Thursday, April 26, 2018

അഹ് ലുസ്സുന്ന നൂറ് തെളിവുകൾ


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഒഹാബികൾ തെളിവുണ്ടോ എന്ന് ചോദിക്കുന്ന നൂറ് ആരോപണത്തിന് മറുപടി

ഇതിനൊക്കെ വല്ല തെളിവും ഉണ്ടോ

1. ഖബര്‍ കെട്ടി പൊക്കല്‍


ഖബര്‍ ഉയര്‍ത്തല്‍ വഹാബികള്‍ക്ക് ചൊറിയുന്ന ഹദീസും ഉദ്ധരണിയും ? ഖാരിജത്തുബ്നു സൈദ്(റ) പറയുന്നു ഉസ്മാന്‍(റ)ന്‍റെ കാലഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു ഉസ്മാനുബ്നു മള്ഊനിന്‍റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളിലെ ഏറ്റവും വലിയ ചാട്ടക്കാര്‍ (ബുഖാരി, 4/364) ഇമാം ഇബ്നു ഹജര്(റ)‍ പറയുന്നു ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിവാകുന്നു (ഫത്തുഹുല്‍ ബാരി,4/365 )


2. ജാറം മൂടല്‍

മറുപടി


, അബുബക്കര്‍,ഉമര്‍(റ)വും.ജാറം മൂടലും വിളക്ക് കത്തികലുംബഹു അബ്ദുല്‍* *ഗനിയ്യുന്നാബല്സി(റ)പറയുന്നത് കാണുക أن البدعة الحسنة الموافق لمقصود الشرع تسمي سنة بناء القباب علي قبور العلماء والأولياء والصلحاء ووضع الستور والعمامة والثياب علي قبورهم أمرجائز اذاكان القصد بذلك التعظيم في أعين العامة حتي لايحتقر أصحاب هذا القبر وكذا اتخاذ القنادل والشمع عند قبور الاولياء والصلحاء من باب التعظيم والاجلال أيضا للأولياء فالمقصود فيها مقصد حسن:تفسير روح البيان 3/400"ഇസ്ലാമിക നിയമത്തോട് യോജിച്ച ആചാരത്തില്‍ പെട്ടതാണ് അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹുകളുടെ ഖബറില്‍ഖുബ്ബ ഉണ്ടാക്കലും ഖബറിന്മേല്‍ വസ്ത്രം, തുണി ഇടലും വിളക്ക്* *കത്തിക്കലുമെല്ലാം.അത് അനുവദനിയവുമാണ് സാദാരണക്കാര്‍ അനാധരിക്കാതിരിക്കാനാണത്(റൂല്‍ ബയാന്‍)ونذر الزيت والشمع للأولياء يوقد عند قبورهم تعظيما لهم ومحبة جائز أيضا ولاينبغي النهي عنه :تفسير روح البيان 3/400"ഔലിയാക്കളോടുള്ള സ്നേഹം കാരണം അവരുടെ ഖബറിന്ന്‍ അരികില്‍ വിളക്ക് കത്തിക്കാന്‍ നെയ്യും എണ്ണയും നേര്ച്ചയാക്കള്‍ അനുവദനിയമാണ് ഒരിക്കലും എതിര്‍ക്കപ്പെടേണ്ടതല്ല"(തഫ്സ്സീര്)قال سئل ابن رزين عن النذر للقبر السيدة نفيسة وخالد بن وليد وشبهه هل يصح ام لا ؟فاجاب ان جرت العادة لاحد من الميت عند قبر لقرائة القرآن ونحوه فنذر انسان زيتا أوشمعا ليوقد علي قرائة والمتعبدين....وجب العمل به :مسالك الحنفا للقسطلاني 612ഇമാം ഇബ്ന്‍ റസീന്‍(റ) ഒരു ചോദ്യം:-നഫീസ ബീവി,ഖാലിദ് ബിന്‍ വലീദ്‌(റ)തുടങ്ങിയവരുടെ ഖബറിടത്തിലേക്ക് നേര്ച്ചയാക്കുന്നതിന്‍റെ വിധി എന്ത്?ഉത്തരം:-അവിടെ വരുന്നവര്‍ക്ക് ഖുര്‍ആന്‍ ഓതാനും മറ്റും നേര്ച്ചയാകുന്ന പതിവുണ്ടെങ്കില്‍ അതുനടപ്പില്‍ വരുത്തണം"(മസാലിക്കുല്‍ ഹുനഫ)*



3. മയ്യിതിന്റെ അരികെ ഇരുന്നുള്ള ഖുറാന്‍ പാരായണം

മറുപടി

മരണപ്പെട്ട വര്‍ക്ക് വേണ്ടി ദിക്ര്‍ ചൊല്ലിയാല് ‍ അതിന്റെ പ്രതിഫലം മയ്യിത്തിനു എത്തിക്കപ്പെടുമോ??

മുജഹിടിന്റ  ശേഇഖുല്‍ ഇസ്ലാം എന്ന് വിശേഷിക്കപ്പെട്ട ഇബ്ന്‍ തയ്മിയ്യ തന്നെ പറയട്ടെ;

سُئِلَ: عَمَّنْ «هَلَّلَ سَبْعِينَ أَلْفَ مَرَّةٍ، وَأَهْدَاه ُ لِلْمَيِّت ِ، يَكُونُ بَرَاءَةً لِلْمَيِّت ِ مِنْ النَّارِ» حَدِيثٌ صَحِيحٌ؟ أَمْ لَا؟ وَإِذَا هَلَّلَ الْإِنْسَا نُ وَأَهْدَاه ُ إلَى الْمَيِّتِ يَصِلُ إلَيْهِ ثَوَابُهُ، أَمْ لَا؟الْجَو َابُ: إذَا هَلَّلَ الْإِنْسَا نُ هَكَذَا: سَبْعُونَ أَلْفًا، أَوْ أَقَلَّ، أَوْ أَكْثَرَ. وَأُهْدِيَ تْ إلَيْهِ نَفَعَهُ اللَّهُ بِذَلِكَ، وَلَيْسَ هَذَا حَدِيثًا صَحِيحًا، وَلَا ضَعِيفًا. وَاَللَّهُ أَعْلَمُ.

ചോദ്യം: ഒരാള്‍ എഴുപതിനായി രം പ്രാവശ്യം ലാ ഇലാഹ ഇല്ലല്ലാഹു എന്നാ ദിക്ര്‍ ചൊല്ലി മയ്യിത്തിന ു ഹദിയ ചെയ്താല്‍ അത് മയ്യിത്തിന ു നരകത്തില്‍ നിന്നുള്ള മോചനത്തിന് കാരണമാകുന് നതാണ് എന്നാ ഹദീസ് സ്വഹീഹാണോ? ? ഇപ്രകാരം മനുഷ്യര്‍ ലാ ഇലാഹ ചൊല്ലി ഹദിയ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന ു ലഭിക്കുമോ? ?

ഉത്തരം: മനുഷ്യര്‍ ഇപ്രകാരം എഴുപതിനായി രമോ അതില്‍ കുറവോ അധികമോ തഹ്'ലീല്‍ ചൊല്ലി മരണപ്പെട്ട വ്യക്തിക്ക ് ഹദിയ ചെയ്താല്‍ അത് കൊണ്ട് മയ്യിത്തിന ു ഉപകാരം ലഭിക്കുന്ന താണ്. ഉദ്ദ്യത ഹദീസ് സ്വഹേഹ് അല്ല എന്നാല്‍ ലയീഫുമല്ല ( ഫതാവ ഇബ്നു തയ്മിയ്യ 8 , 24 / 180 )
--------------------------         -------- .--------------
قال ابن عربي الاندلسي:من قال لااله الا الله سبعين الف مرة في عمره اشتري نفسه من النار اوغيره

(എഴുപതിനായ ിരം"ലാഇലാഹ ഇല്ലള്ളാഹ് "ചൊല്ലിയാല ്‍ നരക മോചനം ഉണ്ടാകും)എ ന്ന ഹദീസ് ഉദ്ധരിച്ച് ഇബ്ന്‍ അറബി(റ) പറയുന്നുണ് ട് .

قال ابن عربي : أوصيك أن تحافظ على أن تشتري نفسك من الله بعتق رقبتك من النار بأن تقول لا إله إلا الله سبعين ألف مرة فإن الله يعتق رقبتك أو رقبة من تقولها عنه بها ورد به خبر نبوي وأخبرني أبو العباس القسطلاني بمصر أن العارف أبا الربيع المالقي كان على مائدة وقد ذكر هذا الذكر عليها صبي صغير من أهل الكشف فلما مد يده للطعام بكى فقيل : ما شأنك قال : هذه جهنم أراها وأمي فيها فقال المالقي في نفسه : اللهم إني قد جعلت هذه التهليلة عتق أمه من النار فضحك الصبي وقال : الحمد لله الذي خرجت أمي منها وما أدري سبب خروجها قال المالقي : فظهر لي صحة الحديث

ഇബന്‍ അറബി(റ)പറയ ുന്നു:എഴുപ തിനായിരം ദിക്ക്ര്‍ ചൊല്ലി നിന്‍റെയും നീ ആര്‍ക്ക് വേണ്ടി ദിക്ക്ര്‍ ചൊല്ലിയോ അവരുടെയും ശരീരത്തെ നരകത്തില്‍ നിന്ന്‍ മോചിപ്പിക് കുക കാരണം നബി(സ)പറഞ് ഞിട്ടുണ്ട് ഇങ്ങനെ ചെയ്യുന്ന ആളുകള്‍ക്ക് നരകമോചനം ഉണ്ടെന്ന്‍ ബഹു:റബീഉല്‍ മാലി(റ)പറഞ ്ഞതായി ഇമാം ഖസ്ഥല്ലാനി (റ)എന്നൊട് പറഞ്ഞു നരകശിക്ഷ അനുഭവിക്കു ന്ന ഒരു ഉമ്മാക്ക് വേണ്ടി എഴുപതിനായി രം ദിക്ക്ര്‍ ചൊല്ലി ഹദിയ ചെയ്തപ്പോള ്‍ ആ ഉമ്മയെ അല്ലാഹു നരകമോചനം നല്‍കി (ഫൈലുല്‍ ഖദീര്‍)

------------ ---------------------     ---------------------------
: പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;

ചോദ്യം:-


وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ .


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?.

മറുവടി:-


فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميتوصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364) 



👆🏿 അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)
- - - - - - - - - - - - - - - - '--------- ..-------------------------- ---------------------------
-------------
ഇബ്നുൽ ഖയ്യിം
----------------
പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:


قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)


ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)

--------- ..--------------------------

മരണപ്പെട്ടവർക്ക് വേണ്ടി ഖുർ-ആൻ ഒതിയതിന്റെ ഉപകാരം ലഭിക്കുമോ?
------------------------------

ഇബ്നു തയ്മിയ്യ പറഞ്ഞു ഉപകാരം ലഭിക്കും..

ശിഷ്യൻ ഇബ്നു കസീർ പറഞ്ഞു ഉപകാരം ലഭിക്കും..

മറ്റൊരു ശിഷ്യൻ ഇബ്നു ഖയ്യിം പറഞ്ഞു ഉപകാരം ലഭിക്കും..

പോരാ.. സാക്ഷാൽ ഇബ്നു തയ്മിയ്യ മരിച്ചപ്പോൾ ശിഷ്യൻമാരെല്ലാം കൂടി
വട്ടത്തിൽ ഇരുന്നു ഓതി വീട്ടുകാർ കൊടുത്ത സദഖയും വാങ്ങി പോയതുമാണ്..

തങ്ങളുടെ ആശയസ്രോതസ്സെന്നു പരിചയപ്പെടുത്തപ്പെട്ട
ബ്നു തയ്മിയ്യയെയും ശിഷ്യന്മാരെയും തള്ളി,

കുഞ്ഞാടുകൾ പറയുന്നു ലഭിക്കില്ല..

അപ്പൊ ഇവർക്ക് ഓരോരുത്തർക്ക് ഓരോ ദീനാണോ?

എന്തൊരു ആശയ പാപ്പരത്തമാണിത്!..........


ഇനി മറ്റുള്ള എന്തെങ്കിലും പുണ്യ കര്‍മം ചെയ്താല്‍ അത് മയ്യിത്തിനു എത്തിക്കപ് പെടുമോ???

അനസ് (ര) വില്‍ നിന്ന് നിവേദനം: അദ്ദേഹം നബി സ.അ യോട് ഇപ്രകാരം പറഞ്ഞു,"എന്റെ മാതാവ്‌ മരണപ്പെട്ട ു. അവര്‍ വസിയ്യതോന് നും ചെയ്തിട്ടി ല്ല. അവര്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കില ും സദഖാ ചെയ്താല്‍ ഉപകരിക്കുമ ോ??"നബി സ.അ പറഞ്ഞു,"അതെ നീ വെള്ളം സദഖാ ചെയ്യുക (ത്വബ്രാനി )

ഇബ്ന്‍ അബ്ബാസ്‌ (ര) തൊട്ടു നിവേദനം: സ'അദുബിന്‍ ഉബാദ് (ര) വിന്റെ ഉമ്മ അദ്ദേഹത്തി ന്റെ അസന്നിദ്യത ്തില്‍ മരണപ്പെട്ട ു. അദ്ദേഹം റസൂല്‍ സ.അ യോട് പറഞ്ഞു,"അല്ലാഹുവി ന്റെ തിരുദൂതരെ! എന്റെ ഉമ്മ എന്റെ അസന്നിദ്യത ്തില്‍ മരണപ്പെട്ട ു; നാന്‍ അവര്‍ക്ക് വേണ്ടി സദഖാ ചെയ്താല്‍ അതിന്റെ പ്രതിഫലം അവര്‍ക്ക് എത്തിക്കപ് പെടുമോ?? ?"നബി സ.അ പറഞ്ഞു,"കിട്ടും," സ'അദ് (ര) പറഞ്ഞു, ഞാന്‍ അങ്ങയെ സാക്ഷി ആക്കി അല്‍ മഖ്രഫ് എന്ന് പേരുള്ള എന്റെ തോട്ടം ഞാനിതാ അവര്‍ക്ക് വേണ്ടി ദാനം ചെയ്യുന്നു "(ബുഖാരി - Book 4 :: Volume 51 :: Hadith 19 )

അബു ജ'അഫരില്‍ ഹംബലി (ര) വഫാതായപ്പോ ള്‍ അഹ്മെദ് ബിന്‍ ഹംബലി (ര) ന്റെ ഖ്ബരിനരികി ല്‍ മറവു ചെയ്യുകയും ജനങ്ങള്‍ അവിടെ വെച്ച് പതിനായിരം ഖത്തം ഓതിതീര്‍ക് കുകയും ചെയ്തിരുന് നു എന്ന് ഇബ്ന്‍ കസീര്‍ (മുജ്ജുസ് ശരഫാക്കപ്പ ട്ട മുഫസ്സിര്‍ എന്ന് വാഴ്ത്തുന് ന) തന്റെ അല ബിദായത് വന്നിഹായ 12 / 119 ഇല്‍ രേഖപ്പെടുത്തി വെച്ചിരിക് കുന്നു...

മാത്രമല്ല ഇത് പോലെ അന്സ്വാരുക ളില്‍ പെട്ട സ്വഹാബികള് ‍ ചെയ്തിരുന് നു എന്ന് ഖല്ലാല്‍ (ര) തന്റെ ജാമി'ഇല്‍ ശ'അബി ഇല്‍ നിവേദനം ചെയ്തിട്ടു ണ്ട്. (മിര്‍ഖാത് 2 / 382 )
അബ്ദുള്ള ബിന്‍ അബ്ബാസ്‌ (ര) നിവേദനം ചെയ്യുന്നു , ഒരാള്‍ റസൂല്‍ സ.അ യോട് ചോദിച്ചു, “ അല്ലാഹുവിന്റെ റസൂലേ.. എന്റെ ഉപ്പ മരണപ്പെട്ടുപോയി, അദ്ദേഹം ഹജ്ജ് ചെയ്തിട്ടി ല്ല. അദ്ദേഹത്തി ന് വേണ്ടി ഞാന്‍ ഹജ്ജ് ചെയ്യാമോ?? ” റസൂല്‍ സ.അ അദ്ദേഹത്തോ ട് തിരക്കി, “നിങ്ങളുടെ ഉപ്പാക്ക് വല്ല കടവുമുണ്ടയ ിരുന്നോ??, നിങ്ങള്‍ക് ക് അത് വീട്ടുവാന് ‍ സാധിക്കുമോ .?” അയാള്‍ ഉത്തരം നല്‍കി, “അതെ.” ഇതോടു കൂടി, അപ്പോള്‍ റസൂല്‍ സ.അ പറഞ്ഞു, “ഇങ്ങനെ ആണെങ്കില്‍ , അല്ലാഹുവിന ്റെ ദീനില്‍ അത് വളരെ ശരിയാണ്.”( Sunan al-Nasa’i hadith no.2631)

ഇത് പോലെ മറ്റൊരു സമാനമായ ഹദീസ് ബുഖാരിയിലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടു ണ്ട് (hadith no.6698).

ഹാഫിസ് ഇബ്ന്‍ ഖയ്യിം, (ഇബ്ന്‍ തയ്മിയ്യയു ടെ പ്രസിദ്ദനാ യ ശിഷ്യന്)‍ ഈ ഹദീസിനെ വിശദീകരിച് ചു കൊണ്ട് പറയുന്നു:"ഈ കാര്യങ്ങളൊ ക്കെ സൂചന നല്‍കുന്നത്, ജീവിച്ചിരി ക്കുന്ന ആള്‍കാര്‍ മരിച്ചവര്‍ ക്ക് വേണ്ടി നല്ല കാര്യങ്ങള് ‍ ചെയ്താല്‍ അത് മരിച്ച വ്യക്തിക്ക് എത്തിക്കപ് പെടും എന്നാകുന്നു (പ്രതിഫലം എത്തിക്കപ് പെടും).”(I bn Qayyim al-Jawziyy ah, Kitab al-Ruh 161)

ഇമാം നവവി രഹ്മതുല്ലാ ഹി അലൈഹി ശരഹുല്‍ മുഹദ്ദബില് ‍ പറയുന്നു,

( استحب لزائر القبور أن يقرأ ما تيسر من القرآن ، ويدعو لهم عقبها ، نص عليه الشافعي ، واتفق عليه الأصحاب ، وزاد في موضع آخر : وإن ختموا القرآن على القبر كان أفضل)

സിയാരത് ചെയ്യുന്നവ ന്‍ ഖുറാന്‍ ഒതലും അതിനു ശേഷം കബരാളിക്ക് വേണ്ടി പ്രാര്തിക് കലും സുന്നത്താണ ്, ഇമാം ഷാഫി രടിയല്ലാഹു അന്ഹു അത് നസ്സ്വാക്ക ിയിരിക്കുന ്നു, അസ്വ്ഹാബ് അതിന്മേല്‍ ഏകോപിച്ചിര ിക്കുന്നു. .......... ..


الكتب » صحيح البخاري » كِتَاب الْمَنَاقِبِ » بَاب تَزْوِيجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ ...
رقم الحديث: 3559

(حديث مرفوع) حَدَّثَنِي عُمَرُ بْنُ مُحَمَّدِ بْنِ حَسَنٍ ، حَدَّثَنَا أَبِي ، حَدَّثَنَا حَفْصٌ ، عَنْ هِشَامٍ ، عَنْ أَبِيهِ ، عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا ، قَالَتْ :"مَا غِرْتُ عَلَى أَحَدٍ مِنْ نِسَاءِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا غِرْتُ عَلَى خَدِيجَةَ , وَمَا رَأَيْتُهَا وَلَكِنْ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُكْثِرُ ذِكْرَهَا , وَرُبَّمَا ذَبَحَ الشَّاةَ ثُمَّ يُقَطِّعُهَا أَعْضَاءً , ثُمَّ يَبْعَثُهَا فِي صَدَائِقِ خَدِيجَةَ فَرُبَّمَا ، قُلْتُ : لَهُ كَأَنَّهُ لَمْ يَكُنْ فِي الدُّنْيَا امْرَأَةٌ إِلَّا خَدِيجَةُ ، فَيَقُولُ :"إِنَّهَا كَانَتْ وَكَانَتْ وَكَانَ لِي مِنْهَا وَلَدٌ".

ആഇഷ ര.അ യില്‍ നിന്നും നിവേദനം, മഹതി പറഞ്ഞു, എനിക്ക് റസൂല്‍ സ.അ യുടെ മറ്റു ഭാര്യമാരെക്കള്‍ ഖദീജ ര.അ യോട് അസൂയ ആയിരുന്നു, എന്നാല്‍ എന്നെ പ്രവാചകന്‍ സ.അ വിവാഹം കഴിക്കുന്നതിനു മുമ്പായി മഹതി വഫാതായിരുന്നു. പ്രവാചകന്‍ സ.അ ഖദീജ ബീവിയെ കുറിച്ച് പലപ്പോഴും കൂടുതലായി പ്രകീര്തിക്കുമാ യിരുന്നു. എപ്പോഴെല്ലാം റസൂല്‍ സ.അ ആടിനെ അരുത്താലും അതിന്റെ കഷ്ണങ്ങള്‍ മഹതിയുടെ കൂട്ടുകാര്‍ക്ക് വീതിച്ചു നല്‍കുമായിരുന്നു. മഹതിയെ പോലെ മറ്റൊരു സ്ത്രീയും ലോകത്ത് ഉണ്ടായിരുന്നില് ല എന്നതുപോലെ ആണല്ലോ അങ്ങ് മഹതിയെ കാണുന്നത് എന്ന് ഞാന്‍ പ്രവാചകരോട് പറഞ്ഞാല്‍ ഇപ്രകാരം മറുപടി പറയും,"ഖദീജ (ര) ഇന്നാലിന്ന പോലെയൊക്കെ ആയിരുന്നു, അവരില്‍ എനിക്ക് കുട്ടികള്‍ ഉണ്ടായിരുന്നു


മയ്യിത്തിനു സമീപം ഖുറാൻ പാരായണം?? ഇവിടെ ചിലര് വന്നുകൊണ്ട് കസര്ത് കാണിക്കുമ്പോൾ ഞങ്ങള്ക്ക് പറയാനുള്ളത് നിലനില്പിന്ന്‍ വേണ്ടി എന്തും നിഷേധിക്കുക ഇതാണ് ഇത്തരം ആധുനിക വഹാബികളുടെ പോളിസി.. അതുകൊണ്ട് നമുക്ക് സഹതപിക്കാനല്ലാത  മറ്റൊന്നും കഴിയില്ലാ..

ഹദീസ് കാണുക;

حدثنا أبو بكر بن أبي شيبة وأبو كريب قالا حدثنا أبو معاوية عن الأعمش عن شقيق عن أم سلمة قالت قال رسول الله صلى الله عليه وسلم إذا حضرتم المريض أو الميت فقولوا خيرا فإن الملائكة يؤمنون على ما تقولون

മയ്യിത്തിനെ, അല്ലെങ്കിൽ രോഗികളെ സമീപ്പിച്ചാല്‍ നിങ്ങള്‍ ഖൈരായതു പറയുക (മുസ്ലിം)

ഇനി ഇപ്പോൾ മുജ്ജുസിനു സംശയം എന്താ ഈ ഖൈര്?? അങ്ങനെ അല്ലെ ഉള്ളൂ.. അതുകൊണ്ട് ഖുറാൻ ഓതണം എന്നാണോ എന്ന്.. അല്ലെ??

നബി(സ)തന്നെ വിശദീകരിക്കുന്ന ു

وعن جابر - رضي الله عنه - قال : قال رسول الله - صلى الله عليه وسلم - : ( أما بعد ، فإن خير الحديث كتاب الله ، وخير الهدي هدي محمد ، وشر الأمور محدثاتها ، وكل بدعة ضلالة )

ഇതിൽ കാണുന്ന ഇതെന്താ?? فإن خير الحديث كتاب الله

"കലാമില്‍ വെച്ച ഏററവും'ഖൈര്‍'അല്ലാഹുവ ിന്‍റെ കലാം(ഖുര്‍ആന്‍) ആണ്‌"

عن ابن عمر رضي الله عنه إذا مات أحدكم فلا تحبسوه وأسرعوا به إلى قبره وليُقرأ عند رأسه بفاتحة الكتاب وعند رجليه بخاتمة البقرة في قبره :البيهقي ,مرقات 2/381

"ഇബ്ന്‍ ഉമര്‍(റ)വിൽ നിന്ന്‍ നിവേദനം നബി(സ) പറഞ്ഞു: മരണപ്പെട്ടാല്‍ താമസിയാതെ ഖബറടക്കുക മറവ് ചെയ്‌താല്‍ തല ഭാഗത്ത്‌ ഫാതിഹയും കാലുകളുടെ അടുത്ത് അല്‍ ബഖറ:സൂറത്തും ഓതുക(ബൈഹഖി)

ഈ ഹദീസ് ഹസനാണ് അൽ അദ്കാർ 120

ഇമാം നവവി(റ) തന്റെ കിതാബുൽ അദ്കാരിൽ പറയുന്നത് കാണുക

"أن الشافعي وأصحابه قالوا: يستحب أن يقرءوا عنده شياً من القرءان، قالوا فأن ختموا القرءان كله كان حسناً، عند الفراغ من دفن الميت، والشافعي نصّ على ذلك120الاذكار

ഷാഫി ഇമാമും അനുയായികളും മയ്യിത്ത് മറവ് ചെയ്തതിന്ന്‍ ശേഷം അതിന്നരികില്‍ ഖുര്‍ആനില്‍ നിന്ന്‍ എന്ത് ഒതിയാലും സുന്നത്താണ് എന്ന്‍ പറയുന്നു എന്ന് മാത്രമല്ല,, ഖുര്‍ആന്‍ പൂർണ്ണ മായി ഒാതണം അദ്കാർ 120

:


4. മയ്യിത്ത് കൊണ്ട് പോകുമ്പോഴുള്ള ദിക്ര്‍

മറുപടി

*നബി(സ)പറയുന്നു:رواه أبو يعلى وابن عدي والخطيب وابن عساكر والرافعي عن أبي هريرة رضي الله عنه، ورواه الديلمي عن أنس بلفظ أكثروا في الجنازة قول لا إله إلا الله.الجامع الصغير 1/209ജനാസയില്‍(മയ്യിത്ത്കട്ടിലില്‍ വെച്ചതിന്നാണ് ജനാസ എന്ന്‍ പറയുക) ലാഇലാഹ ഇല്ലല്ലാഹ്,എന്നദിക്ര്‍ വര്‍ധിപ്പിക്കുക"(ജാമിഉസ്സഗീര്‍)

5.തല്ഖിന്‍


മറുപടി

മരണാനന്തരം ഖബ്റില്‍ മനുഷ്യര്‍ ചോദ്യം ചെയ്യപ്പെടും. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുസ്ലിംകളുടെ അറിവിലും വിശ്വാസത്തിലും ഉള്‍പ്പെടുന്നവ തന്നെയാണെ ങ്കിലും അവ ഓര്‍മിപ്പിച്ചു കൊടുക്കല്‍ സുന്നത്താണ്. ഇതിനാണ് തല്‍ഖീന്‍ എന്നു പറ യുന്നത്. ഖുര്‍ആനും സുന്നത്തും പഠിച്ച പ്രമുഖ പണ്ഢിതരെല്ലാം തല്‍ഖീന്‍ അംഗീകരി ക്കുന്നു. ഇബ്നു തൈമിയ്യഃ പോലും.
ഖുര്‍ആന്‍ പറയുന്നതു കാണുക: “നിങ്ങള്‍ ഓര്‍മിപ്പിക്കുക. ഓര്‍മിപ്പിക്കല്‍ വിശ്വാസി കള്‍ക്ക് ഉപകരിക്കുന്നതാണ്” (ഖുര്‍ആന്‍). ഈ ആയത്തിന്റെ അടിസ്ഥാനത്തിലാണ് തല്‍ഖീന്‍ സുന്നത്താണെന്ന് പണ്ഢിതന്മാര്‍ പറയുന്നത്. മുഗ്നി എഴുതുന്നു: “മുകല്ല ഫായ മനുഷ്യന്റെ ജനാസ മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്. ഓര്‍മിപ്പിക്കുക. ഓര്‍മിപ്പിക്കല്‍ സത്യവിശ്വാസികള്‍ക്ക് ഉപകരിക്കുമെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. മനുഷ്യന് ഉത്ബോധനത്തിന്റെ ആവശ്യം നേരിടുന്ന സന്ദര്‍ഭമാണിത്” (മുഗ്നി, 1/367).
ഇബ്നുതൈമിയ്യഃ എഴുതുന്നു: “തല്‍ഖീന്‍ സ്വഹാബത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരി ക്കുന്നു. അവര്‍ തല്‍ഖീന്‍ കൊണ്ട് കല്‍പ്പിക്കുന്നവരായിരുന്നു. ഖബ്റിലുള്ള വ്യക്തി ചോദ്യം ചെയ്യപ്പെടുമെന്നും പരീക്ഷിക്കപ്പെടുമെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അവനുവേണ്ടി ദുആ ചെയ്യാന്‍ കല്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാരണത്താല്‍ തല്‍ഖീന്‍ ഉപകരിക്കു മെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും മരണപ്പെട്ടവന്‍ വിളി കേള്‍ക്കുന്നവനാണ്. സ്വഹീഹായ ഹദീസിലൂടെ നബി (സ്വ) യില്‍ നിന്ന് അക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നബി (സ്വ) പറയുന്നു: ‘തീര്‍ച്ചയായും മയ്യിത്ത് ജനങ്ങളുടെ ചെരിപ്പിന്റെ ശബ്ദം പോലും കേള്‍ക്കുന്നതാണ്.’ വീണ്ടും നബി (സ്വ) പറയുന്നു: (ജീവിച്ചിരിക്കുന്നവര്‍) ഞാന്‍ പറയുന്ന കാര്യങ്ങളെ മരണപ്പെട്ടവരേക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല. മാത്രമല്ല മരണപ്പെട്ടവരോട് സലാം പറയാനും നാം കല്‍പ്പി ക്കപ്പെട്ടിരിക്കുന്നു” (ഫതാവാ ഇബ്നുതൈമിയ്യ. 12/165).
തല്‍ഖീന്‍ സംബന്ധമായി പണ്ഢിതന്മാരുടെ വിശദീകരണം കാണുക: (1) “പ്രായപൂര്‍ ത്തിയും ബുദ്ധിയുമുള്ളവരുടെ ജനാസക്കുവേണ്ടി മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്.” (തുഹ്ഫഃ, 3/207) (2) “പ്രായപൂര്‍ത്തി എത്തിയ വ്യക്തിക്കുവേണ്ടി മറമാടിയ ശേഷം തല്‍ഖീന്‍ സുന്നത്താണ്” (ഫത്ഹുല്‍ മുഈന്‍, പേ. 162). (3) “പ്രായപൂര്‍ ത്തിയും ബുദ്ധിയുമുള്ളവന്റെ ജനാസക്കു തല്‍ഖീന്‍ സുന്നത്താണ്”(ഹാശിയതുല്‍ ജമല്‍, 2/204).
നിഹായഃ, ശര്‍ഹുല്‍മുഹദ്ദബ് തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലും തല്‍ഖീന്‍ സുന്നത്താണെന്ന് സമര്‍ഥിച്ചിരിക്കുന്നു. ‘നബി (സ്വ) തന്റെ മകന്‍ ഇബ്റാഹീമിന് തല്‍ ഖീന്‍ ചൊല്ലി എന്ന ഹദീസ് സ്വഹീഹായതല്ല.’ എന്ന ഇബ്നു ഹജര്‍ (റ) വിന്റെ പ്രസ്താ വന തല്‍ഖീന്‍ വിരോധികള്‍ തെളിവായി ഉദ്ധരിക്കാറുണ്ട്. നിരര്‍ഥകമായ വാദമാണത്. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ഇബ്നുഹജര്‍ (റ) നടത്തുന്ന ദീര്‍ഘമായ ചര്‍ച്ചയില്‍ നിന്ന് ഒരു കഷ്ണം അടര്‍ത്തിയെടുത്തുകൊണ്ടാണ് ഈ സുന്നത്തിനെ നിഷ്കാസനം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നത്. തല്‍ഖീന്റെ വിധി പറയുകയല്ല വാസ്തവത്തില്‍ ഇബ്നു ഹജര്‍ (റ) അവിടെ ചെയ്യുന്നത്. കുട്ടികള്‍ക്കു ഖബ്റില്‍ ചോദ്യമുണ്ടാകുമോ എന്ന പ്രശ്നത്തിന്, അവര്‍ക്ക് ചോദ്യമുണ്ടാവു കയില്ലെന്നും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് തല്‍ഖീന്‍ വേണ്ടെന്ന പണ്ഢിതന്മാരുടെ വാക്കുകളില്‍ നിന്ന് ഇത് മനസ്സി ലാക്കാമെന്നും വിശദീകരിക്കുകയാണവിടെ. എന്നാല്‍ ഹമ്പലി, മാലികി, ഹനഫി മദ്ഹബുകള്‍ കുട്ടികള്‍ക്കും ഖബറില്‍ ചോദ്യമുണ്ടെന്നാണ് വാദിക്കുന്നത്. നബി (സ്വ), ഇബ്റാഹിം എന്ന മകന് തല്‍ഖീന്‍ നടത്തിയതായി പറയുന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കപ്പെട്ടപ്പോള്‍ പ്രസ്തുത ഹദീസ് സ്വഹീഹല്ലെന്ന് മറുപടി പറയുക മാത്രമാണ് ഇബ്നുഹജര്‍ (റ) ചെയ്യുന്നത്. വാസ്തവത്തില്‍ ഈ പരാമര്‍ശം തല്‍ഖീന്‍ വിരോധികള്‍ ക്കുള്ള തിരിച്ചടിയാണ്. കുട്ടികള്‍, ഖബ്റില്‍ വിചാരണ ചെയ്യപ്പെടുകയില്ലെന്ന വാദത്തിന് അവര്‍ക്ക് തല്‍ഖീന്‍ ഇല്ല എന്നതാണ് പണ്ഢിതന്മാര്‍ തെളിവാക്കുന്നത്. കുട്ടികള്‍ വിചാരണ ചെയ്യപ്പെടുമെന്നു പറയുന്നവര്‍ ഇബ്റാഹിം എന്ന കുട്ടിക്ക് നബി (സ്വ) തല്‍ഖീന്‍ നിര്‍വഹിച്ചതായി പ്രസ്താവിക്കുന്ന ഹദീസ് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തി വന്നവര്‍ക്കുവേണ്ടി തല്‍ഖീന്‍ സുന്നത്തുണ്ടോ എന്ന പ്രശ്നം ചര്‍ച്ചചെയ്യാന്‍ പോലും പണ്ഢിതന്മാര്‍ മുതിരുന്നില്ല. അത് സുന്നത്താണെന്ന് എല്ലാ വരും സമ്മതിക്കുന്നു (ഫതാവല്‍ കുബ്റാ 1/30, 31).
ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് പരിഷ്കരണവാദികള്‍ അംഗീകരിക്കുന്ന, ഇബ്നു തൈമിയ്യഃ പോലും തല്‍ഖീന്‍ അനാചാരമാണെന്ന് പറയാന്‍ ധൈര്യപ്പെടാതിരുന്നത്. സ്വഹാബത് അത് ചെയ്തിരുന്നു എന്നദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു



6. അള്ളാഹു മുഹുയുദ്ധീൻ ശൈഖിനും ഔലിയാകൾക്കും എന്തുകഴിവാണു മരിച്ചതിനുശേഷം കൊടുത്തത്..?.എന്നുമുതൽ..  ?അതു എത്രയാണ്...?അതിനു അളവുണ്ടോ... ?കാലാവതിയുണ്ടോ... ?മരിച്ചതിനുശേഷം അവർക്കു അള്ളാഹു കഴിവികൊടുതിട്ടുണ്ട് എന്ന് അവർ കബറിൽനിന്നും വന്നുപറഞ്ഞോ... ?അവരെ വിളിച്ചാൽ ഉത്തരം ചെയ്യുന്ന വിഷയങ്ങൾ എന്ധോകെ... ?kmtr... പരിധി എത്ര... ?എന്നൊക്കെ ഒരു മുസ്ലിമിന്റെ സംശയമാണ്... അതിൻറെ ഉത്തരം ഒന്നുപറഞ്ഞുതരൂ...



മറുപടി

മഹാന്മാര്‍ ഖബറില്‍ നിന്നും സഹായിക്കുമെന്ന് വല്‍ മുദബ്ബിറാത്ത് എന്ന ആയത്തിന്‍റെ തഫ്സീറിലും.

، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أنمراتبالأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة،فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي )فالمدبرات أمرا( أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أنالغزاليقال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟                              نഇമാം റാസി(റ) പറയുന്നു .
ഇവിടെ മൂനാമത്തെ വിവരണം ഈ ആയതിന്‍റെ ഉദ്ദേശം മഹാത്മാക്കള്‍ എന്നാണ്.
ശാരീരിക ബന്ധങ്ങളില്‍ നിന്നും ഒഴിവായ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താന്‍  ആശിക്കുന്ന മനുഷ്യത്മാവ് ശാരീരിക ഇരുട്ടില്‍ നിന്നും പുറപ്പെട്ട ശേഷം
പരിശുദ്ധ സ്ഥാനങ്ങളിലെക്കും മലാഇകത്തിന്‍റെ ലോകത്തേക്കും ഏറ്റവും സന്തോഷത്തോടെയും വളരെ വേഗതയിലും പോവുന്നതാണ്.
ആ അവസ്ഥയിലുള്ള പോക്കിനെ പറ്റിയാണ് നീന്തല്‍ എന്ന് ഖുറാനില്‍ പറഞ്ഞത്. പിന്നെ ദുനിയാവിനെ തൊട്ടുള്ള അകല്‍ച്ചയിലും
ഉന്നത ലോകവുമായി ചേരല്‍നെ ആഗ്രഹിക്കുന്നതിലും ആത്മാക്കള്‍ വ്യത്യസ്മായിരിക്കും എന്നതില്‍ സംശയമില്ല,
മേല്‍ കാര്യത്തില്‍ പരിപൂര്‍ണത പ്രാപിച്ച ആത്മാവിന്‍റെ സഞ്ചാരം ഏറ്റവും മുന്‍കടക്കുന്നതാവും.
മേല്‍ കാര്യത്തില്‍ ഏറ്റവും ദുര്‍ബലന്‍ അവനു സഞ്ചാരം ഭാരമായിരിക്കും.
ഈ അവസ്ഥയിലേക്ക് മുന്നില്‍ പോവുന്ന ആത്മാവ് ഏറ്റവും ബഹുമാനിയാണ് എന്നതില്‍ സംശയമില്ല,.
അതുകൊണ്ട് ഈ മഹാത്മാക്കളെ കൊണ്ട് അല്ലാഹു സത്യം ചെയ്തത്.
പിന്നെ ഈ മഹാത്മാക്കള്‍, അവര്‍ക്ക് മഹത്വവും ശക്തിയും ഉണ്ടായതിനു വേണ്ടി ഈ ലോകത്തിന്‍റെ
അവസ്ഥയില്‍ ഇവരില്‍ നിന്നും പ്രതിഫലനങ്ങള്‍ ഉണ്ടാവുന്നത് വിദൂരമല്ല.

👉🏻അതാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ എന്ന് അല്ലാഹു പറഞ്ഞത്.
മനുഷ്യന്‍ അവന്‍റെ മരണപ്പെട്ട ഉസ്താദിനെ സ്വപ്നത്തില്‍ കാണുകയും
സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം അവനു വഴി
കാണിച്ചു കൊടുക്കാറില്ലേ?
👉🏻ഒരു മകന്‍ പിതാവിനെ സ്വപ്നം കാണുകയും , മറക്കപ്പെട്ട നിധിയിലേക്ക് അവന്‍ നേര്‍മാര്‍ഗം
കാണിക്കുകയും ചെയ്യാറില്ലേ?


👉🏻ജാലിനൂസ് രാജാവ് പറഞ്ഞിട്ടില്ലയോ എന്ന് ഞാന്‍ ,
"ഞാന്‍ രോഗിയാവുകയും ചികിത്സ ആശക്തമാവുകയും ചെയ്തപ്പോള്‍ ഞാന്‍
സ്വപ്നത്തില്‍ മരണപ്പെട്ട ഒരാളെ കാണുകയും , ചികിത്സ എങ്ങനെ എന്ന് നിര്‍ദേശിക്കുകയും ചെയ്തു”.
ആത്മാക്കള്‍ ശരീരവുമായി പിരിഞ്ഞാല്‍ , ശരീരത്തിലും ആത്മാവിലും യോജിപ്പുള്ള (ജീവിച്ചിരിക്കുന്ന) ഒരു മനുഷ്യനുമായി ബന്ധം
സ്ഥാപിച്ചാല്‍ പിരിഞ്ഞു പോയ ആത്മാവ് മേല്‍ ശരീരവുമായി ബന്ധമുണ്ടാവുകയും , നന്മയുടെ മേല്‍ ആ ശരീരതെ ആത്മാവ്
സഹായിക്കുകയും ചെയ്യുന്നത് വിദൂരമല്ല.
എങ്ങനെയുള്ള സഹായത്തിനു ഇല്‍ഹാം എന്ന് പറയുന്നതാണ്.
ഈ കാര്യം ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടില്ലയോ?(തഫ്സീറുല്‍ കബീര്‍ , റാസി / സൂറത്ത് അന്നാസിആത്ത് ).

✅മഹാന്മാരോട് കാവല്‍ ചോദിക്കാം എന്ന് മറ്റൊരു സ്ഥലത്തും,
അവര്‍ ദൂരെ നിന്നും കേള്‍ക്കുകയും കാണുകയും കൈകാര്യം ചെയ്യുമെന്ന് ബുഹാരിയുടെ ഹദീസ് വിവരിച്ചു അവിടുത്തെ തഫ്സീറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്


ഇബ്ൻ കസീർ എഴുതുന്നു.
ജഡങ്ങളെ കേൾപ്പിൽ നിന്റെ കഴിവിൽ പെട്ടതല്ല.
അതല്ലാം അല്ലാഹു വിലേക്കാണ്
അല്ലാഹു ഉദ്ധേശിച്ചാൽ അല്ലാഹു വിന്റെ കഴിവ് കൊണ്ട് ജീവിച്ചിരിക്കുന്നവരുടെ ശബ്ദം മരിച്ചവരെ കേൾപ്പിക്കുന്നു.
അല്ലാഹു ഉദ്ധേശിക്ഷ വരെ ഹിദായത്താക്കുകയും പിഴപ്പിക്കുകയും ചെയ്യന്നു '


ശരിയായ അഭിപ്രായം മരിച്ചവർ
കേൾക്കു മെന്ന ഇബ്നു ഉമർ പറഞ്ഞ അഭിപ്രായമാണ് '
അത് ശരിയാണന്നതിന് ധാരാളം തെളിവുകൾ  പല വിധേനയുംഉണ്ട്.

അതിൽ ഏറ്റവും പ്രശസ്തം ഇബ്ൻ അബ്ദുൽ ബറ് സ്വഹീഹാണന്ന് പറഞ്ഞ് റിപ്പോര്ട്ട് ചെയ്യുന്നു.
ഇബ്ൻ അബ്ബാസ് റ വിൽ നിന്ന്
നബി സ്വ പറയുന്നു.
ദുൻയാവിൽ വെച്ച് പരിചയമുള്ള മുസ്ലിമായ തന്റെ സഹോദരന്റെ ഖബറിന്നരികിലൂടെ ഒരാൾ നടക്കുമ്പോൾ അവനു സലാം ചൊല്ലിയാൽ
ഖബറാളി സലാം മടക്കുന്നതാണ് -

മയ്യിത്തിനെ അനുകമിച്ചവർ പിരിഞ്ഞ് പോരുമ്പോൾ ചെരിപടിയാടെ ശബ്ദം ഖബറാളി കേൾക്കുന്നതാണ്

ഖബറാളിക്ക് സലാം ചൊല്ലുമ്പോൾ നേരിട്ട് സംഭാഷണം നടത്തുന്നവർ സലാം ചൊല്ലുന്നത് പോലെ സലാം ചൊല്ലൽ നിയമമാക്കിയത്
അത് കേൾക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നവരോടുള്ള സംഭാഷണമാണ്.

സലഫുകൾ ഉത്തമ നൂറ്റാണ്ടുകാർ മയ്യിത്ത് കേൾക്കുമെന്ന്  ഇജാമാ ആണ്.
ജീവിച്ചിരിക്കുന്ന വരുടെ സിയാറത്ത് മരിച്ചവർ അറിയുകയും സന്തോ ശിക്കുകയും ചെയ്യുമെന്ന് സലഫുസ്വാലിഹീങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ അനിശ്വേധ്യമായി വന്നിട്ടുണ്ട്.
ഇബ്ൻ അബിദ്ധുൻയാ കിതാബുൽ ബുബൂറിൽ റിപ്പോർട്ട് ചെയ്യുന്നു.
ആഇശ ബീവി റ പറയുന്നു.

ഒരാൾ സഹോദരന്റെ ഖബർ സിയാറത്ത് ചെയ്യുകയാണങ്കിൽ സഹോദരൻ അയാളെ കൊണ്ട് നേരം പോക്കാകുയും  മടക്കുകയും ചെയ്തിട്ടല്ലാതെ ഇല്ല.

(6/325 തഫ്സീർ ഇബന് കസീർ



6.ചാവടിയന്തിരം

മറുപടി

മുസ്ലിമിങ്ങൾ ചവാറില്ല

ഒഹാബികൾ ചാവലുണ്ടോ?



7.ഏഴ്
8.പതിനാല്‍
9.നാല്പത്
10.ആണ്ട്

മറുപടി

ഇമാം ഗസ്സാലി(റ)പറഞ്ഞതായി ത്വബഖാത്തില്‍ ഇമാം സുബ്ക്കി(റ)ഉദ്ധരിക്കുന്നു:

وحكى يوما على رأس منبره عن أخيه حجة الإسلام أثرا غريبا فقال سمعت أخي حجة الإسلام قدس الله روحه يقول إن الميت من حين يوضع على النعش يوقف في أربعين موقفا يسائله ربه عز وجل:الحاوي للفتاوي 2/195

"മരണപ്പെട്ട വ്യക്തിയെ മറവു ചെയ്തു കഴിഞ്ഞാല്‍ നാല്പതു ദിവസം അല്ലാഹുവിന്‍റെ ചോദ്യത്തിന്‍ മുന്നില്‍ നില്ക്കേണ്ടിവരും"(അല്‍ഹാവി)

സുന്നികൾ ഇത്തരം കാര്യങ്ങൾ 3 ആം നാളും 7 ആം നാളും 40 ആം നാളും ചെയ്‌താൽ അത് തെറ്റാണത്രേ..?? എങ്കിൽ ഒരു കാര്യം മനസ്സിലാക്കിക്കോ അരപ്പിരി മൗലവിമാരേ..
ഞങ്ങൾ ഇക്കാര്യത്തിൽ സ്വഹാബാക്കളുടെ കൂടെയാണ്.. നിങ്ങള്‍ക്ക് എന്‍റെ ചര്യയും സ്വഹാബത്തിന്‍റെ ചര്യയും ഉണ്ട് എന്ന് പഠിപ്പിച്ച റസൂൽ (സ) യുടെ കൂടെയാണ്..

عن سفيان قال : قال طاوس : إن الموتى يفتنون في قبورهم سبعا ، فكانوا يستحبون أن يطعم عنهم تلك الأيام .

സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216).

ഇമാം സുയൂത്വി(റ)പറയുന്നു:

قال الحافظ السيوطي: أن سنة الإطعام سبعة أيام بلغني أنـها مستمرة إلى الآن بمكة والمدينة ، فالظاهر أنـها لم تترك من عهد الصحابة إلى
الآن وأنـهم أخذوها خلفا عن سلف إلى الصدر الأول .إهـ (الحاوي للفتاوي 2/183

"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് (അല്‍ ഹാവീലില്‍ ഫതാവാ)

മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കൽ (ഇവരുടെ പ്രയോഗം അനുസരിച്ച് മൂക്കുമുട്ടെ തട്ടുക) പരിഹസിച്ചു നടക്കുന്നതിനു മുമ്പ് ഇതിനെ കുറിച്ച് ആധികാരികമായി പഠിക്കൂ മൌലവീ.. സുന്നികൾ എന്തു ചെയ്തോ അതിനൊക്കെ തക്കതായ തെളിവുകൾ ഉണ്ടാകും.. അങ്ങനെ ചെയ്യുമ്പോൾ മൌലവിമാർ ഉറഞ്ഞു തുള്ളും, " മരണ വീട്ടില്‍ പോയി മൂക്ക് മുട്ടെ തട്ടി ഏമ്പക്കം ഇടുകയോ എന്ന് അല്ലേ..??

നബി(സ) തന്നെ മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചത് കാണുക;

رواه أبو داود في سننه بسند صحيح عنه عن أبيه عن رجل من الأنصار قال خرجنا مع رسول الله صلى الله عليه وسلم في جنازة فرأيت رسول الله صلى الله عليه وسلم ، وهو على القبر يوصي الحافر : أوسع من قبل رجليه ، أوسع من قبل رأسه ، فلما رجع استقبله داعي امرأته فأجاب ، ونحن معه ، فجيء بالطعام فوضع يده ، ثم وضع القوم فأكلوا الحديث . رواه أبو داود ، والبيهقي في دلائل النبوة:أبودود 4/644 والبيهقي 9/335

നബി (സ) ഒരു മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഭക്ഷണം കൊണ്ടുവന്നു വെച്ചു.  നബി(സ)ഭക്ഷണം കഴിച്ചു. ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്‌,ബൈഹഖി)

സ്വഹാബികൾ തന്നെ പറയുന്നത് നോക്കാം

:عن مريم بنت فروة أن عمران بن حصين لما حضرته الوفاة قال إذا أنامت فشدوا على بطني عمامة و إذا رجعتم فانحروا و أطعموا ، قال خالد قال لي حفص ليس كما يصنع أهل بيتك آل المهلب و ثقيف . رواه الطبراني في الكبير,أنظر مجمع الزوايد 3/5[മ====ഇബ്‌നു അബ്ബാസ് (റ)വിന്റെ ഹദീസ്: ജുഹൈനത്ത് ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീ നബി (സ) യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ”എന്റെ ഉമ്മ ഹജ്ജ് ചെയ്യാന്‍ നേര്‍ച്ചയാക്കി. പക്ഷേ, ഹജ്ജ് ചെയ്യുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടു. ഉമ്മാക്കു വേണ്ടി ഞാന്‍ ഹജ്ജ് ചെയ്യാമോ?” അപ്പോള്‍ നബി (സ) പറഞ്ഞു: ”അതെ, ഉമ്മാക്കു വേണ്ടി നീ ഹജ്ജ് ചെയ്യുക, നിന്റെ ഉമ്മയുടെ മേല്‍ ഒരു കടമുണ്ടെങ്കില്‍ അതു നീ വീട്ടുമോ? എങ്കില്‍ അല്ലാഹുവിന്റെ കടം നിങ്ങള്‍ വീട്ടുക. അല്ലാഹുവാണ് കടം വീട്ടപ്പെടാന്‍ ഏറ്റവും അര്‍ഹന്‍”. (ബുഖാരി

1 ---ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) റിപ്പോര്‍ട്ടുചെയ്ത ഒരു ഹദീസില്‍ നിന്ന് ഇങ്ങനെ സംഗ്രഹിക്കാം.

“രണ്ട് ഖബറുകളുടെ അരികിലൂടെ നബി(സ്വ) തങ്ങള്‍ നടന്നുപോയി. ജനങ്ങളുടെ ഇടയില്‍ നിസ്സാരമായതും എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ മഹാപാപവുമായ കാര്യങ്ങള്‍ക്കുവേണ്ടി ഈ രണ്ട് ഖബറാളികളും ശിക്ഷിക്കപ്പെടുന്നുണ്ട്. ഒരാള്‍ മൂത്രത്തെ ശുദ്ധിവരുത്തുന്നതില്‍ സൂക്ഷ്മത പാലിക്കാത്തവനും അപരന്‍ ഏഷണിക്കാരനുമായിരുന്നു എന്ന് നബി(സ്വ) പറഞ്ഞു.

അനന്തരം ഒരു ഈത്തപ്പന മട്ടല്‍ എടുത്ത് രണ്ട് ഭാഗമാക്കി ഒരു ഭാഗം ഒരു ഖബറിന്റെ മേലിലും മറ്റേത് അടുത്ത ഖബറിന്റെ മുകളിലും കുത്തി. ഇവ ഉണങ്ങാതിരിക്കുന്ന കാലത്തോളം ഇവരുടെ ശിക്ഷക്ക് ഇളവ് ലഭിക്കു”മെന്ന് നബി(സ്വ) പറയുകയും ചെയ്തു.

 ഉണങ്ങാത്ത ഈത്തപ്പന മട്ടല്‍ തസ്ബീഹ് ചൊല്ലുന്ന കാരണത്താല്‍ അത് മുകളില്‍വെച്ച ഖബറാളികള്‍ക്ക് ആശ്വാസവും ശിക്ഷയില്‍ ഇളവും ലഭിക്കുമെന്നാണ് നബി(സ്വ) പറയുന്നത്. കേവലം ഒരു ഈത്തപ്പന മട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷ ലഘൂകരിക്കപ്പെടുന്നുവെങ്കില്‍

മുസ്ലിമായ മനുഷ്യന്‍ ഖബറിനരികില്‍ വെച്ച് ചെയ്യുന്ന ഖുര്‍ആന്‍ പാരായണം തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ വഴി മരണപ്പെട്ടവര്‍ ക്ക് സുഖവും സന്തോഷവും ലഭിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

2 ---ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് അല്ലാമാ ഐനി(റ) ഇമാം ഖത്വാബി(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു.

 “ഖബറിന്റെ അടുത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് സുന്നത്താണെന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്. ഒരു മരത്തിന്റെ തസ്ബീഹ് കൊണ്ട് തന്നെ ഗുണം പ്രതീക്ഷിക്കാമെങ്കില്‍ ഖുര്‍ആന്‍ ഓതുന്നത് കൊണ്ട് ഫലവും അനുഗ്രഹവും ഏറെ പ്രതീക്ഷിക്കാമല്ലോ” (ഉംദതുല്‍ ഖാരി 3/118, ശര്‍ഹു മുസ്ലിം 1/141).

3 -----മുല്ലാ അലിയ്യുല്‍ ഖാരി(റ) പറയുന്നു: “ഖബറിടത്തില്‍ വെച്ച് ഖുര്‍ആന്‍ ഓതല്‍ സുന്നത്താണെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഈ ത്തപ്പന മട്ടലിന്റെ തസ്ബീഹിനെക്കാള്‍ ഉത്തമമാണല്ലോ ഖുര്‍ആന്‍ പാരായണം എന്നതാണ് ന്യായം” (മിര്‍ഖാത് 1/286).

2 -------ഹദീസില്‍ ഇക്കാര്യം വ്യക്തമായി പരാമര്‍ശിച്ചതായി കാണാം. ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെയുണ്ട്. “നബി(സ്വ) പറഞ്ഞു: ഒരു വ്യക്തി ഖബറിനടുത്ത് സൂറത്ത് യാസീന്‍ ഓതിയാല്‍ ആ ഖബറാളികള്‍ക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുന്നതും അവയുടെ എണ്ണത്തിന് അവന് ഗുണം ലഭിക്കുന്നതുമാണ്” (മിര്‍ഖാത് 2/382).

അബ്ദുല്ലാഹിബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം:”നിങ്ങള്‍ ആരെങ്കിലും മരിച്ചാല്‍ അ വനെ താമസിപ്പിക്കരുത്. ഉടനെ മറവുചെയ്യണം. അവന്റെ തലയുടെ ഭാഗത്ത് അല്‍ബഖറയുടെ ആദ്യഭാഗവും കാല്‍ഭാഗത്ത് അവസാന ഭാഗവും പാരായണം ചെയ്യണം. എന്ന് നബി(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടു” (ബൈഹഖി).
=-=-----------
ഭക്ഷണ വിതരണം
====
മറ്റ് പുണ്യകര്‍മ്മങ്ങള്‍ ചെയ്താലും മരണപ്പെട്ടവന് ഫലം ചെയ്യുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മരണപ്പെട്ടവരുടെ ഗുണത്തിനുവേണ്ടി ദാനധര്‍മ്മം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്. മരണത്തോട് തൊട്ടടുത്ത ദിവസങ്ങളില്‍ പ്രത്യേകമായി ധര്‍മ്മം ചെയ്യണം.

1---ഇമാം അഹ്മദും(റ), അബൂനുഐമും(റ) റിപ്പോര്‍ട്ടുചെയ്യുന്നു. മരണപ്പെട്ടവര്‍ക്ക് ആദ്യ ത്തെ ഏഴു ദിവസം പ്രത്യേക പരീക്ഷണം ഉണ്ടാകും. അതുകാരണം ആ ദിവസങ്ങളില്‍ അന്നദാനം നടത്തുന്നത് സ്വഹാബികള്‍ ചര്യയാക്കിയിരിക്കുന്നു. (ഫതാവാ ഇബ്നു ഹജർ,

 അൽ മതാലിബുൽ ആലിയ 5/330

അൽ ഹാവി സുയൂത്വി 2 / 216

=  إِنَّ الْمَوْتَى يُفْتَنُونَ فِي قُبُورِهِمْ سَبْعًا ، فَكَانُوا يَسْتَحِبُّونَ أَنْ يُطْعَمَ عَنْهُمْ تِلْكَ الْأَيَّامِ ”رواه الإمام أحمد بن حنبل في ” الزهد ” – كما عزاه الحافظ ابن حجر في ” المطالب العالية ” (5/330)،

والسيوطي في ” الحاوي للفتاوي ” (2/216

)[] : يقول الإمام السيوطي رحمه الله :” رجال الإسناد رجال الصحيح ، وطاوس من كبار التابعين ، قال أبو نعيم في الحلية : هو أول الطبقة من أهل اليمن ، وروى أبو نعيم عنه أنه قال: أدركت خمسين من أصحاب رسول الله صلى الله عليه وسلم

 .وسفيان هو الثوري ، وقد أدرك طاوسا ، فإن وفاة طاوس سنة بضع عشرة ومائة في أحد الأقوال ، ومولد سفيان سنة سبع وتسعين ، إلا أن أكثر روايته عنه بواسطة ” انتهى من ” الحاوي ” (2/216)=



11.ഹദ്ദാദ്‌
12. രാതീബ്
13.കുത്ത് രതീബ്

ഇതല്ലാം ദിക്റ് ഹൽഖകളാണ്
അതിനെ നബി സ്വ പ്രേരിപിച്ചിട്ടുണ്ട്



14. റജബ് നമസ്കാരം
മറുപടി

അത് ഏത് നിസ്കാരമാണ് വഹാബി


15. നേര്ച്ച ചോര്

മറുപടി


ഭക്ഷണം നൽകൾ ഏറ്റവും പുണ്യമാണ്
പുണ്യകർമം നേർച്ചയാക്കൽ ശിർക്കാണോ?


16.ബദ്രീങ്ങളുടെ ആണ്ട്

നേര്ച്ച,ഉറൂസ്എല്ലാ വിഷയത്തിലും നിഷേധാത്മകനിലപാട് സ്വീകരിക്കുന്ന വഹാബികള്‍ ഈ വിഷയത്തിലും മുസ്ലിം മുഖ്യധാരക്ക്* *എതിരാണ്എന്നാല്‍ നബി(സ)എന്താണ് ചെയ്തത് എന്ന്‍ നോക്കാം أخرج ابن أبي شيبة: أنّ النبي صلى الله عليه وآله وسلم كان يأتي قبور الشهداء بأُحد على رأس كل حول، فيقول: السلام عليكم بما صبرتم، فَنِعْمَ عقبى الداروكذلك أبوبكر وعمر"നബി(സ)എല്ലാ ആണ്ടിലും ഉഹുദ് ശുഹദാക്കളെ സന്ദര്‍ശിക്കുകയും ദുആ ചെയ്യാറുമുണ്ടായിരുന്നു അപ്രകാരം തന്നെയായിരുന്നു


17. നബിദിനം


നബി സ്വയുടെ ജനനത്തിൽ സന്തോ ശിക്കലാണ് നബിദിനം കൊണ്ട് ഉദ്ധേശിക്കുന്നത് -

നബി സ്വയുടെ ജനനത്തിൽ
സന്തോ ശിക്കരുത് എന്ന് ജൂതന്മാരും അവരിൽ നിന്ന് അച്ചാരം വാങ്ങിയവരും അല്ലാതെ പറയില്ല


18. ഉറൂസ്

നേര്ച്ച,ഉറൂസ്എല്ലാ വിഷയത്തിലും നിഷേധാത്മകനിലപാട് സ്വീകരിക്കുന്ന വഹാബികള്‍ ഈ വിഷയത്തിലും മുസ്ലിം മുഖ്യധാരക്ക്* *എതിരാണ്എന്നാല്‍ നബി(സ)എന്താണ് ചെയ്തത് എന്ന്‍ നോക്കാം أخرج ابن أبي شيبة: أنّ النبي صلى الله عليه وآله وسلم كان يأتي قبور الشهداء بأُحد على رأس كل حول، فيقول: السلام عليكم بما صبرتم، فَنِعْمَ عقبى الداروكذلك أبوبكر وعمر"നബി(സ)എല്ലാ ആണ്ടിലും ഉഹുദ് ശുഹദാക്കളെ സന്ദര്‍ശിക്കുകയും ദുആ ചെയ്യാറുമുണ്ടായിരുന്നു അപ്രകാരം തന്നെയായിരുന്നു

19.ചന്ദന കുടം
20. തട്ടാന്‍ വരവ്
21. കൊടി ഉയര്ത്തകല്‍
22.ഖബരിനെ തവാഫ് ചെയ്യല്


തെറ്റുകൾ എതിർക്കേണ്ടതാണ്

നബി സ്വയുടെ കാലത്ത് പതാകയുണ്ടായിരുന്നു.
പ്രധാനപെട്ട കാര്യങ്ങൾക്ക് അടയാളമായി പതാക വെക്കൽ അനുവദനീയമാണ്.


23.ഖബരിനെ മുത്തി മണക്കള്‍

മറുപടി


ഇമാം നവവി പറയുന്നു.

മസ്ജിദുൽഅഖ്‌സ്വായും മറ്റു പള്ളികളും പരിപാലിക്കുന്നതിന് മുസ്ലിമിനും ദിമ്മിയ്യായ കാഫിറിനും സ്വത്ത് വസിയ്യത്തു ചെയ്യാവുന്നതാണ്. സിയാറത്ത് സജീവമാക്കലും ബറക്കത്തെടുക്കലും ഉള്ളതുകൊണ്ട് അമ്പിയാ-ഔലിയ-സ്വാലിഹീങ്ങളുടെ ഖബറുകൾ പരിപാലിക്കുന്നതിനായി വസിയ്യത്തു ചെയ്യൽ അനുവദിനീയമാണ്.(റൗളത്തുത്വാലിബീൻ :6/98)


إستنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره فأما تقبيل يد الآدمي فيأتي في كتاب الأدب ، وأما غيره فنقل عن الإمام أحمد أنه سئل ، عن تقبيل منبر النبي (ص) وتقبيل قبره فلم ير به بأساً ، وإستبعد بعض أتباعه صحة ذلك ونقل ، عن بن أبي الصيف اليماني أحد علماء مكة من الشافعية جواز تقبيل المصحف وأجزاء الحديث وقبور الصالحين. إبن حجر - فتح الباري -الجزء : ( 3 ) - رقم الصفحة : (375 )


മനുഷ്യരിൽ നിന്നും അല്ലാത്തവയിൽ നിന്നും ആദരവർഹിക്കുന്ന ഏതിനെയും ചുംബിക്കൽ സുന്നത്താണെന്ന് കഅബയുടെ മൂലകൾ ചുംബിക്കൽ സുന്നത്താണെന്നതിൽ നിന്ന് ചില പണ്ഡിതന്മാർ കണ്ടെത്തിയിരിക്കുന്നു. മനുഷ്യന്റെ കൈചുംബിക്കുന്നകാര്യം അദബിന്റെ അധ്യായത്തിൽ വരുന്നുണ്ട്. അല്ലാത്തതിനെ കുറിച്ച്  ഇവിടെ പരമാര്ശിക്കാം. (നബി(സ)യുടെ മിമ്പറും കബ്റും ചുംബിക്കുന്നതിനു യാതൊരു വിരോധവുമില്ലെന്ന് ഇമാം അഹ്മദ്(റ) വിനെ തൊട്ട് ഉദ്ദരിക്കപ്പെടുന്നുണ്ട്. മുസ്വഹഫ്, ഹദീസ് ഗ്രന്ഥങ്ങൾ, സ്വാലിഹീങ്ങളുടെ ഖബ്റുകൾ എന്നിവ ചുംബിക്കൽ അനുവദനീയമാണെന്ന് മക്കയിലെ പ്രമുഖ ശാഫിഈ പണ്ഡിതരിലൊരാളായ ഇബ്നുസ്സ്വയ്ഫിൽയമാനി(റ) പ്രസ്താവിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു. (ഫത്ഹുൽ ബാരി: 3/475)


ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇമാം റംലി(റ) യുടെ പരിഗണനക്കു വന്ന ഒരു ചോദ്യവും മറുവടിയും ചുവടെ കുറിക്കുന്നു:


ചോദ്യം.


(وسئل) عن تقبيل أضرحة الصالحين هل يكره أو لا ؟


http://sunnisonkal.blogspot.com/

മഹാന്മാരുടെ ഖബ്റുകൾ ച്ചുംബിക്കൾ കറാഹത്താണോ അല്ലേ?


മറുവടി.


 بأن فعل ذلك للتبرك لا يكره فقط صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا ، وأن يقبلها ، وقالوا أي أجزاء البيت قبل فحسن . (فتاوي الرملي: ١٠٦/٤)



ബറകത്തിനുവേണ്ടി മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നത് കറാഹത്തല്ല. ഹജറുൽ അസ് വദ് തൊട്ടു മുത്താൻ സാധിക്കാത്തവർ ഒരു വടികൊണ്ട് അതിലേക്കു ചൂണ്ടി അത് ചുംബിക്കൽ സുന്നത്താണെന്ന് കര്മ്മ ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബയുടെ ഏത് ഭാഗം ചുംബിക്കുന്നതും നല്ലതാണെന്നും അവർ പ്രസ്ഥാപിച്ചിട്ടുണ്ട്. (ഫതാവാറംലി: 4/106)

ഇമാം റംലി(റ) എഴുതുന്നു:

نعم إن قصد بتقبيل أضرحتهم التبرك لم يكره كما أفتى به الوالد رحمه الله، فقد صرَّحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبِّلها، وقالوا: أي أجزاء البيت قبَّل فحسن. (نهاية المحتاج: ٣/٣٤)



പിതാവ് ഫത് വ കൊടുത്തത് പോലെ ബറക്കത്തുദ്ദേശിച്ച് മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നത് കറാഹത്തല്ല. ഹജറുൽ അസ് വദ് തൊട്ടുമുത്താൻ സാധിക്കാത്തവർക്ക്   ഒരു വടി കൊണ്ട് അതിലേക്കു ചൂണ്ടി ആ വടി ചുംബിക്കൽ സുന്നത്താണെന്ന് കര്മ്മശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബത്തിന്റെ ഏതു ഭാഗം ചുംബിക്കുന്നതും   നല്ലതാണെന്നും അവർ പ്രസ്ഥാപിച്ചിട്ടുണ്ട്. (നിഹായ: 3/34)


ഇമാം റംലി(റ) യുടെ പ്രസ്തുത പരാമാർശത്തെ അധികരിച്ച് അലിയ്യു ശബ്റാമുല്ലസി(റ) എഴുതുന്നു:


قال ع ش قوله م ر بتقبيل أضرحتهم ومثلها غيرها كالأعتاب وقوله فقد صرحوا الخ أي فيقاس عليه ما ذكر وقوله بأنه إذا عجز الخ يؤخذ من هذا أن محلات الأولياء ونحوها التي تقصد زيارتها كسيدي أحمد البدوي إذا حصل فيها زحام يمنع من الوصول إلى القبر أو يؤدي إلى اختلاط النساء بالرجال لا يقرب من القبر بل يقف في محل يتمكن من الوقوف فيه بلا مشقة ويقرأ ما تيسر ويشير بيده أو نحوها إلى الولي الذي قصد زيارته أي ثم قبّل ذلك اه‍ ع ش (٣/٣٤)



മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നതിന്റെ വിധിതന്നെയാണ് അവയുടെ ഉമ്മറപ്പടി ചുംബിക്കുന്നതിനുമുള്ളത്.ഹജറുൽ അസ് വദ് ചുംബിക്കുന്നതിനോട് മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നതിനെയും താരതമ്യം ചെയ്യണമെന്നാണ് ഇമാം റംലി(റ) യുടെ പരമാർശത്തിന്റെ താല്പര്യം. അതനുസരിച്ച് സയ്യിദ് അഹ്മദുൽബദവി(റ) നെ പോലെയുള്ള സിയാറത്ത് ലക്ഷ്യമാക്കുന്ന മഹാന്മാരുടെ ഖബ്റുകളിൽ തിരക്കോ സ്ത്രീപുരുഷ സങ്കലനമോ ഉണ്ടെങ്കിൽ ഖബ്റിന്റെ സമീപത്തേക്ക് സന്ദർശകൻ പോകരുത്. പ്രുത്യുത ബുദ്ദിമുട്ട് കൂടാതെ നില്ക്കാൻ പറ്റിയ ഒരു സ്ഥലത്ത് നിന്ന് സാധിക്കുന്നത്ര ഖുർആൻ പാരായണം ചെയ്ത് കൈകൊണ്ടോ മറ്റോ സിയാറത്ത് ചെയ്യാനുദ്ദേശിച്ച വലിയ്യിലേക്ക് ചൂണ്ടി അവർ ചുംബിക്കണം. (ഹാശിയത്തുന്നിഹായ: 3/34)     


അലിയ്യു ശബ്റാമുല്ലസി(റ) യുടെ മേൽ വാചകം എടുത്ത് വെച്ച് അല്ലാമ ശർവാനി(റ) പറയുന്നു:


واعتمد شيخنا ذلك أي ما تقدم عن النهاية وع ش،


മുമ്പ് പറഞ്ഞത് പ്രബലമാണെന്ന് ശൈഖുനാ പ്രസ്ഥാപിച്ചിരിക്കുന്നു. (ഹാഷിയാത്തു ശർവാനി : 3/176)


24.ഖബരിന്മേല്‍ കുമ്മായം ഇടല്‍

മറുപടി

ഖബറോ അതിന്ടെ ചുമരോ കുമായം പൂശാൻ വേണ്ടി നേർച്ചയാക്കുന്നത് സാധുവാണോ അല്ലേ എന്ന ചോദ്യത്തിന് ഇബ്നു ഹജറുൽ ഹൈതമി(റ) നൽകിയ മറുപടി ശ്രദ്ധേയമാണ് ..


*കുമ്മായം പൂശുന്നതിന് വേണ്ടി നേർച്ച നേരുന്നത് നിഷ്ഫലമാണ് , എന്നാൽ അമ്പിയാക്കൾ , ഔലിയാക്കൾ , പണ്ഡിതന്മാർ തുടങ്ങിയ മഹാന്മാരുടെ കബറുകൾ കുമ്മായം പൂശാൻ നേർച്ച നേരുന്നത് സാദുവാകുമെന്നു അദ്റഈ(റ), സർകശി(റ) തുടങ്ങിയവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ് ,േ അതേപോലെ കബ്‌റ്‌ സ്ഥിതിചെയ്യുന്നസ്ഥലത്തെ വന്യമൃഗശല്യവും കഫൻ തുണി മോഷ്ടിക്കുന്നതും പുത്തൻ പ്രസ്ഥാനക്കാരോ , സത്യ നിഷേധികളോ മയ്യിത്തിനെ പുറത്തെടുക്കുന്നത് തടയാൻ കുമ്മായം പൂശല് കൂടാതെ കഴിയില്ലെങ്കിൽ കുമ്മായം പൂശല് അനുവദനീയവും അതിലുപരി സുന്നത്തുകൂടിയുമാണ് , അതിലുള്ള ഗുണം കണക്കിലെടുത്ത് അതിനുവേണ്ടി വസിയ്യത്തു ചെയ്യല് സാധുവാണെന്ന പോലെ അതിനു വേണ്ടി  നേർച്ചയാക്കലും സാധുവാകുന്നതാണ്* (ഫാതാവാൽ കുബുറാ 4/788)


*ഹമ്പലി മദ്ഹബുകരനായ ഇബ്നു ഖുദാമ (റ) പറയുന്നു*





ഖബര് മണ്ണുപൂശുന്നതിനെപ്പറ്റി ഇമാം അഹ്മദ്(റ) വിനോട് ചോദിക്കപ്പെട്ടപ്പോൾ അതിനു വിരോധമില്ലന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നാണ് അദ്ദേഹം പ്രതിവചിച്ചത് . ഹസന് (റ), ഷാഫിഈ(റ) എന്നിവർ അതിൽ വിടുതി നൽകിയിരിക്കുന്നു .

ഇമാം അഹ്മ്മദ് (റ) , നാഫിഹ് (റ) വഴിയായി ഇബ്നു ഉമർ (റ) യിൽ നിന്നുദ്ധരിക്കുന്നുക്കുന്നു .അദ്ദേഹം ഉമർ(റ)വിന്റെ മകൻ ആസിം(റ)വിന്റെ ഖബർ പ്രത്യേകം പരിപാലിക്കുമായിരുന്നു . നാഫിഹ്(റ) പറയുന്നു , ഇബ്നു ഉമർ (റ) സ്ഥലത്തില്ലാത്തപ്പോൾ അദ്ദേഹത്തിന്റെ മകന് മരണപ്പെട്ടു , അദ്ദേഹം തിരിച്ചെത്തിയപ്പോൾ മോനെക്കുറിച്ചു ഞങ്ങളോടന്വേഷിച്ചു , അപ്പോൾ ഞങ്ങൾ മോന്റെ ഖബർ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു . തുടർന്ന് അദ്ദേഹം ആ ഖബർ പരിപാലിക്കുകയും കേടുപാടുകൾ നന്നാക്കാൻ കൽപിക്കുകയും ചെയ്യുമായിരുന്നു (മുഗ്‌നി 2/382)


പ്രസ്തുത കാര്യം വിവരിച്ചശേഷം ഇബ്നു ഖുദാമ (റ) ശരഹുൽ കബീറിൽ പറയുന്നു


ഖബർ കുമ്മായം പൂശുന്നതിനു വിലക്കുവാനുള്ള കാരണം അല്ലാമാ ഇറാഖി (റ) യെ ഉദ്ധരിച്ചു ഇമാം സുയൂഥ്വി (റ) സുനനുന്നസാഇയുടെ വ്യാഖ്യാനത്തിൽ എഴുടുന്നു

*തീ കൊണ്ട് കരിക്കപ്പെട്ട വസ്തുവാണ് കുമ്മായം എന്നതാണ് ഖബർ കുമ്മായം പൂശുന്നതിനു വിലക്കിയതിൽ അടങ്ങിയിരിക്കുന്ന യുക്തിയെന്നു ചില പണ്ടിതന്മാർ പ്രസ്താവിച്ചിട്ടുണ്ട് , അപ്പോൾ ഖബർ മണ്ണ് പൂശുന്നതിന് വിരോധമില്ല , അക്കാര്യം ഇമാം ഷാഫിഈ (റ) വ്യക്തമാക്കിയിട്ടുണ്ട്* (ഹാശിയതുസുയൂഥ്വി 3/270)




അപ്പോൾ തീ തട്ടാത്ത വസ്തു പൂശുന്നത് കുഴപ്പമില്ലന്നതിൽ പണ്ടിതന്മാർക്ക് തർക്കമില്ലന്ന് മനസ്സിലായി


എന്നാൽ മഹാന്മാരുടേതാവുമ്പോൾ കുമ്മായം പൂശാമെന്ന്  പറഞ്ഞ പണ്ഡിതന്മാരുണ്ടെന്ന് നേരെത്തെ പറഞ്ഞു.

അപ്പോൾ ഹദീസിൽ പറഞ്ഞത് സാദാരണക്കാരെ പറ്റിയാണ് .അത് കറാഹത്താണ് '


അമ്പിയാക്കൾ , ഔലിയാക്കൾ , പണ്ഡിതന്മാർ തുടങ്ങിയ മഹാന്മാരുടെ കബറുകൾ കുമ്മായം പൂശാൻ നേർച്ച നേരുന്നത് സാദുവാകുമെന്നു അദ്റഈ(റ), സർകശി(റ) തുടങ്ങിയവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ് ,ഫതാവൽ കുബ്റാ 4/788


25.ഖബരിന്റെ മേല പൂവിടല്‍


26. ഖബരിന്റെ അടുത്ത ചന്ദന തിരി കത്തിച്ചു വെക്കല്‍

മറുപടി

സുകന്തമുണ്ടാവുന്ന വസ്തുക്കൾ ഉണ്ടാവൽ നല്ലതാണന്ന് ഫത്ത്ഹുൽ മുഈൻ പറഞ്ഞിട്ടുണ്ട്


27. ഖബരിന്റെ അടുത്ത വിളക്ക്‌ കത്തിച്ചു വെക്കല്
*ജാറം മൂടലും വിളക്ക് കത്തികലും*

മറുപടി

ബഹു അബ്ദുല്‍ ഗനിയ്യുന്നാബല്സി(റ)പറയുന്നത് കാണുക أن البدعة الحسنة الموافق لمقصود الشرع تسمي سنة بناء القباب علي قبور العلماء والأولياء والصلحاء ووضع الستور والعمامة والثياب علي قبورهم أمرجائز اذاكان القصد بذلك التعظيم في أعين العامة حتي لايحتقر أصحاب هذا القبر وكذا اتخاذ القنادل والشمع عند قبور الاولياء والصلحاء من باب التعظيم والاجلال أيضا للأولياء فالمقصود فيها مقصد حسن:تفسير روح البيان 3/400
"ഇസ്ലാമിക നിയമത്തോട് യോജിച്ച ആചാരത്തില്‍ പെട്ടതാണ് അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹുകളുടെ ഖബറില്‍ഖുബ്ബ ഉണ്ടാക്കലും ഖബറിന്മേല്‍ വസ്ത്രം, തുണി ഇടലും വിളക്ക് കത്തിക്കലുമെല്ലാം.അത് അനുവദനിയവുമാണ് സാദാരണക്കാര്‍ അനാധരിക്കാതിരിക്കാനാണത്(റൂല്‍ ബയാന്‍)

ونذر الزيت والشمع للأولياء يوقد عند قبورهم تعظيما لهم ومحبة جائز أيضا ولاينبغي النهي عنه :تفسير روح البيان 3/400
"ഔലിയാക്കളോടുള്ള സ്നേഹം കാരണം അവരുടെ ഖബറിന്ന്‍ അരികില്‍ വിളക്ക് കത്തിക്കാന്‍ നെയ്യും എണ്ണയും നേര്ച്ചയാക്കള്‍ അനുവദനിയമാണ് ഒരിക്കലും എതിര്‍ക്കപ്പെടേണ്ടതല്ല"(തഫ്സ്സീർ റൂഹുൽ ബയാൻ3 / 400)

قال سئل ابن رزين عن النذر للقبر السيدة نفيسة وخالد بن وليد وشبهه هل يصح ام لا ؟
فاجاب ان جرت العادة لاحد من الميت عند قبر لقرائة القرآن ونحوه فنذر انسان زيتا أوشمعا ليوقد علي قرائة والمتعبدين....وجب العمل به (:مسالك الحنفا للقسطلاني 612)
ഇമാം ഇബ്ന്‍ റസീന്‍(റ) ഒരു ചോദ്യം:-നഫീസ ബീവി,ഖാലിദ് ബിന്‍ വലീദ്‌(റ)തുടങ്ങിയവരുടെ ഖബറിടത്തിലേക്ക് നേര്ച്ചയാക്കുന്നതിന്‍റെ വിധി എന്ത്?
ഉത്തരം:-അവിടെ വരുന്നവര്‍ക്ക് ഖുര്‍ആന്‍ ഓതാനും മറ്റും നേര്ച്ചയാകുന്ന പതിവുണ്ടെങ്കില്‍ അതുനടപ്പില്‍ വരുത്തണം"(മസാലിക്കുല്‍ ഹുനഫ 612).
📚📚📚📚📚📚📚📚📚📚📚

29.ബര്കതെടുക്കല്‍

മറുപടി

ഇമാം നവവി പറയുന്നു.

മസ്ജിദുൽഅഖ്‌സ്വായും മറ്റു പള്ളികളും പരിപാലിക്കുന്നതിന് മുസ്ലിമിനും ദിമ്മിയ്യായ കാഫിറിനും സ്വത്ത് വസിയ്യത്തു ചെയ്യാവുന്നതാണ്. സിയാറത്ത് സജീവമാക്കലും ബറക്കത്തെടുക്കലും ഉള്ളതുകൊണ്ട് അമ്പിയാ-ഔലിയ-സ്വാലിഹീങ്ങളുടെ ഖബറുകൾ പരിപാലിക്കുന്നതിനായി വസിയ്യത്തു ചെയ്യൽ അനുവദിനീയമാണ്.(റൗളത്തുത്വാലിബീൻ :6/98)


30.ബര്കത് കെട്ടി തൂകൽ

മൗലവി യാണ് സി.പി ഉമർ സുല്ലമി അദ്ദേഹത്തിന്റെ വാദം നബി (സ) യുടെ മുടി, വിയർപ്പ് തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ സഹാബികളുടെ ചര്യയിൽ പെട്ടതാണ് അതൊരിക്കലും ശിക്കല്ല എന്നാണ്. സി.പി ഉമർ സുല്ലമി എഴുതുന്നു:"നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.അവർ അവിടെ ഉണ്ടായിരുന്നില്ല.വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു

:ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി.(ബുഖാരി 2331)."

(ശബാബ്.2010 നവംബർ 12.പേജ് 31).


31.കരി മരുന്ന പ്രയോഗം

മറുപടി

പണ്ഡിതന്മാരുടെ നേത്രുത്തത്തിൽ നടക്കുന്ന സ്ഥലത്ത് അതില്ല


32.നേര്ച്ച പെട്ടികള്‍

ഒഹാബി പള്ളിയിലെ
സംഭാവന പെട്ടിക്ക് എന്താണ് തെളിവ് വഹാബികുട്ടി അത് തന്നെയാണ് നേർച്ച പെട്ടിക്കും തെളിവ്


33.ആന എഴുന്നള്ളിപ്പ്
34.ചെണ്ട മേളം
35.തുടി കൊട്ടു
36.ഇല താളം
37.ശിങ്കാരി മേളം

മറുപടി

ഇസ് ലാമിക വിരുദ്ധമായത് തെറ്റ് തന്നെയാണ്


38.മഴക്ക വേണ്ടി കൊഡി ഉയര്ത്തില്‍

മറുപടി

മഴയില്ലാത്തപ്പോൾ നബി സ്വയുടെ ഖബറിന് മുകളിൽ മേൽ കുര ദ്വാരമുണ്ടാക്കി  ഖബർ ആകാശം കാണിക്കാൻ പറഞ്ഞ ആഇശ ബീവിക്ക് എന്താണോ തെളിവ് അത് ഇവിടെയു തെളിവാക്കാം

39. കൂട്ട ബാങ്ക്

പൈശാചിക ശറുകൾക്ക് ബാങ്ക് കൊടുക്കണമെന്ന് ഫത്ഹുൽ മുഈനിൽ പറഞ്ഞിട്ടുണ്ട്


40. സ്വലാത്ത് വാര്ഷി കം
41.ദിക്ര്‍ വാര്ഷികകം

മറുപടി

സ്വലാത്തും ദിക്റ് ഹൽഖയും പുണ്യമാണന്ന് ഹദീസിലുണ്ട്

സങ്കടനാ വാർശികം
സ്ഥാപന വാർ ശികം എന്താണ് തെളിവ് അതെ തെളിവ് ഇവിടെയും തെളിവാക്കാം

42.ഉറു ക്ക്
43. എലസ്
44.ഐകല്‍


ഉറുക്കും മന്ത്രങ്ങളും താഴെപറയുന്ന മൂന്ന് ശര്‍ത്വുകളോട് കൂടിയായിരുന്നാല്‍ ജാഇസാകുമെന്ന് തെളിയുന്നതാണ്… അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടും അവന്റെ വചനം കൊണ്ടും ഉള്ളവ (മുതലായവ) ശിര്‍ക്കില്‍ പെടുകയില്ല (കെഎം മൗലവിയുടെ ഫത്വകള്‍, പുറം 16)


*📚وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا*
*(ഖുര്‍ആനില്‍ നിന്ന് വിശ്വാസികള്‍ക്ക് അനുഗ്രഹവും രോഗശമനവുമായ ആയത്തുകളെ നാം ഇറക്കി. ഖുര്‍ആന്‍ അക്രമികള്‍ക്ക് നാശത്തെയല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. (ഇസ്‌റാഅ് : 82)📚*


*ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതന്മാര്‍ പറയുന്നത് കാണുക:*

👇🏼👇🏼👇🏼


*📚قال مالك لا بأس بتعليق الكتب التي فيها أسماء الله عز وجل على أعناق المرضى على وجه التبرك بها إذا لم يرد معلقها بتعليقها مدافعة العين(قرطبي📚)*

*(📚മാലിക്(റ) പറഞ്ഞു: അല്ലാഹുവിന്റെ പേരുകളുള്ള ഏലസുകള്‍ അതുകൊണ്ട് ബറക്കത്തെടുക്കുക എന്ന നിലക്ക് രോഗികളുടെ കഴുത്തില്‍ കെട്ടുന്നതിന് വിരോധമില്ല. (ഖുര്‍ത്വുബി: 10:278)📚*


*ഇസ്തിഗാസ ശിർക്കാകാൻ ഖുര്തുബി പൊക്കികാണിച്ചു ദുർവ്യാഖ്യാനിച്ചു തൊണ്ട കീറി പ്രസംഗിക്കുന്ന വഹാബീസ് ഇക്കാര്യങ്ങളെങ്കിലും ഒന്ന് നോക്കിയിരുന്നെങ്കിൽ!*

*മാത്രമല്ല*

*ഇബ്‌നുല്‍ ഖയ്യിം (റ) പറയുന്നു:*
*عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدّهِ أَنّ رَسُولَ اللّهِ صَلّى اللّهُ عَلَيْهِ وَسَلّمَ كَانَ يُعَلّمُهُمْ مِنْ الْفَزَعِ أَعُوذُ بِكَلِمَاتِ اللّهِ التّامّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرّ عِبَادِهِ وَمِنْ هَمَزَاتِ الشّيَاطِينِ وَأَعُوذُ بِكَ رَبّ أَنْ يَحْضُرُونِ قَالَ وَكَانَ عَبْدُ اللّهِ بْنُ عَمْرٍو يُعَلّمُهُنّ مَنْ عَقَلَ مِنْ بَنِيهِ . وَمَنْ لَمْ يَعْقِلْ كَتَبَهُ فَأَعْلَقَهُ عَلَيْهِ وَلَا يَخْفَى مُنَاسَبَةُ هَذِهِ الْعُوذَةِ لِعِلَاجِ هَذَا الدّاءِ .( زاد المعاد)*





*📚അംറുബ്‌നു ശുഐബ്(റ) പറയുന്നു: പേടി ക്ക് നബി(സ) അവര്‍ക്ക് ''അഊദു ബി കലിമാത്തി......'' എന്നു തുടങ്ങുന്ന മന്ത്രം പഠിപ്പിച്ചിരുന്നു. അബ്ദുല്ലാഹിബ്‌നു അംറ്(റ) തന്റെ സന്താനങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് ഇത് പഠിപ്പിക്കുകയും അല്ലാത്തവര്‍ക്ക് ഇത് എഴുതി കെട്ടുകയും ചെയ്തിരുന്നു. ഈ രോഗത്തിന് ഈ ചികിത്സാരീതിയോടുള്ള യോജിപ്പ് വളരെ വ്യക്തമാണ്. (സാദുല്‍ മആദ് 4: 212)📚

*ഇമാം നവവി രേഖപ്പെടുത്തുന്നു*

*📚ഖുർആൻ ആയത്തുകളെ കൊണ്ടും മറ്റു ദിക്റുകൾ കൊണ്ടും ഉറുക്കും ഏലസ്സും അനിവദനീയമാണെന്നു പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്(ശറഹുൽ മുസ്ലിം 2/219)📚*


45.പിഞാനമെഴുത്

മറുപടി

മുജാഹിദ് പണ്ഡിതൻ
ബഷീർ സലഫി എഴുതുന്നു:

*വെള്ളത്തിൽ മന്ത്രിച്ച് അത് കുടിക്കലും അത് കൊണ്ട് കുളിക്കലും. ഈ മന്ത്രത്തിന്റെ രീതി* *ഇപ്രകാരമാണ്.ഒരു പ്രാത്രത്തിൽ* *വെള്ളമെടുത്ത് നിയമ വിധേയമായ മന്ത്രങ്ങൾ* *ചൊല്ലി അതിൽ* *ഊതുക.അതിന് ശേഷം* *രോഗി അത് കൊണ്ട് കുളിക്കുകയോ അത്* *കുടിക്കുകയോ രോഗമുള്ള ഭാഗത്ത് അതൊഴിച്ച് തടവുകയോ ചെയ്യുക. ഇത്* *അനുവാദനീയമാണെന്നതിന്റെ തെളിവുകൾ ഇതാണ്*.
*നബി(സ)നിസ്കാരത്തിലായിരിക്കെ ഓര് തേൾ കുത്തി.നിസ്കാരം കഴിഞ്ഞപ്പോൾ നബി(സ) പറഞ്ഞു:തേളിനെ അള്ളാഹു ശപിക്കട്ടെ നിസ്കരിക്കുന്നവനെയോ അല്ലാത്തവനെയോ ഒന്നും അത് ഒഴിവാക്കുന്നില്ലല്ലോ.പിന്നെ കുറച്ചു വെള്ളവും ഉപ്പും കൊണ്ട് വരാൻ കല്പിച്ചു. പിന്നെ കുത്തേറ്റ ഭാഗത്ത് അത് കൊണ്ട് തടവി.ഒപ്പം സൂറത് കാഫിറൂൻ,ഫലഖ്,നാസ് എന്നീ സൂറത്തുകൾ ഓതി.(ത്വബ്‌റാനി, മുജ്‌മഉ സഗീർ:2/23 അൽബാനി സിൽസിലത്തു സ്വഹീഹ നമ്പർ 548)....*

*നബി(സ)സാബിത് ബിൻ ഖൈസിന്റെ അരികിൽ പ്രവേശിച്ചു.സാബിത് രോഗിയായിരുന്നു.അപ്പോൾ നബി(സ)പറഞ്ഞു:മനുഷ്യരുടെ റബ്ബേ!സാബിതിൽ നിന്നും പ്രയാസങ്ങൾ നീക്കണമേ.പിന്നെ ബുഹ്താനിൽ(മദീന താഴ്വര)ഒരൽപം മണ്ണെടുത്തു.പിന്നെ അതൊരു പാത്രത്തിലാക്കി.പിന്നെ അതിൽ വെള്ളത്തിൽ ഊതി അദ്ദേഹത്തിന്റെ മേൽ ഒഴിച്ചു.(സുനനു അബീദാവൂവ്.ഹദീസ് നമ്പർ:3867)...*
*ഇമാം അഹ്‌മദ്ന്റെ മകൻ സ്വാലിഹ് പറഞ്ഞു.ഞാൻ ചിലപ്പോൾ വയ്യാത്തവനാകും അപ്പോൾ എന്റെ പിതാവ്(ഇമാം അഹ്‌മദ്‌(റ))ഒരു പാത്രം *വെള്ളമെടുത്ത് അതിൽ ഓതുകയും എന്നോട് അത് കുടിക്കാനും മുഖവും കൈയും കഴുകാനും പറഞ്ഞിരുന്നു.അബ്ദുള്ള ഉദ്ധരിച്ചിട്ടുണ്ട് തന്റെ പിതാവ് ഇമാം *അഹ്‌മദ്‌(റ)വെള്ളത്തിൽ ഓതി മന്ത്രിക്കുകയും അത് കുടിക്കുകയും അത് ശരീരത്തിൽ ഒഴിക്കുകയും  ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.....*

      *മന്ത്രവും മന്ത്രവാദവും .പേജ്:77,78*
       *ബഷീർ സലഫി പൂളപൊയിൽ*



46.മന്ത്രിച് കെട്ടുകളില്‍ ഓതല്‍

മറുപടി

മന്ത്രിക്കുമ്പോൾ ഉമിനീർ പാറ്റി ഊതുന്നതിനെ എങ്ങനെയൊക്കെയായിരുന്നു മൗലവിമാർ പരിഹസിച്ചിരുന്നത് ?
ലോകം തിരിയാത്തവർ,ഖുറാഫികൾ
അന്ധവിശ്വസികൾ,
തനി യാഥാസ്ഥിതികർ,ഹോസ്പിറ്റൽ വേണ്ടല്ലോ ഊതിയാൽ പോരെ....അങ്ങനെ സുന്നികളെ ,പൊതു സമൂഹത്തിനു മുമ്പിൽ പരിഹസിക്കാൻ ഇതൊക്കെ എത്രമാത്രം ഉപയോഗപ്പെടുത്തിയിരുന്നു എന്നൊന്നാലോചിച്ച് നോക്കൂ...
എന്നാലിപ്പോൾ ,ഇതിനെല്ലാം സ്വഹീഹായ ഹദീസുകൾ തന്നെ തെളിവുണ്ടെന്നംഗീകരിച്, അത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് മൗലവിമാർ!
പ്രമുഖ മുജാഹിദ് നേതാവ് , അബ്ദുൽ ഹഖ് സുല്ലമിയുടെ മകൻ ഫള്ലുൽ ഹഖ് ഉമരി എഴുതുന്നു:
"പ്രവാചകന്റെ അനുചരന്മാരിൽ ചിലർ ഒരു അറബി ഗോത്രത്തിനടുത്തുകൂടെ ചെന്നു.പക്ഷെ ആ ഗോത്രം ഇവരെ സൽകരിച്ചില്ല. അങ്ങനെയിരിക്കേ ഗോത്രത്തലവനെ തേൾ കുത്തി.അവർ ചോദിച്ചു -നിങ്ങളുടെ കൂടെ വല്ല മറന്നോ മന്ത്രിക്കുന്നവനോ ഉണ്ടോ? സ്വഹാബികൾ പറഞ്ഞു:നിങ്ങൾ ഞങ്ങളെ സൽകരിച്ചില്ലല്ലോ?അതിനാൽ കൂലി നിശ്ചയിച്ചാലല്ലാതെ ഞങ്ങളത് ചെയ്യുകയില്ല.അങ്ങനെ ആട് പ്രതിഫലമായി നിശ്ചയിച്ചു.ഫാതിഹ ഓതുകയും ഉമിനീർ പാറ്റി തുപ്പുകയും രോഗശമനമാവുകയും ചെയ്തു.(ബുഖാരി 5736)
ഉസ്മാനുബിന് അബിൽ ആസ്(റ)പറയുന്നു:
നബി(സ)എന്നെ ത്വാഇഫിലെ ഗവർണ്ണറായി നിയമിച്ചപ്പോൾ എന്റെ നമസ്കാരത്തിൽ ചില തടസ്സ പ്രശ്നങ്ങൾ ഉണ്ടായി.ഞാനെത്ര നമസ്കരിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല
ഇത് നബി(സ)യോട് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു അത് പിശാചാണ്. ഇങ്ങോട്ടടുത്തിരിക്ക് ഞാൻ പ്രവാചകന്റെ അടുത്തേക്കിരുന്നു.എന്റെ നെഞ്ചത്തടിക്കുകയും എന്റെ വായയിൽ പാറ്റി തുപ്പുകയും ചെയ്തു.എന്നിട്ട് പറഞ്ഞു:അല്ലാഹു വിന്റെ ശത്രുവേ ഇറങ്ങിപ്പോകൂ.ഇത് മൂന്ന് തവണ ആവർത്തിച്ചു.എന്നിട്ട് പറഞ്ഞു ഇനി നിന്റെ ജോലി തുടങ്ങുക.
സ്വഹീഹ് ഇബ്നുമാജ
2/273,:2858
ഇത്തരം ഹദീസുകളെ കണ്ടില്ലെന്ന് നടിക്കാനും, നമുക്ക് പറ്റില്ലെന്ന് പറഞ് അവഗണിക്കാനും ഹദീസ് നിഷേധികൾക്ക് മാത്രമേ കഴിയൂ."
ജിന്ന്,പിശാച്,സിഹ്ർ
പ്രശ്നങ്ങളും പരിഹാരങ്ങളും.
ഫള്ലുൽ ഹഖ് ഉമരി.
പേജ്:57



47. ബറാ അത് നോമ്പ്


ഇനി ബറാ അത്ത് രാവ് എന്നനിലയിൽ തന്നെ സുന്നത്തുണ്ട് എന്ന് ശാഫിഈ മദ് ഹബിൽ പറഞ്ഞിട്ടുണ്ടൊ എന്ന് സംശയമുണ്ടായേക്കാം എന്നാൽ അതിനുള്ള മറുപടി
👇🏻
ഇമാം റംലി (റ) വിൽ നിന്നും നോക്കാം ✅✅✅

المؤلف: شهاب الدين أحمد بن حمزة الأنصاري الرملي الشافعي

[كِتَابُ الصَّوْمِ]
---------------------------------------------
(سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ «إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا» هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ؟

(فَأَجَابَ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ. .
🔺
ഇബ്നുമാജ(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസി ന്റെ വെളിച്ചത്തില്‍ ശ’അബാന്‍ പതിനഞ്ചിന്റെ നോമ്പിനെക്കുറിച്ച് അത് സുന്നത്താണോ അല്ലയോ, പ്രസ്തുത ഹദീസ് സ്വഹീഹാണോ അല്ലയോ എന്ന് ചോദിച്ചതിന് മഹാനായ റം ലി ഇമാം നല്‍കിയ മറുപടി കാണുക.

🔺 ‘ശഅബാന്‍ പകുതിയുടെ നോമ്പ്, സുന്നത്താണ്. പക്ഷേ, പതിമൂന്നും പതിനാലും പതിനഞ്ചും സുന്നത്തുണ്ട്. പ്രസ്തുത ഹദീസിനെ ലക്ഷ്യമായി എടുക്കാം’
📚 (ഫതാ റംലി, ഹാമിശ് ഫതാവല്‍ കുബ്റ 2/79)
🔺

അപ്പോൾ രണ്ട് നിലക്കും നോമ്പ് സുന്നത്തായി
👇🏻
എനി ഈ രണ്ട് അഭിപ്രായവും മതിയാവുകയില്ല എന്നാണെങ്കിൽ ഇബ്നു ഹജർ (റ) , നവവി ഇമാമിനെ പോലെ ധാരാളം ഇമാമീങ്ങൾ പഠിപ്പിക്കുന്ന പണ്ടിതന്മാർക്കിടയിൽ ഇജ്മാഹ് ഉള്ള മറ്റൊരു കാര്യമുണ്ട്

അതായത് ഹദീസ് ളഈഫാണെങ്കിലും ഫളാ ഇലുൽ അഹ്മാൽ ( പുണ്യ കരമായ അമൽ) ചെയ്യുന്നതിന്ന് വേണ്ടി ളഈഫ് മുർസല് മൗഖൂഫ് ആയ ഹദീസുകൾ തെളിവിന്നെടുക്കാമെന്ന് ഇമാം നവവി റ ശറഹ് മുഹദ്ദബിലും അദ്കാറിലും ഇബ്നു ഹജർ തങ്ങൾ ഫതാവയിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്
🔺
ﻓﺼﻞ ‏] : ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺤﺪﺛﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﻭﻏﻴﺮﻫﻢ : ﻳﺠﻮﺯ ﻭﻳﺴﺘﺤﺐ ﺍﻟﻌﻤﻞ ﻓﻲ ﺍﻟﻔﻀﺎﺋﻞ ﻭﺍﻟﺘﺮﻏﻴﺐ ﻭﺍﻟﺘﺮﻫﻴﺐ ﺑﺎﻟﺤﺪﻳﺚ ﺍﻟﻀﻌﻴﻒ ﻣﺎ ﻟﻢ ﻳﻜﻦ ﻣﻮﺿﻮﻋﺎ ‏( 2 ‏) ﻭﺃﻣﺎ ﺍﻷﺣﻜﺎﻡ ﻛﺎﻟﺤﻼﻝ ﻭﺍﻟﺤﺮﺍﻡ ﻭﺍﻟﺒﻴﻊ ﻭﺍﻟﻨﻜﺎﺡ ﻭﺍﻟﻄﻼﻕ ﻭﻏﻴﺮ ﺫﻟﻚ ﻓﻼ ﻳﻌﻤﻞ ﻓﻴﻬﺎ ﺇﻻ ﺑﺎﻟﺤﺪﻳﺚ ﺍﻟﺼﺤﻴﺢ ﺃﻭ ﺍﻟﺤﺴﻦ ﺇﻻ ﺃﻥ ﻳﻜﻮﻥ ﻓﻲ ﺍﺣﺘﻴﺎﻁ ﻓﻲ ﺷﻲﺀ ﻣﻦ ﺫﻟﻚ ﻛﻤﺎ ﺇﺫﺍ ﻭﺭﺩ ﺣﺪﻳﺚ ﺿﻌﻴﻒ ﺑﻜﺮﺍﻫﺔ ﺑﻌﺾ ﺍﻟﺒﻴﻮﻉ ﺃﻭ ﺍﻷﻧﻜﺤﺔ ﻓﺈﻥ ﺍﻟﻤﺴﺘﺤﺐ ﺃﻥ ﻳﺘﻨﺰﻩ ﻋﻨﻪ ﻭﻟﻜﻦ ﻻ ﻳﺠﺐ . ﻭﺇﻧﻤﺎ ﺫﻛﺮﺕ ﻫﺬﺍ ﺍﻟﻔﺼﻞ ﻷﻧﻪ ﻳﺠﻲﺀ ﻓﻲ ﻫﺬﺍ ﺍﻟﻜﺘﺎﺏ ﺃﺣﺎﺩﻳﺚ ﺃﻧﺺ ﻋﻠﻰ ﺻﺤﺘﻬﺎ ﺃﻭ ﺣﺴﻨﻬﺎ ﺃﻭ ﺿﻌﻔﻬﺎ ﺃﻭ ﺃﺳﻜﺖ ﻋﻨﻬﺎ ﻟﺬﻫﻮﻝ ﻋﻦ ﺫﻟﻚ ﺃﻭ ﻏﻴﺮﻩ ﻓﺄﺭﺩﺕ ﺃﻥ ﺗﺘﻘﺮﺭ ﻫﺬﻩ ﺍﻟﻘﺎﻋﺪﺓ ﻋﻨﺪ ﻣﻄﺎﻟﻊ ﻫﺬﺍ ﺍﻟﻜﺘﺎﺏ الاذكار للنووي
🔺
മുഹദ്ദിസുകളും ഫുഖഹാക്കളും മറ്റു പണ്ഡിതന്മാരും എല്ലാം പറയുന്നത്‌ പുണ്യകർമത്തിൽ ضعيفആയഹദീസുകൾ
നിർമിക്കപ്പെട്ടത് അല്ലെങ്കിൽ സ്വീകാര്യ മാണ്
അതു കൊണ്ടു പ്രവർത്തിക്കൽ പുണ്യമാണ്
ഹറാം ഹലാലിൽ പറ്റില്ല

🔽അതിനു ഹസനായ ഹദീസ് അല്ലെങ്കിൽ സ്വഹീഹായ ഹദീസ്‌ വേണം
🔽കറാഹതിനെ ഉപേക്ഷിക്കല്‍ സൂക്ഷ്മത യുള്ളത്‌ കൊണ്ടു ضعيف
പറ്റുന്നതാണ്
അത്‌ കൊണ്ടാണു ഈ കിതാബിൽ ضعيف
ആയ ഹദീസുകൾ ഞാൻ ചിലപ്പോൾ കൊണ്ട് വരുന്നത്‌‌. (ഇമാം നവവി അദ്കാർ)
🔺
قلت:وقد اتفق العلماء على أن الحديث المرسل والضعيف والموقوف يتسامح به في فضائل الأعمال ويعمل شرح المهذب كتاب الطهلرة
🔺
ഇമാം നവവി(റ) ശറഹുമുഹദ്ദബില്‍ പറയുന്നു പുണ്യകർമങ്ങളിൽ
🔹ضعيف🔹 موقوف 🔹 مرسل
ആയ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങള്‍
പ്രവർത്തിക്കാവുന്നതാണ് അതിൽ ഇളവുണ്ട്‌ എന്നും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിരികുന്നു

شرح المهذب كتاب الطهارة

وقال الإمام إبن الهمام في كتاب الجنائز من فتح القدير”وقال الإمام إبن الهمام في كتاب الجنائز من فتح القدير”الاستحباب يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“ يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“
🔺
ഇബ്നുൽ ഹുമാം (റ) ഫത് ഹുൽ ഖദീരിലും
ഇബ്നു ഹജർ(റ) ഫത് ഹുൽ മുബീനിലും ഇതു പറഞ്ഞിട്ടുണ്ട്‌
മുകളിലെ ഉധരണി കാണുക
🔽✅
*എല്ലാനിലക്കും പ്രസ്തുത നോമ്പ് വളരെ മഹത്വമേറിയതാകുന്നു അതിനാൽ‌ നാമൊക്കെ‌ അതെടുക്കുവാൻ ശ്രമിക്കുക കാരണം ജനങ്ങളെ നന്മയിലേക്കും ധാരാളം സൽകർമ്മങ്ങൾ ചെയ്ത് കൊണ്ട് അല്ലാഹുവിലേക്ക് അടുപ്പിക്കുക എന്നതാണ് അഹ്ലുസ്സുന്നയുടെ നയം അല്ലാതെ പുത്തൻ വാദങ്ങൾ പറഞ്ഞ് സൽകർമ്മങ്ങളെ മുടക്കുന്നത് ബിദ് അത്തുകാരുടെ നയവുമാകുന്നു*


48.മിഹ് രാജ് നോമ്പ്


49. മാലകള്‍
50.മൌലീദുകള്‍



51.നഹ്സുകള്‍


നഹ്‌സ് ദിനങ്ങള്

എല്ലാ മാസവും ദിവസവും സമയവും മഹത്വത്തിന്റെ വിഷയത്തില് തുല്യമല്ലെന്നതു പ്രസിദ്ധമാണല്ലോ.


എല്ലാദിവസത്തെയും പ്രഭാതം,  വെള്ളിയാഴ്ച, റമളാന് എന്നിവയക്കു മറ്റുള്ളതിനേക്കാള് പുണ്യമുണ്ട്.

സ്ഥലങ്ങളിലും ഈ വ്യത്യാസം കാണാം. പള്ളിയുടെ പുണ്യം അങ്ങാടിക്കില്ലല്ലോ.

ഭൗതിക കാര്യങ്ങള് ചെയ്യാന് തന്നെ ചില സമയം പറ്റില്ലെന്നതിനു തര്ക്കത്തിനു പ്രസക്തിയില്ലല്ലോ. അതുപോലെത്തന്നെ ഉഖ്‌റവിയ്യായ കാര്യവും.

ചില സമയങ്ങളില് നിസ്‌കാരം വളരെ പുണ്യമുള്ളതാണെങ്കില് മറ്റുചില സമയങ്ങളില് ചില നിസ്‌കാരം പാടില്ലാത്തതാണ്.

വിശുദ്ധ ഖുര്ആനും തിരുസുന്നത്തും ഇമാമുകളുടെ മൊഴികളും ബറക്കത്തുള്ളതും നഹ്‌സുള്ളതുമായ ദിവസങ്ങളെയും സമയത്തേയും വിവരിച്ചിട്ടുണ്ട്.

സഅ്ദ് എന്ന അറബി പദത്തിന്റെ വിപരീതമാണ് നഹ്‌സ്. ഈ രണ്ട് പദങ്ങള്ക്കും യഥാക്രമം ഗുണം, ദോഷം/വിജയം, പരാജയം/ശുഭലക്ഷണം, അപലക്ഷണം എന്നിങ്ങനെ ഭാഷാപരമായി അര്ത്ഥം പറയാം.

ഇമാം ഇബ്‌നുഹജര്(റ) പറയുന്നു: നികാഹു കര്മ്മം വെള്ളിയാഴ്ചയും അതു തന്നെ പ്രഭാതത്തിലുമാകുന്നത് പ്രത്യേകം സുന്നത്താണ്.

എന്റെ സമുദായത്തിന്റെ വെള്ളിയാഴ്ചയുടെ പ്രഭാതത്തില് നീ ബറകത്തു നല്കേണമേ എന്ന നബി(സ) തങ്ങള് പ്രാര്ത്ഥിച്ച ഹദീസാണിതിനു ആധാരം. ഇമാം തുര്മുദി(റ) നിവേദനം ചെയ്തതും ഹസന്(സ്വീകാര്യം) എന്നു പ്രഖ്യാപിച്ചിട്ടുള്ളതുമാണീ ഹദീസ്. (തുഹ്ഫ:7/216)

സമുദായത്തിന്റെ തിങ്കളാഴ്ചയുടെ പ്രഭാതത്തിലും ബറക്കത്തിനായി നബി(സ) പ്രാര്ത്ഥിച്ചിട്ടുണ്ടെന്നും തദടിസ്ഥാനത്തില് ദീനിയ്യും ദുന്യവിയ്യുമായ പ്രവര്ത്തികള് തിങ്കളാഴ്ച കാലത്ത് പ്രവര്ത്തിക്കുന്നതില് താല്പര്യം കാണിക്കേണ്ടതാണെന്നും ഇമാം നവവി(റ) പ്രസ്താവിച്ചതായി ഇബ്‌നു ഹജര്(റ) തുഹ്ഫ(10/131)

യില് ഉദ്ധരിച്ചിട്ടുണ്ട്.

മാസം പതിനേഴ്, പത്തൊമ്പത്, ഇരുപത്തിയൊന്ന് എന്നീ തിയ്യതികളില് കൊമ്പുവെയ്ക്കല് സര്വ്വരോഗത്തിനും ശമനമാണെന്ന് നബി(സ) തങ്ങള് പറഞ്ഞതായി അബൂദാവൂദും നബി(സ) ഈ തിയ്യതികളില് കൊമ്പുവെയ്ക്കലിനെ ഇഷ്ട്‌പ്പെട്ടിരുന്നുവെന്ന് അനസി(റ)ല് നിന്ന് ഇമാം ബഗ്‌വി(റ)യും നിവേദനം ചെയ്തിട്ടുണ്ട

ഇമാം ഇബ്‌നുഹജര്(റ) പ്രസ്താവിക്കുന്നു: ഖാസി തന്റെ അധികാര മഹല്ലില് പ്രവേശിക്കല് തിങ്കളാഴ്ച പ്രഭാതത്തിലാവലാണു ഉത്തമം. കാരണം, നബി(സ) പ്രഭാത സമയത്താണ് മദീനയില് പ്രവേശിച്ചത്. തിങ്കളാഴ്ച സാധിച്ചില്ലെങ്കില് വ്യാഴാഴ്ചയും അതിനു സാധിച്ചില്ലെങ്കില് ശനിയാഴ്ചയുമാണു നല്ലത്. എന്റെ സമുദായത്തിന്റെ പ്രഭാതത്തില് നീ ബറകത്തു ചൊരിയണമേ എന്നു തിരുനബി(സ) പ്രാര്ത്ഥിച്ചിട്ടുണ്ട്. (തുഹ്ഫ, ഖസാഇസുല് അയ്യാം)

അറഫ നാള്, ആശൂറാ നാള്, പെരുന്നാള്, വെള്ളിയാഴ്ച തുടങ്ങിയ ദിനങ്ങളില് മരണപ്പെട്ടവരുടെ മേല് മയ്യിത്തു നിസ്‌കരിക്കലും അവരുടെ സംസ്‌കാര ചടങ്ങുകളില് പങ്കെടുക്കലും പ്രത്യേക സുന്നത്താണ്.

അത്തരം പുണ്യനാളുകളില് മരണം സംഭവിക്കുന്നത് അല്ലാഹുവിന്റെ പ്രത്യേക റഹ്മത്തിനു പാത്രമായതിന്റെ അടയാളം തന്നെയാണ്. പ്രത്യക്ഷത്തില് സദ്‌വൃത്തരല്ലാത്തവരുടെ കാര്യത്തില് പോലും ഇങ്ങനെ പ്രതീക്ഷിക്കാവുന്നതാണ്. (ശര്വാനി 3/191)

ഇല്മും കിതാബും തുടങ്ങാന് തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണുത്തമമെന്ന് ഹദീസില് വന്നിട്ടുണ്ടെന്നും അതിനാല് ഈ രണ്ടു ദിവസങ്ങളിലാണ് ഇല്മില് പ്രവേശിക്കല് സുന്നത്തെന്നും ഹാശിയത്തുദ്ദിംയാത്തി(പേജ് 12)യില് പ്രസ്താവിച്ചിട്ടുണ്ട്.

കിതാബ് തുടങ്ങാന് ബുധനാഴ്ച ഉത്തമമാണെന്നു ഹദീസില് വന്നിട്ടുണ്ട്. ബുധനാഴ്ച പ്രകാശത്തിന്റെ നാളാണെന്നു വിവരിക്കപ്പെട്ടിട്ടുണ്ട്.ലോകത്തുവെച്ച് ഏറ്റവും പുണ്യമുള്ള സ്ഥലം നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്. ഹുജറാ ശരീഫ് എന്നാണിതിന്റെ പേര്. റാളാ ശരീഫ് എന്നല്ല.

നബി(സ)യുടെ ഖബ്‌റിന്റെയും അവിടത്തെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലമാണ് റളാശരീഫ്. ലോകത്തുവെച്ച് ഏറ്റവും മഹത്വമുള്ള പള്ളി മസ്ജിദുല് ഹറാമാണ്. സാധാരണ പള്ളിയേക്കാള് പതിനായിരം കോടി പുണ്യം മസ്ജിദുല് ഹറാമിലെ ഒരു നിസ്‌കാരത്തിനുണ്ട്. (തുഹ്ഫ: 3/466, 4/65, 10/95)

ബറകത്തുള്ള ദിവസങ്ങളും സ്ഥലങ്ങളും സമയങ്ങളും ഉള്ളതുപോലെ അതിന്റെ വിപരീതവും കാണാം. അതാണ് നഹ്‌സ്. ഇനി അതു വിവരിക്കാം.ദിവസങ്ങളില് ചിലതു ചില കാര്യങ്ങള്ക്കു ശുഭകരമല്ല. മുന്കാല സമുദായക്കാരില് ചിലരെ നശിപ്പിച്ച ദിവസങ്ങളെപറ്റി ‘ഫീ അയ്യാമിന്നഹ്‌സാതിന്’(നഹ്‌സുള്ളദിവസങ്ങള്) എന്ന് ഖുര്ആനില് കാണം. പ്രസ്തുത ജനതയ്ക്ക് ഗുണമില്ലാത്തതും ബറകത്തില്ലാത്തതുമാണ് ആ ശിക്ഷയുടെ നാളുകളെന്ന് ഇതുകൊണ്ട് വ്യക്തമായല്ലോ.

മാസത്തിന്റെ ഒടുവിലെ ബുധനാഴ്ചയായിരുന്നു ഈ ശിക്ഷക്കു തുടക്കംകുറിച്ചത്. എട്ടു ദിവസം ശിക്ഷയുടെ കൊടുങ്കാറ്റ് തുടര്ന്നു. അവിശ്വാസികള്ക്ക് ഈ എട്ട് ദിവസം നഹ്‌സും സത്യവിശ്വാസികളായ ഹൂദ് നബിക്കും അനുയായികള്ക്കും ബറകത്തുളള ദിവസവുമായിരുന്നു

. ഇമാം നവവി(റ) തന്റെ തഫ്‌സീറില് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.ഒരു വിഭാഗത്തിന് നഹ്‌സുള്ള ദിനങ്ങള് തന്നെ മറ്റൊരു വിഭാഗത്തിന് റഹ്മത്തും ബറകത്തുമുണ്ടായതാണിവിടെ നിന്ന് വ്യക്തമായത്.

ചൊവ്വാഴ്ച രക്തദിനമാണ് ആ ദിവസത്തില് ഒരു സമയമുണ്ട്.ആ സമയത്ത് രക്തം നില്ക്കുകയില്ല” എന്ന് നബി(സ) പറഞ്ഞതനുസരിച്ച് അബൂബറകത്ത്(റ) ചൊവ്വാഴ്ച കൊമ്പുവെയ്ക്കല് നിരോധിച്ചിരുന്നുവെന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്ത ഒരു ഹദീസില് ഇപ്രകാരമുണ്ട്. ”ബുധനാഴ്ചയോ ശനിയാഴ്ചയോ ആരെങ്കിലും കൊമ്പുവെയ്ക്കുകയും തന്മൂലം അവനു വെള്ളപ്പാണ്ട് പിടിപെടുകയും ചെയ്താല് അവന് അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്.

ഈ ഹദീസ് ഇമാം ബഗ്‌വി(റ) ശര്ഹുസ്സുന്ന:12/151-ലും ഇമാം ഹാകിം മുസ്തദ്‌രികിലും(4/409) ബൈഹഖി(റ) സുനനുല് കുബ്‌റ: 9/340-ലും നിവേദനം ചെയ്തിട്ടുണ്ട്.

ഇമാം ദമീരി(റ) തന്റെ ഹയാത്തുല് ഹയവാനില് ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്.

ഇമാം അല്ഖമ(റ)അഹ്മദു ബഹ്‌യയില്നിന്ന് ഉദ്ധരിക്കുന്നു. നബി(സ)പറഞ്ഞു: ഒരു വര്ഷത്തില് പന്ത്രണ്ടു ദിവസം നിങ്ങള് സൂക്ഷിക്കുക. അവ മാനം നശിപ്പിക്കുകയും സമ്പത്ത് നഷ്ടപ്പെടുത്തുകയും ചെയ്യും.

ഞങ്ങള് ചോദിച്ചു: നബിയേ, അവ ഏതാണ്? റസൂല്(സ)പറഞ്ഞു: മുഹര്റം പന്ത്രണ്ട്, സ്വഫര് പത്ത്, റബീഉല് അവ്വല് നാല്, റബീഉല് ആഖിര് പതിനെട്ട്, ജമാദുല് ഊല പതിനെട്ട്, ജമാദുല് ഉഖ്‌റ പന്ത്രണ്ട്, റജബ് പന്ത്രണ്ട്, ശഅ്ബാന്പതിനാറ്, റമളാന് പതിനാല്, ശവ്വാല് രണ്ട്, ദുല്ഖഅ്ദ് പതിനെട്ട്, ദുല്ഹിജ്ജ എട്ട് ഇവയാണ്.ഓരോ മാസവും ഓരോ ദിവസവും ബറകത്തില്ലാത്ത-നഹ്‌സുള്ള ദിവസങ്ങളുണ്ടെന്നതാണ് പ്രസ്തുത ഹദീസില് നിന്നും ലഭ്യമായത്.

എല്ലാ മാസവും ഒടുവിലെ ബുധന് നിത്യനഹ്‌സാണെന്ന് ഇബ്‌നു അബ്ബാസില്(റ) നിന്ന് തുടര്മുദി(റ) ഉദ്ധരിച്ചിട്ടുണ്ട്.

ഞായറാഴ്ച വീട് നിര്മാണം തുടങ്ങാനുള്ള ദിവസമാണെന്ന് നബി(സ) പറഞ്ഞതായി അബൂയഅ്‌ലാ ഇബ്‌നു അബ്ബാസി(റ)ല് നിന്ന് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട് (ഇഖ്‌ലീല്).

പന്ത്രണ്ടു മാസങ്ങളില് മുഹര്റം, ദുല്ഖഅ്ദ്, റമളാന് എന്നീ മാസങ്ങളില് വീട് പണി തുടങ്ങാന് ഉത്തമമല്ല.

സഅ്ദും നഹ്‌സും അടിസ്ഥാനമുള്ളതാണെന്നു സുതരാം വ്യക്തമായല്ലോ.പ്രത്യേകം പ്രവര്ത്തിക്കാന് ഇസ്‌ലാം കല്പ്പിച്ച കാര്യങ്ങള് നഹ്‌സുള്ള ദിവസമാണെന്നു കരുതി ചെയ്യാതിരിക്കരുത്.

കുഞ്ഞ് ജനിച്ചു ഏഴാം ദിവസം കുഞ്ഞിനു വേണ്ടിയുള്ള അറവ് വേണമല്ലോ. ഏഴാം ദിവസം നബി(സ) പഠിപ്പിച്ച നഹ്‌സുള്ള ദിവസത്തില് പെട്ടാല് പോലും ശിശുവിനു വേണ്ടിയുള്ള അറവും മുടികളയലുമൊന്നുംപിന്തിക്കേണ്ടതില്ല.

അല്ലാഹു അല്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുന്നവനില്ലെന്നും സര്വ്വ നേട്ട കോട്ടങ്ങളുടെയും യജമാനന് അല്ലാഹു മാത്രമാണെന്നും വിശ്വസിക്കുന്നതോടെ നഹ്‌സു നോക്കുന്നതാണ് മുസ്‌ലിംകളുടെ ആചാരം. അതു അനുവദനീയമാണ്.

നഹ്‌സിന്റെ നാളുകള്ക്കോ അതിന്റെ രാശികള്ക്കോ ഉപദ്രവത്തിനോ സ്വയം കഴിവുണ്ടെന്ന വിശ്വാസത്തോടെ നഹ്‌സു ആചരിക്കുന്ന ഒരു രീതി ജൂതന്മാര്ക്കുണ്ടായിരുന്നു.

ഇതു കടുത്ത തെറ്റും മതത്തില്നിന്ന് തെറിച്ചു പോകുന്ന വിശ്വാസവുമാണ്.

ഈ രീതിയിലുള്ള നഹ്‌സ് ആചരിക്കുന്നതിനെയാണ് ഇബ്‌നു ഹജര്(റ) ഫതാവല് ഹദീസിയ്യയില് എതിര്ത്തത്. ‘

മന്ഖൂത്തത്ത്’ എന്ന പേരിലറിയപ്പെടുന്ന ചില ദിവസങ്ങളും മറ്റും അലി(റ)യില് നിന്ന് ഉദ്ധരിക്കപ്പെട്ടത് അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഇബ്‌നു ഹജര്(റ) ഫതാവല് ഹദീസിയ്യയില് (പേജ് 28)

തുടര്ന്ന് പറഞ്ഞിട്ടുണ്ട്.ഇബ്‌നു ഹജര്(റ) എതിര്ത്തതിന്റെ മര്മം തിരിയാതെ നഹ്‌സ് നോക്കുന്നതിനെ ഇബ്‌നു ഹജര്(റ) എതിര്ത്തു എന്നു പറയുന്നത് വിവരക്കേടാണ്. ഭൗതികവും ദീനിയ്യുമായ കാര്യങ്ങള്ക്ക് തിങ്കളാഴ്ച നോക്കണമെന്നും വിവാഹകര്മ്മത്തിനു ശവ്വാല് മാസം വെള്ളിയാഴ്ച ദിവസം പ്രഭാതം പരിഗണിക്കണമെന്നും അതു സുന്നത്താണെന്നും ഇങ്ങനെ നഹ്‌സില്ലാത്ത ദിവസം ശ്രദ്ധിക്കണമെന്നും പ്രേരിപ്പിച്ച പണ്ഡിതനാണ് ഇമാം ഇബ്‌നുഹജര്(റ). (തുഹ്ഫ 7/216 നോക്കുക.)

പുരാതനകാലം മുതലേ മുസ്‌ലിംകള് ഇപ്രകാരം ദിവസങ്ങളിലെ മോശവും നല്ലതും പരിഗണിക്കാറുണ്ടായിരുന്നുവെന്നും അവയ്ക്ക് ഇസ്‌ലാമില് അടിസ്ഥാനമുണ്ടെന്നും അറിയുക.



52.മഷിനോട്ടം
53.അസ്മാഹ്
54.ഏലസ്
55.മുട്ടറക്കല്
56.നാറിയത് സ്വലാത്ത്
57.ബദര്‍ മാല
58.മുഹിയുദ്ദീന്‍ മാല
59.രിഫാഹീ മാല
60.നഫീസത്ത്‌ മാല
61. മഞ്ഞ ക്കുളം മാല
62.സ്ഥാനം നോക്കല്‍
63.സ്ത്രീ ധനം
64.ശകുനം നോക്കല്
65.കുപ്പികള്‍ തൂക്കിയിടല്‍
66.തകിട് കേട്ടിതൂക്കള്‍
67.ജ്യോല്സനെ സമീപിക്കല്‍
68.മാരനക്കാരനെ സമീപിക്കല്‍
69.രാ ഹു കാലം നോക്കല്
70.പെരിടല്‍ കര്മംി
71.കാത്ത് കുത്ത് കല്യാണം
72.നിയ്യത്ത് വചനങ്ങള്‍ ( ഉറക്കെ ചൊല്ലല്‍)
73.വുദൂഇന്‍ മുമ്പുള്ള പ്രാര്ത്ഥതന
72.വുദൂഇന്‍ ഇടയിലുള്ള പ്രാര്ത്ഥതന
73.വുദൂഇന്‍ നെറ്റിയില്‍ തോണ്ടല്‍
74.ബാങ്കിന്‍ മുമ്പുള്ള സ്വലാത്ത്
75.ഇകാമതിനു മുമ്പുള്ള സ്വലാത്ത്
76.മാസം മറഞ്ഞ കാണല്‍
77.സ്വലാതുല്‍ കാമിലി
78.ബുര്ദത
79.സ്വലതുല്‍ തശ്രീഫ്
80.സ്വലാതുല്‍ അലി
81.സ്വലാതുല്‍ ഷാഫി
82.സ്വലാതുല്‍ തുന്ജീന
83. സ്വലാതുല്‍ സ്വദഖ
84.സ്വലതുല്‍ വലിയ്യ്
85.സ്വലാതുല്‍ ദാഇം
86. സ്വലാതുല്‍ ഖാദിര്‍
87.താജുസ്വലാത്
88.അഹ്ള മു സ്വലാത്ത്
89.ഇലാഹീ ലസ്തു ബൈത്ത്
90.സ്വലാതുല്‍ അല്ഫി്യ
91.നിസ്കാരത്തിനു ശേഷമുള്ള കൂട്ടുപ്രാര്തന
92.സുബ് ഹിയുടെ ഖുനൂത്


സുബ്ഹിയിലെ രണ്ടാം റക്അത്തിലെ
ഇഅ്തിദാലിലും റമളാനിലെ രണ്ടാം പകു
തിയിലെ വിത്റിലെ അവസാന റക് അ
ത്തിലെ ഇഅ്തിദാലിലും ഖുനൂത്ത് ഓതൽ
സുന്നത്താണ്. വഫാത്താകും വരെ നബി
 സ്വസുബ്ഹിയിൽ ഖുനൂത്ത് ഓതിയിരു
ന്ന തായി അനസ് (റ)ൽ നിന്ന് ഇമാം
ബൈഹഖി(റ)യും ഇമാം ദാറഖുത്നി
(റ)യും മറ്റും നിവേദനം ചെയ്തിട്ടുണ്ട്.
ഇമാം ബൈഹഖി(റ)യുടെ റിപ്പോർട്ട്
കാണുക;

عن أنس أن النبي و قنت شهرا يدعو عليهم ثم تركه، فأما
في الصبح فلم يزل يقت حتى فارق الدنيا (السنن الكبرى
للإمام البيهقي: ۲۰۱/۲- ومعرفة السنن والآثار: ۳/ ۲۰۰

അനസ്(റ)ൽ നിന്ന് നിവേദനം; ഒരുമാസക്കാലം ശത്രുക്കൾക്കെതിരിൽ പ്രർത്ഥിച്ച് നബി(സ്വ)ഖുനൂത്തോതി. പിന്നീട് അതുപേക്ഷിച്ചു. സുബ്ഹിയിൽ ദുൻയാവുമായി വിടപറയും വരെ നബി(S) ഖുനൂത്തോതിയിരുന്നു. (ഇമാം ബൈഹഖി(റ)
യുടെ സുനൻ. 2/20-മഅരിഫത്തുസ്സുനനി
വൽ ആസാർ. 3/200. ഇമാം ദാറഖുത്നി)
യുടെ സുനൻ. 4/399). 425



ഇബ്നുഅബ്ബാസ്(റ)യിൽ നിന്ന് ഇമാം
ദാറഖുത്നി) നിവേദനം ചെയ്യുന്നു.

عن ابن عباس قال: مازال رسول الله و بقت حتى فارق الدنيا سنن الدارقطني٤/٤٠٩


ദുൻയാവുമായി വിടപറയും വരെ
നബി(صلي الله عليه وسلم) ഖുനൂത്താതിയിരുന്നു. (സുനൻ.
4/409)

പ്രസ്തുത ഹദീസിനെ അധികരിച്ച്
ഹാഫിള് നൂറുദ്ദീൻ ഹൈസമി(റ) എഴുതു
 ന്നു:

عن أنس بن مالك قال: ما زال رسول الله و يقنت في الفجر
حتى فارق الدنيا. رواه أحمد والبزار بنحوه، ورجاله موثقون

അനസ് (റ) ൽ നിന്ന് നിവേ ദ നം.
സുബ്ഹിയിൽ ദുൻയാവുമായി വിടപ
റയും വരെ നബി(صلي الله عليه وسلم) ഖുനൂത്താതിയിരു
ന്നു. ഇമാം അഹ്മദ്(റ) അത് റിപ്പോർട്ട്
ചെയ്തിരിക്കുന്നു. ഇമാം ബസ്സാറും(റ)
അതു പോലുള്ള പരാമർശം നിവേദനം:
ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ വിശ്വാ
സയോഗ്യരാണ്. (മജ്മഉസ്സവാഇദ്. 1/315)

عن أنس أن رسول الله وقت حتى مات، وأبو بكر حتی
مات، وعمر حتى مات. رواه البزار، ورجاله موثقون (مجمع
الزوائد: ۳۱۰/۱)

അനസ്(റ)വിൽ നിന്നു നിവേദനം;
"നബി(صلي الله عليه وسلم) മരണപ്പെടുന്നതുവരെ സുബ്
ഹിയിൽ ഖുനൂത്തോതി. അബൂബക്ർ(റ)
മരണപ്പെടും വരെ ഖുനൂത്താതി. ഉമർ(റ)
മരണപ്പെടും വരെ ഖുനൂത്താതി', ഇത്
ബസ്സാർ(റ) റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അതിന്റെ നിവേദകർ വിശ്വാസയോഗ്യരാ
ണ്. (മജ്മഉസ്സവാഇദ്. 1/315)


93.27 ആം രാവിലെ സ്വലാത്ത് മജ്‌ലിസ്
94.ഖുത്ബിയ്യത്
95.സിയാരത് ടൂര്‍

നബി (صلى الله عليه وسلم) ശുഹദാക്കളുടെ ഖബര്‍ സിയാറത്തു ചെയ്യുന്നതിനായി യാത്ര ചെയ്ത സംഭവം ഹദീസുകളിലുണ്ട്…

ത്വല്‍ഹത്തുബ്നു ഉബയ്ദില്ല (റ)യില്‍ നിന്നു നിവേദനം..


ശുഹദാക്കളുടെ ഖബര്‍ സിയാറത്ത് ലക്ഷ്യം വെച്ച് ഞങ്ങള്‍ നബി (صلى الله عليه وسلم)യോടൊന്നിച്ച് പുറപ്പെട്ടു. “യാത്രയില്‍” വാഖിം എന്ന കോട്ടയുടെ പരിസരത്തുളള കല്ലു നിറഞ്ഞ സ്ഥലത്ത് കേറി ഞങ്ങള്‍ താഴെയിറങ്ങിയപ്പോള്‍ അതിന്റെ അടിവാരത്ത് ചില ഖബറുകള്‍ കാണാനിടയായി. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു. അല്ലാഹുവിന്റെ തിരു ദൂതരേ, ഈ കാണുന്നത് ഞങ്ങളുടെ സഹോദരങ്ങളുടെ ഖബറുകളാണോ.. നബി (صلى الله عليه وسلم) പ്രതിവചിച്ചു. അതെ, അത് നമ്മുടെ അസ്വ് ഹാബിന്റെ ഖബറുകളാണ്. അങ്ങനെ ഞങ്ങള്‍ ശുഹദാക്കളുടെ ഖബറുകള്‍ക്കു സമീപത്തെത്തിയപ്പോള്‍ നബി (صلى الله عليه وسلم) പറഞ്ഞു. ഇക്കാണുന്നത് നമ്മുടെ സഹോദരന്മാരുടെ ഖബറുകളാണ്. (അബൂദാവൂദ് 1747


96.ഖുറാന്‍ ഓതി പാര്സലാകാല്‍ ( ഇലാ ഹള്‍ റത്തി )
പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുതൈമിയ്യയുടെ പരിഗണനക്ക് വന്ന ഒരു ചോദ്യവും മറുവടിയും ഇവിടെ കുറിക്കട്ടെ.;

ചോദ്യം:-


وسئل عن قراءة أهل الميت تصل إليه ؟ والتسبيح والتحميد والتهليل والتكبير إذا أهداه إلى الميت يصل إليه ثوابها أم لا ؟ .


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണം മയ്യിത്തിന് ലഭിക്കുമോ?. തസ്ബീഹ്, തംജീദ്, തഹ്ലീല്,തക്ബീർ, തുടങ്ങിയവയുടെ പ്രതിഫലം മയ്യിത്തിന് ഹദ് യ ചെയ്താൽ അത് മയ്യിത്തിലേക്കെത്തുമോ?.

മറുവടി:-


فأجاب : يصل إلى الميت قراءة أهله وتسبيحهم وتكبيرهم وسائر ذكرهم لله تعالى إذا أهدوه إلى الميتوصل إليه والله أعلم . إذا أهدوه إلى الميت وصل إليه. والله أعلم: (مجموع فتاوى ابن تيمية: ٣٦٤/٢٤)


മയ്യിത്തിന്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും മറ്റു ദിക്റുകളും മയ്യിത്തിന് അവർ ഹദ് യ ചെയ്യുന്ന പക്ഷം മയ്യിത്തിന് അവ ലഭിക്കുന്നതാണ്. (മജ്മുഉ ഫതാവാ. 24/364) 



👆🏿 അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനു ഹദ് യ ചെയ്താലും മയ്യിത്തിനു അത് പ്രയോജനം ചെയ്യുന്നതാണ്. (മജ്മുഉ ഫതാവാ. 24/300)

-------------
ഇബ്നുൽ ഖയ്യിം
----------------
പുത്തൻ വാദികളുടെ മറ്റൊരു നേതാവായ ഇബ്നുൽ ഖയ്യിം പറയുന്നു:


قال ابن القيم: وأما قراءة القرآن وإهداءها له تطوعاً بغير أجرة، فهذا يصل إليه كما يصل ثواب الصوم والحج، وقال: وأي فرق بين وصول ثواب الصوم الذي هو مجرد نية وإمساك، وبين وصول ثواب القراءة والذكر؟ (الروح: ١٧٤)


ഖുർആൻ പാരായണം ചെയ്ത് സൗജന്യമായി അതിന്റെ പ്രതിഫലം മയ്യിത്തിനു ഹദ് യ ചെയ്യുന്ന പക്ഷം ഹജ്ജിന്റെയും നോമ്പിന്റെയും പ്രതിഫലം ലഭിക്കുമെന്ന പോലെ അതിന്റെ പ്രതിഫലവും മയ്യിത്തിനു ലഭിക്കുന്നതാണ്...ഇബ്നുൽ ഖയ്യിം തുടരുന്നു. നിയ്യത്തും നോമ്പ് മുറിയുന്നകാര്യങ്ങളെതൊട്ട് പിടിച്ചുനിൽക്കലും മാത്രമായ നോമ്പിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുന്നതിനും ഖുർആൻ പാരായണത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ലഭിക്കുന്നതിനുമിടക്ക് എന്തുവ്യത്യാസമാണുള്ളത്?. (റൂഹ് : 174)



------------------------------



97.കൂടിയോത് (ഖത്തപ്പുര)



മറുപടി

ശാഫിമദ്ഹബ് എന്താണീവിഷയത്തില്‍ പറയുന്നത്.

ഇമാം ഇബ്നുഹജര്‍ (റ)പറയുന്നു.   സിയാറത്ത് ചെയ്യുന്നവന്‍ ഖുര്‍ആന്‍ ഓതുകയും പ്രാര്‍ത്ഥിക്കുകയുംവേണം ഖിറാഅത്തിനുശേഷമുളള പ്രാര്‍ത്ഥനക്ക് ഉത്തരംലഭിക്കാന്‍ കൂടുതല്‍സാദ്ധൃതയുണ്‍ട് (തുഹ്ഫ  3/202 )


          മരണപെട്ടവര്‍ക്കുവേണ്‍ടി ഖബറിനുസമീപം വെച്ച് ഖുര്‍ആന്‍പാരായണംചെയ്താല്‍ അതവര്‍ക്ക് ഉപകരിക്കുകയില്ലന്ന് വാദിക്കുന്ന വിമര്‍ശകര്‍
=-=-=--=
ശാഫിഈ റ പറഞ്ഞത്
--------------
    ഇമാംശാഫിഈ(റ)യുടെ പ്രസ്ഥാവന അതിനു തെളിവായുദ്ധരിക്കാറുണ്‍ട്. അതിപ്രകാരമാണ്. ഇമാംശാഫിഈ(റ) പറയുന്നു: നിശ്ചയം മരണപെട്ടവരിലേക്ക് ഖുര്‍ആന്‍പാരായണത്തിന്‍റെ പ്രതിഫലംഹദ് യചെയ്താല്‍ എത്തുകയില്ല കാരണം അതവരുടെ കര്‍മ്മമോസന്‍പാദൃമോഅല്ല.

  ഇമാംശാഫിഈ(റ)യുടെഒരു പ്രസ്ഥാവന സന്ദര്‍ഭത്തില്‍നിന്ന് അര്‍ത്തിയെടുത്ത് ദുര്‍വൃാഖൃാനം ചെയ്യുകയാണിവിടെ. ഇമാംശാഫിയുടെ പ്രസ്ഥാവവനെയെകുറിച്ച് 

ഇമാം ഇബ്നുഹജര്‍(റ) വിശദീകരിക്കുന്നു..
نعم حمل جمع عدم الوصول الذي قال عنه المصنف في شرح مسلم : إنه مشهور المذهب على ما إذا قرأ لا بحضرة الميت ولم ينو القارئ ثواب قراءته له أو نواه ولم يدع له( تحفة المحتاج : 7 / 74 / كتاب الوصايا / ابن حجر الهيتمي
 ഖുര്‍ആന്‍ പാരായണത്തിന്‍റെ പ്രതിഫലം മയ്യിത്തിലേക്ക് ചേരുകയില്ലന്ന്പറയുന്നത്  മയ്യിത്തിന്‍റെ സന്നിധിയില്‍വെച്ചോതുകയോ  പാരായണത്തിന്‍റെ പ്രതിഫലം മരണപെട്ടവര്‍ക്ക് ലഭിക്കണമെന്ന് കരുതുകയോ ചെയ്യാതിരിക്കുന്‍പോഴാണ്(തുഹ്ഫ 7/74 )


   ഇമാം നവവി(റ) പറയുന്നു :  സിയാറത്ത് ചെയ്യുന്നവന്‍ ഖുര്‍ആന്‍ ഓതുകയും ശേഷം ദുആ ചെയ്യുകയും വേണം ( മിന്‍ഹാജ് 3/202 തുഹ്ഫ സഹിതം)


   ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു..  ഖുര്‍ആന്‍ ഓതലും അതിനുശേഷം മരണപെട്ടവര്‍ക്ക് വേണ്‍ടി പ്രാര്‍ത്ഥിക്കലും സുന്നത്താകുന്നു. ഇമാം ശാഫിഈ(റ)ഇത് വൃക്തമാക്കിയിരിക്കുന്നു (ശറഹുല്‍ മുഹദ്ദബ് 5/311)


: മരിച്ചവര്‍ക്കുവേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം അവര്‍ക്ക് ലഭിക്കുന്ന വലിയ പ്രതിഫലമാണെന്ന് ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ കൊണ്ട് മുന്പ് സമര്‍ത്ഥിച്ചല്ലോ.

ഇനി ഇതര മദ്ഹബുകളുടെ വീക്ഷണം പരിശോധിക്കാം.
-----
ഹനഫീ മദ്ഹബ്
--------

ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതരില്‍ പെട്ട ഇബ്നു ആബിദീന്‍ (റ) ഴുതുന്നു:

 ശാഫിഈ മദ്ഹബിലെ പില്‍ക്കാല പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുന്ന ആശയം, ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ സമീപത്തുവെച്ചാവുകയോ പാരായണം നടത്തിയ ഉടനെ മയ്യിത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയോ ചെയ്താല്‍ അത് മയ്യിത്തിന് ലഭിക്കുമെന്നാണ്.

കാരണം, ഖുര്‍ആന്‍ പാരായണം നടത്തുന്ന സ്ഥലത്ത് റഹ്മത്തും ബറകത്തും ഇറങ്ങുന്നതാണ്. ഖുര്‍ആന്‍ പാരായണത്തിന്റെ ഉടനെയുള്ള പ്രാര്‍ത്ഥനക്ക് കൂടുതല്‍ സ്വീകാര്യത പ്രതീക്ഷിക്കാവുന്നതുമാണ്. ഇപ്പറഞ്ഞതില്‍ നിന്ന് മനസ്സിലാവുന്നത് ഖുര്‍ആന്‍ പാരായണം കൊണ്ട് മയ്യിത്തിന് പ്രയോജനമുണ്ടാകുമെന്നാണ്.

 ഇതുകൊണ്ടാണ് പ്രാര്‍ത്ഥനയില്‍ “ഞാന്‍ പാരായണം ചെയ്തതിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിലേക്ക് നീ എത്തിക്കേണമേ അല്ലാഹുവേ’’ എന്ന വാചകം അവര്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നാണ് നമ്മുടെ വീക്ഷണം (റദ്ദുല്‍ മുഖ്താര്‍ 3/152).
----------
98.പ്രാര്ഥ്നാ സമ്മേളനം


ഒരു ജനത ഒരിമിച്ചിരുന്നു' ഒരാൾ പ്രാർഥിക്കുകയും മറ്റുള്ളവർ ആ മീൻ പറയുകയും ചെയ്താൽ അല്ലാഹു ഉത്തരം ചെയ്യുന്നതാണന്ന് നബി സ്വ പറഞ്ഞിട്ടുണ്ട്


99.റമ ളാ ന് മാസത്തിലെ ഓരോ പത്തിലുമുള്ള പ്രത്യേക പ്രാര്ത്ഥ ന



അങ്ങനെ ചില ഹദീസുകളിൽ വന്നിട്ടുണ്ട്
ഇർശാദുൽ ഇബാദ് നോക്കുക


100.ചില പ്രത്യേക സ്ഥ;ങ്ങളിലുള്ള മരങ്ങള്‍, കല്ലുകള്‍, അടയാളങ്ങള്‍ തുടങ്ങിയവയെ വിളക്ക് കത്തിച്ചും, നേര്ച്ച ചെയ്തും മറ്റും ആദരിക്കല്‍‍

മറുപടി

കല്ലുകളിൽ ഒന്ന് ഹജർ ൽ അസ് വദാണ് അതിനെ ചുമ്പിക്കലും തൊട്ടു മുത്തലും പുണ്യമാണ് .അത് ശിർക്കാണ് ന്ന് ജൂത കൃസതേനികൾ പറയുന്നു'

മഹാന്മാരുടെ ആ സാറുകൾ ബറകത്ത് എടുക്കൽ ഇസ്ലാമിൽ സ്തിര പെട്ടട്ടതാണ്


അല്ലാത്തത് എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കേണ്ടതാണ്


"നിങ്ങള്‍ മതത്തില്‍ പുതുതായി ഉണ്ടാകുന്ന എല്ലാം സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്-അത് ആകുന്നു..എല്ലാ ബിദ്-അതുകളും വഴി കേടാണ്‍..വഴി കേടുകള്‍ ഒക്കെ നരകത്തിലേക്ക് ആണ്‍ "
മുഹമ്മദ്‌ നബി (സ)
(ബുഖാരി, മുസ്ലിം , അബൂദാവൂദ്


മറുപടി



ഇമാം നവവി (റ) ശറഹു മുസ്ലിമിൽ പറയുന്നു.
എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന തിരുവചനത്തിന്റെ വ്യാപകാർത്ഥം പ്രത്യേകാർത്ഥം നൽകേണ്ടതാണ്.
അതിന്റെ ഉദ്ദേശ്യം  മിക്ക ബിദ്അത്തും എന്നാണ്

ഭാഷ പണ്ഡിതന്മാർ പറയുന്നത് മുൻ ഉപമയില്ലാതെ പ്രവർത്തികൾക്കാണ് ഭാഷയിൽ ബിദ്അത്ത് എന്ന് പറയുന്നത്.
പണ്ഡിതൻമാർ പറയുന്നത് ബിദ്അത്ത് അഞ്ച് ഇനമുണ്ട്'  I,വാജിബ്, (നിർബന്ധമുള്ളതും പ്രതിഫലം ലഭിക്കുന്നതും, )
2. മൻദൂബ്(നിർബന്ധമില്ലാത്തതും പ്രതിഫലം ഉള്ളതും ,)
3,ഹറാം ,
4.കറാഹത്ത് ഹലാൽ (ശിക്ഷയില്ലാത്തത് )
5, ഹലാൽ (അനുവദനീയം )
നാം ഈ പറഞ്ഞതിനെ ശക്തിപെടുത്തുന്നതാണ് "ഇത് നല്ല ബിദ്അത്താണ് "എന്ന ഉമർ റ വിന്റെ വാക്ക് .

ഇവിടെ എല്ലാം എന്ന അർഥമുള്ള 'കുല്ല്, എന്ന പദം കൊണ്ട് ശക്തി നൽകി എന്നത്  ഇതിന് പ്രത്യേകാർത്ഥം നൽകാമെന്നതിന് എതിരാവുകയില്ല.
കാരണം അങ്ങനെ ശക്തിയാക്കിയാലും പ്രത്യേകാർത്ഥം നൽകാവുന്നതാണ്. ഖിയാമത്ത് നാളിൽ എല്ലാ വസ്തുക്കളേയും നശിപ്പിക്കും എന്ന ആയത്തിനെ പ്രത്യേകാര്‍ത്ഥം
നൽകുന്നുണ്ടല്ലോ (കാരണം സ്വർഗം പോലെയുള്ള പലതും അന്ന് നശിക്കുകയില്ല).ശറഹ് മുസ്ലിം ഇമാം നവവി

": ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭ ﺁﻟﻪ ﻭ ﺳﻠﻢ : " ﻭﻛﻞ ﺑﺪﻋﺔ ﺿﻼﻟﺔ ." ﻫﺬﺍ ﻋﺎﻡ ﻣﺨﺼﻮﺹ ﻭ ﺍﻟﻤﺮﺍﺩ ﻏﺎﻟﺐ ﺍﻟﺒﺪﻉ ﻗﺎﻝ ﺃﻫﻞ ﺍﻟﻠﻐﺔ ﻫﻲ ﻛﻞ ﺷﻲﺀ ﻋﻤﻞ ﻋﻠﻰ ﻏﻴﺮ ﻣﺜﺎﻝ ﺳﺎﺑﻖ . ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ : ﺍﻟﺒﺪﻋﺔ ﺧﻤﺴﺔ ﺃﻗﺴﺎﻡ : ﻭﺍﺟﺒﺔ ﻭﻣﻨﺪﻭﺑﺔ ﻭﻣﺤﺮﻣﺔ ﻭﻣﻜﺮﻭﻫﺔ ﻭﻣﺒﺎﺣﺔ .
ﻭ ﻳﺆﻳﺪ ﻣﺎ ﻗﻠﻨﺎﻩ ﻗﻮﻝ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻓﻲ ﺍﻟﺘﺮﺍﻭﻳﺢ " ﻧﻌﻤﺖ ﺍﻟﺒﺪﻋﺔ ﻭﻻ ﻳﻤﻨﻊ ﻣﻦ ﻛﻮﻥ ﺍﻟﺤﺪﻳﺚ ﻋﺎﻣﺎ ﻣﺨﺼﻮﺻﺎ ﻗﻮﻟﻪ " ﻛﻞ ﺑﺪﻋﺔ " ﻣﺆﻛﺪﺍ ﺑـﻜﻞ " ﺑﻞ ﻳﺪﺧﻠﻪ ﺍﻟﺘﺨﺼﻴﺺ ﻣﻊ ﺫﻟﻚ ﻛﻘﻮﻟﻪ ﺗﻌﺎﻟﻰ : ‏( ﺗُﺪَﻣِّﺮُ ﻛُﻞَّ ﺷَﻰْﺀٍ ‏)




📎💐എല്ലാ ബിദ് അത്തുകളും വഴികേടിലാണ്.
എല്ലാ വഴികേടുകളും നരകത്തിലാണ്.മുഹമ്മദ് നബിﷺ പഠിപ്പിച്ചപ്പോൾതന്നെ മറ്റൊന്നുകൂടെ പഠിപ്പിച്ചിട്ടുണ്ട് . എന്താണ് ബിദ്അത്ത് !?

ബിദ്അത്തിന്റെ കൂട്ടത്തിൽ  ശറഇന്റെ
അടിസ്ഥാന തത്ത്വത്തിന് വിരുദ്ധമാവാത്തത്  ഉണ്ട് എന്നത് നബിﷺ പഠിപ്പിച്ചതിൽ പെട്ടതാണ്.
അത്തരം നല്ല കാര്യങ്ങൾ നബിﷺയുടെ കാലത്ത് ഇല്ലെങ്കിലും  സ്വീകാര്യമാവുന്നതാണ് എന്നും നബിﷺ തത്ത്വങ്ങളിൽ പെട്ടതാണ്. അത് കൊണ്ടാണ് ഒരു കാര്യവും പഠിപ്പിക്കാതിരുന്നിട്ടില്ല എന്ന് അവിടുന്ന് പറഞ്ഞത്.

2
📌📋 عن أم المؤمنين عائشة رضي الله عنها
قالت : قال رسول الله صلى الله عليه وسلم : ( من أحدث في أمرنا هذا ما ليس منه فهو رد ) رواه البخاري ومسلم
മഹതി ആയിശ(റ) യെ
തൊട്ട്; മഹതി പറയുന്നു. റസൂൽﷺ  പറഞ്ഞു:( ആരെങ്കിലും നമ്മുടെ ഈ ദീനിന്റെ കാര്യത്തിൽ ഈ ദീനിൽ പ്പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് (അവനെയും) തള്ളേണ്ടതാണ്.
ബുഖാരി- മുസ്‌ലിം.
പുതുതായി ഉണ്ടാകുന്നവ (ബിദ്അത്ത് )ദീനിന്റെ കാര്യത്തിൽ പ്പെട്ടതും, പെടാത്തതും ഉണ്ടെന്നു ഈ ഹദീസിൽ നിന്ന് തന്നെ സുവ്യക്തമാണ്.
അല്ലായിരുന്നെങ്കിൽ (ما ليس منه) ദീനിൽ അഥവാ ശറഹിൽ പെടാത്ത വല്ലതും എന്ന് അവിടുന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
അത് ഇമാമീങ്ങൾ വളരെ വ്യക്തമാക്കിയതുമാണ്.
ഇബ്നു റജബ് (റ) ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്;
مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود. (جامع العلوم والحكم )
അപ്പോൾ ഈ ഹദീസ് കൊണ്ട് അർത്ഥമാക്കുന്നത്; തീർച്ചയായും ഒരാളുടെ പ്രവർത്തി ശറഇനെ തൊട്ടുപുറത്തുള്ളതായി; അഥവാ ശറഇനോട് ഒരു ബന്ധവും ഇല്ലാതെ വന്നാൽ അതു തള്ളപ്പെടേണ്ടാതാണ്.
ഇമാം ഇബ്ൻ ഹജർ അസ്ഖലാനി ഫതുഹുൽ ബാരിയിൽ ഈ ഹദീസിനെ വിശദീകരിക്കുന്നു

وَهَذَا الْحَدِيث  مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ
ഈ ഹദീസ് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ എണ്ണപ്പെട്ടതും അതിന്റെ നിയമങ്ങളിൽ പെട്ടതുമാണ്. അപ്പോൾ ഈ ഹദീസിന്റെ അർത്ഥം ; ആരെങ്കിലും ദീനിൽ അതിന്റെ അടിസ്ഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത്  ദീനിൽ വക വെക്കാവുന്നതല്ല.

അതാണ്‌ ഇമാം ശാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിധമുണ്ട് ; നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും., സുന്നത്തിനോട്
യോജിച്ചാൽ നല്ലതും  അല്ലെങ്കിൽ ചീത്ത ബിദ്അത്തും...

قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "
**********************************
വീണ്ടും ഇമാം ശാഫി (റ)  പറയുന്നു;

خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .
(ഫത്‌ഹുൽ ബാരി)
പുതുതായി ഉണ്ടായത് രണ്ടു വിധമാണ്;

 1- കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായത്,ഇത് (ഹദീസിൽ പറഞ്ഞ)  ബിദ്അത്തുള്ളലാല  (പിഴച്ച ബിദ്അത്ത് )യാണ്.

2' അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അത്തുകളാണ്...

ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:
ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)

‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു (ഫത്ഹുൽ ബാരി 13/254)

ഭാഷാപരമായി ഒരര്‍ത്ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ത്ഥത്തിലും ബിദ്അത്ത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ത്ഥ പ്രകാരം ബിദ്അത്താണ്.

പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഡിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്ത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ്അത്ത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അത്തല്ല.”

ഇബ്നുഹജര്‍(റ)ഫതാവല്‍ ഹദീസിയ്യഃ പേജ് 200 ല്‍ എഴുതുന്നു: “ഭാഷാപരമായി ബിദ്അത്ത് എന്നു പറഞ്ഞാല്‍ ഒരു മുന്‍മാതൃക കൂടാതെ പ്രവര്‍ത്തിക്കപ്പെടുന്നത് എന്നാകുന്നു”.

ശൈഖ് അബ്ദുല്‍ഹയ്യ് തന്റെ ‘മജ്മൂഉര്‍റസാഇല്‍’ പേജ് 16 ല്‍ പറയുന്നു: “
ആരാധനയാവട്ടേ, മറ്റു ആചാരമാകട്ടെ നിരുപാധികം പുതുതായുണ്ടായ കാര്യമാണ് ഭാഷാപരമായി ബിദ്അത്ത്. ഈ ബിദ്അത്തിനെ അഞ്ചിനങ്ങളായി പണ്ഡിതന്മാര്‍ വിഭജിച്ചിരിക്കുന്നു.”

സാങ്കേതിക ബിദ്അത്ത്
ഇബ്നുതൈമിയ്യഃ യുടെ ‘ഇഖ്തിളാഇല്‍’ (പേജ് 255) ഇങ്ങനെ കാണാം:

“ശറഇന്റെ വീക്ഷണത്തില്‍ ബിദ്അത്തെന്നു പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാണ്.



മുജു


(ഇതില്‍ ഏതങ്കിലും( നബി (സ ) പടിപിച്ച സുന്നത് ഉണ്ടോ


മറുപടി


അതല്ലാം തെളിയിച്ച് കഴിഞ്ഞു ഒന്നും കൂടി വായിക്കുക.


മുജു


( പിന്നെ അമ്മുവിന്റെ മുടി വെള്ളം ,ചട്ടി, പൊടി, ചെരുപ്പ്, അങ്ങിനെ പോകുന്നു 'ഇതിനേക്കാൾ വലിയ പാതകമല്ല'ല്ലോ ഇതൊന്നും -

മറുപടി


അമ്മുവിന്റെ മുടിയും കോണകവെള്ളവും വഹാബികൾക്കാണ്

ഞങ്ങൾ മുത്ത് നബിയുടെ ശഅറ് മുബാറകും ആ സാറും ബറകത്ത് എടുക്കും അതിന് തെളിവുമുണ്ട്


 സി.പി ഉമർ സുല്ലമി എഴുതുന്നു:"നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.അവർ അവിടെ ഉണ്ടായിരുന്നില്ല.വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു

:ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി.(ബുഖാരി 2331)."

(ശബാബ്.2010 നവംബർ 12.പേജ് 31).

നബി(സ്വ)യുടെ ജീവിതം ഒപ്പിയെടുത്ത് മാതൃകയാക്കിയവരാണ് അവിടുത്തെ സച്ചരിതരായ സ്വഹാബത്ത്. നബി(സ്വ)യുടെ സകല ചലനനിശ്ചലനങ്ങളും അവര്‍ സസൂക്ഷ്മം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ അവിടുത്തെ അസാധാരണത്വം ഉള്‍ക്കൊണ്ട് ബറകത്ത് കരസ്ഥമാക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചവരും അവര്‍ തന്നെയായിരുന്നു.
ഉത്ബാനുബ്നു മാലിക്(റ) ഒരിക്കല്‍ നബി(സ്വ)യുടെ സമീപത്തുവന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എനിക്ക് കണ്ണുകാണാന്‍ കഴിയുന്നില്ല. എന്റെ കേന്ദ്രത്തിലുള്ള ജനതക്ക് ഇമാമായി നിസ്കരിക്കാറുള്ളത് ഞാനാണ്. മഴ പെയ്താല്‍ എനിക്കും അവര്‍ക്കുമിടയിലുള്ള മലഞ്ചെരുവിലൂടെ വെള്ളമൊഴുകും. പള്ളിയില്‍ ചെന്ന് അവര്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് അങ്ങ് എന്റെ വീട്ടില്‍ വന്നു നിസ്കരിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അങ്ങ് നിസ്കരിച്ചിടം എനിക്ക് നിസ്കാര സ്ഥലമാക്കി മാറ്റാനാണ്. അപ്പോള്‍ നബി(സ്വ) അങ്ങനെ ചെയ്യാമെന്ന് പറയുകയും പിറ്റെ ദിവസം അബൂബക്ര്‍(റ)വിനോടു കൂടെ ആ സ്വഹാബിയുടെ വീട്ടിലേക്ക് പോയി അദ്ദേഹം കാണിച്ചുകൊടുത്ത സ്ഥലത്ത് നിസ്കരിക്കുകയും ചെയ്തു’ (ബുഖാരി, മുസ്‌ലിം).
ഈ ഹദീസ് ഉദ്ധരിച്ച് ഇമാം നവവി(റ) പറയുന്നു: ‘നബി(സ്വ) നിസ്കരിച്ചതും അവിടുത്തെ കാല്‍ സ്പര്‍ശിച്ചതുമായ സ്ഥലം കൊണ്ട് ബറകത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. അതുപോലെ സ്വാലിഹീങ്ങളായവരെ ബറകത്തെടുക്കാന്‍ വേണ്ടി ജനങ്ങള്‍ ക്ഷണിച്ചാല്‍ സ്വീകരിക്കാമെന്നതിനും ഇതു തെളിവാണ്’ (ശറഹുമുസ്‌ലിം).
അബൂഹുറൈറ(റ) പറയുന്നു: ‘ഞാന്‍ മദീന ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ അബ്ദുല്ലാഹിബ്നു സലാം(റ)നെ കണ്ടു. അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങള്‍ എന്റെ വീട്ടിലേക്ക് വരിക. എന്നാല്‍ നബി(സ്വ) പാനം ചെയ്ത പാത്രത്തില്‍ നിങ്ങള്‍ക്കു ഞാന്‍ വെള്ളം തരാം. അവിടുന്ന് നിസ്കാരം നിര്‍വഹിച്ച പള്ളിയില്‍ നിങ്ങള്‍ക്ക് നിസ്കരിക്കുകയും ചെയ്യാം. ഞാനദ്ദേഹത്തിനോടൊപ്പം പോയി. ആ പാത്രത്തില്‍ വെള്ളവും ഈത്തപ്പഴവും എനിക്കു ലഭിച്ചു. നബി(സ്വ) നിസ്കരിച്ച പള്ളിയില്‍ ഞാന്‍ നിസ്കരിക്കുകയും ചെയ്തു’ (ബുഖാരി).
തിരുനബി(സ്വ)യുടെ പാദം പതിഞ്ഞ മണ്ണില്‍ നിന്നും അവിടുന്ന് പാനം ചെയ്ത പാത്രത്തില്‍ നിന്നും ബറകത്തെടുക്കാന്‍ സച്ചരിതരായ സ്വഹാബത്ത് കാണിച്ച താല്‍പര്യത്തിന്റെ നേര്‍ചിത്രമാണ് ഉദ്ധൃത പ്രമാണങ്ങള്‍. നബി(സ്വ)യുടെ സ്പര്‍ശന സൗഭാഗ്യം ലഭിച്ച സര്‍വവസ്തുക്കളും ബറകത്തുള്ളതാണ്. അവിടുന്ന് വുളൂഅ് എടുത്ത വെള്ളവും അധരം സ്പര്‍ശിച്ച പാത്രങ്ങളും ഉപയോഗിച്ച വസ്ത്രവും പുതപ്പും എല്ലാം മഹത്ത്വമേറിയതാണ്. അതുകൊണ്ട് അവ കഴിയുന്നത്ര ശേഖരിക്കാന്‍ സന്തത സഹചാരികളായ സ്വഹാബത്ത് തിടുക്കം കൂട്ടിയതായി കാണാം.
ഉര്‍വ(റ) പറയുന്നു: ഞാന്‍ വിവിധ ഭരണാധികാരികളെ സന്ദര്‍ശിച്ചിട്ടുണ്ട്. കിസ്റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും അടുക്കല്‍ ഞാന്‍ പോയിട്ടുണ്ട്. അല്ലാഹു സത്യം, മുഹമ്മദ് നബിയുടെ അനുയായികള്‍ തങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നതുപോലെ സ്വന്തം പ്രജകള്‍ ബഹുമാനിക്കുന്ന മറ്റൊരു ഭരണാധികാരിയെയും ഞാന്‍ കണ്ടിട്ടില്ല. അല്ലാഹുവാണേ, പ്രവാചകര്‍ തുപ്പുകയില്ല, അനുയായികളില്‍ പെട്ട ഒരാളുടെ കൈയില്‍ അത് പതിച്ചിട്ടല്ലാതെ. ക്ഷണനേരം അവനത് സ്വന്തം മുഖത്തും ശരീരത്തിലും പുരട്ടുമായിരുന്നു. അവിടുന്ന് വുളൂഅ് ചെയ്താല്‍ ശേഷിക്കുന്ന വെള്ളത്തിന് വേണ്ടി അവര്‍ തിക്കും തിരക്കും കൂട്ടുമായിരുന്നു’ (ബുഖാരി).
വേറൊരു സംഭവം ഇങ്ങനെ: ‘ഔനുബ്നു അബീ ജുഹൈഫ(റ) പറയുന്നു: നബി(സ്വ)യുടെ വുളൂഇന്റെ വെള്ളം ബിലാല്‍(റ) എടുത്തപ്പോള്‍ ജനങ്ങള്‍ അതു നേടാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു. വെള്ളത്തില്‍ നിന്ന് അല്‍പമെങ്കിലും ലഭിച്ചവര്‍ അതുകൊണ്ട് ശരീരം തടവുന്നു. ലഭിക്കാത്തവര്‍ സഹോദരന്റെ കൈയിലെ നനവ് അവലംബിക്കുന്നു’ (ബുഖാരി).
നബി(സ്വ) പാനം ചെയ്ത തോല്‍പാത്രത്തിന്റെ വായ്ഭാഗം അന്‍സ്വാരി വനിതയായ കബ്ശബ്നു സാബിത്(റ) മുറിച്ചെടുത്തുവെന്ന് ഇമാം തിര്‍മുദി, ഇബ്നു ഹിബ്ബാന്‍, ഇബ്നുമാജ തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഉമ്മുസുലൈം(റ)വും നബി(സ്വ) വായവെച്ച ഭാഗം മുറിച്ചെടുത്തതായി കാണാം.
തിരുനബി(സ്വ) ജീവിതകാലത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ചും സ്വഹാബത്ത് ബറകത്തെടുത്തിരുന്നു. അസ്മാഉ ബിന്‍തി അബീബക്ര്‍(റ)ല്‍ നിന്ന് നിവേദനം, മഹതി ഒരു ജുബ്ബയെടുത്ത് പറഞ്ഞു: ഇത് നബി(സ്വ)യുടെ ജുബ്ബയാണ്. ആഇശ(റ)ന്റെ സമീപമായിരുന്നു ഇത്. മഹതി വഫാതായപ്പോള്‍ ഞാനാണ് സൂക്ഷിക്കുന്നത്. നബി(സ്വ) അതു ധരിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ അതു കഴുകുകയും ആ വെള്ളം രോഗശമനത്തിന് വേണ്ടി രോഗികളെ കുടിപ്പിക്കുകയും ചെയ്യുന്നു (മുസ്‌ലിം, മിശ്കാത്).
മുല്ലാ അലിയ്യുല്‍ ഖാരി(റ) എഴുതി: ‘അവര്‍ ജുബ്ബ മുക്കിയ വെള്ളം കുടിപ്പിക്കുകയും മറ്റു ചിലപ്പോള്‍ തലയിലും കണ്ണിലും അതു വെക്കുകയും കൈവെച്ചും ചുംബിച്ചും ബറകത്തെടുക്കുകയും ചെയ്യുമായിരുന്നു’ (മിര്‍ഖാത്). അനസ്(റ)ല്‍ നിന്ന് നിവേദനം, മഹാന്‍ പറയുന്നു: നബി(സ്വ) പ്രഭാത നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ മദീനാ നിവാസികള്‍ വെള്ളം നിറച്ച പാത്രങ്ങളുമായി നബി(സ്വ)യുടെ അടുക്കലെത്തും. അപ്പോള്‍ നബി(സ്വ) അവിടുത്തെ തൃക്കരം വെള്ളത്തില്‍ മുക്കിക്കൊടുക്കുമായിരുന്നു. തണുപ്പുകാലത്തും ഇങ്ങനെ ചെയ്തിരുന്നു’ (മിശ്കാത്ത്).
നബി(സ്വ)യുടെ സ്പര്‍ശന സൗഭാഗ്യം ലഭിച്ച വസ്തുക്കള്‍ക്ക് പോലും ഇത്രയേറെ മഹത്ത്വമുണ്ടെങ്കില്‍ അവിടുത്തെ ശരീരഭാഗങ്ങള്‍ക്ക് എത്രത്തോളം ബറകത്തുണ്ടായിരിക്കും എന്നു മനസ്സിലാക്കാന്‍ അധിക ബുദ്ധിയുടെ ആവശ്യമില്ല. നിരവധി ഹദീസുകള്‍ ആ വിഷയത്തില്‍ തെളിവായി ഉണ്ടാകുമ്പോള്‍ വിശേഷിച്ചും.
പ്രമുഖ സ്വഹാബി വനിതയായ ഉമ്മുസുലൈം(റ)യുടെ വീട്ടില്‍ നബി(സ്വ) മധ്യാഹ്ന സമയങ്ങളില്‍ വിശ്രമിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അവിടെ നബി(സ്വ) വിശ്രമിക്കുമ്പോള്‍ മഹതി തിരുനബിയുടെ ശരീരത്തില്‍ നിന്ന് വിയര്‍പ്പ് വടിച്ചെടുത്ത് കുപ്പിയിലാക്കി ശേഖരിക്കാന്‍ തുടങ്ങി. ഇതുകണ്ട നബി(സ്വ) ചോദിച്ചു: ഉമ്മുസുലൈം എന്താണു ചെയ്യുന്നത്? മഹതി പറഞ്ഞു: ഇത് അങ്ങയുടെ വിയര്‍പ്പാണ്. ഞങ്ങളിത് സുഗന്ധത്തില്‍ ചേര്‍ക്കുന്നു. കാരണം, സുഗന്ധങ്ങളില്‍ മുന്തിയതാണിത്. അതിന്റെ ബറകത്ത് ഞങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: നീ സത്യം കണ്ടെത്തി (ബുഖാരി, മുസ്‌ലിം).
മറ്റൊരു സന്ദര്‍ഭത്തില്‍ നബി(സ്വ) ഉറങ്ങിയപ്പോള്‍ ഉമ്മുസുലൈം(റ) വിയര്‍പ്പ് കുപ്പിയില്‍ ശേഖരിച്ചു. അനസ്ബ്നു മാലിക്(റ)നു മരണം ആസന്നമായപ്പോള്‍ അതില്‍ നിന്നും അല്‍പം കഫമ്പുടവയില്‍ വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു (ബുഖാരി).
അതുപോലെ തിരുനബി(സ്വ)യുടെ ഉമിനീരില്‍ നിന്നും സ്വഹാബത്ത് ബറകത്തെടുത്തിരുന്നു. അബൂമൂസല്‍ അശ്അരി(റ), ബിലാല്‍(റ) എന്നിവരോട് നബി(സ്വ) ഒരു പാത്രത്തില്‍ അല്‍പം വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. അനന്തരം നബി(സ്വ) അതിലേക്ക് തന്റെ മുഖവും കൈകളും കഴുകി. ആ വെള്ളത്തില്‍ ഉമിനീരുചേര്‍ത്തു. ശേഷം അതു നിങ്ങള്‍ രണ്ടുപേരും കുടിക്കുകയും നിങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കുകയും ചെയ്യുക എന്നു പറഞ്ഞു (ബുഖാരി).
നമ്മുടെ നാടുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു സമ്പ്രദായമാണ് മഹത്തുക്കളായ പണ്ഡിതരുടെയും സയ്യിദന്മാരുടെയും കൈ ചുംബിക്കുക എന്നത്. ഇതും ഒരു തബര്‍റുകിന്റെ രീതിയാണ്. അബ്ദുറഹ്മാനുബ്നു റസീന്‍(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ സലമത്ബ്നു അക്വഅ്(റ)ന്റെ അടുക്കല്‍ ചെന്ന് സലാം പറഞ്ഞു. അപ്പോള്‍ അദ്ദേഹം കൈകാണിച്ചുകൊണ്ട് പറഞ്ഞു: ഈ രണ്ടു കൈകൊണ്ട് ഞാന്‍ നബി(സ്വ)യോടു ഉടമ്പടി ചെയ്തിട്ടുണ്ട്. അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ കൈ ചുംബിച്ചു (അദബുല്‍ മുഫ്റദ്).
ഇബ്നുഉമര്‍(റ) പറയുന്നു: ഞങ്ങള്‍ നബി(സ്വ)യുടെ കൈ ചുംബിക്കുമായിരുന്നു (മിശ്കാത്ത്). നബി(സ്വ)യുടെ തിരുകേശം മുസ്‌ലിം ലോകം വ്യാപകമായി സൂക്ഷിച്ചുവെക്കുന്നതും ബറകത്ത് ആഗ്രഹിച്ചാണ്.
നബി(സ്വ)യുടെ രക്തം പോലും തബര്‍റുകിന് വേണ്ടി സ്വഹാബത്ത് ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് കളയാനേല്‍പിച്ച നബി(സ്വ)യുടെ രക്തം ഇബ്നു സുബൈര്‍(റ) മറഞ്ഞിരുന്ന് കുടിച്ചത്. ഉഹ്ദ് യുദ്ധവേളയില്‍ തിരുമുഖത്ത് മുറിവ് പറ്റി. അതില്‍ നിന്ന് രക്തം പൊടിഞ്ഞപ്പോള്‍ മാലിക്ബ്നു സിനാന്‍(റ) അതു വലിച്ചുകുടിച്ചു. രക്തം കുടിക്കുകയാണോ എന്നദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോള്‍ അതേ എന്നു മറുപടി പറഞ്ഞു. ഇതുകേട്ട് റസൂല്‍(സ്വ) പറഞ്ഞു: എന്റെ രക്തം ആരുടെയെങ്കിലും രക്തത്തോടു ചേര്‍ന്നാല്‍ നരകം അവനെ സ്പര്‍ശിക്കുകയില്ല (അല്‍മുഅ്ജമുല്‍ ഔസത്).
മിമ്പറില്‍ നബി(സ്വ) ഇരുന്ന സ്ഥലത്ത് കൈവെച്ച് മുഖം തടവിയ ഇബ്നു ഉമര്‍(റ)വും അവിടുത്തെ തിരുശേഷിപ്പുകള്‍ കഫമ്പുടവയില്‍ വെക്കാന്‍ വസ്വിയ്യത് ചെയ്ത ഉമര്‍ബിന്‍ അബ്ദില്‍ അസീസ്(റ)വും മുആവിയ(റ)വും ബറകത്തെടുക്കുകയായിരുന്നുവെന്നത് വളരെ വ്യക്തമാണ്.

🌴🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/






Monday, April 23, 2018

മാല:നാൽപ്പത് വട്ടം ജനാബത്ത് 🍔🍿🍔🍿🍔🍿

ഒരു രാ നാൽപ്പത് വട്ടം ജനാബത്ത്
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
ഏത്പരിശുദ്ധമായ പാശ്ചാത്തലവും വികൃതികള്‍ക്ക് വളച്ചൊടിക്കാന്‍ കഴിയും.ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലുംചോരതന്നെകൊതുകിന്കൗതുകം.

ശൈഖവര്‍കള്‍ക്ക് 40 വട്ടം ജനാബത്തുണ്‍ടായെന്ന് കേട്ടപ്പോഴേക്കും ശൈഖവര്‍കള്‍ 40 വട്ടം സംയോഗം ചെയ്തെന്ന് വിശദീകരിക്കുന്ന വിവരദോഷികളുണ്‍ട് സംയോഗം കൊണ്‍ട് മാത്രമേ ജനാബത്തുണ്‍ടാകൂ എന്നാണ് ഇവരുടെ ധാരണ. വിശ്വാസപരമായ ജനാബത്ത് സ്ഥിരമായുളള മുജാഹിദുകള്‍ക്ക് ഇങ്ങനെയൊക്കെ ധരിക്കാതെകഴിയുന്നതല്ല. 

ഒരാള്‍ക്ക് ഒരു രാത്രി 40 വട്ടം ജനാബത്തുണ്‍ടാവുക അസംഭവൃമാണെന്ന് പറയാവതല്ല. 40 തവണ മാത്രമല്ല 70 തവണ ജനാബത്തുണ്‍ടാകാമെന്നതിന് വൃക്തമായതെളിവുണ്‍ട്.   ബുഖാരി മുസ്ലിം  എടുത്ത് നോക്കടോ  പടു മുജാഹിലുകളേ ?

3242 حدثنا خالد بن مخلد حدثنا مغيرة بن عبد الرحمن عن أبي الزناد عن الأعرج عن أبي هريرة عن النبي صلى الله عليه وسلم قال قال سليمان بن داود لأطوفن الليلة على سبعين امرأة تحمل كل امرأة فارسا يجاهد في سبيل الله فقال له صاحبه إن شاء الله فلم يقل ولم تحمل شيئا إلا واحدا ساقطا أحد شقيه فقال النبي صلى الله عليه وسلم لو قالها لجاهدوا في سبيل الله قال شعيب وابن أبي الزناد تسعين وهو أصح

അബൂഹുറൈറ (റ)ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു സുലൈമാന്‍ (അ)ഇങ്ങനെ ശപഥം ചെയ്തു ഇന്ന് രാത്രി 70 ഭാരൃമാരെയുംഞാന്‍ സമീപിക്കും .അവര്‍മുഴുവനും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാടുന്നയോദ്ധാക്കളെ പ്രസവിക്കും. ഇത്കേട്ട് മലക്ക് അദ്ദേഹത്തോട് പറഞ്ഞു നിങ്ങള്‍ ഇന്‍ശാഅല്ലാഹ്, എന്ന് പറയുക എന്നാല്‍ സുലൈമാന്‍ നബി അതുപറഞ്ഞില്ല.മറന്നു.ശപഥംചെയ്തപോലെ അദ്ദേഹംമുഴുവന്‍ഭാരൃമാരേയും സമീപിച്ചു.പക്ഷേ ഒരുത്തിമാത്രമേ ഗര്‍ഭംധരിച്ചുളളൂ.അത് തന്നെ അപൂര്‍ണശിശുവും. നബി(സ്വ)തങ്ങൾ പറഞ്ഞു,അദ്ദേഹം ഇന്‍ശാഅല്ലാഹു,എന്ന് പറഞ്ഞിരുന്നെങ്കില്‍ എല്ലാകുട്ടികളും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നവരായിരുന്നു.
(ബുഖാരി,മുസ്ലിം )

ഒറ്റരാത്രികൊണ്‍ട് സുലൈമാന്‍ നബി 70ഭാരൃമാരെ സമീപിക്കുകയും എന്നാല്‍ ഇന്‍ശാഅല്ലാ പറയാത്തതിനാല്‍ ഒരുഭാരൃമാത്രംഗര്‍ഭിണിയാവുകയുംചെയ്തെന്ന് ഹദീസില്‍നിന്ന് വൃക്തമാകുന്നു.ഇതിനര്‍ത്ഥം അദ്ദേഹം 70ഭാരൃമാരേയും സംയോഗം ചെയ്യുകവഴി 70തവണ ജനാബത്തുണ്‍ടായെന്നര്‍ത്ഥം. ഇന്‍ശാഅല്ല പറയാത്തതിനാല്‍ 69 ഭാരൃമാര്‍ ഗര്‍ഭംധരിച്ചില്ലെന്ന് നബി (സ)പറഞ്ഞത്.
     
എങ്കില്‍ ശൈഖവര്‍കള്‍ക്ക് സ്ഖലനംകൊണ്‍ട് മാത്രം നാല്‍പത് തവണജനാബത്തുണ്‍ടാകുന്നത് നമുക്ക് ചോദൃം ചെയ്യാനാകില്ല. നാല്‍പത് തവണ ജനാബത്തുണ്‍ടായെന്ന് പറയുന്നത് അദ്ദേഹത്തെ വഷളാക്കലല്ലേ ഇതാണ് വഹാബീ പരിഹാസൃം ...അല്ല വഹാബീ  സുലൈമാന്‍നബി(അ)മിന്  70തവണസ്ഖലനവും 70തവണ ജനാബത്തുണ്‍ടായസംഭവവും നബി (സ)പറഞ്ഞത് അദ്ദേഹത്തെ വഷളാക്കലാണോ !!! സുലൈമാന്‍ നബി (അ)മിന്‍റെ കിടപ്പറ രഹസൃമല്ലേ നബിതങ്ങള്‍ പറഞ്ഞത് ! ഇമാമുകള്‍ ഉദ്ധരിച്ചത് അനേകായിരങ്ങള്‍ പഠിക്കുന്നത് ! 

വഷളന്‍ വഹാബിക്കെന്തറിയാംകോണകവെളളമല്ലേ കുടിക്കുന്നത്.

പല റിപ്പോർട്ടുകളിലും 60,70,90,99,100,എന്നിങ്ങിനെ ഉണ്ട്

قوله : ( على سبعين امرأة ) كذا هنا من رواية مغيرة ، وفي رواية شعيب كما سيأتي في الأيمان والنذور " فقال تسعين " وقد ذكر المصنف ذلك عقب هذا الحديث ورجح تسعين بتقديم المثناة على سبعين وذكر أن ابن أبي الزناد رواه كذلك . قلت : وقد رواه سفيان بن عيينة عن أبي الزناد فقال : " سبعين " وسيأتي في كفارة الأيمان من طريقه . ولكن رواه مسلم عن ابن أبي عمر عن سفيان فقال : " سبعين " بتقديم السين ، وكذا هو في " مسند الحميدي " عن سفيان ، وكذا أخرجه مسلم من رواية ورقاء عن أبي الزناد ، وأخرجه الإسماعيلي والنسائي وابن حبان من طريق هشام بن عروة عن أبي الزناد قال : " مائة امرأة " وكذا قال طاوس عن أبي هريرة كما سيأتي في الأيمان والنذور ، من رواية معمر ، وكذا قال أحمد عن عبد الرزاق من رواية هشام بن حجير عن طاوس " تسعين " وسيأتي في كفارة الأيمان ، ورواه مسلم عن عبد بن حميد عن عبد الرزاق فقال : " سبعين ، وسيأتي في التوحيد من رواية أيوب عن ابن سيرين عن أبي هريرة كان لسليمان ستون امرأة ورواه أحمد وأبو عوانة من طريق هشام عن ابن سيرين فقال : مائة امرأة وكذا قال عمران بن خالد عن ابن سيرين عند ابن مردويه ، وتقدم في الجهاد من طريق جعفر بن ربيعة عن الأعرج فقال : مائة امرأة أو تسع وتسعون على الشك ، فمحصل الروايات ستون وسبعون وتسعون وتسع وتسعون ومائة ، والجمع بينها أن الستين كن حرائر وما زاد عليهن كن سراري أو بالعكس ، وأما السبعون فللمبالغة ، وأما التسعون والمائة فكن دون المائة وفوق التسعين فمن قال تسعون ألغى الكسر ومن قال مائة جبره ومن ثم وقع التردد في رواية جعفر ، وأما قول بعض الشراح : ليس في ذكر القليل نفي الكثير وهو من مفهوم العدد وليس بحجة عند الجمهور فليس بكاف في هذا المقام ، وذلك أن مفهوم العدد معتبر عند كثيرين والله أعلم .

പ്രവാചക മഹത്വങ്ങള്‍🌹*

*🌹അമ്പത് പ്രവാചക മഹത്വങ്ങള്‍🌹*

🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മുഹമ്മദ് നബി(സ) അമ്പിയാക്കളില്‍ പ്രഥമസ്ഥാനീയനാണ്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ ഇതര സൃഷ്ടികള്‍ക്കില്ലാത്ത പല സവിശേഷതകളും  നബി(സ)ക്കുണ്ട്. അത് ഹ്രസ്വമായി വിവരിക്കുകയാണിവിടെ. നബി(സ)യുടെ സവിശേഷതകള്‍ വിവരിക്കുക തന്നെ  ഒരു സുന്നത്തായ കര്‍മമാണ്” (നിഹായ 6/175). നബി(സ)യുടെ മേല്‍ സ്തുതികീര്‍ത്തനം ഏറ്റവും ശ്രേഷ്ഠമായ ദിക്‌റാണ്. (ഗായതു തല്‍ഖീസില്‍ മുറാദ് – 298)

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
നബി(സ)യുടെ സവിശേഷതകള്‍ രണ്ടു വിധമുണ്ട്. ”സമുദായത്തില്‍നിന്നും വിഭിന്നമായി നബി(സ)ക്ക് ലഭിച്ച സിദ്ധിയാണെന്നാണ്. മറ്റു പ്രവാചകര്‍ക്കും ഇത്തരം യോഗ്യതയുണ്ടെന്ന് വരാം. രണ്ടാമത്തേത് സൃഷ്ടികളില്‍ മറ്റാര്‍ക്കുമില്ലാത്ത നബി(സ)ക്ക് മാത്രം ലഭിച്ച ഗുണഗണങ്ങളാണ്. (അലിയ്യുശ്ശബ്‌റാ മല്ലിസി 6/174). പുതിയ കാലഘട്ടത്തില്‍ നബി(സ)യുടെ സവിശേഷതകള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കഴമ്പില്ലെന്ന വാദം തള്ളപ്പെട്ടു. (അലിയ്യുശ്ശബ്‌റ മല്ലിസി 6/175).


ഇമാം റംലി നബി(സ)യുടെ ശ്രേഷ്ഠതകള്‍ വിവരിക്കുന്നു:

1. നബി(സ)യുടെ ഭാര്യമാരെ വിവാഹം ചെയ്യല്‍ മറ്റുള്ളവര്‍ക്ക് ശാശ്വതമായ ഹറാം.

2. മറ്റെല്ലാ സ്ത്രീകളേക്കാളും നബി(സ)യുടെ ഭാര്യമാര്‍ക്ക് ബഹുമതി.

3. നബി(സ)യുടെ ഭാര്യമാരുടെ പ്രതിഫലവും ശിക്ഷയും മറ്റുള്ളവരുടെ ഇരട്ടി.

4. നബി(സ)യുടെ പത്‌നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാണ്.

5. നബി(സ) അനുയായികള്‍ക്ക് പിതാവാണ്.

6. അന്ത്യപ്രവാചകന്‍.

7. എല്ലാ മനുഷ്യരുടെയും നേതാവ്.

8. ആദ്യമായി ഭൂമി ഭേദിക്കുന്നവര്‍.

9. ആദ്യമായി സ്വര്‍ഗവാതില്‍ മുട്ടുന്നവര്‍.

10. ആദ്യ ശുപാര്‍ശകര്‍.

11. ശുപാര്‍ശ സ്വീകരിക്കപ്പെടുന്നവരില്‍ ഒന്നാമന്‍.

12. ഏറ്റവും ഉത്തമ സമുദായമുള്ളവര്‍.

13. നബി(സ)യുടെ സമുദായം തെറ്റില്‍ ഏകോപിക്കുകയില്ല.

14. സമുദായത്തിന്റെ അണി മലക്കുകളുടെ അണിക്ക് സമം.

15. കഴിഞ്ഞുപോയ ശരീഅത്തുകളെ ദുര്‍ബലപ്പെടുത്തി ശക്തവും സ്ഥിരവുമായ ശരീഅത്ത് നല്‍കപ്പെട്ടു.

16. എന്നെന്നും ശേഷിക്കുന്ന മുഅ്ജിസത്ത്.

17. ഭൂമിയില്‍ എവിടെയും നിസ്‌കരിക്കാന്‍ അനുവാദം നല്‍കപ്പെട്ടവര്‍. 18. മണ്ണുകൊണ്ട് ശുദ്ധി ചെയ്യാന്‍ അനുവാദം നല്‍കപ്പെട്ടു.

19. സമ്പത്ത് അനന്തരാവകാശം എടുക്കപ്പെടില്ല.

20. വഫാതു വേളയില്‍ സമ്പത്തുണ്ടെങ്കില്‍ അത് മുസ്‌ലിംകള്‍ക്ക് സ്വദഖ.

21. അഞ്ചു ശഫാഅത്തുകള്‍ക്ക് അനുമതി നല്‍കപ്പെട്ടവര്‍.

22. ഏറ്റവും മഹത്തായ ശുപാര്‍ശ കൊണ്ട് പ്രത്യേകമാക്കപ്പെട്ടവര്‍.

23. ചോദ്യം ചെയ്യല്‍ കൂടാതെ ചില അനുയായികള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നു.

24. അമ്പിയാക്കളില്‍വെച്ച് ഏറ്റവും കൂടുതല്‍ അനുയായികള്‍.

25. ഒരിക്കലും ഹൃദയം ഉറങ്ങാത്തവര്‍.

26. മുമ്പോട്ടു കാണുംപോലെ തന്നെ പിന്നിലേക്കും കാണുന്നവര്‍.

27. ഇരുന്ന് നിസ്‌കരിച്ചാലും നിന്ന് നിസ്‌കരിച്ചതിന്റെ കൂലി സുന്നത്ത് നിസ്‌കാരത്തില്‍ നല്‍കപ്പെട്ടവര്‍.
28. നിസ്‌കരിക്കുന്നവര്‍ നബിയോട് സലാം കൊണ്ട് അഭിമുഖം നടത്തിയാലും നിസ്‌കാരം ബാത്വിലാവുകയില്ല.

29. നബി(സ)യുടെ ശബ്ദത്തേക്കാള്‍ മറ്റുള്ളവരുടെ ശബ്ദം ഉയര്‍ത്തല്‍ ഹറാമാക്കപ്പെട്ടു.

29. മുഹമ്മദ് എന്ന പേര് മാത്രം വിളിക്കല്‍ ഹറാം.

30. നിസ്‌കരിച്ചു കൊണ്ടിരിക്കുന്നവനെ നബി(സ) വിളിച്ചാല്‍ അനുസരിക്കല്‍ അവന് നിര്‍ബന്ധം. അധിക പ്രവൃത്തി വന്നാലും അവന്റെ നിസ്‌കാരം ബാത്വിലാവുകയില്ല.

32. നബി(സ)യുടെ മുമ്പില്‍ വെച്ച് വ്യഭിചാരം നടത്തിയവന്‍ കാഫിര്‍.

33. നബി(സ)യുടെ പെണ്‍മക്കളുടെ മക്കളുടെയും പരമ്പര നബിയിലേക്ക് ചേരുന്നു.

34. നബി(സ)യുടെ രക്തവും മൂത്രവും മരുന്നായി ഉപയോഗിക്കാം.

35.അര്‍ത്ഥ സമ്പൂര്‍ണ്ണമായി വാക്കുകള്‍ നല്‍കപ്പെട്ടവര്‍.

36. നബി(സ)യുടെ വാക്കുകള്‍ സത്യമാണ്.

37. നബി(സ)യുടെ ശരീരം ചിതലരിക്കുകയില്ല.

38. നബി(സ)യുടെ കൈവിരലിന്റെ ഇടയില്‍കൂടി വെള്ളം ഒലിച്ചു.

39. ഇസ്‌റാഇന്റെ രാത്രി മറ്റു നബിമാര്‍ക്ക് ഇമാമായി നിസ്‌കരിച്ചു.

40. നബി(സ)ക്ക് പിഴവ് സംഭവിക്കുകയില്ല.

41. വഫാത്തിന്ന് ശേഷവും അനുയായികളുടെ സലാം എത്തിക്കൊണ്ടിരിക്കുന്നവര്‍.

42. മറ്റു നബിമാര്‍ക്ക് അനുകൂലമായി അന്ത്യനാളില്‍ സാക്ഷി നില്‍ക്കും.

43. നിഴലില്ലാത്തവര്‍.

44. ശരീരത്തില്‍ ഒരിക്കലും ഈച്ച ഇരിക്കില്ല.

45. ശരീരത്തില്‍നിന്ന് കൊതുകിന് രക്തം കുടിക്കാന്‍ കഴിയില്ല.

46. മുസ്‌ലിംകള്‍ നിസ്‌കാരത്തില്‍ നബി(സ) പേരില്‍ സ്വലാത്ത് ചെല്ലല്‍ നിര്‍ബന്ധം.

47. ലോക സൃഷ്ടികളുടെ ഉല്‍പത്തി മുതലുള്ള സകല സൃഷ്ടികളെയും കണ്ടവര്‍.

48. ഒരിക്കലും കോട്ടുവാ ഇട്ടിട്ടില്ല.

49. നബി(സ)യുടെ വിസര്‍ജ്യം ഭൂമി വിഴുങ്ങുന്നു.

50. നബി(സ)യുടെ ജനാസ നിസ്‌കാരം ജമാഅത്തായി നിര്‍വഹിക്കപ്പെട്ടില്ല. (നിഹായ 6/176,177,178).

സലാം ചൊല്ലൽ

*🌹ഇസ്‌ലാമിക അഭിവാദനം🌹*

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


*മുസ്‌ലിം‌കള്‍ പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള അഭിവാദനം സലാം പറയലാണ് . അതിന്റെ ഉത്തമ വാക്യം : *


*اَلسَّلاٰمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكٰاتُهُ*


*അസ്സലാമു അലൈക്കും വറ‌ഹ്‌മത്തുല്ലാഹി വബറകാതുഹൂ എന്നാണ്.*

*പ്രത്യഭിവാദനത്തിന്റെ ഉത്തമ രൂപം :*


*وَعَلَيْكُمُ السَّلاٰمُ وَرَحْمَةُ اللهِ وَبَرَكٰاتُهُ*


*വ‌അലൈക്കുമുസ്സലാം വ‌റഹ്‌മത്തുല്ലാഹി വബറകാതുഹൂ എന്നാണ്.*


*സലാം പറയുന്നതാണ് മടക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. വ്യക്തികളെ അഭിമുഖീകരിക്കുമ്പോള്‍ എല്ലാ സം‌സാരത്തിനു മുമ്പായി സലാം പറയലാണ് സുന്നത്ത്. തൊട്ട് മുമ്പ് കണ്ട്‌മുട്ടിയ ആളാണെങ്കിലും ഇത് സുന്നത്താണ്.*

*വ്യക്തികള്‍ തമ്മിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ വ്യക്തിഗത സുന്നത്തും സം‌ഘങ്ങള്‍ തമ്മിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ സാമൂഹ്യ സുന്നതുമാണ്.*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
*സലാം കേട്ടാല്‍ മടക്കല്‍ നിര്‍‌ബന്ധമാണ്. രണ്ട് പേര്‍ ഒപ്പം സലാം ചൊല്ലിയാല്‍ രണ്ട് പേരും മടക്കണം. സലാം ചൊല്ലിയത് വകതിരിവുള്ള കുട്ടിയാണെങ്കിലും മടക്കണം. സലാം ചൊല്ലപ്പെടാത്ത മറ്റൊരാളുടെ മടക്കല്‍ കൊണ്ട് മറ്റുള്ളവര്‍ ബാധ്യതയില്‍ നിന്നൊഴിവാകുകയില്ല. സം‌ഘത്തിലെ ഒരാള്‍ മടക്കിയാല്‍ അയാള്‍ക്കും എല്ലാവരും മടക്കിയാല്‍ എല്ലാവര്‍ക്കും പ്രതിഫലം ലഭിക്കും.*

_*സ്തീക്ക്, സ്ത്രീയോടും വിവാഹ ബന്ധം നിഷിദ്ധമായവരോടും ഭര്‍ത്താവിനോടും ആഘര്‍ഷിക്കപ്പെടാത്ത വൃദ്ധനായ അന്യപുരുഷനോടും സലാം പറയല്‍ സുന്നത്താണ്. അവള്‍ക്ക് പുരുഷ സം‌ഘത്തോട് ചൊല്ലുന്നതും അനുവദനീയമാണ്. മുകളില്‍ പറയപ്പെട്ടവരില്‍ നിന്ന് അവള്‍ സലാം കേട്ടാല്‍ മടക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാണ്. അതേ സമയം ആഘര്‍ഷിക്കപ്പെടുന്ന പ്രായത്തിലുള്ള സ്ത്രി ഒറ്റക്ക് അന്യപുരുഷനോട് സലാം ചൊല്ലലും മടക്കലും ഹറാമാണ്.*_ _അന്യപുരുഷന്‍ അവളോട് സലാം ചൊല്ലലും മടക്കലും കറാഹത്താണ്._

_ഫോണിലൂടെ (ഫിത്‌ന ഇല്ലെങ്കിൽ ) അന്യ സ്ത്രീ പുരുഷന്മാർ സലാം പറയുന്നതും മടക്കുന്നതും അനുവദനീയമാണ്._

_പ്രതിഫലം ലഭിക്കണമെങ്കിൽ, സലാം ചൊല്ലുന്നതും മടക്കുന്നതും അപരൻ കേൾക്കുമാറ്‌ ഉച്ചത്തിലായിരിക്കണം. എന്നാൽ ഉറങ്ങുന്നവർക്കോ മറ്റോ ശല്യമാകുന്ന വിധത്തിലാവരുത്. വാഹനത്തിൽ പോകുന്ന ആൾ സലാം ചൊല്ലിയാൽ ഉറക്കെ സലാം മടക്കിയാൽ മതി. സലാം പറഞ്ഞ ഉടനെ മടക്കലാണ് നിർബന്ധം. അല്ലെങ്കിൽ കുറ്റക്കാരനാകും. ഖളാ‌അ് വീട്ടേണ്ടതില്ല. സല്യൂട്ട് പോലോത്ത വാചകേതര അഭിവാദനങ്ങൾ കറാഹത്താണ്._

*ബധിരനു സലാം പറയുന്നതിനും മടക്കുന്നതിനും വാചകത്തോടൊപ്പം ആംഗ്യം കൂടി നിർബന്ധമാണ്. മൂകന്റെ സലാം ചൊല്ലൽ ആംഗ്യം കൊണ്ടായിരിക്കണം. അവന്റെ ഈ ആംഗ്യത്തിന് സലാം മടക്കൽ നിർബന്ധമാണ്. കുട്ടികളോട് സലാം പറയൽ സുന്നത്താണ്. കുട്ടികളോട് സലാം പറഞ്ഞാൽ അവർക്ക് മടക്കൽ സുന്നത്തേയുള്ളൂ. അവർ വലിയവരോട് സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണ്.*

*വലിയവരുടെ സംഘത്തിന് പറഞ്ഞ സലാം അവരിലെ കുട്ടി മടക്കിയാൽ ബാധ്യത തീരില്ല.*

*ഖുതുബ ശ്രവിക്കുന്നയാളോട് സലാം പറയൽ സുന്നത്തില്ല. പക്ഷെ അപരൻ സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണ്. ഖുർ‌ആൻ ഓതുന്നവനു സലാം മടക്കൽ നിർബന്ധമാണ്. ഭക്ഷിക്കുന്നവന് സലാം മടക്കൽ സുന്നത്താണ്.നിസ്കരിക്കുന്നവന് സലാം മടക്കൽ ഹറാമുമാണ്. നിസ്കാരത്തിനു ശേഷം മടക്കാം. ബാങ്ക് കൊടുക്കുന്ന സമയത്ത് സലാം മടക്കുന്നതിനു വിരോധമില്ല. വുളൂഅ് ചെയ്യുന്ന ആളോട് സലാം ചൊല്ലൽ സുന്നത്തും മടക്കൽ അയാൾക്ക് നിർബന്ധവുമാണ്.*

*അമുസ്‌ലിമിനു സലാം ചൊല്ലൽ ഹറാമാണ്. അറിയാതെ ചൊല്ലിയാൽ അവനിൽ നിന്ന് തിരിച്ചെടുക്കാം. അമുസ്‌ലിംകളും മുസ്‌ലിംകളുമുള്ള സദസ്സിന് മുസ്‌ലിംകളെ ഉദ്ദേശിച്ച് സലാം ചൊല്ലാം. അമുസ്‌ലിം സലാം പറഞ്ഞാൽ മടക്കേണ്ടതില്ല.*

*സലാം മടക്കില്ലെന്നു പൂർണ്ണധാരണയുണ്ടെങ്കിലും സലാം പറയൽ സുന്നത്താണ്.*

*സലാം അയക്കൽ*

കത്ത് മുഖേനയോ ദൂതൻ വഴിയോ അഭാവത്തിലുള്ളവർക്ക് സലാം അയച്ച് കൊടുക്കൽ സുന്നത്താണ്. ഏറ്റെടുത്താൽ സലാം എത്തിച്ച് കൊടുക്കൽ ദൂതനു നിർബന്ധമാണ്. സലാം എത്തിയ ഉടനെ വാചകമോ എഴുത്തോ മുഖേന മടക്കൽ അഭിവാദ്യം ചെയ്യപ്പെട്ടയാൾക്കും നിർബന്ധമാണ്. എന്റെ സലാം നീ പറയണം എന്ന് പറഞ്ഞാലും ദൂതൻ അതിന്റെ പരിഗണനീയ വാചകം തന്നെ എത്തിക്കണം. മടക്കുന്നവൻ ‘അലൈക, വ അലൈഹിസ്സലാം’ (عليك وعليه السلام ) എന്ന് പറയലാണ് സുന്നത്ത്

അറബിയിൽ സലാം പറയാൻ കഴിയുന്നവർ ഇതര ഭാഷകളിൽ സലാം പറഞ്ഞാൽ അഭിസംബോധന ചെയ്യപ്പെടുന്നവർക്ക് മനസ്സിലാവുന്നുണ്ടെങ്കിൽ അനുവദനീയമാണ്. ഉദാ: ‘അല്ലാഹുവിന്റെ രക്ഷ നിനക്കുണ്ടാവട്ടെ’
സലാം പറയൽ സുന്നത്തില്ലാത്തവർ

1) ദുർനടപ്പുകാരൻ

2)പുതിയ ആശയക്കാരൻ

3) വിസർജ്ജിക്കുന്നവൻ

4)സംയോഗം ചെയ്യുന്നവൻ

5)ഖുതുബ ഓതുന്നവനും അത് ശ്രവിക്കുന്നവനും

6) ഹജ്ജിൽ തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നവൻ

7) ഭക്ഷ്യവസതു വായിൽ വെച്ചവനും പാനീയം കുടിക്കുന്നവനും
8)കുളിപ്പുരയിൽ പ്രവേശിക്കുന്നവൻ

9) ബാങ്കും ഇഖാമത്തും വിളിക്കുന്നവൻ , ഈ പറയപ്പെട്ടവർക്കൊന്നും സലാം പറയൽ സുന്നത്തില്ല്ല

വീ‍ട്ടിലേക് പ്രവേശിക്കുകയാണെങ്കിൽ ആരുമില്ലെങ്കിലും ‘അസ്സലാമു അലയ്നാ വ അലാ ഇബാദില്ലാഹിസ്സാലിഹീൻ’ (السلام علينا وعلى عباد الله الصالحين) എന്ന് പറയൽ സുന്നത്താണ്.
🌹🌹🌹🌹🌹

കറാമത്ത് ഇഷ്ടപ്രകാരം

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

✒قال رسول الله - صلى الله عليه وسلم - : " إن الله تعالى



قال : " من عادى لي وليا فقد آذنته بالحرب ، وما تقرب إلي عبدي بشيء أحب إلي مما افترضت عليه ، وما يزال عبدي يتقرب إلي بالنوافل حتى أحبه ، فإذا أحببته كنت سمعه الذي يسمع به ، وبصره الذي يبصر به ، ويده التي يبطش بها ، ورجله التي يمشي بها ، وإن سألني لأعطينه ، ولئن استعاذني لأعيذنه ، وما ترددت عن شيء أنا فاعله ترددي عن نفس المؤمن ، يكره الموت وأنا أكره مساءته ، ولا بد له منه " ( رواه البخاري ) .📖
✏ "എന്‍റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു"
💦 "ഫറള് ആയ കാര്യങ്ങള്‍ക്ക് പുറമേ സുന്നത്തായ ആരാധനകളെ കൊണ്ട് എന്‍റെ അടിമ എന്നിലേക്ക്‌ അടുത്താല്‍ അവനെ ഞാന്‍ സ്നേഹിക്കും അവനെ ഞാന്‍ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും അവന്‍ കാണുന്ന കണ്ണ് ഞാനാകും അവന്‍ ഉപയോഗിക്കുന്ന കൈ ഞാനാകും അവന്‍ നടക്കുന്ന കാല്‍ ഞാനാകും,
 ➿ അവന്‍ എന്നോട് വല്ലതും ചോദിച്ചാല്‍ നിസ്സംശയം അവനു ഞാനത് നല്‍കും അവനെന്നോട് സംരക്ഷണം ചോദിച്ചാല്‍ നിസ്സംശയം അവനു ഞാന്‍ സംരക്ഷണം നല്‍കും....."
 
 📋 ഈ അനിഷേദ്യ ഹദീസില്‍ നിന്ന് അല്ലാഹുവിന്‍റെ  മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് അസാധാരണ കഴിവുകള്‍ നല്‍കുമെന്നും എന്ത് ചോദിച്ചാലും നല്‍കും  എന്നുമൊക്കെ പ്രഖ്യാപിക്കുന്നത് അല്ലാഹുവാണ്, അതിനാല്‍ ഈ കഴിവില്‍ അവിശ്വസിച്ചാല്‍ അത്തരം അസാധാരണ കഴിവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച അള്ളാഹു മോഹന വാഗ്ദാനങ്ങള്‍ നല്‍കി അടിമകളെ വന്ജിക്കുന്നവന്‍ ആകും.
 💟 മുസ്ലിംകളായ ഞങ്ങള്‍ വിശ്വസിക്കുന്ന  അള്ളാഹു അത്തരമൊരു വഞ്ചകന്‍ അല്ലേ അല്ല. വഹാബികളുടെ പടച്ചവന്‍ ഇത്തരം വഞ്ചകന്‍ ആയിരിക്കണം.
 ⛔  അല്ലങ്കിലും വഹാബി മൌദൂദികളുടെ പടച്ചവന്‍ കയ്യും കാലും ഊരയും മൊക്കെ പാട്സുകളായി ദിനംപ്രതി കിളിര്‍ത്തു കൊണ്ടിരിക്കുന്നവനാ, മുസ്ലിംകള്‍ക്ക് അത്തരമൊരു പടച്ചവനെ അറിയില്ല....
 🔴 ''എന്നിലെക്കടുത്തവര്‍ക്ക് എന്തും നല്‍കുമെന്ന് ആല്ലാഹു, നല്‍കില്ലന്നു വഹാബി.
 🚫 നാം ഏത് വിശ്വസിക്കണം ആല്ലാഹു പറയുന്നതോ വഹാബി പറയുന്നതോ???
 🌱 "എന്നാലും മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവൊക്കെ ആല്ലാഹു കൊടുക്കുമോ?
 🍄 എന്നാണ് ചോദ്യമെങ്കില്‍ അതിനുള്ള മറുപടി, തെളിവ് പരിശുദ്ധ ഖുര്‍ആനില്‍  നിന്നാണ്. മഹാനായ ഇസാ നബി (അ) തന്‍റെ ജനതയെ വെല്ലു വിളിച്ചു മരിച്ചവരെ ജീവിപ്പിച്ചു കാണിക്കട്ടെ എന്ന് ചോദിക്കുകയും ജീവിപ്പിച്ചു കാണി ച്ച് കൊടുക്കുകയും ചെയ്തു.
✒'واحي الموتى باذن الله
✏ "ഞാന്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം മരിച്ചവരെ ജീവിപ്പിക്കും' (സൂറത്ത് ആലു ഇമ്രാന്‍ 49)📖
 💦 "അപ്പൊ അല്ലാഹുവിന്റെ  മഹാത്മാക്കള്‍ക്ക് മരിച്ചവരെ വരെ ജീവിപ്പിക്കാനുള്ള കഴിവ് അവന്‍ കൊടുക്കും  പരിശുദ്ധ ഖുര്‍ആന്‍...📖
 🍃അടുത്തത്‌  അല്ലാഹുവിന്‍റെ  മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് അദ്രിശ്യങ്ങളിലും വിദൂരതുമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അള്ളാഹു കഴിവ് നല്‍കും
 🌎 ആസഫ് ബിന്‍ ബര്ഖയാ എന്ന വലിയ്യ് മറ്റൊരു രാജ്യത്തുള്ള ബില്കീസ് രാക്ഞ്ഞിയുടെ സിംഹാസനം ഞൊടിയിട കൊണ്ട് സുലയ്മാന്‍ നബി(അ) മുന്നില്‍ എത്തിച്ചു കൊടുത്ത സംഭവം അതും ഖുര്‍ആന്‍ തന്നെ തെളിവ് :-
✒قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَـٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ ﴿4📖
 ✏വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു;
 💬താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്‍റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:
💬 "ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്‍റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്‌. (സൂരത് അല്‍ നംല്‍ 40)📖
 📋ഇത്രയും പറഞ്ഞതില്‍ നിന്ന് അല്ലാഹുവിന്‍റെ  പ്രവാചകന്മാര്‍ക്ക്‌, മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവ് വരെ അള്ളാഹു കൊടുക്കും, അവര്‍ ചോദിക്കുന്നതെന്തും അവര്‍ക്കല്ലാഹു നല്‍കും എന്നെല്ലാം വളരെ വ്യക്തമായി ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും തെളിഞ്ഞു.
⛔ ഈ പറഞ്ഞ ആശയം  വിശ്വാസിക്കാതിരുന്നാല്‍ സുന്നത്തായ കര്‍മങ്ങള്‍ ചെയ്തു എന്നിലേക്ക്‌ അടുത്താല്‍  ഇത്തരം  അസാധാരണ കഴിവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച അള്ളാഹു മോഹന വാഗ്ദാനങ്ങള്‍ നല്‍കി അടിമകളെ വന്ജിക്കുന്നവന്‍ ആകും, മആദല്ലാഹ്
📘 അല്ലങ്കില്‍ ആല്ലാഹു ഈ പറഞത് മുത്തശ്ശി കഥയിലെ വെറും സങ്കല്‍പ്പിക കഥയായി അവശേഷിക്കും, മആദല്ലാഹ്
🎈 പക്ഷെ ഇതെല്ലാം അന്ഗീകരിക്കുന്നതോടെ വഹാബി മൌദൂദികളുടെ കഥ കഴിയും അതിനാല്‍ അവര്‍ ഇവ   ളഈഫാക്കും അതിനു കഴിഞ്ഞില്ലകില്‍ യുക്തിന്യായം പറഞ്ഞു നോക്കും  അല്ലങ്കില്‍ ചാടിക്കടന്നു ഓടും മലക്കുകളെ കണ്ട ഇബ്ലീസ്‌ ഓടിയ പോലെ.....
📝 ഈ ഹദീസിനെ വിശദീകരിച്ചു തഫ്സീര് റാസിയില്‍ ഇമാം റാസി(റ)
✏ "അല്ലാഹുവിലെക്കടുത്തവര്‍ക്ക് അടുത്തുള്ളത് കാണും പോലെ വിദൂര ദ്രശ്യങ്ങള്‍ കാണാനും  അറിയാനും പ്രതികരിക്കനുംമോക്കെയുള്ള കഴിവ് നല്കുംമെന്നാണ് അടിമയുടെ കാലും കയ്യും കണ്ണുമൊക്കെ അല്ലാഹുവാകുമെന്നു പറഞ്ഞതിന്റെ അര്‍ത്ഥമെന്നു  വിശദീകരിച്ചിട്ടുണ്ട്.കൂടാതെ ഹദീസില്‍ തന്നെ വളരെ വ്യക്തമായി ഇത്തരം അടിമ എന്നോട് എന്ത് ചോദിച്ചാലും  അവനു ഞാനത് നല്‍കും  എന്ന് അള്ളാഹു അസന്നിഗദമായി പ്രഖ്യാപിച്ചിട്ടുണ്ട്.
 🍃 “അല്ലാഹുവിന്റെ അടിമകള്‍ ആരാധനകളില്‍ വ്യാപൃതരാ കുമ്പോള്‍ അവന്റെ ചെവിയാകും, കണ്ണാകും എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തും. അല്ലാഹു അവന്റെ ചെവിയായാല്‍ അരികിലും അകലെയുമുള്ളത് ഒരു പോലെ അവന്‍ കേള്‍ക്കുന്നതാണ്. അല്ലാഹു അവന്റെ കണ്ണായാല്‍ സമീപത്തും ദൂര ത്തുമുള്ളതും അവന്‍ കാണുന്നു. അല്ലാഹു അവന്റെ കൈ ആയാല്‍ പ്രയാസമുള്ളതും എളുപ്പമായതും അടുത്തും അകലെയുമുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാന്‍ അവന് കഴിയുന്നു” (റാസി 21/92).

അദ്രശ്യം കറാമത്ത് يسمع القريب

📜📜📜📜📚📚📜📜📜📜
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
*ഖുദ്സിയായ ഹദീസിൽ അല്ലാഹു പറയുന്നു:*

*وما يزال يتقرب الي بانوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( رصحيح البخاري: ٦٠٢١ )*

*സുന്നത്തായകർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌ അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും*
*(ബുഖാരി: 6021)*

*ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:*

*وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)*

*അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈയായാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.*
*(റാസി:21/92)*

📜📜📜📜📚📚📜📜📜📜

ശിർക്ക്:മുജാഹിദ് മൌലവിയുടെ 10 വയസ്സുകാരനായ മകൻ

മുജാഹിദ് മൌലവിയുടെ 10
വയസ്സുകാരനായ മകൻ
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
ഉപ്പയോട്:" ഉപ്പാ ശരിക്കുമുള്ള
ഇസ്ലാം മതം ഏതാ??

ഉപ്പ:" മുജാഹിദ്
മതം തന്നെ,എന്താ സംശയം??

മകൻ:" നബി(സ) എത്ര തൗഹീദ്
പഠിപ്പിച്ചിരുന്നു??

ഉപ്പ: ഒന്ന് ..

മകൻ: മക്കതും മദീനതും ഉള്ള
മുസ്ലീങ്ങൾക്ക് എത്ര തൗഹീദ്
ഉണ്ട്??

ഉപ്പ: ഒന്ന് ...

മകൻ: അപ്പോ കേരളത്തിലോ??

ചേദ്യം കേട്ടു അന്ധാളിച്ചു
പോയ വാപ്പ:
പോടാ ഇബിലീസേ....!!!
പേയി വല്ലതും കഴിച്ച് കിടന്ന്
ഉറങ്ങാന് നോക്ക്....!!!

കുട്ടിക്ക്
അന്നു രാത്രി ഉറക്കം വന്നില്ല.

വാപ്പ
എന്തുകൊണ്ടായിരിക്കും
ഉത്തരം പറയാതിരുന്നത്..???
എന്തിനായിരിക്കും എന്നോട്
ദേശ്യപ്പെട്ടത്...???

വാപ്പാടെ പ്രതികരണത്തിന്റെ പൊരുള്
മനസ്സിലാവാത്ത ഈ പിഞ്ചു
മോനെ നിങ്ങള്ക്കു
സഹായിക്കാമോ..????

കന്നിമൂല, യാഥാര്‍ത്ഥ്യമെന്ത്

*കന്നിമൂല, യാഥാര്‍ത്ഥ്യമെന്ത് ?*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
വീട്, മറ്റു നിര്‍മ്മിതകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണാനുബന്ധമായി തച്ചുശാസ്ത്രം അനുശാസിക്കുന്ന നിരവധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിയമങ്ങളുമുണ്ട്. ഈ നിയമ നിര്‍ദ്ദേശങ്ങളില്‍ ചിലത് ഇസ്‍ലാമിക വിരുദ്ധവും മറ്റു ചിലത് മതപരമായി എതിര്‍ക്കപ്പെടേണ്ടതുമാണ്. ഈ നിയമനിര്‍ദ്ദേശങ്ങളില്‍ ഇസ്‍ലാമിക വിരുദ്ധമായവയും അല്ലാത്തവയുമുണ്ട്. വാസ്തു ശാസ്ത്രത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം ഇസ്‍ലാമിക വിരുദ്ധമെന്ന് പറയുക സാധ്യമല്ലെങ്കിലും വാസ്തു പൂജ, വാസ്തു ബലി പോലോത്തവ തെറ്റും മതവിരുദ്ധവും ഏകദൈവ വിശ്വാസത്തിന് കളങ്കമേല്‍പ്പിക്കുന്നതുമാണ് (ശിര്‍ക്ക്) എന്നതില്‍ ഒട്ടും സംശയമില്ല തന്നെ. ഇതുപോലെ തന്നെ നിശിദ്ധവും (ഹറാമ്) അനുകരിക്കാന്‍ പാടില്ലാത്തതുമായ നിര്‍ദ്ദേശങ്ങള്‍ വേറെയുമുണ്ട്. അഥവാ, ഇസ്‍ലാമിക കര്‍മ്മ വിശ്വാസ ശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും നീതീകരിക്കാനാവില്ല എന്ന് ചുരുക്കം.

ഇനി പ്രയോഗതലത്തിലേക്ക് വരുമ്പോള്‍ മുസ്‍ലിംകള്‍ വാസ്തു ബലി, വാസ്തു പൂജ തുടങ്ങിയ മതവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാറോ ചെയ്യിക്കാറോ ഇല്ലെന്നതാണ് വസ്തുത. എന്നാല്‍ മതവിരുദ്ധമല്ലാത്ത കാര്യങ്ങള്‍ കേവലം തച്ചുശാസ്ത്രത്തിന്‍റെ ഭാഗമാണ് എന്നതു കൊണ്ട് എതിര്‍ക്കപ്പെടേണ്ടതില്ല എന്ന കാര്യം ഏറെ പ്രസക്തമാണ്. ഉദാഹരണത്തിന് ശൗചാലയം, അടുക്കള, കിണര്‍ മുതലായവ ഇസ്‍ലാമികമായി വീടിന്‍റെ നിര്‍മ്മിതിയുടെ ഏത് കോണിലുമാവാമെങ്കിലും വാസ്തു ശാസ്ത്രം പറഞ്ഞതിന്‍റെ പേരില്‍ ഇവ കന്നിമൂലയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ തെറ്റില്ല.

വാസ്തു ശാസ്ത്രമെന്നാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്ന പോലെ കന്നിമൂലയും അനുബന്ധ പ്രശ്നങ്ങളും മാത്രമല്ല. ചിലയിടങ്ങളില്‍ വീടു വെക്കരുതെന്നും വീടെടുത്താല്‍ ദോശകരമായി ബാധിക്കുമെന്നും വാസ്തുശാസ്ത്രം നമ്മെ ബോധിപ്പിക്കുന്നുണ്ട്. ഉദാഹരണമായി അമ്പലങ്ങളുടെ സമീപങ്ങളില്‍ വീടു വെക്കരുതെന്ന് ഹൈന്ദവ ശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നുണ്ട്. എന്നാല്‍ ഇസ്‍ലാമികമായി ഇത്തരം സ്ഥലങ്ങളില്‍ വീട്, കെട്ടിടങ്ങള്‍ മുതലായവ പണി കഴിക്കുന്നതിന്ന് വിരോധമില്ലെങ്കില്‍ പോലും പൈശാചികമായ ഉപദ്രവങ്ങള്‍ക്ക് സാധ്യതയേറെയാണ്. കാരണം സത്യനിഷേധികളുടെ ആരാധനാ മൂര്‍ത്തികള്‍ നമ്മുടെ കാഴ്ചപ്പാടില്‍ പൈശാചിക ശക്തികളാണ്.

ഇതുപോലെത്തന്നെയാണ് കന്നിമൂലയിലെ ശൗചാലയം, ശൗചാലയത്തിലുള്ള കുഴി തുടങ്ങിയവയുടെ നിര്‍മ്മാണവും. ഇത്തരം നിര്‍മ്മിതികള്‍ അവരുടെ ദേവന്‍മാരുടെ കോപത്തിന്നും അപ്രീതിക്കും വഴിവെക്കുമെന്നാണ് അവരുടെ വിശ്വാസം. അഥവാ, നാം സാത്താന്‍മാരെന്ന് വിളിക്കുന്ന ദേവന്‍, ദേവി, അസുരന്‍, ഭൂതങ്ങള്‍ തുടങ്ങിയവരുടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നര്‍ത്ഥം. പിശാചുക്കള്‍ ഉപദ്രവം ചെയ്യുമെന്ന് വിശ്വസിക്കുന്നത് ഒരിക്കലും നമ്മുടെ ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമല്ല താനും. മാത്രമല്ല പിശാചുക്കളുടെ കഴിവുകളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രതിപാദിക്കുന്നുമുണ്ട്. മറ്റൊരു കാര്യം, നാം ശത്രുവിന്‍റെ കഴിവിനെ അംഗീകരിച്ചു കൊടുക്കുന്നത് അവരോടുള്ള ആദരവുകള്‍ കൊണ്ടോ ബഹുമാനം കൊണ്ടോ അല്ല. മറിച്ച് അവരുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി മാത്രമാണ്.

ശത്രുവിനെ തുരത്തിയോടിക്കാന്‍ മാത്രം പ്രാഗത്ഭ്യമുള്ള ഒരു വ്യക്തിയെ കുറിച്ചല്ല നാമിവിടെ സൂചിപ്പിക്കുന്നത്. ശത്രുവിനെ എതിരിടുക സാധ്യമല്ലാത്ത സാധാരണക്കാരനെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു സ്ഥലത്ത് ഉഗ്ര വിഷമുള്ള ഒരു സര്‍പ്പമുണ്ടെന്ന് ഒരാള്‍ മനസ്സിലാക്കുകയോ അതല്ലെങ്കില്‍ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഒരു വ്യക്തി ഇതര സമുദായത്തിലെ പ്രതിനിധിയാണെങ്കില്‍ പോലും അറിയിക്കുകയോ ചെയ്താല്‍ സര്‍പ്പത്തെ കൊന്നു കീഴടക്കാന്‍ മാത്രം ശേഷിയില്ലാത്ത ഒരാള്‍ അവിടേക്ക് പോവാതിരിക്കുന്നതിനെ നമുക്കെങ്ങിനെയാണ് എതിര്‍ക്കാനാവുക? (സര്‍പ്പത്തോടുള്ള വിധേയപ്പെടലായി ഈ ഒഴിഞ്ഞു മാറലിനെ എങ്ങിനെയാണ് വിലയിരുത്താനാവുക?)

ഇസ്‍ലാമിക ശരീഅത്ത് സ്വഭൂമിയിലെവിടെയും വീടെടുക്കാന്‍ അനുമതി നല്‍കത്തന്നെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങി ഭരണകൂടം അനുശാസിക്കുന്ന നിയമങ്ങള്‍ പാലിച്ചു മാത്രമല്ലേ നാം വീടെടുക്കാറുള്ളൂ. അപ്രകാരം തന്നെയാണ് വാസ്തു ശാസ്ത്ര നിയമങ്ങള്‍ പാലിക്കുന്നതും.

*പിശാചുക്കള്‍ക്ക് കഴിവുണ്ടോ?*

ജിന്ന്, ശൈത്വാന്‍ ഇവ രണ്ടും ഒരു വിഭാഗമാണെന്നാണ് ഭൂരിപക്ഷ പണ്ഡിതന്‍മാരുടെയും പക്ഷം. മുസ്‍ലിം ആണെങ്കില്‍ ജിന്ന് എന്നും കാഫിര്‍ (സത്യനിഷേധി) ആണെങ്കില്‍ ശൈത്വാന്‍ എന്നും വിളിക്കപ്പെടുന്നവെന്നതാണ് പ്രബലാഭിപ്രായം. വ്യത്യസ്ഥ തരം പിശാചുക്കളെ കുറിച്ചും ഇസ്‍ലാമിക ഗ്രന്ഥങ്ങളില്‍ തന്നെ കാണാന്‍ സാധിക്കും. ഇഫ്‍രീത്ത് വിഭാഗത്തിന്‍റെ അനിതരസാധാരണമായ ശക്തി വൈഭവത്തെ കുറിച്ച് സൂറത്തുന്നംലിലെ 39-ാം സൂക്തത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ഏറെ അകലെയുള്ള ബില്‍ഖീസ് രാജ്ഞിയുടെ സിംഹാസനം സുലൈമാന്‍ നബി (അ) ഇരിപ്പിടത്തില്‍ നിന്ന് എഴുനേല്‍ക്കുന്നതിന് മുന്‍പ് തന്‍റെ സന്നിധിയിലെത്തിക്കുമെന്ന് പറഞ്ഞ ഇഫ്‍രീത്തിന്‍റെ കഥ നാമെല്ലാവരും ഖുര്‍ആനിലൂടെ വായിച്ചറിഞ്ഞവരാണല്ലോ.

സൂറത്തുസ്സബഅ് 13-ാം സൂക്തവും സൂറത്തുല്‍ അമ്പിയാഅ് 82-ാം സൂക്തവും സൂറത്തുല്‍ ബഖറ 168-ലും മറ്റു പലയിടങ്ങളിലുമായി പിശാച് മനുഷ്യന്‍റെ കഠിന ശത്രുവാണെന്ന ഖുര്‍ആന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്.

പിശാച് മനുഷ്യന്‍റെ എതിരാളിയാണെന്ന് ഖുര്‍ആനും വാസ്തു ശാസ്ത്ര നിയമങ്ങള്‍ പാലിക്കാതിരുന്നാല്‍ ഉണ്ടായേക്കാവുന്ന വിപത്തുകളെ കുറിച്ച് പിശാചിന്‍റെ സില്‍ബന്ധികളായ ഹൈന്ദവ സഹോദരങ്ങളും മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യത്തില്‍ ഇസ്‍ലാമിക വിരുദ്ധമല്ലാത്ത അത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതു കൊണ്ട് എന്തു പ്രശ്നമാണുള്ളത് ? കൂടാതെ കന്നിമൂലയില്‍ ശൗചാലയം നിര്‍മ്മിച്ച പലര്‍ക്കും പലവിധ പ്രശ്നങ്ങളും നേരിടേണ്ടി വന്നതും സ്ഥലം മാറ്റി നിര്‍മ്മിച്ചപ്പോള്‍ അവയെല്ലാം നീങ്ങി സ്വാസ്ഥ്യം കിട്ടിയതിനുമെല്ലാം നിരവധി അനുഭവ സാക്ഷ്യങ്ങളുമുണ്ട്.

അനുഭവജ്ഞാനം അറിവിന്‍റെ ഉറവിടമായി തര്‍ക്കശാസ്ത്ര ഗ്രന്ഥങ്ങളിലും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലും നിദാനശാസ്ത്ര ഗ്രന്ഥങ്ങളിലും മറ്റും കാണാവുന്നതുമാണ്. ഇത്തരം വിശ്വാസയോഗ്യമായ അനുഭവങ്ങള്‍ ഉറപ്പു പോലും പകരാന്‍ പര്യാപ്തമായ ജ്ഞാന സ്രോതസ്സാണെന്ന്(التجربيات من اليقينيات)  വരെ പലയിടങ്ങളിലും കാണാന്‍ സാധിക്കുന്നതാണ്. ഒരു സത്യവിശ്വാസിക്ക് ഒരു മാളത്തില്‍ നിന്നു തന്നെ രണ്ടു പ്രാവശ്യം പാമ്പുകടിയേല്‍ക്കില്ലെന്ന വചനം അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചേ തീരൂ എന്നാണല്ലോ നമ്മെ ഉത്ഭോധിപ്പിക്കുന്നത്.

വെല്ലുവിളിയെന്നോണം കന്നിമൂലയില്‍ ശൗചാലയ നിര്‍മ്മാണം നടത്തുകയും തുടരെത്തുടരെയുള്ള അപകടങ്ങള്‍ കാരണം സ്ഥലം മാറ്റം നടത്തുകയോ വീട് വില്‍ക്കുകയോ വരെ ചെയ്യേണ്ടി വരികയും ചെയ്ത പുത്തന്‍വാദികള്‍ കുറച്ചൊന്നുമല്ല. എന്നാല്‍ ഇത്തരം മനദണ്ഡങ്ങളൊന്നും പാലിക്കാതിരുന്നിട്ടും പ്രശ്നങ്ങളിലകപ്പെടാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരുമുണ്ടല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പലപ്പോഴും യാദൃശ്ചികമായി തച്ചുശാസ്ത്ര നിയമങ്ങളുമായി യോജിച്ചു വരുന്ന നിര്‍മ്മാണമാണ് അതിന്‍റെ കാരണങ്ങളിലൊന്നെന്ന് പറയേണ്ടി വരും. മറ്റൊന്ന്, മഹാന്‍മാരുടെ കാര്‍മ്മികത്വത്തില്‍ നിര്‍വ്വഹിക്കപ്പെട്ട നിര്‍മാണമാണെങ്കില്‍ അവരുടെ ആത്മീയ ശക്തി കൊണ്ട് പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടാനും സാധ്യതയുണ്ട്.

*വീട് വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*

ഭൂമിയില്‍ മനുഷ്യ വാസത്തിന് യോഗ്യമല്ലാത്ത ചിലയിടങ്ങളുണ്ട്. മനുഷ്യരുടെ സൃഷ്ടിപ്പിനു മുമ്പേ സൃഷ്ടിക്കപ്പെട്ട ജിന്ന്, ശൈത്വാന്‍മാരും ഈ ഭൂമിയില്‍ തന്നെയാണല്ലോ വസിച്ചു പോകുന്നത്. നമ്മുടെ പ്രത്യക്ഷ ശത്രുവായ അവര്‍ തങ്ങളുടേതെന്ന് കരുതുന്ന ഭൂമിയാണ് നാം വീടു വെക്കാന്‍ തെരെഞ്ഞെടുക്കുന്നതെങ്കില്‍ അവര്‍ നമ്മെ ഉപദ്രവിക്കാന്‍ സാധ്യത കൂടുതലാണ്. അവരെ ആ സ്ഥലത്ത് നിന്ന് കെട്ടുകെട്ടിക്കാന്‍ കഴിവില്ലാത്ത പക്ഷം അത്തരം സ്ഥലങ്ങള്‍ ഉപേക്ഷിക്കുകയെന്നത് മാത്രമാണ് നമുക്ക് ചെയ്യാനാവുക.

സൂറത്തുന്നംലില്‍ ഇഫ്‍രീത്തിന്‍റെ ശക്തിയെ കുറിച്ച് പ്രതിപാദിച്ചതിനു ശേഷം കണ്ണുചിമ്മിത്തുറക്കുന്ന മാത്രയില്‍ സിംഹാസനം സ്ഥലത്തെത്തിച്ച ഒരു വലിയ്യിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അത്തരം മഹത് വ്യക്തികള്‍ക്കേ പിശാചുക്കളെ ഒറ്റയടിക്ക് തുരത്തിയോടിക്കാനും അവരുടെ ഉപദ്രവങ്ങളെ നിശ്പ്രയാസം തടയാനുമാവൂ.

ചുരുക്കത്തില്‍, ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചേടത്തോളം വീട് നിര്‍മ്മ‍ാണനിയമങ്ങള്‍ പാലിക്കുന്നതു തന്നെയാണ് അവന്‍റെ ആരോഗ്യത്തിന് ഗുണകരം. മഴ, വെയില്‍ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ പരിഗണിച്ച്, രോഗാണുക്കള്‍, വിഷ ജന്തുക്കള്‍ തുടങ്ങിയവയൊക്കെ പരിഗണിച്ച് അവയെ പ്രതിരോധിക്കാന്‍ പ്രാപ്തമായ രീതിയില്‍ ഗൃഹനിര്‍മ്മാണം നിര്‍വ്വഹിക്കാറില്ലേ. എന്നാല്‍ നമ്മുടെ ആജന്‍മ ശത്രുവായ പിശാചിന്‍റെ അക്രമണ, ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ചില നിയമങ്ങള്‍ നമുക്കും പാലിച്ചു കൂടേ ?!

ഇനി വീട്, സ്ഥലം മുതലായവയുടെ ഗുണദോഷങ്ങളെ കുറിച്ച് പ്രമാണങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം. സൂറത്തുല്‍ ഇസ്റാഇല്‍ ബൈത്തുല്‍ മുഖദ്ദസ് കുടികൊള്ളുന്ന അതിന്‍റെ ചുറ്റുപാടും അനുഗ്രഹിക്കപ്പെട്ടിരിക്കുന്ന / ബറക്കത്ത് ചെയ്യപ്പെട്ടിരിക്കുന്ന എന്ന് പറഞ്ഞിട്ടുണ്ട്(സൂറത്തുല്‍ ഇസ്റാഅ് 1 ). സൂറത്തുല്‍ അഅ്റാഫ് 137, സൂറത്തുല്‍ അമ്പിയാഅ് 71, 81 തുടങ്ങിയവയിലും സമാന പരാമര്‍ശങ്ങള്‍ കാണാം.

എന്നാല്‍, ചില നാടുകളെയും പ്രദേശങ്ങളെയും കുറിച്ച് മോശമായും ചിലയിടങ്ങളില്‍ അല്ലാഹുവിന്‍റെ കോപവും ശിക്ഷയും ഇറങ്ങിയതായും പ്രമാണങ്ങളില്‍ കാണാനാവും. മാത്രമല്ല, യാത്രക്കിടയിലും മറ്റും അത്തരം സ്ഥലങ്ങള്‍ അതിവേഗം വിട്ടുകടക്കണമെന്ന് ഹദീസുകളിലുമുണ്ട്. അനസ് (റ) നിവേദനം ചെയ്ത ഹദീസ് ഇങ്ങിനെയാണ്; അന്‍സ്വാരികളില്‍ പെട്ട ഒരു വ്യക്തി പ്രവാചകനോട് പറഞ്ഞുഃ ഞങ്ങള്‍ ഒരു വീട്ടിലായിരുന്നു. അവിടെ ഞങ്ങള്‍ ഒത്തിരി പേരുണ്ടായിരുന്നു, ധാരാളം സമ്പത്തുമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ താമസം മാറിയപ്പോള്‍ ഞങ്ങളുടെ അംഗബലവും സാമ്പത്തിക ഭദ്രതയും കുറഞ്ഞു. ഇതു കേട്ട പ്രവാചകന്‍ (സ്വ) പറഞ്ഞുഃ നിങ്ങള്‍ നിന്ദ്യമായ നാടിനെ ഉപേക്ഷിച്ചു പോവുക. عن انس بن مالك قال جاء رجل من الانصار إلى رسول الله صلى الله عليه وسلم فقال يارسول الله انا كنا في دار كثير فيها عددنا وكثير فيها اموالنا ثم تحولنا إلى دار اخرى فقل فيها عددنا وقلت فيها اموالنا فقال رسول الله صلى الله عليه وسلم دعوها ذميمة SUNANUL KUBRA, BYHAQI. ഇതിനു സമാനമായി ഒരു അന്‍സ്വാരി സ്ത്രീയുമായി ബന്ധപ്പെട്ട സംഭവം അബ്ദുല്ലാഹിബ്നു ശദ്ദാദില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. عَنْ عَبْدِ اللَّهِ بْنِ شَدَّادِ بْنِ الْهَادِ : أَنَّ امْرَأَةً مِنَ الأَنْصَارِ قَالَتْ يَا رَسُولَ اللَّهِ سَكَنَّا دَارَنَا هَذِهِ وَنَحْنُ كَثِيرٌ فَهَلَكْنَا وَحَسَنٌ ذَاتُ بَيْنِنَا فَسَاءَتْ أَخْلاَقُنَا وَكَثُرَتْ أَمْوَالُنَا فَافْتَقَرْنَا فَقَالَ :« أَفَلاَ تَنْتَقِلُونَ عَنْهَا ذَمِيمَةً ». قَالَتْ : فَكَيْفَ نَصْنَعُ بِهَا يَا رَسُولَ اللَّهِ؟ قَالَ :« تَبِيعُونَهَا أَوْ تَهَبُونَهَا ». SUNANUL KUBRA, BYHAQI.

"ഒന്നിനു പിറകെ ഒന്നായി ആളുകള്‍ വന്നു താമസിക്കുകയും അവരെല്ലാം നശിക്കുകയും ചെയ്ത എത്ര വീടുകളാണ്" വീടിന്‍റെ അപശകുനത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഇമാം മാലിക് (റ) നല്‍കിയ ഈ മറുപടി ഇവിടെ വളരെയധികം പ്രസക്തമാണ്. قَالَ أَبُو دَاوُدَ قُرِئَ عَلَى الْحَارِثِ بْنِ مِسْكِينٍ وَأَنَا شَاهِدٌ أَخْبَرَكَ ابْنُ الْقَاسِمِ قَالَ سُئِلَ مَالِكٌ عَنِ الشُّؤْمِ فِى الْفَرَسِ وَالدَّارِ قَالَ كَمْ مِنْ دَارٍ سَكَنَهَا نَاسٌ فَهَلَكُوا ثُمَّ سَكَنَهَا آخَرُونَ فَهَلَكُوا فَهَذَا تَفْسِيرُهُ فِيمَا نَرَى وَاللَّهُ أَعْلَمُ. ഉപരിസൂചിതമായ വചനത്തിന് സമാനമായ ഹദീസുകളും പണ്ഡിത വാക്യങ്ങളും നിരവധിയുണ്ട്. താമസത്തിന് യോഗ്യമല്ലാത്ത സ്ഥല സാഹചര്യങ്ങളുണ്ടെന്ന് മനസ്സിലാക്കാന്‍ ഈ തെളിവുകള്‍ തന്നെ ധാരാളമാണ്. അതുകൊണ്ടു തന്നെ വീട് എടുക്കുന്നതിനു മുമ്പ് സ്ഥലസാഹചര്യങ്ങള്‍ വാസത്തിന് അനുയോജ്യമാണോ എന്ന് തീര്‍ച്ചയായും പരിശോധിക്കേണ്ടതാണ്. ഇനി, വീട് താമസയോഗ്യമല്ലെങ്കില്‍ അവിടുന്ന് മാറിത്താമസിക്കണമെന്നാണ് പ്രവാചകന്‍ (സ്വ)-യുടെ വാക്ക്.

ഇനി, ഇന്ന ഇന്ന ദോശങ്ങളെ കുറിച്ച് കൃത്യമായി ഹദീസുകളില്‍ പേരെടുത്ത് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുന്നവരുണ്ടാവാം. ഭൗതികവും ഐഹികവുമായ എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായി പറഞ്ഞു തരിക പ്രവാചകന്‍റെ നിര്‍ബന്ധ ബാധ്യതയല്ല എന്നതാണ്. അതിനുള്ള ഉത്തരം. നിങ്ങള്‍ക്ക് ഇഹത്തില്‍ നന്‍മയായി ഭവിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് തന്നെയാണ് ഉത്തമ ജ്ഞാനമെന്ന മുസ്‍ലിമിലെ ഹദീസ് ഈ വസ്തുതയെ അടിവരയിടുന്നതാണ്.

മതപരമായ പ്രവാചകാധ്യാപനങ്ങള്‍ പിന്‍തുടരലിന്‍റെ അനിവാര്യത 38 - باب وجوب امتثال ما قاله شرعا دون ما ذكره صلى الله عليه و سلم من معايش الدنيا على سبيل الرأي (ഭൗതിക ജീവിതത്തെ കുറിച്ചുള്ള അഭിപ്രായപ്പെടലുകള്‍ പിന്തുടരുന്നതിനെ കുറിച്ചല്ല) എന്ന പേരിലുള്ള അധ്യായത്തില്‍ 'മുസ്‍ലിം'  പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട നിരവധി ഹദീസുകള്‍ ഉദ്ദരിക്കുന്നുണ്ട്. ഭൗതിക കാര്യങ്ങളെ കുറിച്ച് പറഞ്ഞിടത്ത് നിങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതാണെങ്കില്‍ നിങ്ങള്‍ ചെയ്തോളൂ എന്ന് തിരുനബി (സ്വ) പറഞ്ഞത് നാമിവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. أَنْتُمْ أَعْلَمُ بِمَا يُصْلِحُكُمْ فِي دُنْيَاكُمْ
عن رافع بن خديج - رضي الله عنه - قال: « قَدِمَ نبي الله -صلى الله عليه وسلم- المدينة - وهم يأبِرُون النخل - فقال: ما تَصْنَعُون؟ قالوا: كنا نَصْنَعُهُ. قال: لعلكم لو لم تفعلوا لكان خيرا. فتركوه. فَنَفَضَتْ -أو قال: فنقصت- قال: فَذُكِرَ ذلك له. فقال: إنما أنا بَشَر. إِذا أمَرْتُكُمْ بشيء من دينكم فخذوا به، وإِذا أمرتكم بشيء من رأيي فإنما أنا بشر». أخرجه مسلم.

മതപരവും ആത്മീയവുമായ മുഴുവന്‍ കാര്യങ്ങളും തിരുനബി (സ്വ) നമ്മെ ഉദ്ബോധിപ്പിച്ചിട്ടുണ്ട് താനും. "ഇന്ന് ഞാന്‍ നിങ്ങളുടെ ദീന്‍ (മതം) പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു"വെന്ന ഖുര്‍ആന്‍ വാക്യം അതിനു സാക്ഷിയാണ്.  ഇനിയും കന്നിമൂലയെ കുറിച്ചും മറ്റും ഹദീസിലുണ്ടോ എന്ന് ചോദിക്കുന്നവര്‍ മുസ്‍ലിമിലും മറ്റുള്ള മേല്‍പറഞ്ഞ അധ്യായങ്ങള്‍ മനസ്സിരുത്തി പഠിക്കണം എന്നേ പറയാനുള്ളൂ.
മറ്റു നാടുകളോട്/പ്രദേശങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വാസ്തു സംബന്ധിയായ പ്രശ്നങ്ങള്‍ ധാരാളമാണ്. നമ്മുടെ രാഷ്ട്രം ഹൈന്ദവ / ഇസ്‍ലാമേതര സംസ്കാരങ്ങളുടെ കളിത്തൊട്ടിലായിരുന്നതിനാല്‍ തന്നെ ഇവിടെ ക്ഷേത്ര, പ്രതിഷ്ഠകള്‍ ധാരാളമുണ്ടെന്നതും പൈശാചിക ബാധക്ക് സാധ്യതയേറെയുള്ളതാണെന്നതും തന്നെയാണ് അതിനു കാരണം.

നമ്മുടെ മുന്‍ഗാമികളായ പണ്ഡിത ശ്രേഷ്ഠരും മഹത്‍വ്യക്തികളും വീട്, സ്ഥല നിര്‍ണ്ണയത്തെ എതിര്‍ത്തിരുന്നില്ല എന്നതു തന്നെ ഈ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതാണെന്നതിലേക്കുള്ള സൂചനയാണ്. അജ്ഞത കൊണ്ടാണെങ്കിലും പുതിയ കാലത്ത് ചില പ്രഭാഷകര്‍ ഈ നടപ്പു ശീലത്തെ എതിര്‍ക്കുന്നുവെന്നത് പൊതുജനങ്ങളെ ചെറുതായൊന്നുമല്ല ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. നന്‍മ തിന്‍മകള്‍ വിവേചിച്ചറിയാനും സന്‍മാര്‍ഗ്ഗങ്ങള്‍ പിന്‍തുടരാനും നാഥന്‍ തുണക്കട്ടെ.

ഇനി ഇത്തരം വസ്തുതകളെ പരോക്ഷമായി അംഗീകരിക്കുന്ന ചിലയാളുകള്‍ വാസ്തു സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദൈവസ്മരണ/ ദിക്റുകള്‍ പതിവാക്കിയാല്‍ മതിയെന്ന് പറയുന്നുണ്ട്. നിബന്ധനയോടെ, മനസ്സാന്നിധ്യത്തോടെയുള്ള ദിക്റുകള്‍ക്ക് ഇവയെ ചെറുത്തു തോല്‍പ്പിക്കാനാവില്ലെന്ന് പറയാനാവില്ല. എന്നാല്‍ എല്ലാവരും ദിക്റ് പതിവാക്കുന്നവരാണോ ? ദിക്റിനെ കുറിച്ച് ബോധവാന്‍മാരാണെങ്കില്‍ കൂടി അവ സ്വീകാര്യമായാലല്ലേ ഉദ്ദേശ്യം സഫലമാവുകയുള്ളൂ ? മാത്രമല്ല, കൊച്ചു കുട്ടികളും മറ്റും ദിക്റുകള്‍ നിത്യമാക്കാറുണ്ടോ ?

മറ്റൊരു കാര്യം, മേലുദ്ദരിക്കപ്പെട്ട ഹദീസുകളില്‍ പ്രതിവിധിയായി ദിക്റുകള്‍ നല്‍കുകയല്ല മറിച്ച് വീട് മാറിപ്പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു പ്രവാചകന്‍ സ്വീകരിച്ച രീതി എന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവസ്ഥാ പ്രതിഭാസങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയവയെ മുഖവിലക്കെടുക്കുന്നവര്‍ക്ക് പൈശാചിക ഉപദ്രവത്തെ മാത്രം അംഗീകരിക്കാനാവാത്തതിന്‍റെ ചേതോവികാരം എന്താണ് ? സ്വന്തം നാടുകളില്‍ തന്നെ ഇത്തരം ഉപദ്രവങ്ങളുടെ ഒത്തിരി നേര്‍സാക്ഷ്യമുള്ളപ്പോള്‍ ഇനിയും കിതാബുകളില്‍ തെളിവുണ്ടോ എന്ന് ആശങ്കപ്പെടുന്നതിന്‍റെ സാംഗത്യമെന്താണ് ? അല്ല, ഇനി അതും രോഗാണുക്കളുടെ ഉപദ്രവമാണെന്ന് പറഞ്ഞു കളയുമോ ?

പൂര്‍വ്വസൂരികളായ ശൈഖുനാ ശംസുല്‍ ഉലമ അടക്കമുള്ള പല മഹാന്‍മാരും പണ്ഡിത ശ്രേഷ്ഠരും കൂടാതെ വീടിന്‍റെയും സ്ഥലത്തിന്‍റെയും ദോഷമുള്ളിടത്ത് നിന്ന് മാറിത്താമസിക്കാന്‍ പറഞ്ഞതിന്ന് നിരവധി തെളിവുകളുണ്ട്.

ഡോ. മുസ്തഫ ദാരിമി കരിപ്പൂര്‍
 ( പ്രൊഫസര്‍ ജാമിഅ യമാനിയ്യ )

Visit : *https://musthafadarimikaripur.blogspot.in*

FaceBook : *https://www.facebook.com/musthafa.darimi.karipur*

Sunday, April 22, 2018

ഇബ്നു തൈമിയ്യയെ


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



ഇബ്നു തൈമിയ്യയെ
 ഈ പണ്ഡിതന്മാരും മുസ്ലിം ഉമ്മത്തും ഇത്രമാത്രം തള്ളിപ്പറയാനും കാഫിറാണെന്ന് വരേക്കും പറയാനും കാരണം തന്റെ പുസ്തകങ്ങളിൽ കുത്തിനിറച്ച വമ്പൻ അപാകതകളാണ്. അവയിൽ ചിലത് നമുക്ക് പരിശോദിക്കാം.

ഇദ്ദേഹം തന്റെ അൽ അസ്മാഉ വസ്സ്വിഫാത്തു എന്ന പുസ്തകത്തിന്റെ 1/81 ൽ وأشرقت الأرض بنور ربها എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു:

"وهذا دليل على أنه إذا جاءهم وجلس على كرسيه أشرقت الأرض كلها بأنواره"

"ഈ ആയത്ത്, അല്ലാഹു വന്ന് തന്റെ കസേരയിൽ ഇരുന്നാൽ അവന്റെ പ്രകാശം കൊണ്ട് ഭൂലോകമാകെ പ്രകാശിക്കുമെന്നതിന് രേഖയാണ്"

ഇത്തരം വിശ്വാസങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. അല്ലാഹു ഒരു സൂര്യനെ പോലെയോ? അല്ലാഹുവിനു ഇരിക്കാൻ ഒരു ചെയറും?.

ഇദ്ദേഹം തന്റെ ഫതാവയുടെ നാലാം വാള്യം 374 -ൽ പറയുന്നു

മറ്റൊരു ഇമാമായ ശിഹാബുദ്ദീൻ അല ഖഫാജി(റ) തന്റെ شرح الشفا യിൽ പറയുന്നു: "(അമ്പിയാക്കളുടെ ഖബ്റുകളെ പള്ളികളാക്കിയവരെ അല്ലാഹു ശപിച്ചിരിക്കുന്നു) എന്ന ഹദീസ് ഉദ്ടരിച്ചതിനു ശേഷം മഹാനവര്കൾ പറയുന്നു. ഈ ഹദീസാണ് ഇബ്നു തൈമിയ്യയെയും ഇബ്നുൽ ഖയ്യിമിനെയും നബി(സ) യെ സിയാറത്ത് ചെയ്യാൻ പാടില്ലെന്ന വളരെ മോശമായ വാദം പറയാൻ കാരണമാക്കിയത്. അതിനാല തന്നെ ജനങ്ങൾ അവരെ കാഫിറാക്കുകയും ചെയ്തു.

മഹാനായ ഇബ്നു ഹജറുൽ ഹൈതമി(റ) തന്റെ ഫതാവയിൽ പറയുന്നു: ഇബ്നു തൈമിയ്യ എന്നവർ അല്ലാഹു നിന്ദിക്കുകയും പിഴപ്പിക്കുകയും സത്യത്തിനെതൊട്ട് അന്ധനാക്കുകയും ചെയ്തയാളാണ്. അദ്ദേഹം തന്റെ നിസ്സരപ്പെടുത്തൽ മുന് കഴിഞ്ഞുപോയ സൂഫിയാക്കളിൽ മാത്രം ഒതുക്കിയില്ല മറിച്ച് മഹാനായ ഉമറുൽ ഖത്വാബിനെയും  അലിയ്യുബ്നു അബീത്വാലിബ്(റ) നെയും വരേക്കും തെട്ടുകാരാക്കി ചിത്രീകരിച്ചു. മിമ്പറിൽ വെച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഉമറിനു ഒരു പാട് അപാകതകൾ വന്നിട്ടുണ്ട്". മറ്റൊരിക്കൽ അലി(റ) നു മുന്നൂറിൽ പരം തെറ്റുകൾ സംഭവിച്ചയാളാണെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ വാക്കുകൾക്ക് യാതൊരു വിലയുമില്ല. എന്നല്ല അദ്ദേഹത്തിൻറെ വാക്കുകളെ കുപ്പത്തൊട്ടിയിലെക്കെറിയുകയാണ് വേണ്ടത്. അദ്ദേഹം പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് വിശ്വസിക്കുകയാണ് വേണ്ടത്. അദ്ദേഹത്തെപ്പോലുള്ളവരുടെ തെറ്റായ ആശയങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.إن محمدا رسول الله يجلسه ربه على العرش معه"

"മുഹമ്മദ്‌ നബിയെ അല്ലാഹു തന്റെ കൂടെ അർശിൽ ഇരുത്തിപ്പിക്കും"

ഇതു തന്നെയാണ് ജൂതന്മാരുടെയും വിശ്വാസം. അവരുടെ കൈകടത്തലുകൾക്ക് വിധേയമായ "ഈസ്‌ഹാഹി" ന്റെ 22/19 ൽ കാണാം

وقال فاسمع اذا كلام الرب.قد رايت الرب جالسا على كرسيه وكل جند السماء وقوف لديه عن يمينه وعن يساره.

"അന്നേരം നീ രക്ഷിതാവിന്റെ വാക്ക് കേൾക്കൂ, ഞാൻ അവനെ കസേരയിൽ ഇരിക്കുന്നതായി കണ്ടിട്ടുണ്ട്, അവന്റെ വലത്തും ഇടത്തും അവന്റെ സൈന്യവും നിൽക്കുന്നുണ്ട്".

ഇങ്ങനെ ഒരു ക്ഷീണിച്ച അവശനായ ദൈവം മുസ്ലീംകൾക്കില്ല.

തന്റെ പുസ്തകമായ മിന്ഹാജിന്റെ നാലാം വാള്യം 243 - 244 ൽ പറയുന്നു: 

وقال النبي صلى الله عليه وسلم لابن عباس رضي الله عنهما  إذا سألت فاسأل الله ، وإذا استعنت فاستعن بالله ولم يقل سلني ولا استعن بي وقد قال تعالى فإذا فرغت فانصب وإلى ربك فارغب"

ഇബ്നു അബ്ബാസ്(റ)യോട് നബി(സ) പറയുന്നു: നിങ്ങൾ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കൂ, സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടൂ. എന്നോട് ചോദിക്കൂ എന്നോ, എന്നോട് സഹായം തേടൂ എന്നോ അവിടുന്ന് പറഞ്ഞില്ല...."ഇതിലൂടെ ഇബ്നു തൈമിയ്യ തന്റെ വികലമായ ആശയം പഠിപ്പിക്കുകയാണ് അഥവാ, ജീവിച്ചിരിക്കുന്നവരോട് പോലും സഹായം ചോദിക്കാൻ പാടില്ലെന്നതാണത്.

സത്യത്തിൽ ഇമാം മുസ്ലിം(റ) റിപ്പോർട്ട്‌ ചെയ്ത സ്വഹീഹായ ഹദീസിൽ കാണാം റബീഅത്ത്(റ) തിരു നബി(സ) യോട് സ്വര്ഗ്ഗത്തിലെ സഹവാസം ചോദിച്ചത് (أسألك مرافقتك في الجنة) .

ഇമാം ത്വബ്റാനി(റ) റിപ്പോർട്ട്‌ ചെയ്ത മറ്റൊരു ഹദീസിൽ കാണാം:

وعَنْ مُصْعَبٍ الأَسْلَمِيِّ رضي الله عنه ، قَالَ : انْطَلَقَ غُلامٌ مِنَّا فَأَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : إِنِّي سَائِلُكَ سُؤَالا ، قَالَ : " وَمَا هُوَ ؟ " قَالَ : أَسْأَلُكَ أَنْ تَجْعَلَنِي مِمَّنْ تَشْفَعُ لَهُ يَوْمَ الْقِيَامَةِ ، قَالَ : " مَنْ أَمَرَكَ هَذَا ، أَوْ مَنْ عَلَّمَكَ بِهَذَا ؟ أَوْ مَنْ دَلَّكَ عَلَى هَذَا ؟ " قَالَ : مَا أَمَرَنِي بِهَذَا أَحَدٌ إِلا نَفْسِي ، قَالَ : " فَإِنَّكَ مِمَّنْ أَشْفَعُ لَهُ يَوْمَ الْقِيَامَةِ " ، فَذَهَبَ الْغُلامُ جَذْلانَ لِيُخْبِرَ أَهْلَهُ ، فَلَمَّا وَلَّى ، قَالَ : " رُدُّوا عَلَيَّ الْغُلامَ " ، فَرَدُّوهُ كَئِيبًا مَخَافَةَ أَنْ يَكُونَ قَدْ حَدَثَ فِيهِ شَيْءٌ ، قَالَ : " أَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ(مجمع الزوائد ١٨٤٩٢) رواه الطبراني ورجاله رجال الصحيح

"ഞങ്ങളിൽപെട്ട ഒരാള് നബി(സ) യുടെ അടുത്ത് പറഞ്ഞു: ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ?അതെ, എന്താണത്? "അങ്ങ് ശഫാഅത്ത് ചെയ്ത് കൊടുക്കുന്നവരുടെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്താൻ അങ്ങയോട് ഞാൻ ആവശ്യപ്പെടുന്നു" ഇത് കേട്ടപ്പോൾ നബി(സ) ചോദിച്ചു: ആരാണ് നിനക്കിത് പഠിപ്പിച്ചു തന്നത്? അത് എന്റെ മനസ്സിലുദിച്ച ചോദ്യം മാത്രമാണ്. അപ്പോൾ നബി(സ) പറഞ്ഞു: "നീ ഞാൻ ശഫാഅത്ത് ചെയ്തു രക്ഷപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ പെട്ടവനാണ്, തീർച്ച". (മജ്മഅ സവാഇദ്. ഇതിന്റെ പരപര സ്വഹീഹിന്റെ പരമ്പരയാണ്)

ഇബ്നു തൈമിയ്യ പറയുന്നു ചോദിക്കാൻ പാടില്ലെന്ന്.
നബി(സ)യുടെ അടുക്കൽ വന്ന് സ്വഹാബത്ത് ചോദിക്കുന്നു, ഞാൻ തരുമെന്ന് നബി(സ) ഉറച്ച വാക്കുകൊടുക്കുന്നു. ഇതുകൊണ്ടായിരിക്കും മഹാനായ ഇബ്നു ഹജറുൽ ഹൈതമി(റ) ഇയാളുടെ വാക്കുകളെ കുപ്പത്തൊട്ടിയിലേക്ക്‌ എരിയനമെന്നു പറഞ്ഞത്.

വീണ്ടും ഇബ്നു തൈമിയ്യ പറയുന്നു:

والله سبحانه وتعالى أرسل الرسل بأنه لا إله إلا هو فتخلو القلوب عن محبة ما سواه بمحبته وبرجائه، وعن سؤال ما سواه بسؤاله، وعن العمل لما سواه بالعمل له، وعن الاستعانة بما سواه بالاستعانة به.(مجموع الفتاوى ٣١٩/١٨)

"അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത് അല്ലാഹു അല്ലാതെ ഇലാഹില്ലെന്ന് പഠിപ്പിക്കാനാണ്. അതിനാല നീ അല്ലാഹുവിനെ സ്നേഹിച്ചുകൊണ്ടും അവനെ കാംക്ഷിച്ചുകൊണ്ടും മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ നിന്ന് നിന്റെ ഹ്രദയത്തെ മോചിപ്പിക്കുക. അല്ലാഹുവിനോട് ചോദിച്ചുകൊണ്ട് മറ്റുള്ളവരോട് ചോദിക്കലിനെ നീ വെടിയുക. അല്ലാഹുവിനു അമൽ ചെയ്ത് കൊണ്ട് മറ്റുള്ളതിനെ അമൽ ചെയ്യുന്നതിനെ നീ ഒഴിവാക്കുക. അവനോടു സഹായം ചോദിച്ചുകൊണ്ട് മറ്റുള്ളതിനോട് സഹായം ചോദിക്കുന്നതിനെ നീ ഒഴിവാക്കുക. (ഫതാവാ 18/319)

ഈ ഉദ്ദരണി പ്രവാചകരെപ്പോലും സ്നേഹിക്കാൻ പാടില്ലെന്ന വളരെ മോശമായ ഒരാശയമാണ് വായനക്കാരിൽ ഉണ്ടാക്കുന്നത്.

ഇമാം ബുഖാരി(റ) യും മുസ്ലിമും റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ കാണാം:

عن أنس رضي الله عنه  عن النبي صلى الله عليه وسلم قال ثلاث من كن فيه وجد حلاوة الإيمان أن يكون الله ورسوله أحب إليه مما سواهما..... رواه البخاري رقم .١٦

"മൂന്ന് കാര്യങ്ങൾ ആരിലെങ്കിലും മേളിച്ചാൽ അവനു ഈമാനിന്റെ മാധുര്യം എതിച്ചവനായി. അതിലോന്നാമാത്തെത്: മറ്റെല്ലാത്തിനെക്കാളും അല്ലാഹും അവന്റെ റസൂലും തനിക്കു ഇഷ്ടപ്പെട്ടവരാകുക എന്നതാണ്....(ബുഖാരി 16)

ഒന്നും കൂടി വായിച്ചു നോക്കൂ ആ മഹൽ വചനം: أن يكون الله ورسوله أحب إليه مما سواهما  പക്ഷെ , ഇബ്നു തൈമിയ്യയ്ക്ക് ഈ സ്നേഹം ആലോസരമാണ്.

ഇനിയും ഈ ഇബ്നു തൈയ്യയെ മനസ്സിലാക്കാൻ അദ്ദേഹം തന്റെ മിന്ഹാജിന്റെ നാലാം വാള്യത്തിൽ 243,244 പേജുകളിൽ പറയുന്നത് കാണുക:
ونحن نعلم أن ما يحكى عن فاطمة وغيرها من الصحابة من القوادح كثير منها كذب وبعضها كانوا فيه متأوّلين، وإذا كان بعضها ذنباً فليس القوم معصومين، بل هم مع كونهم أولياء اللّه من أهل الجنة، لهم ذنوب يغفرها اللّه لهم.

"നമുക്കറിയാം, നിശ്ചയം ഫാത്തിമയിൽ നിന്നും മറ്റു സ്വഹാബികളിൽ നിന്നും ഉദ്ദരിക്കുന്ന അനേകം മോശമായ കാര്യങ്ങൾ. അവയില ചിലത് കളവുകളാണ്, മറ്റു ചിലത് വ്യാഖ്യാനിക്കപ്പെടാവുന്നതാണ്. ചിലത് തെറ്റുകളാണെങ്കിൽ തന്നെ  അവർ പാപസുരക്ഷിതരൊന്നുമല്ലല്ലോ,  മറിച്ച് അവർ ഔലിയാക്കളായതോടുകൂടി അവർ പാപങ്ങൾ ചെയ്തിട്ടുണ്ട്. അതവർക്ക് അല്ലാഹു പൊറുത്തുകൊടുക്കും."

ഇതൊക്കെ എഴുതാൻ തന്നെ നമുക്ക് പേടിയാവുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.

(فاطمة بضعة مني) "ഫാതിമ എന്റെ ശരീരത്തിന്റെ ഒരു ഭാഗമാണെന്" നബി(സ) വിശേഷിപ്പിച്ച, സ്വർഗ്ഗത്തിൽ സര്വ്വ സ്ത്രീകളുടെയും പ്രസിഡന്റായ ഈ ലോകത്ത് വെറും 22 വർഷം മാത്രം ജീവിച്ച മഹതി ഫാതിമ(റ) പോലും തെറ്റുചെയ്തിട്ടുണ്ടെന്ന് വിശേപ്പിച്ചെങ്കിൽ!!. ഇതൊക്കെയായിരിക്കും എല്ലാ പുത്തൻ പ്രസ്ഥാനക്കാർക്കും പൂർവ്വീകരായ സ്വഹാബത്തടക്കമുള്ള മഹാന്മാരെ കണ്ണിൽ പിടിക്കാത്തത്.

ഇതിനു മറുവടി ഇമാം അഹ്മദുബ്നു ഹമ്പൽ(റ) പറയട്ടെ:

سئل الإمام أحمد بن حنبل رحمه الله فيمن زعم أنه مباح لـه أن يتكلم في مساوئ أصحاب رسول الله صلى الله عليه وسلم، فقال أبو عبدالله: هذا كلام سوء رديء، يجانبون هؤلاء القوم ولا يجالسون ويبين أمرهم للناس"( "السنة للخلال: ٥١١/٣)

"അഹ്മദുബ്നു ഹമ്പൽ رحمه الله നോട് സ്വഹാബത്തിന്റെ തിന്മകളെ കുറിച്ച് സംസാരിക്കൽ അനുവദനീയമാണെന്ന് വാദിക്കുന്നവരെ കുറിച്ച് ചോദിച്ചപ്പോൾ മഹാനവര്കൾ പറഞ്ഞു: "അത് വളരെ മോശമായ സംസാരമാണ്. അത്തരം ആളുകളുടെ കൂടെ ഇരിക്കുകയോ സഹവസിക്കുകയോ ചെയ്യരുത്. അവരെക്കുറിച്ച് ജനങ്ങളെ ബോധാവാന്മാരാക്കുകയും വേണം".
ഇനിയും കാണൂ: മിന്ഹാജിൽ തന്നെ 8/216 ൽ:

ولهذا حصل الأزواج-يعنى التقوى-   النبي النبي صلى الله عليه وسلم إذا قنتن لله ورسوله وعملن صالحا لا لمجرد المصاهرة بل لكمال الطاعة كما أنهن لو أتين بفاحشة مبينة لضوعف لهن العذاب ضعفين لقبح المعصية. (السنة للخلال ٥١١/٣)

"നബി(സ) യുടെ പത്നിമാർക്ക് 'തഖ്‌വ' ലഭിക്കുന്നത് അല്ലാഹുവിനും അവന്റെ റസൂലിനും കീഴ്പ്പെടുന്നത്കൊണ്ടും സൽകർമ്മങ്ങൾ ചെയ്യുന്നത് കൊണ്ടുമാണ്. അല്ലാതെ വെറും വിവാഹ ബന്ധം കൊണ്ട് മാത്രമല്ല മറിച്ച് വഴിപ്പാടിലോടെയാണ്.....

വളരെ മോശമായ ഒരാശയമാണ് ഇതിലൂടെ വെച്ചുപിടിപ്പിക്കുന്നത്. അഥവാ, ഉമ്മഹാത്തുൽ മുഅമിനീൻ എന്നാ മഹൽ സ്ഥാനപ്പേരുള്ള നബി(സ) യുടെ പത്നിമാരുടെ സ്ഥാനവും മഹത്വവും തിരുനബിയുടെ ഭാര്യയാണെന്നതിലൂടെയല്ല മറിച്ച് അവരുടെ ഇബാദത്തുകൾ ക്കനുസരിച്ചാണെന്ന്.

സത്യത്തിൽ നബി(സ) യുടെ ഭാര്യമാർക്ക് ലഭിക്കുന്നതുപോലെ അഞ്ച് വക്തിലും കോടിക്കണക്കിനു സ്വലാത്തുകൾ ലഭിക്കുന്ന മഹാതിമാർ വേറെയാരാണ്? ഓരോ മുസ്ലിമും നിസ്കാരത്തിലും അത്തഹിയ്യാത്തുകളിൽ സ്വലാത്ത് ചൊല്ലുമ്പോൾ وعلى آله എന്ന് പറയുന്നതില ഉള്പ്പെടുന്നവരാണ് അവിടുത്തെ പ്രിയപത്നിമാർ, ഇമാം ബുഖാരി(ര) റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ കാണാം. الله صل على محمد وعلى أزواجه وذريته  എന്ന് പ്രത്യേകം പറഞ്ഞതായി. ഖിയാമത്ത് നാൾ വരേക്കും അവര്ക്ക് ഈ സ്വലാത്ത് കിട്ടികൊണ്ടിരിക്കാനുള്ള കാരണം ഈ വിവാഹ ബന്ധം മാത്രമാണല്ലോ. ആ ബന്ധം തന്നെയാണ് അവരെ ഉന്നതങ്ങളിൽ എത്തിച്ചത്. അതിനെയാണ് ഇവിടെ ചെറുതായി ചിത്രീകരിച്ചത്.
ഇങ്ങനെ അഹ് ലുബൈത്തിൽ പെട്ട പല മഹാന്മാരെയും മഹാതിമാരെയും ഇദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ഇകഴ്ത്തി ചിത്രീകരിച്ചതായി കാണാം. മഹാനായ0 അമീറുൽ മുഅമിനീൻ അലിയ്യുബ്നു അബീത്വാലിബ്(റ) നെ കുറിച്ച് പല സ്ഥലങ്ങളിലും വളരെ മോശമായി പരിചയപ്പെടുത്തിയതായി കാണാം. അതിൽ പെട്ട ഒന്ന് മാത്രം ഇവിടെ കുറിക്കുന്നു: തന്റെ മിന്ഹാജിന്റെ 7/530 ൽ പറയുന്നു:
وأهل المدينة لا يكادون يأخذون بقول علي بل اخذوا فقههم عن الفقهاء السبعة عن زيد وعمر وابن عمر ونحوهم.

"മദീനക്കാർ അലിയുടെ വാക്കുകളെ സ്വീകരിക്കാറില്ല. പകരം അവർ സൈദ്‌, അംറ്, ഇബ്നു ഉമർ തുടങ്ങിയ മദീനയിലെ ഏഴ് ഫുഖഹാക്കളിൽ നിന്നായിരുന്നു ഫിഖ്ഹ് സ്വീകരിച്ചിരുന്നത്".

ഇമാം ഹാകിമും അഹ്മദുമൊക്കെ റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ കാണാം. ഉമർ(റ) പറയുന്നതായി علي أقضانا "ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ വിധി കർത്താവ് (ദീൻ പറയാൻ അർഹതയുള്ളവൻ) അലി(റ) ആയിരുന്നു.

മറ്റൊരു പ്രസിദ്ദ സ്വഹാബിയും മുഫസ്സിറുമായ ഇബ്നു അബ്ബാസ്(റ) പറയുന്നു.

كُنَّا إِذَا أَتَانَا الثَّبْتُ عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ ، لَمْ نَعْدِلْ بِهِ " . (لإصابة ٥٦٤/٤)

"അലി(റ)ൽ നിന്നും വിശ്വാസയോഗ്യരായ ആളുകൾ മുഖേന കിട്ടിയ മസ്അലകളിൽ ഞങ്ങൾ മാറി ചിന്തിക്കാറില്ലായിരുന്നു."

പക്ഷെ, ഇബ്നു തൈമിയ്യയുടെ കിതാബിൽ കാണുന്നു മദീനക്കാർ മഹാനവർകളിൽ  നിന്നും ദീൻ സ്വീകരിക്കാറില്ലായിരുന്നുവെന്ന്.

ഇവിടെ എഴുതാൻ പറ്റാത്ത അത്രക്കും മോശമായ കാര്യങ്ങൾ അലിയ്യുബ്നു അബീത്വാലിബ്(റ) നെ കുറിച്ച് ഇദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ കാണാം.

ഇനി നബി(സ) യുടെ പേരമക്കളായ മഹാന്മാരായ ഹസൻ(റ), ഹുസൈൻ(റ) എന്നിവരെ കുറിച്ച് പറയുന്നത് കാണൂ. തന്റെ മിന്ഹാജിൽ 4/41 ൽ:

وأمّا كونهما أزهد الناس وأعلمهم في زمانهما. فهذا قول بلا دليل.

"ഹസനും ഹുസൈനും അക്കാലത്തെ ഏറ്റവും അറിവുള്ളവരും പരിത്യാഗികളുമായിരുന്നു എന്ന് പറയുന്നത് തെളിവില്ലാത്ത വെറും വാക്കാണ്‌."

സുബ്ഹാനല്ലാഹ്! الحسن والحسين سيدا شباب أهل الجنة "ഹസനും ഹുസൈനും (റ അ) സ്വർഗ്ഗത്തിലെ യുവാക്കളുടെ നേതാക്കളാണെന്ന്" സ്വഹീഹായ ഹദീസിൽ കാണാം. ഇത് പോരെ അവർ അവരുടെ കാലഘട്ടത്തിലെ ഉത്തമാരായിരുന്നു എന്ന് വരാൻ!! പക്ഷെ ബ്നു തൈമിയ്യയ്ക്ക് അതംഗീകരിക്കാൻ കഴിയുന്നില്ല. ഇതൊക്കെ തന്നെയായിരിക്കും ഇന്നും ഇയ്യാളുടെ പിൻഗാമികൾ അഹ് ലുബൈത്തിനെയും സാദാത്തീങ്ങളെയും തള്ളിപ്പറയാൻ കാരണം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.

ഇനി ഇബ്നു തൈമിയ്യ നബി(സ)യെ സിയാറത്തു ചെയ്യുന്നതിനെ കുറിച്ച് തന്റെ ഫതാവയുടെ 1/195 ൽ പറയുന്നത് കാണുക:

ومنهم من يتأول قوله تعالى ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ويقولون إذا طلبنا منه الإستغفار بعد موته كنا بمنزلة الذين طلبوا الإستغفار من الصحابة ويخالفون بذلك إجماع الصحابة والتابعين لهم بإحسان وسائر المسلمين فإن أحدا منهم لم يطلب من النبى صلى الله عليه وسلم بعد موته أن يشفع له ولا سأله شيئا ولا ذكر ذلك أحد من أئمة المسلمين فى كتبهم.

"ചിലർ ولو أنهم إذ ظلموا .. എന്ന ആയത്തിനെ വ്യാഖ്യാനിച്ച് ഇങ്ങനെ പറയാറണ്ട്: 'നബി(സ) യോട് അവിടുത്തെ മരണ ശേഷം പൊറുക്കലിനെ തേടാൻ ആവശ്യപ്പെടുന്നത് ജീവിത കാലത്ത് സ്വഹാബത്ത്ചോദിച്ച അതെ സ്ഥാനത്ത് തന്നെയാണെന്ന്'. ഈ വാദം മൂലം ഇവര സ്വഹാബത്തിന്റെയും താബിഉകളുടെയും ലോക മുസ്ലിമീങ്ങളുടെയും മുഴുവനും ഇജ്മാഇന് എതിരാണ് ചെയ്യുന്നത്. കാരണം അവരിലാരും അങ്ങനെ മരണ ശേഷം നബിയോട് ശുപാർശ തേടിയിട്ടില്ല. നബിയോട് ഒരു കാര്യവും ചോദിച്ചിട്ടില്ല. അങ്ങനെ ചോദിച്ചതായി മുസ്ലിമീങ്ങളിൽ ഒരു ഇമാമും പറഞ്ഞിട്ടില്ല."
നോക്കൂ ഈ തട്ടിപ്പ്. തന്റെ സ്വന്തം അഭിപ്രായത്തെ ഇജ്മാആയും ഭൂരിഭാഗത്തിന്റെ അഭിപ്രായമായും എഴുത്തൽ ഇദ്ദേഹത്തിന്റെ കിതാബുകളിൽ സ്ഥിരം സ്വഭാവമാണ്. അങ്ങനെ എഴുതിവെച്ചു എന്നല്ലാതെ ഏതെങ്കിലും ഒരു ഇമാമിന്റെ വാക്ക് അതിനു തെളിവായി അദ്ദേഹം ഉദ്ദരിക്കാറില്ല. സാധിക്കുകയുമില്ല. പിന്നെ കളവ് പറഞ്ഞ് മുസ്ലിം ഉമ്മത്തിനെ വഴിതെറ്റിക്കുകയാണ്. ഇതേ സ്വഭാവം ഇയ്യാളുടെ ഇന്നത്തെ പിൻതല മുറക്കാർക്കുണ്ട്.

ഇനിയും ഇബ്നു തൈമിയ്യയുടെ ഫതാവയുടെ അതെ പേജിൽ തന്നെ പറയുന്നത് കാണൂ.

فهذه الأنواع من خطاب الملائكة والأنبياء والصالحين بعد موتهم عند قبورهم وفى مغيبهم وخطاب تماثيلهم هو من أعظم أنواع الشرك الموجود فى المشركين من غير أهل الكتاب وفى مبتدعة أهل الكتاب والمسلمين الذين أحدثوا من الشرك والعبادات مالم يأذن به الله تعالى قال الله تعالى أم لهم شركاء شرعوا لهم من الدين ما لم يأذن به الله...

"അപ്പോൾ ഇത്തരം മലക്കുകളോടും പ്രവാചകൻമാരോടും സ്വാലിഹീങ്ങളോടും അവരുടെ മരണ ശേഷം അവരുടെ ഖബ്റുകളുടെ അടുത്തും അസാന്നിദ്ദ്യത്തിലും നടത്തുന്ന സംഭാഷണങ്ങളും അവരുടെ ഫോട്ടോകളോടുള്ള സംഭാഷണവും മുശ്രികീങ്ങൽക്കിടയിലുള്ള ശിർക്കുകളിൽ വച്ച് ഏറ്റവും വലിയ ശിര്ക്കുകളുടെ ഇനത്തിൽ പെട്ടതാണ്...."

ഒ! വഫാതായ നബി(സ) യുടെ ഖബ്റിന്നരികിൽ ചെന്ന് തിരു നബിയോട് സംബോധനം ചെയ്താൽ അത് ശിർക്കെന്നു മാത്രമല്ല അമുസ്ലിംകളിലുള്ള കൊടും ശിർക്കിനെക്കാൾ വലുത്!!!
അദ്ദേഹം തുടരുന്നു:

ولأن السفر إلى زيارة قبور الأنبياء والصالحين بدعة لم يفعلها أحد من الصحابة ولا التابعين، ولا أمر بها رسول الله صلى الله عليه وسلم، ولا استحب ذلك أحد من أئمة المسلمين، فمن اعتقد ذلك عبادة وفعلها فهو مخالف للسنة ولإجماع الأئمة» اهـ.

പ്രവാചകൻമാരുടെയും സജ്ജനങ്ങളുടെയും ഖബ്റ് സിയാറത്ത് ചെയ്യാൻ പോകുന്നത് ബിദ്അത്താണെന്നതാണ് കാരണം. സ്വഹാബത്തോ താബിഉകളോ ആരും തന്നെ അത് ചെയ്തിട്ടില്ലെന്ന് മാത്രമല്ല പ്രവാചകൻ(സ) അങ്ങനെ കല്പ്പിച്ചിട്ടുമില്ല. മുസ്ലിംകളുടെ ഇമാമുകളിൽ ഒരാളും അത് പുണ്യമാണെന്ന് പറഞ്ഞിട്ടില്ല. അതൊരു പുന്യകർമ്മമാണെന്ന് കരുതി ആരെങ്കിലും ചെയ്താൽ അവൻ സുന്നത്തിനും ഇമാമുകളുടെ ഇജാമാഇനും എതിര് ചൈതവനായി".

ഇത്തരം ശുദ്ദ കളവ് പറയാൻ ധൈര്യം വന്നതെങ്ങനെയെന്നു ചിന്തിച്ചു പോകുകയാണ്. ഇജാമാഅ പോയിതിര് നബി(സ) യെ സിയാറത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ ഒരു ഇമാമിനെപോലും അദ്ദേഹം ഉദ്ദരിക്കുന്നില്ല.

വീണ്ടും അദ്ദേഹം പറയുന്നു:

بل نفس السفر لزيارة قبر من القبور – قبر نبي أو غيره – منهيٌّ عنه عند جمهور العلماء، حتى انهم لا يجوّزون قصر الصلاة فيه بناء على أنه سفر معصية

"ഇത്തരം ഖബ്റ് സിയാറത്ത് ഭൂരിഭാഗം പണ്ഡിതന്മാരും വിലക്കിയതാണ്. മാത്രമല്ല അത്തരം യാത്രകളിൽ  (തിരു നബി(സ) യെ സിയാറത്ത് ചെയ്യാൻ പോകുന്ന യാത്രയിലടക്കം) നിസ്കാരം ഖസ്റാക്കൽ പോലും അനുവദനീയമല്ലെന്നാണ് ഇമാമുകൾ പറഞ്ഞത്. കുറ്റകരമായ യാത്രയാനെന്നതാണ് കാരണം".

ഇത് ഇമാമു പറഞ്ഞു എവിടെപ്പറഞ്ഞു അതൊന്നും ചോദിക്കരുത്...!!!

ഇങ്ങനെ തന്റെ കിതാബുകളിൽ നൂറു കണക്കിന് പേജ് (ഞാൻ ആയിരക്കണക്കിന് പേജ് എന്നെഴുതാത്തത് നിങ്ങൾ വിശ്വാസിക്കില്ലെന്നു മനസ്സിലാക്കിയാണ്. സത്യം അതാണ്‌) തിരു നബി(സ) യെ സിയാറത്ത് ചെയ്യുന്നത് വിലക്കാൻ ഇദ്ദേഹം ചെലവഴിച്ചത് കാണാം.
തിരുദൂതർ(സ) യോട് എന്തോ വെറുപ്പുള്ളത്പോലെ!!!

ഇനി, നബി(സ) യെ സിയാറത്ത് ചെയ്യുന്നതിന്റെ മുസ്ലിം വിഷ്വാസമെന്താണെന്ന് പരിശോദിക്കാം. (നബി(സ) യെ സിയാറത്ത് ചെയ്യൽ ഏറ്റവും വലിയ പുണ്യമാണെന്നതിന് ഒരു തെളിവിന്റെയും ആവശ്യമില്ല. വിശ്വാസികളുടെ പാരമ്പര്യമാണതെന്ന് മദീനയിൽ പോയ ഏതൊരാള്ക്കും വ്യക്തമാകുന്ന കാര്യമാണ്. ആരൊക്കെ എതിര്ത്താലും അന്ത്യദിനം വരെ മുസ്ലിംകൾ അത് പാലിച്ചു പോരുകയും ചെയ്യും. അല്ലാഹു നമ്മെയെല്ലാവരെയും അവിടെ എത്തിക്കട്ടെ)

1) വിശുദ്ദ ഖുർആനിലെ സൂറത്ത് നിസാഇലെ 64-മത്തെ ആയത്ത്:


وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا.(النساء: ٦٤)
"അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു".

ഇബ്നു തൈമിയ്യക്ക്‌ മുമ്പ് ഒരു മുസ്ലിമും ഈ ആയത്ത് ജീവിച്ചിരിക്കുന്ന കാലത്തേക്ക് മാത്രമുള്ളതാണെന്ന് പറഞ്ഞതായി രേഖയില്ല. നമുക്ക് നോക്കാം ആദ്യമായി പ്രസിദ്ദ സ്വാഹാബിയും  ഖുറാൻ പണ്ഡിതനുമായ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ഈ ആയത്തിനെ ക്കുറിച്ച് പറഞ്ഞത് കാണൂ...
إن في سورة النساء لخمس آيات ما يسرني أن لي بها الدنيا وما فيها.... وقوله تعلى ولو أنهم إذ ظلموا..." رواه الهيثمي في مجمع الزوائد وقال رواه الطبراني ورجال الصيح.

"നിശ്ചയം സൂറതുന്നിസാഇലെ അഞ്ച് ആയത്തുകൾ, അവയ്ക്ക് പകരം ഭൌതികലോകവും അതിലുള്ള സർവസ്വം കിട്ടുമെന്ന് കണ്ടാൽ പോലും ഞാൻ സന്തോഷിക്കുകയില്ല. (അത്രേക്കും മഹത്തരമാണ് ആ ആയത്തുകൾ) അതിൽ പെട്ട ഒരായത്താണ് ولو أنهم... എന്ന് തുടങ്ങുന്ന ആയത്ത്"

ഈ ആയത്തുകൊണ്ട് സിയാറത്തിനു തെളിവ് പിടിച്ച മഹാന്മാരിൽ ചിലരെ കാണൂ: വിഖ്യാത മുഫസ്സിറുകളായ, ഇമാം ഖുർത്വുബി, ഇമാം ഇബ്നു കസീർ, ഇമാം നസഫി, ഇമാം സആലബി റഹിമഹുല്ലാ തുടങ്ങിയവര.

ഫുഖഹാക്കളിൽ ഈ ആയത്തിനെ തെളിവാക്കിയവരാണ് ഹനഫി മാധബിലെ പ്രസിദ്ദരായ ഇബ്നുൽ ഹുമാം(റ) തന്റെ ശറഹുൽ ഫത്ഹുൽ ഖദീറിന്റെ 3-ആം വാള്യം 179-181 ശർനുബാലി തന്റെ നൂറുൽ ഈളാഹിന്റെ 1/155 ൽ.

മാലിക് മദ്ഹബിലെ ഇമാമുകളായ ഖാസി ഇയാസ്(റ) തന്റെ ശിഫായിൽ, ശുഹാബുൽ ഖുറാഫി തന്റെ ദഖീറയുടെ 3/375 ൽ, ഇമാം സർഖാനിയും ഖസ്തല്ലാനിയും മവാഹിബുല്ലദുന്നിയയിൽ.

ശാഫിഈ മദ്ഹബിലെ ഇമാമുകളായ ഇമാം ബൈഹഖി(റ) തന്റെ ശഅബുൽ ഈമാനിൽ 3/495 ഇമാം നവവി(റ) തന്റെ മജ്മൂഇൽ, ഇമാം സുബ്കി(റ) തന്റെ ശിഫാഉസ്സഖാമിൽ, ഇമാം സുയൂത്വി(റ) തന്റെ ദുറ് റുൽ മൻസൂറിൽ 1/570, ഇബ്നു ഹജ്റുൽ ഹൈതമി(റ) തന്റെ ജൗഹറുൽ മുനള്വമിൽ.   

ഹമ്പലി മദ്ഹബിലെ ഇമാമുകളായ ഇബ്നു അഖീൽ(റ) തന്റെ തദ്കിറയിൽ, അബ്ദുൽ ഖാദിർ അൽ ജീലാനി قدس الله سره العزيز തന്റെ ഗുൻയത്തിൽ, ഇബ്നുൽ ഖുദാമ(റ) തന്റെ മുഗ്നിയുടെ 3/297 ൽ ഇബ്നുൽ ജൗസി(റ) തന്റെ മുൻതളമിൽ 9/93 ഇബ്നു മുഫ് ലിഹ്(റ) തന്റെ മുബ്ദ ഇൽ 3/259.

പ്രസിദ്ദ ചരിത്രകാരന്മാരിൽപെട്ട ഇബ്നുൽ അസീർ(റ) തന്റെ അൽ കാമിലിന്റെ 8/506 ൽ ഇബ്നു ഖല്ലികാൻ(റ) തന്റെ വഫ് യാത്തുൽ അഅയാനിന്റെ 5/136 ൽ, ഇബ്നു കസീർ തന്റെ അൽ ബിദായ വന്നിഹായ 12/150 ൽ

ഇങ്ങനെ മുസ്ലിംകൾ മുഴുവനും ആദരിക്കുന്ന ഇമാമുകൾ അവരുടെ കിതാബുകളിൽ ഈ ആയതുദ്ദരിച്ചുകൊണ്ട് സിയാറത്ത് വലിയ പുണ്യമാണെന്ന് പറയുന്നു. ഇബ്നു തൈമിയ്യയുടെ പുസ്തകങ്ങളില പറയുന്നു പാടില്ലെന്നതിനു ഇജ്മാഉണ്ടെന്ന്. എവിടെയാണ് ആ ഇജ്മാഅ? ആരാണ് അങ്ങനെ പറഞ്ഞത്? ഉത്തരമില്ലാത്ത ചോദ്യങ്ങളാണിതൊക്കെ. സ്വന്തം അഭിപ്രായത്തെ ഇജ്മാആയി ചിത്രീകരിച്ച് ലോക മുസ്ലിംകളെ പറ്റിക്കുന്നു.

2) ഇമാം ദാരിമി(റ) കഅബുൽ അഹ്ബാർ(റ) ൽ നിന്ന് നിവേദനം ചെയ്യുന്നുما من يوم يطلع إلا نزل سبعون ألفا من الملائكة حتى يحفوا بقبر رسول الله - صلى الله عليه وسلم - يضربون بأجنحتهم ، ويصلون على رسول الله - صلى الله عليه وسلم - حتى إذا أمسوا عرجوا وهبط مثلهم فصنعوا مثل ذلك ، حتى إذا انشقت عنه الأرض خرج في سبعين ألفا من الملائكة يزفونه .

"ദിവസവും രാവിലെ എഴുപതിനായിരം മലക്കുകൾ ഇറങ്ങിവരുകയും അവർ തിരു നബി(സ) യുടെ ഖബ്റിനെ പൊതിയുകയും അവിടുത്തേക്ക്‌ സ്വലാത്ത് ചൊല്ലുകയും ചെയ്യും. വൈകുന്നേരമായാൽ അവർ തിരിച്ചുപോകുകയും വേറെ ഒരു വിഭാഗം ഇറങ്ങി വരുകയും ചെയ്യും അതുപോലെ  ചെയ്യുകയും ചെയ്യും. അങ്ങനെ അന്ത്യദിനത്തിൽ തിരു നബി(സ) എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെയായിരിക്കും പുറത്തുവരിക".

എന്താണ് ഇത്രെയും എണ്ണം മലക്കുകൾ ഖബ്റി ലുള്ള തിരു നബിയെ സിയാറത്ത് ചെയ്യാൻ കാരണം!! ആ സ്ഥലത്തിന്റെ മഹത്വമൊന്നു ആലോചിച്ചുനോക്കൂ, അവിടേക്ക് സിയാറത്തിനു പോകാൻ പാടില്ലെന്ന് പറയാൻ എങ്ങനെ ധൈര്യം വന്നു!!

3) ഇബ്നു അബ്ദിൽ ബറ് റ് തന്റെ തംഹീദിന്റെ 12-ആം വാള്യം 229-മത്തെ പേജിൽ പറയുന്നു:

لما توفي رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، بقي فضل قبره ومسجده ، والمدينة لا ينكر فضلها.

"നബി(സ)യുടെ  വഫാത്തോട് കൂടി അവിടുത്തെ ഖബ്റിന്റെയും പള്ളിയുടെയും മഹത്വം അവശേഷിച്ചു. മദീനയുടെ മഹത്വത്തെ നിഷേധിക്കപ്പെടാവുന്നതല്ല.

4) മഹാനായ ഇമാം ബുഖാരി(റ) തന്റെ താരീഖിൽ കബീറിൽ പറയുന്നു:

صنفت التاريخ في المدينة عند قبر النبي صلى الله عليه وسلم، وكنت أكتبه في الليالي المقمرة

"ഈ ചരിത്ര ഗ്രന്ഥം ഞാൻ രചിച്ചത് മദീനയിൽ തിരു നബി(സ) യുടെ ഖബ്റിന്റെ ചാരത്തുവെച്ചാണ്. നിലാവുള്ള രാത്രികളിലായിരുന്നു ഞാനത് രചിച്ചത്.

ലോകപ്രസിദ്ദനായ ഇത്രെയും വലിയ ഒരു ഇമാമു തന്റെ കിതാബ് രചിക്കാൻ പോലും മദീനയെ തെരെഞ്ഞെടുത്തുവെങ്കിൽ അത് ആ സ്ഥലത്തിന്റെ മഹത്വം തന്നെയാണ്. ഇവരൊന്നും കൂടാത്ത ഒരു ഇജ്മാഓ?

5) ഇമാം ഹകീമുത്തിർമുദി തന്റെ നവാദിറുൽ ഉസൂലിന്റെ 2/67 ൽ പറയുന്നു:   

الأصل الثاني عثر والمائة: في أن زيارة قبر النبي صلى الله عليه وسلم هجرة المضطرين.

"112-മത്തെ അസ് ല്: തിരു നബി(സ) യുടെ ഖബ്റ് സിയാറത്ത് വിശമമനുഭവിക്കുന്നവരുടെ ഹിജ്റയാണ് എന്നതാണ്". 

6) ഹിൽയത്തുൽ ഔലിയാഇൽ അബൂ നുഐമുൽ ഇസ്ബഹാനി പറയുന്നു:
لما حج أويس دخل المدينة ، فلما وقف على باب المسجد قيل له : هذا قبر النبي صلى الله عليه وسلم . قال : فغشي عليه ، فلما أفاق قال : " أخرجوني فليس بلادي بلدا محمد صلى الله عليه وسلم فيه مدفون " .

"അബൂ സുലൈമാനുദ്ദാറാനി(റ) പറയുന്നു: ഉവൈസുൽ ഖാര്നി(റ) (ഇവര താബിഉകളിൽ ഒന്നാംകിടക്കാരനാണ് ഉമര്(റ) വിനെപ്പോലെയുള്ള വലിയ വലിയ സ്വഹാബാക്കളെ കണ്ടവരാണ്) ഹജ്ജിനു വന്നപ്പോൾ മദീനയിൽ ചെന്നു, പള്ളിയുടെ വാതിൽക്കൽ ചെന്നു നിന്നപ്പോൾ ഇതാണ് തിരു നബി(സ)യുടെ ബബ്റെന്നു അറിയിച്ചുകൊടുത്തു. ഉടനെ മഹാനവര്കൾക്ക്‌ ബോധക്ഷയമായി. ബോധം തെളിഞ്ഞപ്പോൾ അവിടുന്ന് ഇങ്ങനെ വിലപിക്കുന്നുണ്ടായിരുന്നു" നബി(സ) മറപെട്ടുകിടക്കുന്ന ഒരു നാട്ടിൽ എനിക്ക് താമസിക്കാൻ കഴിയില്ല എന്നെ ഇവിടുന്നു പുറത്തുകൊണ്ടു പോകൂ".

7) ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു 4/93:
 
الإيمان انتشر في المدينة ، وكل مؤمن له من نفسه سائق إلى المدينة لمحبته في النبي - صلى الله عليه وسلم - ، فيشمل ذلك جميع الأزمنة ؛ لأنه في زمن النبي - صلى الله عليه وسلم - للتعلم منه ، وفي زمن الصحابة والتابعين وتابعيهم للاقتداء بهديهم ، ومن بعد ذلك لزيارة قبره - صلى الله عليه وسلم - والصلاة في مسجده والتبرك بمشاهدة آثاره وآثار أصحابه .

"ഈമാൻ മദീനയിൽ നിന്നാണ് വ്യാപിച്ചത്. ഓരോ വിശ്വാസിയും മദീനയിലെത്താൻ ആശിക്കുന്നു. നബി(സ) യോടുള്ള സ്നേഹമാണ് അതിനു കാരണം. ഇത് എല്ലാ കാലത്തേക്കും ബാധകമാണ്. നബി(സ) ജീവിച്ചിരിക്കുന്ന കാലത്ത് അവിടുത്തെ സന്നിധിയിൽ നിന്ന് ദീൻ പഠിക്കാനും സ്വഹാബത്തിന്റെയും തബിഉകളുടെയും കാലത്ത് അവരുടെ പാത അറിഞ്ഞു പിന്തുടരാനും അവർക്ക് ശേഷം അവിടുത്തെ ഖബ്റ് സിയാറത്ത് ചെയ്യാനും അവിടുത്തെ പള്ളിയിൽ നിസ്കരിക്കാനും അവിടുത്തെയും സ്വഹാബത്തിന്റെയും തിരുശേഷിപ്പുകളെക്കൊണ്ട് ബറക്കത്തെടുക്കാനുമാണ് അവരങ്ങോട്ടു പോകുന്നത്.

ഇങ്ങനെ മുന് കഴിഞ്ഞു പോയ മഹാന്മാരുടെ എല്ലാ കിതാബുകളിലും കാണാം. (ഇതിൽ ഇമാം നവവി, ഇമാം ബൈഹഖി, മുഹ്യദ്ദീൻ ശൈഖ് റഹിമഉല്ലാഹ്  തുടങ്ങിയവരൊക്കെ ഇബ്നുതൈമിയ്യയുടെ ആഗമനത്തിനു മുമ്പ് ജീവിച്ചു വഫാതായവരാണെന്നത് പ്രത്യേകം ശ്രദ്ദേയമാണ്) നബി(സ) യെ സിയാറത്ത് ചെയ്യുന്നതിന്റെ പുണ്യവും പ്രാധാന്യവും.

പക്ഷെ ഇബ്നു തൈമിയ്യ പറയുന്നു പാടില്ലെന്നതിനു ഇജ്മാഉണ്ടെന്ന്.

ഇബ്നു തൈമിയ്യയ്ക്ക് മുമ്പ് ജീവിച്ച മണ്മറഞ്ഞുപോയ ഒരു പണ്ഡിതനും നബി(സ)യെ സിയാറത്ത് ചെയ്യാൻ പോകുന്നത് പാപമാണെന്നു പറഞ്ഞിട്ടില്ല. എന്നിട്ടല്ലേ ഇജ്മാഅ.

ഖബ്റ് സിയാറത്തിനു വേണ്ടിയുള്ള യാത്ര തെറ്റാണെന്ന് സമർത്ഥിക്കാൻ നൂതനാഷയക്കാർ സാധാരണ ഒതാറുള്ള ഒരു സ്വഹീഹായ ഹദീസാണ്:  عن أبي هريرةرضي الله عنه عن النبي صلى الله عليه وسلم قال: "لا تشد الرحال إلا إلى ثلاثة مساجد: المسجد الحرام، ومسجد الرسول صلى الله عليه وسلم، ومسجد الأقصى."

"മസ്ജിദുൽ ഹറാം മസ്ജിദുന്നബവി, മസ്ജിദുൽ അഖ്‌സാ എന്നീ മൂന്നുപള്ളികളിലേക്കല്ലാതെ നിങ്ങൾ യാത്ര പോവരുത്" എന്നാ ഹദീസ്.

ഈ ഹദീസിന്റെ ബാഹ്യാർത്ഥം മാത്രമെടുക്കുമ്പോൾ മറ്റെല്ലാ യാത്രയും തെറ്റാണെന്ന് പറയേണ്ടി വരും. അങ്ങനെ ആരും പറയാറില്ലല്ലോ. എങ്കിൽ ആ ഹദീസിന്റെ അർത്ഥം എന്താണ്? ഇതേ ഹദീസ് ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത മറ്റൊരു രൂപം കാണുക.

((لا تشد الرحال إلى مسجد ليصلى فيه إلا إلى ثلاثة مساجد)) (11) ، فدل على أن نهي شد الرحال يقتصر على المساجد فقط ولا تعلق له بمسألة زيارة القبور، فجره إلى المقابر (فيض الباري شرح صحيح البخاري للكشميري ٥٨٨/٢)

"നിസ്കാരാവഷ്യാർത്ഥം ഈ മൂന്നു പള്ളികളിലെക്കല്ലാതെ യാത്ര പുറപ്പെടേണ്ടതില്ല." അപ്പോൾ പ്രസ്തുത ഹദീസിന്റെ അർത്ഥം നിസ്കാരത്തിൽ കൂടുതൽ പ്രതിഫലമുണ്ടെന്നു പ്രഖ്യാപിക്കപ്പെട്ട ആ മൂന്നു പള്ളികളിലെക്കല്ലാതെ നിസ്കാരത്തിനുള്ള അധിക പ്രതിഫലം നേടാൻ യാത്ര പോകേണ്ടാതില്ലെന്നു വ്യക്തമാവുന്നു.
ഇബ്നു തൈമിയ്യയുടെ മറ്റൊരു വചനം കാണൂ:

لا يعرف أحد من العلماء فضل تراب القبر على الكعبة إلا القاضي عياض، ولم يسبقه أحد إليه، ولا وافقه أحد عليه. (فتاوى ابن تيمية جزء: ٢٧ صفحة ٣٨)

"നബി(സ) യുടെ പുണ്യ ശരീരം തട്ടിയ മണ്ണ് വിശുദ്ദ കഅബയെക്കാളും പുണ്യമാണെന്ന് ഖാളി ഇയാള് പറഞ്ഞതല്ലാതെ ലോകത്തൊരാളും ഇതിനു മുമ്പ് പറഞ്ഞിട്ടില്ല"

ഇദ്ദേഹത്തിന്റെ മറ്റൊരു ഇജ്മാഅ കാണൂ:
ومن قال : إن النبي صلى الله عليه وسلم كان نبيا قبل أن يوحى إليه فهو كافر باتفاق المسلمين. (مجموع فتاوى ابن تيمية: ٢٨٣/٨)

"തിരു നബി(സ) യ്ക്ക് വഹ് യ് ലഭിക്കുന്നതിനും മുമ്പ് അവിടുന്ന് നബിയാണെന്ന് ആരെങ്കിലും പറഞ്ഞുപോയാൽ അവൻ കാഫിറാണെന്ന് മുസ്ലിംകൾ ഏകോപിച്ചിരിക്കുന്നു"

തിരു നബി(സ) യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്ത സ്വഹീഹായ ഹദീസിൽ കാണാം:

عَنْ مَيْسَرَةَ الْفَجْرِ قَالَ: قُلْتُ يَا رَسُولَ الله متى كنت نبيا؟ قال: " وآدم بين الروح والجسد ". هذا حديث صحيح الإسناد ولم يخرجاه. (رواه الحاكم رقم ٤٢٥٨)

"മൈസറത്തുൽ ഫജ്ർ(റ) നബി(സ) യോട് ചോദിക്കുന്നു: "എപ്പോഴാണ് അങ്ങ് പ്രവാചകനായത്"? "ആദം നബി(അ) ന് റൂഹ് ഊതുന്നതിനു മുമ്പ്" എന്ന് മറുവടി പറഞ്ഞു. ഈ ഹദീസ് സ്വഹീഹായ പരമ്പരയിലൂടെ റിപ്പോർട്ട്‌ ചെയ്തതാണെന്ന് ഹാകിം(റ) പറയുന്നു.

ഈ ഹദീസ് അനുസരിച്ച് ആരെങ്കിലും അങ്ങനെ പറഞ്ഞുപോയാൽ അവൻ കാഫിറായിപ്പോയെന്നോ? ഇജ്മാഉണ്ടെന്നോ?

ഇനിയും ഇജ്മാഅ കാണുക:
 
وأما التمسح بالقبر - أي قبر كان - وتقبيله وتمريغ الخد عليه فمنهي عنه باتفاق المسلمين ولو كان ذلك من قبور الأنبياء ولم يفعل هذا أحد من سلف الأمة وأئمتها بل هذا من الشرك. (مجموع فتاوى ابن تيمية: ٥٤/١)

എന്നാൽ ഖബ്റിന്നു മീതെ തടവലും അത് ആരുടെ ഖബ്റാണെങ്കിലും ശരി. അതിനെ മുത്തലും അതിൽ കവിള വെക്കലുമൊക്കെ പാടില്ലാത്തതാണെന്നു മുസ്ലിമീങ്ങളൊന്നടങ്കം ഏകോപിച്ചിരിക്കുന്നു. അത് അമ്പിയാക്കളുടെ ഖബ്റുകളാണെങ്കിലും ശരി. പൂർവ്വീകരിൽ ഒരാളും അത് ചെയ്തിട്ടില്ല. എന്നല്ല അത് ശിര്ക്കുമാണ്"

സത്യത്തിൽ സ്വഹാബികൾ തൊട്ട് പല മഹാന്മാരും ഇത് ചെയ്തിട്ടുണ്ട്. ഇമാം അഹ്മദ്(റ) റിപ്പോർട്ട്‌ ചെയ്ത ഒരു സംഭവം കാണൂ:
عن داود بن أبي صالح ، قال : أقبل مروان يوماً فوجد رجلاً واضعاً وجهه على القبر فقال: أتدري ما تصنع ؟ قال : نعم ، فأقبل عليه فإذا هو أبو أيوب الأنصاري (ر) ، فقال : جئت رسول الله (ص) ولم آت الحجر....(رواه الإمام أحمد في مسنده رقم ٢٣٦٣٣ والحاكم في المستدرك ٨٥٧١ وصححه).

"ദാവൂദുബ്നു അബീ സ്വാലിഹ്(റ) പറയുന്നു: ഒരു ദിവസം രാജാവായ മർവാൻ പള്ളിയിലേക്ക് വന്നപ്പോൾ ഒരാള് നബി(സ) യുടെ ഖബ്റിന്നു മുകളിൽ മുഖം വെച്ചു നിൽക്കുന്നത് കണ്ടു. എന്താണ് താങ്കളീ ചെയ്യുന്നത്? ഈ ചോദ്യം കേട്ടപ്പ്ൽ അദ്ദേഹം അടുത്തേക്ക്‌ വന്ന. അപ്പോൾ നോക്കുമ്പോൾ മഹാനായ അബൂ അയ്യൂബുൽ അൻസ്വാരി(റ) ആണ്. മഹാനവര്കൾ മറുവടി പറഞ്ഞു: "അതെ ariyaam ഞാൻ തിരു നബി(സ) യുടെ അടിത്തെക്കാന് വന്നത്. ഏതെങ്കിലും കല്ലിന്റെടുത്തെക്കല്ല" ഇത് സ്വഹീഹാണെന്ന് ഹാകിം(റ) പറഞ്ഞിട്ടുണ്ട്.

ഇത്രെയും വലിയ ഒരു സ്വഹാബി ശിർക്ക് ചെയ്യുന്നു എന്ന് പറയാൻ എങ്ങനെ ധൈര്യം വരും!!? അത് റിപ്പോർട്ട്‌ ചെയ്ത ഇമാം അഹ്മദുബ്നു അമ്പലി(റ) നോ, ഇത് സ്വഹീഹാണെന്ന് വിധി എഴുതിയ ഹാകിമി(റ) നോ കണ്ടെത്താൻകഴിയാത്ത ഒരു ശിര്ക്കോ!!? അവരാരും ഇല്ലാത്ത ഒരു ഇജ്മാഓ!!? മുസ്ലിംകൾക്ക് അത് വിശ്വസിക്കാൻ കഴിയില്ല.

മറ്റൊരു സംഭവം കാണൂ:

നബി(സ) യുടെ മുഅദ്ദിനായിരുന്ന ബിലാൽ(റ) നബി(സ) യുടെ ഖബ്ർ സന്ദർശിക്കാൻ വേണ്ടിമാത്രം ശാമിൽ നിന്ന് മദീനയിലേക്ക് വാഹനപ്പുറത്ത് യാത്ര ചെയ്ത വന്നിട്ടുണ്ട്. പ്രസ്തുത സംഭവം ഹാഫിള് ഇബ്നു അസാകിർ(റ) നല്ല പരമ്പരയോടെ താരീഖ് ദിമിശ്ഖിൽ നിവേദനം ചെയ്തിട്ടുണ്ട്. ഹാഫിള് അബൂമുഹമ്മദ്‌ അബ്ദുൽ ഗനിയ്യ് നാബുൽസി(റ) 'അൽകമാൽ' എന്നാ ഗ്രന്ഥത്തിൽ ബിലാൽ(റ)ന്റെ ചരിത്രം പറയുന്നിടത്ത് ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
  ഹാഫിള് അബുൽഹജ്ജാജുൽ മുസ്ലിം(റ)വും ആ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്:

عَنْ أَبِيهِ سُلَيْمَانَ بْنِ بِلَالٍ ، عَنْ أُمِّ الدَّرْدَاءِ ، عَنْ أَبِي الدَّرْدَاءِ ، قَالَ : " لَمَّا دَخَلَ عُمَرُ بْنُ الْخَطَّابِ ، سَأَلَ بِلَالًا أَنْ يَقْدِمَ الشَّامَ فَفَعَلَ ذَلِكَ . قَالَ : وَأَخِي أَبُو رُوَيْحَةَ ، الَّذِي آخَى بَيْنَهُ وَبَيْنَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَنَزَلَ دَارِيَّا فِي خَوْلَانَ ، فَأَقْبَلَ هُوَ وَأَخُوهُ إِلَى قَوْمٍ مِنْ خَوْلَانَ ، فَقَالَا لَهُمْ : قَدْ جِئْنَاكُمْ خَاطِبَيْنِ ، وَقَدْ كُنَّا كَافِرَيْنِ فَهَدَانَا اللَّهُ ، وَمَمْلُوكَيْنِ فَأَعْتَقَنَا اللَّهُ ، وَفَقِيرَيْنِ فَأَغْنَانَا اللَّهُ ، فَإِنْ تُزَوِّجُونَا فَالْحَمْدُ لِلَّهِ ، وَإِنْ تَرُدُّونَا فَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ ، فَزَوَّجُوهُمَا
അബുദ്ദുർദാഅ (റ) വില നിന്ന് ഇബ്നു അസാകിർ (റ) നിവേദനം ചെയ്യുന്നു. ബൈത്തുൽമുഖദ്ദസ് കീഴടക്കി ഉമർ(റ) ജാബിയ എന്നാ സ്ഥലത്തെത്തിയപ്പോൾ ശാമിൽ സ്ഥിരതാമസമാക്കാൻ ബിലാൽ(റ) അനുമതി തേടുകയും ഉമർ(റ) അനുമതി നൽകുകയും ചെയ്തു. അങ്ങനെ അദ്ദേഹവും അബൂറുവയ്ഹത്തും ഖുലാനിലെ 'ദാരിയാ' എന്നാ സ്ഥലത്തിറങ്ങി. അവർ രണ്ടാളും ഖുലാനിലെ ജനങ്ങളോട് ഇപ്രകാരം പറഞ്ഞു. "ഞങ്ങൾ സത്യനിഷേധികളായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ സന്മാർഗത്തിലാക്കി. ഞങ്ങൾ അടിമകളായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ സ്വതന്ത്രരാക്കി. ഞങ്ങൾ ദാരിദ്രരായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ ഐശ്വര്യാന്മാരാക്കി.ഞങ്ങൾ വിവാഹാലോചന നടത്താനാണ് നിങ്ങളിലേക്ക് വന്നിരിക്കുന്നത്. നിങ്ങൾ ഞങ്ങൾക്ക് വവാഹം കഴിച്ചു തന്നാൽ അൽഹംദുലില്ലാഹ്. നിങ്ങൾ ഞങ്ങളെ തിരിച്ചയക്കുകയാണെങ്കിൽ എല്ലാകഴിവുകളും അല്ലാഹുവിനു മാത്രമാകുന്നു". തുടർന്ന് ആ നാട്ടുകാർ  അവർ ഇവര്ക്കും കല്ല്യാണം കഴിച്ചു കൊടുത്ത്. പിന്നീട് ബിലാൽ(റ) നബി(സ) ഇപ്രകാരം പറയുന്നതായി സ്വപ്നം കണ്ടു.
مَا هَذِهِ الْجَفْوَةُ يَا بِلَالُ ، أَمَا آنَ لَكَ أَنْ تَزُورَنِي يَا بِلَالُ ؟
ഓ ബിലാൽ! എന്തിനാണ് ഈ പിണക്കം? എന്നെ സന്ദർശിക്കാൻ താങ്കൾക്കു സമയമായില്ലേ?.
فَانْتَبَهَ حَزِينًا وَجِلًا خَائِفًا ، فَرَكِبَ رَاحِلَتَهُ وَقَصَدَ الْمَدِينَةَ ، فَأَتَى قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَجَعَلَ يَبْكِي عِنْدَهُ ، وَجَعَلَ يُمَرِّغُ وَجْهَهُ عَلَيْهِ ، وَأَقْبَلَ الْحَسَنُ وَالْحُسَيْنُ صَلَوَاتُ اللَّهِ عَلَيْهِمَا ، فَجَعَلَ يَضُمُّهُمَا وَيُقَبِّلُهُمَا ، فَقَالَا لَهُ : يَا بِلَالُ ، نَشْتَهِي نَسْمَعُ أَذَانَكَ الَّذِي كُنْتَ تُؤَذِّنُهُ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي السَّحَرِ . فَفَعَلَ ، فَعَلَا سَطْحَ الْمَسْجِدِ ، فَوَقَفَ مَوْقِفَهُ الَّذِي كَانَ يَقِفُ فِيهِ ، فَلَمَّا أَنْ قَالَ : اللَّهُ أَكْبَرُ اللَّهُ أَكْبَرُ ، ارْتَجَّتِ الْمَدِينَةُ ، فَلَمَّا أَنْ قَالَ : أَشْهَدُ أَنَّ لَا إِلَهَ إِلَّا اللَّهُ ، زَادَ تَعَاجِيجُهَا ، فَلَمَّا أَنُ قَالَ : أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ، خَرَجَ الْعَوَاتِقُ مِنْ خُدُورِهِنَّ فَقَالُوا : أَبُعِثَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَمَا رُئِيَ يَوْمٌ أَكْثَرَ بَاكِيًا وَلَا بَاكِيَةً بَعْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ ذَلِكَ الْيَوْمِഅങ്ങനെ ദുഖിതനും ഭയവിഹ്വലനുമായി ഉറക്കിൽ നിന്നുണർന്ന ബിലാൽ(റ) വാഹനപ്പുറത്തുകയറി  അതിവേഗത്തിൽ മദീനയെ ലക്ഷ്യം വെച്ച് യാത്രതിരിച്ചു. നേരെ നബി(സ)യുടെ ഖബ്റിങ്കൽ വന്നു കരഞ്ഞു കൊണ്ട് മുഖം ഖബ്റിനു മുകളില വെച്ചു തടവി. അപ്പോൾ അദ്ദേഹത്തിൻറെ മുമ്പിൽവന്ന ഹസൻ-ഹുസൈൻ (റ)യെ വാരിപ്പുണർന്നു ചുംബിച്ചു. തുടർന്ന് അവർ ബിലാൽ(റ)വിനോട് പറഞ്ഞു. താങ്കളുടെ ബാങ്ക് വിളി കേൾക്കാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്. അപ്പോൾ ബിലാൽ(റ) പള്ളിയുടെ മുകളിൽ കേറി മുമ്പ് നിന്നിരുന്ന സ്ഥലത്ത്നിന്ന് ബാങ്ക് വിളിച്ചു. അങ്ങനെ അദ്ദേഹം അല്ലാഹു അക്ബർ അല്ലാഹു അക്ബർ എന്ന് പറഞ്ഞപ്പോൾ മദീന കിടിലം കൊണ്ട്. അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞപ്പോൾ അത് വർദ്ദിച്ചു. അശ്ഹദുഅന്നമുഹമ്മദൻ റസൂലുല്ലാഹ് എന്ന് പറഞ്ഞപ്പോൾ 'നബി(സ)യെ യാത്രയാക്കപ്പെട്ടുവോ?' എന്ന് പറഞ്ഞ് വീട്ടില് മറഞ്ഞിരിക്കുന്ന തരുണികൾ വരെ പുറത്തിറങ്ങി. അന്നത്തെക്കാൾ കൂടുതൽ കരയുന്ന സ്ത്രീകളെയും പുരുഷന്മാരെയും നബി(സ) യുടെ വഫാത്തിനുശേഷം മദീനയിൽ കാണപ്പെട്ടിട്ടില്ല.

ഈ സംഭവം ഉദ്ദരിച്ച ശേഷം ഇമാം സുബ്കി (റ) എഴുതുന്നു:
وليس اعتمادنا في الاستدلال بهذا الحديث على رؤيا المنام فقط ، بل على فعل بلال ، وهو صحابي ، لا سيما في خلافة عمر رضي الله عنه ، والصحابة متوافرون ، ولا يخفى عنهم هذه القصة، ومنام بلال ورؤياه للنبي صلى الله عليه وآله وسلم الذي لا يتمثل به الشيطان، وليس فيه ما يخالف ما ثبت في اليقظة ، فيتأكد به فعل الصحابي. (شفاء السقام: ٤٦)
ഈ ഹദീസ് പ്രമാണമായി സ്വീകരിക്കുന്നതിൽ സ്വപ്നം മാത്രമല്ല നമ്മുടെ അവലംബം. പ്രത്യുത പ്രമുഖ സ്വഹാബി വര്യൻ ബിലാൽ(റ) വിന്റെ പ്രവർത്തനമാണ്. സ്വഹാബത്ത് നിറഞ്ഞു നിൽക്കുന്ന ഉമർ(റ) വിന്റെ ഭരണകാലത്താണ് ഇത് സംഭവിച്ചത്. ഈ സംഭവം അവർ അറിയാതിരിക്കില്ല. നബി(സ)യുടെ രൂപത്തിൽ രൂപന്തരപ്പെടാൻ പിശാചിന് സാധിക്കില്ലല്ലോ. എന്നിരിക്കെ ബിലാൽ(റ) നബി(സ)യെ സ്വനത്തിൽ ദർശിച്ചതിൽ ഉണർച്ചയിൽ സ്ഥിരപ്പെട്ടതിന്നെതിരായി യാതൊന്നുമില്ലാത്തദിനാൽ പ്രസ്തുത സ്വപ്നം സ്വഹാബിയുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. (ശിഫാഉസ്സഖാം. 48)
ഇതിനൊക്കെ എതിരിൽ إنا لله وإنا إليه راجعون وحسبنا الله ونعمل الوكيل എന്ന് പറയുകയല്ലാതെ എന്താണ് പറയുക. ഇത്രെയും നബി(സ) യോട് വെറുപ്പുള്ള  ഒരാൾ എഴുതിയ പുസ്തകങ്ങളിലെ വിധിവിലക്കുകൾ എങ്ങിനെ നബി(സ) യുടെ ദീനാകും!!!

വേറെ ഒരു ഇജ്മാഅ:

إن حديث فاطمة أحصنت فرجها فحرم الله ذريتها على النار هو كذب باتفاق أهل المعرفة بالحديث. (منهاج جزء: ٦٢/٤)

"ഫാത്വിമ ബീവി തന്റെ ഗുഹ്യസ്ഥാനം ഹറാമുകളെത്തൊട്ട് കാത്തതുകൊണ്ട് മഹതിയുടെ സന്താന പരമ്പരയെ അല്ലാഹു നരകത്തെത്തൊട്ട് ഹറാമാക്കിയിരിക്കുന്നു." എന്നാ ഹദീസ് കളവാണെന്നത് ഹദീസ് പണ്ഡിതന്മാരുടെ ഇജ്മാആണ്"

ഇങ്ങനെ ഇജ്മാഉകളുടെ തിരമാലകൾ തന്നെ ഇയാളുടെ പുസ്തകങ്ങളിൽ കാണാം. എല്ലാം സ്വന്തം കണ്ടു പിടിതങ്ങളാണ്. അവയെ ഇജ്മാആയി പരിചയപ്പെടുത്തുന്നു. ആടിനെ പട്ടിയാക്കുന്ന പരിപാടി.

ഇതേ രീതി തന്നെയാണ് ഇദ്ദേഹത്തിന്റെ ഇന്നത്തെ അനുയായികളും പിന്തുടരുന്നത്.

ഇബ്നു തൈമിയ്യയെ കുറിച്ച് ഇമാമീങ്ങൾ:   

നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ നബി(സ)യുടെയും മറ്റു അമ്പിയാ-ഔലിയാക്കളുടെയും ഖബ്റ് സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്ന് ഇബ്നു തൈമിയ്യയും അദ്ദേഹത്തെ അന്ധമായി അനുകരിക്കുന്ന പുത്തൻവാദികളും വാദിക്കുന്നു. ഈ വാദത്തെ പണ്ഡിതലോകം അതിശക്തമായി ഖണ്ഡിച്ചിട്ടുണ്ട്. ഏതാനും പണ്ഡിത പ്രസ്താവനകൾ കാണുക.
അല്ലാമ കിർമാനി(റ) യെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു: ഒരു കൂട്ടം സ്വഹാബിമാർ നബി(സ)യെ സന്ദർശിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ബിലാൽ(റ)ന്റെ സിയാറത്ത് നല്ല പരമ്പരയിൽ കൂടി ഇബ്നു അസാകിർ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഉമർ(റ)യുടെ സിയാറത്ത് ഇമാം മാലിക്(റ) മുവത്വയിലും അബൂഅയ്യൂബുൽ അൻസ്വാരി(റ)യുടെ സിയാറത്ത് ഇമാം അഹ്മദും(റ) അനസ്(റ) സിയാറത്ത് ഖാസീ0ഇയാസ്(റ) 'ശിഫാ' യിലും ഉമർ(റ) രിവായത്ത് ബസ്സാറും(റ) അലി(റ)യുടെ സിയാറത്ത് ദാറഖുത്വനി(റ)യും നിവേദനം ചെയ്തിട്ടുണ്ട്. ഇവരല്ലത്തവരും നബി(സ)യെ സന്ദർശിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സിയാരത്തിനു വേണ്ടി പ്രത്യേകം യാത്ര ചെയ്തതായി ബിലാൽ(റ) വിനെ തൊട്ട് മാത്രമേ ഉദ്ദരിക്കപ്പെടുന്നുള്ളൂ. അദ്ദേഹം 'ദാരിയാ' എന്ന സ്ഥലത്ത് താമസിച്ചിരുന്നപ്പോൾ സ്വപ്നത്തിലൂടെ നബി(സ) അദ്ദേഹത്തെ സമീപിച്ച് ഇപ്രകാരം ചോദിച്ചു. ഓ ബിലാൽ! എന്തിനാണ് ഈ പിണക്കം? എന്നെ സന്ദർശിക്കാൻ താങ്കൾക്കു സമയമായില്ലേ?. ഇത് ഇബ്നു അസാകിർ(റ) രേഖപ്പെടുത്തിയിട്ടുണ്ട്.(നയ് ലുൽ ഔത്വാർ : 5/180)

ഈ ചരിത്രം പല മഹാന്മാരും ഉദ്ദരിച്ചിട്ടുണ്ട്. ബിലാൽ(റ)നെ പോലുള്ള, സ്വന്തം ജീവന തന്നെ പണയപ്പെടുത്തി പടുത്തുയർത്തിയ വിശുദ്ദ ഇസ്ലാമിനു അവരുള്പ്പെടാത്ത ഒരു ഇജ്മാഅ വേണോ?

ഇനി ഒരു തെളിവും കൂടി കാണൂ: ഇമാം അഹ്മദുബ്നു ഹമ്പലിന്റെ(റ)  മകൻ അബ്ദുല്ലാ(റ) എന്നവർ  തന്റെ "അൽ ഇലൽ" എന്നാ കിത്താബിൽ ഉദ്ദരിക്കുന്നു:
سألته عن الرجل يمس منبر النبي صلى الله عليه وسلم ويتبرك بمسه ويقبله ويفعل بالقبر مثل ذلك أو نحو هذا يريد بذلك التقرب إلى الله جل وعز؟  فقال: لا بأس بذلك.(كتب العلل ومعرفة الرجال ٤٩٢/٢)

അഹ്മദുബ്നു അമ്പലിന്റെ മകൻ പറയുന്നു: "ഞാൻ എന്റെ പിതാവിനോട് ചോദിച്ചു: "ഒരാള് അലാഹുവിന്റെടുക്കൽ പുണ്യമാഗ്രഹിച്ചുകൊണ്ട് നബി(സ) യുടെ മിമ്പർ തൊടുന്നതും ബറക്കത്തെടുക്കുന്നതും അതിനെ ചുംബിക്കുന്നതും അതുപോലെ അവിടുത്തെ ഖബ്റിനെ തൊടുന്നതും മുത്തുന്നതും ബറക്കത്തെടുക്കുന്നതും അതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നതുമൊക്കെ ശരിയാണോ? അവിടുന്ന് മറുവടി പറഞ്ഞു: അതിൽ യാതൊരു കുഴപ്പവുമില്ല".
ഇബ്നു തൈമിയ്യയുടെ അടുത്ത ഇജ്മാഅ:
ولا يدعو هناك مستقبل الحجرة فإن هذا كله منهي عنه باتفاق الأئمة . ومالك من أعظم الأئمة كراهية لذلك . والحكاية المروية عنه أنه أمر المنصور أن يستقبل الحجرة وقت الدعاء كذب على مالك . (مجموع فتاوى ابن تيمية ١٤٥-١٤٧/٢٦)   

"നബിയുടെ ഖബ്റിടത്തിൽ നബിയോട് അഭിമുഖമായി പ്രാർത്ഥിക്കാനും പാടില്ല. ഇതും ഇമാമുകൾ ഐക്യകണ്ടെന വിലക്കിയ കാര്യമാണ്. ഇമാം മാളികായിരുന്നു ഏറ്റവും കൂടുതൽ ഇതിനെ വേരുത്തിരുന്നയാൽ, ഇമാം മാലിക് മൻസൂറിനോട് "നബിയിലേക്ക് തിരിഞ്ഞ് ദുആ ചെയ്യാൻ കൽപ്പിച്ചു" എന്ന് പറയുന്ന റിപ്പോർട്ട്‌ മാലികിന്റെ പേരിലുള്ള പച്ചക്കളവാണ്".

ഇനിയും കാണൂ ഇബ്നു തൈമിയ്യയുടെ വേറെ ഒരു  ഇജ്മാഅ:

علم أن من جعل زيارة قبره مشروعة كزيارة قبر غيره فقد خالف إجماع المسلمين .(مجموع فتاوى ابن تيمية: ٢٤٣/٢٧

ഇതുവരെ പറഞ്ഞതിൽ നിന്ന് ബോധ്യമായി നബിയുടെ ഖബ്റ് മറ്റുള്ള ഖബ്റുകളെപ്പോലെത്തന്നെ  സിയാറത്തുചെയ്യൽ അനുവദനീയമാണെന്ന വാദം ലോകമുസ്ലിമീങ്ങളുടെ ഇജ്മാഇന് എതിരാണ്"

ഇത് ഇമാമുകളുടെ മേളിലുള്ള പച്ചക്കളവുകളാണെന്നു നാം മേലുദ്ദരിച്ച തെളിവുകൾ വ്യക്തമാക്കുന്നു. ഇതാണ് ഇദ്ദേഹത്തിന്റെ ഇജ്മാഇന്റെ കഥ.

ഇയ്യാൾ തന്റെ ഫതാവയിലെ 27/416 ൽ പറഞ്ഞത് വിശ്വാസികളെ വളരെ വേദനിപ്പിക്കുന്ന വാക്കാണ്‌.

فلم يبق في إتيان القبر فائدة لهم ولا له بخلاف إتيان مسجد قباء فإنهم كانوا يأتونه كل سبت فيصلون فيه اتباعا له صلى الله عليه وسلم فيه كعمرة...(فتاوى جزء: ٤١٦/٢٧)

അതിനാൽ നബിയുടെ ഖബ്റിനടുക്കൽ പോകുന്നതിൽ നബിക്കോ പോകുന്നവർക്കോ പ്രത്യേകമായി ഒരു ഗുണവും അവശേഷിക്കുന്നില്ല. അതെ സമയം ഖുബാ പള്ളിയിൽ പോയാല പുണ്യമുണ്ട് താനും..."
ഇബ്നു തൈമിയ്യയും അദ്ദേഹത്തിൻറെ അനുയായികളുമാണ്‌ അതിൽ തർക്കിക്കുന്നവർ. ഇക്കാലത്ത് വഹാബികൾ എന്ന പേരിൽ പ്രസിദ്ദരായ പിഴച്ച വിഭാഗക്കാരാണ് അദ്ദേഹത്തിൻറെ അനുയായികൾ. അല്ലാഹു അവരെ പരാജയപ്പെടുത്തട്ടെ. (ശർവാനി: 4/144)
قال الكرماني : وقع في هذه المسألة في عصرنا في البلاد الشامية مناظرات كثيرة ، وصنف فيها رسائل من الطرفين ، قلت : يشير إلى ما رد به الشيخ تقي الدين السبكي وغيره على الشيخ تقي الدين ابن تيمية ، وما انتصر به الحافظ شمس الدين بن عبد الهادي وغيره لابن تيمية ، وهي مشهورة في بلادنا ، والحاصل أنهم ألزموا ابن تيمية بتحريم شد الرحل هذا اللازم لا بأس به ، وقد التزمه الشيخ ، وليس في ذلك بشاعة بحمد الله عند من عرف السنة ومواردها ومصادرها ، والأحاديث المروية في فضل زيارة قبر النبي صلى الله عليه وسلم كلها ضعيفة ، بل موضوعة كما حقق ذلك أبو العباس في منسكه وغيره ، ولو صحت لم يكن فيها حجة على جواز شد الرحال إلى زيارة قبره عليه الصلاة والسلام من دون قصد المسجد ، بل تكون عامة مطلقة ، وأحاديث النهي عن شد الرحال إلى غير المساجد الثلاثة يخصها ويقيدها ، والشيخ لم ينكر زيارة قبر النبي صلى الله عليه وسلم من دون شد الرحال ، وإنما أنكر شد الرحال من أجلها مجردا عن قصد المسجد ، فتنبه وافهم ، والله أعلم . إلى زيارة قبر سيدنا رسول الله صلى الله عليه وسلم ، وأنكرنا [ ص: 80 ] صورة ذلك ، وفي شرح ذلك من الطرفين طول ، وهي من أبشع المسائل المنقولة عن ابن تيمية ، ومن جملة ما استدل به على دفع ما ادعاه غيره من الإجماع على مشروعية زيارة قبر النبي صلى الله عليه وسلم ما نقل عن مالك ، أنه كره أن يقول : زرت قبر النبي صلى الله عليه وسلم ، وقد أجاب عنه المحققون من أصحابه بأنه كره اللفظ أدبا لا أصل الزيارة ، فإنها من أفضل الأعمال وأجل القربات الموصلة إلى ذي الجلال ، وأن مشروعيتها محل إجماع بلا نزاع ، والله الهادي إلى الصواب . (فتح الباري: ١٠٥/٤)
കിർമാനി(റ) പറയുന്നു. ഇവ്വിഷയകമായി നമ്മുടെ കാലത്ത് സിറിയയിലെ നാടുകളിൽ ധാരാളം വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇരു ഭാഗത്ത് നിന്നും തദ്വിഷയകമായി ഗ്രന്ഥരചനകളും നടന്നിട്ടുണ്ട്.
   ഇമാം അസ്ഖലാനി(റ) പറയുന്നു. തഖിയുദ്ദീൻ സുബ്കി(റ)യും മറ്റും ഇബ്നു തൈമിയ്യയെ ഖണ്ഡിച്ചതും ഹാഫിള് ശംസുദ്ദീൻ ഇബ്നുഅബ്ദിൽഹാദിയും  മറ്റും ഇബ്നുതൈമയ്യക്കനുകൂലമായി സംസാരിച്ചതും സൂചിപിച്ചായിരിക്കാം കിർമാനി(റ) അപ്രകാരം പറഞ്ഞത്. അക്കാര്യം നമ്മുടെ നാടുകളിൽ പ്രസിദ്ദമാണ്. അതിന്റെ വ്യക്തമായ ചിത്രം നമുക്കറിയില്ലെങ്കിലും നമ്മുടെ നേതാവ് മുഹമ്മദ്‌  നബി(സ) യുടെ ഖബ്റ്സിയാറത്ത് ചെയ്യാൻ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്ന് പ്രഖ്യാപിചതിന്റെ പേരിൽ ഇബ്നു തൈമിയ്യയെ അവർ ഉത്തരം മുട്ടിച്ചുവെന്നാണ് ചുരുക്ക വിവരം. ഇരു ഭാഗത്ത് നിന്നും ഉന്നയിച്ച വാദഗതികൾ വിശദീകരിച്ചാൽ നീണ്ടു പോകും. ഇബ്നു തൈമിയ്യയിൽ നിന്നുദ്ദരിക്കപ്പെടുന്ന വിഷയങ്ങളിൽ വെച്ച് ഏറ്റവും മോശമായതാണിത്. 'നബി(സ)യുടെ ഖബ്റ് ഞാൻ സന്ദർശിച്ചു' എന്ന് പറയുന്നതിനെ ഇമാം മാലിക്(റ) വെറുത്തിരുന്നുവെന്ന് ഇമാം മാലിക്(റ) വിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നുണ്ട്. അതിൽ പിടിച്ച് തൂങ്ങിയാണ് നബി(സ) യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്ന് ഇജ്മാഉകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണെന്ന പണ്ഡിതപ്രസ്താവനയെ ഇബ്നുതൈമിയ്യ  ഖണ്ഡിക്കുന്നത്. എന്നാൽ ഇമാം മാലിക്(റ) സിയാറത്തിനെയല്ല വെറുത്തതെന്നും മര്യാദ എന്ന നിലക്ക് ആ പദപ്രയോഗത്തെ മാത്രമാണ് ഇമാം മാലിക്(റ)ന്റെ അസ്വഹാബിൽപെട്ട മുഹഖിഖീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കാരണം നബി(സ)യുടെ ഖബ്റ് സന്ദർശിക്കുന്നത് ഏറ്റവും വലിയ പുണ്യകർമങ്ങളിൽപെട്ടതും അല്ലാഹുവിലേക്ക് ചേർക്കുന്ന ഇബാദത്തുകളിൽ പെട്ടതുമാണ്. അത് സുന്നത്താണെന്നത്  അവിതർക്കിതമായി സ്തിരപ്പെട്ടതുമാണ്. (ഫത്ഹുൽബാരി: 4/105)
സിയാറത്ത് എന്ന പദപ്രയോഗം ഇമാം മാലിക്(റ) വെറുക്കാനുള്ള കാരണം വിവരിച്ച് പുത്തൻ വാദികളുടെ നേതാവ് ശൌകാനി തന്നെ എഴുതുന്നു.

وقيل : إنما كره إطلاق لفظ الزيارة ; لأن الزيادة من شاء فعلها ومن شاء تركها ، وزيارة قبره صلى الله عليه وسلم من السنن الواجبة ، كذا قال عبد الحق.(نيل الأوطار: ٧١/٨)

വേണ്ടവർക്ക് ചെയ്യാവുന്നതും അല്ലാത്തവർക്ക് ഒഴിവാക്കാവുന്നതുമായ ഒന്നാണല്ലോ സിയാറത്ത്. എന്നാൽ നബി(സ) യുടെ ഖബ്റ് സിയാറത്ത് അങ്ങനെയല്ല.അത് ഒഴിച്ചുകൂടാൻ പറ്റാത്ത സുന്നത്തുകളിൽ പെട്ടതാണ്. അതുകൊണ്ടാണ് നബി(സ)യുടെ ഖബ്റ്സിയാറത്തിനെ പറ്റി സിയാറത്ത് എന്ന പദം പ്രയോഗിക്കുന്നത് ഇമാം മാലിക്(റ) വെറുത്തത്. ഇപ്രകാരം അബ്ദുൽ ഹഖ്(റ) പ്രസ്താവിച്ചിരിക്കുന്നു. (നായ്‌ ലുൽ ഔതാർ: 8/71)
  ഇബ്നു ഹജർ(റ) എഴുതുന്നു:

ويسن زيارة قبر النبي صلى الله عليه وسلم لكل أحد، وقيل: يجب، والمنازع فى طلبها ضال مضل. (تحفة المحتاج: ١٤٤/٤)

നബി(സ)യുടെ ഖബ്റ് സന്ദർശിക്കൽ എല്ലാവര്ക്കും സുന്നത്താണ്. അത് സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്‌.(തുഹ്ഫത്തുൽ മുഹ്താജ് : 4/144)
നബി(സ)യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ ആരാണെന്ന് അല്ലാമ ശർവാനി(റ)വിവരിക്കുന്നു:

قال الشرواني: (قوله: والمنازع) وهو ابن تيمية ومن تبعه من الفرقة الضالة المشهورة في زمننا بالوهابية خذلهم الله تعالى . (١٤٤/٤)
يف تحكى الاجماع السابق على مشروعية الزيارة والسفر إليها وطلبها ، وابن تيمية من متأخري الحنابلة منكر لمشروعية ذلك كله كما رواه السبكي في حطه وأطال أعني ابن تيمية في الاستدلال لذلك بما تمجه الاسماع وتنفر عنه الطباع بل زعم حرمة السفر إليها اجماعا وانه لا يقصر فيه الصلاة ، وان جميع الأحاديث الواردة فيها موضوعة وتبعه بعض من تأخر عنه من أهل مذهبه ؟

നബി(സ)യുടെ ഖബ്റ് സിയാറത്തും അതിനു വേണ്ടിയുള്ള യാത്രയും സുന്നത്താണെന്നതിൽ ഇജ്മാഉണ്ടെന്ന് നിങ്ങൾ എങ്ങനെയാണ് പറയുന്നത്?. ഹമ്പലി മദ്ഹബിലെ പിൽക്കാലക്കാരിൽപ്പെട്ട ഇബ്നു തൈമിയ്യ , ഇമാം സുബ്കി(റ) രേഖപ്പെടുത്തിയത് പോലെ അതെല്ലാം നിഷേധിക്കുന്നുണ്ടല്ലോ?. അതിനു പ്രമാണമായി ഇബ്നു തൈമിയ്യ ദീർഘിപ്പിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ കേൾവികൾ തുപ്പികളയുന്നതും പ്രക്രതികൾ വെറുക്കുന്നതുമായ സംസാരമാണ് അതെല്ലാം. എന്ന് മാത്രമല്ല നബി(സ) യുടെ ഖബ്റ്സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്നകാര്യം ഇജ്മാഉള്ളതാണെന്നും ആ യാത്രയിൽ ചുരുക്കി നിസ്കരിക്കാൻ പറ്റില്ലെന്നും തദ്വിഷയകമായി വന്ന എല്ലാ ഹദീസുകളും മനുഷ്യ നിര്മ്മിതമാണെന്നും ഇബ്നു തൈമിയ്യ വാടിക്കുന്നുണ്ടല്ലോ. അദ്ദേഹത്തിൻറെ മദ്ഹബുകാരിൽപെട്ട പിൽക്കാലക്കാരിൽ ചിലർ അദ്ദേഹത്തോട്  പിന്തുടരുകയും ചെയ്യുന്നുണ്ടല്ലോ?
ഇബ്നു ഹജറുൽ ഹൈതമി(റ) ഈളാഹിന്റെ ഹാശിയയിൽ എഴുതുന്നു:
ولا يغتر بانكار ابن تيمية لسن زيارته صلى الله عليه وسلم فإنه عبد أضله الله كما قاله العز بن جماعة.....ولقد كفره كثير من العلماء ، عامله الله بعدله وخذل متبعيه الذين نصروا ما افتراه على الشريعة الغراء (حاشية الإيضاء: ٤٨١)

നബി(സ)യുടെ ഖബ്റ് സിയാറത്ത് സുന്നതാണെന്നതിനെ ഇബ്നു തൈമിയ്യ വിമർശിച്ചത് കൊണ്ട്  ആരും വഞ്ചിതരാകരുത്. കാരണം ഇബ്നു ഇസ്സുബ്നു ജമാഅ (റ) പ്രഖ്യാപിച്ചത്പോലെ അല്ലാഹു വഴിപിഴപിച്ചവനാണയാൾ..... ധാരാളം പണ്ഡിതന്മാർ അയാള് കാഫിറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു നീതിപരമായി അയ്യാളോട് പെരുമാറുകയും വ്യക്തമായ ശരീഹത്തിൽ അയാള് നിർമിച്ചുണ്ടാക്കിയ ആശയത്തെ സഹായിക്കുന്ന അയാളുടെ അനുയായികളെ അല്ലാഹു പരാജയപ്പെടുത്തുകയും ചെയ്യട്ടെ. (ഹാഷിയാത്തുൽ ഈളാഹ്: 481)

ഇബ്നു ഹജർ(റ) വിവരിച്ച ഒരു ചോദ്യവും മറുവടിയും നമുക്കിപ്പോൾ വായിക്കാം. 

മറുവടി
قلت : من ابن تيمية؟ حتى ينظر إليه؟ أو يعول في شيء من أمور الدين عليه ؟ وهل هو الا كما قال جماعة من الأئمة الذين تعقبوا كلماته الفاسدة وحججه الكاسدة حتى أظهروا أعوار سقطاته وقبائح أوهامه وغلطاته ، كالعز بن جماعة عبد أضله الله وأغواه والبسه رداء الخزي وأرواه وبوأه من قوة الافتراء والكذب ما أعقبه الهوان وأوجب له الحرمان .(الجوهر المنظم: ص: ٥٩)

പരിഗണിക്കാനും മതകാര്യത്തിൽ അവലംബമാക്കാനും ഇബ്നുതൈമിയ്യ ആരാണ്? അദ്ദേഹത്തിൻറെ ഫാസിദായ സംസാരങ്ങളും ചെലവാകാത്ത പ്രമാണങ്ങളും സസൂക്ഷ്മം പരിശോദിച്ചറിഞ്ഞ ഒരു കൂട്ടം പണ്ഡിതന്മാർ അദ്ദേഹത്തിൻറെ അബദ്ദങ്ങളും മോശമായ ചിന്താധാരയും തുറന്നു കാണിക്കുകയും അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. നിന്ദ്യതയുടെ പട്ടം അല്ലാഹു അദ്ദേഹത്തിനു ധരിപ്പിക്കുകയും എന്നും നിസാരതയും അവഗണനയും ഏറ്റു വാങ്ങാൻ പര്യാപ്തമായ പച്ച കള്ളത്തരം അയാൾ നിർമ്മിച്ചുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല അദ്ദേഹത്തെ പരിഗണിക്കെണ്ടുന്ന ആവശ്യമേയില്ല. (അൽജൗഹറുൽ മുനള്വം പേ. 59)

ചുരുക്കത്തിൽ നബി(സ) യുടെയും മറ്റു മഹാന്മാരുടെയും ഖബ്റ് സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് പ്രസ്തുത ഹദീസിന്റെ പരിധിയിൽ കടന്നു വരുമെന്ന ഇബ്നു തൈമിയ്യയുടെ വാദത്തെ പണ്ഡിതലോകം ശക്തിയുക്തം ഖണ്ഡിക്കുകയും അതിന്റെ പേരിൽ അദ്ദേഹം സത്യനിഷേധിയാണെന്ന് വരെ ധാരാളം പണ്ഡിതന്മാർ വിധി എഴുതുകയും ചെയ്തിട്ടുണ്ട്. 

(2) രണ്ടാമതായി മൗലവി എടുത്തു കാണിച്ച ഹദീസും മഹാന്മാരെ സന്ദർശിക്കാൻ വേണ്ടി യാത്ര ചെയ്യുന്നതിനെപ്പറ്റിയുള്ളതല്ല. പ്രത്യുത ത്വൂറിൽ പോയി നിസ്കരിക്കുന്നതിനു പ്രത്യേക പുണ്യമുണ്ടെന്ന ധാരണ തിരുത്തുകയാണ് മഹാനായ ഇബ്നു ഉമർ(റ) ചെയ്യുന്നത്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ ഹദീസിൽ നിന് ഇക്കാര്യം സുതരാം വ്യക്തമാണ്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ  ഹദീസിൽ നിന്ന് ഇക്കാര്യം സുതരാം വ്യക്തമാണ്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ ഒരു ഹദീസ് വായിക്കുക. 

حَدَّثَنَا هَاشِمٌ ، حَدَّثَنَا عَبْدُ الْحَمِيدِ ، حَدَّثَنِي شَهْرٌ ، قَالَ : سَمِعْتُ أَبَا سَعِيدٍ الْخُدْرِيَّ ، وَذُكِرَتْ عِنْدَهُ صَلَاةٌ فِي الطُّورِ ، فقَالَ : قال رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَا يَنْبَغِي لِلْمَطِيِّ أَنْ تُشَدَّ رِحَالُهُ إِلَى مَسْجِدٍ يُبْتَغَى فِيهِ الصَّلَاةُ ، غَيْرَ الْمَسْجِدِ الْحَرَامِ ، وَالْمَسْجِدِ الْأَقْصَى ، وَمَسْجِدِي هَذَا " . (مسند أحمد: ١١١٨١)

ശഹ്റുബ്നുഹൗശബ്(റ) അബൂസഈദിൽഖുദ്രിയ്യി(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു. ത്വൂർ മലയിൽ വെച്ചുള്ള നിസ്കാരത്തെ കുറിച്ച് അദ്ദേഹത്തിൻറെയടുക്കൽവെച്ച്  പരാമാര്ശിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചു. നബി(സ) ഇപ്രകാര പ്രസ്ഥാപിചിട്ടുണ്ട്. നിസ്കാരം അന്വേഷിച്ച് ഒരു പള്ളിയിലേക്കും വാഹനപ്പുറത്ത് സവാരിചെയ്യൽ ഒരാൾക്കും യോജിച്ചതല്ല. മസ്ജിദുൽ ഹറാമും മസ്ജിദുൽ അഖ്‌സ്വായും എന്റെ ഈ പള്ളിയും ഒഴികെ. (മുസ്നദ് അഹ്മദ് : 11181)

ത്വൂറിൽ വെച്ചുള്ള നിസ്കാരത്തെ കുറിച്ച് പരമാർശിക്കപ്പെട്ടപ്പോഴാണ് അബൂസഈദിൽഖുദ്രിയ്യി(റ) അപ്രകാരം പ്രസ്ഥാപിച്ചതെന്ന കാര്യം ഹദീസിൽ നിന്ന് വ്യക്തമാണ്.

ഇമാം അഹ്മദ് മുസ്നദിൽ രേഖപ്പെടുത്തിയ മറ്റൊരു ഹദീസ് കാണുക. 
عَنْ أَبِي بَصْرَةَ الْغِفَارِيِّ ، قَالَ : لَقِيتُ أَبَا هُرَيْرَةَ وَهُوَ يَسِيرُ إِلَى مَسْجِدِ الطُّورِ لِيُصَلِّيَ فِيهِ ، قَالَ : فَقُلْتُ لَهُ : لَوْ أَدْرَكْتُكَ قَبْلَ أَنْ تَرْتَحِلَ ، مَا ارْتَحَلْتَ ، قَالَ : فقال : ولم ؟ قَالَ : قَالَ : فَقُلْتُ : إِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , يَقُولُ : " لَا تُشَدُّ الرِّحَالُ إِلَّا إِلَى ثَلَاثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ ، وَالْمَسْجِدِ الْأَقْصَى ، وَمَسْجِدِي " .(مسند أحمدഅബൂബസ്വ് റത്തുൽഗിഫാരി(റ) യിൽ നിന്ന് നിവേദനം. അവർ പറയുന്നു. ത്വൂറിലെ പള്ളിയിൽ നിസ്കരിക്കാനായി യാത്രതിരിച്ച അബൂ ഹുറൈറ(റ) യെ ഞാൻ കാണാനിടയായി. ഞാനദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ യാത്രതിരിക്കും മുമ്പ് ഞാൻ നിങ്ങളെ കണ്ടിരുന്നുവെങ്കിൽ താങ്കൾ യാത്ര പുറപ്പെടുമായിരുന്നില്ല. കാരണമന്വേഷിച്ച   അബൂഹുറൈറ(റ) വിന്ന്  അബൂബസ്വ് റത്(റ) വിശദീകരിച്ചു കൊടുത്തു. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. മൂന്നു പള്ളികളിലേക്ക്‌ ഒഴികെ വാഹനം കെട്ടി പുറപ്പെടരുത്. മസ്ജിദുൽ ഹറാം, എന്റെ ഈ പള്ളി(മസ്ജിദുന്നബവി ), മസ്ജിദുൽ അഖ്‌സ്വാ എന്നിവയനത്" (മുസ്നദ് അഹ്മദ്: 25971)

ത്വൂറിലെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനു പ്രത്യേക പുണ്യമുണ്ടെന്നു മനസ്സിലാക്കി അങ്ങോട്ട്‌ പോകുന്നതിനെക്കുറിച്ചാണ് അത്തരം പരമാർശങ്ങളെന്നു ഉപര്യുക്ത ഹദീസുകളിൽ നിന്ന് വ്യക്തമാണല്ലോ. അതിനാൽ അതും മഹാന്മാരെ സിയാറത്ത്‌ ചെയ്യാൻ വേണ്ടി യാത്ര ചെയ്യുന്നതിനെ കുറിച്ചല്ല. അതിനു പുറമേ  ത്വൂരിസീനാ പർവ്വതം ജൂതന്മാരുടെ സന്ദർശനകേന്ദ്രവുമാണല്ലോ. 

മദ്ഹബിന്റെ ഇമാമീങ്ങളെ പോലും തെറ്റുകാരായി ചിത്രീകരിക്കുന്ന ഇന്നത്തെ പുത്തനാഷയക്കാർ, ഇത്രമാത്രം കളവുകൾ ഇമാമുകളുടെ പേരിലും ഇസ്ലാമിന്റെ പേരിലും പറഞ്ഞ ഇബ്നു തൈയ്യയുടെ വാക്കുകൾ ഒരുവിധ ചിന്തക്കും വക നൽകാതെ ഖുർആനിനു തുല്യമായാണ് ഉദ്ദരിക്കാർ.

മുസ്ലിം ഉമ്മത്ത്‌ ഇയാളുടെയും ഇന്നത്തെ അണികളായ മുജാഹിദ്, ജമാഹത്ത്, തബ്ലീഗ് പോലുള്ള നൂതനാഷ്യക്കാരുടെ കെണിവലയങ്ങളിൽ അകപ്പെടരുതെന്നും അറിയിക്കുന്നു.

സർവ്വ ശക്തനായ അല്ലാഹു ഈ ശ്രമം സ്വീകരിക്കുകയും അപാകതകൾ പൊറുത്ത് തരുകയും ചെയ്യട്ടെ. നമ്മുടെ വിശ്വാസങ്ങളെ അല്ലാഹു കാത്തു രക്ഷിക്കട്ടെ, നാളെ സൃഷ്ടാവായ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും കണ്‍കുളിർക്കെ കാണാൻ അല്ലാഹു നമ്മെയും നമ്മുടെ മാതാപിതാക്കളെയും അനുഗ്രഹിക്കട്ടെ, آمين ഇബ്നു തൈമിയ്യയെ ഈ പണ്ഡിതന്മാരും മുസ്ലിം ഉമ്മത്തും ഇത്രമാത്രം തള്ളിപ്പറയാനും കാഫിറാണെന്ന് വരേക്കും പറയാനും കാരണം തന്റെ പുസ്തകങ്ങളിൽ കുത്തിനിറച്ച വമ്പൻ അപാകതകളാണ്. അവയിൽ ചിലത് നമുക്ക് പരിശോദിക്കാം.

ഇദ്ദേഹം തന്റെ അൽ അസ്മാഉ വസ്സ്വിഫാത്തു എന്ന പുസ്തകത്തിന്റെ 1/81 ൽ وأشرقت الأرض بنور ربها എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു:

"وهذا دليل على أنه إذا جاءهم وجلس على كرسيه أشرقت الأرض كلها بأنواره"

"ഈ ആയത്ത്, അല്ലാഹു വന്ന് തന്റെ കസേരയിൽ ഇരുന്നാൽ അവന്റെ പ്രകാശം കൊണ്ട് ഭൂലോകമാകെ പ്രകാശിക്കുമെന്നതിന് രേഖയാണ്"

ഇത്തരം വിശ്വാസങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. അല്ലാഹു ഒരു സൂര്യനെ പോലെയോ? അല്ലാഹുവിനു ഇരിക്കാൻ ഒരു ചെയറും?.

ഇദ്ദേഹം തന്റെ ഫതാവയുടെ നാലാം വാള്യം 374 -ൽ പറയുന്നു

മറ്റൊരു ഇമാമായ ശിഹാബുദ്ദീൻ അല ഖഫാജി(റ) തന്റെ شرح الشفا യിൽ പറയുന്നു: "(അമ്പിയാക്കളുടെ ഖബ്റുകളെ പള്ളികളാക്കിയവരെ അല്ലാഹു ശപിച്ചിരിക്കുന്നു) എന്ന ഹദീസ് ഉദ്ടരിച്ചതിനു ശേഷം മഹാനവര്കൾ പറയുന്നു. ഈ ഹദീസാണ് ഇബ്നു തൈമിയ്യയെയും ഇബ്നുൽ ഖയ്യിമിനെയും നബി(സ) യെ സിയാറത്ത് ചെയ്യാൻ പാടില്ലെന്ന വളരെ മോശമായ വാദം പറയാൻ കാരണമാക്കിയത്. അതിനാല തന്നെ ജനങ്ങൾ അവരെ കാഫിറാക്കുകയും ചെയ്തു.

മഹാനായ ഇബ്നു ഹജറുൽ ഹൈതമി(റ) തന്റെ ഫതാവയിൽ പറയുന്നു: ഇബ്നു തൈമിയ്യ എന്നവർ അല്ലാഹു നിന്ദിക്കുകയും പിഴപ്പിക്കുകയും സത്യത്തിനെതൊട്ട് അന്ധനാക്കുകയും ചെയ്തയാളാണ്. അദ്ദേഹം തന്റെ നിസ്സരപ്പെടുത്തൽ മുന് കഴിഞ്ഞുപോയ സൂഫിയാക്കളിൽ മാത്രം ഒതുക്കിയില്ല മറിച്ച് മഹാനായ ഉമറുൽ ഖത്വാബിനെയും  അലിയ്യുബ്നു അബീത്വാലിബ്(റ) നെയും വരേക്കും തെട്ടുകാരാക്കി ചിത്രീകരിച്ചു. മിമ്പറിൽ വെച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഉമറിനു ഒരു പാട് അപാകതകൾ വന്നിട്ടുണ്ട്". മറ്റൊരിക്കൽ അലി(റ) നു മുന്നൂറിൽ പരം തെറ്റുകൾ സംഭവിച്ചയാളാണെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ വാക്കുകൾക്ക് യാതൊരു വിലയുമില്ല. എന്നല്ല അദ്ദേഹത്തിൻറെ വാക്കുകളെ കുപ്പത്തൊട്ടിയിലെക്കെറിയുകയാണ് വേണ്ടത്. അദ്ദേഹം പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് വിശ്വസിക്കുകയാണ് വേണ്ടത്. അദ്ദേഹത്തെപ്പോലുള്ളവരുടെ തെറ്റായ ആശയങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.إن محمدا رسول الله يجلسه ربه على العرش معه"

"മുഹമ്മദ്‌ നബിയെ അല്ലാഹു തന്റെ കൂടെ അർശിൽ ഇരുത്തിപ്പിക്കും"

ഇതു തന്നെയാണ് ജൂതന്മാരുടെയും വിശ്വാസം. അവരുടെ കൈകടത്തലുകൾക്ക് വിധേയമായ "ഈസ്‌ഹാഹി" ന്റെ 22/19 ൽ കാണാം

وقال فاسمع اذا كلام الرب.قد رايت الرب جالسا على كرسيه وكل جند السماء وقوف لديه عن يمينه وعن يساره.

"അന്നേരം നീ രക്ഷിതാവിന്റെ വാക്ക് കേൾക്കൂ, ഞാൻ അവനെ കസേരയിൽ ഇരിക്കുന്നതായി കണ്ടിട്ടുണ്ട്, അവന്റെ വലത്തും ഇടത്തും അവന്റെ സൈന്യവും നിൽക്കുന്നുണ്ട്".

ഇങ്ങനെ ഒരു ക്ഷീണിച്ച അവശനായ ദൈവം മുസ്ലീംകൾക്കില്ല.

തന്റെ പുസ്തകമായ മിന്ഹാജിന്റെ നാലാം വാള്യം 243 - 244 ൽ പറയുന്നു: 

وقال النبي صلى الله عليه وسلم لابن عباس رضي الله عنهما  إذا سألت فاسأل الله ، وإذا استعنت فاستعن بالله ولم يقل سلني ولا استعن بي وقد قال تعالى فإذا فرغت فانصب وإلى ربك فارغب"

ഇബ്നു അബ്ബാസ്(റ)യോട് നബി(സ) പറയുന്നു: നിങ്ങൾ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കൂ, സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടൂ. എന്നോട് ചോദിക്കൂ എന്നോ, എന്നോട് സഹായം തേടൂ എന്നോ അവിടുന്ന് പറഞ്ഞില്ല...."ഇതിലൂടെ ഇബ്നു തൈമിയ്യ തന്റെ വികലമായ ആശയം പഠിപ്പിക്കുകയാണ് അഥവാ, ജീവിച്ചിരിക്കുന്നവരോട് പോലും സഹായം ചോദിക്കാൻ പാടില്ലെന്നതാണത്.

സത്യത്തിൽ ഇമാം മുസ്ലിം(റ) റിപ്പോർട്ട്‌ ചെയ്ത സ്വഹീഹായ ഹദീസിൽ കാണാം റബീഅത്ത്(റ) തിരു നബി(സ) യോട് സ്വര്ഗ്ഗത്തിലെ സഹവാസം ചോദിച്ചത് (أسألك مرافقتك في الجنة) .

ഇമാം ത്വബ്റാനി(റ) റിപ്പോർട്ട്‌ ചെയ്ത മറ്റൊരു ഹദീസിൽ കാണാം:

وعَنْ مُصْعَبٍ الأَسْلَمِيِّ رضي الله عنه ، قَالَ : انْطَلَقَ غُلامٌ مِنَّا فَأَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : إِنِّي سَائِلُكَ سُؤَالا ، قَالَ : " وَمَا هُوَ ؟ " قَالَ : أَسْأَلُكَ أَنْ تَجْعَلَنِي مِمَّنْ تَشْفَعُ لَهُ يَوْمَ الْقِيَامَةِ ، قَالَ : " مَنْ أَمَرَكَ هَذَا ، أَوْ مَنْ عَلَّمَكَ بِهَذَا ؟ أَوْ مَنْ دَلَّكَ عَلَى هَذَا ؟ " قَالَ : مَا أَمَرَنِي بِهَذَا أَحَدٌ إِلا نَفْسِي ، قَالَ : " فَإِنَّكَ مِمَّنْ أَشْفَعُ لَهُ يَوْمَ الْقِيَامَةِ " ، فَذَهَبَ الْغُلامُ جَذْلانَ لِيُخْبِرَ أَهْلَهُ ، فَلَمَّا وَلَّى ، قَالَ : " رُدُّوا عَلَيَّ الْغُلامَ " ، فَرَدُّوهُ كَئِيبًا مَخَافَةَ أَنْ يَكُونَ قَدْ حَدَثَ فِيهِ شَيْءٌ ، قَالَ : " أَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ(مجمع الزوائد ١٨٤٩٢) رواه الطبراني ورجاله رجال الصحيح

"ഞങ്ങളിൽപെട്ട ഒരാള് നബി(സ) യുടെ അടുത്ത് പറഞ്ഞു: ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ?അതെ, എന്താണത്? "അങ്ങ് ശഫാഅത്ത് ചെയ്ത് കൊടുക്കുന്നവരുടെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്താൻ അങ്ങയോട് ഞാൻ ആവശ്യപ്പെടുന്നു" ഇത് കേട്ടപ്പോൾ നബി(സ) ചോദിച്ചു: ആരാണ് നിനക്കിത് പഠിപ്പിച്ചു തന്നത്? അത് എന്റെ മനസ്സിലുദിച്ച ചോദ്യം മാത്രമാണ്. അപ്പോൾ നബി(സ) പറഞ്ഞു: "നീ ഞാൻ ശഫാഅത്ത് ചെയ്തു രക്ഷപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ പെട്ടവനാണ്, തീർച്ച". (മജ്മഅ സവാഇദ്. ഇതിന്റെ പരപര സ്വഹീഹിന്റെ പരമ്പരയാണ്)

തുടരും: ഇൻഷാ അള്ളാഹ്!