കളെ മുശ്രിക്കാക്കുന്നവർ താഴേ ഹദീസ് വായിക്കുന്നത് നല്ലതാണ്.


NB: ഇന്ന് നാം താങ്ങി നടക്കുന്ന ആരും നാളെ വിചാരണയിൽ നമ്മുടെ കൂടെയുണ്ടാകില്ല,,
*عن حذيفة رضي الله عنه قال: قال رسول الله صلى الله عليه وسلم: (إن ما أتخوف عليكم رجل قرأ القرآن حتى إذا رئيت بهجته عليه وكان ردءا للإسلام غيّره إلى ما شاء الله فانسلخ منه ونبذه وراء ظهره وسعى على جاره بالسيف ورماه بالشرك. قال قلت يا نبي الله أيهما أولى بالشرك المرمي أم الرامي؟ قال: بل الرامي) رواه ابن حبان في صحيحه. وقال ابن كثير عن إسناده هذا إسناد جيد، وحسنه الهيثمي في مجمع الزوائد*

*"ഞാൻ നിങ്ങളിൽ കഠിനമായി ഭയക്കുന്നത് ഖുർആൻ പഠിച്ച ഒരാളെയാണ് അങ്ങനെ അതിന്റെ ഭംഗി അവനിൽ കാണപ്പെട്ടാൽ ഇസ്ലാമിന്റെ  രക്ഷകനും പോരാളിയുമൊക്കെ  ആയി അയാൾ വരും  പിന്നെ അയാൾ ഖുർആനിനെ (ആശയങ്ങളെ)മാറ്റി മറിക്കും പിന്നീട് ഖുർആൻ തന്നെയും വലിച്ചെറിഞ്ഞു  അയൽവാസിയെ കൊല്ലാൻ വാളെടുത്തു ഓടിപ്പോകും ശിർക് ആരോപിച്ച് കൊണ്ട്*
*സ്വഹാബി ചോദിച്ചു ? അവരിൽ ആർക്കാണ് യഥാർത്ഥത്തിൽ ശിർക്  യോജിക്കുന്നത് ?!  തിരു നബി (സ്വ) പറഞ്ഞു  ആരോപിച്ചവന് തന്നെ!!"*

*الصلاة والسلام عليك يا رسول الله ، أشهد أنك قد بلغت الرسالة، وأديت الأمانة ونصحت الأمة، وجاهدت في الله حق جهاده، فجزاك الله عن أمتك أفضل الجزاء،*

*തഫ്സീർ ഇബ്നു കസീറിലും, ഇമാം ബുഖാരി താരീഖിലും ഇബ്നു ഹിബ്ബാൻ സ്വഹീഹിലും ഉദ്ധരിച്ചതും ഇബ്നുകസീറും ഹൈതമി(റ) യും പരമ്പര സ്വീകാര്യമെന്നു പ്രസ്താവിച്ചതുമായ ഹദീസ് ആണിത് . (സലഫി ആചാര്യൻ അൽബാനി യും ഇത് സഹീഹെന്ന് പറഞ്ഞിട്ടുണ്ട്).*_______




ആരാണ് പുത്തൻ വാദികൾ ?🌼. എന്താണ്
പുത്തൻവാദം ?

ഇബ്നു അബ്ദുൽ വഹാബ്
ജനിക്കുന്നതിനു മുമ്പ്
അയാളുടെ ചരിത്ര പുസ്തകൾ ഇല്ല.. ?


ഉമർ മൗലവി
ജനിക്കുന്നതിനു മുമ്പ് ഉമർ മാല ഇല്ല ,

അയാളുടെ ചരിത്ര പുസ്തകൾ ഇല്ല.. ?

കെ എം മൗലവി ജനിക്കുന്നതിനു മുമ്പ്  അൽ മനാറില്ല..?

മൗലവിയുടെ ഫത്വ വ ഇല്ല

നബിയുടെ കാലത്ത് അല്ലാഹുമ്മ സബ്ബിത്ത് ഹു   എന്ന് തുടങ്ങി ഇന്ന് വഹാബികൾ ചൊല്ലുന്ന രീതിയിൽ പതത്തിൽ ഉള്ള തസ്ബീത്തുണ്ടോറ
-
മുന്നാം നുറ്റാണ്ടിനു
മുമ്പ് _ ശബാബ് വാരിക .ഇസ് ലാഹ് മാസിക ' വിചിന്തനം

കെ ജി .യു

KNM

സുല്ലമി ബിരുദം .  സുല്ലമി കോളേജ്

_ ഇന്ന് നിങ്ങൾ
വായിച്ചുക്കൊണ്ടിരിക്കുന്ന ഒരു നൂലാമാലയും

ഒരു സലഫി മുജായിന് ഭീകരവാദ സങ്കടനയും  ഇല്ല

ഇതൊന്നും വായിക്കാതെ കാണാതെ അബുബക്കർ സിദ്ധീഖ്‌{റ }, ഉമർ {റ},
ഉസ്മാൻ [ റ }, അലി {റ }..... തുടങിയ
ഒന്നാം നുറ്റാണ്ടിലെ സ്വഹബത്ത്
സ്വർഗ്ഗത്തിൽ പോയി...?
എങ്കിൽ ആ സ്വർഗ്ഗത്തിൽ പോകാൻ
പുതിയ 
 ശബാബ് വാരിക .ഇസ് ലാഹ് മാസിക ' വിചിന്തനം

കെ ജി .യു

KNM

സുല്ലമി ബിരുദം .  സുല്ലമി കോളേജ്

 വേണമെന്ന്
പറയുന്ന ഈ പുത്തൻ വാതികളുടെ പുത്തൻ
വാദം _മുസ്ലിം സമുഹത്തിന്
ആവിശ്യമില്ല....🍒






അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി


........രിഫാഈ മാല വഹാബിക്ക് ഗണ്ണനം......

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി

👇✅📝

 പ്രിയ കൂട്ടുകാരെ


അസ്സലാമു അലൈകും


✏രിഫാഈ മാലയിലെ ചില വരികള്‍ മുജഹാലുകള്‍ വല്ലാതെ തെറ്റി ധരിപ്പിക്കുന്നതായി അറിഞ്ഞു


✏അതിനാൽ ഒരു ചെറിയ ഗണ്ണനം ആ വിഷയത്തിൽ നൽകുവാൻ താൽപ്പര്യപ്പെടുന്നു....


✏ഈ വിഷയത്തിൽ


സഹായിച്ച ബഹുമാനപ്പെട്ട അസ്ലംസഖാഫി  ഉസ്താദിനോട് കടപ്പാട് അറിയിക്കുന്നു...



✏. ❌  വഹാബി പാതിരിമാർ എല്ലായിടത്തും കള്ളത്തരം നടത്തുന്നത് പോലെ ഈ മാലയിലും ഒരു പെരുങ്കള്ളത്തരം നടത്തിയിട്ടുൻ ട്..


✏✅അതായത് ‍ അല്ലാഹു രിഫാഈ ഷൈഖ് തങ്ങളെ വിളിച്ചു എന്ന് പറഞ്ഞത് ഷരിയാണ് അങ്ങനെ അല്ലാക്ക് അവൻ റ്റെ ഇഷ്ട്ട് ദാസരെ വിളിക്കാൻ പാടില്ലെന്ന് പറയുന്നത് വൻ ഗത്തവും, വിവരമില്ലായ്മയും ,

യുക്തിവദവുമാണ്...


👉❌പക്ഷെ ഇവിടെ വഹാബി നടത്തിയ നുണ അല്ലാഹുവും മലക്കുകളും കഹ്ബ ചുറ്റുന്നത് നിർത്തിക്കാൻ വേൻ ടി രിഫാഈ ഷൈഖിനോട് അല്ലാഹു അങ്ങോട്ട്  ,,,ആവഷ്യപ്പെട്ടു എന്നതാണ്


👇.   പെരും നുണ 👆❌


സഭാഷ്!!!! നന്നായിട്ടുൻ ട്😄 ഒഹാബീ.......... പെരും നുണയന്മാരേ.....


✏ ഇതൊക്കെ വിഷ്വസിക്കാൻ മദ് ഹബിൻ റ്റെ ഇമാമീങ്ങളെ തഖ് ലീദ് ചെയ്യൽ ബിദ് അത്താണെന്ന് പറയുകയും എന്നിട്ട് അന്തമായി വിവരമില്ലാത്ത വഹാബി മൗലവിമാരെ തഖ് ലീദ് ചെയ്യുന്ന മുജാഹിലീങ്ങളോട് നടക്കും പക്ഷെ ഇതൊന്നും സുന്നി മക്കളുടെ അടുത്ത് നടക്കൂലാ എന്ന് മനസ്സിലാക്കിയാൽ നന്ന്....



✏എനി  വിഷയത്തിലേക്ക് വരാം


✏ആദ്യമായി


മാലയിൽ പറഞ്ഞ പ്രധാന ഭാഗം രിഫാഈ ഷൈഖിന്ന് വേൻ ടി കഹ്ബ ചുറ്റുമൊ അൻ ഗനെ സംഭവിക്കുമൊ ?? അങ്ങനെ സംഭവിച്ചാൽ


 ഷിർക്കും കുഫ്റും സംഭവിക്കുമൊ??


ഭൂമിയുടെ ഘടനയിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമൊ


എന്നതൊക്കെയാണ് വഹാബീ പാതിരിമാർ പാവപ്പെട്ട വിഷ്വാസികളെ തെറ്റി ധരിപ്പിക്കാനും, വസ് വാസ് ഉൻ ടാക്കാനും

 വെൻ ടി ചെയ്ത് കൊൻ ടിരിക്കുന്നത്.....


എന്നാൽ താഴെ പറയുന്നത് വഹാബി അങ്ങീകരിക്കുമൊ ❓👇


✏  മഹാന്മാരുടെ മരണത്തിൽ

                അർഷ്  വിറച്ചു .

عن جابر رضي الله عنه سمعنا النبي صلي  الله عليه وسلم يقول اهتز العرش لموت سعد بن معاد رضي الله عنه   وفي رواية اخري اهتز العرشا   الرحمان

(رواه البخاري ١-٥٣٦


           നബി (സ) പറയുന്നു.

സഅദു   ബ്നു  മുആദ് ( റ ) ന്റെ മരണത്തിൽ അല്ലാഹുവിന്റെ അർഷ്  വിറച്ചു .

 ( ബുഖാരി )


അർഷു  വിറക്കുമോ ?


കഹ്ബ എന്നത് ഭൂമി എന്ന ഗോളത്തിലെ മഹത്തായ ഒരു ഗേഹമാകുന്നു


എന്നാൽ അർഷൊ അങ്ങനെയാണൊ വഹാബീ ?


ഈ എറ്റവും വലിയ അർഷ്, അല്ലാഹു ആധിപത്യം സ്താപിച്ച അർഷ്, അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസന്ന് വേൻ ടി കിലുങ്ങുക വിറക്കുക....


ഇത് പറയുന്നത് മുത്ത് നബിയാകുന്നു കളവാണെന്ന് പറയാൻ കഴിയുമൊവഹാബീ❓❓


✏ അടുത്തത് നോക്കൂ നബി സ ക്ക് വേൻ ടി നിസ്കാരം ഖളാഅ് ആകാതിരിക്കാൻ വേൻ ടി സൂര്യൻ പിറകോട്ടെക്ക് വന്നു....


വഹാബീ എന്തെങ്കിലും സംഭവിച്ചൊ അതൊ നിൻ റ്റെ യുക്തി ഇതും തള്ളികളയുമോ ❓❓


✏ഇതേ അനുഭവം അലി റ വിൻ റ്റെ ചരിത്രത്തിലും കാണാവുന്നതാണ്


✏.   വീൻ ടും നോക്കൂ👇



 നബി സ ക്ക് വേൻ ടി ചന്ദ്രൻ രൻ ട് കഷ്ണമായി പിളർന്നില്ലേ


എന്നിട്ട് ഭൂമിയുടെ ഘടനയിൽ വല്ല മാറ്റവും സംഭവിച്ചൊ 💥


✏ അല്ലാഹുവിൻ റ്റെ സ്റ്ഷ്ട്ടിയാണല്ലൊ പ്രകാഷമെന്നത് ഒരു സെക്കെൻ റ്റിൽ എത്ര വേഗത്തിൽ പ്രകാഷത്തിന്ന് എത്ര ദൂരം  സഞ്ചരിക്കാൻ കഴിയുമെന്നത് എനി പ്രത്യേകമായി പറഞ്ഞ് തരണോ മുജായിദുകളെ



ആസഫുബ്നു ബർഖിയ് എന്ന മഹാൻ സുലൈമാൻ നബി അസ മിന്ന് വേൻ ടി കണ്ണടച്ച് തുറക്കും മുംബ് മൈലുകള്‍ക്കപ്പുറമുള്ള കൊട്ടാരം എത്തിച്ച് കൊടുത്തു💥


ഇത് പറയുന്നത്

ഖുർ ആനല്ലെ നിഷെധിക്കുമൊ ❓



✏.   ഇതൊക്കെ അങ്ങീകരിക്കാമെങ്കിൽ അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസർക്ക് വേൻ ടി അല്ലാഹുവിൻ റ്റെ സ്റ്ഷ്ട്ടി ലോകത്തിലെ ഒരു പ്രധാനപ്പെട്ട ഗേഹമായ കഹ്ബ ഒരു മഹാനവർകള്‍ക്ക് വേൻ ടി ചുറ്റിയെന്നത് വഹാബിക്ക് യുക്തിക്ക് നിരക്കാത്തായൊരിക്കും യുക്തി മതമാണല്ലൊ വഹാബിസം



എനി പാവപ്പെട്ട കുഞ്ഞാടുക ളെ വസ് വാസ് ഉൻ ടാക്കാൻ

👇

കൻ ടൊ കൻ ടൊ അല്ലാനെക്കാളും മഹാന്മാരെ വലുതാക്കിയില്ലെ ❓

👇

കൊട്ടാരം ഞൊടിയിട കൊണ്ട് മൈലുകൾക്കപ്പുറം നിന്ന് എവിടെ എത്തുമോ ?❓

👇

സൂര്യനെ തിരിച്ചു വിളിച്ചെന്നൊ ?❓

👇

മഹാന്മാരെ  കഹ്ബ ഷരീഫ്  ചുറ്റുമെന്നൊ ?❓

🔰👇

എന്നൊക്കെയുള്ള ബല്യ ആനത്തലയായ യുക്തിവാദ ചൊദ്യവുമായി സുന്നികളുടെ നേരെ വരല്ലെ 💥😄





മഹാന്മാരുടെ മഹത്വവും , കറാമത്തും , ഖുർ ആനും , ഹദീസും അടയാളപ്പെടുത്തിയത്

ജൂതന്മാർക്ക്  ഉൾകൊള്ളാൻ  കഴിയില്ല .❌❌❌



.....💥


✏സുന്നികളുടെ വിഷ്വാസം എന്നത് എല്ലാ സഹായവും അല്ലാഹുവിൽ നിന്നാണ് മുജായിദുകളെ പൊലെ അഭൗതിക സഹായം അല്ലാഹുവിൽ നിന്നും ഭൗതിക സഹായം സ്ര് ഷ്ട്ടികളിൽ നിന്നുമാണെന്ന വികല വിഷ്വാസക്കാരല്ല...


✏അല്ലാഹു അവൻ റ്റെ ഖുർ ആനിൽ പടിപ്പിക്കുന്നു..


"അല്ലാഹു ഉദ്ദേശിച്ച അടിമക്ക് കണക്കില്ലാതെ കൊടുക്കും"


(ഇവിടെ ഭൗതികമൊ, അഭൗതികമൊ എന്നത് അല്ലാഹു നൽകിയിട്ടില്ല)


✏ഇങ്ങനെ അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസർക്ക് അല്ലാഹു നൽകുന്നതിനെ തടയാൻ വഹാബീ എത്ര മുറ വിളിച്ചിട്ടും കാര്യമില്ല...


✏അവൻ ഉദ്ദേശിച്ചാൽ നടക്കാത്തത് വല്ലതും ഉൻ ടൊ വഹാബീ ❓❓


✏.അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസനായ വലിയ്യുല്ലാഹി രിഫാഈ ഷൈഖ് റ വിന്ന് വേൻ ടി കഹ്ബ ചുറ്റിക്കാനും,

 മരണപ്പെട്ടവരിലൂടെ സഹായങ്ങള്‍ ചെയ്യാനും മാത്രം അല്ലാക്ക് കഴിയൂല എന്നത് വഹാബി മതമാകുന്നു...




അത് ഇസ്ലാം മതമല്ല ......











ഷിർക്കാരോപണം


*"ആരാണ് മുത്ത് നബി(സ്വ) ഭയപ്പെട്ട ഷിർക്കാരോപകർ"*
സ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
*"ആരിലാണ് ഷിർക്ക് യോചിക്കുന്നത്*
🔻
*ഖുർആനും പൊക്കിപ്പിടിച്ച് ബുദ്ധിസ്റ്റും ഗവേഷകരുമായി വന്ന് ലോക മുസ്ലിമീങ്ങളെ ഷിർക്കാരോപിക്കുന്ന കേരള മുജാഹിദ് & വഹാബി സലഫി അഹ്ലേ ഹദീസിൽ പെട്ട സാകിർ നായകും ക്രിസ്തീയ മതത്തിൽ നിന്നും ഹൈന്തവ മതത്തിൽ നിന്നും ഇസ്ലാമിലേക്ക് ചേക്കേറി പാരമ്പര്യത്തെയും ഇമാമീങ്ങളെയും തള്ളിപ്പറയുന്ന സഈദ് ബിൻ & രഞ്ചിത്ത് മാധവനെ പോലെയുള്ളവർ & ഇവരെ പ്രതിനിധാനം ചെയ്യുന്ന മുഴുവനാളുകളും കണ്ണ് തുറന്ന് ഈ ആയത്തും തിരുവചനവും നോക്കണേ കാണാതെ പോകരുത് 1400 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മുത്ത് നബി (സ്വ) പഠിപ്പിച്ചതാണേ*
🔻
*وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِين*َ

*പ്രസ്തുത ആയത്തിൽ*
*فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِين*َ
*"പിശാച് അവന്റെ പിറെകെക്കൂടുകയും അക്കാരണത്താൽ വഴികേടിലാവുകയും ചെയ്തു"*
🔻
*സൂറത്ത് അഹ്റാഫ് 175 മത്തെ ആയത്തിൽ അല്ലാഹുവിന്റെ ഈ വചനത്തിന്ന്  വിശദീകരണമായി  സ്വഹീഹായ ഹദീസ്  വന്നിട്ടുണ്ട്*

*" ആരാണവർ ? പിശാച് പിടികൂടിയ വിഭാഗം " അതായത് ഖുർ ആനിന്റെ ആശയം ഞങ്ങളാണ് ഏറ്റവും കൂടുതൽ മനസ്സിലാക്കിയതെന്നും മറ്റുള്ളതൊക്കെ വലിച്ചെറിയാൻ പറഞ്ഞ് തന്റെ കയ്യിലുള്ള ഖുർആനും പൊക്കിപ്പിടിച്ച് ബല്യ തൗഹീദിന്റെയാളുകളായി ഇസ്ലാമിന്റെ രക്ഷകരായി ചമഞ്ഞ് ലോക സുന്നികളെ ഷിർക്കാരോപിക്കുന്നവരെപ്പറ്റി 1400 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മുത്ത് നബി (സ്വ) പ്രവചിക്കുന്നു*
🔻
*മുത്ത് നബി (സ്വ) യുടെ ഇതിനേക്കാൾ അപ്പുറത്തുള്ള ഒരു വിശദീകരണം വേണോ*

*عن حذيفة رضي الله عنه قال: قال رسول الله صلى الله عليه وسلم: (إن ما أتخوف عليكم رجل قرأ القرآن حتى إذا رئيت بهجته عليه وكان ردءا للإسلام غيّره إلى ما شاء الله فانسلخ منه ونبذه وراء ظهره وسعى على جاره بالسيف ورماه بالشرك. قال قلت يا نبي الله أيهما أولى بالشرك المرمي أم الرامي؟ قال: بل الرامي) رواه ابن حبان في صحيحه. وقال ابن كثير عن إسناده هذا إسناد جيد، وحسنه الهيثمي في مجمع الزوائد*

*"ഞാൻ നിങ്ങളിൽ കഠിനമായി ഭയക്കുന്നത് ഖുർആൻ പഠിച്ച ഒരാളെയാണ് അങ്ങനെ അതിന്റെ ഭംഗി അവനിൽ കാണപ്പെട്ടാൽ ഇസ്ലാമിന്റെ  രക്ഷകനും പോരാളിയുമൊക്കെ  ആയി അയാൾ വരും  പിന്നെ അയാൾ ഖുർആനിനെ (ആശയങ്ങളെ)മാറ്റി മറിക്കും പിന്നീട് ഖുർആൻ തന്നെയും വലിച്ചെറിഞ്ഞു  അയൽവാസിയെ കൊല്ലാൻ വാളെടുത്തു ഓടിപ്പോകും ശിർക് ആരോപിച്ച് കൊണ്ട്*
*സ്വഹാബി ചോദിച്ചു ? അവരിൽ ആർക്കാണ് യഥാർത്ഥത്തിൽ ശിർക്  യോജിക്കുന്നത് ?!  തിരു നബി (സ്വ) പറഞ്ഞു  ആരോപിച്ചവന് തന്നെ!!"*

*الصلاة والسلام عليك يا رسول الله ، أشهد أنك قد بلغت الرسالة، وأديت الأمانة ونصحت الأمة، وجاهدت في الله حق جهاده، فجزاك الله عن أمتك أفضل الجزاء،*

*തഫ്സീർ ഇബ്നു കസീറിലും, ഇമാം ബുഖാരി താരീഖിലും ഇബ്നു ഹിബ്ബാൻ സ്വഹീഹിലും ഉദ്ധരിച്ചതും ഇബ്നുകസീറും ഹൈതമി(റ) യും പരമ്പര സ്വീകാര്യമെന്നു പ്രസ്താവിച്ചതുമായ ഹദീസ് ആണിത് . (സലഫി ആചാര്യൻ അൽബാനി യും ഇത് സഹീഹെന്ന് പറഞ്ഞിട്ടുണ്ട്).*_______

*Siddeequl misbah*
*14/08/2017* (09496210086)
*കൂടുതൽ വായനക്കായി ക്ലിക്ക്*
*sunniknowledge.blogspot.com* (ISLAMIC BLOG)____🔷🌺🔷🌸

ഉത്ബി സംഭവം കള്ളക്കഥയോ

ഉത്ബി സംഭവം കള്ളക്കഥയോ???

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
പ്രമാണങ്ങളെ ഖണ്ഡിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ ഇമാമുമാരെ മദ്യപാനികളും കൊള്ളരുതാത്തവരും ആയി ചിത്രീകരിച്ച് വഹാബികളുടെ മറ്റൊരു വൃത്തികെട്ട തറവേല - അതാണ് മൂന്നാം നൂറ്റാണ്ടിൽ ബസറയിൽ ജീവിച്ച പ്രസിദ്ധനായ കവിയും മുഹദ്ദിസും ആയ ഉത്ബി(റ)നെ കുറിച്ച് ഇവർ പ്രചരിപ്പിക്കുന്ന പച്ചക്കള്ളം.

അല്ലാഹുവിന്റെ റസൂലിന്റെ(സ) വഫാതിനു ശേഷം അവിടുത്തെ സമീപിച്ചു കൊണ്ട് പാപമോചനം കരസ്ഥമാക്കിയ ഒരു വിശ്വാസിയുടെ സംഭവം ഉത്ബി(റ)വിന്റെ അനുഭവത്തിൽ നിന്ന് മുഫസ്സിറുകളും മുഹദ്ദിസുകളും മുസന്നിഫുകളും ഫഖീഹുമാരും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവരുടെ കിതാബുകളിൽ വ്യാപകമായി ഉദ്ധരിച്ചിട്ടുണ്ട്. ഇന്നേ വരെ അഹ്.ലുസ്സുന്നയുടെ ആധികാരികതയുള്ള ഒരു പണ്ഡിതനും ഈ റിപ്പോര്ട്ട് ബലഹീനമാണെന്നൊ കെട്ടിച്ചമച്ചത് ആണെന്നോ പറഞ്ഞിട്ടോ എഴുതിയിട്ടോ ഇല്ല. ഇസ്തിഘാസയെ ശിർക്കാക്കി മുസ്.ലിംകളെ കാഫിറാക്കി ജൂതന്മാരെ പ്രീണിപ്പിക്കാൻ നടക്കുന്ന വഹാബികൾക്ക് അത് കൊണ്ട് തന്നെ ഈ റിപ്പോര്ട്ട് ഭയങ്കര തലവേദനയാണ്. അത് കൊണ്ട് തന്നെ ഉത്ബി(റ) അവരുടെ ശത്രുവും ആണ്. അപ്പോൾ പിന്നെ ശത്രുവിനെ തേജോവധം ചെയ്യുക എന്ന സ്ഥിരം ജൂത അടവുമായി അവർ രംഗത്ത് വരുന്നു. അതിനു കൂട്ട് പിടിച്ചത് ചരിത്രകാരനായ ഇബ്നു ഖല്ലികാനെയും.

വാസ്തവത്തിൽ ഇബ്നു ഖല്ലികാൻ(റ) തന്റെ "വഫ്.യാതുൽ അഅ്യാൻ" എന്ന കിതാബിൽ ഉത്ബി(റ)യെ കുറിച്ച് മോശമായി ഒന്നും എഴുതിയിട്ടില്ല. പക്ഷെ വഹാബികൾ പ്രചരിപ്പിക്കുന്നത് ഇബ്നു ഖല്ലികാൻ ഉത്ബി(റ) മദ്യപാനി ആണെന്നും സ്ത്രീ ലമ്പടൻ ആണെന്നും എഴുതിയിട്ടുണ്ട് എന്നാണ്. എന്താണ്  സത്യം ?


നിലയിൽ പാനീയം ഉപയോഗിക്കുന്ന വ്യക്തി ആയിരുന്നു) എന്ന പ്രയോഗമാണ് ഇവരുടെ തുരുപ്പ് ഷീട്ട്! അതിൽ എവിടെ മദ്യപാനി എന്ന് അർഥം വരുന്ന പദം എന്ന് ചോദിച്ചാൽ പിന്നെ ഒരു വഹാബിക്കും ഉത്തരമില്ല. അവിടെ ശറാബ് എന്നാൽ മദ്യം ആണെന്നാണ്‌ ഇവന്മാരുടെ വാദം. പച്ചക്കള്ളം. ശറാബ് എന്നാൽ മദ്യം എന്നാണെങ്കിൽ ഇവർ ആരെയൊക്കെ മദ്യപാനികൾ ആക്കും??? ഒരു ഹദീസ് കാണുക :
وفي الصحيح عنها، قالت: كنت أتعرق العرق وأنا حائض، فأعطيه النبي صلى الله عليه وسلم فيضع فمه في الموضع الذي وضعت فمي فيه، وأشرب الشراب، فأناوله، فيضع فمه في الموضع الذي كنت أشرب منه.
تفسير القرآن الكريم/ ابن كثير )البقرة 222)
"ആഇഷ(റ)യെ തൊട്ട് സ്വഹീഹായി വന്നിരിക്കുന്നു: ഹൈളുകാരിയായിരിക്കെ ഞാൻ ശറാബ് കുടിക്കാറുണ്ടായിരുന്നു. എന്നിട്ട് ഞാൻ അത് നബി(സ)ക്ക് നൽകും. ഞാൻ കുടിച്ച അതെ സ്ഥാനത്ത് തന്നെ വായ വെച്ച് നബി(സ) അത് കുടിക്കുകയും ചെയ്യും."

ഉത്ബി(റ)യെ മദ്യപാനിയാക്കാൻ വേണ്ടി ശറാബ് എന്ന പദത്തിനു മദ്യം എന്ന് അർഥം വെച്ച വഹാബീ പരിഷകൾ ഇവിടെയും ശറാബ് എന്നതിനു മദ്യം എന്ന് അർഥം വെക്കുമോ? നഊദുബില്ലാഹ് ...

നല്ല ശറാബ് ഹലാൽ ആണെന്ന് ഇബ്നു ഉമർ(റ)നെ തൊട്ട് വേറെ ഹദീസും വന്നിരിക്കുന്നു. അപ്പോൾ ശറാബ് എന്നാൽ മദ്യമേ അല്ല ഉദ്ദേശം. അത് അക്കാലത്ത് ജനങ്ങൾ കുടിക്കാൻ ഉപയോഗിച്ചിരുന്ന പല പേരുകളിൽ അറിയപ്പെട്ടിരുന്ന പാനീയങ്ങളുടെ ഒരു വർഗനാമം മാത്രമാണ്. ആടെന്തറിയുന്നു അങ്ങാടിവാണിഭം!!!

മറ്റൊരു കെട്ടിച്ചമച്ച ആരോപണം അദ്ദേഹം സ്ത്രീലമ്പടൻ ആയിരുന്നു എന്നാണ്. ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത ഒരു വർഗം! ഇബ്നു ഖല്ലികാൻ എഴുതിയത് എന്താണ്?

وله من التصانيف كتاب الخيل وكتاب أشعار الأعاريب وأشعار النساء اللاتي احببن ثم أبغضن وكتاب الذبيح وكتاب الأخلاق وغير ذلك

അദ്ദേഹത്തിനു കുതിരകളെ കുറിച്ചും, അറബി കവിതകളെ കുറിച്ചും, പ്രേമനൈരാശ്യം ബാധിച്ച സ്ത്രീകളുടെ കവിതകളെ കുറിച്ചും, സ്വഭാവത്തെ കുറിച്ചും ഒക്കെ ഉള്ള ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഇബ്നു ഖല്ലികാൻ എഴുതിയത്. തികച്ചും സാഹിത്യസംബന്ധമായും ഭാഷാസംബന്ധമായും ഉള്ള അക്കാദമിക് വിഷയങ്ങളാണ് അവ. അല്ലാതെ ഉത്ബി(റ) പ്രേമിക്കാൻ നടന്നു എന്നല്ല അതിന്റെ അർഥം. ഇവന്മാർക്ക് എന്ത് ചുക്കും പറയാമല്ലൊ? ലൈലാമജ്നൂൻ പ്രേമകാവ്യം എത്ര പണ്ഡിതർ ഏതെല്ലാം കാലങ്ങളിൽ ഏതെല്ലാം വിഷയങ്ങളിൽ ഉദ്ധരിക്കുന്നു. അത് അതിന്റെ സാഹിത്യമൂല്യം നോക്കിയാണ്. അല്ലാതെ സ്ത്രീകളെ പ്രേമിച്ച് ഭ്രാന്തനാകാൻ ഉള്ള പ്രചോദനം ആയിട്ടല്ല.
[16/04 11:46 PM] Samvadam 11: രസം അതല്ല, ഉത്ബി(റ)ന്റെ റിപ്പോർട്ട് ഉദ്ധരിക്കുമ്പോൾ ഇബ്നു കസീർ(റ) തന്റെ തഫ്സീർ തുടങ്ങുന്നത് ഇങ്ങനെയാണ്.

وقد ذكر جماعة منهم الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن العتبي،
“‘ശൈഖ് അബൂനസ്'ര് ഇബ്നുസ്സ്വബാഗ്(റ) തന്റെ 'അശ്ശാമിൽ' എന്ന കിതാബിൽ രേഖപ്പെടുത്തിയത് ഉൾപ്പെടെ ഒരു സംഘം പണ്ഢിതന്മാര് ഉത്ബി(റ)ല് നിന്നു പ്രസിദ്ധമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. “

ആരാണ് ഇബ്നു സ്സബാഘ്(റ)? ഏതാണ് കിതാബുശ്ശാമിൽ?

ഇതേ ഇബ്നു ഖല്ലികാൻ തന്നെ പറയട്ടെ ... ഇതേ കിതാബിൽ തന്നെ പറയട്ടെ ...

إبن الصباغ صاحب الشامل
'ശാമിലി'ന്റെ കര്‍ത്താവായ ഇബ്നുസ്സബാഗ്
أبو نصر عبد السيد بن محمد بن عبد الواحد بن أحمد بن جعفر، المعروف بإبن الصباغ، الفقيه الشافعي، كان فقيه العراقين في وقته، ..................... وكانت الرحلة إليه من البلاد ، وكان تقيا حجة صالحاً ، ومن مصنفاته كتاب "الشامل" في الفقه ، وهو من أجود كتب أصحابنا ، وأصحها نقلا وأثبتها أدلة .....................
“അബൂനസര്‍ അബ്ദുസയ്യിദ് ബിന്‍ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍വാഹിദ് ബിന്‍ അഹ്മദ് ബിന്‍ ജഅഫര്‍, ഇബ്നുസ്സബാഗ് എന്നറിയപ്പെടുന്നു.
ഷാഫി ഈ കര്‍മ്മശാസ്ത്ര പണ്ഡിതന്‍. അദ്ദേഹം തന്റെ കാലത്തെ ഇറാഖി കളുടെ കര്‍മ്മശാസ്ത്ര വിശാരദനായിരുന്നു. .......
അക്കാലത്തു എല്ലാ നാടുകളില്‍ നിന്നും അദ്ദേഹത്തില്‍ നിന്നും അറിവ് ഉദ്ദേശിച്ചു യാത്രാ സംഘങ്ങള്‍ പുറപ്പെട്ടിരുന്നു. അദ്ദേഹം ഒരു തികഞ്ഞ മത ഭക്തനായിരുന്നു. സത്യസന്ധനായ തെളിവുകള്‍ക്ക് അവലംബിക്കാവുന്ന സ്വാലിഹ് ആയിരുന്നു.
അദ്ദേഹത്തിന്റെ രചനകളില്‍ പെട്ടതാണ് ഫിഖ്ഹിലെ “കിതാബു ശ്ശാമില്‍". ആ ഗ്രന്ഥം നമ്മുടെ ഇമാമീങ്ങളുടെ കിതാബുകളില്‍ വെച്ച് ഏറ്റവും ഉന്നതമായതാണ്, അവകളില്‍ നിന്ന് ഉദ്ദരിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും പ്രബലമായതാണ്. തെളിവുകളുടെ കാര്യത്തില്‍ ഏറ്റവും ആധികാരികമാണ്"

അപ്പോൾ ഇബ്നു ഖല്ലികാനെ മുൻനിറുത്തി വഹാബികൾ കെട്ടിപ്പൊക്കിയ എല്ലാ നുണകളുടെയും ചീട്ടുകൊട്ടാരം അതാ തകർന്നടിഞ്ഞു കിടക്കുന്നു. ഉത്ബി(റ)യുടെ റിപ്പൊർട്ട് ഉദ്ധരിക്കാൻ ഇബ്നുകസീർ(റ) അവലംബമാക്കിയത് ഏതൊരു ഇമാമിനെയാണോ, ഏതൊരു കിതാബിനെയാണോ, ആ ഇമാം സ്വാലിഹുകളുടെ ഹുജ്ജത്ത് ആണെന്നാണ്, ആ കിതാബ് തെളിവുകളുടെയും ഉദ്ധരണികളുടെയും കാര്യത്തിൽ ഏറ്റവും പ്രബലവും ആധികാരികവും ആണെന്നാണ് ഇബ്നു ഖല്ലികാൻ(റ) അർഥശങ്കക്കിടയില്ലാത്ത വിധത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഥവാ ഉത്ബി(റ) പറഞ്ഞ സംഭവം ആർക്കും നിഷേധിക്കാൻ ആകാത്ത വിധത്തിൽ ചരിത്രത്തിൽ സ്ഥിരപ്പെട്ടു കിടക്കുന്നു. അതു തന്നെയാണ് ഇബ്നു കസീറും ഉദ്ധരിച്ചിട്ടുള്ളതും. അതു തന്നെയാണ് ഇമാം നവവി അടക്കം അനേകം ഇമാമുമാരും അവലംബിച്ചിട്ടുള്ളതും... ഇവരെയൊക്കെ തൗഹീദ് പഠിപ്പിക്കാൻ ഇറങ്ങിയ ഒരു വർഗത്തിന്റെ അധ:പതനത്തിന്റെ ആഴം ആണ് നാം ഇവിടെ കണ്ടത്....

അപ്പോൾ മുഹദ്ദിസുകളെയും ഇമാമുമാരെയും കൊള്ളരുതാത്തവരാക്കി വ്യക്തിഹത്യ നടത്തുന്ന അഹങ്കാരികളേ ... നൈൽ നദി ഫിർഔനെ മാടിവിളിച്ചത് പോലെ, അറബിക്കടൽ നിങ്ങളെയും മാടി വിളിക്കുന്നു ... കടൽപ്പന്നികൾ വിശപ്പകറ്റട്ടെ ...

ഇസ്തിഗാസ :അബുബക്കർ

: أما الآثار : فلنبدأ بما نقل أنه ظهر عن الخلفاء الراشدين من الكرامات ، ثم بما ظهر عن سائر الصحابة .

أما أبو بكر -رضي الله عنه - فمن كراماته أنه لما حملت جنازته إلى باب قبر النبي -صلى الله عليه وسلم- ونودي السلام عليك يا رسول الله ، هذا أبو بكر بالباب ، فإذا الباب قد انفتح ، وإذا بهاتف يهتف من القبر : أدخلوا الحبيب إلى الحبيب

الكتب » التفسير الكبير أو مفاتيح الغيب    » سورة الكهف    » قوله تعالى أم حسبت أن أصحاب الكهف والرقيم كانوا من آياتنا عجبا

ഇമാം റാസി(റ)അവിടുത്തെ തഫ്സീറുൽ കബീറിൽ ഖുലാഫാഉ റാഷിദീങ്ങളിൽനിന്നും വെളിപ്പെട്ട കറാമത്തുകൾ വിശദീകരിക്കുന്ന അവസരത്തിൽ പറയുന്നു :

മഹാനായ സിദ്ധീഖ്(റ)വിൻറെ കറാമത്തിൽ പെട്ടതാണ് .മഹാനവർകൾ വഫാത്തായപ്പോൾ മഹാനവർകളുടെ ജനാസ നബി (സ്വ )തങ്ങളുടെ ഖബറിൻറെ കവാടത്തിലേക്ക് കൊണ്ടു വരികയും അവിടുന്ന് സ്വഹാബത്ത് നബി (സ്വ )തങ്ങളുടെ മേലിൽ സലാം പറയുകയും ,അവിടുന്ന് സ്വഹാബത്ത് അബൂബക്കർ(റ)ഇതാ അങ്ങയുടെ വാതിലിനു സമീപം വന്നിരിക്കുന്നു എന്ന് വിളിച്ചു പറയുകയും ചെയ്തു .

അപ്പോൾ  നബി (സ്വ )തങ്ങളുടെ ഖബറിന്റെ വാതിൽ തുറക്കപ്പെടുകയും  ഖബറിൽനിന്നും ഹബീബിനെ ഹബീബിലേക്ക് പ്രവേഷിപ്പിക്കുവീൻ എന്ന് ശബ്ദം കേൾക്കുകയും ഉണ്ടായി .(തഫ്സീറുൽ കബീർ
*പക്ഷെ ഇബ്നു അസാകിറിനെക്കാൾ മുമ്പ് തന്നെ ബഹുമാനപ്പെട്ട ഉത്തമ നൂറ്റാണ്ടിലെ മുഹദ്ദിസ് ഇമാം ആജൂരി റ കിതാബിശരീഅയിൽ ഈ സംഭവം ഉദ്ധരിക്കുന്നുണ്ട് 👇👇👇👇✅*


الكتاب: الشريعة
المؤلف: أبو بكر محمد بن الحسين بن عبد الله الآجُرِّيُّ البغدادي (المتوفى: ٣٦٠هـ)

________________________


بَابُ ذِكْرِ دَفْنِ أَبِي بَكْرٍ وَعُمَرَ رَضِيَ اللَّهُ عَنْهُمَا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ مُحَمَّدُ بْنُ الْحُسَيْنِ رَحِمَهُ اللَّهُ: لَمْ يَخْتَلِفْ جَمِيعُ مَنْ شَمِلَهُ الْإِسْلَامُ , وَأَذَاقَهُ اللَّهُ الْكَرِيمُ طَعْمَ الْإِيمَانِ أَنَّ أَبَا بَكْرٍ وَعُمَرَ رَضِيَ اللَّهُ عَنْهُمَا دُفِنَا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي بَيْتِ عَائِشَةَ رَضِيَ اللَّهُ عَنْهَا ……..




١٨٦١ - وَحَدَّثَنَا ابْنُ عَبْدِ الْحَمِيدِ الْوَاسِطِيُّ قَالَ: حَدَّثَنَا فَضْلُ بْنُ سَهْلٍ الْأَعْرَجُ قَالَ: حَدَّثَنَا أَبُو أَحْمَدَ الزُّبَيْرِيُّ قَالَ: حَدَّثَنَا فُضَيْلُ بْنُ مَرْزُوقٍ قَالَ: سَمِعْتُ حَسَنَ بْنَ حَسَنٍ , رَضِيَ اللَّهُ عَنْهُمَا يَقُولُ لِرَجُلٍ مِنَ الرَّافِضَةِ: وَاللَّهِ لَئِنْ [ص: ٢٣٨٣] أَمْكَنَ اللَّهُ مِنْكُمْ لَتُقَطَّعَنَّ أَيْدِيَكُمْ وَأَرْجُلُكُمْ وَلَا يُقْبَلُ مِنْكُمْ تَوْبَةٌ، وَقَالَ: وَسَمِعْتُهُ يَقُولُ: مَرَقَتْ عَلَيْنَا الرَّافِضَةُ كَمَا مَرَقَتِ الْحَرُورِيَّةُ عَلَى عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ مُحَمَّدُ بْنُ الْحُسَيْنِ رَحِمَهُ اللَّهُ: فَمَنْ سَمِعَ هَذَا مِنْ أَهْلِ الْبَيْتِ اتَّبَعَ سَلَّفَهُ الصَّالِحَ وَشَنِئَ مَذَاهِبَ الرَّافِضَةِ الَّذِينَ لَا عَقْلَ لَهُمْ وَلَا دِينَ قَالَ مُحَمَّدُ بْنُ الْحُسَيْنِ رَحِمَهُ اللَّهُ:


وَقَدْ رُوِيَ عَنْ أَبِي بَكْرٍ الصِّدِّيقِ رَضِيَ اللَّهُ عَنْهُ أَنَّهُ لَمَّا حَضَرَتْهُ الْوَفَاةُ , قَالَ لَهُمْ: إِذَا مِتُّ وَفَرَغْتُمْ مِنْ جَهَازِي فَاحْمِلُونِي حَتَّى تَقِفُوا بِبَابِ الْبَيْتِ الَّذِي فِيهِ قَبْرُ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ , فَقِفُوا بِالْبَابِ وَقُولُوا: السَّلَامُ عَلَيْكَ يَا رَسُولَ اللَّهِ , هَذَا أَبُو بَكْرٍ يَسْتَأْذِنُ فَإِنْ أُذِنَ لَكُمْ وَفُتِحَ الْبَابُ , وَكَانَ الْبَابُ مُغْلَقًا , فَأَدْخِلُونِي فَادْفِنُونِي , وَإِنْ لَمْ يُؤْذَنْ لَكُمْ فَأَخْرِجُونِي إِلَى الْبَقِيعِ وَادْفِنُونِي. فَفَعَلُوا فَلَمَّا وَقَفُوا بِالْبَابِ وَقَالُوا هَذَا: سَقَطَ الْقُفْلُ وَانْفَتَحَ الْبَابُ , وَسُمِعَ هَاتِفٌ مِنْ دَاخِلِ الْبَيْتِ: أَدْخِلُوا الْحَبِيبَ إِلَى الْحَبِيبِ فَإِنَّ الْحَبِيبَ إِلَى الْحَبِيبِ مُشْتَاقٌ…………


كتاب الشريعة…  للاجري………

മക്കാ മുശ് രിക്കുകളിലെ ശിർക്ക് എന്താണ് ?

📖✅🔹🔹

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
🔹🔹🔹🔹🔹മക്കാ മുശ് രിക്കുകളിലെ ശിർക്ക് എന്താണ് ?


അല്ലാഹുവിലേക്ക് അടുപ്പിക്കാനാണ് ദൈവങ്ങളെ ആരാധിക്കുന്നത് എന്ന് അവർ പറഞ്ഞിരുന്നോ?


⬇⬇
അല്ലാഹു അല്ലാത്ത ഒന്നിന് ആരാധനക്ക് അർഹത ഉണ്ട് എന്ന് വിശ്വസിച്ചതാണ് അവരിലെ ശിർക്ക് .
⬇⬇
അല്ലാഹുവിനു പുറമേ ബിംബങ്ങൾക്കോ,അതിനു പുറകിലുള്ളവർക്കോ(അല്ലാഹുവിനെ കൂടാതെ എന്തിനും )ആരാധനക്ക് അർഹത ഉണ്ട് എന്ന വിശ്വാസമാണ് അവരിലെ ശിർക്ക്.
⬇⬇
ഈ വിശ്വാസം ഉള്ളത് കൊണ്ടാണ്  അവർ ആ ബിംബങ്ങളെയെല്ലാം ആരാധിച്ചത്
⬇⬇
അവർ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു. എന്നാൽ അല്ലാഹുവിലുള്ള അവരുടെ വിശ്വാസം വികലമായിരുന്നു .
അല്ലാഹുവിൻറെ പെണ്‍ സന്താനങ്ങളാണ് മലക്കുകൾ എന്ന് അവർ വിശ്വസിച്ചു .
👆👆👀
സൂറത്തു നിസാഇൽ ഇബ്നു കസീർ(റ)വിൻറെ  വിശദീകരണംകാണുക.

إِنْ يَدْعُونَ مِنْ دُونِهِ إِلَّا إِنَاثًا وَإِنْ يَدْعُونَ إِلَّا شَيْطَانًا مَرِيدًا(117)

. وروى عن أبي سلمة بن عبدالرحمن وعروة بن الزبير ومجاهد وأبي مالك والسدي ومقاتل نحو ذلك وقال ابن جرير عن الضحاك في الآية: قال المشركون للملائكة بنات الله وإنما نعبدهم ليقربونا إلى الله زلفى قال فاتخذوهن أربابا وصـوروهن جواري فحكموا وقلدوا وقالوا هؤلاء يشبهن بنات الله الذي نعبده يعنون الملائكة وهذا التفسير شبيه بقول الله تعالى "أفرأيتم اللات والعزى" الآيات وقال تعالى"وجعلوا الملائكة الذين هم عباد الرحمن إناثا" الآية وقال "وجعلوا بينه" وبين الجنة نسبا" الآيتين (تفسير ابن كثير سورة النساء)


ഇബ്നു കസീർ (റ)പറയുന്നു .ളഹാക്ക് (റ)വിനെ ഉദ്ധരിച്ച് ഇബ്നു ജരീർ (റ)പറഞ്ഞു .മലക്കുകൾ അല്ലാഹുവിൻറെ പെണ്‍മക്കൾ ആണ് എന്നും .നിശ്ചയം ഞങ്ങൾ അവരെ ആരാധിക്കുന്നത് അവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയാകുന്നു .ളഹാക്ക് (റ)പറയുന്നു :അങ്ങിനെ മക്കാ മുശ് രിക്കുകൾ മലക്കുകളെ റബ്ബ് കളായി സ്വീകരിക്കുകയും ,മലക്കുകളെ പെണ്‍മക്കളായി രൂപപ്പെടുത്തുകയും ചെയ്തു .

🔹മക്കാ മുശ് രിക്കുകൾ അല്ലാഹുവിൻറെ പെണ്‍മക്കളാണ് എന്ന് വിശ്വാസിച്ചിരുന്ന മലക്കുകളുടെ രൂപത്തിൽ ഉള്ള പ്രതിരൂപമാണ് അവർ ഉണ്ടാക്കിയ വിഗ്രഹളോക്ക തന്നെ .
↕↕
🔹മറ്റൊരു ആയത്തിൻറെ വിശദീകരണത്തിൽ ഇബ്നു കസീർ(റ)പറയുന്നത് കാണുക :

( ما نعبدهم إلا ليقربونا إلى الله زلفى ) أي : إنما يحملهم على عبادتهم لهم أنهم عمدوا إلى أصنام اتخذوها على صور الملائكة المقربين في زعمهم ، فعبدوا تلك الصور تنزيلا لذلك منزلة عبادتهم الملائكة ; ليشفعوا لهم عند الله في نصرهم ورزقهم ، وما ينوبهم من أمر الدنيا ، فأما المعاد فكانوا جاحدين له كافرين به .(تفسيرابن كثير سورة الزمر 3)

മക്കാ മുശ് രിക്കുകളെ  വിഗ്രഹങ്ങൾക്ക് ആരാധന അർപ്പിക്കാൻ പ്രേരിപ്പിച്ചത്  അവരുടെ വാദ പ്രകാരം മലക്കുകളുടെ രൂപത്തിൽ ഉണ്ടാക്കിയ  വിഗ്രഹങ്ങളിലേക്ക് അവർ ഉദ്ദേശിക്കുകയും എന്നിട്ട് മലക്കുകൾക്കുള്ള ആരാധനയുടെ സ്ഥാനത്ത് ആ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തത് ആ മലക്കുകൾ  അല്ലാഹുവിൻറെ അരികിൽ അവരെ സഹായിക്കുന്നതിലും ,അവർക്ക് ഭക്ഷണം നൽകുന്നതിലും ,ദുനിയാവിൻറെ മറ്റു കാര്യങ്ങളിലുമെല്ലാം ശുപാർശ പറയാൻ വേണ്ടിയാണ് .അപ്പോൾ പരലോകത്തിൻറെ കാര്യമോ ?അതിൽ അവർക്ക് വിശ്വാസം ഇല്ലായിരുന്നു .പരലോകത്തെ അവർ നിശേദിക്കുന്നവരായിരുന്നു.
(തഫ്സീർ ഇബ്നു കസീർ )
⏬👀
മലക്കുകൾ അല്ലാഹുവിൻറെ പെണ്‍മക്കളാണ് പെണ്‍മക്കൾ എന്ന നിലക്ക് അല്ലാഹുവുമായി പ്രതേക ബന്ധമുണ്ട് .അല്ലാഹുവിൻറെ "അനുമതി ഇല്ലാതെ തന്നെ" അവർ ശുപാർശ ചെയ്യും എന്ന് വിശ്വാസിച്ചതാണ് അവരുടെ ശിർക്ക് .
⬇👀
ആ വിശ്വാസത്തെ ഖണ്ഡിച്ചു  കൊണ്ട് അല്ലാഹു മറ്റൊരു ആയത്തിൽ പറഞതിനെ
ഇമാം റാസി(റ)  വിശദീകരിച്ചത്‌ കാണുക. അദ്ദേഹം പറയുന്നു:

( من ذا الذي ) استفهام معناه الإنكار والنفي ، أي لا يشفع عنده أحد إلا بأمره ، وذلك أن المشركين كانوا يزعمون أن الأصنام تشفع لهم ، وقد أخبر الله تعالى عنهم بأنهم يقولون : ( ما نعبدهم إلا ليقربونا إلى الله زلفى ) [الزمر : 3] وقولهم : ( هؤلاء شفعاؤنا عند الله ) [يونس : 18] ثم بين تعالى أنهم لا يجدون هذا المطلوب ، فقال : ( ويعبدون من دون الله ما لا يضرهم ولا ينفعهم ) [يونس : 18] فأخبر الله تعالى أنه لا شفاعة عنده لأحد إلا من استثناه الله تعالى بقوله : ( إلا بإذنه ) ونظيره قوله تعالى : ( يوم يقوم الروح والملائكة صفا لا يتكلمون إلا من أذن له الرحمن وقال صوابا ) [النبأ : 38] . (تفسير لكير: ٤٤٨/٣).

"ആരുണ്ട്" എന്ന ചോദ്യം നിഷേദത്തെ കാണിക്കാനുള്ളതാണ്‌. അല്ലാഹുവിൻറെ നിർദ്ദേശം കൂടാതെ അവന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നർത്ഥം. അങ്ങനെ അള്ളാഹു ചോദിക്കാൻ കാരണം തങ്ങളുടെ വിഗ്രഹങ്ങൾ അല്ലാഹുവിൻറെ അടുത്ത് തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. "വിഗ്രഹങ്ങള്ക്ക് ഞങ്ങൾ ആരാധിക്കുന്നത് അവ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടി മാത്രമാണ്" എന്നും "ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർശക്കാരാണ്" എന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നതായി അള്ളാഹു തന്നെ പറയുന്നുണ്ട്. പിന്നീട് "അവർക്ക്  ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കൾക്ക് അവർ ആരാധിക്കുന്നു "  എന്ന പ്രസ്താവനയിലൂടെ ഈ ലക്‌ഷ്യം നേടാൻ അവർക്ക് സാധിക്കുകയില്ലെന്ന് അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുവാദം കൂടാതെ" എന്നത് കൊണ്ട് അല്ലാഹു മാറ്റി നിർത്തിയവരല്ലാതെ ഒരാളും അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുകയില്ലെന്നു അല്ലാഹു പ്രഖ്യാപിക്കുന്നു. ഇതോടെ തതുല്യമായൊരു വചനം ഇനി പറയുന്നതാണ്: "റൂഹും മലക്കുകളും അണിയായിനില്ക്കുന്ന  ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്കിയിട്ടുള്ളവനും  സത്യം പറഞ്ഞിട്ടുള്ളവനുമാല്ലാതെ അന്ന് സംസാരിക്കുകയില്ല".(നബഅ: 38) (റാസി: 3/448).
↕↕✅ അപ്പോൾ യൂനുസ് സൂറത്തിലെ പതിനെട്ടാം വചനത്തിൽ പറഞ്ഞ "ഇവർ(ആരാധ്യർ) അല്ലാഹുവിൻറെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശകരാണ്" എന്ന മുശ്രിക്കുകളുടെ വാദത്തെയാണ് "അല്ലാഹുവിൻറെ അനുമതി കൂടാതെ അവൻറെയടുക്കൽ ശുപാർശ പറയാനാരുണ്ട്?" എന്ന ചോദ്യത്തിലൂടെ അല്ലാഹു ഖണ്ഡിച്ചതെന്നാണ് ഇമാം റാസി(റ) വ്യക്തമാക്കിയത്.
⬇⬇
ഇവിടെ  വഹാബികൾ എഴുതിയത് പോലെ അല്ലാഹുവിങ്കൽ ഞങ്ങൾക്കായി ഈ മഹാൻമാർ ശുപാർശക്കാർ ആകും എന്ന് വിശ്വസിച്ചത് അല്ല മക്കാ മുശ് രിക്കുകളിലെ ശിർക്ക്,അത് പോലെ ഇവർക്ക് സ്വന്തമായി ഒരു കഴിവും ഇല്ല ചില കഴിവ് അല്ലാഹു കൊടുത്തിട്ടുണ്ട് ആ കഴിവിൽ നിന്നാണ് ഞങ്ങൾ ചോദിക്കുന്നത് എന്നുള്ളതുമല്ല അവരുടെ ശിർക്ക് കാരണം അത് ശിർക്കാവുകയാണ് യെങ്കിൽ വഹാബികളും മുശ് രിക്കാവുന്നതാണ് കാരണം വഹാബികളും സാധാരണ കാര്യങ്ങളൊക്കെ ചോദിക്കുന്നത്‌ അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് സഹായിക്കും എന്ന് കരുതിയാണ് .
✳❎
അപ്പോൾ അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് അവർ സഹായിക്കും എന്ന് കരുതിയതോ , ഈ മഹാൻമാർ ശുപാർശക്കാർ ആണ് എന്ന് കരുതിയതോ അല്ല അവരിലെ ശിർക്ക് അല്ലാഹുവിൻറെ അനുമതി ഇല്ലാതെ കണ്ട് അല്ലാഹു ഉദ്ദേശിക്കാതെ തന്നെ ഇവർക്ക് വേണ്ടി ശുപാർശ ചെയ്യും ഉപകാര ഉപദ്രവം ചെയ്യും എന്ന് വിശ്വസിച്ചത് ആണ്  അവരിലെ ശിർക്ക്.
✳✅
അപ്പോൾ  ശുപാർശക്കാർ ആകും എന്ന് പറഞ്ഞതിനെ ഒരിക്കലും ശിർക്കായി എണ്ണിയിട്ടില്ല അത് വഹാബികളുടെ വക കൂട്ടിയതാണ് പിന്നെ ശിർക്കായി എണ്ണിയത് അല്ലാഹുവിൻറെ അനുവാദം ഇല്ലാതെ ശുപാർശ ചെയ്യും എന്ന് പറഞ്ഞതിനെയാണ് .
✳✅
എന്നാൽ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് എന്ന് അടിയുറച്ചു വിശ്വസിക്കുന്ന സുന്നികൾ ഒരിക്കലും മഹാൻമാർ അല്ലാഹുവിൻറെ അനുവാദം ഇല്ലാതെ തന്നെ ശുപാർശ ചെയ്യും എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല .സുന്നികളുടെ വിശ്വാസം സുന്നികളാണല്ലോ പറയേണ്ടത്. വഹാബികൾ അല്ല സുന്നികളുടെ വിശ്വാസം പറയേണ്ടത് .
↕↕👀
പിന്നെ മക്കാ മുശ് രിക്കുകൾ അല്ലാഹുവിൻറെ അനുവാദം ഇല്ലാതെ തന്നെ ശുപാർശ ചെയ്യും എന്ന് വിശ്വസിച്ചതിന് പുറമേ "മലക്കുകളുടെ രൂപത്തിൽ" അവർ നിർമിച്ച വിഗ്രഹങ്ങൾക്ക് ആരാധന അർപ്പിക്കുകയും ചെയ്തു .ആരാധന ഒരിക്കലും അല്ലാഹു അല്ലാത്തവർക്ക് സമർപ്പിക്കാൻ പറ്റില്ല .
❎↕↕👀
പിന്നെ വഹാബികൾ നടത്തുന്ന കബളിപ്പിക്കൽ ആണ് മഹാന്മാരുടെ രൂപത്തിൽ  മക്കാ മുശ് രിക്കുകൾ വിഗ്രഹങ്ങൾ  ഉണ്ടാക്കി എന്നത് എന്നാൽ അതും തെറ്റാണ്. മക്കാ മുശ് രിക്കുകൾ വിഗ്രഹങ്ങൾ ഉണ്ടാക്കിയത് മലക്കുകളുടെ  പ്രതിരൂപത്തിൽ ആണ് മഹാൻമാരായ അമ്പിയാക്കളുടെയോ,മറ്റോ രൂപത്തിൽ അല്ല .
↕↕👀
മക്കാ മുശ് രിക്കുകൾ ഇബ്രാഹീം നബിയെ ആരാധിച്ചിരുന്നു എന്ന് വഹാബികൾ കള്ളം എഴുതി വിടാറുണ്ട് പരിശുദ്ധ ഖുർആൻ കൊണ്ടോ ,ഹദീസ് കൊണ്ടോ തെളിയിക്കാൻ സാധിക്കാതെ ഇത്തരം കളവ് കൊണ്ടാണ് വഹാബികളുടെ തൗഹീദ് പ്രചാരണം എന്ന് മനസ്സിലാക്കിയിരിക്കെണ്ടാതാണ് .
✅✅✳↕👀
കാരണം മക്കാ മുശ് രിക്കുകൾ ഒരു പ്രവാചകനെയും വിശേഷിച്ചു ഇബ്രാഹീം നബി (അ)പോലുള്ള പ്രവാചകൻമാരിൽ അവർ വിശ്വസിച്ചിട്ടു പോലും ഇല്ല എന്നിട്ടല്ലേ അവർ ആരാധിക്കുക എന്നത് പ്രതേകിച്ചു ഇബ്രാഹീം നബി (അ)മിനെ അവർ നബിയായിട്ടു വിശ്വസിച്ചിട്ടും ഇല്ല ആരാധിച്ചിട്ടുമില്ല.അതെല്ലാം വഹാബികളുടെ കള്ള വാദങ്ങൾ സ്ഥിരപ്പെടുത്താൻ വേണ്ടി കെട്ടിചമച്ച കള്ള കഥകളാണ് .
↕↕👀
മറ്റൊരു വിഭാഗത്തിൻറെ വിശ്വാസം കാണുക .

لات هي إحدى الأصنام التي عبدها العرب قبل الإسلام. وكانت هي والصنمين مناة والعزى يشكلن ثالوثاً أنثوياً عبده العرب وبالخصوص ممن سكن مكة وما جاورها من المدن والقرى وكذلك الأنباط وأهل مملكة الحضر. وكانوا يعتقدون أن الثلاثة بنات الله، وقسم من العرب اعتقد أن اللات ومناة بنتا العزى

ലാത്ത ,ഉസ്സ ,മനാത്ത , എന്നീ ദേവികൾ അല്ലാഹുവിൻറെ പെണ്‍മക്കൾ ആണ് എന്ന് വിശ്വസിച്ചിരുന്നു .
അവർ വിശ്വസിച്ചത് അല്ലാഹു എന്ന വലിയ ദൈവം ആകാശത്താണ് എന്നാണ് .

ആകാശത്തിലുള്ള ദൈവത്തെ കാണുകയില്ല
ആയതിനാൽ ഭൂമിയിലുള്ള കുട്ടി ദൈവങ്ങളെ നമുക്ക് ആരാധിക്കാം എന്നും ഇവരെ നമ്മൾ ആരാധിക്കുക വഴി  ഈ കുട്ടി ദൈവങ്ങൾ വലിയ ദൈവമായ അല്ലാഹുവിങ്കൽ നമുക്കുള്ള ശുപാർശകരാകും എന്നാണ് .

ഇബ്നു കസീർ അടക്കമുള്ള മുഫസ്സിറുകൾ ഇതാണ് പഠിപ്പിച്ചത് .
✳✅↕👀
വായിൽ തോന്നിയത് കോതക്ക് പാട്ടായി ഫൈസ്  ബുക്കിലും, വാട്ട് സാപ്പിലും മറ്റും പ്രചരിപ്പിക്കുന്നവർ സൂക്ഷിക്കുക .
നിങ്ങൾ വിശുദ്ധ ഖുർആനിന് എതിരായത് പ്രചരിപ്പിച്ചു നരകത്തിൽ ഇരിപ്പിടം ഉറപ്പിക്കാൻ ശ്രമിക്കരുത് എന്ന് വിനയത്തോടെ ഓർമ്മപ്പെടുത്തുന്നു  . 
 

മക്കാമുശ്രിക്കുകള്‍ അളളാഹുവിന്റെ പ്രവാചകന്മാരെ ആരാധിച്ചിരുന്നു അവർ വിശ്വാസിച്ചിരുന്നു എന്നല്ലാം കളളകഥകള്‍ വഹാബികള്‍ മേയാറുണ്ട് പരിശുദ്ധ ഖുർആനിൽ നിന്നോ ഹദീസില്‍ നിന്നോ യാതൊരു പിന്‍ബലവുമില്ലാത്ത ഇത്തരം കളളക്കഥകള്‍ കൊണ്ടാണ് അവരുടെ തൗഹീദ് ജനങ്ങളെ അവർ അടിച്ചേല്‍പികുന്നത്    ജനങ്ങള്‍ ജാഘരൂകരായിരിക്കുക.

🔹🔹🔹🔹🔹🔹🔹🔹🔹
അഷ്റഫ് ബാഖവി ചെറൂപ്പ
00966558325672
🔹🔸🔹🔸🔹🔸🔹🔸🔹
Share Max 👬🎁

ഈദ് ഗാഹ് - വിശദീകരണം

*📚📖أهل السنة والجماعة📖📚*



*ഈദ് ഗാഹ് - വിശദീകരണം*
🔻🔻🔻🔻🔻🔻🔻🔻🔻


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
*നബി(സ) മദീനയില്‍ പെരുന്നാള്‍ നിസ്കരിച്ചത് ഈദ് ഗാഹില്‍ ആണെന്ന് ഹദീസ് ഉണ്ടല്ലോ എന്നാ ചോദ്യം പ്രസക്തമാണ്*



*ഒന്നല്ല ഒരുപാട് രിവായതുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ചരിത്ര സംഭവം ആണത് ഇന്ന് ലഭ്യമായ ഹദീസ് ഗ്രന്ഥങ്ങളിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഹിജ്ര രണ്ടാം കൊല്ലം മുതലാണ്‌ ഈദ് നിലവില്‍ വന്നത്. അങ്ങനെ ഈദ് ഗാഹുണ്ടെങ്കില്‍ മനുഷ്യരെല്ലാം പൊതു പറമ്പ് അന്യേഷിക്കെണ്ടാതുണ്ടോ എന്നതാണിവിടെ ചോദ്യം*



എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളി വിശാലമാണെങ്കിൽ പള്ളിയിൽ വെച്ച്  നിർവഹിക്കുന്നതാണ് ഉത്തമമെന്ന വീക്ഷണമാണ് ശാഫിഈ മദ്ഹബിൽ പ്രബലം.


*ഇമാമുന ഷാഫി (ര)   പറയുന്ന്*

*"നബി(സ) മദീനയില്‍ രണ്ടു പെരുന്നാളിലും മുസ്സല്ലയിലെക് പുറപ്പെടുമായിരുന്നെനും നബിക്ക് (സ) ശേഷമുള്ളവരും മക്കയോഴിച്ചുള്ള മറുനാട്ടുകാരും അങ്ങനെ തന്നെ ആയിരുന്നെന്നും നമുക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്". എന്ന് വ്യക്തമാക്കിയതിനു ശേഷം ഇമാമാവര്കള്‍ കിതാബുല്‍ ഉമ്മില്‍ ഇങ്ങനെ വിവരിക്കുന്നു : "മക്കത്ത് പള്ളിയിലും മദീനയിലെ മുസ്സല്ലയിലും നമസ്കരിചിരുന്നതിന്റെ കാരണം മദീന പള്ളിയുടെ ഇടുക്കവും മക്കാതെ പള്ളിയുടെ വിശാലതയുമാണ്.  അപ്പോള്‍ ഒരു നാട് പരിഷ്കരിക്കപ്പെടുകയും അവിടുത്തുകാരെ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്ന വിധം പള്ളി വിശാലമാവുകയും ചെയ്‌താല്‍ അവര്‍ ആ പള്ളി വിട്ടു (മുസ്സല്ലയിലെക്) പുരപ്പെടുന്നതില്‍ എനിക്ക് അഭിപ്രായമില്ല" (ഫത്ഹുല്‍ ബാരി നോക്കുക )*


*"നബി(സ) ചെറിയ പെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നു" എന്നാ ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:*
(أن رسول الله صلى الله عليه وسلم كان يخرج يوم الأضحى ويوم الفطر فيبدأ بالصلوة) هذا دليل لمن قال باستحباب الخروج لصلاة العيد إلى المصلى وأنه أفضل من فعلها في المسجد، وعلى هذا عمل الناس في معظم الأمصار، وأما أهل مكة فلا يصلونها إلا في المسجد من الزمن الأول.ولأصحابنا وجهان، أحدهما الصحراء أفضل لهذا الحديث. والثاني، وهو الأصح عند أكثرهم، المسجد أفضل إلا أن يضيق، قالوا وإنما صلى أهل مكة في المسجد لسعته، وإنما خرج النبي صلى الله عليه وسلم إلى المصلى لضيق المسجد، فدل على أن المسجد أفضل إذا اتسع.(شرح مسلم: ٢٠٨/٤)

*പെരുന്നാൾ നിസ്കാരത്തിനു മുസ്വല്ലയിലേക്ക് പുറപ്പെടൽ സുന്നത്താണെന്നും പള്ളിയിൽ വച്ച് നിസ്കരിക്കുന്നതിനേക്കാൾ അതാണുത്തമമെന്നും പറഞ്ഞവർക്ക് ഈ ഹദീസ് രേഖയാണ്. അധിക പട്ടണങ്ങളിലും ഇതനുസരിച്ചാണ് പ്രവർത്തനം. എന്നാൽ മക്കക്കാർ ആദ്യകാലം മുതൽക്കുതന്നെ പള്ളിയിൽ വെച്ച് മാത്രമാണ് പെരുന്നാൾ നിസ്കരിക്കാറ്. നമ്മുടെ അസ്വഹാബിനു ഈ വിഷയത്തിൽ രണ്ടഭിപ്രായമുണ്ട്. മൈതാനമാണ് പള്ളിയെക്കാൾ ഉത്തമമെന്നാണ് അതിലൊന്ന്. ഈ ഹദീസാണ് അതിനു രേഖ. എല്ലാവരെയും ഉൾകൊള്ളാൻ മാത്രം പള്ളിവിശാലമാണെങ്കിൽ മൈതാനിയെക്കാൾ പള്ളിയാണ് ഉത്തമമെന്നതാണ് രണ്ടാം വീക്ഷണം. അസ്വഹാബിൽ അധികപേരും പ്രബലമായി കാണുന്ന വീക്ഷണം ഇതാണ്. അവർ പറയുന്ന ന്യായമിതാണ്: മക്കക്കാർ പള്ളിയിൽവച്ച് നിർവഹിച്ചത് പള്ളി വിശാലതയുള്ളത് കൊണ്ടും നബി(സ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളി കുടുസായത് കൊണ്ടുമാണ്. അതിനാല പള്ളി വിശാല മാണെങ്കിൽ അതുതന്നെയാണ് ഉത്തമമെന്ന് അതറിയിക്കുന്നു. (ശർഹു മുസ്ലിം :4/208)*




*മഹാനായ അബൂഇസ്ഹാഖുശ്ശിറാസി (റ) എഴുതുന്നു:*

*وإن كان المسجد واسعا فالمسجد أفضل من المصلى ; لأن الأئمة لم يزالوا  يصلون صلاة العيد بمكة في المسجد ، ولأن المسجد أشرف وأنظف(المجموع شرح المهذب: ٢٥٤/١)*

*പള്ളി വിശാലമാണെങ്കിൽ മുസ്വല്ലയെക്കാൾ പള്ളിയാണ് ഉത്തമം. കാരണം മക്കയിൽ അഇമ്മത്ത് പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് മാത്രമാണ് നിർവഹിച്ചു വരുന്നത്. ഇതിനു പുറമേ കൂടുതൽ വ്രത്തിയുള്ളതും ശ്രേഷ്ടതയുള്ളതും പള്ളിയാണല്ലോ. (മുഹദ്ദബ്: 1/254)*


ഇബ്നുഹജർ ഹയ്തമി (റ) എഴുതുന്നു:

( وفعلها بالمسجد أفضل ) لشرفه ( وقيل ) فعلها ( بالصحراء ) أفضل للاتباع ، ورد بأنه صلى الله عليه وسلم إنما خرج إليها لصغر مسجده  ومحله في غير المسجد الحرام أما هو فهي فيه أفضل قطعا لفضله ومشاهدة الكعبة...( إلا لعذر ) راجع للوجهين فعلى الأول إن ضاق المسجد كرهت فيه وعلى الثاني إن كان نحو مطر كرهت في الصحراء ولو ضاق المسجد وحصل نحو مطر صلى الإمام فيه واستخلف من يصلي بالبقية في محل آخر(تحفة المحتاج في شرح المنهاج: ٣١/٣)*

*പള്ളിയുടെ ശ്രേഷ്ടത കണക്കിലെടുത്ത്  പെരുന്നാൾ നിസ്കാരം പള്ളിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമം. ഇത്തിബാഅ പരിഗണിച്ച് മൈതാനിയിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമമെന്നും അഭിപ്രായമുണ്ട്. എന്നാൽ എല്ലാവരെയും ഉൾകൊള്ളാൻ മാത്രം നബി(സ) യുടെ പള്ളി വിശാലമല്ലാത്തതാണ് നബി(സ) മൈതാനിയുലേക്ക് പുറപ്പെടാൻ കാരണമെന്ന് പറഞ്ഞു ആ അഭിപ്രായത്തിന് ഖണ്ഡനം വന്നിട്ടുണ്ട്. മസ്ജിദുൽ ഹറാമല്ലാത്ത പള്ളികളുടെ കാര്യത്തിൽ മാത്രമാണ് പ്രസ്തുത രണ്ട് അഭിപ്രായങ്ങൾ  നില നിൽക്കുന്നത്. മസ്ജിദുൽ ഹറാമിന്റെ പുണ്യവും കഅബയെ നോക്കിക്കാണുന്നതും പരിഗണിച്ച് അവിടെ വെച്ച് പെരുന്നാൾ നിസ്കരിക്കുന്നതാണ് ഉത്തമമെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ വല്ല പ്രതിബന്ധവുമുണ്ടായാൽ  മുകളിൽ വിവരിച്ച നിയമത്തിനു മാറ്റം സംഭവിക്കും. അഥവാ ആദ്യവീക്ഷണമനുസരിച്ച് പള്ളി കുടുസ്സായാൽ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നത് കറാഹത്താണ്. രണ്ടാം വീക്ഷണ പ്രകാരം മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടായാൽ മൈതാനിയിൽ വെച്ച് നിസ്കരിക്കുന്നതും കറാഹത്താണ്. പള്ളി കുടുസ്സാവുകയും മഴപോലുള്ള പ്രതിബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പള്ളിയിൽ ഉൾകൊള്ളാവുന്നവരെയും കൂട്ടി ഇമാം പള്ളിയിൽ വെച്ച് നിസ്കരിക്കുകയും ശേഷിക്കുന്നവർക്ക്  മറ്റൊരിടത്ത് വെച്ച് നിസ്കരിക്കാൻ ഒരാളെ ഇമാം പ്രതിനിധിയാക്കുകയും വേണം. (തുഹ്ഫത്തുൽ മുഹ്താജ് : 3/31)*



*മദ്ഹബിന്റെ അടിസ്ഥാനത്തില്‍ ഈദ് ഗാഹിന്റെ വിധി മനസ്സിലായി. ഇനി "ഇമാമുകളെ പോലെ എനിക്കും നിഗമങ്ങളെ വെളിപ്പെടുത്താന്‍ അവകാശമുണ്ടെന്ന്" ഒരാള്‍ വാദിച്ചാല്‍ അയാളെ പാട്ടിനു വിടാനേ നിവൃത്തിയുള്ളൂ...*




*📚📖أهل السنة والجماعة📖📚*

മരിച്ചവരെ ജീവിപ്പിക്കാൻ കറാമത്ത് മുഖേന ഔലിയാക്കൾക്ക്

മരിച്ചവരെ ജീവിപ്പിക്കാൻ കറാമത്ത് മുഖേന ഔലിയാക്കൾക്ക് സാധിക്കും.സാധിച്ചിട്ടുമുണ്ട്

.

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝

ഇത് പറയുന്നത് ഞാനല്ല വഹാബികൾക്ക് തള്ളാനാവാത്ത മൊതല്.. ഇബ്നു തൈമിയ്യ തന്നെ. തന്റെ കിതാബുന്നുബുവ്വാത്തിലാണ് ഈ വിശദീകരണം നടത്തിയത്.

قال إبن تيميّة في كتاب النبوّات : ( 298 ) : ( وقد يكون إحياء الموتى على يد أتباع الأنبياء (ع) كما وقع لطائفة من هذه الأمّة ) ، وقال في النبوّات : ( 218 ) ، وهو يستعرض معجزات الأنبياء : ( فإنّه لا ريب أنّ الله خصّ الأنبياء بخصائص لا توجد لغيرهم ، ولا ريب أنّ من آياتهم ما لا يقدر أن يأتي به غير الأنبياء ... كالناقة التي لصالح فإنّ تلك الآية لم تكن مثلها لغيره ، وهو خروج ناقة من الأرض بخلاف إحياء الموتى فإنّه اشترك فيه كثير من الأنبياء والصالحين ). كتاب النبوات

വാൽ;
ഇതും ആനുകാലിക സംഭവങ്ങളും തമ്മിൽ പുലബന്ധം പോലുമില്ല. കാരണം ഇത് സംഭവിച്ചത് ജീവിതം ശംശുദ്ധരാക്കിയ മഹത്തുക്കളുടെ കരങ്ങളാലാണ്. അതിന് മൂന്ന് മാസം ഹോമം ചെയ്ത് കാത്തിരുന്നിട്ടുമില്ല. മരിച്ച ഉടനെ ആയിരുന്നു പലതും .
ഈസാ നബിയും മരിച്ചവരെ ജീവിപ്പിച്ചത് ഖൗമ് ആവശ്യപ്പെട്ട ഉടനെ ആയിരുന്നു.

( മറുപടി പറയാൻ തന്റേടമുള്ള മുജകൾ വന്നാലും. അതിന് കഴിയില്ലെങ്കിൽ ഓരോരുത്തരായി വന്ന് തെറി പറഞ്ഞ് പോയാലും)

അബൂ ത്വാഹിർ ഫൈസി മാനന്തവാടി

COPY FB_________

സ്ത്രീ പള്ളി പ്രവേശനം .നബി സ്വയുടെ ഭാര്യമാർ ഈത്തികാഫ്

മുജായിദുകള്‍ എപ്പോഴും കൊൻ ട് വരുന്ന തെളിവാണ് ഇഹ്തികാഫുമായി ബന്ധപ്പെട്ട ഹദീസ്


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി

👉✅ എന്താണ് യാതാർത്ത്യമെന്ന് നമുക്ക് നോക്കാം


👉✅ ഇമാം ബുഖാരി "സ്ത്രീകളുടെ ഇഹ്തികാഫ്" എന്ന ബാബിൽ  ഉദ്ദരിക്കുന്ന ഹദീസ്👇👇👇


ﺑﺎﺏ اﻋﺘﻜﺎﻑ اﻟﻨﺴﺎء

2033 - ﺣﺪﺛﻨﺎ ﺃﺑﻮ اﻟﻨﻌﻤﺎﻥ، ﺣﺪﺛﻨﺎ ﺣﻤﺎﺩ ﺑﻦ ﺯﻳﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ، ﻋﻦ ﻋﻤﺮﺓ، ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ، ﻗﺎﻟﺖ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻳﻌﺘﻜﻒ ﻓﻲ اﻟﻌﺸﺮ اﻷﻭاﺧﺮ ﻣﻦ ﺭﻣﻀﺎﻥ، ﻓﻜﻨﺖ ﺃﺿﺮﺏ ﻟﻪ ﺧﺒﺎء ﻓﻴﺼﻠﻲ اﻟﺼﺒﺢ ﺛﻢ ﻳﺪﺧﻠﻪ، ﻓﺎﺳﺘﺄﺫﻧﺖ ﺣﻔﺼﺔ ﻋﺎﺋﺸﺔ ﺃﻥ ﺗﻀﺮﺏ -[49]- ﺧﺒﺎء، ﻓﺄﺫﻧﺖ ﻟﻬﺎ، ﻓﻀﺮﺑﺖ ﺧﺒﺎء، ﻓﻠﻤﺎ ﺭﺃﺗﻪ ﺯﻳﻨﺐ اﺑﻨﺔ ﺟﺤﺶ ﺿﺮﺑﺖ ﺧﺒﺎء ﺁﺧﺮ، ﻓﻠﻤﺎ ﺃﺻﺒﺢ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺭﺃﻯ اﻷﺧﺒﻴﺔ، ﻓﻘﺎﻝ: «ﻣﺎ ﻫﺬا؟» ﻓﺄﺧﺒﺮ، ﻓﻘﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «§ﺃﻟﺒﺮ ﺗﺮﻭﻥ ﺑﻬﻦ» ﻓﺘﺮﻙ اﻻﻋﺘﻜﺎﻑ ﺫﻟﻚ اﻟﺸﻬﺮ، ﺛﻢ اﻋﺘﻜﻒ ﻋﺸﺮا ﻣﻦ ﺷﻮاﻝ __________

صحيح البخاري 👆✅


"ആയിഷ (റ) യിൽ നിന്ന് നിവേദനം "റമളാനിലെ അവസാന പത്തിൽ നബി (സ) ഇഹ്തികാഫിരികുമായിരുന്നു. ഞാൻ നബി സ ക്ക് പള്ളി യിൽ ഒരു ടെൻ റ്റ് നിർമ്മിച്ച് കൊടുക്കും. സുബ് ഹി നിസ്കാരം കഴിഞ്ഞ് നബി (സ) ആ  ടെൻ റ്റിൽ പ്രവേശിക്കും . മഹതിയായ ഹഫ്സ്വത്ത് (റ) ഒരു ടെൻ റ്റ് സ്താപിക്കാൻ ആയിഷാ( റ) വിനോട് അനുവാദം ചോദിച്ചു . ആയിഷാ ബീവി (റ) അനുവാദം കൊടുത്തതിൻ റ്റെ അടിസ്താനത്തിൽ ഹഫ്സാ ബീവി (റ) യും ഒരു ടെൻ റ്റ് സ്താപിച്ചു . ഇത് കൻ ട ജഹ്ഷിൻ റ്റെ പുത്രി സൈനബ ബീവി (റ) മറ്റൊരു ടെൻ റ്റ് സ്താപിച്ചു.

👉👉 നബി (സ) പ്രഭാതത്തിൽ വന്ന് നോക്കുംബോള്‍ നാല് ടെൻ റ്റുകള്‍ കാണാനിടയായി.

(1- നബി (സ) യുടേത്)

(2- ആയിഷ (റ) യുടേത്)

(3-ഹഫ്സ (റ) യുടേത്)

(4- സൈനബ (റ) യുടേത്)

👉 നബി (സ) ചോദിച്ചു
ഇതെന്താണ് ❓

മറുപടി ലഭിച്ച നബി ( സ) പറഞ്ഞു👇👇👇

"ഗുണമാണോ ഇവരെ ക്കൊൻ ട് നിങ്ങള്‍ വിചാരിക്കുന്നത്!!!!

തുടർന്ന് ആ മാസത്തെ ഇഹ്തികാഫ് നബി (സ) ഒഴിവാക്കുകയും ഷവ്വാലിൽ നിന്ന് പത്ത് ദിവസം നബി (സ) ഇഹ്തികാഫിരിക്കുകയും ചെയ്തു"

ബുഖാരി (1892)📜📜📜


👉✅✅ നബി (സ) അനിഷ്ട്ടം പ്രകടിപ്പിച്ച ഈ ഹദീസ് അടിസ്താനമാക്കി നബി (സ) യുടെ ഭാര്യമാർ നബി (സ) വഫാത്തിന്ന് ശേഷവും ഇഹ്തികാഫ് ഇരുന്നത് അവരുടെ വീടുകളിലെ പള്ളികളിലായിരുന്നുവെന്ന്

മുല്ലാ അലിയ്യുൽ ഖാരി തൻ്റെ " മിർഖാതുൽ മഫാതീഹ്" ൽ രേഖപ്പെടുത്തിയിട്ടുൻ ട്

✅👉 كتاب الاعتكاف

ثُمَّ اعْتَكَفَ أَزْوَاجُهُ) ، أَيْ فِي بُيُوتِهِنَّ لِمَا سَبَقَ مِنْ عَدَمِ رِضَائِهِ لِفِعْلِهِنَّ، وَلِذَا قَالَ الْفُقَهَاءُ: يُسْتَحَبُّ لِلنِّسَاءِ أَنْ يَعْتَكِفْنَ فِي مَكَانِهِنَّ

مرقات المفاتيح 👆

"(പിന്നെ നബി (സ) യുടെ ഭാര്യമാർ ഇഹ്തികാഫിരുന്നിരുന്നു). ഭാര്യമാരുടെ പ്രവർത്തനം നബി (സ) ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുംബ് പറഞ്ഞതിൻ്റെ അടിസ്താനത്തിൽ

" നബി (സ) യുടെ  വഫാത്തിന്ന് ശേഷംഅവർ ഇഹ്തികാഫിരുന്നത്  അവരുടെ വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.  ഇത് കൊൻ ടാണ് സ്ത്രീകള്‍ക്ക് അവരുടെ സ്ഥലത്ത് ഇഹ്തികാഫിരിക്കലാണ് സുന്നത്ത് എന്ന് കർമ്മ ശാസ്ത്ര പൻ ടിതർ പ്രഖ്യാപിച്ചത്.""

(മിർഖാത്ത് . കിതാബുൽ ഇഹ്തികാഫ്)

ഖബറുന്ന ബിയ്യ് :നബി സ്വയുടെ ഖബർ


റൗളയിലെ ഖില്ല മദീനയിൽ ഇപ്പോഴും ഉണ്ട്... മ്യൂസിയത്തിന്റെ അടുത്ത് ആണ്... പരിചയമുള്ളവർ ഉണ്ടെങ്കിലും കാണാൻ സാധിക്കും

ഫോട്ടോയിൽ കാണുന്ന കബർ റസൂലിന്റെയല്ല അങ്ങ് തുർകിയിലെ കോന്യ എന്ന സ്ഥലത്ത് മറപെട്ടു കിടക്കുന്ന സൂഫി ഗുരു ജലാലുധീൻ റൂമി യുടെതാണെന്ന്... അങ്ങനെ പല വാദങ്ങളും പറഞ്ഞു പലരും വരും .....
അൽ ഹംദുലില്ലാഹ് നിങ്ങൾ കാണുന്ന ഈ ഫോട്ടോയും മുത്ത് നബിയുടെ മദീനയെ കുറിച്ചുംവന്ന റിപ്പോർട്ട്  1997 ൽ സെപ്തെമ്ബെർ 26 നു സൌദിയിൽ നിന്നിറങ്ങുന്ന അൽ മുസ്ലിമൂൻ എന്ന പത്രത്തിൽ വന്നതാണ് ...അതിൽ ലെഖകൻ ഉമർ ബിന് മുഹ്സിൻ മിള്വാഹി  എഴുതുന്നു ...""ഞാൻ കണ്ടിരിക്കുന്നു മുത്ത് നബിയുടെയും അവിടുത്തെ അനുചരുടെയും ഖബർ ഷെരീഫ് ..അതിന്റെ മേൽ വിരിപ്പിട്ടതായും ,പ്രകാശം ചൊരിയുന്ന വിളക്കുകളും അവിടെയുണ്ട് ....""..ഈ ലെഖനതിൽ അദ്ദേഹം ഹുജ്രയുടെ  പ്രതേകതകളും  ചൂണ്ടി  കാണിക്കുന്നു ... ഇവിടെ പല ആളുകളും മനക്കോട്ട കെട്ടിയിരുന്നു ..ഇതൊക്കെ പോയി തച്ചു തകർക്കാൻ...ഈ പത്രം  സൗദി അറേബ്യയിൽ നിന്നുമിറങ്ങുന്നതാണ് എന്നോർത്താൽ നന്ന്  ...

വാശിയാവാം,എതിർപ്പുകൾ പ്രകടിപ്പിക്കാം,നില മറന്നു കൊണ്ടാവരുത് ...പലരെയും തൃപ്തിപ്പെടുത്താൻ വാക്കുകൾ ഉപയോഗിക്കുമ്പോൾ, ഉൽപതിഷ്ണുക്കൾ ഇവിടെ സ്വന്തം മതത്തിന്റെ കടക്കലാണ് കത്തി വെക്കാൻ നോക്കുന്നത് ...
ഏതായാലും മുഹിബീങ്ങൾക്കു കുറച്ചു കൂടി മഹബതിനു ആക്കം കൂട്ടാൻ ഇത് സഹായിക്കുമെന്നുറപ്പാണ്...
അള്ളാഹു നമ്മെ മുത്ത് നബിയുടെ യഥാർത്ഥ മുഹിബീങ്ങളിൽ ഉള്പെടുതട്ടെ...ആമീൻ ..
ഈ പേപ്പർ കട്ടിംഗ് അയച്ചു സുഹ്രത്തിന് പ്രതേക നന്ദി അറിയിക്കുന്നു ....എന്ന് *മുഹമ്മദ് ശംവീൽ നൂറാനി*


മാല :രിഫാഈ മാല കഅബ ത്വവാഫ്

........രിഫാഈ മാല വഹാബിക്ക് ഗണ്ണനം......
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
 പ്രിയ കൂട്ടുകാരെ

അസ്സലാമു അലൈകും

✏രിഫാഈ മാലയിലെ ചില വരികള്‍ മുജഹാലുകള്‍ വല്ലാതെ തെറ്റി ധരിപ്പിക്കുന്നതായി അറിഞ്ഞു

✏അതിനാൽ ഒരു ചെറിയ ഗണ്ണനം ആ വിഷയത്തിൽ നൽകുവാൻ താൽപ്പര്യപ്പെടുന്നു....

✏ഈ വിഷയത്തിൽ

സഹായിച്ച ബഹുമാനപ്പെട്ട അസ്ലംസഖാഫി  ഉസ്താദിനോട് കടപ്പാട് അറിയിക്കുന്നു...


✏. ❌  വഹാബി പാതിരിമാർ എല്ലായിടത്തും കള്ളത്തരം നടത്തുന്നത് പോലെ ഈ മാലയിലും ഒരു പെരുങ്കള്ളത്തരം നടത്തിയിട്ടുൻ ട്..

✏✅അതായത് ‍ അല്ലാഹു രിഫാഈ ഷൈഖ് തങ്ങളെ വിളിച്ചു എന്ന് പറഞ്ഞത് ഷരിയാണ് അങ്ങനെ അല്ലാക്ക് അവൻ റ്റെ ഇഷ്ട്ട് ദാസരെ വിളിക്കാൻ പാടില്ലെന്ന് പറയുന്നത് വൻ ഗത്തവും, വിവരമില്ലായ്മയും ,
യുക്തിവദവുമാണ്...

👉❌പക്ഷെ ഇവിടെ വഹാബി നടത്തിയ നുണ അല്ലാഹുവും മലക്കുകളും കഹ്ബ ചുറ്റുന്നത് നിർത്തിക്കാൻ വേൻ ടി രിഫാഈ ഷൈഖിനോട് അല്ലാഹു അങ്ങോട്ട്  ,,,ആവഷ്യപ്പെട്ടു എന്നതാണ്

👇.   പെരും നുണ 👆❌

സഭാഷ്!!!! നന്നായിട്ടുൻ ട്😄 ഒഹാബീ.......... പെരും നുണയന്മാരേ.....

✏ ഇതൊക്കെ വിഷ്വസിക്കാൻ മദ് ഹബിൻ റ്റെ ഇമാമീങ്ങളെ തഖ് ലീദ് ചെയ്യൽ ബിദ് അത്താണെന്ന് പറയുകയും എന്നിട്ട് അന്തമായി വിവരമില്ലാത്ത വഹാബി മൗലവിമാരെ തഖ് ലീദ് ചെയ്യുന്ന മുജാഹിലീങ്ങളോട് നടക്കും പക്ഷെ ഇതൊന്നും സുന്നി മക്കളുടെ അടുത്ത് നടക്കൂലാ എന്ന് മനസ്സിലാക്കിയാൽ നന്ന്....


✏എനി  വിഷയത്തിലേക്ക് വരാം

✏ആദ്യമായി

മാലയിൽ പറഞ്ഞ പ്രധാന ഭാഗം രിഫാഈ ഷൈഖിന്ന് വേൻ ടി കഹ്ബ ചുറ്റുമൊ അൻ ഗനെ സംഭവിക്കുമൊ ?? അങ്ങനെ സംഭവിച്ചാൽ

 ഷിർക്കും കുഫ്റും സംഭവിക്കുമൊ??

ഭൂമിയുടെ ഘടനയിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമൊ

എന്നതൊക്കെയാണ് വഹാബീ പാതിരിമാർ പാവപ്പെട്ട വിഷ്വാസികളെ തെറ്റി ധരിപ്പിക്കാനും, വസ് വാസ് ഉൻ ടാക്കാനും
 വെൻ ടി ചെയ്ത് കൊൻ ടിരിക്കുന്നത്.....

എന്നാൽ താഴെ പറയുന്നത് വഹാബി അങ്ങീകരിക്കുമൊ ❓👇

✏  മഹാന്മാരുടെ മരണത്തിൽ
                അർഷ്  വിറച്ചു .
عن جابر رضي الله عنه سمعنا النبي صلي  الله عليه وسلم يقول اهتز العرش لموت سعد بن معاد رضي الله عنه   وفي رواية اخري اهتز العرشا   الرحمان
(رواه البخاري ١-٥٣٦

           നബി (സ) പറയുന്നു.
സഅദു   ബ്നു  മുആദ് ( റ ) ന്റെ മരണത്തിൽ അല്ലാഹുവിന്റെ അർഷ്  വിറച്ചു .
 ( ബുഖാരി )

അർഷു  വിറക്കുമോ ?

കഹ്ബ എന്നത് ഭൂമി എന്ന ഗോളത്തിലെ മഹത്തായ ഒരു ഗേഹമാകുന്നു

എന്നാൽ അർഷൊ അങ്ങനെയാണൊ വഹാബീ ?

ഈ എറ്റവും വലിയ അർഷ്, അല്ലാഹു ആധിപത്യം സ്താപിച്ച അർഷ്, അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസന്ന് വേൻ ടി കിലുങ്ങുക വിറക്കുക....

ഇത് പറയുന്നത് മുത്ത് നബിയാകുന്നു കളവാണെന്ന് പറയാൻ കഴിയുമൊവഹാബീ❓❓

✏ അടുത്തത് നോക്കൂ നബി സ ക്ക് വേൻ ടി നിസ്കാരം ഖളാഅ് ആകാതിരിക്കാൻ വേൻ ടി സൂര്യൻ പിറകോട്ടെക്ക് വന്നു....

വഹാബീ എന്തെങ്കിലും സംഭവിച്ചൊ അതൊ നിൻ റ്റെ യുക്തി ഇതും തള്ളികളയുമോ ❓❓

✏ഇതേ അനുഭവം അലി റ വിൻ റ്റെ ചരിത്രത്തിലും കാണാവുന്നതാണ്

✏.   വീൻ ടും നോക്കൂ👇


 നബി സ ക്ക് വേൻ ടി ചന്ദ്രൻ രൻ ട് കഷ്ണമായി പിളർന്നില്ലേ

എന്നിട്ട് ഭൂമിയുടെ ഘടനയിൽ വല്ല മാറ്റവും സംഭവിച്ചൊ 💥

✏ അല്ലാഹുവിൻ റ്റെ സ്റ്ഷ്ട്ടിയാണല്ലൊ പ്രകാഷമെന്നത് ഒരു സെക്കെൻ റ്റിൽ എത്ര വേഗത്തിൽ പ്രകാഷത്തിന്ന് എത്ര ദൂരം  സഞ്ചരിക്കാൻ കഴിയുമെന്നത് എനി പ്രത്യേകമായി പറഞ്ഞ് തരണോ മുജായിദുകളെ

ആസഫുബ്നു ബർഖിയ് എന്ന മഹാൻ സുലൈമാൻ നബി അസ മിന്ന് വേൻ ടി കണ്ണടച്ച് തുറക്കും മുംബ് മൈലുകള്‍ക്കപ്പുറമുള്ള കൊട്ടാരം എത്തിച്ച് കൊടുത്തു💥

ഇത് പറയുന്നത്
ഖുർ ആനല്ലെ നിഷെധിക്കുമൊ ❓


✏.   ഇതൊക്കെ അങ്ങീകരിക്കാമെങ്കിൽ അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസർക്ക് വേൻ ടി അല്ലാഹുവിൻ റ്റെ സ്റ്ഷ്ട്ടി ലോകത്തിലെ ഒരു പ്രധാനപ്പെട്ട ഗേഹമായ കഹ്ബ ഒരു മഹാനവർകള്‍ക്ക് വേൻ ടി ചുറ്റിയെന്നത് വഹാബിക്ക് യുക്തിക്ക് നിരക്കാത്തായൊരിക്കും യുക്തി മതമാണല്ലൊ വഹാബിസം

എനി പാവപ്പെട്ട കുഞ്ഞാടുക ളെ വസ് വാസ് ഉൻ ടാക്കാൻ
👇
കൻ ടൊ കൻ ടൊ അല്ലാനെക്കാളും മഹാന്മാരെ വലുതാക്കിയില്ലെ ❓
👇
കൊട്ടാരം ഞൊടിയിട കൊണ്ട് മൈലുകൾക്കപ്പുറം നിന്ന് എവിടെ എത്തുമോ ?❓
👇
സൂര്യനെ തിരിച്ചു വിളിച്ചെന്നൊ ?❓
👇
മഹാന്മാരെ  കഹ്ബ ഷരീഫ്  ചുറ്റുമെന്നൊ ?❓
🔰👇
എന്നൊക്കെയുള്ള ബല്യ ആനത്തലയായ യുക്തിവാദ ചൊദ്യവുമായി സുന്നികളുടെ നേരെ വരല്ലെ 💥😄



മഹാന്മാരുടെ മഹത്വവും , കറാമത്തും , ഖുർ ആനും , ഹദീസും അടയാളപ്പെടുത്തിയത്
ജൂതന്മാർക്ക്  ഉൾകൊള്ളാൻ  കഴിയില്ല .❌❌❌


.....💥

✏സുന്നികളുടെ വിഷ്വാസം എന്നത് എല്ലാ സഹായവും അല്ലാഹുവിൽ നിന്നാണ് മുജായിദുകളെ പൊലെ അഭൗതിക സഹായം അല്ലാഹുവിൽ നിന്നും ഭൗതിക സഹായം സ്ര് ഷ്ട്ടികളിൽ നിന്നുമാണെന്ന വികല വിഷ്വാസക്കാരല്ല...

✏അല്ലാഹു അവൻ റ്റെ ഖുർ ആനിൽ പടിപ്പിക്കുന്നു..

"അല്ലാഹു ഉദ്ദേശിച്ച അടിമക്ക് കണക്കില്ലാതെ കൊടുക്കും"

(ഇവിടെ ഭൗതികമൊ, അഭൗതികമൊ എന്നത് അല്ലാഹു നൽകിയിട്ടില്ല)

✏ഇങ്ങനെ അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസർക്ക് അല്ലാഹു നൽകുന്നതിനെ തടയാൻ വഹാബീ എത്ര മുറ വിളിച്ചിട്ടും കാര്യമില്ല...

✏അവൻ ഉദ്ദേശിച്ചാൽ നടക്കാത്തത് വല്ലതും ഉൻ ടൊ വഹാബീ ❓❓

✏.അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസനായ വലിയ്യുല്ലാഹി രിഫാഈ ഷൈഖ് റ വിന്ന് വേൻ ടി കഹ്ബ ചുറ്റിക്കാനും,
 മരണപ്പെട്ടവരിലൂടെ സഹായങ്ങള്‍ ചെയ്യാനും മാത്രം അല്ലാക്ക് കഴിയൂല എന്നത് വഹാബി മതമാകുന്നു...



അത് ഇസ്ലാം മതമല്ല ......

നബിദിനാഘോഷം ' ചോദ്യവും ഉത്തരവും

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝



സഹോദരങ്ങളേ.... 🤝🏼
ഇന്ന് നാം താങ്ങി നടക്കുന്ന മൗലവിമാർ ആരും നാളെ വിചാരണയിൽ നമ്മുടെ കുടെയുണ്ടാകില്ല.
ഇത് മുഴുവൻ വായിക്കാൻ
ഒരു 5 മിനുട്ട് വേണ്ടിവരും
ചിലപ്പോൾ.
പക്ഷെ താങ്കൾക് ഒരു വലിയ സത്യം മനസ്സിലായേക്കാം
അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽
*🎈 🎋 🎉 നബിദിനം 🎉 🎋 🎈*
*ആവശ്യകത 📜 ആധികാരികത*
🔹〰️〰️〰️🔻📚🔻〰️〰️〰️🔹

*❓1. എന്താണ് നബിദിനം...?*

ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252)

ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു...

 *❓2. പ്രവാചകരുടെ ചരിത്ര കഥകള്‍ കേള്‍പ്പിക്കുന്നതിനും, സദസ്സുകള്‍ സംഘടിപ്പിക്കുന്നതിനും ഇസ്ലാമില്‍ അനുവാദമുണ്ടോ...?*

ഉ: ✅അതെ, ഇത്തരം സദസ്സുകള്‍ സംഘടിപ്പിക്കുന്നതിനെ ഒരു മുസ്ലിം പോലും എതിര്‍ത്ത ചരിത്രമില്ല, മാത്രമല്ല, പ്രവാചകരുടെ ചരിത്രം അനുസ്മരിക്കുന്നത് മനോബലം നലകാനും വിശ്വാസ ദൃഢത വരുത്താനും കാരണമാകുമെന്ന് ഖുർആൻ പറയുന്നു: ” തങ്ങളുടെ ഹ്രദയത്തിനു സ്ഥിരത നൽകുന്നതിന് പ്രവാചകന്മാരുടെ വൃത്താന്തങ്ങൾ നാം തങ്ങൾക്ക് കഥയായി പറഞ്ഞു തരുന്നു” (ഹൂദ്:120)
പ്രവാചകന്മാരുടെ ചരിത്ര കഥകൾ ഖുർആനിലൂടെ അള്ളാഹു വിശദീകരിക്കുന്നത് നബി (സ)യുടെ മനസ്സിന് കൂടുതൽ കരുത്ത് പകരുമെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. അപ്പോൾ നബി(സ)യുടെ ചരിത്ര കഥകൾ കേൾപ്പിക്കൽ മുസ്ലിംകളുടെ മനസ്സിന് കരുത്ത് പകരും എന്ന കാര്യം തീർച്ചയാണല്ലോ...

*❓3. പ്രവാചകന്മാർ ജനിച്ച ദിവസത്തിനു എന്തെങ്കിലും പ്രത്യേകത ഉണ്ടോ...?*
*ജന്മത്തിനല്ലല്ലോ പ്രാധാന്യം, കർമ്മത്തിനല്ലേ...?*

ഉ:✅ കർമ്മത്തിന് മാത്രമാണ് പ്രാധാന്യം എന്ന് പറയുന്നത് ശരിയല്ല. ജന്മവും കർമ്മവും ജനിച്ച ദിവസവും എല്ലാം പ്രധാനമാണ്. നബി (സ) തങ്ങൾ ജനിച്ച ദിവസത്തിനു പ്രാധാന്യം കല്പിച്ചു കൊണ്ട് പ്രസ്തുത ദിവസം നബി (സ) നോമ്പെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്.
അബൂഖതാദ (റ)വിൽ നിന്നുള്ള നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം നോമ്പെടുക്കുന്നതിനെ കുറിച്ച് നബി (സ) യോട് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: “അന്ന് ഞാൻ ജനിച്ച ദിവസമാണ്, എനിക്ക് പ്രവാചകത്വം ലഭിച്ചതും ഖുർആൻ അവതരിക്കപ്പെട്ടതും അന്ന് തന്നെ” (മുസ്ലിം)...

വെള്ളിയാഴ്ചയുടെ പ്രാധാന്യത്തെ കുറിച്ച് ഹദീസില് ഇപ്രകാരം വന്നിരിക്കുന്നു: അന്ന് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടു. (മുസ്ലിം, തിർമുദി, മുവത്വ) ഇസാ നബി (അ) ജനിച്ച ദിവസം അദ്ദേഹത്തിനു പ്രത്യേക സമാധാനം നൽകപ്പെട്ടുവെന്നു വിശുദ്ധ ഖുർആൻ (മറിയം: 33) വ്യക്തമാക്കുന്നു...

*❓4. നബി (സ)യുടെ ആഗമനത്തിൽ നാം സന്തോഷം പ്രകടിപ്പിക്കേണ്ടതുണ്ടോ...?*

ഉ:✅അതെ, വിശുദ്ധ ഖുർആൻ പറയുന്നു: “നബിയെ പറയുക, അള്ളാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവർ സന്തോഷിക്കട്ടെ” (യുനസ്:58) അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു നാം സന്തോഷിക്കണമെന്നാണ് അള്ളാഹു ഇവിടെ പറയുന്നത്. അല്ലാഹുവിന്റെ കാരുണ്യമെന്നാൽ നബി (സ)യാണെന്ന് സൂറത്ത് അന്ബിയാഅ 107-സൂക്തം വ്യക്തമാക്കുന്നു...

ഖുർആൻ വ്യഖാതാക്കളുടെ തലവനെന്നു വിശേഷിപ്പിക്കുന്ന ഇബ്നു അബ്ബാസ് (റ) പ്രസ്തുത സൂക്തം വ്യാഖ്യാനിച്ചു കൊണ്ടു പറയുന്നു: അല്ലാഹുവിന്റെ കാരുണ്യമെന്നാൽ മുഹമ്മദ് നബി (സ) ആകുന്നു. (തഫ്സീര് ദുര്രില് മന്സൂര് 7/668 )

*❓5. നബി(സ)യുടെ ജനനത്തിൽ സന്തോഷം രേഖപ്പെടുത്താൻ ജനിച്ച ദിവസമോ മാസമോ ഉപയോഗപ്പെടുത്തുന്നത് എന്തിനാണ്...?*

ഉ:✅ബദര്‍ ദിനം അനുസ്മരിക്കുന്നത് ബദർ ദിനത്തിലാണ്. ജീലാനി ദിനം അനുസ്മരിക്കുന്നത് ജീലാനി ദിനത്തിലാണ്. ചരിത്ര സംഭവങ്ങൾ ലോകമെമ്പാടും അനുസ്മരിക്കുന്നത് ആ സംഭവങ്ങൾ നടന്ന ദിവസത്തോടനുബന്ധിച്ചാണ്. ആ ദിനത്തിൽ അനുസ്മരിക്കുന്നത് മനുഷ്യ മനസ്സുകളിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സഹായകമാണ്. നബി ദിനത്തോടനുബന്ധിച്ചു നാം നടത്തി വരുന്ന സൽകർമ്മങ്ങൾ ആ ദിവസമോ ആ മാസമോ മാത്രം പരിമിതപ്പെടുത്തണമെന്നു നാം പറയുന്നില്ല. പല വിശേഷ അവസരങ്ങളിലും റബീഉൽ അവ്വൽ അല്ലാത്ത മാസങ്ങളിലും നാം മൌലിദ് പാരായണം നടത്തുന്നതും പ്രവാചക പ്രകീർത്തന സദസ്സുകൾ സംഘടിപ്പിക്കുന്നതും അത് കൊണ്ടാണ്...

*❓6. നബി (സ) തങ്ങളുമായി ബന്ധപ്പെട്ടു സന്തോഷം പ്രകടിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്തതിനു തെളിവുണ്ടോ...?*

ഉ:✅അതെ, നബി (സ) മക്കയിൽ നിന്ന് പാലായനം ചെയ്ത് മദീനയിൽ വന്നപ്പോൾ മദീന നിവാസികളായ സ്വഹാബികൾ ആഘോഷ പൂര്‍വ്വമാണ് നബി (സ) തങ്ങളെ വരവേറ്റതെന്നു ചരിത്രം രേഖപ്പെടുത്തുന്നു. അനസ് (റ)വിൽ നിന്നും നിവേദനം. നബി (സ) മദീനയിൽ വന്നപ്പോൾ തങ്ങളുടെ ആഗമനത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടു എത്യോപ്യക്കാർ അവരുടെ ചാട്ടു കുന്തം ഉപയോഗിച്ച് ഒരു പ്രത്യേക കളി നടത്തി. (അബൂ ദാവൂദ്)

*❓7. ഇസ്ലാമിൽ രണ്ടാഘോഷങ്ങളല്ലേ ഉള്ളൂ, മൂന്നാമതൊരാഘോഷം അനുവദനീയമാണോ...?*

ഉ:✅പ്രത്യേക ആരാധനാ കർമ്മങ്ങൾ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങൾ രണ്ടെണ്ണം മാത്രമാണ്. എന്നാൽ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങൾ ഒരു മുസ്ലിമിന്റെ ജീവിതത്തിൽ ധാരാളമാണ്. അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാൾ ദിനത്തെക്കാൾ കൂടുതൽ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂർത്തങ്ങൾ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കർമ്മങ്ങൾ ഒന്നും ഉണ്ടാകാറില്ലെന്ന് മാത്രം...

നബി (സ) മദീനയിൽ വന്ന ദിവസം സ്വഹാബിമാർക്ക് പെരുന്നാൾ ദിനത്തേക്കാൾ കൂടുതൽ സന്തോഷമുള്ള ദിവസമായിരുന്നെന്ന് സ്വഹീഹുൽ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാതാവായ ഇബ്നു ഹജറുൽ അസ്ഖലാനി (റ) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത് ഹുല് ബാരി 2/443).

*❓8. നബി ദിനത്തിന് പല പ്രത്യേക പരിപാടികളും നാം നടത്തുന്നുണ്ടല്ലോ, ഇവയെല്ലാം പ്രത്യേക ആരാധന കർമ്മങ്ങളല്ലേ...?*

ഉ:✅അല്ല, മറ്റെല്ലാ സമയങ്ങളിലും നാം ചെയ്യുന്ന ആരാധന കർമ്മങ്ങൾ മാത്രമാണ് ‍ നബി ദിനത്തോടനുബന്ധിച്ചും നാം ചെയ്യുന്നത്. ഉദാ: പെരുന്നാളിന് പ്രത്യേക നമസ്കാരമുണ്ട്, പ്രത്യേക തക്ബീർ ഉണ്ട്, മറ്റു പ്രത്യേക ആരാധന കർമ്മങ്ങൾ വേറെയുമുണ്ട്. നബിദിനത്തിന് അങ്ങനെ പ്രത്യേക ആരാധന കർമ്മങ്ങളില്ല...

*❓9. നബി (സ) ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചതിനാൽ സത്യ നിഷേധിയായ അബൂലഹബിന് നരക ശിക്ഷയിൽ ലഘൂകരണം ലഭിക്കുന്നുവെന്ന് പറയുന്ന സംഭവത്തിനു തെളിവില്ലെന്ന് ചിലര് പറയുന്നു...?*

ഉ:✅ ആ പറയുന്നത് ശരിയല്ല. സ്വഹീഹുൽ ബുഖാരിയില് ഉദ്ധരിച്ച അസറിലാണ് ഈ സംഭവം പറയുന്നത്. അത് സംബന്ധിച്ച് വ്യക്തമായ ചിത്രം ബുഖാരി വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുൽ ബാരിയില് പറയുന്നുണ്ട്.
ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തിൽ അദേഹത്തെ കണ്ടുവെന്നു അബ്ബാസ് (റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ് (റ)നോട് പറഞ്ഞു: നിങ്ങളുമായി വേര്‍പിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയിൽ ലഘൂകരണം ലഭിക്കുന്നുണ്ട്. നബി (സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താൽ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല് ബാരി 9/145)

*❓10. നബി (സ) ജനിച്ച മാസത്തിൽ പ്രത്യേക പരിപാടികൾ നടത്തുന്ന പതിവ് നബി (സ) യുടെയോ സ്വഹാബത്തിന്റെയോ കാലത്തില്ലെന്നു പറയുന്നുണ്ടല്ലോ, അപ്പോൾ അത് ബിദ്അത്തല്ലേ...?*

ഉ:✅ ഇസ്ലാം നിയമമാക്കിയ കാര്യങ്ങൾ പ്രാവരത്തികമാക്കാൻ പ്രത്യേക സമയവും രൂപവും നിർണ്ണയിച്ചു തന്നിട്ടില്ലെങ്കിൽ അതിനു പ്രത്യേക സമയവും രൂപവും നിർണ്ണയിക്കുന്നതിന് ഇസ്ലാമിൽ യാതൊരു വിലക്കുമില്ല. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്‌, ഖിയാസ് എന്നിവയ്ക്ക് എതിരായ വിധം പുതിയ കാര്യങ്ങൾ നിർമ്മിച്ചുണ്ടാക്കുന്നതിനു മാത്രമേ ശറഇന്റെ ദൃഷ്ടിയിൽ ബിദ്അത്ത് (അനാചാരം) എന്ന് പറയൂ. (ഫത്ഹുല് ബാരി 13/253)...

*❓11. ഇപ്രകാരം എന്തെങ്കിലും പുതിയ കാര്യങ്ങൾ പ്രവാചകൻ (സ)ക്ക് ശേഷം സ്വഹാബത്തോ മറ്റോ ചെയ്തതായി പറയാൻ കഴിയുമോ...?*

ഉ:✅ഖുർആൻ ക്രോഡീകരണം നബി (സ) നടത്തിയിട്ടില്ല. നബി (സ) തങ്ങൾ അതിനു കല്പന നല്കിയിട്ടുമില്ല. തങ്ങൾ മൌനാനുവാദം നല്കിയിട്ടുമില്ല. ഖുർആൻ മുസ്ഹഫ് രൂപത്തില് ക്രോഡീകരിച്ചത് ഒരു പുതിയ കാര്യമാണ്...

*❓12. ഖുർആൻ ക്രോഡീകരണം സ്വഹാബത്ത് ചെയ്ത പുതിയ കാര്യമാണ്. പിൽക്കാലത്ത് നബി (സ) ചെയ്ത് മാതൃക കാണിച്ചു തരാത്ത എന്തെങ്കിലും പുതിയ നല്ല സംവിധാനങ്ങൾ നാം ചെയ്യുന്നുണ്ടോ...?*

ഉ: ✅ഉണ്ട്. ഇസ്ലാമിക പ്രബോധനാർത്ഥം നിശ്ചിത വർഷം കൂടുമ്പോൾ സംസ്ഥാന സമ്മേളനം കേരളത്തിലെ എല്ലാ മത സംഘടനകളും നടത്തി വരുന്നു. ഇതിൽ പ്രവാചകരുടെയോ അനുചരന്മാരുടെയോ താബിഉകളുടെയോ മദ്ഹബിന്റെ ഇമാമുകളുടെയോ മാതൃക അറിയപ്പെട്ടിട്ടില്ല. ഇത് ബിദ്അത്തും അനാചാരവുമാണെന്ന് ഇതുവരെ ആരും അഭിപ്രായപ്പെട്ടിട്ടുമില്ല ...

*❓13. പ്രമാണങ്ങൾക്കെതിരല്ലാത്ത പുതിയ കാര്യങ്ങൾ ഉണ്ടാക്കാമെന്നതിനു വല്ല തെളിവും ഉണ്ടോ...?*

ഉ:✅ അതെ, നബി(സ) പറഞ്ഞു: ഇസ്ലാമിൽ ഒരാൾ നല്ല മാതൃക ഉണ്ടാക്കിയാൽ അവനു അതിന്റെ പ്രതിഫലം ലഭിക്കും. പിൽക്കാലത്ത് അതനുസരിച്ച്‌ ആര് പ്രവർത്തിച്ചാലും അവരുടെ പ്രതിഫലം കുറയാതെ തത്തുല്യമായ പ്രതിഫലം ആദ്യം ആ മാതൃക സൃഷ്ടിച്ചവന് ലഭിക്കും. (മുസ്ലിം)
ഈ നബി വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി (റ) പറയുന്നു: നല്ല കാര്യങ്ങൾക്ക്‌ തുടക്കം കുറിക്കാനും നല്ല മാതൃകകള്‍ രൂപീകരിക്കുന്നതിനും ഈ വചനം പ്രേരണ നല്കുന്നു. (ശറഹു മുസ്ലിം 7/104)

*❓14. പുതുതായി ഏതു കാര്യമുണ്ടാക്കിയാലും അത് തള്ളപ്പെടണമെന്നു ബുഖാരിയിലുണ്ടെന്നു ചിലര് പറയുന്നുണ്ടല്ലോ, അത് ശരിയാണോ...?*

ഉ: ✅ശരിയല്ല. അങ്ങനെ ഒരു ഹദീസ് ഉണ്ടെന്നു നബിദിനത്തെ എതിർക്കുന്നവര് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അവരുടെ ആനുകാലികങ്ങളിൽ മാത്രമല്ല, ഈയിടെ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ പ്രസിദ്ധീകരിച്ച ജന്മദിനാഘോഷം ഇസ്ലാമികമോ? എന്ന ലഘുലേഖയിലും ഇങ്ങനെ കണ്ടു. നബി (സ) ഉണർത്തി. നമ്മുടെ ഈ കാര്യത്തിൽ (മതത്തില്) വല്ലവനും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി മുസ്ലിം ) (ലഘുലേഖ പേ.2) ഈ അർത്ഥം വരുന്ന ഒരു ഹദീസ് ബഖാരിയിലോ മുസ്ലിമിലോ ഇല്ല. ഹദീസ് ഇപ്രകാരമാണ്. നമ്മുടെ കാര്യത്തിൽ (മതത്തില്) വല്ലവനും അതില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി മുസ്ലിം ).
നബി വചനത്തിലെ ഒരു വാക്ക് ശ്രദ്ധേയമാണ്. "മതത്തില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാല് " എന്ന വാക്ക്. അപ്പോൾ മതത്തില് ഉള്‍പെടുന്ന കാര്യം പുതുതായി ഉണ്ടാക്കിയാല് തള്ളപ്പെടേണ്ടതല്ല എന്ന് ആ വാക്ക് തന്നെ സൂചന നല്കുന്നു. എന്നാൽ ഈ വാക്ക് വെട്ടി മാറ്റി എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ തള്ളപ്പെടേണ്ടതാണ് എന്ന വ്യാജ അര്‍ത്ഥം നല്കി ഹദീസ് ഉദ്ധരിക്കുന്നത് കടന്ന കയ്യാണെന്ന് പറയാതെ വയ്യ...

*❓15. നല്ലവരായ മുന്ഗാമികളിൽ ആരെങ്കിലും നബിദിനം നടത്തിയിട്ടുണ്ടോ...?*

ഉ:✅ നല്ലവരായ മുന്ഗാമികളിൽ പ്രമുഖരെല്ലാം നബി ദിനം നടത്തിയവരും പ്രോത്സാഹിപ്പിച്ചവരുമാണ്. ഹാഫിള് ഇബ്നു ഹജറുല് അസ്ഖലാനി (റ), ഇമാം ഇബ്നു കസീര് (റ), ഇമാം സുയൂത്വി (റ), ഇമാം സഖാവി(റ), ഇമാം ഇബ്നുല് ജൌസി (റ) തുടങ്ങിയവര് ഉദാഹരണം...

*❓16. ആധുനിക പണ്ഡിതന്മാർ നബിദിനാഘോഷം ശരി വെക്കുന്നുണ്ടോ...?*

ഉ:✅അബുല് ഹസ്സന് അലി നദവി, ഡോ.യുസുഫുൽ ഖര്ളാവി, കേരളത്തിലെ മുജാഹിദ് സ്ഥാപക കാല നേതാക്കളായ കെ.എം.മൌലവി, ഇ.കെ.മൌലവി തുടങ്ങിയവരൊക്കെ നബിദിന പരിപാടികൾ ശരിവെക്കുകയും നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ്. മുജാഹിദ് വിഭാഗത്തിലെ ഇരു ഗ്രൂപ്പുകളിലെ നേതാക്കളായ ഹുസൈൻ മടവൂരും, സുഹൈൽ ചുങ്കത്തറയും, ജമാഅത്ത് അമീര് ആരിഫലിയും, തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത് കീഴില് റബീഉൽ അവ്വൽ ഒന്ന് മുതല് പന്ത്രണ്ടു വരെ നടന്ന മീലാദ് പ്രഭാഷണത്തില് പങ്കെടുത്തിട്ടുണ്ട്...

ഒരു വാക്ക് കൂടി...

*പ്രവാചക സ്നേഹം വഴി ഒരു സത്യ വിശ്വാസിക്ക് പ്രവാചക പ്രകീർത്തനവും സ്വലാത്തും സലാമും നിറഞ്ഞു നില്ക്കുന്ന മൌലിദിന്റെ ഈരടികൾ വികാര തരളിതനാകാതെ ചൊല്ലാതിരിക്കാനാകില്ല. സ്നേഹം നിര്‍ഗളിക്കുന്ന മൌലീദിലെ ഈരടികൾ കേള്‍ക്കുമ്പോള്‍ ഏതൊരു മുഅ്മിനിന്റെ ഹൃദയമാണ് പുളകിതമാകാതിരിക്കുക. സ്വന്തം മക്കളേക്കാൾ, മാതാപിതാക്കളേക്കാൾ, സർവ്വ ജനത്തേക്കാൾ, സ്വന്തത്തേക്കാൾ കൂടി നബി തിരുമേനി (സ)യെ സ്നേഹിക്കാൻ കഴിയാത്തവൻ സത്യ വിശ്വാസിയല്ലെന്ന കാര്യം ഓര്‍ക്കണം...*

*പ്രവാചക സ്നേഹം വറ്റി വരണ്ടു പോയ മനസ്സാണ് നമുക്കുള്ളതെങ്കിൽ, ഒരു പുനര്‍വിചിന്തനത്തിനു ഈ സമയം ഉപയോഗപ്പെടുത്തുക. വിതുമ്പുന്ന ഹൃദയത്തോടെ മാത്രം പ്രവാചകൻ തിരുമേനി (സ) യെ ഓര്‍ക്കാനും ശ്രവിക്കാനും കഴിയുന്ന പ്രവാചക സ്നേഹികളില്‍ ഈ സാധുക്കളെയും ദയാ നിധിയായ നാഥൻ ഉള്‍പെടുത്തട്ടെ…* 
*ആമീന്‍ യാ റബ്ബൽ ആലമീന്‍☝️ ...* 

        *''☝️അള്ളാഹു അഅ്ലം☝️''*


🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

*📚അൽകിതാബുൽഇസ്ലാമിയ്യ📚*
*TO JOIN 9605796703*

   *👉🔴 ADMIN POST ONLY 🔴👈*
സത്യം മനസ്സിലാക്കി അത് ഉൾക്കൊണ്ട്‌ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 🌷