Wednesday, May 19, 2021

ഇസ്തിഗാസ,ആത്മാക്കൾക്ക് സഹായിക്കാൻ കഴിയുമെന്നത് ആത്മതത്വശാസ്ത്രത്തിൽ (علم المعقولات) സ്ഥിരപ്പെട്ടതാണെന്നല്ലോ

 ചോദ്യം: ആത്മാക്കൾക്ക് സഹായിക്കാൻ കഴിയുമെന്നത് ആത്മതത്വശാസ്ത്രത്തിൽ (علم المعقولات) സ്ഥിരപ്പെട്ടതാണെന്നല്ലോ ഇമാം റാസി(റ) പറഞ്ഞത്. അതെങ്ങനെ വിശുദ്ദ ഇസ്ലാമിൽ പ്രമാണമായി സ്വീകരിക്കും? 


മറുവടി: ആത്മാക്കൾ സഹായിക്കുമെന്നത് വിശുദ്ദ ഖുർആൻന്റെയും പണ്ഡിത പ്രസ്താവനകളുടെയും അടിസ്ഥാനത്തിലാണ് ഇമാം റാസി(റ) സമർത്തിക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക. 


( والنازعات غرقا والناشطات نشطا والسابحات سبحا فالسابقات سبقا فالمدبرات أمرا ) (٥-١).


الوجه الثالث في تفسير هذه الكلمات الخمسة أنها هي الأرواح، وذلك لأن نفس الميت تنزع، يقال : فلان في النزع، وفلان ينزع إذا كان في سياق الموت، والأنفس نازعات عند السياق، ومعنى ( غرقا ) أي نزعا شديدا أبلغ ما يكون وأشد من إغراق النازع في القوس، وكذلك تنشط لأن النشط معناه الخروج، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أن مراتب الأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة، فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي ( فالمدبرات أمرا ) أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أن الغزالي قال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟ ونظيره في جانب النفوس الشريرة وسوسة ، وهذه المعاني وإن لم تكن منقولة عن المفسرين إلا أن اللفظ [ ص: 30 ] محتمل لها جدا . (التفسير الكبير: ٣١/٣٠)


"നാസിആത് " സൂറത്തിലെ ആദ്യത്തെ അന്ജ് വചനങ്ങൾ കൊണ്ട് ഉദ്ദേശം ആത്മാക്കലാനെന്നതാണ്  മൂനാം വീക്ഷണം. കാരണം ഊരിയെടുക്കപ്പെടുന്നത്  എന്ന് മയ്യത്തിന്റെ ആത്മാവിനെ കുറിച്ച് പറയാമല്ലോ. മരണാസന്ന നിലയിലാകുമ്പോൾ ഇന്നയാൾ "നസ്ഇ" ലാണെന്ന് ഭാഷയില പ്രയോഗിക്കാറുണ്ട് . ശക്തമായ ഊരിയെടുക്കൽ  എന്നതാണ് "ഗർഖൻ "(غرق) എന്നതിന്റെ വിവക്ഷ. അതിനാല ആത്മാവ് സൌമ്യതയോട് പുറത്ത് വരുന്നതിനു "നശാത്വ" എന്ന് പറയാറുണ്ട്. ശാരീരിക ബന്ടങ്ങളിൽ നിന്നും മുക്തമായതും ഉപരി ലോകത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാകൾ ശരീരങ്ങലാകുന്ന ഇരുളുകളിൽ നിന്ന്  പുറപ്പെട്ടു കഴിഞ്ഞാൽ  മലക്കുകളുടെ ലോകത്തേക്കും പരിശുദ്ദമായ സ്ഥാനങ്ങളിലെക്കും ഉല്ലാസ ഭരിതരായി അതിവേഗത്തിൽ പോകുന്നതാണ്. ഈ  രൂപത്തിൽ അങ്ങോട്ട്‌ പോകുന്നതിനെ പറ്റിയാണ് "ഊക്കോടെ നീന്തിവരുന്നവ" എന്ന്  പറഞ്ഞത്. ഐഹിക ലോകത്തോട്‌  വെറുപ്പ്‌   പുലർതുന്നതിലും ഉപരി ലോകത്തേക്ക് പോകുന്നതിനെ ഇഷ്ടം വെക്കുന്നതിലും  ആത്മാക്കൾ വ്യത്യസ്ത പദവികലുള്ളവയാനെന്നതിൽ സംശയമില്ല.ഇവയിലെല്ലാം പരിപൂർണ്ണത കൈവരിച്ച ആത്മാക്കല്ക്ക് അതിവേഗത്തിൽ സന്ജരിക്കനാകും. അല്ലാതവയിക്ക്  ആ ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാകൾ ശ്രേഷ്ടത ഉള്ളവയാനെന്നതിൽ സംശയമില്ലല്ലോ. അതിന്റെ പേരിലാണ് അള്ളാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ദാത്മാക്കളിൽ ശക്തിയും സ്ഥാനവുമുലള്ളവയുണ്ട്. അവയില നിന്ന് ചില പ്രതിഫലനങ്ങൾ ഐഹിക ലോകത്ത് പ്രകടമാവുകയെന്ന സംഗതിയെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. "എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും  തന്നെയാനുസത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. ഒരാള് തന്റെ ഉസ്താതിനെ സോപ്നതിൽ ദര്ഷിക്കുകയും ഉസ്താതുമായി സസ്യം പങ്കുവെക്കുകയും ഉസ്താത് സംശയം തീരത് കൊടുക്കുകയും ചെയ്യരുണ്ടല്ലോ?. മരണപ്പെട്ട പിതാവിനെ മകൻ സ്വപ്നത്തിൽ കുഴിച് മൂടപ്പെട്ട നിധിയെപറ്റി പിതാവ് മകന് ബോധനം നല്കുകയും ചെയ്യരുണ്ടല്ലോ? 


ഞാൻ രോഗിയായിരുന്നു ആ രോഗത്തിന് ചികിത്സിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയ്‌ യാൽ എനിക്ക് ചികിത്സയുടെ രീതി പറഞ്ഞുതരികയും ചെയ്തു'. എന്ന് വിശ്രുത വൈദ്യൻ ജാലീനുസ് പറഞ്ഞിടില്ലേ?. മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞില്ലേ?.പരിശുദ്ദത്മാകൾ അവരുടെ ശരീരവുമായി വേർപെടുകയും ആത്മാവിലും ശരീര പ്രകിർതിയിലും അതോടു സാദിർഷ്യമായ മറ്റൊരു മനുഷ്യൻ ഉണ്ടാവുകയും ചെയ്താൽ ശരീരവുമായി വേർപിരിഞ്ഞ ആത്മാവ്  ആ ശരീരവുമായി ബന്ധം സ്ഥാപിക്കുകയം നല്ല കാര്യങ്ങൾ ചെയ്യാൻ  ആ ആത്മാവ് ഈ ശരീരത്തിലുള്ള ആതമാവിനെ സഹായിക്കുന്നതുമാണ് . അതിനാണ് ഇല്ഹാം എന്ന് പറയുന്നത്. മോശമായ ആത്മാക്കൾ മോശമായ  ആത്മാവിനെ സഹായുക്കുന്നതിനു "വസ് വാസ് " എന്നും പറയും. ഇപ്പറഞ്ഞ ആശയങ്ങൾ മുഫസ്സിരുകളെ തൊട്ട് ഉദ്ടരിക്കപ്പെട്ടു കാനുനില്ലെങ്കിലും ഇവിടെ പ്രയോഗിച്ച പദപ്രയോഗം ആവയിക്ക്  നല്ല പോലെ വക നല്കുന്നവയാണ്. (റാസി: 30/31) 


ഇമാം റാസി(റ) തുടർന്നു പറയുന്നു: 


واعلم أن الوجوه المنقولة عن المفسرين غير منقولة عن رسول الله -صلى الله عليه وسلم- نصا، حتى لا يمكن الزيادة عليها، بل إنما ذكروها لكون اللفظ محتملا لها، فإذا كان احتمال اللفظ لما ذكرناه ليس دون احتماله للوجوه التي ذكروها لم يكن ما ذكروه أولى مما ذكرناه إلا أنه لا بد هاهنا من دقيقة، وهو أن اللفظ محتمل للكل، فإن وجدنا بين هذه المعاني مفهوما واحدا مشتركا حملنا اللفظ على ذلك المشترك; وحينئذ يندرج تحته جميع هذه الوجوه . أما إذا لم يكن بين هذه المفهومات قدر مشترك تعذر حمل اللفظ على الكل؛ لأن اللفظ المشترك لا يجوز استعماله لإفادة مفهوميه معا، فحينئذ لا نقول : مراد الله تعالى هذا، بل نقول : يحتمل أن يكون هذا هو المراد، أما الجزم فلا سبيل إليه هاهنا .


മുഫസ്സിറുകളിൽ നിന്ന് ഉദ്ദരിക്കപ്പെടുന്ന എല്ലാ അഭിപ്രായങ്ങളും നബി(സ) യിൽ നിന്ന് വ്യക്തമായി ഉദ്ദരിക്കപ്പെടുന്നവയല്ല. അങ്ങനെയായിരുന്നുവെങ്കിൽ അതല്ലാത്ത മറ്റൊരു  അഭിപ്രായം പ്രകടിപ്പിക്കാൻ വകുപ്പുണ്ടാകുമായിരുന്നില്ല. എന്നാൽ മുഫസ്സിറുകൾ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് പദപ്രയോഗത്തിൽ നിന്ന്  അത്തരം അഭിപ്രായങ്ങൾ വായിച്ചെടുക്കാൻ പറ്റുന്നത്കൊണ്ട് മാത്രമാണ്. അതിനാൽ നാം പറയുന്ന അഭിപ്രായം പദപ്രയോഗത്തിൽ നിന്ന് വായിച്ചെടുക്കാനുള്ള സാധ്യത അവർ പറഞ്ഞ അഭിപ്രായം വായിച്ചെടുക്കാനുള്ള സാധ്യതയുടെ താഴെയൊന്നുമല്ലെങ്കിൽ അവർ പറഞ്ഞ അഭിപ്രായത്തിന് നാം പറഞ്ഞ അഭിപ്രായത്തെക്കാൾ പ്രാമുഖ്‌യമോ പരിഗണനയോ ഉണ്ടാവുന്നതല്ല. എന്നാൽ ഒരു പോയിന്റ്‌ ഇവിടെ മനസ്സിലാക്കിയിരിക്കണം. എന്തെന്നാൽ പദപ്രയോഗങ്ങൾ എല്ലാ അർത്ഥങ്ങൾക്കും ഒരു പോലെ സാധ്യതയുള്ളതാണെന്നതോടൊപ്പം എല്ലാ അഭിപ്രായങ്ങളും ഉൾകൊള്ളുന്ന ഒരു ആശയം (قدر مشترك) അവിടെ ഉണ്ടെങ്കിൽ ആ പദത്തിനു ആ ആശയത്തിന്റെ മേൽ ചുമത്തുകയും എല്ലാ അഭിപ്രായങ്ങളും ആ ആശയത്തിൽ ഉൾപ്പെടുകയും ചെയ്യും. പ്രത്യുത അത്തരമൊരു ആശയം അവയ്ക്കിടയിൽ നിലനിലക്കുന്നില്ലെങ്കിൽ എല്ലാറ്റിന്റെയും മേൽ ആ പടത്തിനെ ചുമത്താൻ പറ്റില്ല. കാരണം ഒരു മുശ്തറകായ പദത്തെ ഒരേ സമയത്ത് അതിന്റെ രണ്ടു ആശയങ്ങളുടെ മേൽ ചുമത്താൻ പറ്റില്ലല്ലോ. ഇത്തരുണത്തിൽ അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാണെന്ന് തറപ്പിച്ചു പറയാൻ നമുക്ക് പറ്റില്ല. പ്രത്യുത അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാകാൻ സാധ്യതയുണ്ട് എന്നു മാത്രം നമുക്ക് പറയാം.ഒരു അർഥം തറപ്പിച്ചു പറയാൻ ഇവിടെ മാർഗമില്ല, (റാസി: 31/32


അപ്പോൾ ഹദീസിൽ വന്ന "ക ലിമാത്തുല്ലാഹി" ക്ക് ആത്മാക്കൾ എന്നു ഇമാം റാസി(റ) അർഥം പറഞ്ഞത് ആയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലായല്ലോ. അതിനാല ആത്മതത്വശാസ്ത്രത്തിൽ പറഞ്ഞതും ഇസ്ലാമിക  പ്രമാണങ്ങളിൽ പറഞ്ഞതും യോജിച്ചു വന്നു എന്നു മനസ്സിലാക്കാം. അതുപോലെ പരിശുദ്ദാത്മാക്കൾ എന്നതിനെ വിവക്ഷ മലക്കുകളും നല്ല ജിന്നുകളും മാത്രമല്ലെന്നും മരിച്ചുപോയ മഹാത്മാക്കളും ഉൾപ്പെടുമെന്നും ഇമാം റാസി(റ) യുടെ മേൽ വിവരണത്തിൽ നിന്ന് സുവ്യക്തമാണ്. അപ്പോൾ അത്തരം പരമാർശങ്ങൾ മലക്കുകളെ കുറിച്ചും നല്ല ജിന്നുകളെ കുറിച്ചും മാത്രമാണെന്ന പുത്താൻ വാദികളുടെ ജല്പനം നിരർതകമാണ്‌. 


അല്ലാമ തഫ്താസാനി(റ) പറയുന്നു: 


لماكان إدراك الجزئيات مشروطاً عند الفلاسفة بحصول الصورة في الآلات ، فعند مفارقة النفس وبطلان الآلات لا تبقى مدركة للجزئيات ضرورة انتفاء الشروط بانتفاء الشرط . وعندنا لما لم تكن الآلات شرطاً في إدراك الجزئيات ، إما أنه ليس بحصول الصورة لا في النفس ولا في الحس, وإما لأنه لا يتمنع ارتسام صورة الجزئي في النفس بل الظاهر من قواعد الإسلام أنه يكون للنفس بعد المفارقة إدراكات جزئية ، وإطلاع على بعض جزئيات أحوال الأحياء ، سيما الذين بينهم وبين الميت تعارف في الدنيا ، ولذا ينتفع بزيارة القبور, والإستعانة بنفوس الأخيار من الأموات في إستنزال الخيرات وإستدفاع الملمات ، فإن للنفس بعد المفارقة تعلقاً ما بالبدن وبالتربة التي دفن فيها . فإذا زار الحي تلك التربة ، توجهت نفسه تلقاء نفس الميت حصل بين النفسين ملاقات وإفاضات(شرح امقاصد: ٣/٣٧٣)


സൂക്ഷ്മവിവരങ്ങൾ (الجزئيات) അറിയാൻ അവയുടെ രൂപങ്ങൾ ഇന്ദ്രിയങ്ങളിൽ പതിയണമെന്ന് നിബന്ദന വച്ചവരാണ് തത്വശാസ്ത്രഞ്ജർ(الفلاسفة) ഇതുപ്രകാരം ആത്മാവ് ഭൌതിക ശരീരവുമായി വെർപിരിയുകയും ഇന്ദ്രിയങ്ങൾ നശിക്കുകയും ചെയ്യുമ്പോൾ സൂക്ഷ്മ വിവരങ്ങൾ അറിയാൻ ആത്മാവിനു കഴിയില്ല. നിബന്ധനയില്ലാത്തപ്പോൾ നിബന്ധനയ്ക്ക് വിധേയമായ കാര്യവും ഇല്ലതിരിക്കെണ്ടതുണ്ടല്ലോ. എന്നാൽ സൂക്ഷ്മ വിവരങ്ങൾ അറിയാൻ ഇന്ദ്രിയത്തിൽ നിബന്ധനയില്ലെന്നാണ് നമ്മുടെ വീക്ഷണം. കാരണം സൂക്ഷ്മ വിവരങ്ങളറിയാൻ അവയുടെ രൂപം ആത്മാവിലോ ഇന്ദ്രിയത്തിലോ പതിയണമെന്നോ സൂക്ഷ്മ വിവരങ്ങൾ ആത്മാവിൽ വന്നു പതിയാൻ പറ്റില്ലെന്നോ നമുക്ക് വാദമില്ല, എന്നുമാത്രമല്ല ഭൌതിക ശരീരവുമായി വേര്പിരിഞ്ഞ ശേഷം ചില പുതിയ ജ്ഞാനങ്ങളും ജീവിച്ചിരിക്കുന്നവരുടെ ചില വിവരങ്ങളും ആത്മാവ് അറിയുമെന്നതാണ് ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് വ്യക്തമാവുന്ന ആശയം. ഐഹിക ലോകത്ത് വച്ച് മയ്യിത്തുമാായി പരിചയമുള്ള വരാണെങ്കിൽ വിശേഷിച്ചും. ഇതുകൊണ്ടാണ്  ഖബ്റ് സിയാറത്തും നന്മകൾ ലഭിക്കുവാനും ആഫത്തുകൾ തട്ടിപോകുവാനും മരണപ്പെട്ട മഹാന്മാരോടുള്ള സഹായാര്തനയും ഫലം കാണുന്നത്. കാരണം ഭൌതിക ശരീരവുമായി വേര്പിരിഞ്ഞ ആത്മാവിനു ശരീരവുമായും ഖബ്റുമായും ബന്ധമുണ്ട്. അതിനാല ജീവിച്ചിരിക്കുന്നയാൽ ഖബ്റിടം  സന്ദർശിക്കുക വഴി അവന്റെ ആത്മാവ് മയ്യത്തിന്റെ ആത്മാവിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇരു ആത്മാക്കളും പരസ്പരം ബന്ധം സ്ഥാപിക്കുന്നതും പല സഹായങ്ങളും ചൊരിയുന്നതുമാണ്‌. (ശർഹുൽ മഖാസ്വിദ്: 3/373) 


ചുരുക്കത്തിൽ ആത്മാക്കൾ ഭൌതിക ലോകത്ത് നടക്കുന്ന സൂക്ഷ്മ വിവരങ്ങൾ അറിയുമെന്നും അവയ്ക്ക് ഭൌതികലോകത്തുള്ളവർക്ക് പല സഹായങ്ങളും ചെയ്യാൻ കഴിയുമെന്നുള്ള ആശയം ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് അറിയപ്പെട്ടതാനെന്നും ഫല്സഫ അതിനെതിരാനെന്നും മേൽ വിവരണത്തിൽ നിന്ന് വ്യക്തമാണല്ലോ. വിജനമായ സ്ഥലത്ത് വല്ലവര്ക്കും വല്ല സഹായവും ആവശ്യമായി വന്നാൽ അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കൂ എന്നു വിളിച്ച് അഭൌതിക ശക്തികളോട് സഹായം തേടാൻ നബി(സ) നിർദ്ദേശിച്ചതും ഈ ആശയത്തെ ശരിവെക്കുന്നതാണ്. അതിനാൽ ആത്മാക്കൾ സഹായിക്കുമെന്ന ആശയം ഗ്രീക്ക് ശാസ്ത്രം മാത്രം പറയുന്നതാണെന്ന പുത്തൻ വാദികളുടെ വാദം ശരിയല്ലെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ.

Tuesday, May 18, 2021

അന്ത്യനാളിെെ ലെഫിത് നകൾ

 മുസ്ലിം സമുദായം പരീക്ഷണത്തിന്റെ നെല്ലി പലക കാണുകയാണ്,

 വേദനകളും നിലവിളികളും അഭയാര്‍ത്ഥി പ്രവാഹങ്ങളും നാൾക്കുനാള് വർദ്ധിക്കുന്നു,

അതി മഹതാതായ ദൈവീക നിയമങ്ങൾ നടപ്പാക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത ഈ സമൂഹം ഭൗതീകയിൽ ലയിച്ചു കഴിഞ്ഞതിന്റെ അനന്തര ഫലം ഭയാനകമാണ്


    എന്തെങ്കിലും ആശ്വാസം, ഒരു പ്രതീക്ഷ 🍃 നമുക്കുണ്ടോ?

കുഞ്ഞുങ്ങളുടെ കരച്ചിൽ ആഘോശമാക്കുന്ന പൈശാചിക സ്വരൂപങ്ങളുടെ ആഹ്ളാദങ്ങൾക്ക് അവസാനം പ്രതീക്ഷിക്കാമോ?

.

         അതേ, നാം നാളെയുടെ വാഗ്ദാനം

ലോകാവസാനതിന് മുമ്പ് നാം നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ പ്രവാചക വചനങ്ങൾ വെച്ച് പരിശോധിക്കാം


 🕋🕌🕋🕌🕋🕌🕋🕌🕋🕌


(1) ലോക ജനത ഇസ്ലാമിനെതിരാകുക


 നബി (സ ) പറഞ്ഞു :-

 - يوشك الأمم أن تداعى عليكم كما تداعى الأكلة إلى قصعتها . فقال قائل : ومن قلة نحن يومئذ ؟ قال : بل أنتم يومئذ كثير ، ولكنكم غثاء كغثاء السيل ، ولينزعن الله من صدور عدوكم المهابة منكم ، وليقذفن الله في قلوبكم الوهن . فقال قائل : يا رسول اللهِ ! وما الوهن ؟ قال : حب الدنيا وكراهية الموت(  أبو داود (٢٧٥ هـ)، سنن أبي داود ٤٢٩٧ ) • 

ഒരു ഭക്ഷണ തളികയുടെ ചുറ്റും ആഹാരം കഴിക്കാൻ ഒരുമിച്ച് കൂടുന്നതു പോലെ എല്ലാ സമൂഹങ്ങളും നിങ്ങൾക്കെതിരെ ഒരുമിച്ച് കൂടുന്നതാണ്

അവർ ചോദിച്ചു അന്ന് ഞങ്ങൾ എണ്ണത്തിൽ കുറവായിരിക്കുമോ?

നബി സ പറഞ്ഞു അല്ല, പക്ഷേ നിങ്ങളെ ബലഹീനത പിടികൂടും

അവർ ചോദിച്ചു ഉദ്ദേശം എന്താണ്?

നബി (സ ) പറഞ്ഞു ഭൗതീക സ്നേഹവും മരണഭയവും (അബൂ ദാവൂദ്)

.

(2) അക്രമവും ശത്രുതയും വ്യാപിക്കുക 


لا تقومُ الساعةُ حتى تُمْلأَ الأرضُ ظلمًا وعُدوانًا 

أبو سعيد الخدري  •  الألباني (١٤٢٠ هـ)، صحيح الموارد ١٥٧٥  •  حسن صحيح

നബി (സ ) പറഞ്ഞു

ഭൂമി (ഇസ്ലാമിക വിരുദ്ധ) അക്രമവും ശത്രുതയും കൊണ്ട് നിറയുന്നതു വരെ ലോകാവസാനം സംഭവിക്കുന്നതല്ല (ഇബുനു മാജാ)


.(3) മുസ്ലീം സമൂഹത്തിന്റെ ജീവിതം ദുസ്സഹമാകുക 


              നബി ( സ ) പറഞ്ഞു 

- والَّذي نَفسي بيدِهِ لا تذهَبُ الدُّنيا حتَّى يمرَّ الرَّجلُ علَى القبرِ فيتمرَّغُ عليهِ ويقولُ يا ليتَني كنتُ مَكانَ صاحبِ هذا القبرِ وليسَ بهِ الدِّينُ إلَّا البلاءُ

أبو هريرة  •  الألباني (١٤٢٠ هـ)، صحيح ابن ماجه ٣٢٧٨  •  صحيح

എന്റെ ശരീരാധിപനിൽ , സത്യം ഒരാളൂടെ കബറിന് സമീപം വന്നു അതിന്റെ സമീപം കിടന്നുരുണ്ട് ഈ കബറാളിയുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കിൽ കൊള്ളാമായിരുന്നു എന്ന് ഒരാൾ പറയുന്ന അവസ്ഥ വരുന്നതു വരെ ലോകാവസാനം സംഭവിക്കുന്നതല്ല അത് കഠിന വിപത്തുകളുടെ പേരിലാകും (ഇബുനു മാജാ) 

(3) അക്രമവും ബലാല്‍സംഗവും കൊലയും വ്യാപിക്കുന്ന നാശങ്ങൾ 


     سيكونُ أربعُ فِتَنٍ فِتنةٌ يُستَحَلُّ فيها الدَّمُ والثَّانيةُ يُستَحَلُّ فيها الدَّمُ والمالُ والثَّالثةُ يُستَحَلُّ فيها الدَّمُ والمالُ والفَرْجُ)  الطبراني (٣٦٠ هـ)، المعجم الأوسط ٨/١٠٩) كونُ في هذه الأُمَّةِ أربَعُ فِتَنٍ، في آخِرِها الفَناءُ.

عبدالله بن مسعود  •  أبو داود (٢٧٥ هـ)، سنن أبي داود ٤٢٤١  •


നബി (സ) പറഞ്ഞു:  പിന്നീട് നാല് രീതിയിലുള്ള മഹാ നാശങ്ങളുണ്ടാകും ഒന്നിൽ രക്തം ചിന്തലും രണ്ടാമത്തിൽ രക്തം ചീന്തലും കൊളളയും മൂനാമത്തതിൽ രക്തം ചീന്തലും കൊളളയും ബലാല്‍സംഗവും ഉണ്ടാകും 

നാലാമത്തതിൽ മഹാ നാശവും ഉണ്ടാകും (ത്വബ്റാനി) 


.١ - كنَّا عندَ رسولِ اللَّهِ ﷺ فذَكَرَ الفِتنَةَ وأَكْثرَ في ذِكْرِها حتَّى ذَكَرَ فتنةَالأَحلاسِ، فقالَ قائلٌ: وما فِتنةُ الأَحلاسِ ؟ قالَ: هيَ فِتنةُ هربٍ وحربٍ، ثمَّ فتنةُ السَّرَّى - أوِ السَّرَّاءِ - ثمَّ يصطلحُ النَّاسُ على رجُلٍ كَورِكٍ علَى ضِلَعٍ، ثمَّ فتنةُ الدَّهماءِ لا تَدعُ من هذِهِ الأمَّةِ إلَّا لطمتهُ لَطمةً، فإذا قيلَ انقطَعت تمادَت، يُصبحُ الرَّجلُ فيها مؤمِنًا ويُمسي كافرًا، حتَّى يصيرَ النَّاسُ إلى فُسطاطينِ: فُسطاطِ إيمانٍ لا نفاقَ فيهِ، وفُسطاطِ نفاقٍ لا إيمانَ فيهِ، فإذا كانَ ذاكُم فانتظِروا الدَّجَّالَ منَ اليومِ أو غدٍ


عبد الله بن عمر • الحاكم (٤٠٥ هـ)، المستدرك ٥/٦٦١ • صحيح الإسنا


ഇബ്നു ഉമർ (റ) പറഞ്ഞു : 

ഞങ്ങൾ നബിയുടെ സദസിലായിരുന്നു 

തങ്ങൾ അന്ത്യ ദിനത്തിന് മുന്നിലായി ഉണ്ടാകുന്ന നാശങ്ങളെ വിശാലമായി വിവരിച്ചു 

നബി (സ) അഹ്ലാസ് എന്ന നാശത്തെ പരാമർശിച്ചു 

അതിനെ നബി(സ) വിവരിച്ചു 

അത് ഒളിച്ചോട്ടവും കൊള്ളയും കൊളളിവെപ്പുമാകും 

ശേഷം അസറാർ യുദ്ധം പറഞ്ഞു 

അതിന് വിശദീകരണം നല്‍കി 

അത് എന്റെ കുടുംബത്തിലെ ഒരുവന്റെ കാൽ കീഴിൽ നിന്നുണ്ടാകും 

അയാൾ എന്നിൽ പെട്ടവനാണന്ന് വാദിക്കും അവൻ എന്നിൽ പെട്ടവനല്ല 

സൂക്ഷ്മതയുളളവർ മാത്രമാണ് എന്നിൽ പെട്ടവർ 

പിന്നെ അവർ വാരിയെല്ലിന്മേലൽ ഊര വെച്ചത് പോലെയുള്ള ഒരാളുടെ നേതൃത്വത്തിലാണ് സന്ധിയിലാവുക 

പിന്നെ അല് ദുഹൈമാഅ എന്ന നാശം വരും അത് എന്റെ സമുദായത്തെ വ്യാപകമായി പിടികൂടും 

ഒരു സ്ഥലത്ത് അവസാനിക്കുമ്പോൾ അടുത്ത സ്ഥലത് തുടങ്ങും 

രാവിലെ വിശ്വാസിയായവൻ വൈകുന്നേരം നിഷേധിയാകും 

പിന്നെ ജനം രണ്ട് വിഭാഗമാകും 

ഒന്ന് വിശ്വാസീകൾ അവരിൽ കാപട്യമുണ്ടാവുകയില്ല

 മറ്റൊന്ന് കപടവീശ്വാസികൾ അവരിൽ വിശ്വാസമുണ്ടാകുകയില്ല

ആ അവസ്ഥ വന്നാൽ ഉടനെ ദജ്ജാലിനെ പ്രതീക്ഷിക്കുക (അബൂ ദാവൂദ് )


عن أبي هريرة رضي الله عنه قال قال رسول الله صلى الله عليه وسلم تاتيكم بعدي أربع فتن الأولى يستحل فيها الدماء والأموال و الثانية يستحل فيها الدماء و الأموال و الفروج والرابعة صماء عمياء مطبقة تعرك فيها الأمة عرك الأديم و تمور مور المرج في البحر حتئ لا يجد أحد من الناس ملجأ تطيف بالشام و تغشى الغراق و تخبط الجزبرة بيدها ورجلها و تعرك فيها الأمة فيها في البلاء ثم لا يستطيع أحد من الناس يقول فيها مه مه ثم لا يعرفون من ناحية الا انفقت من ناحية أخرى (نعيم بن حماد كتاب الفتن 1/336) 



നബി (സ|  പറഞ്ഞു 

എനിക്ക് ശേഷം നാല് സ്വഭാവമുള്ള നാശങ്ങളുണ്ടാകും ഒന്ന് രക്ത ചൊരിച്ചിലുളളതും രണ്ട് അതിന് പുറമെ കൊള്ളയും നടക്കുന്നതും അടുത്തത് രക്ത ചൊരിച്ചിലും കൊളളയും ബലാല്‍സംഗവും ഉളളതുമാകും നാലാം ഘട്ടയുദ്ധതിന് ചെവിയും കണ്ണുമുണ്ടാകുന്നതല്ല, അത് ഒന്നിന് മീതെ ഒന്നായീ വന്നു വീഴും എന്റെ സമുദായം അതിൽ കശ്ണങ്ങളായി ചിതറും സമുദ്ര തിരമാലകൾ പോലെ അത് വരും 

ഒരാള്‍ക്കും അഭയ സ്ഥാനമുണ്ടാവില്ല 

അത് സിറിയയിൽ ചുറ്റി കറങ്ങും 

ഇറാക്കിനെ ആവരണം ചെയ്യും 

അറേബ്യ ഉപദ്വീപിനെ ആ നാശം കൈ കൊണ്ടും കാലു കൊണ്ടും അടിക്കും, എന്റെ സമുദായം കടുത്ത പരീക്ഷണങ്ങളുടെ പിടിയിലാകും 

അത് അവസാനിപ്പിക്കൂ എന്ന് പറയാന് ആർക്കും സാധിക്കില്ല (നുഐം)


(4) കഠിന വേദനയോടെയുളള കൂട്ടപാലായനങ്ങൾ 


إنها ستكونُ هجرةٌ بعدَ هجرةٍ (أحمد في المسند)

നബി (സ| പറഞ്ഞു

നിശ്ചയം പിന്നീട് കൂട്ട അഭയാര്‍ത്ഥി പ്രവാഹങ്ങളൾ ഉണ്ടാകുന്നതാണ് (അഹ്മദ്).


عن إبن عمر رضي الله عنه قال  ليأتين على الناس زمان يتمنى الرجل أنه في فلك مشحون هو وأهله يموج بهم في البحر من شدة ما في الأرضِ من البلاء  (نعيم) 

 ജനങ്ങളിൽ ഒരു കാലം വരും ഭൂമുഖത്തൂളള കഠിനമായ വിപത്തുകളുടെ പേരിൽ താനും തന്റെ കുടുംബവും കടലിൽ ആടി ഉലയുന്ന കപ്പലിൽ ആയിരുന്നുവെങ്കിൽ നല്ലതായിരുന്നു എന്ന് ആഗ്രഹിക്കും 


.

(5) മത ബഹിഷ്കരണവും മിഷനറി പ്രവറ്ത്തനവും


  നബി സ പറഞ്ഞു 

. تخوفت أن تكون فتنةتكون بعدها ردة (• الهيثمي (٨٠٧ هـ)، مجمع الزوائد ٥/٢٠٣ •) 


നബി( സ ) പറഞ്ഞു 

കുഴപ്പങ്ങളും ശേഷമുണ്ടാകുന്ന മത ബഹിഷ്കരണവും ഞാൻ ഭയപ്പെടുന്നു

 

ജൂത ക്രിസ്ത്യന്സിന്റെ ചൂശണം കാരണമായി വ്യാപകമായി മതം മാറ്റം ഉണ്ടാകും ധാരാളം മുസ്ലിംഗള് ക്രിസ്ത്യാനിയോ ജൂതനോ ആയി മാറും എന്ന നബി (സ| പറഞ്ഞതായി ഇമാം നുഐം ഖിതാബ് അൽ ഫിതനില് ഉദ്ധരിക്കുന്നു  


. (6) പരസ്യമായ ദൈവ നിശേധം വ്യാപിക്കുക

 നബി (സ ) പറഞ്ഞു :-

അല്ലാഹു വിനെ പരസ്യമായി നിഷേധിക്കുന്നത് വരെ ലോകം അവസാനിക്കുകയില്ല (ഹാകിം)

.

 (7) മുസ്ലിം കൂട്ട കൊലകൾ ഉണ്ടാകുക 

عن مخبر رضي الله عنه عن النبي صلى الله عليه وسلم قال و تثب الروم على ما بقي في بلادهم من العرب فيقتلونهم (نعيم بن حماد 1/421) 

നബി സ പറഞ്ഞു 

ക്രിസ്ത്യാനികള് 

അവരുടെ നാടുകളില് ശേഷിച്ചിരിക്കുന്ന അറബി കളെ തിരഞ്ഞ് പിടികൂടി വധിക്കുന്നതാണ് (നുഐം) 


(8) മുസ്ലിം രാജ്യങ്ങളിലെ ഉപരോധം 


 يوشِكُ أهلُ العراقِ ألا يُجبَى إليهم يزٌ ولا درهمٌ . قلنا : من أين ذاك ؟ قال : من قِبَلِ العجَمِ . يمنعون ذاك . ثم قال : يوشِكُ أهلُ الشامِ أن لا يُجبَى إليهم دينارٌ ولا مُديٌ . قلنا : من أين ذاك ؟ قال : من قِبَلِ الرومِ . ثم أسكتُ هُنيَّةً . ثم قال : قال رسولُ اللهِ ﷺ " يكونُ في آخرِ أمتي خليفةٌ يُحثي المالَ حثيًا . لا يَعدُّه عددًا " .

جابر بن عبدالله  •  مسلم (٢٦١ هـ)، صحيح مسلم ٢٩١٣  •  صحيح  

.നബി സ പറഞ്ഞു

ഇറാഖ് ജനതക്ക് ഒരു പാത്രം ഭക്ഷ്യ ധാന്യമോ ഒരു ദീനാറോ ഇറക്കുമതി ചെയ്യപ്പടാത്ത കാലം വരുന്നതാണ്. അവർ ചോദിച്ചു. അത് എവിടെ നിന്നാണ് വരിക. നബി (സ) പറഞ്ഞു അനറബികളുടെ ഭാഗത്ത് നിന്നാണ്

പിന്നെ സിറിയ നിവാസികൾക്ക് ഒരു പാത്രം ധാന്യമോ ഒരു നാണയമോ പോലും ഉപരോധിക്കപ്പടുന്ന കാലം വരും

ചോദിക്കപ്പട്ടു അത് എവിടെ നിന്നാണ് വരിക? 

നബി(സ) പറഞ്ഞു :


റോം അഥവാ പാശ്ചാത്യരുടെ ഭാഗത്ത് നിന്നുമാണ്  (മുസ്ലിം)


(9)  കുരിശു യുദ്ധം

ഭീകരമായ കുരിശു യുദ്ധങ്ങള് മുമ്പ് കഴിഞ്ഞതാണ്, ഇനിയും ഒരു കുരിശു യുദ്ധം വരുന്നതാണ്

  ഇതിന്റെ ആദ്യ ഭാഗം ക്രിസ്ത്യനികൾ മുസ്ലിംകളോട് ചേർന്ന് നയിക്കുന്ന യുദ്ധങ്ങളാകും


അതിൽ ഈ സഖ്യസേന വിജയിക്കും പിന്നെ ക്രിസ്ത്യനികള് ചതിക്കും നബി( സ ) പറഞ്ഞു


- ستصالحُكم الرومُ صلحًا آمنًا ، ثمَّ تغزونَّ أنتم وهم عدوًّا فتُنصَرونَ وتغنمونَ وتقتسِمونَ وتَسلمونَ ، ثمَّ تنصرِفونَ حتَّى تنزلوا بمرجِ ذي تلولٍ فيرفعُ رجلٌ من أهلِ الصليبِ صليبَه ، فيقولُ غلبَ الصليبُ فيغضبُ رجلٌ من المسلمينَ فيقومُ إليه فيدفعهُ ، فعند ذلك تغدِرُ الرومُ ويجمعونَ الملحمةَ ، فيأتونَ تحت ثمانينَ رايةً اثنا عشرَ ألفًا ويثورُ المسلمونَ إلى أسلحتِهم فيقتتِلون فيكرمِ اللهُ تلك العصابةَ بالشهادةِ

ذو مخمر  •  القرطبي المفسر (٦٧١ هـ)، التذكرة للقرطبي ٥٨٥  •  إسناده صحيح  •

നിങ്ങളും റോമക്കാരും പരസ്പരം യുദ്ധമില്ലാ കരാർ ചെയ്യും, നിങ്ങളും അവരും ചേര്‍ന്ന് മറ്റൊരു ശത്രുവിനോട് യുദ്ധം ചെയ്യും നിങ്ങൾ വിജയിക്കും

ഒരു പുൽതകിടിയിൽ നിങ്ങൾ സമ്മേളിക്കും. അപ്പോൾ ഒരു കുരിശു പോരാളി കുരിശ് വിജയിച്ചു എന്നു വിളിച്ചു പറയും

അപ്പോള് ഒരു മുസ്ലിം ആ കുരിശ് തകർക്കും. ആ വേളയിൽ അവർ ചതിക്കും, അവരും നിങ്ങളുമായി ഘോര യുദ്ധം നടക്കും

മുസ്ലിംഗള് പരാജയപ്പടും (ബൈഹഖി)

*

*

*

ഇതാണ് മുസ്ലിംഗളുടെ അവസാന പരാജയം, അനന്തരമാണ് ഇമാം മഹ്ദി വരിക

☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

.

നബി (സ) പറഞ്ഞു

മഹ്ദി വരികയേയില്ല എന്ന് ജനങ്ങള് പറയുന്നതു വരെ മഹ്ദി വരികയില്ല (നുഐം)

 *

*

* മുസ്ലിം സമൂഹം ശക്തമായ പരീക്ഷണങ്ങളുടെ തീച്ചൂളയിൽ വേകുമ്പോൾ

ശത്രുക്കള് ആനന്ദ നൃത്തമാടുമ്പോൾ

മുസ്ലിംഗൾക്കെതിരെ ലോകം ഐക്യത്തിലാകുമ്പോൾ

കരയുന്ന മുസ്ലിമിന് ആനന്ദമായി

പ്രതീക്ഷയോടെ

 നമ്മുടെ ഈമാന് മുറുകെ പിടിക്കുക


. 🏜️🏝️🏞️🏜️🏝️🏞️🏜️🏝️🏞️


﴾ يُرِيدُونَ لِيُطْفِئُوا نُورَ اللَّـهِ بِأَفْوَاهِهِمْ وَاللَّـهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ ﴿٨﴾ هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ

.

തങ്ങളുടെ വായ കൊണ്ട് അല്ലാഹുവിന്റെ തേജസ്സ് കെടുത്തിക്കളയാനാണ് അവരുടെ ഉദ്ദേശ്യം. എന്നാല്‍ സത്യനിഷേധികള്‍ അനിഷ്ടപ്പെട്ടാലും തന്റെ പ്രകാശം അല്ലാഹു സമ്പൂര്‍ണമാക്കുക തന്നെ ചെയ്യും. (5) നേര്‍മാര്‍ഗവും ഋജുവായ മതവും കൊണ്ട് തന്റെ ദൂതനെ അയച്ചവനാണവന്‍- മുഴുവന്‍ മതങ്ങള്‍ക്കുമുപരിയായി അതിനെ പ്രകടമാക്കാന്‍; ബഹുദൈവ വിശ്വാസികള്‍ അനിഷ്ടപ്പെട്ടാലും (ഖുറ്ആന് 61 /

Monday, May 10, 2021

മാസപ്പിറവി ദർശിച്ച് നോമ്പും പെരുന്നാളും ?

 


https://chat.whatsapp.com/ERFeJytUEL

ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOO

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  

 ഗ്ലോബൽ വ

ോയ്സ് ബ്ലോഗ്





മാസപ്പിറവി ദർശിച്ച് നോമ്പും പെരുന്നാളും കണക്കാക്കണം എന്നതിനെതിരെ

ഗോള ശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ 

നോമ്പും പെരുന്നാളും നടത്തണം എന്ന് വാദിക്കുന്നവരോട്


എന്റെ ചോദ്യം


ശാസ്ത്രം പുരോഗമിക്കുമെന്ന് അല്ലാഹുവിന്നറിയില്ലേ. 



കണക്ക് കൂട്ടി മാസമുറപ്പിക്കരുത് എന്നും മാസം കണ്ട തടിസ്ഥാനപ്പെടുത്തണമെന്നും പറഞ്ഞ നബി,. صلى الله عليه وسلم

പറയുന്നു.


എന്തുകൊണ്ട് ശാസ്ത്രം പുരോഗമിച്ചാൽ കണക്ക് കൂട്ടി മാസമുറപ്പിക്കു എന്ന് പറഞ്ഞില്ല.


ഒരു കണക്ക് നോക്കിയുടെ മറുപടി


നിഴൽ നോക്കി നബി(സ) നമസ്ക്കരിച്ചത് ഇപ്പോൾ കണക്കല്ലെ?

സൂര്യനും, ചന്ദ്രനും ഒരു കണക്ക് അനുസരിച്ച് സഞ്ചരിക്കുന്നു സൂറ: റഹ് മാൻ 5

ഇതിൽ പറഞ്ഞ പ്രകാരം രണ്ടും കണക്ക് കൂട്ടിയാൽ എന്താണ് തെറ്റ്.

അല്ലെങ്കിൽ രണ്ടും നബി(സ) ചെയ്തത് പോലെ തുടരൂ.


എന്റെ മറുപടി


പെരുന്നാളും നോമ്പും കണക്കാക്കുന്നിടത്ത് കണക്ക് കൂട്ടരുത് എന്ന് നബി വെക്തമായി പഠിപിച്ചതാണ് 

എല്ലാ ഭാവിയും ശാസത്രവും അറിയുന്ന അല്ലാഹു വിന്റെ നിയമമാണത്


നിസ്കാര സമയം കണക്ക് കൂട്ടരുത് എന്ന് നബി സ്വ പറഞ്ഞിട്ടില്ല 


സൂര്യനെ നേരിൽ കാണണമെന്നും പറഞ്ഞിട്ടില്ല. 


പെരുന്നാളും നോമ്പും കണക്കാക്കുന്നിടത്ത് കണക്ക് കൂട്ടരുത് എന്ന് നബി

صلي الله عليه وسلم

 വെക്തമായി പഠിപിച്ചതാണ്

മാസപ്പിറവി കാണണമെന്നും

മേഘം മൂടിയിട്ട് കാണാൻ കഴിഞ്ഞില്ലങ്കിൽ 30 പൂർത്തിയാക്കണമെന്നും പറഞ്ഞു


മതം സ്വയം നിർമിക്കരുത് അല്ലാഹുവും നബി സ്വ യും പഠിപ്പിച്ചത് തുടരുക കഴിഞ്ഞകാല ലോക മുസ്ലിംപണ്ഡിത കൂട്ടായ്മയേയും തുടരുക


കണക്ക് നോക്കി മാസപിറവി കണക്കാക്കണം എന്ന് പറയുന്നവരുടെ തെളിവ്



 യൂനുസ്  - 10:5

അവനത്രെ, സൂര്യനെ (തിളങ്ങുന്ന) ശോഭയും, ചന്ദ്രനെ പ്രകാശവുമാക്കിയവന്‍, അതിന്‌ [ചന്ദ്രന്‌] അവന്‍ ചില ഭവനങ്ങള്‍ [രാശികള്‍] നിര്‍ണയിക്കുകയും ചെയ്‌തിരിക്കുന്നു; നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുവാന്‍വേണ്ടി. യഥാര്‍ത്ഥ (മുറ) പ്രകാരമല്ലാതെ അതിനെ (ഒന്നും) അവന്‍ സൃഷ്‌ടിച്ചിട്ടില്ല. അറിയാവുന്ന ജനങ്ങള്‍ക്കുവേണ്ടി അവന്‍ ദൃഷ്‌ടാന്തങ്ങളെ വിശദീകരിക്കുകയാണ്‌.


മറുപടി

'

ഇതിൽ എവിടെയാണ് കണക്ക് നോക്കി മാസപ്പിറവി നക്ഷയിച്ചു നോമ്പും പെരുന്നാളും കണക്കാക്കണമെന്ന്


സൂര്യനെ (തിളങ്ങുന്ന) ശോഭയും, ചന്ദ്രനെ പ്രകാശവുമാക്കിയവന്‍, അതിന്‌ [ചന്ദ്രന്‌] അവന്‍ ചില ഭവനങ്ങള്‍ [രാശികള്‍] നിര്‍ണയിക്കുകയും ചെയ്‌തിരിക്കുന്നത്


 നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുവാന്‍വേണ്ടി.യാണ്

എന്ന് പറഞ്ഞതിൽ നിന്ന് ഒരിക്കലും കണക്ക് നോക്കി മാസമുറപ്പിച്ച് നോമ്പും പെരുന്നാളുമാക്കണമെന്ന് ഒരിക്കലും ലഭിക്കുകയില്ല.


അങ്ങനെ ഒരാശയം പ്രവാചകനോ 

സ്വഹാബികളൊ മുൻ കാമികളായ മുസ്ലിം പണ്ഡിതരോ മനസ്സിലാക്കി പഠിപ്പിച്ചിട്ടുമില്ല.


മറിച്ച് മേഘം മൂടിയാൽ പോലും മാസ പിറവി (കണക്കടിസ്ഥാനത്തിൽ മാസപിറവി ഉണ്ടായാൽ പോലും) ദർശിച്ചിട്ടില്ലങ്കിൽ 30 പൂർത്തിയാക്കണമെന്നാണ് നബി صلى الله عليه وسلم

പഠിപ്പിച്ചത് 'അത് തന്നെയാണ് മുസ്ലിം ലോകാ പണ്ഡിതന്മാരും വിവരിച്ചത്

നബി സ്വ പറയുന്നു 


നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക, അത് കണ്ടാൽ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാൽ ( മാസം മുപ്പത് ) കണക്കാക്കുക."

(ബുഖാരി മുസ്ലിം)



حدثنا آدم حدثنا شعبة حدثنا الأسود بن قيس حدثنا سعيد بن عمرو أنه سمع ابن عمر رضي الله عنهما عن النبي صلى الله عليه وسلم أنه قال إنا أمة أمية لا نكتب ولا نحسب الشهر هكذا وهكذا يعني مرة تسعة وعشرين ومرة ثلاثين


والمراد بالحساب هنا حساب النجوم وتسييرها ، ولم يكونوا يعرفون من ذلك أيضا إلا النزر اليسير ، فعلق الحكم بالصوم وغيره بالرؤية لرفع الحرج عنهم في معاناة حساب التسيير واستمر الحكم في الصوم ولو حدث بعدهم من يعرف ذلك ، بل ظاهر السياق يشعر بنفي تعليق الحكم بالحساب أصلا ، ويوضحه قوله في الحديث الماضي : فإن غم عليكم فأكملوا العدة ثلاثين ولم يقل : فسلوا أهل الحساب ، والحكمة فيه كون العدد عند [ ص: 152 ] الإغماء يستوي فيه المكلفون فيرتفع الاختلاف والنزاع عنهم ، وقد ذهب قوم إلى الرجوع إلى أهل التسيير في ذلك وهم الروافض ، ونقل عن بعض الفقهاء موافقتهم . قال الباجي : وإجماع السلف الصالح حجة عليهم . وقال ابن بزيزة : وهو مذهب باطل فقد نهت الشريعة عن الخوض في علم النجوم لأنها حدس وتخمين ليس فيها قطع ولا ظن غالب ، مع أنه لو ارتبط الأمر بها لضاق ، إذ لا يعرفها إلا القليل . فتح الباري


ഫത്ഹുൽ ബാരിയിൽ അസ്ഖലാനി പറയുന്നു

കണക്ക് നോക്കി മാസമുറപ്പിക്കൽ ഹദീസിന്ന് എതിരാണ് 'മേഘം മൂടിയാൽ നിങ്ങൾ കണക്കൻമാരേട് ചേദിക്കു എന്ന് പറഞ്ഞിട്ടില്ല.30 പൂർത്തിയാക്കു എന്നാണ് പറഞ്ഞത്

നാം കണക്ക് നോക്കി നോമ്പും പെരുന്നാളും അനുഷ്ഠിക്കരുത് എന്നാണ് നബി സ്വ പറഞ്ഞത്


കണക്ക് നോക്കി മാസമുറപ്പിക്കൽ ഇജ്മാ ഇന്ന് വിരുദ്ധമാണ് .അത് ബാത്വിലായ അഭിപ്രായമാണ് 'ഫത്ഹുൽ ബാരി


ഇതേ വിശയം ഇബ്നു തൈമിയ്യ ഫതാവയിലും പറഞ്ഞു.


ഇമാം നവവി റ ശറഹുൽ മുഹദ്ധബിലും ശറഹു മുസ്ലിമിലും  പറഞ്ഞു.

മറ്റു എല്ലാ പണ്ഡിതരും പറഞ്ഞു.



*കണക്ക് വാദികളുടെ മറ്റൊരു തെളിവ്*


കണ്ടു തുടങ്ങണം എന്നാണ് താല്പര്യം എങ്കിൽ 6 മാസക്കാലം സൂര്യൻ അസ്തമിക്കാത്ത പ്രദേശത്ത് എങ്ങനെ മാസ നിർണ്ണയം സാധ്യമാകും ? 


മറുപടി


കാണൽ അസാധ്യമായ സ്ഥലത്തുള്ള നിയമം കാണാൻ സാധ്യമാകുന്ന സ്ഥലത്തേക്കും ബാധകമാക്കുന്നത് ശരിയല്ല.


വെള്ളം കൊണ്ട് വുളു ചെയ്യണമെന്ന് പറഞ്ഞാൽ 

വെള്ളം ഇല്ലങ്കിൽ തയമ്മം ചെയ്യുന്നത് കൊണ്ട് എല്ലാ സ്ഥലത്തും തമ്മം ചെയ്യണമെന്ന് ആരങ്കിലും പറയുമോ?


*കണക്ക് വാദികളുടെ മറ്റൊരു തെളിവ്*


22മത്തെ ദിവസം ഇനി എത്ര ദിവസം ബാക്കിയുണ്ടെന്ന് സഹാബാക്കളോടു ചോദിക്കുകയും 8എന്ന് മറുപടി പറഞ്ഞപ്പോൾ അല്ല ഇനി 7 ദിവസം ബാക്കി എന്ന് പ്രവാചകൻ തിരുത്തണമെങ്കിൽ അത് കണക്കാക്കിയിട്ടായിരിക്കണമല്ലോ. 


മറുപടി


ഈ ഹദീസ് എവിടെയാണന്ന് പറഞ്ഞില്ല


ഈ മാസം 29 ആണന്ന് നബിصلي الله عليه وسلم

ഏതങ്കിലും മാസത്തെപറ്റി പറഞ്ഞിട്ടുണ്ടങ്കിൽ അത് കണക്ക് കൂട്ടിയോ ഗോള ശാസ്ത്രം നോക്കിയോ ആക്കന്ന് എവിടന്ന് കിട്ടി

ആ മാസത്തെ പറ്റി വഹ്യ് മുഖേനെ അറിയിച്ചതാവാമല്ലോ

അത് കൊണ്ട് വിവിധ സാധ്യതകളുള്ള ഒരു സംഭവം ഒരിക്കലും അവിടത്തെ വാക്കിൽ നാം ഗോള ശാസ്ത്രം കണക്ക് കൂട്ടരുത് എന്നും 

നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക, അത് കണ്ടാൽ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാൽ പോലും ( മാസം മുപ്പത് ) കണക്കാക്കുക."

(ബുഖാരി മുസ്ലിം)

എന്നും പറഞ്ഞിനെതിരെ കൊണ്ട് വരാൻ പറ്റിയ തെളിവല്ല.


റഅ എന്നതിന്ന് ലോക പണ്ഡിതന്മാർ മുഴുവനും അർഥം പറഞ്ഞത് കണ്ടു എന്നാണ് 

മേഘം മൂടിയാൽ 30 പൂർത്തിയാക്കു എന്ന വചകത്തിൽ നിന്ന് തന്നെ വളരെ വെക്തമാണ് റഅ എന്നതിന്നർഥം മാസപിറവി ദർശനം എന്നാണന്ന്


ഇമാം മുസ്ലിം റ ഹെഡിംഗ് നൽകുന്നത് തെന്നെ

പിറവി കണ്ടാൽ നോമ്പ് നിർബന്ധം 

പിറവി കണ്ടാൽ പെരുന്നാൽ നിർബന്ധം 

റമളാനിൽ ആദ്യമോ അവസാനമോ മേഘം മൂടിയാൽ  30 പൂർത്തിയാക്കുക


ശേഷം ഹദീസുകൾ ഉദ്ധരിക്കുന്നു.


باب وجوب صوم رمضان لرؤية الهلال والفطر لرؤية الهلال وأنه إذا غم في أوله أو آخره أكملت عدة الشهر ثلاثين يوما


1080 حدثنا يحيى بن يحيى قال قرأت على مالك عن نافع عن ابن عمر رضي الله عنهما عن النبي صلى الله عليه وسلم أنه ذكر رمضان فقال لا تصوموا حتى تروا الهلال ولا تفطروا حتى تروه فإن أغمي عليكم فاقدروا له


ധാരാളം പണ്ഡിതന്മാരും ഇബ്നുതൈമിയ്യ (ഫതാവ) അടക്കം ഇതേ അർഥമാണ് പറഞ്ഞിരിക്കുന്നത്


കണ്ടു എന്ന് അർഥം പറഞ്ഞാൽ ഈ ഹദീസുകൾ ഖുർആനിന്ന് വിരുദ്ധമാകൽ ഏങ്ങനെ എന്ന് മനസ്സിലാവുന്നില്ല. കാരണം ഖുർആനിൽ ഗോള ശാസ്ത്രം നോക്കിയോ കണക്ക് കൂട്ടിയോ നോമ്പും പെരുന്നാളും കണക്കാക്കു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.

ച്ചന്ദ്രന് മൻസിലകൾ നിക്ഷയിച്ചത് വർശങ്ങളുടെ എണ്ണവും മറ്റു കണക്കുകളും അറിയാൻ വേണ്ടിയാണ് എന്നാണ് പറഞ്ഞത്


റഅൽ ഹിലാല എന്നതിന്ന് ലോക പണ്ഡിതർ മുഴുവനും മാസം കണ്ടു എന്ന അർഥം പറഞ്ഞത് തള്ളി ഒരു വിവരവുമില്ലാത്തവർ സ്വയം ദുർവ്യാഖ്യാനിക്കുന്നത് സ്വീകരിക്കണമെന്ന് പറഞ്ഞാൽ അത് സ്വീകരിക്കാൻ മാത്രം പൊട്ടൻമാരല്ല മുസ്ലിമീങ്ങൾ

കണക്കിനേയും #കാഴ്ചയേയും #ചൊല്ലി #മുജാഹിദ് #വിഭാഗങ്ങളിൽ #പോര്

 #കണക്കിനേയും #കാഴ്ചയേയും #ചൊല്ലി #മുജാഹിദ് #വിഭാഗങ്ങളിൽ #പോര്


മാസപ്പിറവി കണക്കിനേയും കാഴ്ചയേയും ചൊല്ലി മുജാഹിദ് വിഭാഗങ്ങളിൽ പോര് മുറുകുന്നു.

റമദാൻ മാസപ്പിറവി അറിയിച്ചുകൊണ്ട് ഔദ്യോഗിക കെ എൻ എം വിഭാഗവും മടവൂർ മർകസുദ്ദഅ്‌വ വിഭാഗവും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനകൾ ചുവടെ കാണാം.

വെള്ളിയാഴ്ച റമദാൻ ഒന്ന് എന്നാണ് കണക്ക് അടിസ്ഥാനത്തിൽ അവർ പ്രഖ്യാപിച്ചിട്ടുള്ളത്.


ഇതിനെതിരെ മുജാഹിദ് ജിന്ന് വിഭാഗമായ വിസ്മാഡമാണ് രംഗത്തെത്തിയിട്ടുള്ളത്.

സുന്നികളുടെ നിലപാടാണ് ശരി എന്ന  നിലയിലേക്ക് മുജാഹിദിലെ വിസ്ഡം വിഭാഗം എത്തിയിരിക്കുന്നു എന്നതാണ് ശരി.

അവരുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ കൊടുക്കുന്നു...


പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ>>


മാസപ്പിറവി നിർണയിക്കേണ്ടത് കാഴ്ചയുടെ അടിസ്ഥാനത്തിൽ.


ഇസ്‌ലാമികമായി മാസം കണക്കാക്കേണ്ടത് ചന്ദ്രപ്പിറവിയുടെ അടിസ്ഥാനത്തിലാണ്.അവിടെ കണക്കിനെ അവലംബിച്ചാൽ പോരാ ,കാഴ്ചയെ തന്നെ അവലംബിക്കണം.

അതാണ് ഹദീസുകൾ പഠിപ്പിക്കുന്നത്. അതു തന്നെയാണ് അഹ്ലുസ്സുന്നയുടെ നിലപാടും.

     ഇത് പറയുമ്പോൾ കണക്കിനെ പരിഗണിക്കേണ്ടതില്ല എന്ന് മനസ്സിലാക്കരുത്, അതും പരിഗണിക്കേണ്ടതാണ്. കണക്കനുസരിച്ച് കാണാൻ സാധ്യതയില്ല എന്ന് തെളിഞ്ഞ സമയങ്ങളിൽ കണ്ടു എന്നു പറഞ്ഞാൽ വിശ്വസിക്കാനും പാടില്ല.


 റമദാനിന്റെ മുമ്പുള്ള ശഅബാൻ മാസത്തെ തിട്ടപ്പെടുത്തുന്നതിനെപ്പറ്റി പ്രത്യേകമായ കൽപന ഹദീഥുകളിൽ വന്നിട്ടുള്ളത് ശ്രദ്ധേയമാണ് . അതിന്റെ ഹിലാൽ (ചന്ദ്രപ്പിറവി ) ദർശിക്കൽ നിർബന്ധമാണെന്ന് തന്നെ ചില പണ്ഡിതൻമാർ പറയുന്നുണ്ട്.

പ്രസ്തുത മാസത്തിന്റെ ചന്ദ്രപ്പിറവിയുമായി ബന്ധപ്പെട്ട ചില തെളിവുകൾ സൂചിപ്പിക്കുകയാണ്.


عن عبد الله بن عمر رضي الله عنهما قال: سمعت رسول الله   - صلى الله عليه وسلم - يقول: "إذا رأيتموه فصوموا، وإذا رأيتموه فأفطروا، فإن غم عليكم فاقدروا له". متفق عليه.

"നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക, അത് കണ്ടാൽ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാൽ ( മാസം മുപ്പത് ) കണക്കാക്കുക."


ഈ വിഷയത്തിൽ നമുക്കാർക്കും അഭിപ്രായ വ്യത്യാസമുണ്ടാവുകയില്ല. എന്നാൽ ഇതോടൊപ്പം പണ്ഡിതർ പറയുന്ന ഒരു കാര്യം ശഅബാൻ മാസപ്പിറവിയും പ്രത്യേകം കാണണമെന്നാണ്. ചിലർ നിർബന്ധമാണെന്നും പറയുന്നു. അതിനുള്ള ഒരു തെളിവാണ് മുകളിലെ ഹദീസ്.

റമദാൻ മാസപ്പിറവി നോക്കേണ്ടത് ശഅബാൻ 29 നാണ് . അപ്പോൾ എന്നാണ് ശഅബാൻ 29 എന്നറിയണം .അതിന് ശഅബാൻ മാസപ്പിറവി നോക്കണം.ശഅബാൻ 29 ന് റമദാൻ പിറവി കണ്ടില്ലെങ്കിൽ ശഅബാൻ 30 തികയ്ക്കണം.ശഅ ബാൻ 30 കണക്കാക്കണമെങ്കിലും ശഅബാൻ മാസപ്പിറവി ശ്രദ്ധയോടെ കണ്ടിരിക്കണം.


റമദാൻ കൃത്യമാവാൻ നബി(സ) ശഅബാൻ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ആ ഇശ(റ) പറയുന്നു.


وعن عائشة - رضي الله عنها - قالت: "كان رسول الله  - صلى الله عليه وسلم - يتحفظ من هلال شعبان ما لا يتحفظ من غيره، ثم يصوم برؤية رمضان، فإن غم عليه عد ثلاثين يومًا ثم صام". رواه أحمد وأبو داود وصححه ابن خزيمة[5].

"മറ്റു മാസങ്ങളിൽ ശ്രദ്ധിക്കാത്ത അ ത്ര ശഅബാൻ മാസപ്പിറവിയുടെ വിഷയത്തിൽ നബി (സ) പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പിന്നെ റമദാൻ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കും മേഘം മൂടിയാൽ ശഅബാൻ മുപ്പത് തികയ്ക്കും."


ഇനി റമദാനിന്റെ ക്യത്യതക്ക് വേണ്ടി ശഅബാൻ മാസപ്പിറവി പ്രത്യേകം കാണാൻ നബി(സ) കൽപിക്കുന്നത് നോക്കൂ,


عن أبي هريرة قال : قال رسول الله - صلى الله عليه وآله وسلم - : " أحصوا هلال شعبان لرمضان "

حسنه الألباني في صحيح الترمذي (678)


"റമദാനിനുവേണ്ടി നിങ്ങൾ ശഅബാൻ മാസപ്പിറവി കൃത്യമായി നിർണയിക്കുക."

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഹാഫിദ് ഇബ്നു ഹജർ(റ) പറയുന്നു.


قال في "تحفة الأحوذي" : "قال ابن حجر : أي اجتهدوا في إحصائه وضبطه بأن تتحروا مطالعه وتتراءوا منازله لأجل أن تكونوا على بصيرة في إدراك هلال رمضان على حقيقة حتى لا يفوتكم منه شيء " انتهى .

അതായത് അത് (ശഅബാൻ മാസപ്പിറവി ) നിർണയിക്കാനും കൃത്യമാക്കാനും നിങ്ങൾ നന്നായി പരിശ്രമിക്കുക.

റമദാനിൽ നിന്ന് നിങ്ങൾക്ക് ഒന്നും നഷ്ടമാവാതിരിക്കാൻ അതിന്റെ (ശഅബാൻ മാസപ്പിറവി ) ഉദയ സ്ഥലങ്ങൾ , അത് പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക .


2020 മാർച്ച് 24 ചൊവ്വാഴ്ച റജബ് 29 ആയിരുന്നുവല്ലോ. അന്നേ ദിവസം ശഅബാൻ മാസപ്പിറവി കണ്ടതായി യാതൊരു വിവരവും ലഭിച്ചിരുന്നില്ല, അതിനാൽ റജബ്‌ 30 തികച്ച് ശഅബാൻ ഒന്ന് മാർച്ച് 26ന് വ്യാഴാഴ്ചയായിരുന്നു. അങ്ങനെ വരുമ്പോൾ ഏപ്രിൽ 23 ന് വ്യഴാഴ്ച ശഅബാൻ 29 ആയിരിക്കുമല്ലോ. അന്ന് എല്ലാവരും റമദാൻ മാസപ്പിറവി നോക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായി വിവരം കിട്ടിയാൽ ഏപ്രിൽ 24 വെള്ളിയാഴ്ച റമസാൻ

1 ആയിരിക്കും. മാസപ്പിറവി കണ്ടതായി വിവരം കിട്ടാത്ത പക്ഷം ശഅബാൻ 30 പൂർത്തിയാക്കി ഏപ്രിൽ 25 ശെനിയാഴ്ച റംസാൻ 1 ആയിരിക്കും.

ഈ വിഷയത്തിൽ സൂഷ്മതക്കുറവ് പറ്റിയവർ തിരുത്തുമല്ലോ.

വിഭാഗീയതകൾ കയ്യൊഴിച്ച് ദീനിൻ്റെ നിർദ്ദേശങ്ങൾ  പ്രമാണബദ്ധമായി മനസ്സിലാക്കുവാനും ആചരിക്കുവാനും റബ്ബ്  അനുഗ്രഹിക്കട്ടെ!


അബൂബക്കർ സലഫി

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ


കാലങ്ങളായി സുന്നികൾ പറഞ്ഞ ന്യായങ്ങളും തെളിവുകളും തന്നെയാണ് ഇവർ ഉന്നയിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അല്പാല്പമായി അഹ്ലുസ്സുന്നത്തി വൽ ജമാഅ ത്തിലേക്ക് മുജാഹിദുകൾ കടന്നുവരുന്നു എന്നത് ശ്രദ്ധേയമാണ്


ht

Friday, May 7, 2021

بولوس പൗലോസ് ക്രസ്തു മതത്തിെ നെ നശിപ്പിച്ചവൻ

 [5/8, 1:07 PM] .: وأما حكاية الله عن النصارى أنهم يقولون:

المسيح ابن الله، فهي ظاهرة لكن فيها إشكال قوي، وهي أنا نقطع أن المسيح صلوات الله عليه وأصحابه كانوا مبرئين من دعوة الناس إلا الأبوة والبنوة، فإن هذا أفحش أنواع الكفر، فكيف يليق بأكابر الأنبياء عليهم السلام؟

وإذا كان الأمر كذلك فكيف يعقل إطباق جملة محبي عيسى من النصارى على هذا الكفر، ومن الذي وضع هذا المذهب الفاسد، وكيف قدر على نسبته إلى المسيح عليه السلام؟ فقال المفسرون في الجواب عن هذا السؤال:

إن أتباع عيسى عليه الصلاة والسلام كانوا على الحق بعد رفع عيسى حتى وقع حرب بينهم وبين اليهود، وكان في اليهود رجل شجاع يقال له بولس قتل جمعا من أصحاب عيسى، ثم قال لليهود إن كان الحق مع عيسى فقد كفرنا والنار مصيرنا ونحن مغبونون إن دخلوا الجنة ودخلنا النار، وإني أحتال فأضلهم، فعوقب فرسه وأظهر الندامة مما كان يصنع ووضع على رأسه التراب وقال: نوديت من السماء ليس لك توبة إلا أن تتنصر، وقد تبت فأدخله النصارى الكنيسة ومكث سنة لا يخرج وتعلم الإنجيل فصدقوه وأحبوه، ثم مضى إلى بيت المقدس

[5/8, 1:08 PM] .: واستخلف عليهم رجلا اسمه نسطور، وعلمه أن عيسى ومريم والإله كانوا ثلاثة، وتوجه إلى الروم وعلمهم اللاهوت والناسوت، وقال: ما كان عيسى إنسانا ولا جسما ولكنه الله، وعلم رجلا آخر يقال له يعقوب ذلك، ثم دعا رجلا يقال له ملكا فقال له: إن الإله لم يزل ولا يزال عيسى، ثم دعا لهؤلاء الثلاثة وقال لكل واحد منهم أنت خليفتي فادع الناس إلى إنجيلك، ولقد رأيت عيسى في المنام ورضي عني، وإني غدا أذبح نفس لمرضاة عيسى، ثم دخل المذبح فذبح نفسه، ثم دعا كل واحد من هؤلاء الثلاثة الناس إلى قوله ومذهبه، فهذا هو السبب في وقوع هذا الكفر في طوائف النصارى، هذا ما حكاه الواحدي رحمه الله تعالى

[5/8, 1:10 PM] .: تفسير الرازي

Wednesday, May 5, 2021

ബദ്രീങ്ങൾ സഹായിക്കുമോ

 * ബദ്രീങ്ങൾ  സഹായിക്കുമോ ?*

*മൗലവിമാരുടെ വിഡ്ഢിത്തരങ്ങൾ ക്ക് മറുപടി *


ചോദ്യം  


ബദ്രീങ്ങൾ അല്ലാഹുവേ എന്നാണ് പ്രാർഥിച്ചത് ?


മറുപടി


അല്ലാഹുവെ എന്ന് സഹാബികൾ പ്രാർത്ഥിച്ചാൽ അല്ലാഹുവിനോട് പ്രാർത്ഥിക്കണം എന്ന് വരും എന്നല്ലാതെ അത് ശിർക്കാണന്ന്

 ഈ മൗലവി പറഞ്ഞ  ഏതെങ്കിലും 

-ഹദീസിൽ ഉണ്ടോ ഉണ്ടെങ്കിൽ അതാണ് കൊണ്ടുവരേണ്ടത്.

കാലു കോച്ചി പ്രയാസപെട്ട

 സ്വഹാബികൾ മുഹമ്മദ് നബിയെ എന്നു വിളിക്കുകയും അപ്പോൾ ആ രോഗം മാറുകയും ഇത്തരം ഘട്ടങ്ങളിൽ ഇങ്ങനെ വിളിക്കണമെന്ന് ഇമാം ബുഖാരി ,ഇമാം നവവി അടക്കമുള്ള പണ്ഡിതന്മാർ രേഖപ്പെടുത്തുകയും ചെയ്തതായി കാണാം


മഴയില്ലാതെ പ്രയാസപ്പെട്ട ഘട്ടത്തിൽ തിരുനബിയുടെ ഖബറിന് അരികിൽ വന്നു കൊണ്ട്  അങ്ങയുടെ ഉമ്മത്തിന്  മഴക്ക് വേണ്ടി അല്ലാഹുവിനോട് ആവശ്യപ്പെടണം നബിയേ എന്ന് പറയുകയും അത് മറ്റു  സഹാബികൾ അംഗീകരിക്കുകയും ചെയ്തതായി ഇവന് ഹജർ റ ,

ഇബ്നു അബീ ശൈബ  റ അടക്കമുള്ള പണ്ഡിതന്മാർ അംഗീകരിച്ചു രേഖപ്പെടുത്തുകയും ചെയ്തതായി കാണാം


ചോദ്യം 2


ബദർ ശുഹദാക്കൾ സ്വന്തം ശരീരത്തെ പോലും രക്ഷിക്കാൻ സാധിക്കാതെ ശഹീദായി മരിച്ചില്ലേ ?



മറുപടി


അല്ലാഹു ശുഹദാക്കളുടെ പദവി ലഭിക്കാൻ  ഉദ്ദേശിച്ചപ്പോൾ  അവർ ശഹീദായി മരിക്കുന്നു എന്നതുകൊണ്ട് അവർക്ക്  മറ്റൊരാളെയും സഹായിക്കാൻ സാധിക്കില്ല എന്നതിന് പ്രമാണം ആകുമെന്ന് ഈ വിഡ്ഢി അല്ലാതെ പറയുകയില്ല


ബദ്ര രീങ്ങളിൽ പെട്ട ചിലർ പ്ളേക് പോലെയുള്ള  രോഗങ്ങൾ  ബാധിച്ചു മരിച്ചില്ലേ ?സ്വന്തം ശരീരത്തെ മാറാവ്യാധികളിൽ നിന്നും രക്ഷപ്പെടുത്താൻ വരെ കഴിയാത്തവർ  മറ്റുള്ളവരെ സഹായിക്കുമോ ?


മറുപടി


ഡോക്ടർ കൊറോണ ബാധിച്ചു മരിച്ചാൽ കൊറോണ ബാധിച്ച ആളുകളെ സഹായിക്കാൻ

ഡോക്ടർമാർക്ക്  സാധ്യമല്ല എന്ന്  വിഡ്ഢികൾ അല്ലാതെ പറയുകയില്ല.



അസ് ലം സഖാഫി പരപ്പനങ്ങാടി 

Thursday, April 29, 2021

ബദ്ര്‍ അനുസ്മരണം നടത്തല്‍ സ്വഹാബാക്കളും

 *ബദ്ര്‍ അനുസ്മരണം നടത്തല്‍             സ്വഹാബാക്കളും അനുവര്‍ത്തിച്ചതു      തന്നെ !!.*

🔻🔻      (ഇബാറത്ത് താഴെ) 🤝🏻


*✅റമളാന്‍ പതിനാഴിനു (ബദ്ര്‍ ദിനത്തില്‍) പ്രഭാത സമയത്ത് ജനങ്ങള്‍ മസ്ജിദ് ഖുബാഇല്‍ പ്രത്യേകം ഒരുമിച്ചു കൂടിയിരുന്നു എന്ന് ഹിജ്റ:30.ല്‍ വഫാത്തായ താബിഈ പ്രമുഖനായ മഹാനായ മുഹമ്മദ്ബ്നുല്‍ മുന്‍കദിര്‍(റ)യില്‍ നിന്നും ഹാഫിളു ഇബ്നു ഹജരില്‍ അസ്ഖലാനി(റ)യുടെ ഉസ്താദായ ഇമാം സൈനുദ്ദീന്‍ അല്‍ മറാഗ്വി(റ)യും ഇമാം ബദ്റുദ്ദീന്‍ അല്‍ ഐനി(റ)യും തുടങ്ങി മുഹദ്ദിസുകളും അല്ലാത്തവരുമായ പൂര്‍വ്വീകരായ ഇമാമുകള്‍ അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തിവെക്കുന്നു*


*✅അതേ പോലെ മഹാനായ നബി(സ്വ)ക്ക് ഖുര്‍ ആന്‍ പാരായണം ചെയ്തു- കൊടുക്കുകയും, നബി(സ്വ)യില്‍ നിന്നും ഹദീസുകള്‍ റിപ്പോറ്ട്ടു ചെയ്യുകയും ചെയ്തിരുന്ന മദീനയിലെ മുഫ്ത്തിയും ഖാരിഉകളുടെ ശൈഖും നബി(സ്വ) വഹ് യ് എഴുത്തുകാരനുമായ അന്‍സ്വാറുകളില്‍ പെട്ട മഹാനായ സ്വഹാബി സൈദുബ്നു സാബിത്ത് (റ)റമളാന്‍ പതിനേഴിന്റെ രാവ് (ബദ്ര്‍ ദിനം) സുബ്ഹി വരെ പ്രത്യേകം സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കുകയും ഈ രാവിന്റെ പ്രഭാതത്തിലാണ്‍ സത്യവും അസത്യവും അല്ലാഹു വേര്‍തിരിച്ചതെന്നു പറയുകയും ചെയ്തിരുന്നു' എന്ന് ഹിജ്റ:310.ല്‍ വഫാത്തായ മഹാനായ ഇബ്നു ജരീറുത്ത്വബ് രി(റ) തന്റെ താരീഖിലും മറ്റു ഇമാമുകളും രേഖപ്പെടുത്തിയതായി കാണാവുന്നതാണ്‍.*📖

        

        🔻🔻🔻🔻🔻🔻🔻🔻

*അപ്പോള്‍ ബദ്ര്‍ ദിനത്തിനെ പ്രത്യേകം പരിഗണിക്കുകയെന്ന സല്‍കര്‍മ്മം പണ്ടേ നടന്നു വരുന്ന ഒരു കാര്യമാണെന്ന് ഈ വരികള്‍ ബോധ്യപ്പെടുത്തുന്നു.-- മഹാന്മാരായ ബദ് രീങ്ങളുടെ ബറക്കത്ത് കൊണ്ട് അല്ലാഹു നമ്മുടെ എല്ലാ പാപങ്ങളും പൊറുത്ത് വിശുദ്ദ റമളാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരില്‍ ഉള്‍പ്പെടുത്തുമാറാവട്ടെ ആമീന്‍.*



عن محمد ابن المنكدر عن جابر كان النبي صلى الله عليه وسلم يأتي قباء صبيحة سبع عشرة من رمضان. (تاريخ المدينة المنورة:1/44)للإمام ابن شبة-262هـ، و(لطائف المعارف:ص/328)للحافظ ابن رجب الحنبلي-795هــ، و(عمدة القاري شرح صحيح البخاري:7/378)للعلامة بدرالدين العيني، و(وفاء الوفا لأخبار دار المصطفى:3/803) و(وخلاصة الوفا:2/40)للحافظ السمهودي، و(حسن النبإ في فضل مسجد قباء:ص/66)للعلامة ابن علان الشافعي.



وفي كتاب رزين: عن محمد بن المنكدر : أدركت الناس يأتون مسجد قباء صبيحة سبع عشرة من رمضان. (تحقيق النصرة بتلخيص معالم دارالهجرة:ص/171) للإمام زين الدين أبي بكر المراغي العثماني الشافعي-ت/816 هـ ، (وفاء الوفا لأخبار دار المصطفى:3/803) و(وخلاصة الوفا:2/40)للحافظ السمهودي، و(حسن النبإ في فضل مسجد قباء:ص/66)للعلامة ابن علان الشافعي.



*✍അബൂയാസീന്‍ അഹ്സനി ചെറുശോല*

Wednesday, April 14, 2021

തറാവീഹ്" 20 തന്നെ 53 റിപ്പോർടുകളുടെ ക്രോഡീകരണം / സംശയം വേണ്ട*▶️ ⏬

 *"തറാവീഹ്" 20 തന്നെ 53 റിപ്പോർടുകളുടെ ക്രോഡീകരണം / സംശയം വേണ്ട*▶️  ⏬


🟩 *العشرون من كلام المحدثين*🟩

        *جمعه ورتبه*

*الفقير/ صديق المصباح المليباري*


*തറാവീഹ്   "20"*

*മുഹദ്ദിസുകളുടെ "53" റിപ്പോർടുകൾ*📚


*തറാവീഹ് 20 റക് അത്ത് എന്നത് മുഹദ്ദിസുകളുടെ ഗ്രന്ഥങ്ങളിൽ നിന്നും ക്രോഡീകരിച്ച് കൊണ്ടുള്ള ലഘു ഗ്രന്ഥമാണിത് വായിക്കുക പ്രചരിപ്പിക്കുക*


                     സിദ്ധീഖുൽ മിസ്ബാഹ് (8891 786 787)

                      published :- റമളാൻ 01 - 2020


റമളാനിൽ മാത്രമായി നടക്കുന്ന സ്പെഷ്യൽ നമസ്ക്കാരമാണ് തറാവീഹ് അതിന്റെ റക് അത്തുകളുടെ എണ്ണം 20 എന്നത്  സ്ഥിരപ്പെടുത്താൻ  സ്വഹാബത്തിന്റെ ഐക്യ ഖണ്ഡേനയുള്ള പ്രവൃത്തിയെ (ഇജ്മാഅ്) തെളിവായി പിടിക്കുന്നു ,  അഥവാ സ്വഹാബത്തിന്റെ  ഇജ്മാഅ്  കൊണ്ട്  ഇമാമീങ്ങൾ സ്ഥിരപ്പെടുത്തുന്നു


(സ്വഹീഹായ ഹദീസും സ്വഹാബത്തിന്റെ ഇജ്മാഉം വന്നാൽ സ്വഹാബത്തിന്റെ ഇജ്മാഇനാണ് മുൻ തൂക്കം കൊടുക്കേണ്ടത്  കാരണം തിരുചര്യ ആദ്യം നടപ്പിൽ വരുത്തിയവർ സ്വഹാബാക്കളാണ് അതിനാൽ ഹദീസിന്റെ വ്യാപ്തിയിൽ അമൽ ചെയ്ത സ്വഹാബത്തിനെ മുന്തിക്കണം)


സ്വഹാബത്തും, താബിഉകളും റമളാനിൽ തറാവീഹ് ഇരുപത് റക് അത്തും, വിത്റും അഞ്ച് തർവീഹാത്തോടെ നിസ്ക്കരിച്ചു എന്ന് ധാരാളം റിപ്പോർടുകൾ മുഹദ്ദിസുകൾ അവരുടെ ഗ്രന്ഥങ്ങളിൽ കൊണ്ട് വരുന്നുണ്ട് , ആയതിനാൽ ഈ കുറിപ്പിലൂടെ ആദ്യം മുഹദ്ദിസുകൾ അവരുടെ  ഗ്രന്ഥങ്ങളിൽ റിപ്പോർട് ചെയ്ത പ്രസ്തുത ഉദ്ധരണികൾ എന്റെ ശ്രദ്ധയിൽ പെട്ടത്  മാത്രം ക്രോഡീകരിക്കുന്നു. ശേഷം ഷുറൂഹുൽ ഹദീസിന്റെ ഗ്രന്ഥങ്ങളിലുള്ളതും, ഫിഖ് ഹീ ഗ്രന്ഥങ്ങളിലുള്ളതും ക്രോഡീകരിക്കാം ഇൻശാ അല്ലാഹ് !


 • (01) *ആദ്യമായി ഇമാം ബുഖാരി (റ) :-* സ്വഹീഹ് ബുഖാരിയിലെ ഹദീസ് ദുർവ്യാഖ്യാനം നടത്തി തറാവീഹ് 11 വാദിക്കുന്നവർക്കുള്ള മറുപടിയായി ഇമാം ബുഖാരി (റ) അവിടത്തെ താരീഖിൽ കൊണ്ട് വരുന്നു  ഖുലഫാഉ റാഷിദീങ്ങളായ സിദ്ധീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) തുടങ്ങിയ സ്വഹാബികളുടെ കൂട്ടുകാരനായ സുവൈദുബ്നു ഗഫ്’ല (റ) (മുഖള്റമീങ്ങളില്‍ - അഥവാ ജാഹിലിയ്യ കാലത്ത് അനേകം വർഷം ജീവിച്ചു ശേഷം ഇസ്‌ലാം പുൽകിയ മഹത്തുക്കളിൽ- പെട്ട മഹാന്‍, ആമുല്‍ ഫിഅ്ലില്‍ വർഷം ജനിച്ചു 130 വർഷം ജീവിച്ച മഹാന്റെ തറാവീഹ് നിസ്ക്കാരം രേഖപ്പെടുത്തുന്നു


قال يحيى بْن مُوسَى : قَالَ : نا جَعْفَر بْن عون ، سَمِعَ أبا الخضيب الجعفِي ، كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة

ഖളീബ് അൽജഹ്ഫിയിൽ നിുന്നും.. റമളാനില്‍ സുവൈദുബ്നു ഗഫ്’ല (റ) ഞങ്ങൾക്ക് ഇമാമായി 20 റക്അത്ത് നിസ്കരിക്കാരുണ്ടായിരുന്നു (താരീഖുല്‍ കബീര്‍- 9/28 – ഹദീസ് ന: 233, അൽ കുനാ)* ______________


*• മുസ്വന്നഫ് ഇബ്നു അബീ ശൈബ (10) റിപ്പോർട്*

    :- ഇമാം ബുഖാരി, മുസ്ലിം, ഇബ്നു മാജ, അബൂദാവൂദ് പോലുള്ള ഹദീസ് ലോകത്തെ വെള്ളി നക്ഷത്രങ്ങളുടെ ഉസ്താദും , ഹദീസ് ലോകത്ത് സയ്യിദുൽ ഹുഫ്ഫാളെന്ന് അറിയപ്പെടുന്ന ഹിജ്റ 235 ൽ വഫാത്തായ ഹാഫിള് അബൂബക്കർ ഇബ്നു അബീ ശൈബ റ അവിടത്തെ മുസ്വന്നഫിൽ

  ﻛﻢ ﻳﺼﻠﻲﻓﻲ ﺭﻣﻀﺎﻥ ﻣﻦ ﺭﻛﻌﺔ

ബാബിൽ   തറാവീഹ് 20 ന്റെ 10 റിപ്പോർടുകൾ കൊണ്ട് വരുന്നു


 • (02) ശുതൈറി ബ്നി ശകൽ (റ) റമളാനിൽ 20  റക് അത് നിസ്ക്കരിക്കാറുണ്ടായിരുന്നു (ശുതൈര്‍(റ) സ്വഹാബിവര്യരായ ‘അലി(റ), ‘അബ്ദുല്ലാഹി(റ) അവരുടെ പിതാവ് തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയും യോഗ്യനുമായിരുന്നുവെന്ന് ഇബ്നു സ’അ്ദ് ത്വബഖ്വാത് 6/181ല്‍ പ്രസ്താവിച്ചിട്ടുണ്ട്.)

  ٧٦٨٠ - حَدَّثَنَا أَبُو بَكْرٍ قَالَ: ثنا وَكِيعٌ، عَنْ سُفْيَانَ، عَنْ أَبِي إِسْحَاقَ، عَنْ عَبْدِ اللَّهِ بْنِ قَيْسٍ، عَنْ شُتَيْرِ بْنِ شَكَلٍ: «أَنَّهُ كَانَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»


 • (03) അലിയ്യ് (റ) 20 നിസ്ക്കരിക്കാൻ ഒരാളോട് കൽപ്പിക്കുന്നു

 ٧٦٨١ - حَدَّثَنَا وَكِيعٌ، عَنْ حَسَنِ بْنِ صَالِحٍ، عَنْ عَمْرِو بْنِ قَيْسٍ، عَنِ ابْنِ أَبِي الْحَسْنَاءِ، «أَنَّ عَلِيًّا أَمَرَ رَجُلًا يُصَلِّي بِهِمْ فِي رَمَضَانَ عِشْرِينَ رَكْعَةً»


 • (04) യഹ്യ ബ്നു സ’ഈദ്(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ഇരുപത് റക്’അത് ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ ‘ഉമര്‍(റ) ഒരു വ്യക്തിയോട് ആജ്ഞാപിച്ചു.” ഈ ഹദീസിന്റെ നിവേദകപരമ്പര യോഗ്യരാണെങ്കിലും യഹ്യബ്നു സ’ഈദ്(റ) ‘ഉമര്‍(റ)വിനെ കണ്ടിട്ടില്ലെന്ന് ശൈഖ് നൈമവി(റ) തഅ്ലീഖു ആസാരിസ്സുനനില്‍ 2/55 പറയുന്നു. അപ്പോള്‍ ഈ ഹദീസിന്റെ പരമ്പര മുറിഞ്ഞുപോയത് കൊണ്ട് രേഖയാക്കാന്‍ പറ്റില്ലെന്നാണ് മുബ്തദി’ആയ മുബാറക്ഫൂരി തന്റെ തുഹ്ഫതുല്‍ അഹ് വദി 2/75ല്‍ പറയുന്നത്. എന്നാല്‍ യഹ്യബ്നു സ’ഈദ്(റ) യോഗ്യനായ താബി’ഇയ്യാണെന്നും സ്വഹാബിയായ സാഇബു ബ്നു യസീദി(റ)ല്‍ നിന്ന് ഹദീസ് കേട്ടിട്ടുണ്ടെന്നും ഖത്വീബുല്‍ ബഗ്ദാദി(റ) താരീഖു ബഗ്ദാദ് 14/101ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

‘ഉമര്‍(റ)വിന്റെ പ്രസ്തുത ഹദീസ് സാഇബു ബ്നുയസീദ്(റ) ആണ് ഉദ്ധരിക്കുന്നതും. അപ്പോള്‍ സാഇബ്(റ)വില്‍ നിന്ന് കേട്ടു തന്നെയാണ് യഹ്യബ്നു സ’ഈദ്(റ) പറയുന്നതെന്ന് വ്യക്തം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കണ്ണിയറ്റ ഹദീസ് രേഖയാക്കാമെന്ന് ഇമാം ബൈഹഖി(റ) തന്റെ ദലാഇലുന്നുബുവ്വ 1/39ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ٧٦٨٢ - حَدَّثَنَا وَكِيعٌ، عَنْ مَالِكِ بْنِ أَنَسٍ، عَنْ يَحْيَى بْنِ سَعِيدٍ، «أَنَّ عُمَرَ بْنَ الْخَطَّابِ أَمَرَ رَجُلًا يُصَلِّي بِهِمْ عِشْرِينَ رَكْعَةً»


 • (05) നാഫിഅ് (റ) നിവേദനം :- റമളാനിൽ ഇബ്നു അബീ മുലൈക (റ) ഞങ്ങൾക്ക് ഇമാമായി  20 നിസ്ക്കരിക്കരിച്ചിരുന്നു" (ഈ ഹദീസിന്റെ നിവേദകപരമ്പരസ്വഹീഹാണെന്ന് അശ്ശൈഖുന്നൈമവി(റ) ആസാറുസ്സുനന്‍ 2/56ല്‍ പ്രസ്താവിച്ചിട്ടുണ്ട്. മുപ്പത് സ്വഹാബിവര്യന്മാരുമായി ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഇബ്നു അബീ മുലൈക (റ) എന്നും അദ്ദേഹം യോഗ്യനാണെന്ന് അബൂ ഹാതിമും(റ) അബൂ സര്‍’അ(റ)യും പ്രസ്താവിച്ചിട്ടുണ്ടെന്നും ഹാഫിള്വുല്‍ ഖസ്റജി(റ) ഖുലാസ്വത തദ്ഹീബ് 2/76ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.)

 ٧٦٨٣ - حَدَّثَنَا وَكِيعٌ، عَنْ نَافِعِ بْنِ عُمَرَ، قَالَ: " كَانَ ابْنُ أَبِي مُلَيْكَةَ يُصَلِّي بِنَا فِي رَمَضَانَ عِشْرِينَ رَكْعَةً، وَيَقْرَأُ: بِحَمْدِ الْمَلَائِكَةِ فِي رَكْعَةٍ "


 • (06) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “മദീനയില്‍ വെച്ച് ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഹസന്‍(റ) ഉബയ്യി(റ)നെ കണ്ടിട്ടില്ലാത്തതിനാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പര മുര്‍സല്‍(കണ്ണി മുറിഞ്ഞത്) ആണെങ്കിലും ശക്തിയുള്ളതാണെന്ന് ശൈഖ് നൈമവി(റ)പ്രസ്താവിച്ചിട്ടുണ്ട്.” (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55) "സ്വഹാബാക്കളില്‍ നിന്ന് ആരുടെയും എതിരഭിപ്രായം കൂടാതെ ഇതു തന്നെയാണ് ഉബയ്യ്(റ)വില്‍ നിന്ന് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുള്ളതെന്ന് ഇബ്നു അബ്ദില്‍ബര്‍റ് (റ) പ്രസ്താവിച്ചിട്ടുണ്ട്.” (‘ഉംദതുല്‍ ഖ്വാരി 11/127, ലാമി’ഉദ്ദിറാരി 2/87, ശര്‍ഹുല്‍ മവാഹിബ് 7/420)

٧٦٨٤ - حَدَّثَنَا حُمَيْدُ بْنُ عَبْدِ الرَّحْمَنِ، عَنْ حَسَنٍ، عَنْ عَبْدِ الْعَزِيزِ بْنِ رُفَيْعٍ قَالَ: «كَانَ أُبَيُّ بْنُ كَعْبٍ يُصَلِّي بِالنَّاسِ فِي رَمَضَانَ بِالْمَدِينَةِ عِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ»


 • (07) ഹാരിസ് (റ) റമളാനിലെ രാത്രിയിൽ ജനങ്ങൾക് ഇമാമായി 20 റക് അതും, 03 വിത്റും നിസ്ക്കരിക്കാറുണ്ടായിരുന്നു

٧٦٨٥ - حَدَّثَنَا أَبُو مُعَاوِيَةَ، عَنْ حَجَّاجٍ، عَنْ أَبِي إِسْحَاقَ، عَنِ الْحَارِثِ: «أَنَّهُ كَانَ يَؤُمُّ النَّاسَ فِي رَمَضَانَ بِاللَّيْلِ بِعِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ، وَيَقْنُتُ قَبْلَ الرُّكُوعِ»


 • (08) റബീ’ഇ് (റ)ല്‍ നിന്ന് നിവേദനം: “അബുല്‍ ബഖ്തരി(റ) അഞ്ച് തര്‍വീഹാതും (ഇരുപത് റക്അത്) മൂന്ന് റക്’അത് വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/393), അബുല്‍ ബഖ്തരി(റ) താബി’ഉകളില്‍ ശ്രേഷ്ഠനാണെന്നും അബൂ സര്‍’അ(റ)യും ഇബ്നു മുഈനും(റ) അദ്ദേഹം യോഗ്യനാണെന് പ്രസ്താവിച്ചിട്ടുണ്ടെന്നും ഖസ്റജി(റ)യുടെ ഖുലാസ്വ 1/388ല്‍ കാണാം.

٧٦٨٦ - حَدَّثَنَا غُنْدَرٌ، عَنْ شُعْبَةَ، عَنْ خَلَفٍ، عَنْ رَبِيعٍ، وَأَثْنَى عَلَيْهِ خَيْرًا، عَنْ أَبِي الْبَخْتَرِيِّ: «أَنَّهُ كَانَ يُصَلِّي خَمْسَ تَرْوِيحَاتٍ فِي رَمَضَانَ، وَيُوتِرُ بِثَلَاثٍ»


 • (09) അബ്ദുല്‍മലികി(റ)ല്‍ നിന്ന് നിവേദനം: “വിത്റ് സഹിതം ഇരുപത്തിമൂന്ന് റക്’അതുകള്‍ നിസ്കരിച്ചിരുന്നതായിട്ടാണ് ഞാന്‍ ജനങ്ങളെ  കണ്ടതെന്ന് ‘അത്വാഅ്(റ) പ്രസ്താവിച്ചു."  (ഇബ്നു അബീശൈബ (റ)യുടെ ഈ നിവേദക പരമ്പര ഹസന്‍ ആണെന്ന് ആസാറുസ്സുനന്‍ 2/55ല്‍ കാണാം.

ഇപ്പറഞ്ഞ ‘അത്വാഅ്, ഇബ്നു അബീ റബാഹ്(റ) എന്ന പേരിലറിയപ്പെടുന്ന താബിഈ പണ്ഢിതനാണ്. (കശ്ഫുല്‍ അസ്താര്‍, പേജ് 46 നോക്കുക.) അദ്ദേഹം ധാരാളം ഹദീസുകളുടെ ഉടമയും യോഗ്യനുമായ പണ്ഡിതനായിരുന്നുവെന്ന് ഖസ്റജി(റ) ഖുലാസ്വ 2/230ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

7688 - ﺣﺪﺛﻨﺎ اﺑﻦ ﻧﻤﻴﺮ، ﻋﻦ ﻋﺒﺪ اﻟﻤﻠﻚ، ﻋﻦ ﻋﻄﺎء، ﻗﺎﻝ: «ﺃﺩﺭﻛﺖ اﻟﻨﺎﺱ ﻭﻫﻢ  ﻳﺼﻠﻮﻥ ﺛﻼﺛﺎ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﺑﺎﻟﻮﺗﺮ»


 • (10) സഈദുബ്നു ‘ഉബൈദി(റ)ല്‍ നിന്ന് നിവേദനം: “നിശ്ചയം ‘അലിയ്യുബ്നു റബീ’അ(റ) ജനങ്ങള്‍ക്ക് ഇമാമായി അഞ്ച് തര്‍വീഹാതും വിത്റ് മൂന്ന് റക്’അതും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/394). ‘അലിയ്യുബ്നു റബീ’അ (റ) അബുല്‍ മുഗീറതല്‍ കൂഫി(റ) എന്ന പേരിലറിയപ്പെടുന്ന യോഗ്യനായിരുന്നുവെന്ന് കശ്ഫുല്‍ അസ്താര്‍ പേജ് 76ല്‍ കാണാം. ഈ ഹദീസിന്റെ നിവേദകപരമ്പര സ്വഹീഹാണെന്ന് ആസാറുസ്സുനന്‍ 2/56ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ٧٦٩٠ - حَدَّثَنَا الْفَضْلُ بْنُ دُكَيْنٍ، عَنْ سَعِيدِ بْنِ عُبَيْدٍ، «أَنَّ عَلِيَّ بْنَ رَبِيعَةَ كَانَ يُصَلِّي بِهِمْ فِي رَمَضَانَ خَمْسَ تَرْوِيحَاتٍ، وَيُوتِرُ بِثَلَاثٍ»


 • (11) നബി (സ്വ) റമളാനിൽ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് (പ്രസ്തുത ഹദീസ് യോഗ്യരായ റാവിമാരല്ലെങ്കിലും 20 എന്ന ആശയം സ്വഹാബത്തിന്റെയും , താബിഉകളുടെയും പ്രവൃത്തിയിൽ നിന്ന് സ്ഥിരപ്പെടുന്നു)

 ٧٦٩٢ - حَدَّثَنَا يَزِيدُ بْنُ هَارُونَ، قَالَ: أَنَا إِبْرَاهِيمُ بْنُ عُثْمَانَ، عَنِ الْحَكَمِ، عَنْ مِقْسَمٍ، عَنِ ابْنِ عَبَّاسٍ، «أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»


 •  *അബ്ദു റസാഖ് (റ) വിന്റെ മുസ്വന്നഫിൽ 03 റിപ്പോർട്*


 • (12) സാഇബു ബ്നു യസീദി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെയും തമീമുദ്ദാരി(റ)യുടെയും നേതൃത്വത്തിലായി വിത്റ് സഹിതം ഇരുപത്തിയൊന്ന് റക്’അതുകളുടെ മേല്‍ ജനങ്ങളെ സംഘടിപ്പിച്ചു.”

 ٧٧٣٠ - عَنْ دَاوُدَ بْنِ قَيْسٍ، وَغَيْرِهِ، عَنْ مُحَمَّدِ بْنِ يُوسُفَ، عَنِ السَّائِبِ بْنِ يَزِيدَ، " أَنَّ عُمَرَ: جَمَعَ النَّاسَ فِي رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ، وَعَلَى تَمِيمٍ الدَّارِيِّ عَلَى إِحْدَى وَعِشْرِينَ رَكْعَةُ يَقْرَءُونَ بِالْمِئِينَ وَيَنْصَرِفُونَ عِنْدَ فُرُوعِ الْفَجْرِ "

(وهذا سند قوي)


 • (13) സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് നിസ്കാരം കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞുപോകുമ്പോഴേക്ക് നേരം പുലര്‍ച്ചയോടടുക്കുമായിരുന്നു. ഇരുപത്തിമൂന്ന് റക്’അത്തുകളായിരുന്നു നിസ്കരിച്ചിരുന്നത്”(20 + 03 വിത്റ്)

 7733 - ﻋﻦ اﻷﺳﻠﻤﻲ، ﻋﻦ اﻟﺤﺎﺭﺙ ﺑﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﺃﺑﻲ ﺫﺑﺎﺏ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ:  ﻛﻨﺎ ﻧﻨﺼﺮﻑ ﻣﻦ اﻟﻘﻴﺎﻡ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ، ﻭﻗﺪ ﺩﻧﺎ ﻓﺮﻭﻉ اﻟﻔﺠﺮ، ﻭﻛﺎﻥ اﻟﻘﻴﺎﻡ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﺛﻼﺛﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ»


 • (14) ഇസ്മാ’ഈലുബ്നു ‘അബ്ദില്‍ മലികി(റ)ല്‍നിന്ന് നിവേദനം: “സ’ഈദു ബ്നു ജുബൈര്‍(റ) റമള്വാന്‍ മാസത്തില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (മുസ്വന്നഫു അബ്ദു റസ്സാഖ്വ് 4/266) സ’ഈദുബ്നു ജുബൈര്‍(റ) സ്വഹാബിവര്യന്മാരായ ഇബ്നു ‘അബ്ബാസ്, ഇബ്നു ‘ഉമര്‍, ‘അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍, ‘അദിയ്യുബ്നു ഹാതിം (റ.ഹും.) തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയാണെന്നും (വാക്കുകള്‍) രേഖയാക്കാന്‍ പറ്റുന്ന യോഗ്യനായ പണ്ഢിതനാണെന്നും ഖുലാസ്വതുല്‍ ഖസ്റജി 1/374ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

7749 - ﻋﻦ اﻟﺜﻮﺭﻱ، ﻋﻦ ﺇﺳﻤﺎﻋﻴﻞ ﺑﻦ ﻋﺒﺪ اﻟﻤﻠﻚ ﻗﺎﻝ: «ﻛﺎﻥ ﺳﻌﻴﺪ ﺑﻦ ﺟﺒﻴﺮ  ﻳﺆﻣﻨﺎ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ، ﻓﻜﺎﻥ ﻳﻘﺮﺃ ﺑﺎﻟﻘﺮاءﺗﻴﻦ ﺟﻤﻴﻌﺎ، ﻳﻘﺮﺃ ﻟﻴﻠﺔ ﺑﻘﺮاءﺓ اﺑﻦ ﻣﺴﻌﻮﺩ ﻓﻜﺎﻥ ﻳﺼﻠﻲ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ،


*• ഇമാം ബൈഹഖി (റ) സുനനുൽ കുബ്റയിൽ (06) റിപ്പോർടുകൾ*


 • (15) സുവൈദ് ബ്നു ഗഫ് ല (റ) റമളാനിൽ ഇമാമായി 5 തർവീഹാതോട് കൂടി 20 റക് അത് നിസ്ക്കരിച്ചു, അലിയ്യ് (റ) വിന്റെ സ്വാഹിബിൽ പെട്ട  ശുതൈറ് ബ്നു ശകൽ (റ) റമളാനിൽ ഇമാമായി 20 റക് അതും 03 വിത്റും നിസ്ക്കരിച്ചിരുന്നു "  (സുവൈദ്(റ) താബി’ഈ പ്രമുഖരില്‍ ഒരാളായിരുന്നുവെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ് 1/341ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദക പരമ്പര ഹസന്‍ ആണെന്ന് നൈമവി(റ) ആസാറുസ്സുനന്‍ 2/55ല്‍ വ്യക്തമാക്കിയിട്ടുണ്ട്.)

 /٤٢٩٠ - وَأنبأ أَبُو زَكَرِيَّا بْنُ أَبِي إِسْحَاقَ، أنبأ أَبُو عَبْدِ اللهِ مُحَمَّدُ بْنُ يَعْقُوبَ، ثنا مُحَمَّدُ بْنُ عَبْدِ الْوَهَّابِ، أنبأ جَعْفَرُ بْنُ عَوْنٍ، أنبأ أَبُو الْخَصِيبِ قَالَ: " كَانَ يَؤُمُّنَا سُوَيْدُ بْنُ غَفَلَةَ فِي رَمَضَانَ فَيُصَلِّي خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً " وَرُوِّينَا عَنْ شُتَيْرِ بْنِ شَكَلٍ، وَكَانَ مِنْ أَصْحَابِ عَلِيٍّ رَضِيَ اللهُ عَنْهُ " أَنَّهُ كَانَ يَؤُمُّهُمْ فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً، وَيُوتِرُ بِثَلَاثٍ " وَفِي ذَلِكَ قُوَّةٌ لِمَا

 • (16) അബ്ദുറഹ്മാനി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) റമള്വാനില്‍ ഓത്തറിയുന്നവരെ വിളിച്ച് അവരില്‍പ്പെട്ട ഒരാളോട് ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്അത് നിസ്കരിക്കാന്‍ ആജ്ഞാപിച്ചു. ‘അലി(റ)വിന്റെ നേതൃത്വത്തില്‍ വിത്റ് നിസ്കാരവും നടക്കുമായിരുന്നു.” (സുനനുല്‍ ബൈഹഖി 2/496) ‘അബ്ദുറഹ്മാന്‍(റ), ‘അലി(റ)വില്‍നിന്ന് ഹദീസ് കേട്ട വ്യക്തിയും ധാരാളം ഹദീസുകളുടെ  റിപ്പോര്‍ട്ടറും യോഗ്യനുമായ പണ്ഢിതനുമായിരുന്നുവെന്ന് ഇബ്നുസ’അ്ദ്(റ) ത്വബഖ്വാത് 6/175ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 - ٤٢٩١ - أَخْبَرَنَا أَبُو الْحُسَيْنِ بْنُ الْفَضْلِ الْقَطَّانُ بِبَغْدَادَ أنبأ مُحَمَّدُ بْنُ أَحْمَدَ بْنِ عِيسَى بْنِ عَبْدَكَ الرَّازِيُّ، ثنا أَبُو عَامِرٍ عَمْرُو بْنُ تَمِيمٍ، ثنا أَحْمَدُ بْنُ عَبْدِ اللهِ بْنِ يُونُسَ، ثنا حَمَّادُ بْنُ شُعَيْبٍ، عَنْ عَطَاءِ بْنِ السَّائِبِ، عَنْ أَبِي عَبْدِ الرَّحْمَنِ السُّلَمِيِّ، عَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ: " دَعَا الْقُرَّاءَ فِي رَمَضَانَ فَأَمَرَ مِنْهُمْ رَجُلًا يُصَلِّي بِالنَّاسِ عِشْرِينَ رَكْعَةً " قَالَ: وَكَانَ عَلِيٌّ رَضِيَ اللهُ عَنْهُ يُوتِرُ بِهِمْ " وَرُوِيَ ذَلِكَ مِنْ وَجْهٍ آخَرَ، عَنْ عَلِيٍّ وَأَمَّا التَّرَاوِيحُ فَفِيمَا

(മുകളിൽ കൊടുത്ത അലിയ്യ് (റ) 20 കൽപ്പിക്കുന്ന ഈ റിപ്പോർട് പുത്തനാശയക്കാരുടെ ശ്രോതസ്സായ ഇബ്നു തയ്മിയ്യ അദ്ദേഹത്തിന്റെ മിൻ ഹാജുസ്സുന്ന 8/308 ൽ കൊണ്ട് വരുന്നുണ്ട്)


 • (17) ജനങ്ങൾക്ക് അഞ്ച് തർവീഹാതുകളോട് കൂടി 20 റക് അത് നിസ്ക്കരിക്കാൻ അലിയ്യ് (റ) കൽപ്പിച്ചു

 - ٤٢٩٢ - أنبأ أَبُو عَبْدِ اللهِ بْنُ فَنْجَوَيْهِ الدَّيْنَوَرِيُّ، ثنا أَحْمَدُ بْنُ مُحَمَّدِ بْنِ إِسْحَاقَ بْنِ عِيسَى السُّنِّيُّ، أنبأ أَحْمَدُ بْنُ عَبْدِ اللهِ الْبَزَّازُ، ثنا سَعْدَانُ بْنُ يَزِيدَ، ثنا الْحَكَمُ بْنُ مَرْوَانَ السُّلَمِيُّ، أنبأ الْحَسَنِ بْنُ صَالِحٍ، عَنْ أَبِي سَعْدٍ الْبَقَّالِ، عَنْ أَبِي الْحَسْنَاءِ أَنَّ عَلِيَّ بْنَ أَبِي طَالِبٍ " أَمَرَ رَجُلًا أَنْ يُصَلِّيَ، بِالنَّاسِ خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً " [ص: ٧٠٠]


 • (18) നബി (സ്വ) റമളാനിൽ ജമാഅത്തില്ലാതെ 20 റക് അതും വിത് റും നിസ്ക്കരിക്കാറുണ്ടായിരുന്നു

 - 4286 - ﺃﻧﺒﺄ ﺃﺑﻮ ﺳﻌﺪ اﻟﻤﺎﻟﻴﻨﻲ، ﺛﻨﺎ ﺃﺑﻮ ﺃﺣﻤﺪ ﺑﻦ ﻋﺪﻱ اﻟﺤﺎﻓﻆ، ﺛﻨﺎ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ، ﺛﻨﺎ ﻣﻨﺼﻮﺭ ﺑﻦ ﺃﺑﻲ ﻣﺰاﺣﻢ، ﺛﻨﺎ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ ﻗﺎﻝ: " ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ  ﻳﺼﻠﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﻓﻲ ﻏﻴﺮ ﺟﻤﺎﻋﺔ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭاﻟﻮﺗﺮ "


 • (19) സാഇബ് (റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാന്‍ മാസത്തില്‍ ഇരുപത് റക്’അതായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്. ‘ഉസ്മാന്‍(റ)വിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. അവര്‍ നിസ്കാരത്തിന്റെ ദൈര്‍ഘ്യത്താല്‍ വടി ഊന്നിയായിരുന്നു നിന്നിരുന്നത്”(സുനനുല്‍ ബൈഹഖ്വി 2/496) .ഈ ഹദീസ് പ്രബലമാണെന്ന് നിരവദി ഹദീസ് പണ്ഡിതന്മാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബ് 4/32ലും,  ഖുലാസ്വയിലും, ഇബ്നുൽ ഇറാഖി(റ) ത്വർഹുത്തസ് രീബിലും ഇമാം സുയൂതി(റ) മസ്വാബീഹിലും ബദ്രുദ്ദീനുൽഐനി(റ) ഉംദത്തുൽ ഖാരിയിലും അത് പ്രബലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 - 4288 - ﻭﻗﺪ ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻋﺒﺪ اﻟﻠﻪ اﻟﺤﺴﻴﻦ ﺑﻦ ﻣﺤﻤﺪ ﺑﻦ اﻟﺤﺴﻴﻦ ﺑﻦ ﻓﻨﺠﻮﻳﻪ اﻟﺪﻳﻨﻮﺭﻱ ﺑﺎﻟﺪاﻣﻐﺎﻥ، ﺛﻨﺎ ﺃﺣﻤﺪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ اﻟﺴﻨﻲ، ﺃﻧﺒﺄ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ  اﻟﺒﻐﻮﻱ، ﺛﻨﺎ ﻋﻠﻲ ﺑﻦ اﻟﺠﻌﺪ، ﺃﻧﺒﺄ اﺑﻦ ﺃﺑﻲ ﺫﺋﺐ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: " ﻛﺎﻧﻮا ﻳﻘﻮﻣﻮﻥ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ " ﻗﺎﻝ: " ﻭﻛﺎﻧﻮا ﻳﻘﺮءﻭﻥ ﺑﺎﻟﻤﺌﻴﻦ، ﻭﻛﺎﻧﻮا ﻳﺘﻮﻛﺌﻮﻥ ﻋﻠﻰ ﻋﺼﻴﻬﻢ ﻓﻲ ﻋﻬﺪ ﻋﺜﻤﺎﻥ ﺑﻦ ﻋﻔﺎﻥ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻣﻦ ﺷﺪﺓ اﻟﻘﻴﺎﻡ "


*• ഇമാം ആജൂരി (റ) (01) റിപ്പോർട്*

  , ഹിജ്റ 360 ൽ വഫാത്തായ അക്കാലത്തെ വലിയ മുഹദ്ദിസും, ഫഖീഹുമായിരുന്ന മഹാനവർകളുടെ കിതാബുശ്ശരീഅയിൽ 1240 നമ്പറിൽ ഉദ്ധരിക്കുന്നു


 • (20) ജനങ്ങൾക്ക് 05 തർവീഹാത്തുകളോട് കൂടി 20 നിസ്ക്കരിക്കാൻ അലിയ്യ് (റ)  കൽപ്പിച്ചു

١٢٤٠ - وَحَدَّثَنَا ابْنُ مَخْلَدٍ قَالَ: حَدَّثَنَا عُبَيْدُ اللَّهِ بْنُ جَرِيرِ بْنِ جَبَلَةَ الْعَتَكِيُّ قَالَ: حَدَّثَنَا الْحَكَمُ يَعْنِي ابْنَ مَرْوَانَ قَالَ: حَدَّثَنَا الْحَسَنُ بْنُ صَالِحٍ , عَنْ عَمْرِو بْنِ قَيْسٍ , عَنْ أَبِي الْحَسْنَاءِ , أَنَّ عَلِيًّا رَضِيَ اللَّهُ عَنْهُ «أَمَرَ رَجُلًا أَنْ يُصَلِّيَ بِالنَّاسِ فِي رَمَضَانَ خَمْسَ تَرْوِيحَاتٍ عِشْرِينَ رَكْعَةً»


*• ഇമാം മാലിക് (റ)  02 റിപ്പോർട്*


 • (21) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്” (മുവത്ത്വഅ് പേജ് 40) , യസീദു ബ്നു റൂമാന്‍(റ) മദീനക്കാരില്‍ എണ്ണപ്പെടുന്നുവെന്ന് ഇമാം ബുഖാരി(റ) താരീഖുല്‍ കബീര്‍ 4/331ല്‍ പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം യോഗ്യനായ മദീനാ നിവാസിയാണെന്ന് സുര്‍ഖ്വാനി(റ) ശര്‍ഹുല്‍ മുവത്ത്വ 1/239ലും പറയുന്നു. , ഈ ഹദീസിന്റെ നിവേദക പരമ്പര ശക്തിയാര്‍ജ്ജിച്ചതാണെങ്കിലും യസീദ്(റ), ‘ഉമര്‍(റ)വിന്റെ കാലത്തില്ലാത്തത് കൊണ്ട് ഈ ഹദീസ് മുര്‍സല്‍ ആണെന്നും എങ്കിലും അറിയപ്പെട്ടൊരു സംഭവം ഒരു താബി’ഇയ്യ് ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിച്ചാല്‍ കണ്ണി മുറിയാത്ത ഹദീസിന്റെ സഥാനം അതിനുണ്ടെന്ന് അല്‍ഹാഫിള്വുല്‍ ഇറാഖ്വി(റ) പ്രസ്താവിച്ചതായി തദ്രീബുര്‍റാവിയില്‍ ഇമാം സുയൂഥ്വി(റ) ഉദ്ധരിച്ചിട്ടുണ്ടെന്നും അശ്ശൈഖുന്നൈമവി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55)

- ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ؛ ﺃﻧﻪ ﻗﺎﻝ: ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ، ﻓﻲ ﺭﻣﻀﺎﻥ، ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ - മുവത്വ


 • (22) സാഇബ് ബ്നു യസീദ് (റ) നിവേദനം ചെയ്യുന്നതിൽ 20 നിസ്ക്കരിച്ചിരുന്നു

-  يَزِيدَ بْنِ خُصَيْفَةَ عَنْ السَّائِبِ بْنِ يَزِيدَ أَنَّهَا عِشْرُونَ رَكْعَةً


ﻭﺭﻭﻯ ﻣﺎﻟﻚ ﻣﻦ ﻃﺮﻳﻖ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻋﺸﺮﻳﻦ ﺭﻛﻌﺔ - فتح الباري


മുവത്വയിൽ മാലികി ഇമാം 20 റക് അത്തിന്റെ റിപ്പോർട് ഉദ്ധരിക്കുന്നു എന്ന് നൈലുൽ ഔത്വാർ  "ബാബു സ്വലാതു ത്തറാവീഹ്" പേജ് 57 ൽ ശൗഖാനി ഇക്കാര്യം രേഖപ്പെടുത്തുന്നു


*• സുനനു അബൂ ദാവൂദ് (01) റിപ്പോർട്*


 • (23) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ജനങ്ങളെ ഉബയ്യുബ്നു ക’അ്ബ്(റ) വിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരത്തിന് വേണ്ടി സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (സുനനു അബീദാവൂദ് 1/202) ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇതുസംബന്ധമായി അബൂദാവൂദ്(റ) ഒന്നും പറയാത്ത സ്ഥിതിക്ക് രേഖയാക്കാന്‍ പറ്റുന്ന ഹസനായ ഹദീസാണെന്നാണ് വെക്കേണ്ടത്. ഇമാം നവവി(റ) പറയുന്നു: “അബൂദാവൂദ്(റ) ബലഹീനമാക്കാത്ത ഹദീസുകള്‍ അവരുടെ അടുക്കല്‍ ഹസനാണെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്.” (ശര്‍ഹുല്‍ മുഹദ്ദബ് 5/8)

 وَفِي "سُنَنِ أَبِي دَاوُدَ" يُوْنُسُ بنُ عُبَيْدٍ، عن الحسن أن عمر بن الخطاب جمع النَّاسَ عَلَى أُبي بنِ كَعْبٍ فِي قِيَامِ رمضان فكان يصلي بهم عشرين ركعة...

[സുനനു അബൂദാവൂദിൽ ഉണ്ടെന്ന് ഹാഫിള് ദഹബി സിയറു അഹ്ലാമിന്നുബലാഅ്  1/400]


*• ഇമാം തുർമ്മുദീ (റ) (01) റിപ്പോർട്*


 • (24) തറാവീഹ് ഇരുപതാണെന്ന് ഉമർ(റ), അലി(റ) തുടങ്ങി നബി(സ)യുടെ അസ്വ് ഹാബിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന അഭിപ്രായമാണ് പണ്ഡിതന്മാരിൽ അധികപേരും സ്വീകരിച്ചിരിക്കുന്നത്. സൗരി(റ), ഇബ്നുൽ മുബാറഖ് (റ), ശാഫിഈ(റ) എന്നിവരുടെയും അഭിപ്രായം അതാണ്‌. ശാഫിഈ(റ) പറയുന്നു: "നമ്മുടെ നാട് മക്കയിൽ ജനങ്ങൾ ഇരുപത് നിസ്കരിക്കുന്നതായി നാം എത്തിച്ചിരിക്കുന്നു".

81 - ﺑﺎﺏ ﻣﺎ ﺟﺎء ﻓﻲ ﻗﻴﺎﻡ ﺷﻬﺮ ﺭﻣﻀﺎﻥ :-

ﻭاﺧﺘﻠﻒ ﺃﻫﻞ اﻟﻌﻠﻢ ﻓﻲ ﻗﻴﺎﻡ ﺭﻣﻀﺎﻥ، ﻓﺮﺃﻯ ﺑﻌﻀﻬﻢ: ﺃﻥ ﻳﺼﻠﻲ ﺇﺣﺪﻯ ﻭﺃﺭﺑﻌﻴﻦ ﺭﻛﻌﺔ ﻣﻊ اﻟﻮﺗﺮ، ﻭﻫﻮ ﻗﻮﻝ ﺃﻫﻞ اﻟﻤﺪﻳﻨﺔ، ﻭاﻟﻌﻤﻞ ﻋﻠﻰ ﻫﺬا ﻋﻨﺪﻫﻢ ﺑﺎﻟﻤﺪﻳﻨﺔ.

 وَأَكْثَرُ أَهْلِ العِلْمِ عَلَى مَا رُوِيَ عَنْ عُمَرَ، وَعَلِيٍّ، وَغَيْرِهِمَا مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عِشْرِينَ رَكْعَةً، وَهُوَ قَوْلُ الثَّوْرِيِّ، وَابْنِ الْمُبَارَكِ، وَالشَّافِعِيِّ

وقَالَ الشَّافِعِيُّ: وَهَكَذَا أَدْرَكْتُ بِبَلَدِنَا بِمَكَّةَ يُصَلُّونَ عِشْرِينَ رَكْعَةً.


*• ഇമാം ബൈഹഖി (റ) വിന്റെ ഫളാഇലുൽ ഔഖാതിൽ (02) റിപ്പോർട്*


 • (25) ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് എന്ന് മദീനയിൽ മേയറായിരുന്ന സാഇബ് ബ്നു യസീദ് (റ) പറയുന്നു

  ١٢٧ - أَخْبَرَنَا أَبُو عَبْدِ اللَّهِ الْحُسَيْنُ بْنُ مُحَمَّدِ بْنِ الْحُسَيْنِ الدَّيْنَوَرِيُّ، حَدَّثَنَا أَحْمَدُ بْنُ مُحَمَّدِ بْنِ إِسْحَاقَ السُّنِّيُّ، حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ عَبْدِ الْعَزِيزِ، حَدَّثَنَا عَلِيُّ بْنُ الْجَعْدِ، حَدَّثَنَا ابْنُ أَبِي ذِئْبٍ، عَنْ يَزِيدَ بْنِ خُصَيْفَةَ، عَنِ السَّائِبِ بْنِ يَزِيدَ، قَالَ: كَانُوا يَقُومُونَ عَلَى عَهْدِ عُمَرَ بْنِ الْخَطَّابِ فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً،‌  ﻗﺎﻝ: ﻭﻛﺎﻧﻮا ﻳﻘﺮءﻭﻥ ﺑﺎﻟﻤﺎﺋﺘﻴﻦ، ﻭﻛﺎﻧﻮا ﻳﺘﻮﻛﺌﻮﻥ ﻋﻠﻰ ﻋﺼﻴﻬﻢ ﻓﻲ ﻋﻬﺪ ﻋﺜﻤﺎﻥ ﺑﻦ ﻋﻔﺎﻥ ﻣﻦ ﺷﺪﺓ اﻟﻘﻴﺎﻡ -

 ﻗﺎﻝ اﻟﺸﻴﺦ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ: ﻭﺑﻤﻌﻨﺎﻩ ﺭﻭاﻩ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ ﻋﻦ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﻣﺮﺳﻼ،


 • (26) അലിയ്യ് (റ) വിന്റെ അനുയായികളിൽ പെട്ട ശുതൈറ് ബ്നു ശകൽ (റ) ജനങ്ങൾക്ക് ഇമാമായി 20 റക് അത്തും, 03 വിത്റും നിസ്ക്കരിച്ചു, അത് പോലെ സുവൈദ് ബ്നു ഗഫ് ല(റ) റമളാനിൽ ജനങ്ങൾക്ക് ഇമാമായി അഞ്ച് തർവീഹാത്തുകളോട് കൂടി 20 റക് അത്ത് നിസ്ക്കരിച്ചു

 ﻭﺭﻭﻳﻨﺎ ﻋﻦ ﺷﺘﻴﺮ ﺑﻦ ﺷﻜﻞ ﻭﻛﺎﻥ ﻣﻦ ﺃﺻﺤﺎﺏ ﻋﻠﻲ -

 ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﻧﻪ ﻛﺎﻥ ﻳﺆﻣﻬﻢ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻌﺸﺮﻳﻦ ﺭﻛﻌﺔ ﻭﻳﻮﺗﺮ ﺑﺜﻼﺙ , ﻭﻋﻦ ﺳﻮﻳﺪ ﺑﻦ ﻏﻔﻠﺔ ﺃﻧﻪ ﻛﺎﻥ ﻳﺆﻣﻬﻢ ﻓﻲ ﺭﻣﻀﺎﻥ ﻓﻴﺼﻠﻲ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ


*• *ഇമാം ബൈഹഖി (റ) ശുഅബുൽ ഈമാനിൽ (01) റിപ്പോർട്*


 • (27) യസീദ് ബ്നു റൂമാൻ (റ) പറയുന്നു ജനങ്ങൾ ഉമർ (റ) വിന്റെ കാലത്ത് 23 നിസ്ക്കരിച്ചു (20 + 3 വിത്റ്)

   3000 - ﺃﺧﺒﺮﻧﺎ ﺃﺑﻮ ﺯﻛﺮﻳﺎ ﺑﻦ ﺃﺑﻲ ﺇﺳﺤﺎﻕ، ﺣﺪﺛﻨﺎ ﺃﺑﻮ اﻟﺤﺴﻦ اﻟﻄﺮاﺋﻔﻲ، ﺣﺪﺛﻨﺎ ﻋﺜﻤﺎﻥ ﺑﻦ ﺳﻌﻴﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ ﺑﻦ ﺑﻜﻴﺮ، ﺣﺪﺛﻨﺎ ﻣﺎﻟﻚ، ﻗﺎﻝ: ﻭﺣﺪﺛﻨﺎ اﻟﻘﻌﻨﺒﻲ، ﻓﻴﻤﺎ ﻗﺮﺃ ﻋﻠﻰ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ، ﺃﻧﻪ ﻗﺎﻝ: " ﻛﺎﻥ اﻟﻨﺎﺱ  ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﻦ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻓﻲ ﺭﻣﻀﺎﻥ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ "

(ശുഅബുൽ ഈമാൻ 4/550)


 • *ഇമാം ബൈഹഖി (റ) മഹ് രിഫത്തിസ്സുനനി വൽ ആസാർ (03) റിപ്പോർട്*    ﻗﻴﺎﻡ ﺭﻣﻀﺎﻥ


 • (28) ഇമാം ശാഫിഈ (റ) പറഞ്ഞു :- 20 റക് അത്ത്  ജമാ അത്തായിട്ട് നിസ്ക്കരിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു , 03 വിത്റും

 5403 - ﻗﺎﻝ اﻟﺸﺎﻓﻌﻲ: ﻭﺃﺣﺐ ﺇﻟﻲ ﺇﺫا ﻛﺎﻧﻮا ﺟﻤﺎﻋﺔ ﺃﻥ ﻳﺼﻠﻮا ﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻳﻮﺗﺮﻭﻥ ﺑﺜﻼﺙ.


 • (29) ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത് എന്ന് മദീനയിൽ മേയറായിരുന്ന സാഇബ് ബ്നു യസീദ് (റ) പറയുന്നു.

   5409 - ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻃﺎﻫﺮ اﻟﻔﻘﻴﻪ ﻗﺎﻝ: ﺃﺧﺒﺮﻧﺎ ﺃﺑﻮ ﻋﺜﻤﺎﻥ اﻟﺒﺼﺮﻱ ﻗﺎﻝ: ﺣﺪﺛﻨﺎ ﺃﺑﻮ ﺃﺣﻤﺪ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻮﻫﺎﺏ ﻗﺎﻝ: ﺃﺧﺒﺮﻧﺎ ﺧﺎﻟﺪ ﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﺟﻌﻔﺮ ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: ﻛﻨﺎ ﻧﻘﻮﻡ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭاﻟﻮﺗﺮ»(ഇത് ബൈഹഖി ഇമാം സുനനു സ്സ്വഗീറിലും 1/297 -  821  ആം നമ്പറായി ഉദ്ധരിച്ചിട്ടുണ്ട്)


 • (30) യസീദ് ബ്നു റൂമാൻ (റ) പറഞ്ഞു ജനങ്ങൾ ഉമർ (റ) വിന്റെ കാലത്ത് 23 നിസ്ക്കരിച്ചു (20 + 3 വിത്റ്)

5411 - ﻗﺎﻝ: ﻭﺣﺪﺛﻨﺎ اﻟﻘﻌﻨﺒﻲ ﻓﻴﻤﺎ ﻗﺮﺃ ﻋﻠﻰ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ، ﺃﻧﻪ ﻗﺎﻝ: «ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﻓﻲ ﺭﻣﻀﺎﻥ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ

قال النووي في الخلاصة: إسناده صحيح......

ഇമാം നൈമവി (റ) പറഞ്ഞു

رجال هذا الاسناد كلهم ثقات


*• ഇമാം ത്വബ് റാനി (റ) മുഹ്ജമുൽ ഔസത്വിൽ 02 റിപ്പോർട്*


 • (31) നബി (സ്വ) റമളാനിൽ 20 റക് അത്ത് നിസ്ക്കരിച്ചു ഈ ഹദീസ് സനദ് യോഗ്യതയില്ല പക്ഷെ ആശയം 20 എന്നത് സ്വഹാബത്തിന്റെ ഇജ്മാഇൽ നിന്ന് സ്ഥിരപ്പെടുന്നു

٧٩٨ - حَدَّثَنَا أَحْمَدُ بْنُ يَحْيَى الْحُلْوَانِيُّ قَالَ: نا عَلِيُّ بْنُ الْجَعْدِ قَالَ: نا أَبُو شَيْبَةَ إِبْرَاهِيمُ بْنُ عُثْمَانَ، عَنِ الْحَكَمِ بْنِ عُتَيْبَةَ، عَنْ مِقْسَمٍ، عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ «يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً سِوَى الْوِتْرِ» [ص: ٢٤٤] لَمْ يَرْوِ هَذَا الْحَدِيثَ عَنِ الْحَكَمِ إِلَّا أَبُو شَيْبَةَ وَلَا يُرْوَى عَنِ ابْنِ عَبَّاسٍ إِلَّا بِهَذَا الْإِسْنَادِ


 • (32) നബി (സ്വ) റമളാനിൽ 20 റക് അത്ത് നിസ്ക്കരിച്ചു എന്ന് മറ്റൊരു സനദിൽ റിപ്പോർട് ചെയ്യുന്നു ഈ ഹദീസും സനദ് യോഗ്യതയില്ല പക്ഷെ ആശയം 20 എന്നത് സ്വഹാബത്തിന്റെ ഇജ്മാഇൽ നിന്ന് സ്ഥിരപ്പെടുന്നു

٥٤٤٠ - حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ الرَّازِيُّ قَالَ: ثَنَا عَلِيُّ بْنُ الْجَعْدِ قَالَ: ثَنَا أَبُو شَيْبَةَ، عَنِ الْحَكَمِ، عَنْ مُقْسَمٍ، عَنِ ابْنِ عَبَّاسٍ قَالَ: «كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً وَالْوِتْرَ»  لَمْ يَرْوِ هَذِهِ الْأَحَادِيثَ عَنِ الْحَكَمِ إِلَّا أَبُو شَيْبَةَ "


*• കൻസുൽ ഉമ്മാൽ 02 റിപ്പോർട്*


 • (33) ഉബയ്യുബ്നു കഅബ്(റ)ൽ നിന്ന് നിന്ന് നിവേദനം: "ഉമറുബ്നുൽ ഖാത്ത്വാബ് (റ) റമളാനിൽ രാത്രി നിസ്കരിക്കാൻ നിർദേശിച്ചു കൊണ്ട് പറഞ്ഞു: "നിശ്ചയം ജനങ്ങൾ പകൽ നോമ്പെടുക്കുന്നു. അവർക്ക് ഖുർആൻ ഒതാനറിയില്ല. അതിനാൽ താങ്കൾ രാത്രി അവരുടെ മേൽ ഖുർആൻ ഓതി നിസ്കരിക്കുകയാണെങ്കിൽ നന്നായിരുന്നു". അപ്പോൾ ഉബയ്യ് (റ) പ്രതിവചിച്ചു: അമീറുൽ മുഅമിനീൻ! ഇത് മുമ്പില്ലാത്ത കാര്യമല്ലേ". അപ്പോൾ ഉമർ(റ) പറഞ്ഞു" "എനിക്കറിയാം പക്ഷെ അത് നല്ല കാര്യമാണ്". തുടർന്ന് ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചു". (കൻസുൽ ഉമ്മാൽ 23471)

  (ﺻﻼﺓ اﻟﺘﺮاﻭﻳﺢ) :-    عن أبي بن كعب أن عمر بن الخطاب أمره أن يصلي بالليل في رمضان ، فقال : إن الناس يصومون النهار ولا يحسنون أن يقرءوا ، فلو قرأت عليهم بالليل ،  يا أمير المؤمنين ، هذا شيء لم يكن ، فقال : قد علمت ولكنه حسن ، فصلى بهم عشرين ركعة(كنز العمال: ٤٠٩/٨-


 • (34) അലിയ്യ് (റ)/20 നിസ്ക്കരിക്കാൻ ഒരാളോട് കല്പിച്ചു

  23474- ﻋﻦ ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻲ ﺑﻦ ﺃﺑﻲ ﻃﺎﻟﺐ ﺃﻣﺮ ﺭﺟﻼ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ.

(കൻസുൽ ഉമ്മാൽ -  8/410)


*• മുസ്നദ് ഇബ്നുൽ ജുഹ്ദ്  01 റിപ്പോർട്*


 • (35) സാഇബ് ബ്നു യസീദ് (റ) പറഞ്ഞു ഉമർ (റ) വിന്റെ കാലത്ത് റമളാനിൽ ഞങ്ങൾ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്

2825 - ﺣﺪﺛﻨﺎ ﻋﻠﻲ، ﺃﻧﺎ اﺑﻦ ﺃﺑﻲ ﺫﺋﺐ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ، ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﻗﺎﻝ: «ﻛﺎﻧﻮا  ﻳﻘﻮﻣﻮﻥ ﻋﻠﻰ ﻋﻬﺪ ﻋﻤﺮ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﺇﻥ ﻛﺎﻧﻮا ﻟﻴﻘﺮءﻭﻥ ﺑﺎﻟﻤﺌﻴﻦ ﻣﻦ اﻟﻘﺮﺁﻥ»    مسند ابن الجعد 1/413


*• മുസ്നദ് ശാമീൻ ത്വബ് റാനി നമ്പർ 3/284 ൽ (01) റിപ്പോർട്*


 • (36) സഈദ് ബ്നു ജുബൈർ (റ) റമളാനിൽ ഞങ്ങൾക്ക്   24 റക് അതും, 03 വിത്റോട് കൂടി നിസ്ക്കരിക്കാറുണ്ടായിരുന്നു

- ﺳﻌﻴﺪ ﺑﻦ ﺟﺒﻴﺮ ﻳﺼﻠﻲ ﺑﻨﺎ ﻓﻲ ﺭﻣﻀﺎﻥ ﺃﺭﺑﻌﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻛﺎﻥ ﻳﻮﺗﺮ ﺑﺜﻼﺙ»


*• ഇബാനതുൽ കുബ്റ 8/397 ൽ ഇബ്നു ബത്വ (റ) (02) റിപ്പോർട്*

[الإبانة الكبرى لابن بطة]

المؤلف: أبو عبد الله عبيد الله بن محمد بن محمد بن حمدان العُكْبَري المعروف بابن بَطَّة العكبري (المتوفى: 387هـ)


 • (37) അലിയ്യ് (റ) 20 നിസ്ക്കരിക്കാൻ ആജ്ഞാപിക്കുന്നു

   81 - ﺣﺪﺛﻨﺎ اﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ اﻟﺼﺎﻏﺎﻧﻲ ﻗﺎﻝ: ﺣﺪﺛﻨﻲ ﻳﺤﻴﻰ ﺑﻦ ﺑﻜﻴﺮ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﺴﻦ ﺑﻦ ﺻﺎﻟﺢ ﻋﻦ ﻋﻤﺮﻭ ﺑﻦ ﻗﻴﺲ ﻋﻦ ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻴﺎ ﻋﻠﻴﻪ اﻟﺴﻼﻡ ﺃﻣﺮ ﺭﺟﻼ ﺃﻥ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﻋﺸﺮﻳﻦ ﺭﻛﻌﺔ


 • (38) അലിയ്യ് (റ) 20 കൽപ്പിക്കുന്നു

   82 - ﺣﺪﺛﻨﺎ اﺑﻦ ﻣﺨﻠﺪ ﻗﺎﻝ: ﺣﺪﺛﻨﺎ ﻋﺒﻴﺪاﻟﻠﻪ ﺑﻦ ﺟﺮﻳﺮ ﺑﻦ ﺟﺒﻠﺔ اﻟﻌﺘﻜﻲ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﻜﻢ ﻳﻌﻨﻲ اﺑﻦ ﻣﺮﻭاﻥ ﻗﺎﻝ: ﺣﺪﺛﻨﺎ اﻟﺤﺴﻦ ﺑﻦ ﺻﺎﻟﺢ ﻋﻦ ﻋﻤﺮﻭ ﺑﻦ ﻗﻴﺲ ﻋﻦ  ﺃﺑﻲ اﻟﺤﺴﻨﺎء ﺃﻥ ﻋﻠﻴﺎ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﻣﺮ ﺭﺟﻼ ﺃﻥ ﻳﺼﻠﻲ ﺑﺎﻟﻨﺎﺱ ﻓﻲ ﺭﻣﻀﺎﻥ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻋﺸﺮﻳﻦ ﺭﻛﻌﺔ


*• ഇമാം മഖ് ദീസി (റ) - അഹാദീസിൽ മുഖ്താറ (01) റിപ്പോർട് 3/367*

الْحَافِظُ: ضِيَاءُ الدِّينِ أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ عَبْدِ الْوَاحِدِ بْنِ أَحْمَدَ الْمَقْدِسِيُّ


 • (39) ഉബയ്യുബ്നു കഅബ്(റ)ൽ നിന്ന് നിന്ന് നിവേദനം: "ഉമറുബ്നുൽ ഖാത്ത്വാബ് (റ) റമളാനിൽ രാത്രി നിസ്കരിക്കാൻ നിർദേശിച്ചു കൊണ്ട് പറഞ്ഞു: "നിശ്ചയം ജനങ്ങൾ പകൽ നോമ്പെടുക്കുന്നു. അവർക്ക് ഖുർആൻ ഒതാനറിയില്ല. അതിനാൽ താങ്കൾ രാത്രി അവരുടെ മേൽ ഖുർആൻ ഓതി നിസ്കരിക്കുകയാണെങ്കിൽ നന്നായിരുന്നു". അപ്പോൾ ഉബയ്യ് (റ) പ്രതിവചിച്ചു: അമീറുൽ മുഅമിനീൻ! ഇത് മുമ്പില്ലാത്ത കാര്യമല്ലേ". അപ്പോൾ ഉമർ(റ) പറഞ്ഞു" "എനിക്കറിയാം പക്ഷെ അത് നല്ല കാര്യമാണ്". തുടർന്ന് ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചു".

1161 - أخبرنَا أَبُو عبد الله مَحْمُود بن أَحْمد بن عبد الرَّحْمَن الثَّقَفِيُّ بِأَصْبَهَانَ أَنَّ سَعِيدَ بْنَ أَبِي الرَّجَاءِ الصَّيْرَفِي أخْبرهُم قِرَاءَة عَلَيْهِ أَنا عبد الْوَاحِد بن أَحْمد الْبَقَّال أَنا عبيد الله بْنُ يَعْقُوبَ بْنِ إِسْحَاقَ أَنا جَدِّي إِسْحَاقُ بْنُ إِبْرَاهِيمَ بْنِ مُحَمَّدِ بْنِ جَمِيلٍ أَنا أَحْمَدُ بْنُ مَنِيعٍ أَنا الْحَسَنُ بْنُ مُوسَى نَا أَبُو جَعْفَرٍ الرَّازِيُّ عَنِ الرَّبِيعِ بْنِ أَنَسٍ عَنْ أَبِي الْعَالِيَةِ عَنْ أُبَيِّ بْنِ كَعْبٍ أَنَّ عُمَرَ أَمَرَ أُبَيًّا أَنْ يُصَلِّيَ بِالنَّاسِ فِي رَمَضَانَ فَقَالَ إِنَّ النَّاسَ يَصُومُونَ النَّهَار وَلَا يحسنون أَن (يقرؤا) فَلَوْ قَرَأْتَ الْقُرْآنَ عَلَيْهِمْ بِاللَّيْلِ فَقَالَ يَا أَمِيرَ الْمُؤْمِنِينَ هَذَا (شَيْءٌ) لَمْ يَكُنْ فَقَالَ قَدْ عَلِمْتُ وَلَكِنَّهُ أَحْسَنُ فَصَلَّى بِهِمْ عِشْرِينَ رَكْعَة (إِسْنَاده حسن)


 • (40) ഇമാം ജുർജാനി (റ) വഫാത്ത് ഹിജ്റ - 427  താരീഖ് ജുർജാനിൽ  1/317 ൽ (01) റിപ്പോർട് ഉദ്ധരിക്കുന്നു

556- ﺃﺑﻮ اﻟﺤﺴﻦ ﻋﻠﻲ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺃﺣﻤﺪ ﺑﻦ ﻋﺒﺪ اﻟﻠﻪ اﻟﻔﻘﻴﻪ اﻟﺸﺎﻓﻌﻲ اﻟﺰاﻫﺪ ﺟﺮﺟﺎﻧﻲ ﻛﺎﻥ ﻳﻌﺮﻑ ﺑﺄﺑﻲ اﻟﺤﺴﻦ اﻟﻘﺼﺮﻱ ﻳﻨﺰﻝ ﺑﺒﺎﺏ اﻟﺨﻨﺪﻕ ﻭﺗﻮﻓﻲ ﻓﻲ اﻟﺠﺎﻣﻊ ﻳﻮﻡ اﻟﺠﻤﻌﺔ ﻋﻨﺪ اﻟﻤﺤﺮاﺏ اﻟﻌﺘﻴﻖ ﺑﻌﺪ اﻟﺼﻼﺓ ﻳﻮﻡ ﻋﺎﺷﻮﺭاء ﺳﻨﺔ ﺛﻤﺎﻥ ﻭﺳﺘﻴﻦ ﻭﺛﻼﺛﻤﺎﺋﺔ ﺭﻭﻯ 121/ﺑ ﻋﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﻋﺒﺪ اﻟﻤﺆﻣﻦ ﻭﻋﺎﺻﻢ ﺑﻦ ﺳﻌﻴﺪ ﻭﺃﺣﻤﺪ ﺑﻦ ﻋﺒﺪ اﻟﻜﺮﻳﻢ ﻭاﻟﺒﻐﻮﻱ ﻭاﺑﻦ ﺻﺎﻋﺪ ﻭاﺑﻦ ﺃﺑﻲ ﺩاﻭﺩ ﻭﻏﻴﺮﻫﻢ.  ﺣﺪﺛﻨﺎ ﺃﺑﻮ اﻟﺤﺴﻦ ﻋﻠﻲ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺃﺣﻤﺪ اﻟﻘﺼﺮﻱ اﻟﺸﻴﺦ اﻟﺼﺎﻟﺢ ﺭﺣﻤﻪ اﻟﻠﻪ ﺣﺪﺛﻨﺎ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﻋﺒﺪ اﻟﻤﺆﻣﻦ اﻟﻌﺒﺪ اﻟﺼﺎﻟﺢ ﻗﺎﻝ ﺃﺧﺒﺮﻧﻲ ﻣﺤﻤﺪ ﺑﻦ ﺣﻤﻴﺪ اﻟﺮاﺯﻱ ﺣﺪﺛﻨﺎ ﻋﻤﺮ ﺑﻦ ﻫﺎﺭﻭﻥ ﺣﺪﺛﻨﺎ ﺇﺑﺮاﻫﻴﻢ ﺑﻦ اﻟﺤﻨﺎﺯ1 ﻋﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﻋﻦ ﻋﺒﺪ اﻟﻤﻠﻚ ﺑﻦ ﻋﺘﻴﻚ  ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ ﻗﺎﻝ ﺧﺮﺝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺫاﺕ ﻟﻴﻠﺔ ﻓﻲ ﺭﻣﻀﺎﻥ ﻓﺼﻠﻰ اﻟﻨﺎﺱ ﺃﺭﺑﻌﺔ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭﺃﻭﺗﺮ ﺑﺜﻼﺛﺔ.


*• അബൂ യൂസ്ഫ് ബ്നു സഅ്ദ് ബ്നു ഹിബതതുൽ അൻസ്വാരി (റ) വഫാത്ത് ഹിജ്റ 182 / അൽ ആസാറു അബീ യൂസുഫ് 1/41   ൽ (01) റിപ്പോർട്*


 • (41) ഇബ്രാഹീം (റ) നിവേദനം :- ജനങ്ങൾ അഞ്ച് തർവീഹാതോടെ (20) റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്

211 - ﻋﻦ ﺃﺑﻴﻪ ﻋﻦ ﺃﺑﻲ ﺣﻨﻴﻔﺔ، ﻋﻦ ﺣﻤﺎﺩ، ﻋﻦ ﺇﺑﺮاﻫﻴﻢ، «ﺃﻥ اﻟﻨﺎﺱ ﻛﺎﻧﻮا ﻳﺼﻠﻮﻥ ﺧﻤﺲ ﺗﺮﻭﻳﺤﺎﺕ ﻓﻲ ﺭﻣﻀﺎﻥ»


*• അബ്ദു ബ്നു ഹുമൈദ്(റ) വഫാത്ത് :- ഹിജ്റ 249 /  മുസ്നദിൽ (01) റിപ്പോർട്*


 • (42) ഇബ്നു അബ്ബാസ്(റ) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപതും മൂന്നു റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു".(മുസ്നദ് 2/271)

653 - ﺣﺪﺛﻨﻲ ﺃﺑﻮ ﻧﻌﻴﻢ ﻗﺎﻝ: ﺣﺪﺛﻨﻲ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ ﻗﺎﻝ: «ﻛﺎﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ  ﻳﺼﻠﻲ ﻓﻲ ﺭﻣﻀﺎﻥ ﻋﺸﺮﻳﻦ ﺭﻛﻌﺔ، ﻭﻳﻮﺗﺮ ﺑﺜﻼﺙ»

(مسند عبد ابن حميد: 1/218)


*• മുഹ്യിസ്സുന്ന ഇമാം ബഗ് വി (റ) വഫാത്ത് ഹിജ്റ 516 / ഷറഹുസ്സുന്ന 4/123 (02) റിപ്പോർട്*


 • (43) തറാവീഹ് ഇരുപതാണെന്ന് ഉമർ(റ), അലി(റ) തുടങ്ങി നബി(സ)യുടെ അസ്വ് ഹാബിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന അഭിപ്രായമാണ് പണ്ഡിതന്മാരിൽ അധികപേരും സ്വീകരിച്ചിരിക്കുന്നത്. സൗരി(റ), ഇബ്നുൽ മുബാറഖ് (റ), ശാഫിഈ(റ) എന്നിവരുടെയും അഭിപ്രായം അതാണ്‌. ശാഫിഈ(റ) പറയുന്നു: "നമ്മുടെ നാട് മക്കയിൽ ജനങ്ങൾ ഇരുപത് നിസ്കരിക്കുന്നതായി നാം എത്തിച്ചിരിക്കുന്നു".

وَأَمَّا أَكْثَرُ أَهْلِ الْعِلْمِ، فَعَلَى عِشْرِينَ رَكْعَةً يُرْوَى ذَلِكَ عَنْ عُمَرَ، وَعَلِيٍّ وَغَيْرِهِمَا مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ قَوْلُ الثَّوْرِيِّ، وَابْنِ الْمُبَارَكِ، وَالشَّافِعِيِّ، وَأَصْحَابِ الرَّأْيِ، قَالَ الشَّافِعِيُّ: وَهَكَذَا أَدْرَكْتُ بِبَلَدِنَا بِمَكَّةَ يُصَلُّونَ عِشْرِينَ رَكْعَةً.

وَلَمْ يَقْضِ أَحْمَدُ فِيهِ بِشَيْءٍ.

وَاخْتَارَ ابْنُ الْمُبَارَكِ، وَأَحْمَدُ، وَإِسْحَاقُ، الصَّلاةَ مَعَ الإِمَامِ فِي شَهْرِ رَمَضَانَ.

وَاخْتَارَ الشَّافِعِيُّ أَنْ يُصَلِّيَ وَحْدَهُ إِذَا كَانَ قَارِئًا


 • (44) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്”

ﻭﻗﺎﻝ ﻣﺎﻟﻚ، ﻋﻦ ﻳﺰﻳﺪ ﺑﻦ ﺭﻭﻣﺎﻥ: ﻛﺎﻥ اﻟﻨﺎﺱ ﻳﻘﻮﻣﻮﻥ ﻓﻲ ﺯﻣﺎﻥ ﻋﻤﺮ ﺑﺜﻼﺙ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻓﻲ ﺭﻣﻀﺎﻥ.


*•  മുഹമ്മദ് ബ്നു നസ്റുൽ മർവസീ - (റ:അ) വഫാത്ത് ഹിജ്റ - 294 / "മുഖ്തസ്വർ ഖിയാമുല്ലൈൽ  വഖിയാമു റമളാൻ - 1/220/221 ൽ (06) റിപ്പോർട്*

أبو عبد الله محمد بن نصر بن الحجاج المَرْوَزِي (202 - 294 هـ)  مختصر قيام الليل وقيام رمضان وكتاب الوتر

 المؤلف: محمد بن نصر المروزي - أحمد بن علي المقريزي


 • (45) ഉമർ (റ) വിന്റെ കാലത്ത് ജനങ്ങൾ 20 റക് അത്തും 03 വിത്റും നിസ്ക്കരിച്ചിരുന്നു

 وَقَالَ مُحَمَّدُ بْنُ كَعْبٍ الْقُرَظِيُّ: «كَانَ النَّاسُ يُصَلُّونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ فِي رَمَضَانَ عِشْرِينَ رَكْعَةً يُطِيلُونَ فِيهَا الْقِرَاءَةَ وَيُوتِرُونَ بِثَلَاثٍ»

 • (46) സാഇബ് (റ) നിവേദനം : റമളാനിൽ 20 റക് അത്തായിരുന്നു നിസ്ക്കരിച്ചിരുന്നത്

 وَعَنِ السَّائِبِ أَيْضًا: «أَنَّهُمْ كَانُوا يَقُومُونَ فِي رَمَضَانَ بِعِشْرِينَ رَكْعَةً , وَيَقْرَءُونَ بِالْمِئِينَ مِنَ الْقُرْآنِ , وَأَنَّهُمْ كَانُوا يَعْتَمِدُونَ عَلَى الْعِصِيِّ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ»


 • (47) യസീദുബ്നു റൂമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്”

وَعَنْ يَزِيدَ بْنِ رُومَانَ: «كَانَ النَّاسُ يَقُومُونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ فِي رَمَضَانَ بِثَلَاثٍ وَعِشْرِينَ رَكْعَةً»


 •  (48) അഅ്മശ്(റ) പറയുന്നു:  "ഇബ്നുമസ്ഊദ്(റ) ഇരുപത് റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു"

زَيْدُ بْنُ وَهْبٍ رَحِمَهُ اللَّهُ: كَانَ عَبْدُ اللَّهِ بْنُ مَسْعُودٍ رَضِيَ اللَّهُ عَنْهُ يُصَلِّي بِنَا فِي شَهْرِ رَمَضَانَ فَيَنْصَرِفُ وَعَلَيْهِ لَيْلٌ " قَالَ الْأَعْمَشُ: «كَانَ يُصَلِّي عِشْرِينَ رَكْعَةً وَيُوتِرُ بِثَلَاثٍ»


 • (49) അത്വാഅ്(റ)ൽ നിന്ന് നിവേദനം: "വിത്റടക്കം ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുന്നതായി   ജനങ്ങളെ ഞാനെത്തിച്ചു"

 وَقَالَ عَطَاءٌ: «أَدْرَكْتُهُمْ يُصَلُّونَ فِي رَمَضَانَ عِشْرِينَ رَكْعَةً , وَالْوِتْرُ ثَلَاثُ رَكَعَاتٍ»

 • (50) ശുതൈർ (റ) റമളാനിൽ 20 റക് അതും 03 വിത് റുമായിരുന്നു നിസ്ക്കരിച്ചിരുന്നത്

عَبْدُ اللَّهِ بْنُ قَيْسٍ عَنْ شُتَيْرٍ: وَكَانَ مِنْ أَصْحَابِ عَبْدِ اللَّهِ الْمَعْدُودِينَ أَنَّهُ كَانَ يُصَلِّي بِهِمْ فِي رَمَضَانَ عِشْرِينَ رَكْعَةً وَيُوتِرُ بِثَلَاثٍ "


*•  ഇബ്നു അദ് യ് അൽ ജുർജാനി (റ) വഫാത്ത് ഹിജ്റ 235 - മഹാനവർകളുടെ അൽ കാമിൽ (01) റിപ്പോർട്*


 • (51) നബി (സ്വ) റമളാനിൽ ജമാ അത്ത് കൂടാതെ 20 റക് അത്ത് നിസ്ക്കരിച്ചിരുന്നു

ﺣﺪﺛﻨﺎ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ، ﺣﺪﺛﻨﺎ ﻣﻨﺼﻮﺭ ﺑﻦ ﺃﺑﻲ ﻣﺰاﺣﻢ، ﺣﺪﺛﻨﺎ ﺃﺑﻮ ﺷﻴﺒﺔ، ﻋﻦ اﻟﺤﻜﻢ، ﻋﻦ ﻣﻘﺴﻢ، ﻋﻦ اﺑﻦ ﻋﺒﺎﺱ، ﻗﺎﻝ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﺼﻠﻲ ﻓﻲ ﺷﻬﺮ ﺭﻣﻀﺎﻥ ﻓﻲ ﻏﻴﺮ ﺟﻤﺎﻋﺔ، ﺑﻋﺸﺮﻳﻦ ﺭﻛﻌﺔ ﻭاﻟﻮﺗﺮ.

അൽ കാമിൽ (1/391)


*• ഹാഫിള് ഇബ്നു കസീർ (റ)  മുസ്നദ് ഫാറൂഖ് (ഉമറുബ്നുൽ ഖത്വാബ് (റ)   :- (02) റിപ്പോർട്*

أمير المؤمنين أبي حفص عمر بن الخطاب رضي الله عنه

وأقواله على أبواب العلم

للإمام الحافظ عماد الدين أبي الفداء إسماعيل بن عمر بن كثير القرشي الدمشقي الشافعي


 • (52)

عن السائب بن يزيد: أن الناس كانوا يقومون على عهد عمر -رضي الله عنه- بعشرين ركعة.

 • (53)

عن يزيد بن رومان قال: كان الناس يقومون في زمن عمر -رضي الله عنه- بثلاث وعشرين ركعة.


*ആദർശ പഠനാർത്ഥികൾക്കും , സത്യാന്വേഷകർക്കും ഇതൊരുപകാരമാവട്ടെ , ഈ എളിയവന്റെ ഈ എളിയ അദ്ധ്വാനത്തിന് ദുആ വസ്വിയ്യത്തോടെ*

             

   *✍🏻സിദ്ധീഖുൽ  മിസ്ബാഹ് പടന്നക്കാട്*

            8891 786 787

__________________________💙🌸

തറാവീഹ് 20 ന്റെ തെളിവുകളുടെ നീണ്ട നിരയുമായി മുജാഹിദുകൾ

 തറാവീഹ് 20 ന്റെ തെളിവുകളുടെ നീണ്ട നിരയുമായി മുജാഹിദുകൾ!

*തറാവീഹ് 20 എന്നും റമളാനിൽ മാത്രമേയുള്ളു എന്നും പണ്ട്❗ പിന്നീട് 8 റകഅത്താക്കി. വിശദീകരിച്ച് വശംകെട്ടപ്പോൾ 11 ആയി.അവസാനം-കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതായി എന്നു പറഞ്ഞതു പോലെ- തറാവീഹ് എന്ന പ്രത്യേക നിസ്കാരം തന്നെ ഇല്ലാതായി❗ പുണ്യങ്ങൾ പൂത്തിറങ്ങുന്ന വിശുദ്ധ റമളാനിൽ ആരാധനകൾ മലീമസമാക്കുന്ന പ്രവണതകൾ സമുദായ മേൽവിലാസത്തിൽ രംഗത്തെത്തുമ്പോൾ ,വിശ്വാസികൾ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു*❗

*തറാവീഹ് ഇരുപത് റകഅത്തെന്ന് ഇബ്നുതൈമിയ്യ*❗

👇👇👇👁👁👁

https://visionofahlussunna.blogspot.com/2018/05/blog-post_27.html

*തറാവീഹ് 20 റക്അത്തെന്ന് ഇബ്നുൽ ഖയ്യിം*❗

👇👇👇👁👁👁

https://visionofahlussunna.blogspot.com/2018/05/20_12.html

*തറാവീഹ് 20 റകഅത്തെന്ന് ഇബ്നു അബ്ദുൽ വഹാബ്!*❗

👇👇👇👁👁👁

https://visionofahlussunna.blogspot.com/2018/05/20_8.html

*തറാവീഹ് 20 റക്അത്തെന്ന് ശൗക്കാനി*❗

👇👇👇👁👁👁

https://visionofahlussunna.blogspot.com/2018/05/20_15.html

*തറാവീഹ് 20 റകഅത്തെന്ന് സൗദി ഗ്രാന്റ് മുഫ്തി അബ്ദുൽ അസീസ് ആലുശൈഖ്*❗

👇👇👇👁👁👁

https://visionofahlussunna.blogspot.com/2018/05/20_93.html

*തറാവീഹ് 20 റകഅത്തെന്ന് സൗദീ മുഫ്ത്തി ശൈഖ് അബ്ദുല്ലാ അല് ജ്ബ് രീന്*❗

👇👇👇👁👁👁

https://visionofahlussunna.blogspot.com/2018/05/20_63.html

*തറാവീഹ് 20 റകഅത്തെന്ന് കെ എം മൗലവി*❗

👇👇👇👁👁👁

https://visionofahlussunna.blogspot.com/2018/05/20_61.html

*തറാവീഹ് 20 റകഅത്തെന്ന് മുജാഹിദ് സ്ഥാപക നേതാക്കളും പാഠപുസ്തകവും*❗

👇👇👇👁👁👁

https://visionofahlussunna.blogspot.com/2018/05/20_59.html

*തറാവീഹ് എത്ര വേണമെങ്കിലും നിസ്കരിക്കാമെന്ന് വഹാബീ മൗലവി സകരിയ്യ സലാഹി*❗

👇👇👇👁👁👁

https://youtu.be/fvrlzFuuxiU

20 നിസ്കരിക്കൽ ബിദ്അത്താണെന്ന് പറഞ്ഞ് നാടുകളിൽ പ്രശ്നമുണ്ടാക്കിയതെന്തിനായിരുന്നു❓

തറാവീഹ് 20 റക്അത്താണെന്ന് - മുജാഹിദ് മദ്രസയിൽ പഠിപ്പിച്ചതെന്തിനായിരുന്നു❓

ഏതായാലും -മക്കയിലും മദീനയിലും ഇരുപതാണ് നിസ്കരിക്കുന്നതെന്ന് സമ്മതിക്കേണ്ടി വന്നു❗

നാല്പതോ എത്ര വേണമെങ്കിലും നിസ്കരിക്കാമെന്നതിന് തെളിവ് കിട്ടിയത് അടുത്ത നാളിൽ❗ഈ ഹദീസ് മുമ്പ് കണ്ടിരുന്നെങ്കിലും - എണ്ണം പഠിപ്പിക്കാനായിരുന്നെന്ന് മനസ്സിലായത് ഈ അടുത്ത നാളിലാണത്രെ❗ ഇമാമുമാരെ തള്ളി സ്വയം ഗവേഷണത്തിനിറങ്ങിയാൽ ഇതും ഇതിലപ്പുറവും പറയേണ്ടി വരും. ദീൻ ചിലർക്ക് കളിക്കാനുള്ളതായി മാറിയിരിക്കുന്നു. അല്ലാഹു കാക്കട്ടെ.

*തറാവീഹ്11ന്റെ* *വാദത്തിന് പ്രമാണ* *പിൻബലമില്ലെന്ന് മുജാഹിദുകൾ*

👇👇👇👁👁👁

https://visionofahlussunna.blogspot.com/2018/05/11.html

*വഹാബികളുടെ - 20ലും 8 ലും 11 ലും കറങ്ങി നടക്കുന്ന തറാവീഹ് വ്യതിയാനങ്ങൾ*

👇👇👇👁👁👁

*തറാവീഹ് വഹാബികൾ വിവാദമാക്കിയത് 1938 ൽ*

https://visionofahlussunna.blogspot.com/2017/10/1938.html

*തറാവീഹ് വെട്ടിനിരത്തി വഹാബികൾ*

👇👇👇👁👁👁

https://visionofahlussunna.blogspot.com/2018/04/blog-post_782.html

*മുജാഹിദുകൾ തറാവീഹിന്റെ റക്അത്തുൾപ്പെടെ ഒട്ടനവധി വിഷയങ്ങളിൽ സഹാബികളെ അംഗീകരിക്കുന്നില്ലെന്ന് പ്രമുഖ മുജാഹിദ് മൗലവി*

👇👇👇👁👁👁

https://visionofahlussunna.blogspot.com/2018/03/20.html

*എഴുപത്തി മൂന്നിലെ രക്ഷപെട്ട വിഭാഗത്തിൽ മുജാഹിദുകളില്ലെന്ന് മൗലവിമാർ പറയാതെ പറയുന്നു*!

👇👇👇👁👁👁

https://visionofahlussunna.blogspot.com/2018/03/blog-post_20.html

20 നിസ്കരിക്കൽ ബിദ്അത്തും നരകത്തിലുമാണെന്ന് പറഞ്ഞ് നോട്ടീസിറക്കിയും കവല പ്രസംഗം നടത്തിയും നാട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയവർ നയം തിരുത്തിയപ്പോൾ - മൗലവിമാരുടെ വാക്ക് കേട്ട് പടച്ചോൻ നരകത്തിലിട്ട സുന്നികളെ സ്വർഗത്തിലേക്ക് മാറ്റാനുള്ള കുറുക്കുവഴി കൂടി പടച്ചോ നോടവതരിപ്പിച്ചാൽ നന്നായിരുന്നു. *നെഞ്ചത്ത് കൈ കെട്ടി വഹാബിയാകുന്നതിന് മുമ്പ്* *വഹാബിയാകണോ*, *ആഖിറം നഷ്ടപ്പെടുത്തണോ എന്ന് നെഞ്ചത്ത് കൈവെച്ച് ചിന്തിക്കുന്നത് നന്നായിരിക്കും*

✍️ *ഖുദ്സി*