Tuesday, May 10, 2022

പൊതു സറ്റേജിലും വിവാഹ ആഘോഷങ്ങളിലും മറ്റും സ്ത്രീ പുരുഷന്മാർ പരസ്പരം മറയില്ലാതെ പ്രദർശനം നടത്തുന്നതിന്റെ വിധി എന്ത് ?*

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 


ചോദ്യം


*പൊതു സറ്റേജിലും വിവാഹ ആഘോഷങ്ങളിലും മറ്റും  സ്ത്രീ പുരുഷന്മാർ പരസ്പരം മറയില്ലാതെ പ്രദർശനം നടത്തുന്നതിന്റെ 

വിധി എന്ത് ?* .. 


മറുപടി :

വിശുദ്ധഖുർആനിൽ അല്ലാഹു പറയുന്നു


 وَإِذَا سَأَلْتُمُوهُنَّ مَتَٰعًا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَن تُؤْذُوا۟ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓا۟ أَزْوَٰجَهُۥ مِنۢ بَعْدِهِۦٓ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِندَ ٱللَّهِ عَظِيمًا


 നിങ്ങള്‍ അവരോടു വല്ല വസ്തുവും ചോദിക്കുന്നതായാല്‍ മറയുടെ പിന്നില്‍നിന്ന് ചോദിച്ചുകൊള്ളണം. നിങ്ങളുടെ ഹൃദയങ്ങള്‍ക്കും, അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ ശുദ്ധമായിട്ടുള്ളതത്രെ അത്. അല്ലാഹുവിന്‍റെ റസൂലിനു ശല്യമുണ്ടാക്കുവാന്‍ നിങ്ങള്‍ക്കു പാടുള്ളതുമല്ല. 

അഹ്സാബ്  - 33:53


ഇബ്ൻ കസീർ പറയുന്നു


സ്ത്രീകളിൽ നിന്ന് വല്ല ആവശ്യത്തിനും അവരുടെ അരികിലേക്ക് പോവേണ്ടി വന്നാൽ അവരെ നോക്കാൻ പാടില്ല .മറയുടെ പിന്നിൽ നിന്നല്ലാതെ അവരോട് ആവശ്യം ചോദിക്കരുത്

(തഫ്സീർ ഇബ്നുകസീർ 425 )

ثم قال تعالى : ( وإذا سألتموهن متاعا فاسألوهن من وراء حجاب ) أي : وكما نهيتكم عن الدخول عليهن ، كذلك لا تنظروا إليهن بالكلية ، ولو كان لأحدكم حاجة يريد تناولها منهن فلا ينظر إليهن ، ولا يسألهن حاجة إلا من وراء حجاب .

تفسير أبن كثير 425

ഇമാം ഖുർത്വുബി പറയുന്നു.

സ്ത്രീകളുമായി വല്ല ആവശ്യമോ മസ്അല ചോദിക്കാനോ ഉണ്ടങ്കിൽ മറയുടെ പിന്നിൽ നിന്നുള്ള സമ്മതം നൽകുകയാണ് അല്ലാഹു . ഇതിൽ എല്ലാ സ്ത്രീകളും ഉൾപ്പെടും.

ശരീഅത്തിന്റെ അടിസ്ഥാന തത്വം ഉൾകൊള്ളിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ത്രീ മുഴുവനും ഔറത്താണ് . 

രോഗ ചികിൽസ സാക്ഷി നിൽക്കൽ തുടങ്ങിയവക്ക് വേണ്ടിയല്ലാതെ മറ ഒഴിവാക്കാൻ പാടില്ല. (തഫ്സീറുൽ ഖുർത്വുബി 425 425 )


في هذه الآية دليل على أن الله تعالى أذن في مسألتهن من وراء حجاب في حاجة تعرض ، أو مسألة يستفتين فيها ، ويدخل في ذلك جميع النساء بالمعنى ، وبما تضمنته أصول الشريعة من أن المرأة كلها عورة ، بدنها وصوتها ، كما تقدم ، فلا يجوز كشف ذلك إلا لحاجة كالشهادة عليها ، أو داء يكون ببدنها ، أو سؤالها عما يعرض وتعين عندها .تفسير القرطبي425

തഫ്സീർ അൽ ഇസ്കാമിൽ (3/616 ) ഖാളി ഇബ്നുൽ അറബിയും പറയുന്നു.


وهذا يدل على أن الله أذن في مساءلتهن من وراء حجاب في حاجة تعرض أو مسألة يستفتى فيها ; والمرأة كلها عورة ; بدنها وصوتها ، فلا يجوز كشف ذلك إلا لضرورة أو لحاجة ، كالشهادة عليها ، أو داء يكون ببدنها ، أو سؤالها عما يعن ويعرض عندها) ( الأحكام لابن العربي3/616)


അൽ വാഹിദി പറയുന്നു. 

നബി(സ്വ)യുടെ ഭാര്യാമാരോടു വല്ല സാധനവും ആവശ്യപ്പെടേണ്ടതുണ്ടാകുമ്പോള്‍ അതു മറയുടെ പിന്നില്‍ നിന്ന് ചോദിക്കണം,

(തഫ്സീറുഅൽ വഹീദ് 468)


وإذا سألتموهنَّ متاعاً فاسألوهنَّ من وراء حجاب﴾ إذا أردتم أن تخاطبوا أزواج النبي ﷺ في أمرٍ فخاطبوهنَّ من وراء حجابٍ وكانت النِّساء قبل نزول هذه الآية يبرزن للرِّجال فلمَّا نزلت هذه الآية ضرب عليهنَّ الحجاب فكانت هذا آية الحجاب بينهنَّ وبين الرِّجال ﴿ذلكم﴾ أَيْ: الحجاب ﴿أطهر لقلوبكم وقلوبهن﴾ فإنَّ كلَّ واحدٍ من الرَّجل والمرأة إذا لم ير الآخر لم يقع في قبله468 الوحيد للواحدي


ഒഹാബി പുരോഹിതൻ

അമാനി മൗലവി എഴുതുന്നു


നബി(സ്വ)യുടെ ഭാര്യാമാരോടു വല്ല സാധനവും ആവശ്യപ്പെടേണ്ടതുണ്ടാകുമ്പോള്‍ അതു മറയുടെ പിന്നില്‍ നിന്ന് ചോദിക്കണം,


 അഥവാ അകത്തു കടന്നുചെന്നും മുഖത്തോടു മുഖമായും അവരോടു സംസാരിച്ചു കൂടാ. ഇതാണ് ആയത്തിലെ മറ്റൊരു കല്‍പന. ഇതിനു രണ്ടു കാരണവും അല്ലാഹു പറയുന്നു: ഇരുകൂട്ടരുടെയും ഹൃദയങ്ങളുടെ നിഷ്കളങ്കതക്കും, ശുദ്ധതക്കും അതാണ്‌ അനുയോജ്യമായത്; തിരുമേനി(സ്വ)യുടെ ഭാര്യമാരുടെ അന്തസ്സിനും, മാന്യതക്കും, നിരക്കാത്ത പെരുമാറ്റം തിരുമേനി(സ്വ)യെ ശല്യപ്പെടുത്തലുമാണ്. ഇതാണെങ്കില്‍ മഹാപാപവും! *നബി(സ്വ)യുടെ ഭാര്യമാരെ സംബന്ധിച്ചു മാത്രമല്ല അന്യസ്ത്രീകളെ സംബന്ധിച്ചു പൊതുവില്‍ ആചരിക്കേണ്ടുന്ന ഒരു മര്യാദയാണിത്‌. മാന്യതയിലും ശ്രഷ്ഠതയിലും ഉന്നത നിലവാരത്തിലുള്ളവരാകുമ്പോള്‍  വിശേഷിച്ചും*.

(അമാനിയുടെ പരിഭാഷ)


തിരുനബി പറയുന്നു.


സ്ത്രീ നഗ്നതയാണ് . " ( ത്വബ്റാനി )

 " നിങ്ങൾ ( സ്ത്രീകൾ ) സ്വഭവനങ്ങളിലൊതുങ്ങിയിരിക്കുക . " ( വി.ഖു. 33:33 ) " നിങ്ങൾ അവരോട് ( സ്ത്രീകളോട് ) വല്ലതും ചോദിക്കുന്നുവെങ്കിൽ മറ പിന്നിൽ നിന്ന് ചോദിക്കുക . " ( വി.ഖു .33 : 53 ) " നിങ്ങൾ ( സ്ത്രീകൾ മൃദുലമായി സംസാരിക്കരുത് ' ( വി.ഖു. 33:32 ) 


ഉമ്മു സലമയും റ മൈമൂന ബീവിയും റ തിരുനബിയുടെ അരികിലായപ്പോൾ അന്തനായ ഇബ് ന് ഉമമുമക്തൂം കടന്നുവന്നു. സംഭവം ഹിജാബിന് ശേഷമാണ്. അപ്പോൾ തിരുനബി صلى الله عليه وسلمപറഞ്ഞു നിങ്ങൾ രണ്ട് പേരും മറക്ക് അപ്പുറത്തേക്ക് മാറു

അപ്പോൾ ഉമ്മു സലമ ചോദിച്ചു അദ്ധേഹം അന്തനല്ലേ ഞങ്ങളെ കാണുകയോ അറിയുകയോ ഇല്ലല്ലോ. അപ്പോൾ തിരുനബി صلى الله عليه وسلم പറഞ്ഞു. നിങ്ങൾ രണ്ട് പേരും അന്തന്മാരാണോ ? നിങ്ങൾ അദ്ധേഹത്തെ കാണുകയില്ലേ

അബൂദാവൂദ് . തിർമിദി റ ,

തിർമിദി റ പറഞ്ഞു. ഹദീസ് ഹസനാണ്.

ഈ ഹദീസ് ഇമാം അഹമ്മദ് മുസ്നദിലും ബൈഹഖി, ഇബ്നു ഹിബ്ബാൻ ,നസാഈ رضي الله عنهمറിപ്പോർട്ട് ചെയ്തിട്ടുണ്ട്

رواه أبو داود والترمذي من حديث الزهري عن نبهان - مولى أم سلمة- أنه حدث أن أم سلمة حدثته: أنها كانت عند رسول الله صلى الله عليه وسلم وميمونة قالت: فبينما نحن عنده أقبل ابن أم مكتوم فدخل عليه، وذلك بعدما أمرنا بالحجاب، فقال رسول الله صلى الله عليه وسلم: "احتجبا منه" فقلت يا رسول الله: أليس هو أعمى لا يبصرنا ولا يعرفنا؟ فقال رسول الله صلى الله عليه وسلم: "أوعمياوان أنتما؟ ألستما تبصرانه" ثم قال الترمذي: هذا حديث حسن صحيح


. وقد روى هذا الحديث أيضاً أحمد في مسنده وأبو داود في سننه، والبيهقي في سننه، والنسائي في الكبرى، وأبويعلى في مسنده، وابن حبان في صحيحه. 


പഴയ കാലം മുതൽ വിവാഹ സദ്യകളിലും മറ്റും സ്ത്രീ പുരുഷന്മാർക്കിടയിൽ മറകെട്ടുമായിരുന്നു.


അന്യ പുരുഷന്മാരുള്ള സറ്റേജുകളിൽ സ്ത്രീകൾ പങ്കടുക്കുന്നത് പണ്ഡിതന്മാർ വിലക്കിയിരുന്നു.

അതല്ലാം മേൽ തെളിവുകളുടേയും മറ്റും അടിസ്ഥാനത്തിലാണ്.

ഇന്ന് പത്തൻ വാദികളായ ഒഹാബി മൗദൂദികളുടേയും ചില രാഷ്ട്രീയക്കാരുടേയും അരങ്ങേറ്റത്തോടെ അതല്ലാം എടുക്കപ്പെട്ടിരിക്കുന്നു. സൂക്ഷമതയും ദൈവഭയവും കുറഞ്ഞിരിക്കുന്നു.

ആധുനികവൽക്കരണവും മതം പഠിക്കാത്ത വിവരം കെട്ട യൂറ്റ്യൂബ് മുതലാളി മാർ അതിന് വേണ്ടി ഓശാന പാടുന്നത് വേറെയും


 إنَّ اللهَ لا يقبضُ العلمَ انتزاعًا ينتزعُهُ منَ النَّاسِ ، ولَكن يقبضُ العلمَ بقبضِ العُلماءِ ، حتَّى إذا لم يترُك عالمًا اتَّخذَ النَّاسُ رؤوسًا جُهَّالًا ، فسُئلوا فأفتوا بغيرِ عِلمٍ فضلُّوا وأضلُّوا


 : صحيح الترمذي | الصفحة أو الرقم : 2652 | خلاصة حكم المحدث : صحيح | التخريج : أخرجه البخاري (100)، ومسلم (2673) ب


തിരുനബി പറയുന്നു .

വലിയ പണ്ഡിതശ്രേഷ്ടരെ അല്ലാഹു മരിപ്പിച്ചു കളഞ്ഞു വിജ്ഞാനം അല്ലാഹു നീക്കം ചെയ്യുന്നതാണ് . അപ്പോൾ

 അറിവില്ലാത്തവരെ നേതാക്കളാക്കുകയും അവരോട് ചോദ്യം ചോദിക്കുകയും അവർ അറിവില്ലാതെ മറുപടി പറയുകയും പിഴക്കുകയും പിഴപ്പിക്കുകയും ചെയ്യുന്ന കാലമായിരിക്കും (ബുഖാരി 100

മുസ്ലിം 2673)


സ്ത്രീകളുടെ പൊതുരംഗപ്രവേശം ഇസ്ലാമിക നിയമത്തിന് കടകവിരുദ്ധമാണ് . സ്ത്രീകളുടെ അഴിഞ്ഞാട്ടം കുത്തഴിഞ്ഞ സാമൂഹ്യ ജീവിതത്തിന് വഴിതുറക്കും . സ്ത്രീകളെ പുറത്തിറക്കാൻ നടത്തുന്ന ശ്രമങ്ങൾ അത്യധികം ആപൽകരമാണ് . കവലകളിൽ അന്യപുരുഷന്മാരെ സംബോധന ചെയ്ത് പ്രസംഗിക്കുക , നടുറോഡിലൂടെ പ്രകടനം നടത്തുക , വാഹനത്തിൽ അനൗൺസ് ചെയ്ത് പോവുക ,അങ്ങാടികളിലിറങ്ങി പോസ്റ്റർ പതിക്കുക തുടങ്ങി പൊതുരംഗത്ത് പുരുഷൻചെയ്യുന്നതെന്തൊക്കെയോ അതെല്ലാം മുസ്ലിം വനിതകളും ചെയ്യണമെന്ന് പറയുന്നത് മതത്തിന്റെ പേരിലായാലും ന്യായീകരിക്കാവതല്ല . സ്ത്രീ പുരുഷ സമ്മിശ്ര സദസ്സുകൾ സംഘടിപ്പക്കുന്നതും സ്റ്റേജിൽ 

പോലും സ്ത്രീ പുരുഷൻമാർ മുട്ടിയുരുമ്മി ഇരിക്കുന്നതും ഇതേ രൂപത്തിലേ കാണാനാവൂ .


 അബുൽ അഅ്ലാ മൗദൂദി പോലും ഇത്തരം സമീപനങ്ങൾ മതവിരുദ്ധമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട് . സമ്മിശ്ര സദസ്സുകൾ വിശുദ്ധ ഖുർആൻ 24 -ാം അധ്യായം 31 -ാം സൂക്തം വിശദീകരിച്ചു കൊണ്ട് മൗദൂദി പറയുന്നു : " സ്ത്രീ പുരുഷ സമ്മിശ്ര സദസ്സുകൾ ഇസ്ലാമിക പ്രകൃതിയുമായി എത്രമാത്രം വിയോജിക്കുന്നുവെന്ന് ഈ നിമയങ്ങളിൽ നിന്ന് സ്വയം വ്യക്തമാണ് . പ്രാർത്ഥനാ വേളയിൽ ദിവ്യമന്ദിരത്തിൽ വെച്ചുപോലും സ്ത്രീ പുരുഷൻമാർ ഇടകലരുന്നതനുവദിക്കാത്ത ഒരു മതം കോളേജുകളിലും ഓഫീസുകളിലും ക്ലബ്ബുകളിലും സദസ്സുകളിലും അതനുവദിക്കുമെന്ന്  സങ്കൽപ്പിക്കും . മതേതര സർക്കാറിനു കീഴിൽ നടക്കുന്ന കോളേജുകളിലും അമുസ്ലിംകൾ നടത്തുന്ന  ക്ലബ്ബുകളിലും സ്ത്രീ പുരുഷന്മാർ ഇടകലരുന്നത് നമുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല . നാം മുസ്ലിംകൾ നേരിട്ട് നടത്തുന്ന സദസ്സുകളിലും സമ്മേളനങ്ങളിലും അതനുവദിക്കുന്നതിനെന്തുണ്ട് ന്യായീകരണം ? പ്രസംഗം അന്യപുരുഷൻമാരെ സംബോധന ചെയ്ത് സ്വതന്ത്രമായി പ്രസംഗിക്കാൻ സ്ത്രീകളെ ഇസ്ലാം എങ്ങനെ അനുവദിക്കും ? വിശുദ്ധ ഖുർആൻ 33 -ാം അധ്യായം 32 -ാം സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് മൗദൂദി തന്നെ പറയട്ടെ : " അല്ലാഹുവിന്റെ ഉദ്ദേശ്യം സ്ത്രീകൾ തങ്ങളുടെ സ്വരത്തിന്റെയോ സൗന്ദര്യത്തിന്റെയോ കിലുക്കം അന്യരെ കേൾപ്പിക്കരുതെന്നും അന്യപുരുഷൻമാരുമായി സംസാരിക്കേണ്ടതാവശ്യമായി വന്നാൽ തികഞ്ഞ അച്ചടക്കത്തോടെ സംസാരിക്കണമെന്നും ആണെന്ന് ഇതിൽനിന്നും സ്പഷ്ടമായി മനസ്സിലാക്കാം . ഈ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് അദാൻ ( ബാങ്കുവിളി വിലക്കപ്പെട്ടിരിക്കുന്നു . അതുപോലെ ജമാഅത്ത് നിസ്കാരത്തിൽ സ്ത്രീകൾ ഉണ്ടായിരിക്കെ ഇമാമിന് വല്ല പിശകും വന്നാൽ പുരുഷന്മാരെപ്പോലെ ' സുബ എന്നു പറയാൻ അവർക്ക് അനു ഇമാമിനെ ഓർമിപ്പിക്കുന്നതിനു വേണ്ടി കയ്യടിച്ച് ശബ്ദമുണ്ടാക്കുകയേ ചെയ്യാവൂ " .


ജാഹിലിയ്യത്ത മതപ്രബോധനത്തിന്റെ പേരിൽ നമ്മുടെ സ്ത്രീകളിൽ പ്രചരിപ്പിക്കണമെന്ന് നാം ആഗ്രഹിക്കുന്നില്ല . ' ( മുസ്ലിം വനിതകളും ഇസ്ലാമിക പ്രബോധനവും , പേജ് : 36 )


 മുസ്ലിം സ്ത്രീകൾ വഅള് പറയുന്നത് ശറഇൽ അനുവദനീയമാണെന്ന് നിരവധി ശാഫിഈ ഗ്രന്ഥങ്ങളിലില്ലേ ? ഉദാ : തുഹ്ഫ 3/60 " മറുപടി : " മുസ്ലിം സ്ത്രീകൾ പുരുഷൻമാരോട് വഅള് പറയുന്നതിനെ കുറിച്ച് ഒരക്ഷരം പോലും അതിലില്ല . സ്ത്രീ , സ്ത്രീകളോട് വഅ്ള് പറയുന്നതിനെ കുറിച്ചാണ് അവിടെ പറഞ്ഞത് . ആ വാചകം ഇങ്ങനെ : " ഒരു സ്ത്രീ എഴുന്നേൽക്കുകയും സ്ത്രീകളോട് ഉപദേശിക്കുകയും ചെയ്യുകയാണെങ്കിൽ അതിൽ യാതൊരു തകരാറുമില്ല . " 2 ) " 


അസ് ലം സഖാഫി പരപ്പനങ്ങാടി



സ്ത്രീകളിൽ നബിയുണ്ടോ ? هل في النساء نبية هل مريم نبية ?

 സ്ത്രീകളിൽ നബിയുണ്ടോ ?

هل في النساء نبية هل مريم نبية ?


واستدل بقوله : اصطفاك على نساء العالمين على أنها كانت نبية ، ويؤيد ذكرها في سورة مريم بمثل ما ذكر به الأنبياء ، ولا يمنع وصفها بأنها صديقة فإن يوسف وصف بذلك مع كونه نبيا ، وقد نقل عن الأشعري أن في النساء نبيات . وجزم ابن حزم بست : حواء وسارة وهاجر وأم موسى وآسية ومريم ، ولم يذكر القرطبي سارة ولا هاجر ، ونقله السهيلي في آخر " الروض " عن أكثر الفقهاء ، وقال القرطبي : الصحيح أن مريم نبية ، وقال عياض : الجمهور على خلافه . وذكر النووي في " الأذكار " عن إمام الحرمين أنه نقل الإجماع على أن مريم ليست نبية ، ونسبه في " شرح المهذب " لجماعة ، وجاء عن الحسن البصري ليس في النساء نبية ولا في الجن ، وقال السبكي : اختلف في هذه المسألة ولم يصح عندي في ذلك شيء .


فتح الباري 6/543


[ فصل ] : فإن قيل : إذا ذكر لقمان ومريم ، هل يصلي عليهما كالأنبياء ، أم يترضى كالصحابة والأولياء ، أم يقول عليهما السلام ؟ فالجواب : أن الجماهير من العلماء على أنهما ليسا نبيين ، وقد شذ من قال : نبيان ، ولا التفات إليه ، ولا تعريج عليه ، وقد أوضحت ذلك في كتاب " تهذيب الأسماء واللغات " فإذا عرف ذلك ، فقد قال بعض العلماء كلاما يفهم منه أنه يقول : قال لقمان أو مريم صلى الله على الأنبياء وعليه أو وعليهما وسلم ، قال : لأنهما يرتفعان عن حال من يقال : رضي الله عنه ، لما في القرآن مما يرفعهما ، والذي أراه أن هذا لا بأس به ، وأن الأرجح أن يقال : رضي الله عنه ، أو عنها ، لأن هذا مرتبة غير الأنبياء ، ولم يثبت كونهما نبيين . وقد نقل إمام الحرمين إجماع العلماء على أن مريم ليست نبية - ذكره في " الإرشاد " - ولو قال : عليه السلام ، أو :

عليها ، فالظاهر أنه لا بأس به ، والله أعلم .

الأذكار للنووي119


جمعه اسلم الثقافي الكاملي

Monday, May 9, 2022

ഒഹാബി മത പുരോഹിത ചൂഷണം കാണുക

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 


ഒഹാബി മത പുരോഹിത ചൂഷണം കാണുക


https://youtu.be/Di4G3Q36qKk

70 ലക്ഷം കട്ട ഒഹാബികൾ


ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് അകറ്റി പണം സമ്പാദിച്ച് പിഴപ്പിക്കുന്ന ഒഹാബി മത പുരോഹിതന്മാരെ കുറിച്ച് സത്യവിശ്വാസികള്‍ക്ക് അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ..*.


يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِّنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللَّـهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿٣٤﴾

*സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.*9:34



1.വഹാബികള്‍ കഅബാ ശരീഫ് കൊള്ളയടിച്ചത് അവർ തന്നെ എഴുതിവെച്ചത് ( മൊയ്തു മൗലവി 


ഇന്ത്യൻ മുസ്ലിംകളും സ്വാ തന്ത്ര്യപ്രസ്ഥാനവും.



https://www.facebook.com/777959305671074/posts/1102610756539259?sfns=mo



https://youtu.be/Di4G3Q36qKk



2.70 ലക്ഷം കട്ട ഒഹാബികൾ



https://youtu.be/wzLJIMavA14



3.കളവ് പറയൽ മൽസരം നടത്തിയ പുരോഹിതർ


https://youtu.be/TgAwv37V2z8



4.കട്ടടുത്ത പണം കൊണ്ട് നാട് നീളെ നോട്ടീസ് അടിച്ചവർ 



5.പള്ളി കൊള്ളയടിച്ചവർ



6.പള്ളിയിൽ നിന്ന് പതിനായിരങ്ങൾ മോഷ്ടച്ചവർ



https://youtu.be/0shN-SAO6YA



7.സ്വർണം വേണോ സ്വർഗം വേണോ



https://youtu.be/hP0RiXQ4TXA



8.ബാലുവിന്റെ ചൂഷണം



https://youtu.be/05XBG682cHA



9.ജിന്ന് ചികിത്സയുടെ പേരിൽ ചൂഷണവും പീഡനവും വഹാബിസം



https://youtu.be/982vbo21de4



https://youtu.be/Pq6Spqn1sSc


10.മദ്യവും പന്നിമാംസവും ഹലാലാക്കുകയും 


ലൈസസൻസ് നൽകുകയും ചെയ്യുന്നവർ


(അല്‍ഇസ്ലാഹ് 2015 മാർച്ച് )


സംഘടനാ താല്‍പര്യങ്ങള്‍ 11.സംരക്ഷിക്കുന്നതിന്ന് വേണ്ടി മത വിഷയങ്ങൾ മൂടിവെച്ചിരിന്നു എന്നും ആകൂട്ടത്തില്‍ പെട്ടതാണ് റുഖിയ്യാ ശറഇയ്യാ അങ്ങനെ മൂടിവെച്ചിട്ടുള്ളതാണ് എന്നും മുജാഹിദീങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മദിക്കുന്നു


https://www.facebook.com/777959305671074/posts/837923739674630/



#വയറിനുള്ളിൽ_ഗണപതി_ആയിരുന്നത്രെ...#മുജാഹിദ്_മൗലവിമാർ പറഞ്ഞത് 😃😃😃😃😨😨😨😨😨



12.#ഇനിയും_മുജാഹിദ്_മതത്തെ കുറിച്ച് #അറിയാത്തവർ_വായിച്ചറിയാനായി..


മലപ്പുറം: മഞ്ചേരിയിലെ ദുര്‍മന്ത്രവാദ കേന്ദ്രത്തില്‍ മരുന്ന് നിഷേധിക്കപ്പെട്ട കരള്‍ രോഗ ബാധിതന്‍ മരിച്ചത് ചര്‍ച്ചയാവുന്നു.


ലിവര്‍ സിറോസിസ് ബാധിതനായ നിലമ്പൂരിലെ കാരൂളി സ്വദേശി ഫിറോസ് അലിയാണ് മരിച്ചത്. ലിവര്‍ സിറോസിസ് ബാധിതനായ ഫിറോസ് അലിയെ മഞ്ചേശ്വരത്ത് മന്ത്രവാദ ചികിത്സ നടത്തുന്ന അബ്ദുസ്സലാം നദ്വി, ഫിറോസ് എന്നിവര്‍ നടത്തുന്ന മന്ത്രവാദ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് ഇരയാക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് ഫിറോസ് അലി തന്റെ സുഹൃത്തിന് അയച്ചു കൊടുത്ത ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.



മന്ത്രവാദ കേന്ദ്രം നടത്തുന്ന അബ്ദുസ്സലാം നദ്വി, ഫിറോസ് എന്നിവര്‍ ജിന്ന് സലഫി വിഭാഗത്തില്‍ പെട്ടവരാണെന്ന് മഞ്ചേരി സി.ഐ എന്‍.ബി ഷൈജു ഡൂള്‍ന്യൂസിനോട് പറഞ്ഞു



മുജാഹിദ് വിഭാഗത്തിലെ ഒരു പ്രത്യേക ആശയവിഭാഗത്തില്‍ പെട്ട ആളുകളാണ് മന്ത്രവാദത്തിന്റെ പിന്നിലെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും ഷൈജു പറഞ്ഞു. ‘മന്ത്രവാദ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ജിന്ന് സലഫി ഗ്രൂപ്പില്‍ പെട്ടയാളുകളാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കൊല്ലപ്പെട്ട ഫിറോസ് കെ.എന്‍.എം മുജാഹിദ് വിഭാഗത്തില്‍ പെട്ടയാളുമാണ്’- ഷൈജു പറഞ്ഞു. ഫിറോസിന്റെ കുടുംബം പൊലീസില്‍ പരാതി ന്ല്‍കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


https://www.doolnews.com/liver-cirrhosis-patient-deprived-of-medicine-dies-at-malapuram569.html




13.റമളാനായാൽ ഫിത്റ് സകാത്ത് വലിയ ചാക്കുകളുമായി പിരിക്കാൻ  നടക്കുന്ന  സകാത്ത് കമ്മിറ്റി ഇസ്ലാമിലില്ല


 14. പിരിച്ചെടുത്ത് അത് മുഴുവനും അവകാശികൾക്ക് നൽകാതെ 

ബാങ്കിലിട്ട് പലിശ വാങ്ങിയ വരാണ് ഒഹാബി പുരോഹിതന്മാർ 'ഇത് ഇസ്ലാമികമാണോ?


15 'സോപ്പ് പെട്ടി സമ്മാനം കിട്ടുമെന്ന് കരുതി കളവ് മൽസരവും കക്ഷം വടി കാമ്പും നടത്തിയ പരാണ് ഒഹാബി പുരോഹിതന്മാർ


16 സകാത്ത് പണം വാങ്ങി മുസ്ലിമീങ്ങളെ ശിർക്കാരോപിക്കാൻ വേണ്ടിയും ഖുർആൻ ദുർവ്യാഖ്യാനങ്ങൾക്ക് വേണ്ടിയും

കവലകളിൽ നടത്തുന്ന തെറി പൂരങ്ങൾക്കും കാള മൂത്രപ്രസംഗങ്ങൾ നടത്താനും


17. സൽഫി സങ്കടനക്കും തെറി പത്രങ്ങൾക്ക് വരെ സകാത്ത് ഫണ്ട് വാങ്ങി നൽകുന്നത് ഖുർആനിൽ ഏത് ആയത്തിന്റെ അടിസ്ഥാനത്തിലാണ്



18 'ബാലേട്ടനാണ് യഥാർത്ത മുസ്ലിം എന്ന് പറഞ്ഞ ബാലുശേരി മൗലവി അടക്കമുള്ളവർ

പള്ളിയിലെ ഖുതുബയിൽ വരെ 

സ്വർണം വേണോ സ്വർഗം വേണോ എന്ന് പറഞ്ഞു 

പിരിവ് നടത്തിയത് ഏതിന്റെ സ്ഥാനത്തിലാണ്


 19.എന്ന് മാത്രമല്ല 

മലയാളത്തിൽ ഖുതുബ ഓതുന്ന മൗലവിമാർ ശമ്പളം വാങ്ങുന്നില്ലേ..?

ഖുത്വുബ നിർവഹിക്കുക എന്ന

കർമം ചെയ്യുന്നവർ വാങ്ങുന്ന ശമ്പളം ഇസ് ലാമിക വിരുദ്ധമാണോ?

' അപ്പോൾ മലയാള ഖുത്വുബ ' വഹാബി നിർമ്മിതിയാണെന്ന് തെളിഞ്ഞോ? 

എങ്കില് ആഴ്ചതോറും നടത്തുന്ന ഈ നരകത്തിലേക്കുള്ള റിക്രൂട്ട് മെന്റ് നിർത്തിയിട്ട് പോരേ, എന്നെങ്കിലും നടക്കുന്ന ഖുതുബിയ്യത്തും മൗലിദുമൊക്കെ നിർത്താൻ!!? 


20.അവരുടെ മദ്രസകളിൽ ഖുർആൻ പഠിപ്പിക്കുന്ന മൗലവിമാർ ശംബളം വാങ്ങുന്നില്ലേ...?


21.ഇവരുടെ കോളേജുകളിലും 

സ്ഥാപനത്തിലും പഠിപ്പിക്കുന്നവർ ശമ്പളം വാങ്ങാറില്ലേ.


22.'ഇവർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന ക്ളാസിന്ന് പോവുമ്പോൾ  ഒരു പ്രതിഫലവും വാങ്ങാറില്ലേ.


23:ഖുർആൻ ഓതി മന്ത്രിക്കാൻ കൂലി വാങ്ങിയത് ബുഖാരിയിലില്ലേ?


 ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു


കാശ് ചെലവ് ഉണ്ടോ? ഇല്ല എങ്കിൽ അത് അല്ലാഹു വിന്റെ നബി(സ്വ)  പഠിപ്പിച്ചതാണ് .

കാശ് ചിലവ് ഉണ്ടോ - ഉണ്ട് . ഉണ്ടെങ്കിൽ മുസ് ലിയാക്കളുടെ നിർമിതിയാണ് .


'ഖുർആൻ ഓതി മന്ത്രിച്ച സ്വഹാബി ധാരാളം ആടുകൾ പ്രതിഫലം വാങ്ങിയതും നബി സ്വ അത് അങ്ങീകരിച്ചതും  സ്വഹീഹുൽ ബുഖാരിയിൽ ഉണ്ട്.


ഇത് ഇസ്ലാമികമല്ലന്ന ഒഹാബീ പുരോഹിതന്മാർ പറയുമോ?


ഒരു ഒഹാബി പ്രഭാഷകനെ മുജാഹിദ്സെന്റര് പരിചയപെടുത്തുന്നത്

നോക്കൂ....


"ഹാജിപ്രസംഗിക്കാന് വന്നാല് ദേഷൃം വരും വന്നാല് പരുഷമായി സംസാരിക്കും. മരമണ്ടതലയാ എന്നതൃാദിപ്രയോഗങ്ങള്

നടത്തും.ഒരിക്കല് ഉമര്കുട്ടിഹാജി

അദ്ദേഹത്തോട്പറഞ്ഞു

പരുഷമായഭാഷ സംസാരിക്കാതെ

പ്രസംഗിച്ചിരുന്നെങ്കില്

കുറേകൂടിനന്നാകുമായിരുന്നു.പ്രസംഗത്തിന്റെമഹത്വംവര്ദ്ക്കും.ഹാജി അതുകേട്ട്പറഞ്ഞു ശരി

ചീത്തപറയില്ലെങ്കില് നീ

എന്തുതരും.? ഉമര്കുട്ടി ഹാജി:

ഹാജികെന്താണ് വേണ്ടത്.? പൂളയും

ഇറച്ചികൂട്ടാനും തന്നാല് ഞാനിന്ന്

അപ്രകാരം പറയില്ല.(വെട്ടം

അബ്ദുല്ല ഹാജി:പേജ്:76-മു

ജാഹിദ്സെന്റര് )


നോക്കൂ സ്റ്റേജില് കയറി

സുന്നീപണ്ഠിതരേയും സുന്നികളേയും

തെറിപറയാതെ

സംസ്കാരത്തോടെയൊരുപ്രസംഗംനടത്താന് വഹാബീ

പാതിരിക്ക് പളളനിറയെ പൂളയും കൂടെഇറച്ചിയും വേണമെന്ന്എങ്ങിനെയുണ്ട് !


മാംസം ഹാജിക്ക് ഇഷ്ടപെട്ട

ആഹാരമായിരുന്നു ഒരുദിവസംഅധികാരിയോട് ഹാജി കാട്ടിറച്ചികിട്ടുമോ എന്നനേഷിച്ചു.

ഉടനെതന്നെഅധികാരി കാട്ടിറച്ചികൊണ്ടുവരാന്

കാട്ടിലേക്ക് ആളെഅയച്ചു.

കുറേകഴിഞ്ഞുകാട്ടിറച്ചിലഭിക്കകയും

ഹാജിഇഷ്ടം പോലെ

സന്തോഷത്തോടെ തിന്നുകയുംചെയ്തു

(പേജ് 74 )

ആടുംകോഴിയുമൊക്കെയാണ് സുന്നികള്

കഴിക്കാറ് വഹാബീ മൗലവി

ഇതൊക്കെ തിന്നുമടുത്തു

കാട്ടിറച്ചിതേടുന്നു ആടും കോഴിയും

സംഘടിപിക്കല് ബുദ്ധുമുട്ടുളളകാരൃമല്ലല്ലോ എന്നാല് ആളെ

ബുദ്ധിമുട്ടിച്ചായാലും

വഹാബീപാതിരിക്ക് ശാപാട്

കാട്ടിയാവണം.??


ഇതുകൊണ്ടും അവസാനിക്കുന്നോ:

എന്തുകിട്ടിയാലും അത് ഹലാലോ

ഹറാമോഎന്ന്നോക്കാതെ ശാപിടുന്ന വഹാബീ പാതിരികളെകാണുക..


ഹാജിയോട് ഒരിക്കല് ഉമര് കുട്ടിഹാജി

ഒരു സംശയം ചോദിച്ചു മയിലിനെതിന്നാന് പറ്റുമോ ? ഉടന് തന്നെ

ഹാജിയുടെ പ്രതികരണം അതിന്

നിങ്ങള് അത് തന്ന് നോക്കിയോ. ?

ഉടനെ തന്നെ മയിലിറച്ചിസംഘടിപിച്ചു

മൗലവിക്ക്കറിവെച്ച് കൊടുത്തു. അത്

തിന്നുനോക്കിയിട്ട് ഹാജി പറഞ്ഞു ഇതിനു നല്ല കോഴിയുടെ രുചിയാണല്ലോ. (

പുസ്തകം,പേജ്,83)


ബദര്ദിനത്തില് മഹാന് മരെ

അനുസ്മരിച്ച്.അന്നദാനം

സംഘടിപ്പിക്കുന്ന മഹല്ല്

നിവാസികളെ പോസ്റ്റിട്ടു

പരിഹസിക്കുന്ന ആധുനികവഹാബീ

ഖവാരിജുകളുടെ  തല തെട്ടപ്പ പാതിരിമാര്‍ഹലാലും ഹറാമും നോക്കാതെവെട്ടിവിഴുങ്ങിയതിന്റെ കഥയാണ്.മുജാഹിദ്സെന്റര് പറഞ്ഞുതരുന്നത് .!!!


ഖുര്ആന് കൊണ്ടുമാത്രം

തൗഹീദിലേക്ക് ക്ഷണിക്കുന്ന വഹാബീഹാജിയുടെ ശാപ്പാട്കൊതി നോക്കൂ.


മയിലിനെതിന്നാന്പറ്റുമോ ?

എന്നചോദൃത്തിന്കൊണ്ടുവരൂശാപിട്ട്തരാം എന്നമറുപടി

 തിന്നിട്ടോ

കോഴിയുടെടേസ്റ്റും പോരേ പൂരം !!!

ഇമ്മാതിരി മൗലവിമാര്ക്ക് നായ ഇറച്ചികൊടുത്താല് അതുംതിന്ന് .ഇതിനു നല്ലമട്ടന്ഫ്രൈയുടെ

സ്വാദാണെന്ന്പറയില്ലേ ?


സംവാദത്തിനുപോയ മൗലവിമാര് അങ്ങാടിയില് വെച്ച് അനൃന്റെ പറമ്പിലെ ചക്കയിട്ടുതിന്നു തുനോക്കൂ....


മുജാഹിദ്മൗലവിമാര് അങ്ങാടിക്കടുത്ത് വെച്ച് ചക്കയിടീച്ച് തിനുന്നതുംകൂടികണ്ടപ്പോള് നാട്ടുകാരുടെ

അല്ഭുതംഇരട്ടിയായി.(മേല്

പുസ്തകം:പേജ്:46)


കൊല്ലത്തിലൊരിക്കല് ഒരാടിനെതിന്നണം മൗലവിക്ക് ....!


" ഒരിക്കല് ഡോക്ടര് ഉസ്മാന്

സാഹിബും കൂട്ടുകാരും എടവണ്ണ

ജാമിനദ്വിയയുടെ പിരിവിനായി കറങ്ങുന്നതിനിടയിൽ പോയി

അബ്ദുല്ല ഹാജിയെകണ്ടു.ഹാജി

പളളിയിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.

ഡോക്ടറുംകൂട്ടരും കുറേനേരം ഹാജിയുമായിസംസാരിച്ചിരുന്നു.അപ്പോള് ഹാജി പറഞ്ഞു

കൊല്ലത്തിലൊരിക്കല് ഒരാടിനെ

തിന്നാറുണ്ടായിരുന്നു.അത്

ഇത്തവണതിന്നിട്ടില്ല.ക്ഷീണമുണ്ട്(വെട്ടം അബ്ദുല്ലഹാജി:പേജ്:88-89)


പൂളയും ഇറച്ചിയും ഇറക്കാതെ

ഇഫ് സാദിനിറങ്ങാത്ത മൗലവിക്ക്കൊല്ലത്തിലൊരിക്കല് ആടും വേണം?


നബി(സ)യും സ്വഹാബത്തും

പട്ടിണികിടന്നതും വയറ്റില് കല്ല് വെച്ച്കെട്ടി ഖന്തക്കില് കിടങ്ങ് കീറിയചരിത്രമിട്ടും. മൗലൂദ്സദസ്സും

ഭക്ഷണശാലയും ഒരുമിച്ച്കൂട്ടിയുളള

പോസ്റ്റിട്ട് പരിഹാസം

ഗംഭീരമാക്കിയ മുജാഹിദുകള് സ്വന്തം തറവാട്ടിലേക്ക് തിരിഞ്ഞുനോക്കുക.


ഒറ്റ ഇസ്ലാഹീ പ്രഭാഷണത്തി

അന്പതിനായിരവും ലക്ഷവുംയാത്രപടി വേറെയും പറ്റിയ ആളാണ് 


ഷാര്ജയില്


തട്ടത്തിന്മറയത്തുളള സലഫിയെന്ന്


പറഞ്ഞത് സുന്നികളല്ല

മുജാഹിദ്നേതാക്കള്തന്നെയാണ്.?ശാപ്പാടിന്റേയും പണകൊതിയുടേയും

മത്സരത്തില് നിന്നാണല്ലോ

മുജാഹിദില് ഉള്പാര്ട്ടികളും ഉപഗ്രൂപുകളും പൊന്തിയത്.!!! അത് കൊണ്ട് മലർന്ന്കിടന്നുതുപ്പരുതേ വഹാബികളേ ?


ഒഹാബി മത പുരോഹിത ചൂഷണം കാണുക

https://youtu.be/Di4G3Q36qKk

70 ലക്ഷം കട്ട ഒഹാബികൾ

ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് അകറ്റി പണം സമ്പാദിച്ച് പിഴപ്പിക്കുന്ന ഒഹാബി മത പുരോഹിതന്മാരെ കുറിച്ച് സത്യവിശ്വാസികള്‍ക്ക് അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ..*.

يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِّنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللَّـهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿٣٤﴾

[9:34] *സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.*


തയാറാക്കിയത് അസ്ലം സഖാഫി പരപ്പനങ്ങാടി




ഖബറിന്നരിക്കിൽ തബാറക ഓതൽ സുന്നത്താണ്

 4727



ഖബറിന്നരിക്കിൽ തബാറക ഓതൽ സുന്നത്താണ്


ഫൈളുൽ ഖദീറിൽ ഇമാം മുനാവി റ പറയുന്നു


4727


 - (سورة تبارك هي المانعة من عذاب القبر) أي الكافة له عن قارئها إذا مات ووضع في قبره لو أنها إذا قرئت على قبر ميت منعت عنه العذاب ويؤخذ منه ندب ما اعتيد من قراءة خصوص السورة للزوار على القبور. (ابن مردويه) في تفسيره (عن ابن مسعود) رمز المصنف لحسنه قال الحافظ ابن حجر في أماليه: إنه حسن وظاهر صنيع المصنف أن هذا لم يخرجه أحد من الستة وليس كذلك فقد خرجه الترمذي بالزيادة من حديث الحبر ولفظه سورة تبارك هي المانعة هي المنجية من عذاب الله وأخرجه الحاكم والبيهقي وغيرهما عن ابن مسعود من قوله.


فيض القدير شرح الجامع الصغير - المناوي - ج ٤ - الصفحة ١٥٢




4711 - "سورة تبارك هي المانعة من عذاب القبر". ابن مردويه عن ابن مسعود (ح).

(سورة تبارك هي المانعة من عذاب القبر) أي الكافة له عن قارئها إذا مات ووضع في قبره أو أنها إذا قرئت على قبر ميت منعت عنه العذاب ويؤخذ منه ندب ما اعتيد من قراءتها خصوصا على القبور للزائر. (ابن مردويه (3) عن ابن مسعود) رمز المصنف بحسنه قال الحافظ ابن حجر في آماليه: أنه حسن، وأخرجه الترمذي والبيهقي والحاكم وغيرهم.

ج: ص: 
420



3) أخرجه الحاكم (2/ 498) وقال صحيح الإسناد ووافقه الذهبي، وأخرجه الترمذي (2890) وقال: حديث غريب من هذا الوجه، والطبراني في الكبير (12/ 174) (رقم 12801)، وابن مردويه ما في الكنز (2649)، وانظر فيض القدير (4/ 115)، وصححه الألباني في صحيح الجامع (3643)، والصحيحة (1140).

  ج: ص: 
420

Sunday, May 8, 2022

അവിശ്വാസിയെ അഭമാനിക്കരുത് . കൊല്ലരുത്*

 

*അവിശ്വാസിയെ അഭമാനിക്കരുത് .
കൊല്ലരുത്*

തിരുനബി സ്വ പറയുന്നു. കരാറിൽ ഏർപെട്ട ഒരു അവിശ്വാസിയെ ഒരാൾ കൊന്നാൽ അവൻ സ്വർഗീയ പരിമളം എത്തിക്കുകയില്ല . സ്വർഗീയ പരിമളം നാൽപത് വർഷത്തെ ദൂരത്തേക്ക് അടിച്ചു  വീശുന്നതാണ് (സ്വഹീഹുൽ ബുഖാരി 3166)

തിരുനബി പറയുന്നു.

ഒരാൾ കരാറിൽ ഏർപെട്ട അവിശ്വാസിയെ ആക്രമിക്കുകയോ അപമാനിക്കുകയോ അവൻറെ കഴിവിനപ്പുറം അവനെ നിർബന്ധിപ്പിക്കുകയോ അവൻറെ ഇഷ്ടമില്ലാതെ ധനം അപഹരിക്കുകയോ ചെയ്താൽ അന്ത്യനാളിൽ ഞാൻ അവൻക്കെതിരെ വാദിക്കുന്നതാണ്. അബൂദാവൂദ് 3052
അഹമദ് 23958

Aslam Kamil saquafi parappanangadi

3166 حَدَّثَنَا قَيْسُ بْنُ حَفْصٍ حَدَّثَنَا عَبْدُ الْوَاحِدِ حَدَّثَنَا الْحَسَنُ حَدَّثَنَا مُجَاهِدٌ عَنْ عَبْدِ اللَّهِ بْنِ عَمْرٍو عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ قَتَلَ نَفْسًا مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا البخاري3166

قال النبي صلى الله عليه وسلم
ألا من ظَلمَ معاهَدًا أوِ انتقصَه أو كلَّفَه فوقَ طاقتِه أو أخذَ منهُ شيئًا بغيرِ طيبِ نفسٍ فأنا خَصمهُ يومَ القيامةِ
| المحدث : السخاوي | المصدر : الأجوبة المرضية

الصفحة أو الرقم: 1/16 | خلاصة حكم المحدث : إسناده لا بأس به

ألا مَن ظلمَ مُعاهدًا، أوِ انتقصَهُ، أو كلَّفَهُ فوقَ طاقتِهِ، أو أخذَ منهُ شيئًا بغَيرِ طيبِ نفسٍ، فأَنا حَجيجُهُ يومَ القيامةِ
| المصدر : صحيح أبي داود

الصفحة أو الرقم: 3052 | خلاصة حكم المحدث : صحيح

روى الإمام أحمد (23958) ، وابن حبان (4862) ، والطبراني في "المعجم الكبير" (796) ، والحاكم (24) ، وابن المبارك في "الزهد" (826) ، والنسائي في "السنن الكبرى" (11794) ، والبيهقي في "الشعب" (10611)

Saturday, May 7, 2022

ദിനങ്ങളുടെ തുടക്കം രാത്രി ( അസ്തമയം) മുതലാണ് എന്നതിന്ന് തെളിവ്

 

ദിനങ്ങളുടെ തുടക്കം രാത്രി ( അസ്തമയം) മുതലാണ് എന്നതിന്ന് തെളിവ്

« مصنف عبد الرزاق « قال عبد الرزاق : وأخبرني من ، سمع البيلماني يحدث - 7927 « عن أبيه ، عن ابن عمر قال : " خمس ليال لا ترد فيهن الدعاء ، ليلة الجمعة ، وأول ليلة من رجب ، وليلة النصف من شعبان « " وليلتي العيدين « مصنف ابن أبي شيبة « حدثنا أبو معاوية ، عن ابن جريج ، عن عطاء ، عن - 5114 عائشة ، قالت : » إذا أدركتك ليلة الجمعة ، فلا تخرج حتى تصلي « الجمعة : مصنف ابن أبي شيبة » ( 7 / 353 ت الحوت ) « الفضل بن دكين ، قال : حدثنا عمرو بن شبة ، قال : سألت أبا - بكر بن عبد الرحمن بن الحارث بن هشام : أي ليلة كانت ليلة بذر ؟ فقال : ليلة الجمعة لسبع عشرة ليلة مضت من « رمضان » هي حدثنا محمد ، قال : وأخبرني كريب أن أم الفضل بنت الحارث بعثته إلى معاوية بالشام قال : " فقدمت الشام فقضيت حاجتها واستهل علي هلال رمضان ، وأنا بالشام ، فرأيت ، الهلال ليلة الجمعة ، ورآه الناس وصاموا وصام معاوية فقدمت المدينة في آخر الشهر ، فسألني عبد الله بن عباس ثم ذكر الهلال فقال : متى رأيت الهلال ؟ فقلت : رأيناه ليلة الجمعة قال : أنت رأيته ليلة الجمعة ؟ فقلت : نعم رأيته ليلة الجمعة وراة الناس وصاموا وصام معاوية فقال : لكنا رأيناه ليلة السبت ، فلا نزال نصوم حتى تكمل ثلاثين أو نراه فقلت : أولا تكتفي برؤية معاوية وصيامه ؟ فقال : لا هكذا أمرنا رسول الله " صلى الله عليه وسلم

പണ്ഡിതൻമാരെ പരിഹസിക്കുന്ന മുജാഹിദ്

 ദർസിൽ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന കാലം ഒരു ഓട്ടോയിൽ കയറിയപ്പോ ഡ്രൈവർ എന്നോട് പറഞ്ഞു "നിങ്ങൾ പഠിക്കുന്നതൊക്കെ കൊള്ളാം പക്ഷെ, നരകത്തിൽ കൂടുതലും പണ്ഡിതന്മാർ ആണെന്ന് ഓർമ വേണം." ഞാൻ അത്ഭുതപ്പെട്ടു. എന്താണിയാൾ പറയുന്നത്!?. ചെറുപ്പം മുതലേ കിതാബുകളിൽ കണക്കല്ലാത്ത മഹത്വം പറഞ്ഞ ഇൽമ് പഠിക്കുന്നതിനു ഇത്രമാത്രം ശിക്ഷ ലഭിക്കുമെന്നോ?!" പിന്നെയാണ് കാര്യം മനസ്സിലായത്. വഹാബികൾ ആദ്യമായി അനുയായികൾക്ക്‌ പഠിപ്പിക്കുന്നത് പരിശുദ്ധ ഇൽമിനെയും അതിന്റെ അഹ്‌ലുകാരേയും താഴ്ത്തിക്കെട്ടാനും,  അവരാണ് പടച്ചവന്റെ മുന്നിൽ ഏറ്റവും മോശപ്പെട്ടവർ എന്ന് വരുത്തിതീർക്കാനുമാണ് എന്ന സത്യം. അതിനു വേണ്ടി കിട്ടുന്ന എന്തെങ്കിലും തുണ്ടുകൾ ആദ്യം പറയും. ആയിരക്കണക്കിന് മഹത്വം ഉള്ളതിൽ ഒരു കോട്ടം കണ്ടാൽ അത് മാത്രം Highlight ചെയ്തു അനുയായികളെ പഠിപ്പിച്ചു ഉലമാക്കൾ മുഴുവൻ തട്ടിപ്പുകാരാണെന്ന് വരുത്തി തീർക്കും. 

           തുടക്കം മുതലേ പരിഭാഷയിൽ മയക്കിക്കെടുത്തി  താലോലിചിട്ടാണ് മൗലവിമാർ അനുയായികളെ വളർത്തിയിട്ടുള്ളത്. അതില്ലാതെ കേരളത്തിലെ വഹാബസിത്തിനു വളരാനാകില്ല.

         പറഞ്ഞു വരുന്നത് പരിശുദ്ധ ഖുർആൻ ഇൽമിനെയും ഇൽമു പഠിച്ച ഉലമക്കളെയും വളരെയധികം പ്രശംസിച്ച ഗ്രന്ഥമാണ്. എത്രയോ ആയതുകളിൽ ഖുർആൻ ഉലമാഇന്റെ മഹത്വം പറയുന്നുണ്ട്.

ചിലത് ഇവിടെ കൊടുക്കാം

(شَهِدَ ٱللَّهُ أَنَّهُۥ لَاۤ إِلَـٰهَ إِلَّا هُوَ وَٱلۡمَلَـٰۤىِٕكَةُ وَأُو۟لُوا۟ ٱلۡعِلۡمِ قَاۤىِٕمَۢا بِٱلۡقِسۡطِۚ لَاۤ إِلَـٰهَ إِلَّا هُوَ ٱلۡعَزِیزُ ٱلۡحَكِیمُ) [Surah Aal-E-Imran 18]

അല്ലാഹു ഏകനാണ് എന്നതിൽ ആദ്യം സാക്ഷി അവനും പിന്നെ മലാഇകത്തും പിന്നെ അറിവുള്ളവരും ആണ്.

മറ്റൊരു ആയതിൽ

(إِنَّمَا یَخۡشَى ٱللَّهَ مِنۡ عِبَادِهِ ٱلۡعُلَمَـٰۤؤُا۟ۗ  [Surah Fatir 28]

അല്ലാഹുവിന്റെ അടിമകളിൽ വെച്ച് അവനെ ഭയന്ന് ജീവിക്കുന്നവർ പണ്ഡിതന്മാർ മാത്രമാണ്.

എത്ര മനോഹരമായിട്ടിയാണ് അല്ലാഹു ഇൽമുള്ളവരെ സവിശേഷത പറയുന്നത്. ഹദീസുകളിലേക്ക് ഇറങ്ങിച്ചെന്നാൽ കണക്കല്ലാത്ത മഹത്വമാണ് അറിവ് പഠിക്കുന്നവർക്കും അതിന് വേണ്ടി ഇറങ്ങിതിരിച്ചവർക്കും അല്ലാഹു നൽകുന്നത്.

 ٢٩- [عن أبي أمامة الباهلي:] فضلُ العالمِ على العابِدِ، كفَضْلِي على أدناكم، إِنَّ اللهَ عزَّ وجلَّ وملائِكتَهُ، وأهلَ السمواتِ والأرضِ، حتى النملةَ في جُحْرِها، وحتى الحوتَ، ليُصَلُّونَ على معلِّمِ الناسِ الخيرَ

الألباني (ت ١٤٢٠)، صحيح الجامع ٤٢١٣  •  صحيح  •  أخرجه الترمذي (٢٦٨٥)، والطبراني (٨/٢٧٨) (٧٩١١، ٧٩١٢)، وابن شاهين في «الترغيب في فضائل الأعمال» (٢١٦)

ഒരു ആലിമും ഒരു ഇബാദത് ചെയ്തു ജീവിക്കുന്ന വ്യക്തിയും തമ്മിൽ ചേർത്തു നോക്കുന്നത് എന്റെയും എന്റെ ഉമ്മത്തിലെ ഏറ്റവും ചെറിയ സ്ഥാനത്തുള്ള വ്യക്തിയുടെയും ഇടയിലുള്ള വ്യത്യാസം പോലിരിക്കും. അല്ലാഹുവും അവൻ്റെ മലക്കകളും ആകാശഭൂമികളിലെ മുഴുവൻ ജീവികളും മാളത്തിലുള്ള ഉറുമ്പ് വരെ, കടലിലെ ചെറു മത്സ്യം വരെ ഇല്മു പഠിപ്പിക്കുന്നവനു വേണ്ടി ദുആ ചെയ്ത് കൊണ്ടിരിക്കും. (തുർമുദി -2658) നബിﷺയും അവുടുത്തെ ഉമ്മത്തിലെ ഒരു താഴ്ന്ന വ്യക്തിയും തമ്മിൽ എത്ര വ്യത്യാസമുണ്ടോ അത്രയും വ്യത്യസം ഒരു ആലിമും ഒരു ആലിമല്ലാത്ത ആബിദും തമ്മിൽ ഉണ്ടെന്നാണ് മുത്ത് നബിﷺ പഠിപ്പിക്കുന്നത്.

         ഇങ്ങനെയുള്ള അറിവിന്റെയും ഉലമക്കളുടെയും മഹത്വം ഏതെങ്കിലും കാലത്ത് ഒരു വഹാബി പറഞ്ഞതായി ആരെങ്കിലും കേട്ടിട്ടുണ്ടോ..?? ഏതെങ്കിലും ഒരു പോസ്റ്റ്‌ ഈ വിഷയത്തിൽ കാണാൻ സാധിച്ചിട്ടുണ്ടോ നിങ്ങൾക്ക്??

        എന്നാൽ മൗലവിമാർ ഇതിനെ നേരെ തലതിരിച്ചാണ് അനുയായികൾക്ക് പഠിപ്പിക്കുക. അല്ലാഹു

അവനെ ഭയക്കുന്ന ഏറ്റവും

വലിയ വിഭാഗമെന്ന് പരിചയപ്പെടുത്തിയ ലോകതുള്ള ഭൂരിപക്ഷം പണ്ഡിതരും തട്ടിപ്പ് വീരന്മാരായിട്ടാണ് സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുക. ഏതൊരു അനുയായിയും വഹാബിസത്തിലേക്ക് വരുന്നതിന്റെ ആദ്യ സ്റ്റെപ് അന്വേഷിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ!? ലോകത്തുള്ള മുഴുവൻ പണ്ഡിതരും തട്ടിപ്പുകാരാണ്, കീശവീർപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് തുടങ്ങി ആശയങ്ങളായിരിക്കും അവരിലേക്ക് ആദ്യമായി കിട്ടിയ ഇൻഫർമേഷൻ.

       ഇതിന് വേണ്ടി കഴിയുന്ന ഖുർആൻ ആയത്തുകൾ യാതൊരു ഉളുപ്പുമില്ലാതെ ദുർവ്യാഖ്യാനിക്കും. അതിൽ പെട്ട ഒന്നാണ് സൂറത്തു തൗബയിലെ ആയത്.

{ ۞ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِنَّ كَثِیرࣰا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَیَأۡكُلُونَ أَمۡوَ ٰ⁠لَ ٱلنَّاسِ بِٱلۡبَـٰطِلِ وَیَصُدُّونَ عَن سَبِیلِ ٱللَّهِۗ } [سُورَةُ التَّوۡبَةِ: ٣٤]

"ഓ സത്യ വിശ്വാസിക്കളെ... ഭൂരിപക്ഷം യഹൂദരിലെ പണ്ഡിതരും നസാറാക്കളിലെ പണ്ഡിതരും ജനങ്ങളെ സമ്പത്ത് അർഹതയില്ലാതെ കൊള്ളയടിക്കുന്നവരാണ്. അല്ലാഹുവിന്റെ മാർഗത്തെ തൊട്ട് തടയുന്നവരും ആണ്. (തൗബ -34)

         ഇസ്ലാമിലെ പണ്ഡിതരെ കുറിച്ച് ഖുർആൻ ഉപയോഗിച്ച പദം രണ്ടെണ്ണമാണ് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ളത്.

ഒന്ന്: {العلم/العلماء / أوتوا العلم /وألوا العلم}

 രണ്ട്: {الحكمة}

ഈ രണ്ട് വാക്ക് ഉപയോഗിച്ച സ്ഥലത്തൊക്കെ അല്ലാഹു വലിയ മഹത്വമാക്കികൊണ്ടാണ് ഉപയോഗിച്ചത്. സുലൈമാൻ നബിക്ക്‌ അല്ലാഹു നൽകിയ ഉന്നത സ്ഥാനം റബ്ബ് വിശദീകരിക്കുന്നത് കാണുക {وَءَاتَىٰهُ ٱللَّهُ ٱلۡمُلۡكَ وَٱلۡحِكۡمَةَ}

"സുലൈമാൻ നബിക്ക് അല്ലാഹു അധികാരവും അറിവും നൽകി'

          എന്നാൽ ഖുർആനിൽ എല്ലായിടത്തും യഹൂദ, നസാറ പണ്ഡിതരെ പറ്റി പറയാൻ ഉപയോഗിച്ച പദം --ٱلۡأَحۡبَارِ / وَٱلرُّهۡبَانِ/الأرباب-- എന്നിങ്ങനെയാണ്. ഈ പദത്തെയാണ് ദീനിലെ പണ്ഡിതരെ മേൽ ചാർത്തി വഹാബികൾ ജനങ്ങളെ വലയിൽ വീഴ്ത്താറുള്ളത്. ഈ പദങ്ങൾ 4 തവണ ഖുർആനിൽ ഉപയോഗിച്ചത് കാണാം. എല്ലാം യഹൂദ,നസാറ പണ്ഡിതരെ പറ്റിയാണ്. ഈ ആയതിന്റെ തൊട്ട് മുൻ ആയത്തുകൾ പരിശോദിച്ചാൽ തന്നെ ഇത്‌ വ്യക്തമാകും.

ഇമാം സുയൂതി(റ) ഈ പദങ്ങളെ വിശദീകരിക്കുന്നത് കാണുക.

وأخْرَجَ أبُو الشَّيْخِ، عَنْ قَتادَةَ: ﴿اتَّخَذُوا أحْبارَهُمْ﴾ اليَهُود: ﴿ورُهْبانَهُمْ﴾ النَّصارى:  [الدر المنثور للإمام السيوطي]

ആഹ്ബാറുകൾ എന്ന് പറഞ്ഞാൽ യഹൂദികളുടെ പണ്ഡിതർ ആണ്. റുഹ്ബാനുകൾ അവരിലെ നസാറാകളിലെ പണ്ഡിതരും. (ദുറുൽ മൻസൂർ)

     ഇത്കൊണ്ട് ആരും വഹാബികളിലെ പദാനുപദ പരിഭാഷകളിലും അവർ പ്രചരിപ്പിക്കുന്ന പോസ്റ്ററുകളിലും വഞ്ചിതരാവരുത്.! എനിക്ക് മുന്നിൽ തന്നെ പലരും അവരുടെ poster കൊണ്ടന്നിട്ടിട്ടുണ്ട്. ഞാൻ ഉടനെ പറയാറ് തൗബ സൂറത്തിൽ  ഈ ഒരർത്ഥത്തിൽ ഒരു ആയതും തിരഞ്ഞിട്ട് കിട്ടിയിട്ടില്ല! എന്നാണ്. അല്ലാഹു ഇത്തരം വഞ്ചകരിൽ നിന്നും അവരെ പരിഭാഷ തുണ്ടുകളിൽ നിന്നും നമ്മെ കാക്കട്ടെ..!!

✍️ Mohammed Yaseen Kalluvettupara

Friday, May 6, 2022

തബറുക്കും ഖബറ് സിയാറത്തും

 بمناسبة فتح أضرحة الصالحين ومشاهدهم للزيارة

........

- قال الإمام ابن الحاج المالكي في كتابه "المدخل":

"وَيَنْبَغِي لَهُ [طالب العلم] أَنْ لَا يُخَلِّيَ نَفْسَهُ مِنْ زِيَارَةِ الْأَوْلِيَاءِ وَالصَّالِحِينَ

 الَّذِينَ بِرُؤْيَتِهِمْ يُحْيِي اللَّهُ الْقُلُوبَ الْمَيِّتَةَ كَمَا يُحْيِي الْأَرْضَ بِوَابِلِ الْمَطَرِ 

فَتَنْشَرِحُ بِهِمْ الصُّدُورُ الصُّلْبَةُ

وَتَهُونُ بِرُؤْيَتِهِمْ الْأُمُورُ الصَّعْبَةُ

إذْ هُمْ وُقُوفٌ عَلَى بَابِ الْكَرِيمِ الْمَنَّانِ

 فَلَا يُرَدُّ قَاصِدُهُمْ، وَلَا يَخِيبُ مُجَالِسُهُمْ، وَلَا مَعَارِفُهُمْ، وَلَا مُحِبُّهُمْ

إذْ هُمْ بَابُ اللَّهِ الْمَفْتُوحُ لِعِبَادِهِ

وَمَنْ كَانَ كَذَلِكَ فَتَتَعَيَّنُ الْمُبَادَرَةُ إلَى رُؤْيَتِهِمْ، وَاغْتِنَامِ بَرَكَتِهِمْ

وَلِأَنَّهُ بِرُؤْيَةِ بَعْضِ هَؤُلَاءِ يَحْصُلُ لَهُ مِنْ الْفَهْمِ، وَالْحِفْظِ، وَغَيْرِهِمَا مَا قَدْ يَعْجِزُ الْوَاصِفُ عَنْ وَصْفِه

وَلِأَجْلِ هَذَا الْمَعْنَى تَرَى كَثِيرًا مِمَّنْ اتَّصَفَ بِمَا ذُكِرَ لَهُ الْبَرَكَةُ الْعَظِيمَةُ فِي عِلْمِهِ، وَفِي حَالِه

فَلَا يُخَلِّي نَفْسَهُ مِنْ هَذَا الْخَيْرِ الْعَظِيمِ

لَكِنْ بِشَرْطِ أَنْ يَكُونَ مُحَافِظًا عَلَى اتِّبَاعِ السُّنَّةِ فِي ذَلِكَ كُلِّهِ.

وقال أيضا: 

ثُمَّ يَتَوَسَّلُ بِأَهْلِ تِلْكَ الْمَقَابِرِ - أَعْنِي بِالصَّالِحِينَ مِنْهُمْ - فِي قَضَاءِ حَوَائِجِهِ وَمَغْفِرَةِ ذُنُوبِهِ

وَيَجْأَرُ إلَى اللَّهِ تَعَالَى بِالدُّعَاءِ عِنْدَهُمْ وَيُكْثِرُ التَّوَسُّلَ بِهِمْ إلَى اللَّهِ تَعَالَى

لِأَنَّهُ سُبْحَانَهُ وَتَعَالَى اجْتَبَاهُمْ وَشَرَّفَهُمْ وَكَرَّمَهُمْ فَكَمَا نَفَعَ بِهِمْ فِي الدُّنْيَا فَفِي الْآخِرَةِ أَكْثَرُ

وَقَدْ تَقَرَّرَ فِي الشَّرْعِ وَعُلِمَ مَا لِلَّهِ تَعَالَى بِهِمْ مِنْ الِاعْتِنَاءِ، وَذَلِكَ كَثِيرٌ مَشْهُورٌ

وَمَا زَالَ النَّاسُ مِنْ الْعُلَمَاءِ وَالْأَكَابِرِ، كَابِرًا عَنْ كَابِرٍ، مَشْرِقًا وَمَغْرِبًا، يَتَبَرَّكُونَ بِزِيَارَةِ قُبُورِهِمْ وَيَجِدُونَ بَرَكَةَ ذَلِكَ حِسًّا وَمَعْنًى.

فَإِنَّ بَرَكَةَ الصَّالِحِينَ جَارِيَةٌ بَعْدَ مَمَاتِهِمْ كَمَا كَانَتْ فِي حَيَاتِهِمْ

وَالدُّعَاءُ عِنْدَ قُبُورِ الصَّالِحِينَ وَالتَّشَفُّعُ بِهِمْ: مَعْمُولٌ بِهِ عِنْدَ عُلَمَائِنَا الْمُحَقِّقِينَ، مِنْ أَئِمَّةِ الدِّينِ".

......

Monday, May 2, 2022

മുഹമ്മദ് നബിയിൽ ഉത്തമ മാതൃക 20-63

 : 

കൃഷി ചെയ്യലും കൃഷിസ്ഥലം പാട്ടത്തിന് മറ്റുള്ളവരെ ഏല്‍പ്പിച്ചു കൊടുക്കൽ


20:അനസ്(റ) നിവേദനം: നബി(സ) അരുളി: ഏതെങ്കിലുമൊരു മുസ്ളിം ചെടി വെച്ചു പിടിപ്പിക്കുകയോ വിത്തു വിതക്കുകയോ ചെയ്തു. അങ്ങനെ അതിന്റെ ഫലം ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ ഭക്ഷിച്ചു. എങ്കില്‍ അതു അവന്റെ ഒരു ദാനമായി ഗണിക്കപ്പെടാതിരിക്കുകയില്ല. (ബുഖാരി. 3. 39. 513)


 വിഷയം: 

ജലദാനം


21:അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരിക്കല്‍ ഒരു മനുഷ്യന്‍ നടന്നു പോകുമ്പോള്‍ അയാള്‍ക്ക് അതി കഠിനമായി ദാഹം അനുഭവപ്പെട്ടു. അദ്ദേഹം വഴിവക്കിലുള്ള കിണറ്റിലിറങ്ങി വെള്ളം കുടിച്ച് ശേഷം കിണറ്റില്‍ നിന്ന് കയറിപ്പോയതോ ഒരു നായ നാവു നീട്ടി ദാഹം സഹിക്ക വയ്യാതെ മണ്ണ് തിന്നുന്നു!. ആ മനുഷ്യന്‍ ആത്മഗതം ചെയ്തു. ഞാനനുഭവിച്ചു കൊണ്ടിരുന്ന വിഷമം ഇതാ ഈ നായയും അനുഭവിച്ചുകൊണ്ടിരുന്നു. അദ്ദേഹം കിണറ്റിലിറങ്ങി ഷൂസില്‍ വെള്ളം നിറച്ചു വായകൊണ്ട് കടിച്ച് പിടിച്ച് കരക്ക് കയറി. അതു ആ നായയെ കുടിപ്പിച്ചു. അക്കാരണത്താല്‍ അല്ലാഹു അയാളോടു നന്ദി കാണിക്കുകയും അയാളുടെ പാപങ്ങളില്‍ നിന്ന് പൊറുത്തു കൊടുക്കുകയും ചെയ്തു. അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! നാല്‍ക്കാലികള്‍ക്ക് വല്ല ഉപകാരവും ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ! നബി(സ) അരുളി: ജീവനുള്ള ഏതു ജന്തുവിനു ഉപകാരം ചെയ്താലും പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി. 3. 40. 551)


ഹദീസ് മലയാളം - വിഷയം: 

ജലദാനം


22:അസ്മാഅ്(റ) പറയുന്നു: നബി(സ) ഒരു ഗ്രഹണനമസ്കാരം നിര്‍വ്വഹിച്ചു. ശേഷം പ്രസംഗിച്ചുകൊണ്ട് പറഞ്ഞു. നരകം എന്നിലേക്ക് അടുപ്പിക്കപ്പെട്ടു. എന്റെ രക്ഷിതാവേ! ഞാന്‍ അവരുടെ കൂടെയാണോ എന്ന് ഞാന്‍ പറഞ്ഞു പോകുന്നതുവരെ. അപ്പോള്‍ നരകത്തില്‍ ഒരു സ്ത്രീയെ ഞാന്‍ കണ്ടു. ഒരു പൂച്ച അവളെ മാന്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു. എന്താണ് ആ സ്ത്രീയുടെ പ്രശ്നം. അവര്‍(മലക്കുകള്‍)പറഞ്ഞു. അവള്‍ അതിനെ കെട്ടിയിട്ടു. വിശപ്പ് കാരണം അത് ചാകുന്നതുവരെ. (ബുഖാരി. 3. 40. 552)


വിഷയം: 

ചിലവ്‌ ചെയ്യല്‍


23:അബൂമസ്ഊദ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട് തന്റെ കുടുംബത്തിന് വേണ്ടി ഒരാള്‍ ധനം ചെലവ് ചെയ്താല്‍ അതവന്റെ പുണ്യദാന ധര്‍മ്മമായി പരിഗണിക്കും. (ബുഖാരി. 7. 64. 263)


 - വിഷയം: 

ചിലവ്‌ ചെയ്യല്‍


അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിധവകളുടേയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്. അല്ലെങ്കില്‍ രാത്രി നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി. 7. 64. 265)


 - വിഷയം: 

ആഹാരങ്ങള്‍


24:അബൂഹുറൈറ(റ) നിവേദനം: മൂന്ന് ദിവസം തുടര്‍ച്ചയായി മുഹമ്മദിന്റെ കുടുംബം വയര്‍ നിറച്ചിട്ടില്ല. അദ്ദേഹം മരിക്കുന്നതുവരേക്കും. (ബുഖാരി. 7. 65. 287)


 - വിഷയം: 

ആഹാരങ്ങള്‍


25:ഖതാദ(റ) നിവേദനം: ഞങ്ങള്‍ അനസിന്റെ അടുത്തു ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് അദ്ദേഹത്തിന് റൊട്ടി ചുടുന്ന ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു. അപ്പോള്‍ അനസ്(റ) പറഞ്ഞു: നബി(സ) മരണം വരെ മൃദുവായ റൊട്ടിയോ പ്രായം കുറഞ്ഞ ആട്ടിന്‍കുട്ടിയെ അറുത്തു ചൂടുവെളളത്തില്‍ മുക്കി രോമം കളഞ്ഞു വേവിച്ച് പാകപ്പെടുത്തിയ മാംസമോ കഴിച്ചിരുന്നില്ല. (ബുഖാരി. 7. 65. 297)


 - വിഷയം: 

ആഹാരങ്ങള്‍


26:അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ടു പേരുടെ ഭക്ഷണം മൂന്നുപേര്‍ക്കും മൂന്നുപേരുടെ ഭക്ഷണം നാലു പേര്‍ക്കും മതിയാകുന്നതാണ്. (ബുഖാരി. 7. 65. 304)



 - വിഷയം: 

ആഹാരങ്ങള്‍


27, :നാഫിഅ്(റ) പറയുന്നു: തന്റെ കൂടെ ഭക്ഷിക്കുവാന്‍ ഒരു ദരിദ്രനെ ക്ഷണിച്ചുകൊണ്ട് വരുന്നതുവരെ ഇബ്നുഉമര്‍(റ) ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം ആഹാരം കഴിക്കുവാന്‍ ഒരു മനുഷ്യനെ വിളിച്ചുകൊണ്ട് വന്നു. അയാള്‍ അമിതമായി ആഹാരം കഴിച്ചത് കണ്ടപ്പോള്‍ ഇബ്നുഉമര്‍(റ) പറഞ്ഞു: അല്ലയോ നാഫിഅ്! ഈ മനുഷ്യനെ മേലില്‍ എന്റെയടുക്കലേക്ക് ക്ഷണിച്ചുകൊണ്ടുവരരുത്. നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സത്യവിശ്വാസി ഒരു വയറ് കൊണ്ടാണ് തിന്നുക. സത്യനിഷേധി ഏഴു വയര്‍ കൊണ്ടും. (ബുഖാരി. 7. 65. 305)



 - വിഷയം: 

ആഹാരങ്ങള്‍


28:അബൂഹുറൈറ(റ) നിവേദനം: ഒരു മനുഷ്യന്‍ ധാരാളം ഭക്ഷിക്കുന്നവനായിരുന്നു. അങ്ങിനെ അയാള്‍ മുസ്ലീമായി. അപ്പോള്‍ കുറച്ച് ഭക്ഷിക്കുവാന്‍ തുടങ്ങി. ഈ വിവരം നബി(സ)യോട് പറയപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: നിശ്ചയം. വിശ്വാസി ഒരു ആമാശയം കൊണ്ടും സത്യനിഷേധി ഏഴ് ആമാശയം കൊണ്ടും ഭക്ഷിക്കുന്നതാണ്. (ബുഖാരി. 7. 65. 309)



 - വിഷയം: 

ആഹാരങ്ങള്‍


29:അബൂജൂഹൈഫ(റ) നിവേദനം: നബി(സ) അരുളി: ഞാനൊരിക്കലും ചാരിയിരുന്നു കൊണ്ട് ഭക്ഷിക്കുകയില്ല. (ബുഖാരി. 7. 65. 310)



 - വിഷയം: 

ആഹാരങ്ങള്‍


30:അബൂഹുറൈറ(റ) നിവേദനം: നബി(സ) ഒരു ആഹാരത്തേയും ആക്ഷേപിക്കാറില്ല. ആഗ്രഹമുണ്ടെങ്കില്‍ അവിടുന്ന് അതു ഭക്ഷിക്കും. ആഗ്രഹമില്ലെങ്കില്‍ ഉപേക്ഷിക്കും. (ബുഖാരി. 7. 65. 320)


- വിഷയം: 

ആഹാരങ്ങള്‍


31:ആയിശ(റ) നിവേദനം: മദീനയില്‍ വന്നശേഷം നബി(സ) മരിക്കുന്നതുവരേക്കും അവിടുത്തെ കുടുംബം ഗോതമ്പിന്റെ ആഹാരം തുടര്‍ച്ചയായി മൂന്നു ദിവസം വയറുനിറയെ കഴിച്ചിട്ടില്ല. (ബുഖാരി. 7. 65. 327)



 - വിഷയം: 

ആഹാരങ്ങള്‍


32:അബ്ദുല്ല ഇബ്നുഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദുതന്‍ പറഞ്ഞു: ഒരാള്‍ ആഹാരത്തിനു ക്ഷണിക്കപ്പെടുകയും സ്വീകരിക്കാതിരിക്കയും (അല്ലെങ്കില്‍ മറുപടികൊടുക്കാതിരിക്കയും) ചെയ്യുമ്പോള്‍, അയാള്‍ അല്ലാഹുവിനെയും ദൂതനെയും അനുസരിക്കാതിരിക്കുന്നു. ക്ഷണിക്കാതെ (ഒരു സദ്യക്ക്) പോകുന്നവനാരോ അവന്‍ കള്ളനെപ്പോലെ പ്രവേശിക്കയും കൊള്ളക്കാര നെപ്പോലെ ഇറങ്ങിപ്പോകുകയും ചെയ്യുന്നു. (അബൂദാവൂദ്)


 - വിഷയം: 

ആഹാരങ്ങള്‍


33:അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങളില്‍ വല്ലവനും ക്ഷണിക്കപ്പെട്ടാല്‍ ക്ഷണം സ്വീകരിക്കട്ടെ. നോമ്പുകാരനാണ് അവനെങ്കില്‍ ക്ഷണിച്ചവനു വേണ്ടി പ്രാര്‍ത്ഥിക്കുകയും നോമ്പില്ലാത്തവനാണെങ്കില്‍ ഭക്ഷിക്കുകയും ചെയ്യട്ടെ. (മുസ്ലിം) 


 - വിഷയം: 

ആഹാരങ്ങള്‍


34:സല്‍മാന്‍(റ) നിവേദനം ചെയ്തു, ദൈവദൂതന്‍(സ) പറഞ്ഞു: ആഹാരത്തിനുമുമ്പും അതിനുശേഷവും കൈകള്‍ കഴുകുന്നതു ആഹാരത്തിന്റെ അനുഗ്രഹമാണ്. (തിര്‍മിദി)



- വിഷയം: 

അറുക്കലും വേട്ടയാടലും


35:അനസ്(റ) നിവേദനം: കുറെ യുവാക്കന്മാര്‍ ഒരു പിടക്കോഴിയെ ബന്ധിച്ച് അമ്പെയ്തു ശീലിക്കുന്നത് അദ്ദേഹം കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ ബന്ധിപ്പിച്ച് വധിക്കുന്നത് നബി(സ) വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 6. 67. 421)



 - വിഷയം: 

അറുക്കലും വേട്ടയാടലും


36:ഇബ്നുഉമര്‍(റ) നിവേദനം: അദ്ദേഹം യഹ്യബ്നുസഅ്ദ്്് ന്റെ അടുത്ത് പ്രവേശിച്ചു. യഹ് യായുടെ ഒരു മകന്‍ ഒരു കോഴിയെ ബന്ധിച്ച് അമ്പെയ്ത് ശീലിക്കുന്നത് അദ്ദേഹം കണ്ടു. ഉടനെ ഇബ്നു ഉമര്‍(റ)അതിന്റെ നേരെ നടന്ന് ചെന്ന് അതിനെ മോചിപ്പിച്ചു. ശേഷം അദ്ദേഹം പറഞ്ഞു: നിങ്ങളുടെ സന്താനങ്ങളെ നിങ്ങള്‍ ശാസിക്കുവീന്‍. ജീവികളെ ബന്ധിപ്പിച്ച് വധിക്കുന്നതിന് സംബന്ധിച്ച്. (ബുഖാരി. 6. 67. 422)


 - വിഷയം: 

അറുക്കലും വേട്ടയാടലും


37:ഇബ്നുഉമര്‍ (റ) നിവേദനം: ഏതു ജീവിയുടേയും മുഖത്തടിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 6. 67. 449)


 - വിഷയം: 

ചികിത്സ


38:അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: ഔഷധമില്ലാത്ത ഒരു രോഗവും അല്ലാഹു സൃഷ്ടിച്ചിട്ടില്ല. (ബുഖാരി. 7. 71. 582)



- വിഷയം: 

അക്രമവും അപഹരണവും


39:അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: സത്യവിശ്വാസികള്‍ നരകത്തില്‍ നിന്ന് വിമോചിതരായി കഴിഞ്ഞാല്‍ നരകത്തിനും സ്വര്‍ഗ്ഗത്തിനുമിടക്കുള്ള ഒരു പാലത്തിന്മേല്‍ അവരെ തടഞ്ഞുനിര്‍ത്തും. മുന്‍ജീവിതത്തില്‍ അവര്‍ക്കിടയില്‍ നടന്ന അക്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യും. അങ്ങിനെ അവര്‍ തികച്ചും പരിശുദ്ധത നേടിക്കഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ അവര്‍ക്കനുവാദം നല്‍കും. മുഹമ്മദിന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെ സത്യം! സ്വര്‍ഗ്ഗത്തില്‍ ഒരുക്കി വെച്ചിരിക്കുന്ന വാസസ്ഥലം അവര്‍ തികച്ചും വേര്‍തിരിച്ചു മനസ്സിലാക്കും. ഈ ലോകത്ത് അവര്‍ താമസിച്ചിരുന്ന വീട്ടിനേക്കാളും വ്യക്തമായി അതവര്‍ മനസ്സിലാക്കും. (ബുഖാരി. 3. 43. 620)



 - വിഷയം: 

അക്രമവും അപഹരണവും


40-ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ളിം മറ്റൊരു മുസ്ളിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ ഒരക്രമിക്ക് ദ്രോഹിക്കാന്‍ വിട്ടു കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവനും തന്റെ സഹോദരന്റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാനുള്ള പരിശ്രമത്തില്‍ പ്രവേശിച്ചാല്‍ അവന്റെ ആവശ്യം അല്ലാഹുവും നിര്‍വ്വഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്ളിമിനെ ബാധിച്ച പ്രയാസത്തില്‍ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദു:ഖത്തില്‍ നിന്ന് അല്ലാഹു അവനെയും മോചിപ്പിക്കും. ഒരു മുസ്ളിമിന്റെ പോരായ്മകള്‍ വല്ലവനും മറച്ചു വെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മകള്‍ അല്ലാഹുവും മറച്ചുവെക്കും. (ബുഖാരി. 3. 43. 622)



 - വിഷയം: 

അക്രമവും അപഹരണവും


41-അനസ്(റ) നിവേദനം: നബി(സ) അരുളി: നിന്റെ സഹോദരന്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും നീ അവനെ സഹായിച്ചുകൊള്ളുക. അനുചരന്മാര്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! അക്രമിക്കപ്പെടുന്നവനെ (മര്‍ദ്ദിതനെ) സഹായിക്കുന്നത് മനസ്സിലാക്കുവാന്‍ കഴിയും. എന്നാല്‍ അക്രമിയെ ഞങ്ങള്‍ എങ്ങിനെ സഹായിക്കും? നബി(സ) അരുളി: അക്രമിയുടെ രണ്ടു കൈയും പിടിക്കുക. (ബുഖാരി. 3. 43. 624)



- വിഷയം: 

അക്രമവും അപഹരണവും


42-അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും തന്റെ സ്നേഹിതന്റെ അഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ടോ മറ്റോ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ ദീനാറും ദിര്‍ഹമും ഫലം ചെയ്യാത്ത ദിവസം വരും മുമ്പായി ഈ ലോകത്ത് വെച്ച് തന്നെ മാപ്പ് ചോദിച്ചു തന്റെ പാപത്തില്‍ നിന്ന് മോചനം നേടിക്കൊള്ളട്ടെ. അവന്‍ വല്ല സല്‍കര്‍മ്മവും ചെയ്തിട്ടുണ്ടെങ്കില്‍ ചെയ്ത അക്രമത്തിന്റെ തോതനുസരിച്ച് അതില്‍ നിന്നെടുക്കും. അവന്ന് നന്മകളൊന്നുമില്ലെങ്കിലോ അക്രമിക്കപ്പെട്ട സഹോദരന്റെ പാപത്തില്‍ ഒരു ഭാഗം ഇവന്റെ മേല്‍ ചുമത്തും. (ബുഖാരി. 3. 43. 629)



 - വിഷയം: 

അക്രമവും അപഹരണവും


43-സഈദ് ബിന്‍ സൈദ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അന്യന്റെ ഭൂമിയുടെ വല്ല ഭാഗവും അക്രമിച്ചു കൈവശപ്പെടുത്തിയാല്‍ അതിന്റെ ഏഴിരട്ടി ഭൂമി അവന്റെ കഴുത്തിലണിയിക്കപ്പെടും. (ബുഖാരി. 3. 43. 632)


 - വിഷയം: 

അക്രമവും അപഹരണവും


44-അബൂസലമ(റ) പറയുന്നു: എന്റെയും ചില മനുഷ്യരുടെയും ഇടയില്‍ തര്‍ക്കമുണ്ടായി. ആയിശ(റ) യോട് ഈ വിവരം പറയപ്പെട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: അബൂസലമ! നീ ഭൂമിയെ ഉപേക്ഷിക്കുക. നിശ്ചയം നബി(സ) പറയുകയുണ്ടായി. വല്ലവനും ഒരു ചാണ്‍ കണക്കിന്ന് ഭൂമിയില്‍ അതിക്രമം ചെയ്താല്‍ ഏഴ് ഭൂമി അവന്റെ കഴുത്തില്‍ അണിയിക്കുന്നതാണ്. (ബുഖാരി. 3. 43. 633)



 - വിഷയം: 

അക്രമവും അപഹരണവും


45-ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: അന്യായമായി വല്ലവനും ഭൂമിയുടെ വല്ല അംശവും കൈവശപ്പെടുത്തിയാല്‍ അന്ത്യനാളില്‍ ഏഴ് ഭൂമിയിലേക്ക് അവനെ താഴ്ത്തിക്കളയും. (ബുഖാരി. 3. 43. 634)


 - വിഷയം: 

അക്രമവും അപഹരണവും


46-ജബല് (റ) പറയുന്നു: ഞങ്ങള്‍ മദീനയില്‍ ഇറാഖിലെ ചില ആളുകളുടെ അടുത്ത് താമസിക്കുമ്പോള്‍ വരള്‍ച്ച ഞങ്ങളെ പിടികൂടി. ഇബ്നു സൂബൈര്‍ ഈത്തപ്പഴം ഞങ്ങളെ തീറ്റിക്കാറുണ്ട്. ഒരിക്കല്‍ ഇബ്നു ഉമര്‍(റ) ഞങ്ങളുടെ അടുത്തുകൂടി നടന്ന് പോയപ്പോള്‍ അദ്ദേഹം പറഞ്ഞു. നിശ്ചയം തന്റെ കൂട്ടുകാരന്റെ അനുവാദം കൂടാതെ രണ്ട് കാരക്ക ഒന്നിച്ചെടുത്ത് ഭക്ഷിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 635)


 - വിഷയം: 

അക്രമവും അപഹരണവും


47-ആയിശ(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ടവന്‍ കുതര്‍ക്കം നടത്തുന്നവനും പിടിവാശിക്കാരനുമാണ്. (ബുഖാരി. 3. 43. 637)


 - വിഷയം: 

അക്രമവും അപഹരണവും


48-അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു അയല്‍വാസി തന്റെ അയല്‍വാസിയുടെ മതിലിലൊരു മരകഷ്ണം നാട്ടുന്നത് തടയരുത്. ശേഷം അബൂഹുറൈറ(റ) പറയാറുണ്ട്. നബി(സ)യുടെ ഈ നിര്‍ദ്ദേശത്തെ എന്തുകൊണ്ടാണ് നിങ്ങള്‍ അവഗണിക്കുന്നത്?! അല്ലാഹു സത്യം. ഞാന്‍ ഈ നിര്‍ദ്ദേശം നിങ്ങളുടെ ചുമലിലേക്ക് എറിഞ്ഞുകൊണ്ടേയിരിക്കും. (ബുഖാരി. 3. 43. 643)



 - വിഷയം: 

അക്രമവും അപഹരണവും


49-അനസ്(റ) പറയുന്നു: അബൂത്വല്‍ഹത്തിന്റെ വീട്ടില്‍ ജനങ്ങളെ കള്ള് കുടിപ്പിക്കുന്നവനായിരുന്നു ഞാന്‍. അന്ന് അവരുടെ കള്ള് ഈത്തപ്പഴത്തില്‍ നിന്നാണ്. അപ്പോള്‍ വിളിച്ചു പറയുന്നവനോട് ഇപ്രകാരം വിളിച്ചുപറയുവാന്‍ നബി(സ) കല്‍പ്പിച്ചു. അറിയുക, കള്ള് നിഷിദ്ധമാക്കിയിരിക്കുന്നു. അബൂതല്‍ഹത്ത് എന്നോട് പറഞ്ഞു. നീ പുറത്തുപോയി മദ്യത്തെ ഒഴിച്ചു കളയുക. അങ്ങനെ ഞാന്‍ പുറപ്പെട്ടു അതിനെ ഒഴിച്ചു. മദീനയിലെ തെരുവീഥിയിലൂടെ അത് ഒഴുകുവാന്‍ തുടങ്ങി. ചിലര്‍ പറഞ്ഞു: കള്ള് വയറ്റിലാക്കിയവരായി ചിലര്‍ വധിക്കപ്പെട്ടുവല്ലോ. അവരുടെ സ്ഥിതി എന്താണ്? അപ്പോള്‍ അല്ലാഹു ഇറക്കി. (വിശ്വസിക്കുകയും പുണ്യകര്‍മ്മം ചെയ്യുകയും ചെയ്തവര്‍ മുമ്പ് ഭക്ഷിച്ചതില്‍ തെറ്റില്ല). (ബുഖാരി. 3. 43. 644)



 - വിഷയം: 

അക്രമവും അപഹരണവും


50-അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: വഴിയരികില്‍ ഇരിക്കുന്നത് നിങ്ങള്‍ സൂക്ഷിക്കുവിന്‍. അപ്പോള്‍ അനുചരന്മാര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അതല്ലാതെ മറ്റു സ്ഥലമില്ല. ഞങ്ങളിരുന്നു സംസാരിക്കുന്ന സ്ഥലങ്ങളാണവ. അതിനാല്‍ അതു ഞങ്ങള്‍ക്ക് അനിവാര്യമാണ്. നബി(സ) അരുളി: അവിടെയല്ലാതെ നിങ്ങള്‍ക്കിരിക്കാന്‍ സാധ്യമല്ലെങ്കില്‍ വഴിക്ക് അതിന്റെ അവകാശം നിങ്ങള്‍ വിട്ടുകൊടുത്തു കൊള്ളുക. വഴിയുടെ അവകാശം എന്താണെന്ന് അവര്‍ ചോദിച്ചു. നബി(സ) പ്രത്യുത്തരം നല്‍കി. കണ്ണിനെ നിയന്ത്രിക്കുക, ഉപദ്രവത്തെ നീക്കുക. വല്ലവനും സലാം പറഞ്ഞാല്‍ സലാം മടക്കുക. നന്മ ഉപദേശിക്കുക, തിന്മ വിരോധിക്കുക. (ബുഖാരി. 3. 43. 645)



 - വിഷയം: 

അക്രമവും അപഹരണവും


51-അബ്ദുല്ല(റ) നിവേദനം: പിടിച്ചു പറിയും അംഗങ്ങള്‍ ഛേദിച്ചു കളയുന്നതും നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 654)



 - വിഷയം: 

അക്രമവും അപഹരണവും


52-അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിശ്വാസിയായിക്കൊണ്ട് ഒരുവന്‍ വ്യഭിചരിക്കുകയോ കള്ള് കുടിക്കുകയോ മോഷ്ടിക്കുകയോ ജനങ്ങള്‍ നോക്കി നില്‍ക്കുന്ന അവസ്ഥയില്‍ പിടിച്ചു പറിക്കുകയോ ചെയ്യുകയില്ല. ബുഖാരി പറയുന്നു: ഇതിന്റെ അര്‍ത്ഥം ആ സന്ദര്‍ഭത്തില്‍ അവന്റെ വിശ്വാസം ഊരിയെടുക്കപ്പെടുമെന്നാണ്. (ബുഖാരി. 3. 43. 655)


 - വിഷയം: 

അക്രമവും അപഹരണവും


53-അബ്ദുല്ല(റ) നിവേദനം: വല്ലവനും തന്റെ ധനത്തെ സംരക്ഷിക്കുവാന്‍ വേണ്ടി പോരാടി മരണമടഞ്ഞാല്‍ അവന്‍ രക്തസാക്ഷിയാണ്. (ബുഖാരി. 3. 43. 660)



 - വിഷയം: 

അടിമത്ത മോചനം


54-അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മുസ്ളീം അടിമയെ സ്വതന്ത്രനാക്കിയാല്‍ ആ അടിമയുടെ ഓരോ അംഗത്തിനും പ്രതിഫലമായി ഇവന്റെ അംഗത്തിനും പ്രതിഫലമായി ഇവന്റെ ഓരോ അംശത്തേയും നരകശിക്ഷയില്‍ നിന്ന് അല്ലാഹു മോചിപ്പിക്കുന്നതാണ്. സഈദ്ബ്നുമര്‍ജാന്‍(റ) പറയുന്നു: ഈ ഹദീസുമായി ഞാന്‍ അലിയ്യ്ബ്നു ഹുസൈന്‍(റ)ന്റെ അടുത്ത് ചെന്നു. അപ്പോള്‍ അദ്ദേഹം അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ ആയിരം സ്വര്‍ണ്ണനാണയം കൊടുത്തു വാങ്ങിയ തന്റെ അടിമയെ മോചിപ്പിച്ചു. (ബുഖാരി. 3. 46. 693)



 - വിഷയം: 

അടിമത്ത മോചനം


55-അബൂദര്‍റ്(റ) പറയുന്നു: ഏറ്റവും പുണ്യമുള്ള പ്രവര്‍ത്തനമേതെന്ന് നബി(സ)യോട് ഞാന്‍ ചോദിച്ചു. അവിടുന്ന് അരുളി: അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യലുമാണ്. ഞാന്‍ ചോദിച്ചു. ഏത് അടിമയാണ് മോചിപ്പിക്കുവാന്‍ കൂടുതല്‍ നല്ലത്? നബി(സ) പറഞ്ഞു: ഉടമസ്ഥന്റെ പക്കല്‍ കൂടുതല്‍ വിലപിടിച്ച അടിമ. ഞാന്‍ വീണ്ടും ചോദിച്ചു. അതിന് എനിക്ക് കഴിവില്ലെങ്കിലോ? കൈത്തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരുത്തനെ നീ സഹായിക്കുക. അല്ലെങ്കില്‍ തൊഴിലറിയാത്തവന് തൊഴില്‍ പരിശീലിപ്പിച്ചു കൊടുക്കുക. നബി(സ) പ്രത്യുത്തരം നല്‍കി. അതിനും കഴിവില്ലെങ്കിലോ എന്ന് ഞാന്‍ ആവര്‍ത്തിച്ചു. നബി(സ) അരുളി: മനുഷ്യര്‍ക്ക് ദ്രോഹമേല്‍പ്പിക്കാതെ അവരെ അവരുടെ പാട്ടില്‍ വിട്ടേക്കുക. നിന്റെ ആത്മാവിന് നല്‍കുന്ന വലിയൊരു ദാനമാണിത്. (ബുഖാരി. 3. 46. 694)


 - വിഷയം: 

അടിമത്ത മോചനം


56-അബൂഹുറൈറ(റ) നിവേദനം:നബി(സ) അരുളി: നിങ്ങളില്‍ ആരും തന്നെ നിന്റെ തമ്പുരാന് (റബ്ബിന്ന്) ആഹാരം കൊടുക്കൂ, നിന്റെ തമ്പുരാന് വുളു ഉണ്ടാക്കാന്‍ സഹായിക്കൂ എന്നൊന്നും പറയരുത്. എന്റെ യജമാനന്‍ (സയ്യിദ്) എന്റെ ഉടയോന്‍ (മൌലായ്യ) എന്നോ മറ്റൊ പറഞ്ഞു കൊളളട്ടെ. അപ്രകാരം തന്നെ നിങ്ങളില്‍ ആരും തന്നെ എന്റെ അടിമ എന്റെ വെളളാട്ടി എന്നും പറയരുത്. എന്റെ ഭൃത്യന്‍, എന്റെ പരിചാരകന്‍ എന്നെല്ലാം പറഞ്ഞുകൊള്ളട്ടെ. (ബുഖാരി. 3. 46. 728)



 - വിഷയം: 

അടിമത്ത മോചനം


57-അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ വല്ലവന്റെയും അടുക്കല്‍ സ്വഭൃത്യന്‍ ആഹാരവുമായി വന്നാല്‍ അവനെ കൂടിയിരുത്തിയില്ലെങ്കില്‍ ഒന്നോ രണ്ടോ പിടി ഭക്ഷണം അവന്ന് നല്‍കുകയെങ്കിലും ചെയ്യട്ടെ. അതു അധ്വാനിച്ച് പാകം ചെയ്തത് അവനാണല്ലോ. (ബുഖാരി. 3. 46. 732)



ഹദീസ് മലയാളം - വിഷയം: 

പാരിതോഷികം - അതിന്റെ ശ്രേഷ്ഠത, അതിനുള്ള പ്രേരണ


58-അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലയോ മുസ്ളിം സ്ത്രീകളെ! ഒരു അയല്‍വാസിനി മറ്റേ അയല്‍വാസിനിക്ക് വല്ലതും സമ്മാനിച്ചാല്‍ അതിനെ അവള്‍ താഴ്ത്തിക്കാണിക്കരുത്. പാരിതോഷികമായി നല്‍കിയത് ഒരാട്ടിന്റെ കുളമ്പാണെങ്കിലും ശരി. (ബുഖാരി. 3. 47. 740)


ഹദീസ് മലയാളം - വിഷയം: 

പാരിതോഷികം - അതിന്റെ ശ്രേഷ്ഠത, അതിനുള്ള പ്രേരണ


59-ആയിശ(റ) നിവേദനം: അവര്‍ ഉര്‍വ്വാ(റ) യോട് പറഞ്ഞു: എന്റെ സഹോദരിപുത്രാ! നിശ്ചയം ഞങ്ങള്‍ ചന്ദ്രപ്പിറവി കാണും. പിന്നെയും ഒരു ചന്ദ്രപ്പിറവി കാണും. അങ്ങനെ മൂന്ന് ചന്ദ്രപ്പിറവികള്‍ കണ്ടുകൊണ്ട് രണ്ടു പൂര്‍ണ്ണമാസം കടന്നുപോകും. എന്നാലും നബി(സ)യുടെ വീടുകളില്‍ തീയും പുകയുമുണ്ടായിരിക്കുകയില്ല. ഉര്‍വ(റ) അപ്പോള്‍ ആയിശ(റ) യോട് ചോദിച്ചു: എന്റെ മാതൃസഹോദരി, എങ്കില്‍ നിങ്ങളെങ്ങിനെയാണ് ജീവിക്കുക?! ആയിശ(റ) പറഞ്ഞു: രണ്ടു കറുത്ത സാധനങ്ങള്‍ - ഈത്തപ്പഴവും പച്ചവെളളവും - പക്ഷെ നബി(സ)ക്ക് അയല്‍വാസികളായി ചില അന്‍സാരികളും അവര്‍ക്ക് പാല്‍ കറക്കുന്ന ചില മൃഗങ്ങളുമുണ്ടായിരുന്നു. അവയുടെ പാല്‍ നബി(സ)ക്ക് അവര്‍ സമ്മാനിക്കും. അവിടുന്ന് അതില്‍ നിന്ന് ഒരംശം ഞങ്ങള്‍ക്ക് നല്‍കും. (ബുഖാരി. 3. 47. 741)


- വിഷയം: 

പാരിതോഷികം - അതിന്റെ ശ്രേഷ്ഠത, അതിനുള്ള പ്രേരണ


60-അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മൃഗത്തിന്റെ കയ്യോ കാലോ എനിക്ക് വല്ലവനും സമ്മാനമായി നല്‍കിയാല്‍ ഞാനതു സ്വീകരിക്കും. വല്ലവനും ഒരു മൃഗത്തിന്റെ കയ്യോ കാലോ തിന്നാന്‍ എന്നെ വിളിച്ചാല്‍ ഞാനാ വിളിക്ക് ഉത്തരം നല്‍കും. (ബുഖാരി. 3. 47. 742)



 - വിഷയം: 

പാരിതോഷികം - അതിന്റെ ശ്രേഷ്ഠത, അതിനുള്ള പ്രേരണ


61-ആയിശ(റ) നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! എനിക്ക് രണ്ടു അയല്‍വാസികള്‍ ഉണ്ട്. ഞാന്‍ അവരില്‍ ആര്‍ക്കാണ് സമ്മാനം നല്‍കുവാന്‍ ഏറ്റവും അവകാശപ്പെട്ടത്? നബി(സ) അരുളി: നീയുമായി വാതില്‍ ഏറ്റവും അടുത്തവള്‍ക്ക്. (ബുഖാരി. 3. 47. 767)



 - വിഷയം: 

പാരിതോഷികം - അതിന്റെ ശ്രേഷ്ഠത, അതിനുള്ള പ്രേരണ


62-ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) ഒരിക്കല്‍ ഫാത്വിമാ(റ) യുടെ വീട്ടില്‍ ചെന്നു. അകത്തു പ്രവേശിച്ചില്ല. അലി വന്നപ്പോള്‍ ഫാത്വിമ അദ്ദേഹത്തോട് വിവരം പറഞ്ഞു. അലി(റ) അതു നബിയോട് പറഞ്ഞു. നബി(സ) അരുളി: ഞാനവളുടെ വാതില്‍ക്കല്‍ ചിത്രപ്പണികളുളള ഒരു വിരി കണ്ടു. ഭൌതികാഢംബരങ്ങളുമായി എനിക്കെന്തു ബന്ധം? അലി(റ) ഫാത്വിമ(റ) യുടെ അടുത്തു ചെന്ന് ഈ വിവരം അവരോട് പറഞ്ഞു. അപ്പോള്‍ ഫാത്തിമ(റ) ഞാനെന്ത് വേണമെന്ന് നബി(സ) എന്നോട് കല്‍പ്പിച്ചാലും. അലി(റ) പറഞ്ഞു: ഇന്നയാളുടെ വീട്ടിലേക്ക് അതുകൊടുത്തയക്കുക. അവര്‍ക്കത് വല്ല ആവശ്യവും കാണും എന്ന് നബി(സ) അരുളിയിട്ടുണ്ട്. (ബുഖാരി. 3. 47. 783)


 - വിഷയം: 


വിശം നൽകിയ ജൂത പെണ്ണിനെ വെറുതെ വിടുന്നു.


63-അനസ്(റ) നിവേദനം: ഒരു ജൂതസ്ത്രീ നബി(സ)ക്ക് വിഷം കലര്‍ത്തിയ ആട്ടിന്റെ മാംസം പാരിതോഷികം നല്‍കി. നബി(സ) അതില്‍ നിന്ന് തിന്നു. ഞങ്ങള്‍ അവളെ വധിക്കട്ടെയോ എന്ന് ചോദിക്കപ്പെട്ടു. പാടില്ലെന്ന് നബി(സ) പറഞ്ഞു. അനസ്(റ) പറയുന്നു: നബി(സ)യുടെ ചെറുനാക്കില്‍ അതിന്റെ ശല്യം ദര്‍ശിച്ചു കൊണ്ടിരുന്നു. (ബുഖാരി. 3. 47. 786)


തിരുനബിയിൽ നിന്നുണ്ടായ അത്ഭുതങ്ങൾ പ്രവാചകത്തത്തിന്റെ തെളിവുകൾ . 1:ഭക്ഷണം വർധിപ്പിക്കുന്നു

 



തിരുനബിയിൽ നിന്നുണ്ടായ അത്ഭുതങ്ങൾ


പ്രവാചകത്തത്തിന്റെ തെളിവുകൾ .


1:ഭക്ഷണം വർധിപ്പിക്കുന്നു



അബ്ദുറഹ്മാനുബ്നു അബീബക്കര്‍(റ) നിവേദനം: ഒരിക്കല്‍ ഒരു യാത്രയില്‍ നബി(സ)യുടെ കൂടെ ഞങ്ങള്‍ 130 പേരുണ്ടായിരുന്നു. നിങ്ങളാരുടെയെങ്കിലും പക്കല്‍ വല്ല ഭക്ഷണവുമുണ്ടോ എന്ന് നബി(സ) ചോദിച്ചു. ഒരാളുടെ കയ്യില്‍ ഏതാണ്ടൊരു സാഅ് ധാന്യമുണ്ടായിരുന്നു. അതു പൊടിച്ചു. ഒരു ഉയരമുളള ബഹുദൈവ വിശ്വാസി കുറെ ആടുകളെ തെളിച്ചു കൊണ്ടു ആ വഴിക്ക് വന്നു. വില്പനക്കോ സമ്മാനമോ എന്ന് നബി(സ) ചോദിച്ചു. വില്‍പ്പനക്കാണെന്ന് അയാള്‍ മറുപടി പറഞ്ഞു. ഒരു ആടിനെ നബി(സ) വിലക്ക് വാങ്ങി എന്നിട്ടത് അറുത്തു. കരളെടുത്തു ചുടുവാന്‍ നബി(സ) കല്‍പ്പിച്ചു. അല്ലാഹു സത്യം! ആ 130 പേര്‍ക്കും ആ കരളില്‍ നിന്നും നബി(സ) ഓരോ കഷ്ണം മുറിച്ചു കൊടുത്തു. സദസ്സിലുളളവര്‍ക്ക് കയ്യില്‍ കൊടുക്കുകയും ഇല്ലാത്തവര്‍ക്ക് പ്രത്യേകം കരുതി വെക്കുകയും ചെയ്തു. അവസാനം അതിന്റെ മാംസം രണ്ടു പാത്രങ്ങളിലാക്കി എല്ലാവരും വയറു നിറയുന്നതുവരെ തിന്നു. എന്നിട്ടും രണ്ടുപാത്രങ്ങളിലും ബാക്കി വന്നു. അതു ഞങ്ങള്‍ ഒട്ടകപ്പുറത്തു വഹിച്ചുകൊണ്ടുപോയി. അല്ലെങ്കില്‍ നിവേദകന്‍ പറഞ്ഞതുപോലെ. (ബുഖാരി. 3. 47. 787)


മുഹമ്മദ്‌ നബിയുടെ 15 പ്രവചനങ്ങള്‍

 മുഹമ്മദ്‌ നബിയുടെ 15 പ്രവചനങ്ങള്‍...

============================


പ്രവചനങ്ങള്‍ നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതാണ്.. മന്ത്രവാദികളുടെയും  ജോത്സ്യന്മാരുടെയും എല്ലാം.. “മംഗല്യ ഭാഗ്യം ഉണ്ടാകും.. വിദേശത്ത് ജോലി ലഭിക്കും, ഫൈനലില്‍ ഇന്ത്യ ജയിക്കും..” എന്നിങ്ങനെയൊക്കെയാകും സാധാരണ  കാണുന്ന പ്രവചനങ്ങള്‍.  അവരുടെ തന്നെ പ്രവചനങ്ങളില്‍ പലതും തെറ്റാറുമുണ്ട്.  അത് കൊണ്ട് തന്നെ നാം അതിനു വലിയ വില കല്‍പ്പിക്കാറില്ല.  


എന്നാല്‍ ഒരു മനുഷ്യന്റെ പ്രവചനങ്ങള്‍ എല്ലാം ശരിയാകുമ്പോള്‍, ആ പ്രവചനങ്ങളില്‍ പലതും പ്രവചിക്കുന്ന സമയത്തെ സാഹചര്യം നോക്കുമ്പോള്‍ ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ലാത്തതാകുമ്പോള്‍, പക്ഷേ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ആ പ്രവചനങ്ങള്‍ സത്യമാകുമ്പോള്‍, ആ ആളുടെ പ്രവചനങ്ങള്‍ ഒരിക്കല്‍ പോലും തെറ്റാതെ വരുമ്പോള്‍ നമുക്ക് ഉറപ്പിക്കാം, അയാള്‍ക്ക്‌ ദിവ്യമായ എന്തോ ജ്ഞാനം ഉണ്ടെന്നു.  അത്തരം ആളുകളെ നാം ദൈവത്തിന്റെ പ്രവാചകന്മാര്‍ എന്ന്  വിളിക്കുന്നു. 


മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങള്‍ ഈ കാലത്ത് ജീവിക്കുന്ന മനുഷ്യര്ക്കുള്ള ഒരു ദൃഷ്ടാന്തം കൂടിയാണ്. അദ്ദേഹം ദൈവത്തില്‍ നിന്നുള്ള ദൂതന്‍ ആണെന്ന് വിശ്വസിക്കാന്‍ മതിയായ തെളിവുകള്‍ ആണവ.  അങ്ങനെയുള്ള പ്രവചനങ്ങള്‍ നൂറു കണക്കിന് ഉണ്ടാകും.  ലോകത്തെ ഞെട്ടിച്ചു കൊണ്ട്  അവയെല്ലാം സത്യമാകുന്ന കാഴ്ച ജനം കണ്ടിട്ടുണ്ട്.  ആ നീണ്ട ലിസ്റ്റില്‍ നിന്നും തെരഞ്ഞെടുത്ത പതിനഞ്ചെണ്ണം മാത്രമാണ് ഈ പോസ്റ്റില്‍ പറയുന്നത്.  പോസ്റ്റിന്റെ ദൈര്‍ഘ്യം ഭയന്ന് ഹദീസ് മുഴുവന്‍ പറയാതെ അതിലെ പ്രവചനം മാത്രമേ ഈ പോസ്റ്റില്‍ എഴുതിയിട്ടുള്ളൂ.  എങ്കിലും വ്യക്തമായ  റഫറന്‍സ് നമ്പര്‍ കൂടെ കൊടുക്കുന്നുണ്ട്.


ആര്‍ക്കെങ്കിലും ആ ഹദീസ് മുഴുവന്‍ വായിക്കണമെന്നുണ്ടെങ്കില്‍ കമന്റുകളില്‍ ചോദിക്കാവുന്നതാണ്.  ഹദീസുകൾക്ക്  പുറമേ മറ്റു ചരിത്ര ഗ്രന്ഥങ്ങളുടെയും വിക്കിപ്പീടിയയുടെയും റഫറന്സ്‍ കൂടെ ചേര്‍ത്തിട്ടുമുണ്ട്.  പ്രത്യേകിച്ചും ആ പ്രവചനങ്ങള്‍ ലോകത്ത് പൂര്‍ത്തീകരിക്കപ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവിനു വേണ്ടി.


1. പ്രവചനം:- നബി ഒരിക്കല്‍ പറഞ്ഞു “അമ്മാര്‍ ഇബ്ന്‍ യാസിര്‍ ഒരു കൂട്ടം  കലാപകാരികളുടെ കൈകളാല്‍ കൊല്ലപ്പെടും"  (സഹീഹുല്‍ ബുഖാരി  Volume 4 Book  52, Hadith 67).


പൂര്‍ത്തീകരണം:- ഖലീഫ അലിക്കെതിരെ കലാപം നയിച്ച ഒരു  കൂട്ടം കലാപകാരികളുമായി ഹിജ്രാബ്ദം 35 അഥവാ AD 657ല്‍  നടന്ന സിഫ്ഫ്വീന്‍  യുദ്ധത്തില്‍ വച്ച് അലിയുടെ സൈന്യാംഗമായിരുന്ന അമ്മാറിനെ എതിര്‍പക്ഷക്കാരായ  കലാപകാരികള്‍ വധിക്കുകയുണ്ടായി. ( ഇബ്ന്‍ സഅദ് 3: pg 253,259,261, ത്വബരി  4:pg 27, Wikipedia).. നബിയുടെ പ്രമുഖ അനുയായികളില്‍ ഒരാളായിരുന്നു  അമ്മാര്‍


2. പ്രവചനം:-  നബി ഒരിക്കല്‍ പറഞ്ഞു “ഉമര്‍ ഇബ്ന്‍  ഖത്വാബും ഉസ്മാന്‍ ഇബ്ന്‍ അഫ്ഫാനും രക്തസാക്ഷികള്‍ ആകും” (സഹീഹുല്‍ ബുഖാരി  Volume 5, Book 57, Number 24 )


പൂര്‍ത്തീകരണം:- AD 644,  ഹിജ്രാബ്ദം 22:- പ്രഭാതനമസ്കാരം നിര്‍വ്വഹിക്കുന്നതിനിടെ അബൂ ലു’ലു’അ എന്ന  പേര്‍ഷ്യക്കാരന്‍ ഉമറിനെ ഒരു കത്തി കൊണ്ട് കുത്തി.. അയാളുടെ കൈകളാല്‍ ഉമര്‍  രക്തസാക്ഷിയായി ( Umar by Muhammad Husain haykal. chapter: death of umar  ; Wikipedia)


AD 656, ഹിജ്രാബ്ദം 34:- ഉസ്മാന്റെ ഖിലാഫത്തിനെതിരെ  കലാപം നയിച്ച ഒരു കൂട്ടം കലാപകാരികളുടെ കൈകള്‍ കൊണ്ട് ഉസ്മാന്‍  കൊല്ലപ്പെടുകയുണ്ടായി. അദ്ദേഹവും രക്തസാക്ഷിയായി. (ത്വബരി 3: pg 376-418;  അല്‍ ബിദായ വന്നിഹായ 7:pg 168-197 ; Wikipedia)


(ഇരുവരും നബിയുടെ പ്രമുഖ അനുയായികളും കൊല്ലപ്പെടുമ്പോള്‍ ഇസ്ലാമിക ലോകത്തിന്റെ ഭരണാധികാരികളും ആയിരുന്നു)


3. പ്രവചനം:- ഖന്തക്ക്  യുദ്ധസമയത്ത് കിടങ്ങ് കുഴിക്കവേ നബി മൂന്നു കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:-


“a) മുസ്ലിംകള്‍ സിറിയ കീഴടക്കും.


b) മുസ്ലിംകള്‍ പേര്‍ഷ്യ കീഴടക്കും.


c) മുസ്ലിംകള്‍ യെമന്‍ കീഴടക്കും.” (നസാഇ 2: 56)


സ്വന്തം നാട്ടില്‍ പോലും സുരക്ഷിതന്‍ അല്ലാത്ത സമയത്താണ് ഈ പ്രവചനം  എന്നോര്‍ക്കുക.. പേര്‍ഷ്യ കീഴടക്കും എന്ന് പലപ്പോഴും, അതും അനുയായികളായി  വിരലില്‍ എണ്ണാവുന്നവര്‍ മാത്രമുള്ള കാലത്തും നബി പ്രവചിച്ചതായി  ചരിത്രങ്ങളില്‍ കാണാം.. അന്നത്തെ ലോകശക്തികള്‍ ആയിരുന്നു പേര്‍ഷ്യയും  സിറിയയും എല്ലാം .. നബി ആണെങ്കില്‍ അന്നത്തെ ലോകത്തെ ഏറ്റവും  താഴെക്കിടയില്‍ കിടന്നിരുന്ന അറേബ്യയിലെ ഒരു അനാഥനും ഇടയനും ആയി  വളര്‍ന്നയാള്‍.. ഇന്നത്തെ സാഹചര്യം വച്ച് ഒരു ഉദാഹരണം പറയുകയാണെങ്കില്‍  ഉഗാണ്ടയിലെ ഒരു സാധരാണക്കാരന്‍ 'ഞാന്‍ അമേരിക്കയും ചൈനയും കീഴടക്കും' എന്ന്  പറയുന്നത് പോലെ അവിശ്വസനീയമായ ഒരു പ്രവചനം ആയിരുന്നു അത്.


പൂര്‍ത്തീകരണം:- ചരിത്രത്തെ ഞെട്ടിച്ചു കൊണ്ട് ആ പ്രവചനങ്ങള്‍ സത്യമാകുന്നതു ലോകം കണ്ടു..


a) AD 636ല്‍  യര്മൂക് യുദ്ധത്തില്‍ വച്ച് ഖാലിദ് ഇബ്ന്‍ വലീദിന്റെ  നേതൃത്വത്തില്‍ മുസ്ലിംകള്‍ സിറിയന്‍ സൈന്യത്തെ പരാജയപ്പെടുത്തുകയും സിറിയ  കീഴടക്കുകയും ചെയ്തു. (Syria." Encyclopædia Britannica.; WIKIPEDIA)


b) AD 633 ല്‍ മുസ്ലിംകള്‍ ഖാലിദ് ഇബ്ന്‍ വലീദിന്റെ നേതൃത്വത്തില്‍  പേര്‍ഷ്യക്കെതിരില്‍ ആദ്യ യുദ്ധം നയിക്കുകയും മെസപ്പോട്ടോമിയ കീഴടക്കുകയും  ചെയ്തു. തുടര്ന്ന്  636 AD യില്‍ വച്ച് സഅദുബ്നു അബീവക്കാസിന്റെ  നേതൃത്തത്തില്‍ വച്ച് നടന്ന ഖാദിസ്സിയ്യാ യുദ്ധത്തില്‍ പേര്‍ഷ്യയുടെ  കിഴക്ക് ഭാഗം മുഴുവന്‍ മുസ്ലിംകളുടെ വരുതിയില്‍ ആകുകയും AD 651ഓടെ പേര്‍ഷ്യ  മുഴുവനായും മുസ്ലിംകള്‍ക്ക്  കീഴടങ്ങുകയും ചെയ്തു (WIKIPEDIA ; Between  Memory and Desire: The Middle East in a Troubled Age (p. 180);  The  Muslim Conquest of Persia By A.I. Akram. Ch: 1)


c) AD 630 ല്‍ നബിയുടെ കാലത്ത് തന്നെ മുസ്ലിംകള്‍ യെമന്‍ കീഴടക്കി. (2006, history of yemen ; WIKIPEDIA)


4.  പ്രവചനം:- നബി തന്റെ മരണത്തിനു തൊട്ടു മുമ്പ് പറഞ്ഞു:- “എന്റെ  മരണത്തിനു ശേഷം എന്റെ കുടുംബത്തില്‍ നിന്നും ആദ്യം മരണപ്പെടുക എന്റെ മകള്‍  ഫാത്തിമ ആയിരിക്കും”  (സ്വഹീഹുല്‍ ബുഖാരി Volume 4 Book 56, Hadith 820)


പൂര്‍ത്തീകരണം:- നബിയുടെ മരണത്തിനു ആറു മാസങ്ങള്‍ക്ക് ശേഷം ഫാത്വിമ  മരണപ്പെട്ടു.. (സ്വഹീഹുല്‍ ബുഖാരി 5:59:546 ; Wikipedia) ഈ ആറു  മാസത്തിനിടയില്‍ നബിയുടെ മറ്റു കുടുംബാംഗങ്ങള്‍ ആരും തന്നെ  മരണപ്പെട്ടിരുന്നില്ല


5. പ്രവചനം:- മുഹമ്മദ്‌ നബി പറഞ്ഞു: “ദൈവം  ഉദ്ദേശിക്കുന്ന കാലത്തോളം എന്റെ പ്രവാചകത്വം തുടരും. അതിനു ശേഷം എന്റെ  പ്രവാചകത്വത്തെ പിന്‍പറ്റുന്ന, ആ മാതൃക അതേ പടി പിന്തുടരുന്ന ഖിലാഫത്ത്  നിലവില്‍ വരും. അതിനു ശേഷം രാജഭരണം ആകും ഉണ്ടാവുക.. അതിനു ശേഷം ലോകത്ത്  ധിക്കാരികളുടെ ദുര്‍ഭരണം ആവും ഉണ്ടാവുക.. അതിനു ശേഷം എന്റെ പ്രവാചകത്വത്തെ  പിന്തുടര്‍ന്ന അതേ ഖിലാഫത്ത് വീണ്ടും വരും.”  (മുസ്നദ് അഹമദ്  4:273)


പൂര്‍ത്തീകരണം:-


--ഹിജ്രാബ്ദം 10 അഥവാ AD 632 ല്‍ നബി മരണപ്പെട്ടത്തോടെ പ്രവാചകത്വം അവസാനിച്ചു.


--അതിനു ശേഷം മുപ്പതു വര്ഷുത്തോളം നബിയുടെ മാതൃക പിന്പറ്റുന്ന ഖിലാഫത്ത്  ലോകം കണ്ടു. ഖലീഫ അബൂബക്കര്‍, ഖലീഫ ഉമര്‍, ഖലീഫ ഉസ്മാന്‍, ഖലീഫ അലി,  ഇവര്ക്ക്  ശേഷം വളരെ ചുരുങ്ങിയ കാലം ഖലീഫയായി അലിയുടെ മകന്‍ ഹസ്സനും ആ  പ്രവാചകമാതൃയില്‍ ഭരിച്ചു.


--അതിനു ശേഷം മുആവിയയുടെ ഭരണം, ഉമവി ഭരണം, അബ്ബാസി ഭരണം എന്നിങ്ങനെ വേണ്ട ലോകം മുഴുക്കെ രാജഭരണം നിലവില്‍ വരികയുണ്ടായി.


--പില്‍ക്കാലത്ത് യുറോപ്പ്യന്‍ അധിനിവേശങ്ങള്‍ ആരംഭിച്ചു.. പിന്നെ ആ  ധിക്കാരികളുടെ തേര്‍വാഴ്ച ലോകം കണ്ടു.. ഇന്നും ധിക്കാരികളും അക്രമികളുമായ  അമേരിക്കയെ പോലുള്ളവരുടെ കൈകളില്‍ ലോകം നിലകൊള്ളുന്നു..


-വീണ്ടും ഒരു ഖിലാഫത്ത് വരിക എന്നത് കൂടി ഈ പ്രവചനത്തില്‍ ബാക്കിയുണ്ട്.. ലോകം കാത്തിരിക്കുന്നു..


6. പ്രവചനം:- നബി പറഞ്ഞു: “എനിക്ക് ശേഷം എന്റെ മാതൃക പിന്തുടരുന്ന  ഖിലാഫത്ത് ഭരണം മുപ്പതു വര്‍ഷം നീണ്ടു നില്‍ക്കും . അതിനു ശേഷം രാജഭരണം  നിലവില്‍ വരും.” (സുനനു അബൂദാവൂദ് (2/264) ; മുസ്നദ് അഹമദ് (1:169 , 5:220,  221)


പൂര്‍ത്തീകരണം:- ഖലീഫ അലി കൊല്ലപ്പെട്ടതിനു ശേഷം പ്രമുഖ  സഹാബികള്‍ അദ്ദേഹത്തിന്റെ മകന്‍ ഹസ്സനെ ഖലീഫയായി തെരഞ്ഞെടുത്തു.. പക്ഷെ  മുആവിയ പക്ഷവുമായുള്ള പ്രശ്നം തീര്‍ക്കാന്‍  വേണ്ടി ഹസ്സന്‍ തന്റെ അധികാരം  വേണ്ടെന്നു വയ്ക്കുകയും അങ്ങനെ മുആവിയ മുഴുവന്‍ ഇസ്ലാമിക ലോകത്തിന്റെയും  ഭരണാധികാരി ആവുകയും ചെയ്തു. കൃത്യം മുപ്പതാം വര്ഷം (ഹിജ്രാബ്ദം 40, AD 661)  ആണ് ഹസ്സന്‍ തന്റെ ഖിലാഫത്ത് വിട്ടൊഴിഞ്ഞത്.. (സഹീഹുല്‍ ബുഖാരി Volume 3,  Book 49, Number 867, അല്‍ ബിദായ വന്നിഹായ. ഭാഗം 8. പേജ് 16, The  Succession to Muhammad: A Study of the Early Caliphate By Wilferd  Madelung Page 232 , WIKIPEDIA)


പിന്നീട് മുആവിയ മുതല്‍ അങ്ങോട്ട്‌ രാജഭരണം ആരംഭിച്ചു.. (അല്‍ ബിദായ വന്നിഹായ. ഭാഗം 8. പേജ് 135)


7. പ്രവചനം:- ഒരിക്കല്‍ നബി ഉമ്മു ഹറമിനോട് പറഞ്ഞു: “എന്റെ സമുദായം  ഒരുനാള്‍ കടലില്‍ വച്ച് യുദ്ധം ചെയ്യും.. നീയും ആ സൈന്യത്തില്‍ ഉണ്ടാകും”  .. (തിര്‍മിദി ; ഹന്ബല്‍ 4.132.)


പൂര്‍ത്തീകരണം:- AD 651 ല്‍ ഖലീഫ  ഉസ്മാന്റെ കാലത്ത് മുആവിയയുടെ നേതൃത്തത്തില്‍ മുസ്ലിംകള്‍ സൈപ്രസിനെതിരെ  കടല്‍മാര്‍ഗ്ഗം  യുദ്ധം ചെയ്യുക ഉണ്ടായി. മുസ്ലിം സൈന്യത്തില്‍ ഉമ്മു  ഹറാമും ഉണ്ടായിരുന്നു.. (Muawiya Restorer of the Muslim Faith By Aisha  Bewley , WIKIPEDIA)


8. പ്രവചനം:- പ്രവാചകന്‍ തന്റെ പൗത്രന്‍ ഹസ്സനെ  കുറിച്ച് ഒരിക്കല്‍ അനുയായികളോട് പറഞ്ഞു: "എന്റെ ഈ കുഞ്ഞു നേതാവാണ്‌. ദൈവം  അവന്റെ കരങ്ങളിലൂടെ മുസ്ലിംകളുടെ രണ്ടു സംഘങ്ങള്‍ക്കിടയില്‍ അനുരഞ്ജനം  ഉണ്ടാക്കുന്നതാണ്” (സഹീഹുല്‍ ബുഖാരി Book 56, Hadith 823) ; മുസ്നദ് അഹമദ്   5:38, 44, 49, 51.)


പൂര്‍ത്തീകരണം:- AD 661 ല്‍ ഹസ്സന്‍ തന്റെ  ഖിലാഫത്ത് ഒഴിഞ്ഞു കൊടുത്തതോടെ മുസ്ലിംകളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍  നടന്ന യുദ്ധത്തിനു താല്‍ക്കാലികമായ അറുതിയായി.. (സഹീഹുല്‍ ബുഖാരി Volume 3,  Book 49, Number 867 ; അല്‍ ബിദായ വന്നിഹായ 8/16 ; The Succession to  Muhammad: A Study of the Early Caliphate By Wilferd Madelung Page 232  ;  WIKIPEDIA)


9. പ്രവചനം:- ഒരിക്കല്‍ അലിയും സുബൈറും കൂടി സൌഹൃദ  സംഭാഷണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ നബി അലിയോടു പറഞ്ഞു:  “ഒരിക്കല്‍ സുബൈര്‍ താങ്കള്‍ക്കെതിരെ യുദ്ധതിനിറങ്ങും. അത് അദ്ദേഹത്തിന്  പറ്റുന്ന ഒരു പിഴവ് ആയിരിക്കും”  (Ibn Kathir, al-Bidaya wa’n-Nihaya,  6:213; al-Hakim, al-Mustadrak, 3:366, 367; Ali al-Qari, Sharhu’sh-Shifa,  1:686, 687.)


പൂര്‍ത്തീകരണം:- പതിറ്റാണ്ടുകള്‍ക്ക് ശേഷം AD 656  ല്‍ നടന്ന ജമല്‍ യുദ്ധം.. അലിയുടെ ഭരണകാലത്ത് ഉസ്മാന്റെ ഖാതകരെ ശിക്ഷിക്കുക  എന്നാവശ്യപ്പെട്ടു ആയിഷയുടെ നേതൃത്വത്തില്‍ ഇറങ്ങിയ സൈന്യത്തില്‍ സുബൈറും  ഉണ്ടായിരുന്നു.. അവര്‍ അലിയുടെ സൈന്യവുമായി ഏറ്റുമുട്ടുകയും മേല്‍ പറഞ്ഞ  നബിവചനം അലി സുബൈറിനെ ഓര്‍മ്മിപ്പിച്ചപ്പോള്‍ അദ്ദേഹം തിരിച്ചു പോവുകയും  ഉണ്ടായി.. (ത്വബരി 3: pg 415, aഅല്‍ ബിദായ വന്നിഹായ 7: pg 240-247,  WIKIPEDIA)


10. പ്രവചനം:- "മുസ്ലിംകള്‍ കോണ്‍സ്റ്റന്‍റിനോപ്പിള്‍  കീഴടക്കും.'' (മുസ്നദ് അഹമദ് 14:331 ; അല്‍ ഹാകിം, അല്‍ മുസ്തദ്രാക്  4:421-422)


പൂര്‍ത്തീകരണം:- AD 1453 ല്‍ ഓട്ടോമന്‍ സുല്‍ത്താന്‍ ആയ  മെഹ്മദ് രണ്ടാമന്റെ നേതൃത്വത്തില്‍ മുസ്ലിംകള്‍ കോണ്‍സ്റ്റന്‍റിനോപ്പിള്‍  കീഴടക്കി. (Crowley, Roger (2006). Constantinople: The Last Great Siege,  1453, WIKIPEDIA)


11. പ്രവചനം:- നബി ഒരിക്കല്‍ അലിയോടു പറഞ്ഞു: “നീ  ഈസാ(യേശു)യെ പോലെയാണ്. അദ്ദേഹത്തിന്റെ മാതാവിനെ പോലും ഭര്ത്സിക്കാന്‍  മാത്രം ജൂതന്മാര്‍ അദ്ദേഹത്തോട് ശത്രുതയിലായിരുന്നു. ക്രിസ്ത്യാനികളാകട്ടെ  അമിതസ്നേഹം കൊണ്ട് അര്‍ഹമല്ലാത്ത സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ടിക്കുകയും  ചെയ്തു” (നസാഇ 84:34)


പൂര്‍ത്തീകരണം:- അലിയുടെ ഭരണകാലത്ത് പൊട്ടി  മുളച്ച സബഇകള്‍ എന്നൊരു വിഭാഗം അലിയെ സ്നേഹാധികധ്യത്താല്‍ അമാനുഷികന്‍ ആയി  കാണാന്‍ തുടങ്ങി.. അദ്ദേഹം മരിച്ചിട്ടില്ലെന്നും അദ്ദേഹം ആകാശത്തേക്ക്  ഉയര്ക്കപ്പെടുക ആണുണ്ടായത് എന്നുമായിരുന്നു അവരുടെ വിശ്വാസം..  (മുഹമ്മദ്‌  ഫരീദ് വജ്ദി- ദാഇറതു മആരിഫില്‍ ഖര്നില്‍ ഇശ്ശീന്‍ ; ഹസ്രത് അലി- മൌലാന  സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി) ഇന്നും ശിയാക്കളില്‍ ചില വിഭാഗം  അദ്ദേഹത്തെ ഒരു സാധാരണ മനുഷ്യന്‍ എന്നതിലുപരി ആയി കാണുന്നു..


അതെ  സമയം ഖവാരിജുകള്‍ എന്ന മറ്റൊരു വിഭാഗം അലിയെ ഒരു പ്രഖ്യാപിത ശത്രു ആയി  കാണുകയുണ്ടായി. (ഹസ്രത് അലി- മൌലാന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി)


അത് പോലെ മുആവിയ മുതല്‍ ഉള്ള ഉമവീ രാജാക്കന്മാരും അവരുടെ ഗവര്‍ണ്ണര്‍മാരും  (ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ ഒഴികെ) പള്ളി മിമ്പറുകളില്‍ അലിയുടെ പേരില്‍  ശകാരവര്‍ഷം ചൊരിയുക എന്നൊരു ദുര്‍സമ്പ്രദായം ആചരിച്ചിരുന്നു.. (ത്വബരി 4:  പേജ് 188 ; അല്‍ ബിദായ വന്നിഹായ 8: പേജ് 259; 9: പേജ് 80)


12.  പ്രവചനം:- ഹിജ്റ പോകുന്ന സമയത്ത്, നബി തന്നെ പിടിക്കാനായി വരികയും പിന്നെ  പശ്ചാതിപ്പിച്ചു മടങ്ങുകയും ചെയ്ത ഗ്രാമീണനായ സുറാക്ക ബിന്‍ മാലിക്കിന്  പേര്ഷ്യന്‍ രാജാവായ കിസ്റയുടെ വളകള്‍ വാഗ്ദാനം ചെയ്യുകയുണ്ടായി..  സുറാക്കയുടെ കൈകളില്‍ കിസ്രായുടെ വളകള്‍ അണിയിക്കും എന്നതായിരുന്നു പ്രവചനം   "[ Ali al-Qari, Sharhu’sh-Shifa, 1:703 ; al-Asqalani, al-Isaba, no.  3115,]  സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു ന്നാട്ടിലേക്ക് അഭയം തേടി  പോകുന്ന, സ്വന്തമായി ഒരു അടി മണ്ണ് പോലും ഇല്ലാത്ത സമയത്താണ് ഈ പ്രവചനം  എന്നതോര്‍ക്ക്ക. അതും ലോകശക്തിയായ പേര്‍ഷ്യന്‍ രാജാവിന്റെ വളകള്‍.. ( ആ  വളകള്‍ അവരുടെ അധികാരത്തിന്റെ ചിഹ്നം ആയിരുന്നു. അവര്‍ തോല്‍ക്കുമ്പോഴാണ്  അത് ജേതാവിന് ലഭിക്കുക)


പൂര്‍ത്തീകരണം:- AD 636 ല്‍ നടന്ന  ഖാദിസ്സിയ്യാ യുദ്ധത്തില്‍ വച്ചു കിസ്രാ പരാജയപ്പെടുകയും കിസ്രായുടെ  ആഭരണങ്ങള്‍ മദീനയിലേക്ക് കൊണ്ട് വരികയും ഉണ്ടായി. അന്നത്തെ മുസ്ലിംകളുടെ  ഖലീഫ ആയിരുന്ന ഉമര്‍ ബിന്‍ ഖത്വാബ് സുറാക്കയെ കൊണ്ട് വരാന്‍  ആവശ്യപ്പെടുകയും സുറാക്കയെ കിസ്രയുടെ വസ്ത്രവും ആഭരണങ്ങളും അണിയിച്ചു.  കൈകളില്‍ ആ വളയും.. (Ali al-Qari, Sharhu’sh-Shifa, 1:703 ; al-Asqalani,  al-Isaba, no. 3115; Qadi Iyad, ash-Shifa, 1:344 ; Wikipedia)


13.  പ്രവചനം:- മുസ്ലിംകള്‍ നന്നേ ദുര്‍ബലരും ദരിദ്രരും മര്‍ദ്ദിതരും  എതിരാളികള്‍ പ്രമാണിമാരും ധനികരും ശക്തരും ആയിരുന്ന ഇസ്ലാമിന്റെ  തുടക്കകാലങ്ങളില്‍ അദിയ്യ് ബിന്‍ ഹാത്വിം എന്ന വ്യക്തിയോട് നബി മൂന്നു  കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:-


a) അങ്ങ് ഹീറ(ഇറാക്കിലെ ഒരു  നഗരം)യില്‍ നിന്ന് വരെ സ്ത്രീകള്‍ ഒറ്റയ്ക്ക് നിര്‍ഭയരായി മക്കയില്‍ വന്നു  കഹ്ബ പ്രദക്ഷിണം ചെയ്യുന്ന കാലം വരും. (അന്നത്തെ കാലത്തെ മോഷ്ടാക്കളുടെ ഒരു  പ്രധാന താവളം ഹീറ-മക്ക ഏരിയയില്‍ ഉണ്ടായിരുന്നു എന്നത് ഇതിനോട് കൂട്ടി  വായിക്കുക)


b) മുസ്ലിംകള്‍ പേര്‍ഷ്യന്‍ രാജാവ് കിസ്രയെ കീഴടക്കുകയും അയാളുടെ വമ്പിച്ച നിധി കൂമ്പാരങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും.


c) ദാനം ചെയ്യാന്‍ ആളുകള്‍ താല്‍പ്പര്യപ്പെടുകയും പക്ഷെ ആ ദാനം വാങ്ങാന്‍  ആളുകള്‍ ഇല്ലാതെ വരികയും ചെയ്യുന്നിടത്തോളം മുസ്ലിംകള്‍ക്കിടയില്‍ സമ്പത്ത്  കുമിഞ്ഞു കൂടുകയും ചെയ്യും" (മുസ്നദ്‌ അഹമദ്‌ , Vol. 4, 19397, 19400 ;  സഹീഹുല്‍ ബുഖാരി Volume 4, Book 56, Number 793)


പൂര്‍ത്തീകരണം:-


a) പില്‍ക്കാലത്ത് ഇറാക്ക് മുസ്ലിംകള്‍ക്ക്  കീഴടങ്ങുകയും ഖലീഫ ഉമറിന്റെ  ഭരണകാലത്ത് ഇസ്ലാമിക ലോകം മുഴുവന്‍ സുരക്ഷിതപ്രദേശം ആവുകയും സ്ത്രീകള്‍  ഹീറയില്‍ നിന്നും ഒറ്റയ്ക്ക് ഹജ്ജിനു വരാന്‍ തുടങ്ങുകയും ചെയ്തു..  (മുസ്നദ്‌ അഹമദ്‌ , Vol. 4, #19397, 19400; സഹീഹുല്‍ ബുഖാരി Volume 4, Book  56, Number 793)


b) മുകളില്‍ വിശദീകരിച്ചിട്ടുണ്ട്


c) ഖലീഫ  ഉമറിന്റെ കാലത്ത് ഇസ്ലാമിക ലോകം സമ്പന്നമാകുകയും സകാത്ത് വാങ്ങാന്‍  ദരിദ്രര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. എന്നിട്ട് സകാത്ത് പണം  കൊണ്ട് ഈജിപ്തിലെ അടിമകളെ വാങ്ങി മോചിപ്പിക്കാന്‍ ആണ് വിനിയോഗിച്ചത്..  രണ്ടാം ഉമര്‍ എന്നറിയപ്പെട്ട ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ കാലത്തും സമാന  സാഹചര്യം നിലവില്‍ വരികയുണ്ടായി..


14. പ്രവചനം:- നബി പറഞ്ഞു “ഹുസൈന്‍ (നബിയുടെ പൗത്രന്‍) കര്‍ബലയിലെ തഫ്ഫ് എന്നാ സ്ഥലത്ത് വച്ച് കൊല്ലപ്പെടും”( മുസ്നദ് അഹമദ് 6:294.)


പൂര്‍ത്തീകരണം:- AD 680 ല്‍ കര്‍ബലയില്‍ വച്ച് യസീദ് ഇബ്ന്‍ മുആവിയയുമായി  നടന്ന യുദ്ധത്തില്‍ വച്ച് ഹുസൈന്‍ (റ) രക്തസാക്ഷിയാവുകയുണ്ടായി (അല്‍ ബിദായ  വന്നിഹയാ, ഇബ്നു കഥീര്  8/188)


15. പ്രവചനം:- “ചെറിയ കണ്ണുകളോട്  കൂടിയ, ചപ്പിയ മൂക്കുള്ള, പരിച പോലെ മുഖമുള്ള തുര്‍ക്കുകളോട് നിങ്ങള്‍  യുദ്ധം ചെയ്യുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല” (സ്വഹീഹുല്‍ ബുഖാരി   Volume 4, Book 52, Number 179)


പൂര്‍ത്തീകരണം:- പന്ത്രണ്ടാം  നൂറ്റാണ്ടില്‍ ചെന്ഘിസ് ഖാന്റെ നേതൃത്വത്തില്‍ മംഗോളിയന്‍ സൈന്യം മുസ്ലിം  ലോകത്തെ ആക്രമിക്കുകയുണ്ടായി. (The Islamic World to 1600: The Mongol  Invasions (The Il-Khanate), Wikipedia)


ഇവരുടെ രൂപം നബി പറഞ്ഞ രൂപവുമായി കറക്റ്റ് മാച്ച് ചെയ്യുന്നു..


ഇനിയും ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്‌.  മുകളിലുള്ളത് അതിന്റെ ചെറിയൊരു  ഭാഗം മാത്രമാണ്.  നബിയുടെ എല്ലാ പ്രവചനങ്ങളും സാക്ഷാത്കരിക്കപ്പെട്ടു എന്നതിന് ലോകം സാക്ഷിയാണ്.  ഒന്ന് പോലും തെറ്റിയിട്ടില്ല, അങ്ങിനെ ഏതെങ്കിലുമൊന്ന് തെറ്റിയിരുന്നു എങ്കില്‍ അദ്ദേഹത്തിന്റെ പ്രവാചകത്വം തന്നെ സംശയത്തില്‍ ആകുമായിരുന്നു, പക്ഷെ അതുണ്ടായില്ല.


ഇനി എന്റെ ചോദ്യം മുഹമ്മദ്‌ നബി ദൈവത്തില്‍ നിന്നുള്ള ദൂതനാണെന്ന് അംഗീകരിക്കാത്തവരോടാണ്.  നിങ്ങള്‍  പറയുക, മുഹമ്മദ്‌ എന്ന വ്യക്തി ദൈവദൂതന്‍ അല്ലെങ്കില്‍ പിന്നെ  ആരായിരുന്നു? ലോകത്ത് വരാന്‍ പോകുന്ന കാര്യങ്ങള്‍ ഇത്ര കൃത്യമായി  മുന്‍കൂട്ടി പറയാന്‍ മാത്രം  അദ്ദേഹത്തിന് ഉണ്ടായിരുന്ന ആ ദിവ്യശക്തിക്ക് പിന്നിലെ യാഥാര്‍ത്ഥ്യം എന്തായിരുന്നു?.


അബൂബക്കർ

Thursday, April 28, 2022

മുഹമ്മദ് നബിയുടെ ഭാര്യമാർ

 قال النووي في تهذيب الاسماء1/27


فصل فى أزواجه - صلى الله عليه و


سلم


أولهن خديجة، ثم سودة، ثم عائشة، ثم حفصة، وأم حبيبة، وأم سلمة، وزينب بنت جحش، وميمونة، وجويرية، وسفية، وسنذكرهن فى تراجمهن إن شاء الله تعالى، فهؤلاء التسع بعد خديجة توفى عنهن، ولم يتزوج فى حياة خديجة غيرها، ولا تزوج بكرا غير عائشة. وأما اللاتى فارقهن - صلى الله عليه وسلم - فى حياته فتركناهن لكثرة الاختلاف فيهن. وكان له سريتان: مارية، وريحانة بنت زيد، وقيل: بنت شمعون، ثم أعتقها.


روينا عن قتادة، قال: تزوج النبى - صلى الله عليه وسلم - خمس عشرة امرأة، فدخل بثلاث عشرة، وجمع بين إحدى عشرة، وتوفى عن تسع




ومن الإماء: سلمى، بفتح السين، أم رافع، وأم أيمن بركة، بفتح الباء، وهى أم أسامة ابن زيد، وميمونة بنت سعيد، وخضرة، ورضوى، وأميمة، وريحانة، وأم ضميرة، ومارية، وشيرين، وهى أختها، وأم عباس. وكثير من هؤلاء لهم ذكر فى هذه الكتب، وسيأتى بيان أحوالهم فى تراجمهم إن شاء الله تعالى. واعلم أن هؤلاء الموالى لم يكونوا موجودين فى وقت واحد للنبى - صلى الله عليه وسلم -، بل كان بعض منهم فى وقت، والله أعلم.



Tuesday, April 26, 2022

ഖബറിന് മുകളിൽ എടുപ്പ്,ചുറ്റുമതിൽ, മഖാം, ഖുബ്ബ പോലോത്തത് പണിയാമോ?

 മഹാന്മാരുടെ ഖബറിന് മുകളിൽ എടുപ്പ്,ചുറ്റുമതിൽ, മഖാം, ഖുബ്ബ പോലോത്തത് പണിയാമോ?


*മഹാന്മാരുടെ ഖബറിന് മുകളിൽ എടുപ്പ്,ചുറ്റുമതിൽ, മഖാം, ഖുബ്ബ പോലോത്തത് പണിയാമോ?*✍🏻


(01) :- "ഇമാം നവവി (റ) പഠിപ്പിക്കുന്നു :- "മുസ്ലിംകളുടെ ബാഹുല്യം കാരണം മദീനാ പള്ളി വിപുലീകരിക്കേണ്ടി വന്നപ്പോൾ നബി (സ്വ) , ഉമർ (റ) ,എന്നിവർ  അന്ത്യ വിശ്രമം കൊള്ളുന്ന ആയിഷ ബീവി (റ) യുടെ വീടുൾപ്പെടെ നബി (സ്വ) യുടെ മറ്റു ഭാര്യമാരുടെ വീടുകളടക്കമുള്ള സ്ഥലം സ്വഹാബാക്കളും താബിഉകളും പള്ളിയിലേക്ക് കൂട്ടിയെടുക്കുകയുണ്ടായി. ഖബറുകൾക്ക് ചുറ്റും ഉയർന്ന മതിൽ കെട്ടുകളുണ്ടാക്കി"

(ശർഹു മുസ്ലിം വാ :5 പേജ് :14)


(02) :- ബഹു: മുഹമ്മദ് ഹബീബുശ്ശിൻഖീത്വി (റ) പറയുന്നു: " നബി (സ്വ) നേരത്തെ അറിയിച്ച പ്രകാരം അവിടത്തെ പുണ്യ ശരീരം മറവ് ചെയ്യപ്പെട്ടത് എടുപ്പിന്ന് താഴെയായിരുന്നു . ഉമർ (റ) മഹതിയായ ആയിഷ (റ) യോട് ആ എടുപ്പിന്ന് താഴെ രണ്ട് കൂട്ടുകാരോട്  കൂടെ തന്നെയും മറവ് ചെയ്യപ്പെടാൻ സമ്മതം ചോദിച്ചിരുന്നു , മാത്രമല്ല എടുപ്പിന്ന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചപ്പോൾ താബിഉകളുടെ ഇജ്മാഅ് (ഏകോപനം) പ്രകാരം വീണ്ടും ആ എടുപ്പ് പുനർ നിർമ്മാണം ചെയ്യപ്പെടുകയാണുണ്ടായത് . *"ഇതിൽ നിന്നും പൊങ്ങച്ചത്തിന്ന് വേണ്ടിയല്ലാതെ ഖബറിന് മുകളിൽ എടുപ്പുണ്ടാക്കുന്നതും എടുപ്പിന്ന് താഴെ മറവ് ചെയ്യുന്നതും വ്യത്യാസമുണ്ടെന്ന് പറഞ്ഞ് എടുപ്പുണ്ടാക്കൽ ജാഇസ് (അനുവദനീയം) അല്ലെന്ന് വാദിക്കുന്നത് നിരർത്ഥകമാണെന്നും വ്യക്തമായി."*

(സാദു മുസ്ലിം വാള്യം 2, പേജ് 33)


മുകളിൽ 👆🏻 പറഞ്ഞ രണ്ട് കാര്യങ്ങളിൽ നിന്നും നബി (സ്വ) , ഉമർ , അബൂബക്കർ (റ:അ) എന്നിവരുടെ ഖബർ സ്വഹാബത്തിന്റെ ഏകോപന അഭിപ്രായത്തോടെ  എടുത്തത് ഒരു ബിൽഡിംഗിനകത്താണെന്ന് വ്യക്തമായി ! "ഖബറിന് മുകളിൽ കെട്ടിടം ഉണ്ടാക്കരുത്" എന്ന ഹദീസ് ഉദ്ധരിച്ച് ദുർവ്യാഖ്യാനം ചെയ്യുന്നവർക്ക് ഇതിൽ നിന്നും വലിയ പാഠം ഉൾക്കൊള്ളാം  കാരണം  ഖബറിന്മേൽ കെട്ടിടം വരുന്നതും കെട്ടി ഉയർത്തിയ ബിൽഡിംഗിനകത്ത് ഖബർ ഉണ്ടാകുക എന്നതും നിയമം ഒന്ന് തന്നെയല്ലേ !


(03) :- "ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ് ഹാബില്‍ ഖുബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച *സുന്നത്തായ പ്രവര്‍ത്തിയാകുന്നു.* കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400)

*(ഇബാറത്ത്* :- قال الشيخعبد الغنى النابلسى فى كشف النور عن اصحاب القبور ما خلاصته ان البدعة الحسنة الموافقة لمقصود الشرع تسمى سنة فبناء القباب على قبور العلماء والأولياء والصلحاء ووضع الستور والعمائم والثياب على قبورهم امر جائز إذا كان القصد بذلك التعظيم فى أعين العامة حتى)


(04) :- *സലഫുസ്വാലിഹീങ്ങള്‍*  പ്രസിദ്ധരായ മശാഇഖുമാരുടെയും ഉലമാക്കളുടെയും ഖബറുകളുടെ മേല്‍ എടുപ്പുണ്ടാക്കുന്നത് മുബാഹ് (അനുവദനീയം) ആയി പരിഗണിച്ചിരുന്നു. കാരണം ജനങ്ങള്‍ക്ക് അവിടെ സിയാറത്ത്‌ ചെയ്യുന്നതിനും അവിടെ ഇരിക്കുന്നതിനുമുള്ള സൌകര്യത്തിനു വേണ്ടിയാണ് (മിർഖാത് ഷറഹ് അല്‍ മിഷ്ഖാത്, വാള്യം 4, പേജ് 6)

*(ഇബാറത്ത്* :- وقد أباح السلف البناء على قبر المشايخ والعلماء المشهورين ليزورهم الناس ويستريحوا بالجلوس فيه)


*(05) :- സ്വഹാബത്തിന്റെ കാലത്ത് തന്നെ ഉസ്മാനുബ്നു മള് ഊൻ റ വിന്റെ ഖബർ  യുവാക്കളിൽ ഏറ്റവും വലിയ ചാട്ടക്കാരൻ ചാടിക്കടക്കുമാം വിധം ഉയരത്തിലുള്ള ഖബർ ഉണ്ടായിരുന്നു എന്ന് ബുഖാരിയിൽ കാണാം*


وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181


ഈ ഹദീസിനെ വിശദീകരിച്ച് കൊണ്ട് ഫത് ഹുൽ ബാരിയിൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പഠിപ്പിക്കുന്നു


وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286


*"ഈ ഹദീസില്‍ തഹ് ലിയതിൽ ഖബർ (ഖബർ വലിയ നിലയിൽ ഉയരുക) എന്നതിനും , ഭൂമിയിൽ നിന്ന് അൽപ്പം ഉയർത്തുക എന്നതിനും തെളിവുണ്ട്"*

(ഫത്ഹുല്‍ ബാരി 3/286)


(06) :-  സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പ്രമുഖ സ്വഹാബി വര്യൻ ത്വൽഹത്തുബ്നു ഉബൈദില്ലാഹി (റ) *70000 ദിർഹം കൊടുത്ത് വാങ്ങിയ വീട്ടിലാണ് അദ്ദേഹത്തിന്റെ ഖബർ ഉള്ളത്.*

ഒരു സംഘം പണ്ഡിതന്മാരും സ്രേഷ്ഠവാന്മാരുമായ ആളുകളും അവർക്ക് വല്ല പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടയാൽ ത്വൽഹത്ത് (റ) വിന്റെ ഖബർ ലക്ഷ്യം വെച്ച് പോവുകയും അവരുടെ മേൽ സലാം പറഞ്ഞ് ആ സന്നിധിയിൽ വെച്ച് ദുആ നിർവ്വഹിക്കാറുണ്ടായിരുന്നു. അതിനാൽ ഉത്തരം ലഭ്യമാവുന്നത് അറിയുമായിരുന്നു .   പഴയ കാലത്തെ നമ്മുടെ ഷൈഖുമാർ അവരുടെ പൂർവ്വികരിൽ നിന്ന് ഇപ്രകാരം ചെയ്തിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട് (അൽ അഹാദു വൽ മസാനി : ഇബ്നു അബീ ആസ്വിം (റ) 1/163)


*(ഇബാറത്ത് :-)* طَلْحَةُ بْنُ عُبَيْدِ اللَّهِ. . . مِنْ ذَلِكَ الْمَوْضِعِ فَاشْتُرِيَ لَهُ دَارٌ بِسَبْعِينَ أَلْفَ دِرْهَمٍ وَهِيَ الَّتِي فِيهَا قَبْرُهُ بِحَضْرَةِ الْهِجْرَتَيْنِ وَقَدْ رَأَيْتُ جَمَاعَةً مِنْ أَهْلِ الْعِلْمِ وَأَهْلِ الْفَضْلِ إِذَا هُمْ أَخَذَهُمْ أَمْرٌ قَصَدَ إِلَى قَبْرِهِ فَسَلَّمَ عَلَيْهِ وَدَعَا بِحَضْرَتِهِ، وَكَانَ يَعْرِفُ الْإِجَابَةَ، وَأَخْبَرَنَا مَشَايِخُنَا قَدِيمًا أَنَّهُمْ رَأَوْا مَنْ كَانَ قَبْلَهُمْ يَفْعَلُهُ، ْ)

الأحاد والمثاني... ... ( 1/163)....... لابن أبي عاصم


*ഖുബ്ബകൾ :-* മഹാന്മാരുടെ ഖബറിന് മുകളിൽ ഖുബ്ബ പണിയൽ പുണ്യ കർമ്മമാണ്


ഇബ്നു ഹജർ (റ) പഠിപ്പിക്കുന്നു :- തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്ന് നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവ്വഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. പൊതുശ്‌മശാനമല്ലാത്തതിൽ പണ്ഡിതൻ പോലെയുള്ളവരുടെ ഖബ്‌റിനു മുകളിൽ ഖുബ്ബപോലെയുള്ളത് നിർമ്മിക്കുന്നതും ഉദാഹരണമാണ്. (തുഹ്ഫ. 7/5)


♦️സ്വഹാബിയായ മുആവിയ (റ) ഡമസ്കസിലുള്ള ഖബറിന്മേൽ വലിയ എടുപ്പുണ്ട് (മുറൂജുദ്ദഹബ് 3/11)


♦️അബൂസുഫ്യാൻ (റ) മദീനയിലെ ഖബറിന് മുകളിൽ ഖുബ്ബ എടുത്തിട്ടുണ്ട് (സീറത്തുന്നബവിയ്യ ഇബ്നു ഹിശാം /2201)


♦️സ്വഹാബി പ്രമുഖനായ ഹംസ (റ) വിന്റെ ഖബറിന് മുകളിൽ ഖുബ്ബ ഉണ്ടായിരുന്നു (വഫാഉൽ വഫാ 3/921)


♦️മറ്റൊരു സ്വഹാബിയായ ത്വൽഹ (റ) യുടെ ഖബറിന് മുകളിൽ എടുപ്പുണ്ടായിരുന്നു (ഇബ്നുൽ അസീർ : ഉസ്ദുൽ ഗാബ 3/61)


♦️ഹസനി (റ) വിന്റേയും അവിടത്തെ ഉപ്പാപ്പയായ അബ്ബാസ് (റ) വിന്റെയും ഖബറുകൾ ഒരു ഖുബ്ബക്ക് താഴെ ആയിരുന്നു (ഇമാമുദ്ദീനുൽ ആമുരി (റ) അരിയാളുൽ മുസ്തത്വാബ പേജ് : 73)


♦️നബി (സ്വ) യുടെ മകൻ , ഇബ്രാഹീം (റ) , സ്വഹാബിയായ അഖീലുബ്നു അബീ ത്വാലിബ് (റ) , ഇമാം മാലിക് (റ) തുടങ്ങിയവരുടെ ഖബർ ബഖീ ഇലും, അതിന്റെയൊക്കെ മുകളിൽ ഖുബ്ബ ഉണ്ടായിരുന്നു (ഇമാം നവവി (റ)  : തഹ്ദീബുൽ അസ്മാഹ് 2/79)


♦️ശുഐബ് നബി (അസ) മിന്റെ ഖബറിന് മുകളിൽ വലിയ ബിനാഹ് (കെട്ടിടം) ഉണ്ടായിരുന്നുവെന്നും ജനങ്ങൾ തബറുക് ഉദ്ദേശിച്ച് വിദൂരത്ത് നിന്നും സിയാറത്തിന്ന് വരാറുണ്ടെന്ന് ഇമാം നവവി (റ) തഹ്ദീബുൽ അസ്മാഹ് /279)


♦️മദ് ഹബിന്റെ ഒന്നാം ഇമാമും താബിഉമായ അബൂ ഹനീഫ (റ) വിന്റെ ഖബറിൻ മേൽ അബൂ സഈദ് (റ) ഖുബ്ബ നിർമ്മിച്ചിരുന്നുവെന്ന് (ഇബ്നു കസീർ അൽബിദായതു വന്നിഹായ 12/95)


*മുകളിൽ വിശദീകരിച്ചതിൽ നിന്ന്  മഹാന്മാരുടെ ഖബറുകൾ കെട്ടിപ്പൊക്കുക , ഖുബ്ബ പണിയുക , ചുറ്റുമതിൽ (മഖാം)  ഉണ്ടാക്കുക, എന്നത് പന്തികേടില്ലെന്നും സ്വഹാബത്തും, താബിഉകളും, ശേഷമുള്ള മുഴുവൻ പണ്ഡിതന്മാരും അനുവർത്തിച്ചത് തന്നെയാണെന്നും വ്യക്തമായി!*


           29/03/2020

           സിദ്ധീഖുൽ മിസ്ബാഹ്

           8891 786 787🌀